<?xml version="1.0"?>
<feed xmlns="http://www.w3.org/2005/Atom" xml:lang="en">
	<id>http://ml.sayahna.org/api.php?action=feedcontributions&amp;feedformat=atom&amp;user=Rishi</id>
	<title>Sayahna - User contributions [en]</title>
	<link rel="self" type="application/atom+xml" href="http://ml.sayahna.org/api.php?action=feedcontributions&amp;feedformat=atom&amp;user=Rishi"/>
	<link rel="alternate" type="text/html" href="http://ml.sayahna.org/index.php/Special:Contributions/Rishi"/>
	<updated>2026-04-23T10:42:04Z</updated>
	<subtitle>User contributions</subtitle>
	<generator>MediaWiki 1.31.5</generator>
	<entry>
		<id>http://ml.sayahna.org/index.php?title=EeBhranth-03&amp;diff=19100</id>
		<title>EeBhranth-03</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=EeBhranth-03&amp;diff=19100"/>
		<updated>2020-05-17T08:12:34Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;‌__NOTITLE____NOTOC__&amp;amp;larr;  [[Sundar|സുന്ദർ]]&lt;br /&gt;
{{SFN/EeBhranth}}{{SFN/EeBhranthBox}}&lt;br /&gt;
'''1985'''&lt;br /&gt;
==ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ==&lt;br /&gt;
ആശാൻ എന്നറിയപ്പെടുന്ന കെ.വി. സുരേന്ദ്രനാഥ് എം.എൽ.എയാണ് രാധാകൃഷ്ണനെയും എന്നെയും തിരുവനന്തപുരം മാനസികാരോഗാശുപത്രിക്കുള്ളിലേക്ക് ഈ ജൂൺ ഇരുപത്തിയാറാംതീയതി കൂട്ടിക്കൊണ്ടുപോയത്. &lt;br /&gt;
&lt;br /&gt;
ആയിരത്തി എണ്ണൂറ്റി എഴുപതിൽ സ്ഥാപിച്ച ഈ ആശുപത്രിയെക്കുറിച്ച് രണ്ടുമൂന്ന് തലമുറയ്ക്കുമുമ്പേ പറയേണ്ടിയിരുന്ന മനം പുരട്ടുന്ന കാര്യങ്ങൾമാത്രമാണെനിക്കു പറയാനുള്ളത്. അതിൽ നാണവും വിഷമവും തോന്നുന്നുണ്ട്. ആയിരത്തി എണ്ണൂറ്റി അമ്പത്തിയൊന്നിലെ ബ്രിട്ടീഷ് മെൻറൽ ഹോസ്പിറ്റലുകളിലെ അവസ്ഥയെക്കുറിച്ചുള്ള &lt;br /&gt;
റിപ്പോർട്ടിലുള്ളതിനേക്കാൾ മോശമാണ് ഈ ആശുപത്രിയുടെ അവസ്ഥ.&lt;br /&gt;
&lt;br /&gt;
സ്ത്രീകളുടെ വാർഡ്  ആദ്യം കാണുന്ന ഡോർമിറ്ററിയിൽ ഒരു കട്ടിലുപോലുമില്ല. നിലത്താകെ വെള്ളം. രാവിലെ വെള്ളം കോരിയൊഴിച്ച് വൃത്തിയാക്കിയതാവണം. അവിടെ നാണം മറച്ചവരും മറയ്ക്കാത്തവരും മലത്തിന്റെയും മൂത്രത്തിന്റെയും നാറ്റംസഹിച്ച് കഴിയുന്നു. പുറത്ത് ഡ്രെയിനേജ് കേടുവന്നിരിക്കുന്നു. ഡോർമിറ്ററിയുടെ മുന്നിൽ നിൽക്കവേ, ഛർദ്ദിക്കുമെന്നു തോന്നി. &lt;br /&gt;
&lt;br /&gt;
മറ്റൊരു ഡോർമിറ്ററി &amp;amp;mdash; വെറുംനിലത്ത് പൂർണ്ണനഗ്നയായി തവിട്ടുനിറമുള്ള അവൾ കിടക്കുന്നു &amp;amp;mdash; രണ്ടോ മൂന്നോ വയസ്സുള്ളൊരു കുട്ടിയെപ്പോലെ. നാൾക്കുനാൾ അവളുടെ തൊലിപ്പുറത്ത് കാലത്തിന്റെ പാടുവീഴും. മറ്റു പല രോഗികളെയുംപോലെ മുടിനരച്ച്, പല്ലുകൊഴിഞ്ഞ്&amp;amp;hellip; അന്നും, ഒരുപക്ഷേ, അവൾ വെറുംനിലത്ത് നഗ്നയായി കിടക്കുന്നുണ്ടാവും. അന്ന് വേറെ ചെറുപ്പക്കാരികളും പൂർണ്ണ നഗ്നരായി കിടക്കുന്നുണ്ടാവും &amp;amp;mdash;  ഈ അവസ്ഥ ഇപ്പോൾ മാറിയില്ലെങ്കിൽ. &lt;br /&gt;
&lt;br /&gt;
സ്ത്രീകളുടെ വാർഡ് കഴിഞ്ഞ് മടങ്ങവെ, നേഴ്‌സിനോട് ഈ ചോദ്യം ചോദിക്കാൻ മടിതോന്നി &amp;amp;mdash;  തുണിയില്ലാത്തവരും അല്പം തുണിയുടുത്തവരുമായ ഈ സ്ത്രീകൾ ആർത്തവസമയത്ത് എന്തു ചെയ്യും?&lt;br /&gt;
&lt;br /&gt;
താരതമ്യേന ഭംഗിയായി വസ്ത്രധാരണംചെയ്ത മൂന്നു ചെറുപ്പക്കാരികളെ ഡോർമിറ്ററിയുടെ ഒരുവശത്തേക്കു മാറ്റിനിർത്തിയ താണോ? ഡോർമിറ്ററിയുടെ കതകിന് ഒരുറപ്പുമില്ല. രാധാകൃഷ്ണൻ അവരെ ചെന്നുനോക്കി. സംസാരിക്കാൻ സമയമൊത്തില്ല. ആശാന്റെയൊപ്പമെത്താൻ തിരക്കിട്ട് നടക്കവേ തിരിഞ്ഞുനോക്കി. നേരത്തെ കാണാത്ത, മഞ്ഞസാരിയുടുത്ത, സൗന്ദര്യമുള്ള ഒരു യുവതി മറ്റു രോഗികളുടെ കൂട്ടത്തിൽനിന്ന് നോക്കുന്നു. &lt;br /&gt;
&lt;br /&gt;
മറ്റൊരു ഡോർമിറ്ററിയിൽ പല പ്രായത്തിലുള്ള സ്ത്രീകളുടെ ഇടയിൽ പന്ത്രണ്ടുവയസ്സുപോലും പ്രായംതോന്നിക്കാത്ത ഒരു കൊച്ചുപെൺകുട്ടി. വെളുത്ത നിറം. ഒഡിയയാവണം ആ കുട്ടി സംസാരിക്കുന്നത്. അമ്മയെപ്പോലെ അവളെ നോക്കാൻ അതേ ഡോർമിറ്ററിയിലെ മറ്റൊരു രോഗിയും. &lt;br /&gt;
&lt;br /&gt;
മൊത്തം ഇരുനൂറ് സ്ത്രീകൾ. അതിൽ കുറച്ചുപേർ ഇരുണ്ട സെല്ലുകളിൽ. അവർക്ക് മൂത്രമൊഴിക്കാനും വെളിക്കിറങ്ങാനും ഒരു കുഴി. ഒരുസെല്ലിൽമാത്രം മൂന്നു സ്ത്രീകൾ. മറ്റൊരു സെല്ലിൽ ഒരു സ്ത്രീ മംഗളം വാരിക വായിച്ച് ഒരു ഷീറ്റിൽ കിടക്കുന്നു.&lt;br /&gt;
&lt;br /&gt;
ഒരുവശത്ത് പണിനിറുത്തിവച്ചിരിക്കുന്ന, പണിതീരാത്ത ബാത്ത് അറ്റാച്ച്ഡ് സെല്ലുകൾ. അടച്ചിട്ട ചികിത്സയിലുപരിയായിട്ടൊന്ന് എന്നാണിവിടെ ആലോചിക്കാൻകൂടി കഴിയുക? ഈ കെട്ടിടങ്ങളെല്ലാംതന്നെ ഒരുനൂറ്റാണ്ടുമുമ്പുള്ള മനഃശാസ്ത്ര കോൺസപ്റ്റുകളുടെ അടിസ്ഥാനത്തിൽ പണിയിച്ചതാണ്.&lt;br /&gt;
&lt;br /&gt;
ഒരു സെല്ലിനുമുന്നിൽ ഒരു പ്ലേറ്റുനിറയെ മലം. സെല്ലുകളിൽ ടോയ്‌ലറ്റില്ലല്ലോ. ഒരു കുഴിയിൽ പ്രാഥമികാവശ്യങ്ങൾ നിർഹിക്കണം. ആ സ്ത്രീ ബുദ്ധിപൂർം പ്ലേറ്റ് അഴികൾക്കിടയിലൂടെ നിരക്കി പുറേത്തക്കാക്കി സെല്ലിൽ കിടന്നുറങ്ങിയിട്ടുണ്ടാവും. അല്ലെങ്കിൽ നിലത്തെ മലത്തിലല്ലേ അവർ ഉറങ്ങേണ്ടത്? നാറ്റം സഹിക്കാൻവയ്യ. ആ പ്ലേറ്റ് ആരും എടുത്തുമാറ്റുന്നില്ല. ആ രോഗി ആഹാരംകഴിക്കുന്ന പ്ലേറ്റാവും.&lt;br /&gt;
&lt;br /&gt;
ക്രോണിക് വാർഡ്  നിലത്ത് വെള്ളം. പായപോലുമില്ലാത്ത രോഗികൾ. ഒരുപാട് രോഗികൾ. ചിലർ കിടക്കുന്നു. ചിലർ ജനാലക്കമ്പികളിൽ പിടിച്ചുനിൽക്കുന്നു. നഗ്നരാണവർ. ഒരാൾ ആ ഡോർമിറ്ററിയുടെ മൂലയ്ക്ക് വെളിക്കിറങ്ങുന്നു. ജീവനക്കാരാരും ശ്രദ്ധിക്കുന്നില്ല.&lt;br /&gt;
&lt;br /&gt;
നഗ്നനായൊരാൾ ഒരു വെൻറിലേറ്ററിന്റെ കമ്പികളിൽ പിടിച്ചിരിക്കുന്നു. ഏറെ നേരമായിക്കാണും അവിടെ അയാൾ ഇരിക്കാൻ തുടങ്ങിയിട്ട്. നിലത്തെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ, നനഞ്ഞ തറയിൽ, ഇരിക്കാൻ വയ്യാഞ്ഞാവണം. &lt;br /&gt;
&lt;br /&gt;
ഇവിടത്തെ ഡോക്ടർമാർക്കിടയിൽ ക്രൂരമായ ഒരു തമാശയുണ്ടത്രെ. വെൻറിലേറ്ററിൽ കയറിയിരിക്കുന്ന രോഗിയുടെ അസുഖം മാറിക്കാണണം. നിലത്തെ വൃത്തിേകടുകളിലിരിക്കാൻ അവൻ കൂട്ടാക്കുന്നില്ലല്ലോ. ഡിസ്ചാർജ് ചെയ്‌തേക്കാം.&lt;br /&gt;
&lt;br /&gt;
ക്രിമിനൽ വാർഡുകൾ  അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഭ്രാന്തന്മാരും കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നവരും ശിക്ഷ കാത്തിരിക്കുന്നവരും ശിക്ഷയുടെ കാലാവധി കഴിഞ്ഞവരും ഇവിടെ സെല്ലുകളിൽ അടയ്ക്കപ്പെട്ട് കഴിയുന്നു. നാം കരുതുംപോലെ ഇവർ ക്രിമിനലുകളാവണമെന്നില്ല. ഇവർ വയലന്റാവണമെന്നുപോലും നിർബ്ബന്ധമില്ല. പൊലീസ് കൊണ്ടുവരുന്ന എല്ലാവരും ക്രിമിനൽ സെല്ലിലാണ് കിടക്കുന്നത്. &lt;br /&gt;
&lt;br /&gt;
ഓരോ സെല്ലിലും അഞ്ചോ ആറോ പേർ. ഒന്നുരണ്ട് സെല്ലുകളിൽ ഓരോ രോഗി. സെല്ലിൽ ടാപ്പില്ല. വെള്ളമില്ല. മൂലയ്‌ക്കൊരു കുഴി. അതിൽ പ്രാഥമികകർമങ്ങൾ നടത്താം. രാവിലെ കുറച്ചു നേരം അവരെ പുറത്തിറക്കാറുണ്ടത്രെ. ഇരുപത്തിമൂന്നു മണിക്കൂറിലേറെ, വെട്ടമില്ലാത്ത ഈ കുടുസ്സായ സെല്ലിൽ ആറും ഏഴുംപേർ. പൊട്ടിപ്പൊളിഞ്ഞ വെറും നിലത്ത്, പായപോലുമില്ലാതെ, നഗ്നശരീരങ്ങൾ തൊട്ടുതൊട്ടവർ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു. പലരും വർഷങ്ങളായി, ചിലർ മുപ്പതുകൊല്ലമെങ്കിലുമായി, ഇവിടെ കിടക്കുന്നു  മലത്തിെൻറയും മൂത്രത്തിെൻറയുമിടയ്ക്ക്. എല്ലാ സെല്ലുകളുടെ മുന്നിലും ഒരു കുഴി. അവിടെ കഞ്ഞിയും മറ്റും കെട്ടിക്കിടക്കുന്നു. ഈച്ചകൾ പറന്നുനടക്കുന്നു. ദുസ്സഹമായ നാറ്റം. &lt;br /&gt;
&lt;br /&gt;
ഒരു സെല്ലിൽ ഒരാൾ മറ്റൊരാളെ കെട്ടിപ്പിടിച്ചുറങ്ങുന്നു.&amp;amp;ldquo;പത്തു മണിക്കുമുമ്പെ നിങ്ങൾ വരണമായിരുന്നു. ഒരിടത്തും നിൽക്കാനാവില്ല. മലം മുറിയാകെ കെട്ടിക്കിടക്കും. അതിൽ ഒരു ബക്കറ്റ് വെള്ളം കോരിെയാഴിക്കും. പിന്നെ ഭയങ്കര നാറ്റമാണ്.&amp;amp;rdquo; ഒരു രോഗി പറഞ്ഞു.&lt;br /&gt;
&lt;br /&gt;
തെരുവുപോലെയുള്ള സെല്ലുകൾ കഴിഞ്ഞ് ഒരു വാർഡ്. അവിടെ കുറെ രോഗികൾ. അവർ വസ്ത്രം ധരിച്ചിരിക്കുന്നു. പരാതി പറയുന്നു  ചോറ് വേവുന്നില്ല, ആഹാരം മോശമാണ്, പലപ്പോഴും കിട്ടാറില്ല&amp;amp;hellip; &lt;br /&gt;
&lt;br /&gt;
ഒരാൾ പുറത്ത് എന്തോ തുണി അടിച്ചു നനയ്ക്കുന്നു. ക്രിമിനൽ വാർഡിനുള്ളിൽ സ്വതന്ത്രമായി നടക്കാൻ അനുവാദം കിട്ടിയ രണ്ടുമൂന്നു പേർ. താരതമ്യേന അസുഖം ഭേദമായവർ. അവർ അവിടത്തെ ജീവനക്കാർ ചെയ്യേണ്ട ജോലികൾ ചെയ്യുന്നു. തിരുവനന്തപുരം ചിത്തരോഗാശുപത്രിയിലെ ഓക്കുപ്പേഷനൽ തെറപ്പി. &lt;br /&gt;
&lt;br /&gt;
ക്രിമിനൽ വാർഡിൽനിന്ന് ഞങ്ങളിറങ്ങവേ, അഴികളിൽ പിടിച്ചുനിന്ന നഗ്നരായ ചില മനുഷ്യർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: താങ്ക്‌യൂ  താങ്ക്‌യൂ.&lt;br /&gt;
&lt;br /&gt;
രോഗംബാധിച്ച് ശോഷിച്ച ഉടലുകൾ. ചുളുങ്ങിവരണ്ട തൊലി. മേലാകെ ചൊറി. അവിെടയവിടെ പൊട്ടിെയാലിച്ചിരിക്കുന്നു. പലരും മനുഷ്യരാണെന്ന് നമുക്ക് വിശ്വസിക്കാനാവില്ല. &lt;br /&gt;
&lt;br /&gt;
വാർദ്ധക്യം ബാധിച്ച കന്നുകാലികളെ കഴുത്തിലൊരു കോർപ്പറേഷൻ സീല് കുത്തി അറക്കാൻ കൊണ്ടുേപാകുന്നതു കണ്ടിട്ടില്ലേ? മാധവിക്കുട്ടിയുടെ ആ കഥ വായിച്ചിട്ടില്ലേ? ഈ രോഗികളെ കഴുത്തിലൊരു സീലും കുത്തി മെഴ്‌സി കില്ലിങ്ങിന് വിധേയരാക്കി ക്കൂടേ?&lt;br /&gt;
&lt;br /&gt;
അടുക്കള &amp;amp;mdash; ഒരു വൃത്തികെട്ട കെട്ടിടം. അടുപ്പിൽ മീൻകറി തിളയ്ക്കുന്നു. ചോറ് വേവുന്നു. തറ ഇടിഞ്ഞുപൊളിഞ്ഞ് നിലമാകെ വെള്ളം കെട്ടിക്കിടക്കുന്നു. കടുകുവറുക്കാൻ ചീനച്ചട്ടിയില്ല. അവിടെയുള്ള ചീനച്ചട്ടി എടുത്തുകാണിച്ചു. തുരുമ്പുപിടിച്ച് പകുതിയിലേറെ പൊത്തുപോയൊരു വലിയ ചീനച്ചട്ടി. ഒരുകൊല്ലമായി &lt;br /&gt;
കടുകുവറുക്കാറില്ലെന്നും പുതിയ ചീനച്ചട്ടിക്ക് അന്നേ എഴുതിക്കൊടുത്തുവെന്നും അർദ്ധനഗ്നനായ കുക്ക് പറഞ്ഞു. &lt;br /&gt;
&lt;br /&gt;
ചോറും കറിയും വയ്ക്കുന്ന പാത്രങ്ങൾ ഓട്ടയാണത്രേ. രാവിലെ പപ്പടം ഒട്ടിച്ചോ മറ്റോ ആണെന്നു പറഞ്ഞു, ആ ഓട്ട അടച്ചാണ് ഇവർ പാചകം നടത്തുന്നത്. ഒരു വലിയ പാത്രത്തിൽ തേങ്ങ ചിരവി വച്ചിരിക്കുന്നു. അതിലാകെ ഈച്ചകൾ. നിലം മുഴുവൻ വൃത്തികേട്. മൂലയ്ക്ക് ഉപയോഗിക്കാറില്ലാത്ത അഴുക്കുപിടിച്ചൊരു ഗ്രൈൻഡർ. &lt;br /&gt;
&lt;br /&gt;
രോഗികളെ കണ്ടാൽ അവർ മാൽന്യൂട്രീഷൻകൊണ്ട് കഷ്ടപ്പെടുന്നവരാണെന്നറിയാം. ഈ ആഹാരമൊക്കെ എവിടെപ്പോകുന്നു?&lt;br /&gt;
&lt;br /&gt;
ആര് ആരോടു ചോദിക്കാൻ?&lt;br /&gt;
{{***|3}}&lt;br /&gt;
ഒരു വാർഡിനുമുന്നിൽ&amp;amp;lsquo;ഇനാഗുറേറ്റഡ് ഓൺ ഗാന്ധിജയന്തി ഡേ&amp;amp;rsquo; എന്നെഴുതിയ മാർബിൾ ഫലകം. ആശാൻ, ഗാന്ധി എന്ന വാക്ക് വലംകൈകൊണ്ട് പൊത്തി. &lt;br /&gt;
&lt;br /&gt;
