close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-22.03"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:വാഴ്ത്തുക ഹൃദയമേ...}}
 +
<poem>
 +
: വാഴ്ത്തുക ഹൃദയമേ, നിന്റെ കാലടികൾ പതിയാത്ത
 +
:::: പൂവനങ്ങളെ,
 +
: ചില്ലുപാത്രങ്ങളിൽ പകർന്നപോലെ ദീപ്തവും
 +
:::: അപ്രാപ്യവുമായവയെ;
 +
: ഷിറാസിലെ പനിനീർപ്പൂക്കളെ, ഇസ്ഫഹാനിലെ
 +
:::: ജലധാരകളെ,
 +
: നിന്റെ ധന്യഗാനങ്ങളാലവയെ വാഴ്ത്തിപ്പാടുക,
 +
:::: അനന്യതകളെ.
  
 +
: തെളിയിക്കുക ഹൃദയമേ, അവയില്ലാതില്ല നിനക്കു
 +
:::: ജീവിതമെന്നു്,
 +
: അവയിലത്തിപ്പഴങ്ങൾ വിളയുന്നുവെങ്കിലതു
 +
:::: നിനക്കായെന്നു്;
 +
: പൂവിടുന്ന ചില്ലകൾക്കിടയിലൊരു മുഖം പോലത്ര
 +
:::: തെളിച്ചത്തിൽ
 +
: ഓരോ തെന്നൽ വീശുമ്പോഴുമതു തലോടുന്നതു
 +
:::: നിന്നെയെന്നു്.
 +
 +
: ജീവിക്കുക, അത്ര തന്നെ! എന്നൊരു
 +
:::: നിശ്ചയമെടുത്തപ്പോൾ
 +
: പലതും തനിക്കു നഷ്ടമായെന്നൊരു വിചാരപ്പിഴ
 +
:::: വരുത്തരുതേ;
 +
: ചിത്രകംബളത്തിലൊരിഴയോട്ടമാണു നീയും,
 +
:::: പട്ടുനൂലേ!
 +
 +
: ഉള്ളു കൊണ്ടു നിനക്കു ചേരാവുന്നതേതു
 +
::::ചിത്രത്തോടുമാവട്ടെ,
 +
:  (ഒരു യാതനാജീവിതത്തിലൊരു നിമിഷമാണതെങ്കിൽക്കൂടി)
 +
: അത്രയുമർത്ഥപൂർണ്ണമാണാ സമുജ്ജ്വലകംബളമെന്നുമറിയൂ.
 +
::::::::::: (II-21)
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 04:26, 3 November 2017

റിൽക്കെ

റിൽക്കെ-22.03
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

വാഴ്ത്തുക ഹൃദയമേ, നിന്റെ കാലടികൾ പതിയാത്ത
പൂവനങ്ങളെ,
ചില്ലുപാത്രങ്ങളിൽ പകർന്നപോലെ ദീപ്തവും
അപ്രാപ്യവുമായവയെ;
ഷിറാസിലെ പനിനീർപ്പൂക്കളെ, ഇസ്ഫഹാനിലെ
ജലധാരകളെ,
നിന്റെ ധന്യഗാനങ്ങളാലവയെ വാഴ്ത്തിപ്പാടുക,
അനന്യതകളെ.

തെളിയിക്കുക ഹൃദയമേ, അവയില്ലാതില്ല നിനക്കു
ജീവിതമെന്നു്,
അവയിലത്തിപ്പഴങ്ങൾ വിളയുന്നുവെങ്കിലതു
നിനക്കായെന്നു്;
പൂവിടുന്ന ചില്ലകൾക്കിടയിലൊരു മുഖം പോലത്ര
തെളിച്ചത്തിൽ
ഓരോ തെന്നൽ വീശുമ്പോഴുമതു തലോടുന്നതു
നിന്നെയെന്നു്.

ജീവിക്കുക, അത്ര തന്നെ! എന്നൊരു
നിശ്ചയമെടുത്തപ്പോൾ
പലതും തനിക്കു നഷ്ടമായെന്നൊരു വിചാരപ്പിഴ
വരുത്തരുതേ;
ചിത്രകംബളത്തിലൊരിഴയോട്ടമാണു നീയും,
പട്ടുനൂലേ!

ഉള്ളു കൊണ്ടു നിനക്കു ചേരാവുന്നതേതു
ചിത്രത്തോടുമാവട്ടെ,
(ഒരു യാതനാജീവിതത്തിലൊരു നിമിഷമാണതെങ്കിൽക്കൂടി)
അത്രയുമർത്ഥപൂർണ്ണമാണാ സമുജ്ജ്വലകംബളമെന്നുമറിയൂ.
(II-21)