ഡോക്ടർമാർ റൗണ്ട്‌സ് നടത്തി രോഗികളെ കാണാറില്ല. ഇവർ ഡോക്ടർമാെരയും കാണാറില്ല. സെല്ലിനുള്ളിൽ വന്നയിടയ്ക്ക് കരികൊണ്ട് കളംവരച്ചൊരു കലണ്ടറുണ്ടാക്കി, അതിൽ പിന്നിടുന്ന ദിവസങ്ങൾ വെട്ടിക്കളയാെനൊരു ശ്രമം നടത്തിയിരിക്കുന്നു. ആദ്യമാദ്യം കുറച്ചു ദിവസങ്ങൾ ഇവർ ദിവസങ്ങളുടെ ട്രാക്ക് സൂക്ഷിക്കാൻ ശ്രമിക്കുന്നു. പിന്നെ തളർന്ന് മടുത്ത് ആഴ്ചകളും തീയതികളും മറന്ന് വെജിറ്റബിളായിത്തീരുന്നു. ആരോരുമില്ലാത്തവരുടെ, ബന്ധുക്കൾ തഴഞ്ഞവരുടെ പകലുകൾ, രാവുകൾ. തടവുകാർക്കുപോലും തടവിന്റെ കാലയളവറിയാം. ഇവിടെ അതുപോലുമറിയാതെ, ഡോക്ടർമാർ ശ്രദ്ധിക്കാതെ, വാർഡന്മാരുടെ തല്ലുകൊണ്ട്, തെറികേട്ട്, മൃഗശാലയിലെ അന്തേവാസികൾക്കു കിട്ടുന്ന പരിഗണന പോലുമില്ലാതെ, മലമൂത്രവിസർജ്ജനങ്ങൾക്കിടയിൽ ഇവർ കഴിയുന്നു. &lt;br /&gt;
&lt;br /&gt;
ഇവിടെ മാത്രമല്ല, തൃശൂരെയും കോഴിക്കോട്ടെയും മാനസിക രോഗാശുപത്രികളിൽ.&lt;br /&gt;
&lt;br /&gt;
വാടിയ സൂര്യകാന്തിയുടെ നിറമാണ് രോഗികളുടെ പല്ലുകൾക്ക്. നിങ്ങൾക്ക് അടുത്തുനിൽക്കാനാവില്ല. പലപ്പോഴും പല്ലുതേക്കാൻ ഉമിക്കരിപോലും ഇവർക്കു കിട്ടാറില്ല. കുളിക്കാൻ, തുണി നനയ്ക്കാൻ, ഇവർക്ക് നൽകേണ്ട വാഷ്‌വെൽ സോപ്പുപോലും കിട്ടാറില്ല. ഉടുതുണിക്ക് മറുതുണിയില്ലാത്തതിനാൽ ഇവരിൽ പലർക്കും ഒന്നു കഴുകിയിട്ടാൽ അതുണങ്ങിക്കിട്ടുംവരെ (അല്ലെങ്കിൽ അതിനുള്ള സൗകര്യെമവിെട?) നഗ്നരായി കഴിയണം. ആ സമയംകൊണ്ട് നിലത്തെ വൃത്തിേകടുകെളാക്കെ ദേഹത്തു പുരളും. പിന്നെ, വൃത്തികെട്ട ഒരാശുപത്രിയിൽ വൃത്തിയാക്കിയ വേഷംധരിച്ചിട്ടെന്തു കാര്യം? നാല് ദോബികൾ ഈ ആശുപത്രിയിലുണ്ടത്രേ. തുണിയുടുത്തവരെ കണ്ടപ്പോൾ തുണി അലക്കാറുണ്ടെന്ന് തോന്നിയില്ല. അല്ലെങ്കിൽ, ഇത്ര നാറിയ ആശുപത്രിയിൽ, വൃത്തിയുള്ള വേഷത്തിനെന്തു പ്രസക്തി?&lt;br /&gt;
&lt;br /&gt;
രോഗികളുടെ ഏക സ്ഥാവരജംഗമസ്വത്ത് ചുളുങ്ങി, കറയിറങ്ങി വൃത്തികേടായ ഒരു അലുമിനിയം പ്ലേറ്റാണ്. പണ്ടെങ്ങോ വാങ്ങിയ, ആ വൃത്തികെട്ട പ്ലേറ്റിലാണവർക്ക് ചോറും കറിയും കൊടുക്കുന്നത്. കാപ്പി എന്നൊരു ബ്രൗൺ ദ്രാവകം ഇതേ പ്ലേറ്റിലാണ് ഒഴിച്ചുകൊടുക്കുന്നത്. മിക്കപ്പോഴും കഞ്ഞിയും ചോറും കാപ്പിയുമൊക്കെ ഡോർമിറ്ററിയുെടയും സെല്ലിെൻറയും പൂട്ടിയ ഇരുമ്പ് വാതിലിനടിയിലൂടെ നിരക്കിയാണ് കൊടുക്കാറ്. കാപ്പി, നായ നക്കുന്നതുപോലെ നക്കിക്കുടിച്ചോളണം. പുറത്തു കുളിക്കാൻ കെട്ടിയിട്ടിരിക്കുന്ന ടാങ്കിൽനിന്ന് ഇതേ പ്ലേറ്റ് മഗ്ഗായി ഉപയോഗിച്ച് വേണമെങ്കിൽ വെള്ളം കോരി ഒഴിച്ചോണം. ഡയേറിയ സർവ്വസാധാരണമായതിനാൽ അത്യാവശ്യം ഇതേ പ്ലേറ്റിൽ വെളിക്കിറങ്ങാം. ഡയേറിയ മിക്കവർക്കും ഒരേസമയം പിടിപെടുന്നതിനാൽ ചിലപ്പോൾ ടോയ്‌ലറ്റിൽ സൗകര്യമുണ്ടാവില്ല. (ഇത് ടോയ്‌ലറ്റ് സൗകര്യമുള്ള ഡോർമിറ്ററികൾ. സെല്ലിലാെണങ്കിൽ കുഴിക്കുമുകളിൽ ആളുണ്ടാവും.) പ്ലേറ്റിൽ തൂറിയാലും അരും കഴുകാനുണ്ടാവില്ല. ആ പ്ലേറ്റു തന്നെ അടുത്തനേരം കാപ്പിയോ കഞ്ഞിയോ ചോറോ കഴിക്കാൻ ഉപയോഗിക്കാം.&lt;br /&gt;
{{***|3}}&lt;br /&gt;
രണ്ടുവർഷംമുമ്പ് ആദ്യമായി മാനസികരോഗാശുപ്രതിയിൽ കടന്നപ്പോൾ ആദ്യം കണ്ടത് കാക്കിവസ്ത്രം ധരിച്ച ഒരു വാർഡൻ ഒരു കമ്പു ചെത്തി വൃത്തിയാക്കുന്നതാണ്. ചെത്തി പാകംവരുത്തിയ രണ്ടു കമ്പുകൾ ഡസ്‌കിൽ വച്ചിരിക്കുന്നു. അന്ന് പല രോഗികളുടെയും ദേഹത്ത് അടികൊണ്ട പാടുകൾ കണ്ടു. ഇന്നും കണ്ടു. &lt;br /&gt;
&lt;br /&gt;
ഇന്ന് ദൂരെനിന്നു നോക്കവേ, കാക്കിവസ്ത്രം ധരിച്ച പലരുടെയും കയ്യിൽ വടിയുണ്ടായിരുന്നു. എം.എൽ.ഏ. ഇൻസ്‌പെക്ഷനു വന്നതാണെന്ന തോന്നലുകൊണ്ടാവണം, ഞങ്ങൾ അടുത്തെത്തവേ, ആരുടെപക്കലും വടിയുണ്ടായിരുന്നില്ല. &lt;br /&gt;
&lt;br /&gt;
നേരുപറയണമല്ലോ. സുരേന്ദ്രനാഥിന്റെ വരവറിഞ്ഞ് അറ്റൻഡർമാർ പരിസരം വൃത്തിയാക്കിക്കാൻ ആവതും ശ്രമിച്ചു. ആശുപത്രി കോമ്പൗണ്ടിലെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് എത്താനെടുത്ത നേരംകൊണ്ട് പലയിടവും രോഗികളെക്കൊണ്ട് അവർ വൃത്തിയാക്കിക്കാൻ ശ്രമിച്ചു. കുറച്ച് രോഗികളെയെങ്കിലും കട്ടിയുള്ള ഷീറ്റ് ഉടുപ്പിക്കാൻ ശ്രമിച്ചു. &lt;br /&gt;
&lt;br /&gt;
ഒന്നുറപ്പായി. ആരെങ്കിലും ചെന്ന് പരിേശാധിക്കുകയാെണങ്കിൽ കാര്യങ്ങൾ മെച്ചപ്പെടും. പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവുകയാണെങ്കിൽ ഈ അവസ്ഥ പാടേ മാറും.&lt;br /&gt;
{{***|3}}&lt;br /&gt;
ഈശ്വരാ, എന്തൊക്കെ കഥകളാവും ഈ ആശുപത്രിക്ക് പറയാനുണ്ടാവുക. ഞങ്ങളെത്തുന്നതിനു രണ്ടുനാൾമുമ്പ്, മദ്യപിച്ച രണ്ടു വാർഡന്മാർ ഒരു പൂച്ചയെ ഡോർമിറ്ററിയിലേക്ക് അടിച്ചുകയറ്റി. പേടിച്ചരണ്ട പൂച്ച രോഗികളെ കടിച്ചു. പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിക്കുന്ന പൂച്ചയെ വീണ്ടും ഡോർമിറ്ററിക്കുള്ളിലേക്ക് വാർഡന്മാർ തള്ളിവിടുന്നു. പൂച്ച രോഗികളെ വീണ്ടും കടിക്കുന്നു. ഭയങ്കര ബഹളം. ഡ്യൂട്ടിഡോക്ടർ പൊലീസിനെ വിളിക്കുന്നു.&lt;br /&gt;
&lt;br /&gt;
ആയിരത്തി തൊള്ളായിരത്തി എൺപത്തിനാല് ഫെബ്രുവരിയിൽ കുറെ രോഗികൾക്ക് മരുന്ന് കൂടുതൽകൊടുത്ത് ബോധംകെടുത്തിയ ഒരു കേസ് എവിടെയോ മുങ്ങിപ്പോയി.&lt;br /&gt;
&lt;br /&gt;
സിസ്റ്റർമാരുടെ ജീവിതം കഷ്ടമാണ്. കുടുംബംപോറ്റാൻ ജോലിയ്ക്കുവരുന്ന അവരെ ഉപദ്രവിക്കാൻ എളുപ്പമാണ്. ഏതെങ്കിലും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് സ്വല്പം വിരോധം തോന്നിയാൽമതി  അല്ലെങ്കിൽ ആ നേഴ്‌സ് ജോലിയോട്&amp;amp;lsquo;ആവശ്യത്തിലേറെ കൂറ്&amp;amp;rsquo; കാണിച്ചാൽ മതി  രോഗിയെക്കൊണ്ട് ദേഹത്തു പിടിപ്പിക്കാം. അല്ലെങ്കിൽ തീട്ടംവാരിയെറിയിക്കാം. അതിനു വലിയ ചെലവൊന്നുമില്ല. ഏറിയാലൊരുകെട്ട് ബീഡി. ആരോടു പരാതിപറയാൻ? നിസ്സാരമായൊരു തുക റിസ്‌ക് അലവൻസായി കിട്ടുന്നതല്ലേ? &lt;br /&gt;
&lt;br /&gt;
ബീഡിയാണ് ഈ ആശുപത്രിയിലെ കറൻസി. തീട്ടം കോരണോ, ഡ്രെയിനേജ് പൊട്ടിയൊലിക്കുന്ന തീട്ടം കോരി മാറ്റണോ, ഈ.സി.റ്റിക്കുള്ള രോഗിയെ പിടിച്ചുവയ്ക്കേണാ, കഞ്ഞിയും ചോറും മറ്റും തലയിലേന്തി വാർഡിലെത്തിക്കണമോ, എന്തിന്, ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ ചെയ്യേണ്ട എന്തു ജോലി വേണമെങ്കിലും അസുഖം ഏറെക്കുറെ ഭേദമായ പാവം രോഗികൾ ചെയ്‌തോളും. ബീഡികൊടുത്താൽ മതി.&lt;br /&gt;
&lt;br /&gt;
നിങ്ങളറിഞ്ഞോ? നാലുവർഷംമുമ്പ് ഒരുകൂട്ടർ രണ്ടായിരത്തോളം ഇഡ്ഡലി ഒരുനാൾ വിതരണംചെയ്തു. രോഗികൾ, വൃദ്ധരുൾപ്പെടെ, ഇഡ്ഡലികണ്ട് സന്തോഷംകൊണ്ട് നൃത്തംചെയ്തത്രെ. അന്നുവരെ ഇവർ ഗോതമ്പുകഞ്ഞിയും ചോറും മാത്രമെ കണ്ടിരുന്നുള്ളു. എന്റെയും നിങ്ങളുടെയും ഇടയ്ക്കുനിന്നു പുറത്താക്കപ്പെട്ടവർ - ഇഡ്ഡലികണ്ട് നൃത്തം ചെയ്യുക.&lt;br /&gt;
{{***|3}}&lt;br /&gt;
ഇവർ ഇതിനുള്ളിൽ കയറിയതിനുശേഷം ഓണാഘോഷത്തിനൊഴികെ സംഗീതം കേട്ടിട്ടില്ല. ഭൂരിപക്ഷം ഒരു പത്രമോ വാരികയോ വായിച്ചിട്ടില്ല. സിനിമ കണ്ടിട്ടില്ല. പുറംലോകം കണ്ടിട്ടില്ല. വർഷങ്ങൾക്കുശേഷം ആശുപത്രി വിടുന്നവർ പുറംലോകം കണ്ട് മാറ്റങ്ങൾ കണ്ട്, പകച്ചുനിൽക്കും. മനുഷ്യശരീരത്തിന്റെ ഘടനമാത്രമാവും മാറാതെ അവശേഷിക്കുക. നിരത്തിലെ വെളിച്ചം കണ്ട്, കെട്ടിടങ്ങൾ കണ്ട്, വാഹനങ്ങളുടെ വേഗത കണ്ട് ഇവർ അന്തംവിടും. റിപ്‌വാൻവിങ്കിളിനെപ്പോലെതന്നെ ഇവർക്കും പൊരുത്തപ്പെടാനാവില്ല. പിന്നീട് താളംതെറ്റാനും വീണ്ടും ആശുപത്രിയിൽ വന്നടിയാനും അധികംനേരം വേണ്ട.&lt;br /&gt;
&lt;br /&gt;
{{***|3}}&lt;br /&gt;
ഏഴെട്ടുവർഷംമുമ്പ് തിരുവനന്തപുരം ചിത്തരോഗാശുപത്രിയിലെ ചുമരുകൾ പെയിൻറുചെയ്യാൻപോയ ഒരു മനുഷ്യനെ കണ്ടു. ചെറുപ്പത്തിന്റെ ചൂരിൽ കുറെ സ്ത്രീകളുടെ നഗ്നതകാണാൻവേണ്ടിയാണ് അയാളും കൂട്ടുകാരും കൺട്രാക്ടറുടെ കൂടെക്കൂടി പെയിൻററുടെ റോളെടുത്തത്. &lt;br /&gt;
&lt;br /&gt;
വസ്ത്രമില്ലാത്ത, അല്പവസ്ത്രം ധരിച്ച, മലമൂത്രവിസർജ്ജനങ്ങൾക്കിടയിൽ പുഴുക്കെളേപ്പാലെ കിടക്കുന്ന സ്ത്രീകെളയും പുരുഷന്മാരെയുംകണ്ട് അയാളുടെ ഉറക്കം നഷ്ടപ്പെട്ടു. &lt;br /&gt;
&lt;br /&gt;
വിറകുകൊള്ളികൊണ്ട് രോഗിയെ തല്ലിയ വാർഡനോടയാൾ തട്ടിക്കയറി. സ്വന്തം കാശുകൊണ്ട് രോഗികൾക്ക് ബീഡി വാങ്ങിക്കൊടുത്തു. എങ്ങനെയെങ്കിലും ഈ നരകത്തിൽനിന്നു രക്ഷപെടണമേ എന്നായി അയാളുടെ പ്രാർത്ഥന. അടുത്തവർഷംമുതൽ അയാളോ സുഹൃത്തുക്കളോ പെയിന്റ് ചെയ്യാൻ അവിടെ ചെന്നിട്ടില്ല. ഏഴുവർഷങ്ങൾക്കുശേഷവും ഇതിനെക്കുറിച്ച് പറയവേ, അയാളുടെ സ്വരം പതറുന്നുണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
മദർ തെരീസാ ഒരിക്കൽ ഈ ആശുപത്രി സന്ദർശിച്ചു. അവർ നിസ്സഹായരായ രോഗികളുടെ ജീവിതംകണ്ട് വിങ്ങിക്കരഞ്ഞു. പലരെയും ഉടുതുണിയുടുപ്പിച്ചു. &lt;br /&gt;
&lt;br /&gt;
പതിനൊന്നു രോഗികൾ ചാടിപ്പോയതിന്റെ പേരിൽ ഒരിക്കൽ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. ഹോസ്പിറ്റൽ മെയിൻറനൻസിന്റെപേരിൽ എത്ര കുറി സസ്‌പെന്റ് ചെയ്യേണ്ടതാണ്  എത്ര സൂപ്രണ്ടുകളെ എത്രപ്രാവശ്യം ഡിസ്മിസ്സ് ചെയ്യേണ്ടതാണ്.&lt;br /&gt;
&lt;br /&gt;
മൂന്നു വർഷം മുമ്പ് നഗരത്തിലെ സാമൂഹ്യസംഘടനകളിലൊന്നിൽ ഒരു സോഷ്യൽ സയൻസ് വിദ്യാർത്ഥി മാനസികരോഗാശുപ്രതിയുടെ അവസ്ഥയെക്കുറിച്ച് സംസാരിച്ചു. രണ്ടുമൂന്നുനാൾക്കകം ആശുപത്രി സൂപ്രണ്ട് കോളേജ് അധികാരികളെ വിളിച്ചുപറഞ്ഞു  ഇനി ഇങ്ങെനയാരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ആ കോളേജിൽനിന്ന് ആരും ആശുപത്രിയിലേക്ക് പഠിക്കാൻ വരണ്ട. &lt;br /&gt;
&lt;br /&gt;
അതേ കോളേജിൽ മുമ്പ് പഠിച്ച ഒരു വിദ്യാർത്ഥി പറഞ്ഞത് ആശുപത്രി കണ്ടതിനുശേഷം ഏറെനാളുകൾ ആഹാരംപോലും കഴിക്കാനൊത്തില്ല എന്നാണ്. ആശുപത്രിയുടെ ദുരന്തങ്ങൾ അയാളെ വല്ലാതെ അലട്ടി. മെഴ്‌സി കില്ലിങ് അല്ലേ ഇതിനേക്കാൾ ഭേദം, അയാൾ പറഞ്ഞുനിറുത്തി.&lt;br /&gt;
&lt;br /&gt;
{{***|3}}&lt;br /&gt;
കോളേജ് ഒഫ് ഫൈൻ ആർട്‌സിലെ ഒരു വിദ്യാർത്ഥിയും അയാളുടെ സുഹൃത്ത് ഡോക്ടറുംകൂടി ഒരിക്കൽ ഈ മാനസികാശുപത്രിയിലെത്തി. അവിടമൊന്നു കാണാൻ. അന്നത്തെ സൂപ്രണ്ട് കയറാൻ പറ്റില്ലെന്നു പറഞ്ഞു. നിങ്ങൾ കണ്ട് എന്തെങ്കിലും പത്രത്തിലെഴുതിയാൽ എനിക്കു കുഴപ്പമാവും. ഡോക്ടർ വേണെമങ്കിൽ കയറിക്കണ്ടോളു. സൂപ്രണ്ട് പറഞ്ഞു. &lt;br /&gt;
&lt;br /&gt;
ഏതു നിയമമനുസരിച്ചാണ് ഇവിടെ പൊതുജനങ്ങളെയും ബന്ധുക്കളെയും പത്രക്കാരെയും കടത്തിവിടാത്തത്? ഏത് ആക്ടിലാണ് ഇവിടെ ഫോട്ടോയെടുക്കാൻ പാടില്ലായെന്ന് പറയുന്നത്? ഒന്ന് പറഞ്ഞുതരാമോ? ഒരിടത്തും ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു എന്ന ബോർഡ്‌പോലും കണ്ടില്ല. അഥവാ, അങ്ങനെ നിയമമുണ്ടെങ്കിൽ അത് കാലഹരണപ്പെട്ടതും പ്രാചീനവുമല്ലേ? അതു മാറ്റാനുള്ള സമയം കഴിഞ്ഞില്ലേ? സത്യത്തിൽ ഈ കോമ്പൗണ്ടിലെ ഭീകരമായ യാഥാർത്ഥ്യങ്ങൾ പുറത്തറിയിക്കാതിരിക്കാൻ മാത്രമല്ലേ ആരെയും ഉള്ളിലേക്ക് കടത്തിവിടാത്തത്? &lt;br /&gt;
&lt;br /&gt;
സാമൂഹ്യവിരുദ്ധർ കയറി പ്രശ്‌നങ്ങളുണ്ടാക്കുമെന്നതാണോ കാരണം? അതുണ്ടാവില്ല. സാമൂഹ്യവിരുദ്ധർപോലും ഭ്രാന്താശുപത്രിയിലെ അവസ്ഥകണ്ടാൽ തളരും. അവരുടെ കണ്ണുനിറയും. &lt;br /&gt;
&lt;br /&gt;
ഫോട്ടോ പത്രത്തിലച്ചടിച്ചുവന്നാൽ രോഗിയുടെ ബന്ധുക്കൾ കേസുകൊടുക്കുമെന്ന പേടിയാണോ? പണ്ടാരോ നോട്ടീസയക്കുകയോ നോട്ടീസയയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയോ ചെയ്തതിന്റെ പേടിയാണോ?&lt;br /&gt;
{{***|3}}&lt;br /&gt;
രാധാകൃഷ്ണൻ എട്ടാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഊളമ്പാറയെക്കുറിച്ചാദ്യം കേൾക്കുന്നത്. വീട്ടിനടുെത്താരു വൃദ്ധനെ അവിടെ അഡ്മിറ്റ് ചെയ്തിരുന്നു. അയാളുടെ മകൻ രോഗിയായ അച്ഛനെ കാണാൻചെന്നപ്പോൾ ഒരു പുതിയ മുണ്ടുവാങ്ങി വാർഡനെ ഏല്പിച്ചു. കോടിമുണ്ടുടുത്ത അച്ഛൻ മകനെ കാണാൻ സന്ദർശകർക്കുള്ള സ്ഥലത്തെത്തി. രാധാകൃഷ്ണൻ പറയുകയായിരുന്നു  നാം എത്ര പെട്ടെന്നാണ് യാഥാർത്ഥ്യങ്ങൾ അംഗീകരിക്കുന്നത്. അച്ഛൻ മുണ്ടുടുത്തിട്ടുണ്ടാവില്ലെന്നോ അഥവാ മുണ്ടുടുത്തിട്ടുണ്ടെങ്കിൽ അത് ചെളിയും തീട്ടവും മൂത്രവും പുരണ്ട് വൃത്തികെട്ട തായിരിക്കുമെന്നോ മകന് അറിയാമായിരുന്നു. ഇത്രയും വർഷങ്ങളായി എത്ര ബന്ധുക്കൾ രോഗികൾ കിടക്കുന്ന ഇടം കാണണമെന്നു പറഞ്ഞിട്ടുണ്ട്? എഴുതിയാവശ്യപ്പെട്ടിട്ടുണ്ട്? &lt;br /&gt;
&lt;br /&gt;
ഊളമ്പാറയുടെ ഇരുണ്ട വാർഡുകളിലേക്ക് രോഗികളെ തള്ളുന്ന ബന്ധുക്കൾക്കാവട്ടെ, സത്യത്തിൽ രോഗികളോട് വെറുപ്പാണ്. എങ്ങനെയെങ്കിലും അവരെ ഒഴിവാക്കണമെന്നുണ്ട്. അതിനൊരു കാരണം ഈ രോഗികൾ വീട്ടുകാർക്ക് അത്ര പ്രയാസമുണ്ടാക്കിക്കാണും. രക്തബന്ധത്തിന്റെ കനത്തചങ്ങലപോലും മുറിക്കാനവർ തയ്യാറാവുന്നു. അതുകൊണ്ടുതന്നെയാണ് രോഗികളെ നന്നായി നോക്കുന്നുണ്ടോ ഇല്ലയോ എന്ന് ബന്ധുക്കൾ അന്വേഷിക്കാത്തത്. ദേ കാൺട് അഫോർഡ് ടു ഫേസ് ദ റിയാലിറ്റി. &lt;br /&gt;
&lt;br /&gt;
പക്ഷേ, സമൂഹത്തിന്റെ ചവറ്റുകൊട്ടയൊന്നുമല്ല മാനസികരോഗാശുപത്രി. ചൊറിപിടിക്കുന്നതിനേക്കാൾ എളുപ്പം മനസ്സിന് അസുഖം പിടിപെടാം. സാനിറ്റിക്കും ഇൻസാനിറ്റിക്കുമിടയിൽ ഒരു നൂലിഴപോലും ദൂരമില്ല. കരുണനിറഞ്ഞ പെരുമാറ്റം, സമനില തെറ്റാനുള്ള സാഹചര്യം മനസ്സിലാക്കാനുള്ള ശ്രമം ഇവയൊക്കെക്കൊണ്ട് രോഗത്തിന് ഏറെ ശാന്തിവരുത്താം. ഒരു പ്രശസ്ത സൈക്യാട്രിസ്റ്റ് പറഞ്ഞതുപോലെ സത്യത്തിൽ തൊണ്ണൂറു ശതമാനം മാനസികരോഗികളെയും ചികിത്സിച്ച് ഭേദമാക്കാനാവും. പക്ഷേ, ഡയബറ്റീസ്, ക്യാൻസർ, ഹൈപ്പർടെൻഷൻ എന്നിവയ്‌ക്കോ? റോക്ക്‌ഫെല്ലർ ഫൗണ്ടേഷന്റെ&amp;amp;lsquo;ഡൂയിങ് ബെറ്റർ ആൻഡ് ഫീലിങ് വേഴ്‌സ്&amp;amp;rsquo; എന്ന പുസ്തകത്തിൽ ഹാർട്ട് അറ്റാക്ക്, ഹൈപ്പർ ടെൻഷൻ, ഡയബറ്റീസ്, അർത്രൈറ്റീസ് എന്നിവയുടെ കാര്യത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ അറിവ് വട്ടപ്പൂജ്യമാണെന്ന് തുറന്നു സതിച്ചിട്ടുണ്ട്.&lt;br /&gt;
&lt;br /&gt;
ഇതൊക്കെയറിഞ്ഞിട്ടും രോഗിയെ സമൂഹത്തിൽവെച്ച് ചികിത്സിക്കാതെ നാമവരെ ഭ്രാന്താശുപത്രിയിലടയ്ക്കുന്നു. എവിടെയാണോ പ്രശ്‌നത്തിന്റെ ഉറവിടം അവിടം നാം അവഗണിക്കുന്നു. ആശുപത്രിയിലടച്ചവരുടെ ജീവിതം ദുസ്സഹമാക്കുന്നു. ആശുപത്രിയിൽനിന്ന് അസുഖം ഭേദമായി പുറത്തിറങ്ങുമ്പോഴും അസ്വാസ്ഥ്യങ്ങളിലേക്കു നയിച്ച സാഹചര്യങ്ങൾ അതേപടി നിലനിൽക്കുകയും അതേപ്രശ്‌നങ്ങൾ വീണ്ടും പൊന്തിവരികയും അവരുടെ മനസ്സിന്റെ ശ്രുതി തെറ്റുകയും ചെയ്യുന്നു. അസുഖം മാറാനുപകരിക്കാത്ത ചികിത്സ. &lt;br /&gt;
&lt;br /&gt;
സാമൂഹ്യമായ അയിത്തം ഒരു പ്രധാന ഘടകമാണ്. ഒരിക്കൽ മനസ്സിന്റെ സമനില നഷ്ടപ്പെട്ടവർക്ക് പിന്നീട് സമൂഹം സ്വൈരം കൊടുക്കില്ല. അവരെന്തുചെയ്താലും ഭ്രാന്തിന്റെ ലക്ഷണമായി കരുതും. ആ വീട്ടിലൊരു വിവാഹം പ്രയാസമാവും. ഇതിനിടയിൽ കനത്ത ബില്ലുചെയ്യുന്ന പ്രൈവറ്റ് നെഴ്‌സിങ് ഹോമുകൾ. മനഃശാസ്ത്രവിജ്ഞാനം പകരാൻ ചോദ്യോത്തരപംക്തിയെഴുതുന്ന സൈക്കോതെറപ്പിസ്റ്റുകൾ, അസുഖത്തിന്&amp;amp;lsquo;പ്രോൺ&amp;amp;rsquo; ആയവർക്ക് മനഃശാസ്ത്ര ജാർഗണുകൾ  ഈഡിപ്പസ്, എലക്ട്രാ കോംപ്ലക്‌സുകൾ, മെലങ്ഗളി ഡിപ്രഷൻ, ഏനൽ, ഓറൽ&amp;amp;hellip; രോഗികളെ സൃഷ്ടിച്ച് പ്രാക്ടീസ് വർദ്ധിപ്പിക്കുന്ന - ഒരു വിദഗ്ദ്ധനായ മനഃശാസ്ത്രജ്ഞനെ (അതായത് മറുപടി എഴുതുന്നയാളെത്തന്നെ) കാണാൻ  ഉപദേശം. &lt;br /&gt;
&lt;br /&gt;
ഇതൊരു വല്ലാത്ത വിഷമവൃത്തം. &lt;br /&gt;
&lt;br /&gt;
ഇതിനിടയിൽ ഗൾഫ് സിൻഡ്രം, മൊഴിചൊല്ലൽ, തൊഴിലില്ലായ്മ തുടങ്ങി അനവധി പ്രശ്‌നങ്ങളും.&lt;br /&gt;
&lt;br /&gt;
{{***|3}}&lt;br /&gt;
മാനസികരോഗാശുപത്രിയിലാവട്ടെ മൂന്നുതരം ഡോക്ടർമാരുണ്ട്. പ്രാക്ടീസ് ഓറിയൻറഡ് ഡോക്ടർമാർ, അക്കദമിക് ഓറിയൻറഡ് ഡോക്ടർമാർ, പിന്നെ പോസ്റ്റ്ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾ. ഈ മൂന്നുതരം ഡോക്ടർമാർക്കും അവരവരുടേതായ ലക്ഷ്യങ്ങളുണ്ട്. ആദ്യത്തെ കൂട്ടർ ക്ലാസ്സിക് സ്റ്റീരിയോടൈപ്പാണ്  സമൂഹത്തിൽ ഉന്നതന്മാരായ, വീട്ടിൽ കനത്ത പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർ. അവർക്ക് ഈ ആശുപത്രിയുടെ ബാനർ പ്രൈവറ്റ് പ്രാക്ടീസിനുള്ള ഒരു കെയേറാഫ് മാത്രമാണ്. എണ്ണത്തിൽ കുറഞ്ഞ രണ്ടാമത്തെ കൂട്ടർക്കാവട്ടെ രോഗികളെ പരിശോധിക്കാനും അതിന്റെ പേപ്പർ പ്രസന്റ് ചെയ്യാനും ദേശീയവും അന്തർദ്ദേശീയവുമായ കോൺഫറൻസുകൾ പങ്കെടുക്കാനും മാത്രമാണ് താല്പര്യം. വിദ്യാർത്ഥികൾക്കാവട്ടെ ഒരു ലക്ഷ്യമേയുള്ളു - പരീക്ഷ പാസ്സാവുക. &lt;br /&gt;
&lt;br /&gt;
ആശുപ്രതിക്കുള്ളിലെ നാറ്റം ആരും അറിയുന്നില്ല. ഒരു ഡ്യൂയൽ റോളാണവരുടേത്. കുറ്റബോധം തീരെ തോന്നാത്തതിനാൽ, മനസ്സാക്ഷിക്കുത്തില്ലാത്തതിനാൽ, അവസ്ഥയിലെന്തെങ്കിലും മാറ്റംവരുത്താൻ ശ്രമിക്കാറുമില്ല. ഡോക്ടർമാരുടെയും രോഗികളുടെയും അസ്തിത്വം രണ്ടുതലത്തിലാണ്. ഒരേ കോമ്പൗണ്ടിലാണെങ്കിലും അവർ തമ്മിൽ കാണാറുപോലുമില്ല. &lt;br /&gt;
&lt;br /&gt;
ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതു നേരാണ്. മനഃശാസ്ത്രജ്ഞനോടടുക്കാൻ പലർക്കും പേടിയാണ്. അവരുടെ മുന്നിൽ ട്രാൻസ്‌പെരൻറായിപ്പോകും എന്ന പേടി. സത്യത്തിൽ അതിനുള്ള സിദ്ധിയൊന്നുമവർക്കില്ല. &lt;br /&gt;
&lt;br /&gt;
മാത്രവുമല്ല, കനത്ത പ്രാക്ടീസും പേരിന്റെ വാലായിവരുന്ന അക്ഷരങ്ങളുടെ എണ്ണവും അവതരിപ്പിച്ച പേപ്പറുകളുടെ എണ്ണവും സമൂഹം മാന്യതയുടെ അളവുകോലായിട്ടെടുക്കുന്നിടത്തോളം കാലം, ഈ അവസ്ഥ എങ്ങനെ മാറാൻ? &lt;br /&gt;
&lt;br /&gt;
ആയിരത്തിലേറെ രോഗികളുള്ള ഈ ആശുപത്രിയിൽ ഒരു ചികിത്സാസൗകര്യവുമില്ല. ഇതൊരു ആശുപത്രിയല്ലേ? ഊളമ്പാറ എന്ന ഫിൽറ്ററിലൂടെ നമുക്ക് കാര്യങ്ങൾ കാണാതിരിക്കാം. മാനസികരോഗികൾക്ക് ശാരീരികാസുഖങ്ങൾ ഉണ്ടാവില്ലെന്നോമറ്റോ ധാരണയാർക്കെങ്കിലുമുണ്ടോ? ഇത് പരസ്പരപൂരകങ്ങളാണ്. ഇവിടത്തെ രോഗികളിൽ എത്രപേർക്ക് ടി.ബിയുണ്ടാവും? ഡെർമിറ്റോളജി, റെസ്പിറേറ്ററി, ഡെൻറൽ ട്രീറ്റ്‌മെൻറിനുള്ള ഒരു സൗകര്യവുമിവിടെയില്ല. എന്തിന്, ഒരു ആംബുലൻസ്‌പോലുമില്ല. എക്‌സ്‌റേ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടോ? വേണ്ട സജ്ജീകരണങ്ങളുള്ള ഒരു ലബോറട്ടറിപോലുമില്ല. ന്യൂറോളജിയുമായി ബന്ധപ്പെട്ടൊന്നുമില്ല, ലംബാർ പംക്ചർ നടത്താനുള്ള സൗകര്യമില്ല. ഓക്കുപ്പേഷണൽ തെറപ്പിയില്ല. റിഹാബിലിറ്റേഷൻ ഇല്ല. റിക്രിയേഷനുള്ള സൗക ര്യംപോലുമില്ല. ഇതൊരു ആശുപത്രിയല്ല, നരകമാണ്.&lt;br /&gt;
{{***|3}}&lt;br /&gt;
സത്യത്തിൽ അനാസ്ഥയും കാരുണ്യത്തിന്റെ അഭാവവും വിവരക്കേടും മാത്രമല്ല ഈ അവസ്ഥയ്ക്കു കാരണം. കുറെയേറെ, അകത്തെയും പുറത്തെയും രാഷ്ട്രീയമാണ്. ഒരു വൻതുക നല്കിയാണത്രേ മുമ്പ് പലരും സൂപ്രണ്ടായത്. പതിനായിരക്കണക്കിന് രൂപ.&lt;br /&gt;
&lt;br /&gt;
ചെലവാക്കിയാണ് ഇവിടത്തെ സൂപ്രണ്ടാവുന്നതെങ്കിൽ തീർച്ചയായും കാശുണ്ടാക്കാനാവണം. അതിന്&amp;amp;lsquo;ഇല്ലാത്ത കിടക്ക&amp;amp;rsquo; വിൽക്കണം. &lt;br /&gt;
&lt;br /&gt;
അസുഖം മാറിയ രോഗികളെ വിളിച്ചുെകാണ്ടുേപാകാൻ കത്തു കിട്ടുമ്പോൾ അവരുടെ ബന്ധുക്കളുടെ സ്വാധീനത്തിൽ രാഷ്ട്രീയക്കാർ ഇടപെടുകയായി. രാഷ്ട്രീയക്കാരെ പിണക്കാൻ പറ്റാത്തതു കൊണ്ട് അസുഖമില്ലാത്തവൻ ഭ്രാന്തനാവും. അസുഖം ഭേദപ്പെട്ടവൻ&amp;amp;lsquo;ക്രോണിക്&amp;amp;rsquo; രോഗിയായി മാറും. &lt;br /&gt;
&lt;br /&gt;
സാമാന്യബുദ്ധി ഉന്നയിക്കുന്ന ഒരു ചോദ്യം: ഇത്രയും വൃത്തികെട്ട ഒരാശുപത്രിയിലെ സൂപ്രണ്ടാവാൻ എന്തേ ഡോക്ടർമാർക്കിത്ര കൊതി? എന്തേ അതിന്റെ പേരിൽ കസേരകളികൾ? ഒരേസമയം പേരൂർക്കട മാനസികരോഗാശുപത്രിയിൽ രണ്ടു സൂപ്രണ്ടുമാർ ഉണ്ടായിരുന്നില്ലേ? ഈ താല്പര്യത്തിനു പിറകിൽ വ്യക്തിപരമായ നേട്ടത്തിൽക്കവിഞ്ഞ് അർപ്പണമനോഭാവമോ രോഗികളോടുള്ള കരുണയോ ആവില്ല. &lt;br /&gt;
&lt;br /&gt;
വാ തുറന്നാൽ സത്യം പറയാനൊക്കാത്ത പലരും ഇവിടെ പരസ്പരം വേലവയ്ക്കുന്നു. ഇടയ്ക്കിടെ ഒരാൾ പത്രക്കാർക്കൊരു വാർത്ത വിളിച്ചുകൊടുക്കുന്നു.  ഇത് മനഃസാക്ഷിക്കുത്തുകൊണ്ടൊന്നുമല്ല. മറിച്ച്, മറ്റൊരാളുടെ കസേര തെറിപ്പിക്കാനോ ബുദ്ധിമുട്ടുണ്ടാക്കാനോ മാത്രം. &lt;br /&gt;
&lt;br /&gt;
ഇവിടത്തെ ഹെൽത്ത് സർവീസുകാരും മെഡിക്കൽകോളേജ് സ്റ്റാഫും തമ്മിൽ പോര്. ഇതിന് പലപ്പോഴും രോഗികളെയാണവർ ഉപയോഗിക്കുന്നത്. ഇതിനിടയിൽ താളംതെറ്റിയവരുടെ പ്രശ്‌നങ്ങൾമാത്രം പരിഹാരമില്ലാതെ തുടരുന്നു. &lt;br /&gt;
&lt;br /&gt;
ഇക്കുറി ഒരു പ്രത്യേകത കണ്ടു. സൂപ്രണ്ടിന്റെ മുറിയുടെ മുന്നിൽ രോഗികളുടെയും ബന്ധുക്കളുടെയും തിരക്ക് കണ്ടില്ല. അന്വേഷിച്ചപ്പോൾ രോഗികളെ അഡ്മിറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഡ്യൂട്ടിഡോക്ടർമാർതന്നെയാണെന്നറിഞ്ഞു. ആഴ്ചകൾക്കുമുമ്പ് സൂപ്രണ്ടിനുമാത്രമായിരുന്നു രോഗികളെ അഡ്മിറ്റ് ചെയ്യാനധികാരം. &lt;br /&gt;
&lt;br /&gt;
ഈ ആശുപത്രിയിൽ കയറുന്നതിന് തലേദിവസം മാനസികരോഗാശുപ്രതിയിലെ രോഗികളുടെ കദനകഥകെളഴുതുന്ന ഒരു പത്രപ്രവർത്തകനെ കണ്ടു. മുമ്പൊരു സൂപ്രണ്ട് രോഗികളെ ഇൻറർവ്യൂ ചെയ്യാൻ അയാളെ അനുവദിച്ചിരുന്നത്രേ. ഏറെ ചെലവാകുന്ന ഒരു&amp;amp;lsquo;മ&amp;amp;rsquo;കാര പ്രസിദ്ധീകരണത്തിൽ അയാളിന്നും രോഗികളുടെ കദനകഥകളെഴുതുന്നു. ആശുപത്രിയുടെ ഭ്രാന്തമായ അവസ്ഥ അയാൾക്കൊരു പ്രശ്‌നമേയല്ല. അതിന് വില്പനസാദ്ധ്യതയില്ലല്ലോ&lt;br /&gt;
{{***|3}}&lt;br /&gt;
മാനസികരോഗാശുപത്രികണ്ടു മടങ്ങവേ, മനോജ് എന്ന വിദ്യാർത്ഥി ചോദിച്ചു  നിങ്ങൾക്കെങ്ങനെ ഈ ഡോക്‌ടേഴ്‌സിനെയും സ്റ്റാഫിനെയും കുറ്റപ്പെടുത്താനാവും? അവർ നിസ്സഹായരല്ലേ? സർക്കാരിന്റെയും സമൂഹത്തിന്റെയും അലംഭാവം അംഗീകരിച്ചുതന്നെ പറഞ്ഞു  അവർക്കെന്തൊക്കെ ചെയ്യാമായിരുന്നു? അവിടത്തെ ഡോക്‌ടേഴ്‌സിനും ഉദ്യോഗസ്ഥന്മാർക്കും ഈ നാറിയ അവസ്ഥയ്‌ക്കെതിരെ ശബ്ദമുയർത്തിക്കൂടേ? സത്യാഗ്രഹം നടത്തിക്കൂടേ? ഒരു ധർണ്ണ? കുറഞ്ഞപക്ഷം കുറെ മുദ്രാവാക്യങ്ങൾ? പോസ്റ്ററുകൾ? പാംഫ്‌ലറ്റുകൾ? ജനങ്ങൾ പ്രതികരിക്കുമായിരുന്നല്ലോ. പകരം ആശുപത്രിയുടെ കനത്ത ഇരുമ്പുമറ കൂടുതൽ ദൃഢമാക്കാൻമാത്രമല്ലേ അവർ ശ്രമിച്ചിട്ടുള്ളു. എല്ലാവരെയും അടക്കി കുറ്റപ്പെടുത്തുകയല്ല. പക്ഷേ അവിടെനിന്നു സാധനങ്ങൾ പുറത്തേക്കു പോയിട്ടില്ലേ? പേരൂർക്കടയിലെ പൊതുജനം അതു കണ്ടുപിടിച്ചിട്ടില്ലേ? രോഗികളെ തല്ലാറില്ലേ? &lt;br /&gt;
&lt;br /&gt;
ഇത്രയും ജീർണ്ണമായൊരാശുപത്രിയിലെ സൈക്യാട്രിസ്റ്റുകൾക്ക് എങ്ങെനെയാരു സൈക്യാർടിക് കോൺഫറൻസ് നടത്താൻ ധൈര്യംവരുന്നു മനോജ്?&lt;br /&gt;
&lt;br /&gt;
ഒന്നറിയുക. സ്വത്തിനുവേണ്ടി, ഒരു കുഴപ്പവുമില്ലാത്തവനെ ഭ്രാന്തനാക്കാം. ഭാര്യയെയോ ഭർത്താവിനെയോ അച്ഛനെയോ അമ്മയെയോ മകനെയോ മകളെയോ ആങ്ങളയെയോ പെങ്ങളെയോ ആരെ വേണമെങ്കിലും, എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ പരിഹരിക്കാൻ എളുപ്പമാണ്;&amp;amp;lsquo;ഭ്രാന്താക്കിയാൽ&amp;amp;rsquo; മതി. ഈ നാട്ടിൽ മറ്റാർക്കും ഇല്ലാത്ത അധികാരം ഇവിടത്തെ ഡോക്ടർമാർക്കുണ്ട്. ഇവർക്ക് ആരിൽ വേണമെങ്കിലും ഭ്രാന്തിന്റെ മുദ്രകുത്താനാവും. ഒരിക്കൽ ഈ അസ്തിത്വം കിട്ടിയാൽപ്പിന്നെ അതുംകൊണ്ട് നടക്കുകയേ നിവൃത്തിയുള്ളു.&lt;br /&gt;
&lt;br /&gt;
അറിഞ്ഞതും കണ്ടതും കേട്ടതും യാഥാർത്ഥ്യത്തിന്റെ ആയിരത്തിലൊന്ന് മാത്രമാവും. അതിൽ പകുതിയിലേറെ എന്റെ ക്ലാവു പിടിച്ച മനസ്സിലും ചിന്തയിലുമായി പതിരായിപ്പോയി. ക്ഷമിക്കുക.&lt;br /&gt;
&lt;br /&gt;
ഒന്നുകിൽ നമുക്ക് നാണിച്ചു തലതാഴ്ത്തി നമ്മുടെ കൂരകൾക്കുള്ളിൽ ചുരുണ്ടുകൂടി കിടന്നുറങ്ങാം. അല്ലെങ്കിൽ, സമൂഹമനസ്സാക്ഷിയുടെ ഒരു കണികെയങ്കിലും അവേശഷിച്ചിട്ടുണ്ടെങ്കിൽ, ഭ്രാന്താശുപത്രിയിലെ അവസ്ഥയ്‌ക്കെതിരെ ശബ്ദമുയർത്താം. ആശുപത്രിയുടെ ഭ്രാന്ത്  നമുക്ക് ചികിത്സിച്ചു മാറ്റാം. &lt;br /&gt;
&lt;br /&gt;
അതുവരെ നല്ല നാല് അയൽക്കാർക്ക് എന്നെേയാ നിങ്ങളെയോ പിടിച്ച് തൂക്കിയൊരു ടാക്‌സിയിലിട്ട് എവിടേക്ക് എന്നുപോലും പറയാതെ, ചിത്തരോഗാശുപത്രിയിലെത്തിക്കാം. അവിടെ കാര്യമായ പരിേശാധനെയാന്നുമില്ല. ഭ്രാന്തില്ലെന്നു പറഞ്ഞാലും ഭ്രാന്തുണ്ടെന്നു പറഞ്ഞാലും അയൽക്കാർ ദ്രോഹിക്കുകയാണെന്നു പറഞ്ഞാലും അതു ഭ്രാന്തിന്റെ ലക്ഷണമായേ കരുതൂ. അഡ്മിറ്റ് ചെയ്യാനുള്ള അപേക്ഷാഫോറത്തിൽ നിങ്ങളുടെ വിരലടയാളങ്ങൾ പതിച്ചെടു ക്കാൻ അത്ര പ്രയാസമൊന്നുമില്ല.&amp;amp;lsquo;വോളൻററി&amp;amp;rsquo; ബോർഡറായി മലമൂത്രവിസർജ്ജനങ്ങൾക്കിടയിൽ കഴിയാം. ഭാഗ്യമുെണ്ടങ്കിൽ എന്നെങ്കിലും പുറത്തിറങ്ങാം. ബഹളം കൂട്ടാതിരിക്കുകയാണ് ബുദ്ധി  മർദ്ദനവും തുടർച്ചയായ ഈ.സി.റ്റി (E.C.T)യുമാവും കിട്ടുക.&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%AE%E0%B4%BE%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5&amp;diff=19069</id>
		<title>സ്ത്രീയുടെ വിഷമാവസ്ഥ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%AE%E0%B4%BE%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5&amp;diff=19069"/>
		<updated>2020-02-13T12:46:39Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{EHK/EnteStreepakshakathakalepatty}}&lt;br /&gt;
{{EHK/EnteStreepakshakathakalepattyBox}}&lt;br /&gt;
&amp;amp;ldquo;സമാഹാരത്തിന്റെ ശീർഷകം പോലും ഈ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നു. &amp;amp;lsquo;കറുത്ത തമ്പ്രാട്ടി&amp;amp;rsquo;. പെണ്ണെഴുത്തിന്റെ കോലാഹലങ്ങൾ അരങ്ങേറുന്ന ഒരു സമൂഹത്തിൽ, ഒരു പുരുഷന്റെ സ്ത്രീപക്ഷ രചനകൾ കൗതുകമുണർത്തുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഗീതാ ജെയിംസ് (ആകാശവാണി, തൃശ്ശൂരിൽ ചെയ്ത പ്രഭാഷണം, &amp;amp;lsquo;കലാകൗമുദി&amp;amp;rsquo; നവമ്പർ 26, 2006 ലെ റിവ്യു.) &lt;br /&gt;
&lt;br /&gt;
എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ ഏതാണെന്നു ചോദിച്ചാൽ &amp;amp;lsquo;ദിനോസറിന്റെ കുട്ടി&amp;amp;rsquo; എന്നു പറയാൻ എനിക്ക് ഒട്ടും സമയം വേണ്ട. അതുകഴിഞ്ഞ് ഇതിനു തുടർച്ചയായി വരുന്ന &amp;amp;lsquo;ഒരു വിശ്വാസി&amp;amp;rsquo; എന്ന കഥയും. (&amp;amp;lsquo;സൂര്യകാന്തിപ്പൂക്കൾ എന്ന സമാഹാരത്തിൽനിന്ന്) ഇതിനു കാരണം രണ്ടു കഥകളും എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ഒരു കാലഘട്ടത്തിനെപ്പറ്റിയുള്ളതായിരുന്നു. ഞാൻ സാമ്പത്തികമായും മാനസികമായും തകർന്ന ഒരു കാലത്തിന്റെ അന്ത്യത്തിലെഴുതിയത്. പക്ഷെ എന്റെ ഏറ്റവും നല്ല കഥയേതാണെന്നു ചോദിച്ചാൽ ഞാൻ പറയുക &amp;amp;lsquo;കറുത്ത തമ്പ്രാട്ടി&amp;amp;rsquo;യാണ്. (അതേ പേരിലുള്ള സമാഹാരത്തിൽ നിന്ന്). അതുപോലെ ഏറ്റവും നല്ല കഥാസമാഹാരവും അതുതന്നെയാണ്. &amp;amp;lsquo;കറുത്ത തമ്പ്രാട്ടി&amp;amp;rsquo;യ്ക്കു പുറമെ &amp;amp;lsquo;കളിക്കാലം&amp;amp;rsquo;, &amp;amp;lsquo;അവസാനത്തെ വിസിൽ&amp;amp;rsquo;, &amp;amp;lsquo;വലിയൊരു ആൽബം&amp;amp;rsquo;, &amp;amp;lsquo;കുഞ്ഞിമാതു ചിരിച്ചുകൊണ്ടിരിയ്ക്കുന്നു&amp;amp;rsquo;, &amp;amp;lsquo;ഒരു പപ്പടക്കാരിയുമായി പ്രണയത്തിലായ കഥ&amp;amp;rsquo;, &amp;amp;lsquo;ആ പാട്ടു നിർത്തു&amp;amp;rsquo;, &amp;amp;lsquo;ഇങ്ങിനെയും ഒരു ജീവിതം&amp;amp;rsquo;, തുടങ്ങി 17 കഥകളുണ്ട് ഈ സമാഹാരത്തിൽ.&lt;br /&gt;
&lt;br /&gt;
ഇതിൽ &amp;amp;lsquo;കറുത്ത തമ്പ്രാട്ടി&amp;amp;rsquo; എന്ന കഥയാണ് സ്ത്രീയുടെ മനസ്സിന്റെ നിഗൂഢതകളിലേയ്ക്ക് എത്തിനോക്കുന്നത്. ഇങ്ങിനെ ഒരു കഥാപാത്രത്തെ എങ്ങിനെ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നു ചോദിച്ചാൽ പറയാൻ എളുപ്പമല്ല. എന്റെ ജീവിതത്തിൽ എപ്പോഴെങ്കിലും കണ്ടുമുട്ടിയ വ്യക്തിയാണോ ലക്ഷ്മി? അറിയില്ല. ഈ കഥയെപ്പറ്റി പ്രൊഫ. എം. കൃഷ്ണൻ നായർ വളരെ നല്ല അഭിപ്രായം &amp;amp;lsquo;സമകാലിക മലയാള&amp;amp;rsquo;ത്തിലെ &amp;amp;lsquo;സാഹിത്യവാരഫലം&amp;amp;rsquo; എന്ന കോളത്തിൽ എഴുതിയത് ഞാൻ താഴെ കൊടുക്കുന്നു. കുറച്ച് ദൈർഘ്യമുണ്ടെങ്കിലും അത് എന്റെ ജോലി എളുപ്പമാക്കുന്നു.&lt;br /&gt;
&lt;br /&gt;
പണ്ടൊരിക്കൽ ഒരിടത്ത് ഒരു ഗുസ്തിക്കാരനുണ്ടായിരുന്നു. അയാൾക്ക് പ്രതിയോഗിയെ പരാജയപ്പെടുത്താൻ 360 വിദ്യകൾ അറിയാമായിരുന്നു. വാത്സല്യമുള്ള ശിഷ്യനെ അയാൾ 359 വിദ്യകൾ പഠിപ്പിച്ചു. ഒരെണ്ണം പറഞ്ഞു കൊടുത്തതുമില്ല. ശിഷ്യൻ തനിക്കു വശമായ 359 വിദ്യകൾകൊണ്ട് പലരേയും തോല്പിച്ചു. തന്റെ സാമർത്ഥ്യത്തിൽ അഹങ്കാരിയായ അയാൾ ഒരിക്കൽ രാജാവിനോടു പറഞ്ഞു. ഗുരുനാഥനോടുള്ള നന്ദിയും അദ്ദേഹത്തിന്റെ  വാർദ്ധക്യവും കൊണ്ടാണ് വിദ്യകൾ പഠിപ്പിച്ച ആ ആളിനെ നേരിട്ടെതിർത്തു തോല്പിക്കാത്തതെന്ന്. ഗുരുനാഥനോടുള്ള ഈ ബഹുമാനക്കുറവു കണ്ട് രാജാവിന് ദേഷ്യം വന്നു. അദ്ദേഹം കല്പിച്ചു ഗുരുവും ശിഷ്യനും എതിരിടട്ടേയെന്ന്. ശിഷ്യന് അറിയാൻ പാടില്ലാത്ത മുന്നൂറ്റിയറുപതാമത്തെ വിദ്യ പ്രയോഗിച്ച് ഗുരു ശിഷ്യനെ നിലം പറ്റിച്ചു. ശിഷ്യനെ തലയ്ക്കു മുകളിൽ പൊക്കിയെടുത്തു നിലത്തേയ്ക്ക് എറിയുകയായിരുന്നു ഗുരു. ശിഷ്യൻ ആ ഏറിൽ തകർന്നുപോയി. മലയാള മനോരമ വാർഷികപ്പതിപ്പിൽ &amp;amp;lsquo;കറുത്ത തമ്പ്രാട്ടി&amp;amp;rsquo; എന്ന ചെറുകഥയെഴുതിയ ഇ. ഹരികുമാറിന് രചനയുടെ 360 വിദ്യകളറിയാം. 359 വിദ്യകളും അദ്ദേഹം മറ്റു കഥയെഴുത്തുകാർക്കു പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. ഒരെണ്ണം അദ്ദേഹം വേറെയാരെയും അഭ്യസിപ്പിച്ചിട്ടില്ല. ആ വിദ്യ അറിയാൻ പാടില്ലാത്തതുകൊണ്ടാണ് മുകുന്ദൻ കൃത്രിമമായ &amp;amp;lsquo;നൃത്തം&amp;amp;rsquo; എന്ന നോവലെഴുതുന്നത്. ഇമേജുകളില്ലാതെ വെറും ധിഷണാപരമായ ഉപന്യാസം കഥയെന്നമട്ടിൽ ആനന്ദ് എഴുതുന്നത് (ആനന്ദിന്റെ രചന മലയാള മനോരമ വാർഷികപ്പതിപ്പിൽത്തന്നെ.)&lt;br /&gt;
&lt;br /&gt;
ഹരികുമാർ അയഥാർത്ഥമായ റൊമാന്റിസിസത്തിൽ വിഹരിക്കുന്നില്ല. ദുർഗ്രഹമായ സിംബലിസത്തിൽ ചെല്ലുന്നില്ല. ആദ്ധ്യാത്മികത്വത്തിന്റെ അധിത്യകതയിലേക്കു കയറി പ്പോകുന്നില്ല. ഫ്യഡലിസത്തിന്റെ നൃശംസത കാണിയ്ക്കുന്ന സെക്‌സിനെ യഥാതഥമായി, എന്നാൽ കലാത്മകതയോടെ ആലേഖനം ചെയ്യുന്നേയുള്ളു.&lt;br /&gt;
&lt;br /&gt;
ഫ്യൂഡൽ പ്രഭുവിന് തൊഴിലാളിയുടെ ഭാര്യയെ വേണം. അവന്റെ ദാരിദ്ര്യത്തെ ചൂഷണം ചെയ്തു രണ്ടായിരം രൂപ കടംകൊടുത്തു അവളെ അയാൾ വെപ്പാട്ടിയാക്കുന്നു&amp;amp;hellip; (ഇവിടെ കൃഷ്ണൻ നായർസാർ കഥാസംഗ്രഹം കൊടുത്തിട്ടുള്ളത് ഞാൻ കരുതിക്കൂട്ടി ഒഴിവാക്കുകയാണ്. എന്റെ പുസ്തകം ചെലവാകണ്ടെ?) വജ്രം സ്ഫടികത്തെ കീറുന്ന പോലെ ഈ കഥാവജ്രം അനുവാചകമനസ്സിനെ കീറുന്നു. ഫ്യൂഡൽ പ്രഭുവിന്റെ സെക്‌സ് എത്ര ക്രൂരമാണെന്ന് അത് ആഴത്തോളം ചെന്നു സ്പഷ്ടമാക്കിത്തരുന്നു. പണയം വയ്ക്കപ്പെട്ട സ്ത്രീയുടെ മകളുടെ ദുരന്തത്തിന് ഒരു ഗ്രീക്ക് ട്രാജഡിയുടെ പ്രഭാവം ഉണ്ടാകുന്നു. ഹരികുമാർ വായനക്കാരുടെ ബഹുമാനവും സ്‌നേഹവും നേടുന്നു. (ഗുസ്തിക്കാരന്റെ കഥ &amp;amp;lsquo;പവ്വർ&amp;amp;rsquo; എന്ന ഗ്രന്ഥത്തിൽ നിന്ന്).&lt;br /&gt;
&lt;br /&gt;
ഈ കഥ വായിച്ചാസ്വദിക്കേണ്ടത് മൂന്നു തലങ്ങളിലാണ്. (ഇങ്ങിനെ മുന്ന് തലത്തിൽ ഈ കഥ ആസ്വദിക്കുന്നതിനെപ്പറ്റി ഡോ. മിനി നായരും പറയുകയുണ്ടായി.) ആദ്യതലത്തിലുള്ളത് നാലു വയസ്സായ സുലുവാണ്. അമ്മയുടെ അഭാവത്തിൽ അവൾ കുടിലിൽ ഒറ്റയ്ക്കിരുന്നു, ഒറ്റയ്ക്കു കളിച്ചു, വിശക്കുമ്പോൾ കലത്തിൽനിന്ന് കഞ്ഞിയെടുത്തു കുടിച്ചു. വൈകുന്നേരം അപ്പ ജോലി കഴിഞ്ഞ് വരുമ്പോൾ അമ്മ എന്നാണ് വരികയെന്ന് അന്വേഷിച്ചു. കഥയിൽ സുലുവിനെപ്പറ്റിയുള്ള വരികളെഴുതുമ്പോൾ ഞാൻ ശരിയ്ക്കും കരയുകയായിരുന്നു. ഇന്നും ആ വരികൾ വായിക്കുമ്പോൾ, ആ നാലു വയസ്സുകാരിയുടെ അമ്മയെ കാണാനുള്ള യാത്രയിലെത്തുമ്പോൾ കണ്ണിൽ വെള്ളം നിറയുന്നു.&lt;br /&gt;
&lt;br /&gt;
അവളുടെ (ലക്ഷ്മിയുടെ) നോട്ടം പടിക്കലേയ്ക്കായിരുന്നു. അതിനുമപ്പുറത്തായിരുന്നു. വെയിൽ ഓളമടിയ്ക്കുന്ന വയലുകളിൽ, പിന്നെ അതിനുമപ്പുറത്ത് അവളുടെ മനസ്സിനു മാത്രം കാണാൻ കഴിയുന്ന പ്രദേശങ്ങളിൽ, ഒരു കൊച്ചുകുട്ടിയുടെ പാദങ്ങൾ ഇപ്പോൾ നടന്നു വരുന്നുണ്ടാവുന്ന വഴികളിൽ.&lt;br /&gt;
&lt;br /&gt;
എത്രയോ കാലം കഴിഞ്ഞ് (ഒന്നോ രണ്ടോ കൊല്ലം എന്നു പറഞ്ഞാൽ യുഗങ്ങളാവുന്ന സന്ദർഭമാണിവിടെ) തന്നെ കാണാൻ വരുന്ന നാലു വയസ്സുകാരി മകളെപ്പറ്റി അമ്മ ഓർക്കുന്നതാണിത്. അവസാനം അമ്മയെ കാണുമ്പോഴാകട്ടെ അവൾ തിരിച്ചറിയുന്നില്ല എന്നത് ദുരന്തമാണ്.&lt;br /&gt;
&lt;br /&gt;
രണ്ടാമത്തെ തലത്തിൽ നിൽക്കുന്നത് പ്രഭുവാണ്. എന്താണ് പ്രഭുവും ലക്ഷ്മിയുമായുള്ള ബന്ധം? കഥയെഴുതാൻ തുടങ്ങുമ്പോൾ എനിക്കതിനെപ്പറ്റി യാതൊരു ബോധവുമുണ്ടായിരുന്നില്ല. എഴുതിത്തുടങ്ങിയപ്പോഴാണ് ആ ബന്ധത്തിന്റെ ആഴം മനസ്സിലാക്കുന്നത്. അയാളെ സംബന്ധിച്ചേടത്തോളം ലക്ഷ്മി ഒരു പണയപ്പണ്ടം മാത്രമല്ല. ഇത് എന്നെ അദ്ഭുതപ്പെടുത്തി. ഇങ്ങിനെയും ഒരു ബന്ധമോ? ഇങ്ങിനെ ഒരു ബന്ധത്തിലെത്താനെടുത്ത അയാളുടെ മാനസികാവസ്ഥ എന്തായിരിയ്ക്കും?&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;താമി വന്നിരുന്നു.&amp;amp;rsquo; തമ്പ്രാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
ലക്ഷ്മി ഒന്നും പറഞ്ഞില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്തിനാ വന്നതെന്ന് നിശ്ശണ്ടോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഉം.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നെന്നെ അങ്ങനെയങ്ങട്ട് പറഞ്ഞയക്കും ഞാൻന്ന് തോന്ന്ണ്‌ണ്ടോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവൾ ഒന്നും പറയാതെ അയാളുടെ മാറിൽ കൈയ്യോടിച്ചു. അവളുടെ കറുത്ത വിരലുകൾ അയാളുടെ വെളുത്ത മാറിലെ രോമങ്ങളിൽ പരതി നടന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അങ്ങനെയങ്ങട്ട് പറഞ്ഞയക്കും&amp;amp;rsquo; എന്ന വാക്കുകൾക്ക് &amp;amp;lsquo;അവളുടെ ഭർത്താവിനു കൊടുത്ത പണം തിരിച്ചുതന്നാലേ അയക്കൂ&amp;amp;rsquo; എന്നാണോ അർത്ഥം? അല്ലെന്ന് പിന്നീടുള്ള കഥാഭാഗം തെളിയിക്കുന്നുണ്ട്. എങ്ങിനെയെന്ന് പറയാൻ എനിയ്ക്കാവില്ല. ചില വാക്കുകൾകൊണ്ട്, നോട്ടംകൊണ്ട് ഉളവാകുന്ന അർത്ഥം നമുക്ക് തെളിയിക്കാനാവില്ല. അതനുഭവിക്കാൻ മാത്രമേ പറ്റൂ. ഇത് ഞാൻ നേരത്തെ പറഞ്ഞതിനെ സാധൂകരിയ്ക്കുകയാണ്. &amp;amp;lsquo;ഒരു സ്ത്രീയുമായി കിടക്ക പങ്കിടണമെങ്കിൽ അവളുമായി സ്‌നേഹത്തിലാവണം. അല്ലാത്തതെല്ലാം ബലാൽസംഗങ്ങൾ മാത്രമാണ്, ഭാര്യാഭർത്തൃബന്ധം കൂടി. അതാകട്ടെ സ്‌നേഹത്തിനു നേരെ എതിരായി വെറുപ്പിൽനിന്നുളവാകുന്നതാണ്. &amp;amp;lsquo;സ്ത്രീഗന്ധമുള്ള മുറി&amp;amp;rsquo;യിലെ മോഹൻ ചെയ്യുന്നതതാണ്. നമുക്കതു പിന്നീടു പറയാം.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കറുത്ത തമ്പ്രാട്ടി&amp;amp;rsquo;യിൽ മൂന്നാമത്തെ തലത്തിൽ നിൽക്കുന്നത് ലക്ഷ്മിയാണ്. ഒരേയൊരു ഖണ്ഡിക കൊണ്ട് അവളുടെ വിഷമാവസ്ഥ മനസ്സിലാകും.&lt;br /&gt;
&lt;br /&gt;
എല്ലാവർക്കും അയാളെ പേടിയായിരുന്നു. പക്ഷെ അവളെ സംബന്ധിച്ചേടത്തോളം അയാൾ മറ്റൊന്നായിരുന്നു. മനസ്സിലാക്കാൻ പറ്റാത്ത എന്തോരൂട്ടം. എന്നെങ്കിലും താമി കൊടുക്കാനുള്ള രണ്ടായിരം രൂപ പലിശയടക്കം കൊണ്ടുവന്നു കൊടുക്കുമെന്നും അവൾക്ക് പോകേണ്ടിവരുമെന്നും ഓർത്തപ്പോൾ അവൾക്കുണ്ടായത് വിഷമമാണെന്നവൾ കണ്ടു. അപ്പോൾത്തന്നെ തമ്പ്രാൻ പറഞ്ഞതുമോർത്തു. &amp;amp;lsquo;നെന്നെ അങ്ങനെയങ്ങട്ട് പറഞ്ഞയക്കും ഞാൻന്ന് തോന്ന്ണ് ണ്ടോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അത് എന്തർത്ഥത്തിലാണ് തമ്പ്രാൻ പറഞ്ഞതെന്ന് അവൾക്കറിയില്ലായിരുന്നു. തരാനുള്ള പണം തരാതെ പറഞ്ഞയക്കില്ലെന്നായിരിക്കുമോ? അപ്പോ തരാനുള്ള പണം താമി കൊണ്ടുവന്നാൽ തന്നെ പറഞ്ഞയക്കുമോ? അങ്ങിനെയാവരുതെന്നവൾക്കു തോന്നും. പെട്ടെന്നുതന്നെ മകളുടെ ഓമനമുഖവും ഓർമ്മ വരും. താൻ അങ്ങിനെയൊക്കെ ആലോചിച്ചതിൽ പ്രയാസവും തോന്നും.&lt;br /&gt;
&lt;br /&gt;
ലക്ഷ്മിയ്ക്ക് ഭർത്താവ് താമിയോടുള്ള മനോഭാവമെന്താണ്? താമി ആ പറമ്പിൽ ജോലിയെടുക്കാൻ വരുമ്പോൾ അവൾ മുകളിലെ ജനലിലൂടെ നോക്കും, താമി കാണാതെ. താമി അവളെ ഒരിക്കലും കണ്ടുപോകരുത് എന്ന കർശന താക്കീത് നിലവിലിരിക്കെ അതു മാത്രമേ അവൾക്കു ചെയ്യാനൊക്കു.&lt;br /&gt;
&lt;br /&gt;
അതിനു ശേഷം പലപ്പോഴും താമി വന്ന് പറമ്പിൽ ജോലി ചെയ്യുന്നത് അവൾ കാണാറുണ്ട്. ഒരിക്കലും അയാളുടെ കണ്ണിൽ പെടാതിരിക്കാൻ അവൾ ശ്രമിച്ചു. ഇടയ്ക്ക് കിളച്ചുകൊണ്ടിരിക്കുന്ന കൈക്കോട്ട് നിലത്തുവച്ച് താമി മാളികയുടെ നേരെ നോക്കും. മുകളിലേതെങ്കിലും ജനലിനടുത്ത് അയാളെ നോക്കിക്കൊണ്ടിരിക്കുന്ന ലക്ഷ്മി പെട്ടെന്ന് ഉള്ളിലേയ്ക്കു വലിയും.&lt;br /&gt;
&lt;br /&gt;
അവൾ, സ്വയം മനസ്സിലാക്കാതെ രണ്ടു പേരെ ഒരേ സമയം സ്‌നേഹിക്കുകയാണ്. ഇവിടെ ഇരയും ഇര തേടുന്നവനും എന്ന സ്ത്രീപുരുഷസങ്കല്പത്തിന് പുതിയൊരു മാനം കിട്ടുകയാണ്. ഒരു പ്രോലിറ്റേറിയൻ സംവിധാനത്തിൽ ഇത് വെറും ചൂഷണമായി കാണുമ്പോൾ വ്യക്തി എന്ന നിലയിൽ സ്ത്രീ അതിൽനിന്നു പുറത്തു ചാടുകയാണ് ചെയ്യുന്നത്. മനുഷ്യബന്ധങ്ങളെ വ്യത്യസ്തവും മുറുകെ അടച്ചുപൂട്ടിയതുമായ മുറികളിൽ ഭദ്രമായി സൂക്ഷിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണിത്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മോളെ കൊണ്ടരാൻ പറഞ്ഞിട്ട്ണ്ട് അല്ലേ?&amp;amp;rsquo; അവളുടെ സ്വരത്തിൽ കൃതജ്ഞതയുണ്ട്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഉം,&amp;amp;rsquo; അയാൾ കനത്തിൽ മൂളി, &amp;amp;lsquo;രാവിലെ വന്നിട്ട് ഉച്ചതിരിഞ്ഞ് പൊയ്‌ക്കോട്ടെ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ശരി.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നെന്റെ മോൾക്ക് കൊടുക്കാൻ രണ്ടുടുപ്പ് വാങ്ങാൻ കണാരനെ ഏൽപ്പിച്ചിട്ട്ണ്ട്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അത്യോ?&amp;amp;rsquo; അവളുടെ മുഖം വികസിക്കുന്നത് സംതൃപ്തിയോടെ തമ്പ്രാൻ നോക്കിയിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഒക്കെ ഞാൻ എന്തിനാ ചെയ്യണത്ന്നറിയ്യോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഉം.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്തിനാ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ന്നോട്ള്ള ഇഷ്ടം കൊണ്ട്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മനസ്സിലായല്ലോ, അതുപോല്യൊക്കെ പെരുമാറ്വാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഉം.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ഇതൊരു പ്രണയസംഭാഷണം തന്നെയാണ്. &amp;amp;lsquo;ഞാൻ നിന്നെ സ്‌നേഹിക്കുന്നു&amp;amp;rsquo; എന്ന് നാടൻമട്ടിൽ പറയുകതന്നെയാണ്. ലക്ഷ്മിയ്ക്ക് തമ്പ്രാനോടുള്ള മനോഭാവവും ഇവിടെ വ്യക്തമാണ്.&lt;br /&gt;
&lt;br /&gt;
വെറ്റിലയുടെ രൂക്ഷഗന്ധം അവൾക്കിഷ്ടമായിരുന്നു. തമ്പ്രാന്റെ ദേഹത്തിന്റെ ഗന്ധത്തോടു ചേരുമ്പോൾ അത് തടുക്കാനാവാത്ത ആകർഷണം കൊണ്ടവളെ വീർപ്പുമുട്ടിയ്ക്കുന്നു. അയാൾ വലതുകൈകൊണ്ടവളെ വരിഞ്ഞ് ഇടതുകൈകൊണ്ട്&amp;amp;hellip;&lt;br /&gt;
&lt;br /&gt;
ഈ മൂന്നടരുകൾക്കു ശേഷമേ താമി എന്ന കഥാപാത്രം വരുന്നുള്ളു. ഈ കഥാപാത്രം അത്ര പ്രധാനപ്പെട്ടതാണെന്നോ, അനുകമ്പയർഹിക്കുന്നതാണെന്നോ എനിയ്ക്കു തോന്നിയിട്ടില്ല. സ്ത്രീയ്ക്ക് എവിടെനിന്ന് സ്‌നേഹം കിട്ടുന്നുവോ ആ ഭാഗത്താണ് ഞാൻ എപ്പോഴും. അത് ഭർത്താവിൽ നിന്നാണോ, കാമുകനിൽനിന്നാണോ മറ്റേതെങ്കിലും ജാരനിൽനിന്നാണോ എന്നൊന്നും ഞാൻ നോക്കാറില്ല. സ്വന്തം ഭർത്താവിൽനിന്ന് പ്രതീക്ഷിക്കുന്നത്ര സ്‌നേഹം ലഭിക്കുന്ന, നീതി ലഭിക്കുന്ന എത്ര സ്ത്രീകളുണ്ട് നമ്മുടെ നാട്ടിൽ?&lt;br /&gt;
&lt;br /&gt;
ഇനി നേരത്തെ സൂചിപ്പിച്ച &amp;amp;lsquo;സ്ത്രീഗന്ധമുള്ള മുറി&amp;amp;rsquo; (&amp;amp;lsquo;ദിനോസറിന്റെ കുട്ടി&amp;amp;rsquo; എന്ന സമാഹാരത്തിൽനിന്ന്) എന്ന കഥയിലേയ്ക്കു കടക്കാം. സ്‌നേഹമില്ലാത്ത ഇണചേരൽ, അതു ഭാര്യഭർത്താക്കന്മാർ ചേർന്നുള്ളതാണെങ്കിലും, ബലാൽസംഗമാണെന്നു ഞാൻ വിശ്വസിയ്ക്കുന്നു. ബലാൽസംഗം വെറുപ്പിന്റെ അന്ത്യത്തിൽ ഒരു വ്യക്തി ചെയ്യുന്ന കൃത്യമാണ്. മോഹൻ എന്ന അവിവാഹിതനും സുനിത എന്ന വീട്ടമ്മയുമായുള്ള ബന്ധത്തിന്റെ കഥ. അവിഹിതബന്ധമെന്ന വാക്ക് ഞാൻ കരുതിക്കൂട്ടി ഉപയോഗിക്കാത്തതാണ്. വിഹിതബന്ധങ്ങൾ ദുരന്തങ്ങളാകുമ്പോൾ അവിഹിതബന്ധങ്ങളാണ് പലപ്പോഴും തുണയ്‌ക്കെത്തുന്നതായി കാണുന്നത്. ഇവിടെ മേൽപ്പറഞ്ഞ ബന്ധം യാതൊരു പ്രശ്‌നവുമില്ലാതെ തുടരുമ്പോൾ സുനിതയ്ക്ക് മനസ്സാക്ഷിക്കുത്തു തുടങ്ങുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിനക്കതു മനസ്സിലാവില്ല മോഹൻ. വൈകുന്നേരങ്ങളിൽ നിതീഷ് സംസാരിക്കുമ്പോ,  നിതീഷും ഞാനും മാത്രേള്ളു ഈ ലോകത്തിൽ എന്ന മട്ടിൽ വല്ലതും പറയുമ്പോ ഞാൻ വേറൊരാളുടേതു കൂടിയാണെന്ന്, പകൽ വേറൊരാളുടെ ആലിംഗനത്തിൽ കിടന്നിട്ടുണ്ടെന്ന് ഓർമ്മ വരണത് വേദനാജനകമാണ്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ നിന്നെ സന്തോഷിപ്പിച്ചിരുന്നില്ലെ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇല്ലെന്നു ഞാൻ പറഞ്ഞില്ലല്ലൊ. പക്ഷെ അത് എന്നും തുടരാൻ പറ്റില്ലെന്ന് മോഹൻ മനസ്സിലാക്കണ്ടെ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിനക്കു തോന്നുന്ന കാലംവരെ അതു തുടർന്നു. അപ്പോൾ എന്റെ ആവശ്യവും നോക്കേണ്ട ധാർമ്മികമായ ബാദ്ധ്യതയെങ്കിലുമില്ലെ നിനക്ക്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സുനിത ചിരിച്ചു. മോഹന്റെ ആവശ്യം എന്താണെന്നവൾ ഓർത്തു. അവൾ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മോഹൻ നീ പോയി കല്യാണം കഴിക്കു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സ്ത്രീപുരുഷബന്ധം ഇരുഭാഗത്തും ഒരേപോലെയായിരിക്കണമെന്നും ബന്ധങ്ങളെല്ലാം എന്നും ഒരേപോലെ ആവില്ലെന്നും, അല്ലെങ്കിൽ തുടരാനാവില്ലെന്നും മോഹൻ മനസ്സിലാക്കിയില്ല. അവളാകട്ടെ വളരെയധികം വാക്കുകൾ കൊണ്ട് അത് പറഞ്ഞു കൊടുക്കുകയായിരുന്നു. മോഹനെ കാണാൻ സമ്മതിക്കാത്തതിന്റെ കാരണവും അവൾ പറയുന്നുണ്ട്, വളരെ സൗമ്യമായിത്തന്നെ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പിന്നെ ഓരോ പ്രാവശ്യവും ഞാൻ ചെയ്യുന്നത് തെറ്റാണെന്നു തോന്നി നിന്നിൽനിന്നു കുതറിയോടാൻ ശ്രമിച്ചപ്പോഴെല്ലാം നിന്റെ വാക്കുകൾ എന്നെ തിരിച്ചുവിളിച്ചു. നിന്റെ വാക്കുകൾ എപ്പോഴും ഒരു മായിക വലയം സൃഷ്ടിച്ചു. എനിക്കൊന്നും വ്യക്തമായി കാണാൻ വയ്യാതായി. ഞാൻ വ്യക്തമായാണ് കാണുന്നതെന്ന മിഥ്യാബോധം സൃഷ്ടിക്കുക മാത്രം ചെയ്തു.&lt;br /&gt;
&lt;br /&gt;
ഞാൻ നിന്റെ വാക്കുകളെ ഭയപ്പെടുന്നു. നിന്റെ നോട്ടത്തെ, നിന്റെ സ്പർശത്തെ. അവ എന്നെ വീണ്ടും പഴയ പാതയിലേയ്ക്കു നയിക്കും. അതാണ് ഞാൻ നിന്നെ കാണാൻ വിസമ്മതിച്ചത്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സുനിതയെ അനുനയിക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു എന്നു മനസ്സിലായപ്പോൾ അയാളിൽ ഉളവായത് അവളോടുള്ള വെറുപ്പും വിദ്വേഷവുമാണ്. അതിന്റെ അന്ത്യത്തിൽ അയാൾ അവളെ ബലാൽസംഗം ചെയ്യുകയാണ്. അതിനു ശേഷം എന്താണുണ്ടായത് എന്ന് കഥയിൽ പറഞ്ഞപോലെ നിങ്ങൾ സ്വീകരിക്കണമെന്നില്ല. ഇവിടെയും ഇരയും ഇരതേടുന്നവനും തമ്മിലുള്ള ബന്ധം പൊന്തിവരുന്നതിന് എന്നെ പഴി ചാരുകയും വേണ്ട. ഞാൻ ആരുടെ ഭാഗത്താണെന്നും പറയുന്നില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മാങ്ങാറിച്ചെടികൾ&amp;amp;rsquo; (&amp;amp;lsquo;ദൂരെ ഒരു നഗരത്തിൽ&amp;amp;rsquo; എന്ന സമാഹാരത്തിൽനിന്ന്) എന്ന കഥയിൽ മുപ്പതു വയസ്സു കഴിഞ്ഞ ഒരവിവാഹിതയുടെ ലൈംഗികതയാണ് കാണുന്നത്. അവളുടെ അച്ഛന്റെ മരുമകനും അവളേക്കാൾ എട്ടു വയസ്സിനു താഴെ പ്രായവുമുള്ള ഒരു ചെറുപ്പക്കാരനാണ് രാജു. ബോംബെയിൽ ജോലിയെടുക്കുന്ന അവൻ നാട്ടിൽ വന്നപ്പോൾ വിധവയായ അമ്മായിയേയും മകൾ സുഭദ്രച്ചേച്ചിയേയും കാണാൻ വന്നതാണ്. അവർ തമ്മിൽ കണ്ടിട്ട് വളരെക്കാലമായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആട്ടെ, ഇനി ചേച്ചിയുടെ വിശേഷങ്ങളൊക്കെ പറയൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്റെ വിശേഷങ്ങളോ? പറയണ്ട വിശേഷങ്ങള് തന്നെ. സൂര്യനുദിക്കുണു, അസ്തമിയ്ക്കുണു. ഈ വലിയ വീട്ടിൽ അമ്മയുടെ ഒപ്പം നിത്യകന്യകയായി ഞാൻ വസിക്കുണു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സുഭദ്രയുടെ സ്വരത്തിലെ തീഷ്ണത രാജുവിനെ വേദനിപ്പിച്ചു.&lt;br /&gt;
&lt;br /&gt;
കഥയുടെ ആദ്യഭാഗത്ത് അവളുടെ മനസ്സിൽ, ഒഴിവുകാലത്ത് ഒപ്പം വന്ന് താമസിച്ചിരുന്ന അനുജനെക്കുറിച്ചുള്ള വാത്സല്യം പ്രകടമായി കാണാം. പക്ഷെ അവളുടെ മനസ്സ്, അവനോടുള്ള മനോഭാവം വാത്സല്യത്തിൽനിന്ന് എപ്പോഴാണ് മാറിയതെന്ന് പറയാൻ കഴിയില്ല.&lt;br /&gt;
&lt;br /&gt;
കൊയ്ത്തുകഴിഞ്ഞ പാടത്തു വിടർന്ന നീലയും മഞ്ഞയും പൂക്കൾ. മാങ്ങാറിച്ചെടികൾ പറിച്ചെടുത്ത് ഒരു എട്ടുവയസ്സുകാരൻ നഗ്നപാദനായി വരമ്പിലൂടെ ഓടി. ചന്ദനത്തിരിയുടെയും കെട്ടുകഴിഞ്ഞ നിലവിളക്കിന്റെയും വാസന നിറഞ്ഞ മുറിയിൽ സന്ധ്യയ്ക്കു കുളിച്ചതുമൂലം അപ്പോഴും സുഗന്ധം വിട്ടിട്ടില്ലാത്ത നഗ്നമായ നിറമാറിന്റെ കുളിർമയിൽ സമൃതികൾക്കപ്പുറത്തെവിടെയോ നഷ്ടപ്പെട്ടുപോയ സ്ത്രീ ഗന്ധം അവൻ അന്വേഷിച്ചു. എവിടെനിന്നോ സുഭദ്രയുടെ സ്വരം കേട്ടു. തന്നെ ഉറക്കാനായി കചദേവയാനി കഥ പറയുകയാണോ?&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തുറക്കാണിത്? ഞാൻ എത്ര നേരായി വന്നിട്ട്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
രാജു ഞെട്ടിയുണരുമ്പോഴാണ് അറിയുന്നത് താൻ കണ്ടിരുന്നത് പാതിസ്വപ്നം മാത്രമായിരുന്നുവെന്ന്.  സ്വപ്നമല്ലാത്ത പാതിയെ സ്വീകരിക്കാൻ അവൻ തയ്യാറാവും മുമ്പ് അവന് സുഭദ്രച്ചേച്ചിയുടെ ശബ്ദം കേൾക്കാനുണ്ട്. അവന് പക്ഷെ അവന്റെ പ്രായത്തിനു യോജിച്ച ഉറക്കത്തിൽനിന്ന് പുറത്തുകടക്കേണ്ടിയിരുന്നു.&lt;br /&gt;
&lt;br /&gt;
രാജു കണ്ണു തുറന്നു. പെട്ടെന്നുണ്ടായ അമ്പരപ്പിൽ, ജാള്യതയിൽ കൈകൾ വലിച്ചെടുത്ത് എഴുന്നേറ്റിരുന്നു. സ്ഥാനം മാറിപ്പോയ മുണ്ട് ശരിക്കുടുത്തു. അരുതാത്തതെന്തോ ചെയ് തുവെന്ന അറിവിൽ നിന്നുണ്ടായ വല്ലായ്മയിൽ സുഭദ്ര പകച്ചുനിന്നു.&lt;br /&gt;
&lt;br /&gt;
നിമിഷങ്ങൾ അരിച്ചു നീങ്ങവെ സുഭദ്രയുടെ ശബ്ദം കേട്ടു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നെനക്കെന്നെ വെറുപ്പായി അല്ലെ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
സ്‌നേഹത്തിന്റെ സ്വഭാവം നൈർമ്മല്യത്തിൽനിന്നു മാറി വരാൻ ഏതാനും നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. പിന്നെ എല്ലാം സ്വാഭാവികമായി. നഗ്നമായ ചുമലിൽ തലോടുമ്പോൾ വിരലിൽ തടഞ്ഞ ഒരു വടു അവൻ കുട്ടിക്കാലത്ത് ശണ്ഠകൂടി അവളെ കടിച്ചതിന്റെ പാടാണ് എന്ന് സുഭദ്ര പറയുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ഓരോ പ്രാവശ്യം കുളിക്കുമ്പോഴും ഈ പാടു കാണും. നെന്നെ ഓർക്കുകയും ചെയ്യും. നെന്നെ ഓർക്കാൻ നീയെനിയ്‌ക്കൊരു വടു ഉണ്ടാക്കിത്തന്നു. എന്നെ ഓർ ക്കാൻ ഞാൻ നെനക്ക് ഒന്നും തന്നില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേദന പോലും.&amp;amp;rdquo; രാജു കൂട്ടിച്ചേർത്തു.&lt;br /&gt;
&lt;br /&gt;
സുഭദ്രയുടെ മനസ്സിലെ വേദന മുഴുവനായി പുറത്തു കാണുന്നത് ഈയൊരു സംഭാഷണത്തിലാണ്. അതുപോലെ അച്ഛന്റെ മരുമകനോടു തോന്നുന്ന ലൈംഗികത കുട്ടിക്കാലം തൊട്ടുള്ളതാണോ? പറയാൻ പറ്റില്ല.&lt;br /&gt;
{{EHK/EnteStreepakshakathakalepatty}}&lt;br /&gt;
{{EHK/Works}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%A8%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%95%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D&amp;diff=19068</id>
		<title>നഷ്ടക്കാരിയുടെ കരുത്ത്</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%A8%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%95%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D&amp;diff=19068"/>
		<updated>2020-02-13T12:28:41Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{EHK/EnteStreepakshakathakalepatty}}&lt;br /&gt;
{{EHK/EnteStreepakshakathakalepattyBox}}&lt;br /&gt;
ഏഴു മണിയ്ക്ക് അപ്പോഴും തീരെ നഷ്ടപ്പെട്ടിട്ടില്ലാത്ത മങ്ങിയ വെളിച്ചത്തിൽ പൂട്ടിന്റെ ദ്വാരം തപ്പിനോക്കി താക്കോലിട്ട് വാതിൽ തുറക്കുമ്പോൾ നിശ ആലോചിച്ചു. ഒരു ദിവസമെങ്കിലും വീട്ടിൽ വരുമ്പോൾ അകത്ത് വെളിച്ചം കണ്ടെങ്കിൽ? നിറയെ ആൾക്കാരുണ്ടായെങ്കിൽ? അറിയാത്തവരായാലും മതി. ബെല്ലടിച്ച് കാത്തു നിൽക്കുമ്പോൾ അവരിലൊരാൾ വാതിൽ തുറന്നാൽ, ദിവസേന സംഭവിക്കുന്ന ഒരു കാര്യംപോലെ അകത്തു കടന്ന് തോളിലിട്ട തുകൽ സഞ്ചിയെടുത്ത് മേശമേൽ വെച്ച് മുറിയുടെ മൂലയിൽ ഇട്ട ഉയരം കുറഞ്ഞ സ്റ്റൂളിലിരുന്ന് കുനിഞ്ഞ് ചെരുപ്പിന്റെ ബക്കിളഴിക്കുമ്പോൾ തീവണ്ടിയിൽ എന്ത് തിരക്കായിരുന്നു എന്ന് പറയാൻ ആരെങ്കിലുമുണ്ടായെങ്കിൽ?&lt;br /&gt;
&lt;br /&gt;
അതുമല്ലെങ്കിൽ വരുമ്പോൾ വാതിൽ മലർക്കെ തുറന്നു കിടക്കുന്നതായും അകത്തെ സാധനങ്ങളെല്ലാം കൊള്ളയടിക്കപ്പെട്ടതായും കണ്ടാൽ മതിയായിരുന്നു. എന്തും, ഇനി അടുത്ത നിമിഷത്തിൽ, തന്നെ വലയം ചെയ്യാൻ പോകുന്ന ഏകാന്തതയേക്കാൾ വളരെ ഭേദമാണ്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഒരു നഷ്ടക്കാരി&amp;amp;rsquo; എന്ന കഥയുടെ തുടക്കമിതാണ്. ഈ തുടക്കത്തിൽ ത്തന്നെ, ജോലിയെടുക്കുന്ന ഒരു സ്ത്രീയുടെ ഏകാന്തതയും നൈരാശ്യവും എല്ലാറ്റിനുമുപരിയായി ഇതിൽനിന്നെല്ലാമുടലെടുക്കുന്ന സാഹസികതയും കാണാം. ആദ്യത്തെ ഖണ്ഡികയിലെ സ്വീകാര്യതയിൽനിന്ന് തീരെ വ്യത്യസ്തമായ മൂഡിലേയ്ക്ക് രണ്ടാമത്തെ ഖണ്ഡിക ചാടിയത് ശ്രദ്ധിക്കണം. എന്നാൽ ഈ സാഹസികതയ്ക്കുമപ്പുറത്ത് അവൾ ഒരു നഷ്ടക്കാരിയാവുന്ന കഥയാണിത്.&lt;br /&gt;
&lt;br /&gt;
എനിയ്ക്ക് വളരെ അടുപ്പമുണ്ടായിരുന്ന ഒരു സ്ത്രീയെയാണ് ഇതിൽ കഥാപാത്രമാക്കിയിരിയ്ക്കുന്നത്. അതുകൊണ്ട് എനിയ്ക്ക് അവളുടെ ഹൃദയത്തുടിപ്പുകൾ നന്നായി അറിയാമായിരുന്നു. അവളുടെ സ്വപ്നങ്ങൾ, അഭിലാഷങ്ങൾ, പ്രതീക്ഷകൾ, നിഗൂഢഭയങ്ങൾ എല്ലാംതന്നെ സ്വന്തം ഹൃദയതാളംപോലെ എനിയ്ക്ക് മനപ്പാഠമായിരുന്നു. അവളുടെ ജീവിതത്തിൽ ഒരുവിധത്തിലും ഇഴുകിച്ചേരാത്ത ഭർത്താവ് പ്രസാദിനു നേരെ എതിരായിരുന്നു അവളുടെ ഏതാവശ്യവും മനസ്സിലാക്കുന്ന, ഓരോ നിമിഷവും അവളെ പ്രശംസിച്ചുകൊണ്ടിരിയ്ക്കുന്ന മേലുദ്യോഗസ്ഥൻ അനിൽ.&lt;br /&gt;
&lt;br /&gt;
അവൾ തന്റെ അവിവാഹിതനായ ബോസിനെ ഓർത്തു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മിസ്സിസ്സ് പ്രസാദ്, നിങ്ങളുടെ ചുണ്ടിലും തലമുടിയിലും ഓരോ പൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അയാൾ എന്തെങ്കിലും പ്രശംസ ചൊരിയാത്ത ദിവസങ്ങളുണ്ടാവില്ല.&lt;br /&gt;
&lt;br /&gt;
ഇവർക്കു രണ്ടുപേർക്കുമിടയിൽ അവളുടെ ജീവിതം ആപൽക്കരമായി ആടുകയാണ്. ഒരു തട്ടിൽ രക്ഷപ്പെടാനുള്ള വാഞ്ചയും മറുതട്ടിൽ കർത്തവ്യബോധവും, അല്ലെങ്കിൽ പാരമ്പര്യത്തോടുള്ള ബഹുമാനവും, ഭയവും? ഒരു കലാപത്തിന്റെ വക്കത്തെത്തിയതാണ് അവൾ.&lt;br /&gt;
&lt;br /&gt;
അവൾ ഒന്നും പറഞ്ഞില്ല. അവളുടെ ഏകാന്തതയെപ്പറ്റി, ഓഫീസിൽനിന്നു വരുമ്പോൾ അവളെ എതിരേൽക്കുന്ന ഇരുണ്ട അപരിചിതരൂപങ്ങളെപ്പറ്റി, അവളെ പിൻതുടരുന്ന അരക്ഷിതത്വത്തെപ്പറ്റി, സ്‌നേഹത്തിനുവേണ്ടിയുള്ള ദാഹത്തെപ്പറ്റി ഒന്നും പറയാൻ പറ്റില്ല. പ്രത്യേകിച്ചും പ്രസാദിനോട്. അയാളോട് സംസാരിക്കുമ്പോൾ വാക്കുകൾ ഇരുണ്ട ഇടനാഴികകളിൽ വാവലുകളെപ്പോലെ അടച്ചിടപ്പെടുന്നു, പുറത്തേയ്ക്ക് വഴിയില്ല. എനിയ്ക്കു വേണ്ടത് ഉത്തരമാണ്. മൗനമല്ല.&lt;br /&gt;
&lt;br /&gt;
രക്ഷപ്പെടലിന്റെ പാതി വഴിയിലെത്തിയ ഈ കലാപകാരി ഒരു നഷ്ടക്കാരിയാവുന്നതാണ് കഥ. കാരണം ഇവിടെ പുരുഷൻ, അവളുടെ ഭർത്താവ്, നിസ്സഹായകഥാപാത്രമായി മാറുകയാണ്. അയാളുടെ മദർ ഫിക്‌സേഷൻ, ലൈംഗികതയിലെ ശേഷിക്കുറവ് എല്ലാം അയാളെ ഭാര്യയുടെ മുമ്പിൽ ദുർബ്ബലനും അനുകമ്പ പ്രതീക്ഷിയ്ക്കുന്ന വ്യക്തിയുമാക്കുന്നു. അനുകമ്പ &amp;amp;lsquo;അർഹിക്കുന്ന&amp;amp;rsquo; എന്നു ഞാൻ കരുതിക്കൂട്ടി എഴുതാതിരുന്നതാണ്, കാരണം ഏതൊരു മനുഷ്യനും സ്വന്തം ജീവിതം, ഇവിടെ ഇണയോടുകൂടിയ ജീവിതം, താറുമാറാകുന്നു എന്നു കാണുമ്പോൾ അതിനെപ്പറ്റി വ്യാകുലപ്പെടേണ്ടതാണ്. അതിനു പകരം ഇവിടെ നിശയുടെ ജീവിതത്തെപ്പറ്റി ഉൽക്കണ്ഠയില്ലെന്നു മാത്രമല്ല അയാൾ നിസ്സംഗനുമാണെന്നത് ആശങ്കയുളവാക്കുന്നു. അങ്ങിനെയുള്ള ഒരു വ്യക്തി ഒരിക്കലും അനുകമ്പ അർഹിക്കുന്നില്ല.&lt;br /&gt;
&lt;br /&gt;
നിശയുടെ ലൈംഗികത, ഉൾത്തട്ടിൽനിന്ന് അരിച്ചരിച്ച് പുറത്തുവരുന്ന സന്ദർഭങ്ങളുണ്ട്. ഓഫീസിൽനിന്ന് വന്ന് വസ്ത്രം മാറി അടുക്കളയിൽ പച്ചക്കറി നുറുക്കിക്കൊണ്ട് ഭർത്താവിന്റെ വരവും പ്രതീക്ഷിച്ചിരിയ്ക്കയാണ് അവൾ.&lt;br /&gt;
&lt;br /&gt;
അപ്പോൾ പുറത്തെ വാതിലിൽ താക്കോൽ ഇടുന്ന ശബ്ദം കേട്ടു. പെട്ടെന്നവൾ പ്രക്ഷുബ്ധയായി. കത്തിയുടെ പിടിമേൽ കൈമുറുക്കി. താക്കോൽ പൂട്ടിന്റെ ദ്വാരത്തിൽ തിരിയുന്ന ശബ്ദം അവൾ ശ്രദ്ധിച്ചു. ഒരു ക്ലിക് ശബ്ദം. പിന്നെ വാതിൽ തുറക്കുമ്പോൾ ഉണ്ടാകുന്ന കരകര ശബ്ദം. ആൾ അകത്തു കടന്നു. പിന്നിൽ വാതിലടഞ്ഞു. അകത്തു കടന്ന ആളുടെ രൂപത്തെപ്പറ്റി അവൾ ഊഹം നടത്തി. തടിച്ച് കരുത്തനായ ഒരാൾ. താൻ മുമ്പു കണ്ട ആരെങ്കിലുമായിരിക്കമോ?&lt;br /&gt;
&lt;br /&gt;
.......................................................&lt;br /&gt;
&lt;br /&gt;
കാൽപ്പെരുമാറ്റം സ്വീകരണമുറിയിൽ നിന്ന് ഇടനാഴികയിലൂടെ കിടപ്പറയിലേയ്ക്ക് പോകുന്നതവൾ ശ്രദ്ധിച്ചു. അലകു കൂർത്ത കത്തിയുടെ പിടിമേൽ അവൾ കൈ മുറുക്കി. അയാൾ അവളെ തിരയുകയാണ്. ഇനി വരാൻ പോകുന്നത് അടുക്കളയിലേക്കായിരിക്കും. അയാളുടെ ഉദ്ദേശം വളരെ വ്യക്തമാണ്. ഒരു ശക്തിപരീക്ഷ കഴിഞ്ഞല്ലാതെ തന്നെ ബ ലാൽസംഗം ചെയ്യാൻ അയാൾക്കു കഴിയില്ല. താൻ പൊരുതാൻ തന്നെ തീർച്ചയാക്കിയിരിയ്ക്കുന്നു. കൈകളുടെ പേശികൾ മുറുകിനിൽക്കുന്നത് അവൾ ശ്രദ്ധിച്ചു.&lt;br /&gt;
&lt;br /&gt;
കാലടി ശബ്ദം കിടപ്പറയിൽനിന്ന് അടുത്തടുത്ത് വന്ന് അടുക്കളയിൽ അവസാനിച്ചു.&lt;br /&gt;
&lt;br /&gt;
അവൾ ഒരു ദീർഘശ്വാസത്തോടെ കത്തി താഴെ വെച്ചു.&lt;br /&gt;
&lt;br /&gt;
പുറത്തെ വാതിലിൽ താക്കോലിടുന്ന ശബ്ദം കേട്ട നിമിഷം നിശയ്ക്ക് അതാരാണെന്ന് മനസ്സിലായിരുന്നു. പക്ഷെ അപ്പോഴേയ്ക്ക് അവളുടെ ഭ്രമകൽപനകൾ തുടങ്ങിയിരുന്നു. അതാകട്ടെ അവളുടെ ലൈംഗികതയോടു ബന്ധപ്പെട്ടിട്ടുള്ളതാണ് താനും. ക്ഷണികമായി അവൾ മറ്റൊരു ലോകത്തെത്തിയെന്നർത്ഥം. ഇതൊരുതരം വിപരീതസ്വഭാവത്തിലുള്ള കല്പനയാണ്. ഉദ്ദേശിക്കുന്നതിനു നേരെ വിപരീതമായാണ് അവൾ കാണുന്ന ഭാവനാചിത്രം. &amp;amp;lsquo;കരുത്തനായ ഒരാൾ&amp;amp;rsquo; എന്നത് അവളുടെ പ്രതീക്ഷയാണ്, ഭയമല്ല.&lt;br /&gt;
&lt;br /&gt;
ഒരു സാധാരണ വായനക്കാരൻ ഇത് അവളുടെ ഭയമായി മനസ്സിലാക്കുന്നു, അതിലെ ലൈംഗിക അണ്ടർടോൺ ശ്രദ്ധിക്കുന്നുമില്ല. അങ്ങിനെയല്ലെന്ന് താഴെക്കൊടുത്ത ഖണ്ഡിക തെളിയിക്കുന്നുണ്ട്.&lt;br /&gt;
&lt;br /&gt;
പ്രസാദ് കിടക്കയിൽ കുറച്ചകലെ മറുവശം തിരിഞ്ഞു കിടക്കുകയായിരുന്നു. അയാൾ തിരിഞ്ഞു കിടന്ന് തന്നെ വരിഞ്ഞ് ഭ്രാന്തമായി ചുംബിച്ച് സ്‌നേഹം പ്രകടിപ്പിച്ചെങ്കിലെന്ന് അവൾ ആശിച്ചു. വളരെ ബലാൽക്കാരമായി തന്നെ കീഴ്‌പ്പെടുത്താൻ, തന്റെ വസ്ത്രങ്ങൾ വലിച്ചു ചീന്തിയെറിഞ്ഞ് തന്നെ ഭോഗിക്കാൻ അവൾ മോഹിച്ചു. പക്ഷെ ഇവിടെ അയാൾ നിസ്സംഗനായി&amp;amp;hellip;&lt;br /&gt;
&lt;br /&gt;
ഈ ഖണ്ഡിക സ്വയം സംസാരിയ്ക്കുന്നു, മാത്രമല്ല അവളുടെ ഭ്രമകല്പന മനസ്സിലാക്കാൻ തുണയുമാകുന്നു. മറ്റൊരു പ്രതീകാത്മകബിംബം ഈ കഥയിൽ ആദ്യമൊക്കെ എന്റെ ശ്രദ്ധയിൽ പെടാതെ പോയി. അതു താഴെ കൊടുക്കുന്നു.&lt;br /&gt;
&lt;br /&gt;
ആട്ട കുഴയ്ക്കാൻ മാവെടുക്കാൻ വേണ്ടി ടിന്ന് താഴേയ്ക്കു വെച്ചപ്പോഴാണവൾ കണ്ടത്. ഒരു എട്ടുകാലി. മെലിഞ്ഞ നീണ്ട കാലുകൾ. നടുവിൽ ഒരു കടുകുമണിയോളം പോന്ന ഉടൽ. അവൾ പെട്ടെന്ന് പേടിയും അറപ്പും കൂടി ഒരു ശബ്ദം പുറപ്പെടുവിച്ചു.&lt;br /&gt;
&lt;br /&gt;
അവൾക്ക് ഒരു കൂറയെ (പാറ്റയെ) ചൂലുകൊണ്ട് അടിച്ചു കൊല്ലാം. പക്ഷെ എട്ടുകാലി! അതു വയ്യ.&lt;br /&gt;
&lt;br /&gt;
എട്ടുകാലി ഒരു സ്പ്രിംഗിനു മുകളിൽ വെച്ചപോലെ ഉയരുകയും, താഴുകയുമായിരുന്നു. കുറച്ചകലെ നിന്ന് അവൾ അതു വീക്ഷിച്ചു. അതിനൊന്ന് നടന്നു പൊയ്ക്കൂടെ? ഇല്ലെങ്കിൽ ഞാൻ റൊട്ടി ഉണ്ടാക്കിയില്ലെന്നേ വരൂ.&lt;br /&gt;
&lt;br /&gt;
ഭാഗ്യത്തിന് എട്ടുകാലി അതിന്റെ സ്പ്രിംഗ് നൃത്തം അവസാനിപ്പിച്ച് നടക്കാൻ തുടങ്ങി. കുറച്ചുകൂടി അടുത്തു വന്ന് അവൾ അതിന്റെ ഗതി വീക്ഷിച്ചു. ടിന്നിന്റെ അരുകിലൂടെ അത് ഇറങ്ങി നിലത്തുകൂടെ നീണ്ട കാലുകൾ വെച്ച് അരിച്ച് ചുമരിൽ കയറുന്നത് അവൾ ആശ്വാസത്തോടെ നോക്കി.&lt;br /&gt;
&lt;br /&gt;
ഞാൻ എന്തിനാണ് എട്ടുകാലികളെ ഭയപ്പെടുന്നത്? അവൾ ആലോചിച്ചു. ഒരു പക്ഷെ അവയുടെ നീണ്ട കാലുകൾ കാരണമായിരിയ്ക്കും. ഒരു എട്ടുകാലി ദേഹത്തിലാസകലം അരിച്ചു നടക്കുകയും തനിക്കതിനെ എടുത്തു മാറ്റാൻ പറ്റാതിരിയ്ക്കുകയും ചെയ്യുന്ന ഒരവസ്ഥ അവളുടെ ദുഃസ്വപ്നങ്ങളിലൊന്നായിരുന്നു.&lt;br /&gt;
&lt;br /&gt;
മേലാകെ അരിച്ചു നടക്കുന്ന എട്ടുകാലി എന്ന ഈ ബിംബത്തിന്റെ അർത്ഥം എനിയ്ക്കു ഒരു വെളിപാടായി കിട്ടിയത് ഏഴു കൊല്ലത്തിനു ശേഷം 1980&amp;amp;ndash;ൽ &amp;amp;lsquo;ബസ്സു തെറ്റാതിരിയ്ക്കാൻ&amp;amp;rsquo; എന്ന കഥയെഴുതിയപ്പോഴാണ്. ഈ രണ്ടു കഥകളിലും പുരുഷകഥാപാത്രങ്ങൾക്ക് സമാനസ്വഭാവമാണുള്ളത്. ആ കഥയിൽനിന്നൊരുദ്ധരണി താഴെ കൊടുക്കുന്നു.&lt;br /&gt;
&lt;br /&gt;
ഒന്ന് മയങ്ങിയപ്പോൾ പെട്ടെന്ന് എന്തോ സ്വർശിക്കുന്നതറിഞ്ഞ് അവൾ ഞെട്ടിയുണർന്നു. അത് ഗോപിയുടെ കയ്യുകളാണെന്ന് അവൾക്കു മനസ്സിലായി. അയാൾ അവളുടെ അരക്കെട്ടിൽ കൈ വെച്ചതായിരുന്നു. അവൾ ഉറക്കമുണർന്നത് അറിയിക്കാതിരിക്കാൻ സാധാരണ മട്ടിൽ ശ്വാസം കഴിച്ച് അനങ്ങാതെ കിടന്നു. ഗോപി കൈ അവളുടെ അരക്കെട്ടിൽ വെച്ച് കുറെ നേരത്തേയ്ക്ക് അനങ്ങാതെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൈകൾ ഇളകാൻ തുടങ്ങി. പതുക്കെ മുകളിലേയ്ക്ക്. ബ്ലൗസിന്റെ കുടുക്കുകളിൽ വിരലുകൾ തടഞ്ഞുനിന്നു. ആശയുടെ ശ്വാസം ദ്രുതഗതിയിലായി. അവൾ അനങ്ങാൻ ധൈര്യമില്ലാതെ കിടക്കുകയായിരുന്നു. തനിയ്ക്കുവേണ്ടി ഒരു ബലൂൺ വീർപ്പിയ്ക്കുന്നത് ശ്വാസമടക്കി നോക്കി നിൽക്കുന്ന ഒരു ചെറിയ കുട്ടിയെപ്പോലെ. വീണ്ടും അഞ്ചു മിനിറ്റു നേരത്തേയ്ക്ക് അനക്കമില്ല. പിന്നെ വീണ്ടും അയാളുടെ വിരലുകൾ ചലിക്കാൻ തുടങ്ങി. പെട്ടെന്നവൾ അറിയാതെ അനങ്ങിപ്പോയി. അതോടെ ഗോപി കൈ പിൻവലിക്കുകയും ചെയ്തു. അവൾ പതുക്കെ വിളിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഗോപി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അനക്കമില്ല.&lt;br /&gt;
&lt;br /&gt;
അവൾ ഒരിക്കൽക്കൂടി വിളിച്ചുനോക്കി.&lt;br /&gt;
&lt;br /&gt;
അയാൾ ഉറങ്ങിയ മട്ടിൽ ശ്വാസം കഴിക്കുകയായിരുന്നു. അവൾക്ക് പെട്ടെന്ന് സങ്കടമായി. അവൾ ശബ്ദമില്ലാതെ കരഞ്ഞു. ഗോപിയുടെ പെരുമാറ്റം വളരെ വിചിത്രമായി അവൾക്കു തോന്നി. ചെയ്യാൻ പാടില്ലാത്ത ഒന്നു ചെയ്യുന്നപോലെ.&lt;br /&gt;
&lt;br /&gt;
മേലാസകലം അരിച്ചുനടക്കുന്ന എട്ടുകാലികൾ. അവ നൂറ്റാണ്ടുകളായി, ഒരു പക്ഷെ സഹസ്രാബ്ദങ്ങളായി സ്ത്രീകളെ പീഡിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതവരുടെ ഉപബോധമനസ്സിന്റെ അന്തരാളങ്ങളിൽ ഒരു ഭീഷണിയായി, പ്രലോഭനമായി, പ്രതീക്ഷയായി പാർത്തുകൊണ്ടിരിയ്ക്കയാണ്. നമുക്ക് &amp;amp;lsquo;ഒരു നഷ്ടക്കാരി&amp;amp;rsquo; എന്ന കഥയിലേയ്ക്കു തിരിച്ചു പോകാം. ഗോതമ്പുപൊടിയിട്ട ടിന്നിനു മുകളിൽ കണ്ട എട്ടുകാലിയെപ്പറ്റി അവൾ പ്രസാദിനോട് പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആട്ടയിട്ടുവച്ച ടിന്നിന്മേൽ ഒരു എട്ടുകാലിയുണ്ടായിരുന്നു.&amp;amp;rdquo; അവൾ പറഞ്ഞു. &amp;amp;ldquo;വളരെ മെലിഞ്ഞ ഒരെട്ടുകാലി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
പ്രസാദ് ചുമരിന്മേലും, തട്ടിന്മേലും കണ്ണോടിച്ചു പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പോൾ കുറെ ദിവസായി മരുന്നടിച്ചിട്ട്. ഈ ഞായറാഴ്ച ചെയ്യണം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
പ്രസാദിന്റെ പ്രതികരണം സാധാരണപോലെ നിരാശാവഹമായിരുന്നു. അയാൾ കൂടുതൽ വല്ലതും പറയുമെന്ന്, തന്റെ ഭയങ്ങളെ അകറ്റാൻ ശ്രമിയ്ക്കുമെന്ന് അവൾ പ്രത്യാശിച്ചു. എന്നിട്ട് എന്തു ചെയ്തു എന്ന ചോദ്യമുണ്ടായാൽ അവൾക്ക് കൂടുതൽ പറയാമായിരുന്നു. തനിയ്ക്ക് എട്ടുകാലികളെ എന്തു പേടിയാണെന്ന്, വൈകുന്നേരം ഓഫീസിൽ നിന്നു വരുമ്പോൾ അകത്തു ചൂഴ്ന്നുനിൽക്കുന്ന ജീവനുള്ള വസ്തുക്കളെപ്പറ്റി, തന്റെ നിഗൂഢഭയങ്ങളെപ്പറ്റിയെല്ലാം പറയാമായിരുന്നു. പക്ഷെ ഈ ഉത്തരം എല്ലാ വാതിലുകളും അടച്ചിട്ടു.&lt;br /&gt;
&lt;br /&gt;
ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ അവൾ അച്ഛനെ ഓർക്കുന്നു. അച്ഛനോടാണ് ഇതു പറഞ്ഞതെങ്കിൽ അദ്ദേഹം ചോദിക്കുമായിരുന്നു. &amp;amp;lsquo;എന്നിട്ടോ മോളെ, എന്തുണ്ടായി?&amp;amp;rsquo; പ്രസാദിന്റെ ഉത്തരങ്ങൾ കൂടുതൽ സംസാരത്തെ നിരുത്സാഹപ്പെടുത്തുന്നതാണ്.&lt;br /&gt;
&lt;br /&gt;
അതുപോലെ രണ്ടുപേരും കൂടെ ചപ്പാത്തിയുണ്ടാക്കുമ്പോൾ നിശ അവളുടെ ബോസ് അനിൽ തരാമെന്നു പറഞ്ഞ കള്ളിച്ചെടിയെപ്പറ്റി പറഞ്ഞു. മറുപടിയൊന്നുമുണ്ടായില്ല. അല്പനേരം കാത്തശേഷം അവൾ വീണ്ടും തുടർന്നു. അത് അപൂർവ്വം കാണുന്ന ചെടിയാണെന്നും മറ്റും. വീണ്ടും മറുപടിയൊന്നുമില്ല. അവൾക്ക് നിരത്തിലൂടെ നടക്കുമ്പോൾ പെട്ടെന്ന് നഗ്നയാവുന്നപോലെ തോന്നുകയാണ്.&lt;br /&gt;
&lt;br /&gt;
എന്താണ് ഈ മനുഷ്യന്റെ മനസ്സിൽ? മിണ്ടാതിരുന്നാൽ മറ്റുള്ളവർക്ക് എന്താണ് മനസ്സിലാവുക? ഈ നിശ്ശബ്ദത ഞാൻ വെറുക്കുന്നു. പ്രസാദിന് വേറെ എന്തു വേണമെങ്കിലും ചെയ്യാം. ലഹള കൂട്ടാം. അനിലിനെ ഇഷ്ടമല്ലെന്നു പറയാം. ആ കള്ളിച്ചെടി ഗട്ടറിലേയ്ക്കു വലിച്ചെറിയാൻ പറയാം. ചപ്പാത്തിപ്പലകയും, റോളറും വലിച്ചെറിഞ്ഞു ദേഷ്യം പ്രകടിപ്പിയ്ക്കാം. എന്തും ഈ മൂകതയേക്കാൾ, നിർവ്വികാരതയേക്കാൾ ഭേദമാണ്. ഇതു മനസ്സിലാക്കാൻ ഇത്ര പ്രയാസമാണോ?&lt;br /&gt;
&lt;br /&gt;
അവൾ പ്രസാദിനോട് സംസാരിക്കുന്നത് വളരെ വ്യക്തമായ ഭാഷയിലാണ്. അതിനുള്ള ഉത്തരമില്ലാത്തതിനാൽ അയാൾ മൗനംകൊണ്ട് രക്ഷാമാർഗ്ഗങ്ങളുണ്ടാക്കുകയാണ്. മൗനം ഒരു വൃത്തികെട്ട അടവാണ്. എതിരാളിയെ നിലംപരിശാക്കാൻ പുരുഷനും സ്ത്രീയും ഉപയോഗിക്കുന്ന ഏറ്റവും നികൃഷ്ടമായ വിദ്യ. പക്ഷെ അത് പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നതിനു പകരം പർവ്വതീകരിയ്ക്കുകയാണ് ചെയ്യുന്നത്. എല്ലാം കഴിഞ്ഞാലോ?&lt;br /&gt;
&lt;br /&gt;
 അയാളിൽ വലിയ ഭാവഭേദമൊന്നുമില്ല. ദ്വേഷ്യത്തിന്റെ ഒരു ലാഞ്ചനയെങ്കിലും കണ്ടാൽ എത്ര നന്നായിരുന്നു. ഈ നിർവ്വികാരത സഹിക്കാൻ പറ്റുന്നില്ല. താൻ മുമ്പിൽവെച്ച് ബലാൽസംഗം ചെയ്യപ്പെടുന്നതു കണ്ടാലും ഒരു പക്ഷെ ഇതേ നിർവ്വികാരതയായിരിയ്ക്കും മുഖത്ത്. എത്ര അനിശ്ചിതമാണ്, എത്ര അരക്ഷിതമാണ് ഈ ജീവിതം?&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അടുക്കളയുടെ ജനൽ അടച്ചില്ലെ?&amp;amp;rdquo; അയാൾ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
ഇതെല്ലാം സ്ഥിരം വാചകങ്ങളാണ്. &amp;amp;lsquo;പാൽക്കുപ്പി വെച്ചില്ലെ?&amp;amp;rsquo; &amp;amp;lsquo;ഫാൻ എത്രയിലാണ് ഇട്ടിരിക്കണത്?&amp;amp;hellip;&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
മടുപ്പുണ്ടാക്കുന്ന നിത്യവാചകങ്ങൾ. അവയിൽ സ്‌നേഹമില്ല. കർത്തവ്യം മാത്രമേയുള്ളു.&lt;br /&gt;
&lt;br /&gt;
നിശയുടെ കലാപവും ഇതിനെതിരെയാണ്. സ്‌നേഹമില്ലാത്ത കർത്തവ്യം. കലാപം പക്ഷെ അവസാനംവരെ കൊണ്ടുപോകാൻ കഴിയാതിരുന്നത് അവളുടെ മാത്രം നഷ്ടമല്ല, അവളെപ്പോലുള്ള ലക്ഷോപലക്ഷം സ്ത്രീകളുടെ നഷ്ടമാണ്, ശാപമാണ്.&lt;br /&gt;
&lt;br /&gt;
ഈ കഥയിൽ നിന്ന് ഒരു കാര്യത്തിൽ വ്യത്യസ്തമാണ്  &amp;amp;lsquo;ബസ്സു തെറ്റാതിരിയ്ക്കാൻ&amp;amp;rsquo; എന്ന കഥയിലെ ആശ. അവൾക്ക് ബൗദ്ധികമായൊരു പശ്ചാത്തലമുണ്ട്, അതുകൊണ്ടുളവാകുന്ന ധൈര്യവും. &amp;amp;lsquo;ഒരു നഷ്ടക്കാരി&amp;amp;rsquo;യിലെ നിശ ഒരു നഷ്ടക്കാരിയാവുമ്പോൾ &amp;amp;lsquo;ബസ്സു തെറ്റാതിരിയ്ക്കാൻ&amp;amp;rsquo; എന്ന കഥയിലെ ആശ നല്ലൊരു ജീവിതത്തിലേയ്ക്കുള്ള ബസ്സു തെറ്റാതിരിയ്ക്കാൻ വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽത്തന്നെ ഭർത്താവിനെ ഉപേക്ഷിച്ചു പോകുകയാണ്. &amp;amp;lsquo;നഷ്ടക്കാരി&amp;amp;rsquo; സ്വന്തം കരുത്ത് ഉപയോഗിക്കാൻ മടിക്കുന്നിടത്ത് &amp;amp;lsquo;ബസ്സു തെറ്റാതിരിയ്ക്കാൻ&amp;amp;rsquo; ഓടുന്ന ആശ വരുംവരായ്കകളെപ്പറ്റി ആലോചിക്കാതെത്തന്നെ ഒരു തീരുമാനമെടുക്കുകയാണ്. കാരണം അവൾക്ക് ഒരു ജീവിതം രക്ഷിക്കേണ്ടതുണ്ട്. സ്വന്തം ജീവിതം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീ എങ്ങോട്ടാണ് യാത്ര?&amp;amp;rdquo; അമ്മായിയമ്മയുടെ ചോദ്യം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വീട്ടിലേയ്ക്ക്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അങ്ങിനെ ഇടയ്ക്കിടയ്ക്ക് വീട്ടിലേയ്ക്ക് പോവാനൊന്നും പറ്റില്ല.&amp;amp;rdquo; അവർ തുടർന്നു. &amp;amp;ldquo;നീയല്ലെ ഒരു മാസം മുമ്പ് പോയി വന്നത്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ എന്റെ വീട്ടിലേയ്ക്കാണ് പോണത്.&amp;amp;rdquo; ആശ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒന്നുംല്ല്യെങ്കിൽ ആൾക്കാരെന്താ വിചാരിക്ക്യാ?&amp;amp;rdquo; അമ്മായിയമ്മ വീണ്ടും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കല്യാണം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽ ഭാര്യ ഭർത്താവിന്റെ വീട്ടിൽ നിന്ന് പോവ്വാണെങ്കിൽ&amp;amp;hellip;&amp;amp;rdquo; ആശ കുറച്ചുറക്കെത്തന്നെ പറഞ്ഞു. &amp;amp;ldquo;അതിന്റെ കാരണവും ആൾക്കാർ ശരിയ്ക്കുതന്നെ ധരിയ്ക്കും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ബൗദ്ധികമായി ഉയർന്ന തട്ടിലുള്ള മറ്റൊരു സ്ത്രീകഥാപാത്രം എന്റെ &amp;amp;lsquo;കോമാളി&amp;amp;rsquo; എന്ന കഥയിലുണ്ട്. (&amp;amp;lsquo;വൃഷഭത്തിന്റെ കണ്ണ്&amp;amp;rsquo; എന്ന സമാഹാരത്തിൽനിന്ന്) ഓഫീസിൽ ഉയർന്നു വരാനായി കഠിനാദ്ധ്വാനം ചെയ്യുന്ന സുഗതൻ എന്ന എക്‌സിക്യൂട്ടീവിന്റെ കഥയാണിത്. ഇത് കുറെയൊക്കെ എന്റെ സ്വന്തം കഥയാണെന്നു പറയാം. ഭാര്യ മായ അയാളെ ഓരോ നിമിഷവും അതിനെതിരായി താക്കീതു ചെയ്യുന്നുണ്ട്. ഒരു തത്വജ്ഞാനിയ്ക്കു മാത്രം ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് വെറുമൊരു വീട്ടമ്മയായ മായ ചെയ്യുന്നത്. അതു കേൾക്കാൻ അയാൾ തയ്യാറായില്ല. ഫലമോ അയാൾ സ്വയം ഒരു കോമാളിയായി മാറുന്നു.&lt;br /&gt;
&lt;br /&gt;
മായ പറയാറുണ്ട്. &amp;amp;ldquo;സുഗതൻ, നീ വിട്ടം താങ്ങുന്ന ഗൗളിയാണെന്ന് എപ്പോഴാണ് മനസ്സിലാക്കുക? ഒരു ദിവസം കസ്റ്റമേഴ്‌സ് ടെലിഫോൺ ചെയ്യുമ്പോൾ നിന്നെ കിട്ടിയില്ലെങ്കിൽ എന്താണുണ്ടാവുക? അവർ പിറ്റെ ദിവസം വീണ്ടും വിളിയ്ക്കും. അപ്പോഴും കിട്ടിയില്ലെങ്കിൽ പിറ്റേന്ന് വീണ്ടും വിളിയ്ക്കും. എന്തുകൊണ്ട് നിനക്ക് ലീവെടുത്ത് രണ്ടു ദിവസം വീട്ടിലിരുന്നുകൂടാ? ഇക്കണക്കിന് നീയൊരു ഞരമ്പുരോഗിയായി മാറും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
മായയ്ക്കു മനസ്സിലാവാത്ത പലതും ഒരാഫീസിലുണ്ട്. അധികാരതൃഷ്ണ, മത്സരം. ഇതൊരു മ്യൂസിക്കൽ ചെയർ കളിയാണ്. എപ്പോഴും മുമ്പിലുള്ള കസേരയിൽ കണ്ണുവെച്ചേ ഓടാവൂ. അല്ലെങ്കിൽ സംഗീതം നിൽക്കുമ്പോൾ സാമർത്ഥ്യമുള്ളവർ കസേരകളെല്ലാം തട്ടിയെടുക്കും.&lt;br /&gt;
&lt;br /&gt;
കോമാളിയിലെ പുരുഷകഥാപാത്രത്തെ മോഡലാക്കിയത് എന്നെത്തന്നെയായിരുന്നു, മായ എന്റെ ഭാര്യയും. ഞാൻ പറയാൻ പോകുന്നത് &amp;amp;lsquo;കോമാളി&amp;amp;rsquo; എന്ന കഥയിലെ സ്ത്രീകഥാപാത്രത്തെപ്പറ്റിയാണ്. മായ ഒരു ബുദ്ധജീവിയായത് വിദ്യാഭ്യാസം കൊണ്ടുമാത്രമാവണമെന്നില്ല. അവളുടെ ചിന്തകളുടെ ഫലവും കൂടിയാണ്. ലൈംഗികതയെപ്പറ്റി അവളുടെ അഭിപ്രായങ്ങൾ വളരെ ആധുനികവും ഉദാരവുമാണ്.&lt;br /&gt;
&lt;br /&gt;
കുളിമുറിയിൽനിന്നും പുറത്തു കടന്നപ്പോൾ അയാൾ പശ്ചാത്തപിച്ചു. ഞാനെന്തിനിതു ചെയ്തു? എന്തായിരുന്നു അതിന്റെ ആവശ്യം? മായ അയാൾക്ക് ഇപ്പോഴും ഒരു ലഹരിയായിരുന്നു. പിന്നെ എന്തിന് അവളെക്കാൾ ഒട്ടും സുന്ദരിയല്ലാത്ത ഒരു സ്ത്രീയുടെ, അതും ഒരു വേശ്യയുടെ അടുത്തു പോയി? അയാൾ മായ പറയാറുള്ളത് ഓർത്തു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിനക്ക് വേറൊരു പെണ്ണിന്റെ ഒപ്പം കിടക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ ചെയ്തുകൊള്ളു. ഒരു മാറ്റം നല്ലതുതന്നെയാണ്. പക്ഷെ വേശ്യകളുടെ അടുത്ത് പോകരുത്. അവർക്ക് വൃത്തിയുണ്ടാവില്ല. പിന്നെ രോഗങ്ങളുമുണ്ടായേക്കാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
വളരെ ഉന്നതതലത്തിലുള്ള ആധുനികചിന്താഗതിയുള്ള ഒരു സ്ത്രീയ്‌ക്കേ ഇതു പറയാൻ പറ്റു. മാത്രമല്ല ഇങ്ങനെ പറയണമെങ്കിൽ സ്വന്തം കഴിവിൽ അത്രമാത്രം വിശ്വാസവും വേണം. ഭർത്താവ് തന്റെ അടുത്തേയ്ക്കു തന്നെ തിരിച്ചുവരുമെന്ന് ഉറപ്പാക്കണമെങ്കിൽ അപാരമായ ആത്മവിശ്വാസമോ അല്ലെങ്കിൽ ഭർത്താവിന്റെ കഴിവുകേടിൽ അത്രയധികം ഉറപ്പോ ഉണ്ടാവണം. ജീവിതത്തിന്റെ മടുപ്പിൽനിന്ന് രക്ഷപ്പെടാൻ ഒരു കുറുക്കുവഴിയായിട്ടു മാത്രമേ മായ ഇതു പറഞ്ഞിട്ടുണ്ടാവൂ, അല്ലാതെ ഒരു സ്ത്രീയെ സ്‌നേഹിച്ചുകൊണ്ട് അവളുമായി കിടക്ക പങ്കിടലല്ല. എന്റെ പല കഥകളിലും ആവർത്തിച്ചു വന്നിട്ടുള്ള കാര്യമാണിത്. ഒരു സ്ത്രീയുമായി കിടക്ക പങ്കിടണമെങ്കിൽ അവളുമായി സ്‌നേഹത്തിലാവണം. അതു പോലെ ഒരാൾക്ക് ഒന്നിലധികം പേരെ സ്‌നേഹിക്കാം. അതു മനസ്സിലാക്കാത്തതുകൊണ്ടാണ് പല കലഹങ്ങളുമുണ്ടാകുന്നത്. പറയാൻ എളുപ്പമാണ്. ഇതു സമ്മതിച്ചുതരുന്ന ഒരു സ്ത്രീയെ ഞാൻ കാണാനിരിയ്ക്കുന്നതേയുള്ളു. മായ എന്തായാലും ആ വകുപ്പിൽ പെടുന്നില്ല. പുരുഷന്റെ ജനിതകഗ്രന്ഥത്തിൽ മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഒരു സ്വഭാവവിശേഷമായിരിക്കണം അത്. അവന്റെ സൗകര്യത്തിനായി ദൈവം തമ്പുരാൻ ഏർപ്പാടാക്കിയിട്ടുള്ള ഒരു പ്രത്യേക മാനസികാവസ്ഥാവിശേഷം. ദൈവം എന്നും ആദാമിന്റെ ഭാഗത്തായിരുന്നു.&lt;br /&gt;
{{EHK/EnteStreepakshakathakalepatty}}&lt;br /&gt;
{{EHK/Works}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%85%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82_%E0%B4%87%E0%B4%B0%E0%B4%AF%E0%B5%81%E0%B4%82_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%82&amp;diff=19064</id>
		<title>അക്രമിയും ഇരയും തമ്മിലുള്ള ബന്ധം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%85%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82_%E0%B4%87%E0%B4%B0%E0%B4%AF%E0%B5%81%E0%B4%82_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%82&amp;diff=19064"/>
		<updated>2020-02-12T11:11:22Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{EHK/EnteStreepakshakathakalepatty}}&lt;br /&gt;
{{EHK/EnteStreepakshakathakalepattyBox}}&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞാൻ എത്ര ചെറുതാണ്?&amp;amp;rsquo; എന്ന വാക്യത്തിൽ അല്ലെങ്കിൽ ബോധത്തിൽ എന്റെ പുരുഷകഥാപാത്രങ്ങളുടെ സ്ത്രീകളോടുള്ള ബന്ധം മുഴുവൻ അടങ്ങിയിരിയ്ക്കുന്നു. ഈ വാക്യം ഞാൻ തൊള്ളായിരത്തി എഴുപത്തിമൂന്നിലെഴുതിയ &amp;amp;lsquo;തിമാർപൂർ&amp;amp;rsquo; എന്ന കഥയിലേതാണ് (&amp;amp;lsquo;കുങ്കുമം വിതറിയ വഴികൾ&amp;amp;rsquo;എന്ന സമാഹാരത്തിൽനിന്ന്). കഥയെഴുതാൻ തുടങ്ങി ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ ഞാനെന്റെ സ്ത്രീകഥാപാത്രത്തെ രൂപപ്പെടുത്തി. സ്ത്രീ എന്തായിരിയ്ക്കണമെന്ന പുരുഷബോധമല്ലിത്. സ്ത്രീ എന്താണെന്ന അറിവും അവളോടുള്ള സമീപനം ഏതുവിധമാണ് വേണ്ടത് എന്ന അറിവും, ഒപ്പംതന്നെ പുരുഷൻ തന്നോട് എങ്ങിനെ പെരുമാറണമെന്ന സ്ത്രീയുടെ പ്രതീക്ഷയും പ്രത്യാശയും ആ കഥയിലുണ്ട്. ഇരയും ഇരപിടിയ്ക്കുന്നവനും തമ്മിലുള്ള ബന്ധം വളരെ സങ്കീർണ്ണമാണ്. ഏകദേശം അങ്ങിനെയുള്ള ബന്ധത്തിലെത്തുകയാണ് സ്ത്രീയും പുരുഷനുമായുള്ള ബന്ധം.&lt;br /&gt;
&lt;br /&gt;
ഇരയായി പിടിയ്ക്കപ്പെടാൻ ഒരു സ്ത്രീയും ആഗ്രഹിയ്ക്കുന്നില്ല. പക്ഷെ പിടിയ്ക്കപ്പെട്ടാലുണ്ടാകുന്ന ബന്ധം ഒരു പുരുഷനും മനസ്സിലാക്കാൻ കഴിയാത്തവിധം സങ്കീർണ്ണമാണ്. കാളപ്പോരിനെപ്പറ്റി വളരെ പ്രശസ്തനായ ഒരു പോരാട്ടക്കാരൻ (ാമമേറീൃ) പറയുന്നത് വാൾ കൊണ്ടുള്ള അവസാനത്തെ കുത്തലിനായി, അതായത് കൊല്ലാനുള്ള കുത്തിനായി, തുനിയുമ്പോൾ അയാൾ കാളയുടെ കണ്ണുകളാണ് ശ്രദ്ധിക്കാറെന്നാണ്. ആ കണ്ണുകളിൽ അളവറ്റ വാത്സല്യമാണ് നിറഞ്ഞു നിൽക്കാറ് എന്നാണദ്ദേഹം പറയുന്നത്. ഇരയ്ക്ക് അതിന്റെ അവസാന നിമിഷത്തിൽ അക്രമിയോട് തോന്നുന്നത് വാത്സല്യമാണ് എങ്കിൽ ആ അക്രമി എത്രത്തോളം ചെറുതാവണം?&lt;br /&gt;
&lt;br /&gt;
പണത്തിനു വേണ്ടിയോ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടിയോ തട്ടിക്കൊണ്ടു പോയ പല അവസരങ്ങളിലും രക്ഷിക്കപ്പെട്ടവർ ഒരിക്കലും തട്ടിക്കൊണ്ടുപോയവരെപ്പറ്റി മോശം അഭിപ്രായം പറയാറില്ലെന്നത് ഇവിടെ ഓർക്കുക. വലിയ ബന്ധമൊന്നുമില്ലെങ്കിലും പറഞ്ഞുവെന്നേയുള്ളു. &amp;amp;lsquo;തിമാർപ്പൂർ&amp;amp;rsquo; എന്ന കഥയിൽ പണക്കാരൻ ഒരു രാത്രിയിലെ ഭോഗത്തിനുവേണ്ടി മാത്രം തെരുവിൽ നിന്ന് ഒരു പാവം സ്ത്രീയെ വിളിച്ചുകൊണ്ടുപോകുന്നു. വീട്ടിലെത്തിയ ഉടനെ അവൾക്കു മനസ്സിലാവുന്നു അവൾ ഉദ്ദേശിച്ച വിധത്തിലുള്ള മനുഷ്യനല്ല അയാളെന്ന്. നാട്ടിൽ വരൾച്ചമൂലം കൃഷിയും കാലികളും നശിച്ചപ്പോൾ നിൽക്കക്കള്ളിയില്ലാതെയാണ് അവൾ തിമാർപൂറിലുള്ള ഭർത്താവിനെ അന്വേഷിച്ച് തീവണ്ടിയിൽ ദില്ലിയിലെത്തിയത്. ഒരു രാത്രി തന്നെ അവൾ എങ്ങിനെയോ കഴിച്ചുകൂട്ടി. ഇപ്പോൾ രണ്ടാം ദിവസം അതാവർത്തിയ്ക്കാതിരിയ്ക്കാൻ, രാത്രിയുടെ ഇരുട്ടിൽനിന്ന് രക്ഷപ്പെടാൻ,  എവിടെയെങ്കിലും അഭയം അന്വേഷിച്ചു നടക്കുമ്പോഴാണ് ഈ മനുഷ്യൻ ഒപ്പം വരാൻ പറഞ്ഞത്. ദയാലുവായ ഒരാൾ തനിയ്ക്കഭയം തരികയാണെന്നേ അവൾ കരുതിയുള്ളൂ. നഗരത്തിലെ ചതിക്കുഴികളെപ്പറ്റി ആ ഗ്രാമീണസ്ത്രീയ്ക്ക് എന്തറിയാം? പക്ഷെ വീട്ടിലെത്തിയപ്പോഴാണ് അതൊരു ആഢംഭരമുള്ള വീടാണെന്നും തനിയ്ക്ക് പറ്റിയതല്ലെന്നും അവൾ മനസ്സിലാക്കുന്നത്. പുറത്തു മടിച്ചുനിൽക്കുന്ന അവളെ അയാൾ നിർബ്ബന്ധിച്ച് അകത്താക്കുന്നു. അവളോട് കുളിക്കാൻ ആവശ്യപ്പെട്ട്, അവളെക്കൊണ്ട് നല്ല ഭക്ഷണസാധനങ്ങളുണ്ടാക്കി ഒപ്പമിരുന്ന് കഴിക്കാൻ പറഞ്ഞത് അവളോടുള്ള സ്‌നേഹം കൊണ്ടായിരുന്നില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അവൾ പാകംചെയ്തുകൊണ്ടിരിക്കെ അയാൾ സിറ്റിംഗ് റൂമിലിരുന്നു പൈപ്പു നിറച്ചു വലിച്ചു. ഫ്രിജ്ജ് തുറന്നു തണുത്ത ബീയർകുപ്പിയെടുത്ത് മഗ്ഗിൽ ഒഴിച്ച് മൊത്തിക്കുടിച്ചു. അയാൾ യാതൊരു ധൃതിയും കാണിച്ചില്ല. ഇര കൈയിലായിരിക്കുന്നു. ഇനി അതിനെ പിടിച്ചു കുറച്ചു കളിക്കാം. ഒരു രാത്രി മുഴുവൻ സമയമുണ്ട്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ഇവിടെ ഇരയും ഇര പിടിയ്ക്കുന്നവനും തമ്മിലുള്ള ബന്ധം തന്നെയാണുള്ളത്. ആ ബന്ധം കലാശിയ്ക്കുന്നത് അവൾ ഇത്രയും പറയുന്നിടത്താണ്.&lt;br /&gt;
&lt;br /&gt;
പിന്നെ തളർച്ചക്കുമുമ്പ് അയാളുടെ കഴുത്തിൽ കൈകൾ മുറുക്കി അയാളെ അദ്ഭുതപ്പെടുത്തുമാറ് അവൾ ചെവിയിൽ മന്ത്രിച്ചു: &amp;amp;ldquo;ബാബുജി എത്ര നല്ല ആളാണ്!&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അതിനു മുമ്പുതന്നെ അയാൾ അവളെ സ്‌നേഹിച്ചു തുടങ്ങിയിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നീ ആരുടെയെങ്കിലും കൂടെയാണോ ഇന്നലെ കിടന്നത്?&lt;br /&gt;
&lt;br /&gt;
ഉത്തരമില്ല. അവളുടെ കൈകൾമാത്രം അവിരാമമായി ചലിച്ചു. ഉത്തരം കിട്ടില്ലെന്നയാൾക്കു തോന്നി.&lt;br /&gt;
&lt;br /&gt;
പക്ഷേ, വല്ല പീടികത്തിണ്ണയിലോ, കോണിച്ചുവട്ടിലോ ആവാം. വല്ലവരും അവളുടെ ഒപ്പം കിടന്നിട്ടുണ്ടാകാം. അയാൾ അസൂയാലുവായി. താൻ അവളെ സ്‌നേഹിച്ചു തുടങ്ങിയെന്ന് അയാൾക്കു മനസ്സിലായി. ഒപ്പം അവൾ വേറൊരാളുടേതാണെന്ന ബോധവും, ഒരു രാത്രിയിലെ അഭയത്തിനുവേണ്ടി അയാൾക്കു വഴങ്ങിയതാണെന്ന യാഥാർത്ഥ്യവും. താൻ എത്ര ചെറുതാണ്?&lt;br /&gt;
&lt;br /&gt;
പക്ഷെ അയാൾക്ക് അളവില്ലാത്ത കുറ്റബോധമുണ്ടാക്കിയിട്ടാണ് അവൾ പോയത്. അവൾക്ക് ഒന്നും കൊടുക്കുകയുണ്ടായില്ല. കൊടുക്കാൻ മറന്നതായിരിയ്ക്കാം.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;പെട്ടെന്ന് അവൾക്കൊന്നും കൊടുത്തിട്ടില്ലെന്ന് അയാൾ ഓർമ്മിച്ചു. അയാൾ പിടഞ്ഞെഴുന്നേറ്റു. അവൾക്ക് തിമാർ പൂരിലെത്തേണ്ടതാണ്. പണം ആവശ്യമുണ്ടാകും. അയാൾ വാതിൽ തുറന്നുനോക്കി. അവൾ താഴെ നിലയിൽ എത്തിയിരുന്നു.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ഈ കുറ്റബോധമാണ് സ്ത്രീകളുമായുള്ള ബന്ധത്തിൽ പുരുഷന്മാർക്കുണ്ടാകുന്നത്.&lt;br /&gt;
&lt;br /&gt;
സ്ത്രീ&amp;amp;ndash;പുരുഷബന്ധത്തിൽ വേറൊരു മാനം കൂടിയുണ്ട്. കാളപ്പയറ്റിൽനിന്നുതന്നെ നമുക്ക് ഉദാഹരണമെടുക്കാം. ഒരു മറ്റഡോർ, അതായത് കാളപ്പയറ്റുകാരൻ വളരെക്കാലത്തെ പരിശീലനം കൊണ്ടുണ്ടാവുന്നതാണ്. അയാൾ ലോകതലത്തിൽ ഒരു സിനിമാതാരത്തോളം തന്നെ ഗ്ലാമറുള്ളവനാണ്, രക്ഷപ്പെടേണ്ടവനാണ്, മറിച്ച് കാള, പരിശീലനമുണ്ടെങ്കിലും ഒരു ഷോയ്ക്കപ്പുറം പോകുന്നില്ല. അത് ദാരുണമായി മറ്റഡോറിന്റെ വാളാൽ കൊല്ലപ്പെടുന്നു. സ്ത്രീയുമായുള്ള പുരുഷന്റെ സമീപനത്തിലും ഇതേ കാഴ്ചപ്പാടാണുള്ളത്. പുരുഷന്റെ ഈ വികലമായ കാഴ്ചപ്പാടിന് സഹായിക്കുന്നത് സ്ത്രീയുടെ നിഷ്‌ക്രിയമായ സമീപനമാണുതാനും. ഒരിക്കൽക്കൂടി ഞാൻ മറ്റഡോറിനെ രംഗത്തു കൊണ്ടുവരട്ടെ. അന്ത്യത്തിൽ വിജയശ്രീലാളിതനായി ചുറ്റമുള്ള ഗ്യാലറിയിലെ ആർത്തുവിളിയ്ക്കുന്ന ജനങ്ങൾക്കു നേരെ രണ്ടു കൈയ്യും ഉയർത്തി വീശി നടക്കുമ്പോൾ, ഒരു നിമിഷമെങ്കിലും അയാൾ അപാരമായ ദുഃഖത്തോടെ, സ്‌നേഹത്തോടെ, താൻ കൊന്നിട്ട മൃഗത്തെ തിരിഞ്ഞു നോക്കിയിട്ടുണ്ടാവില്ലെ?&lt;br /&gt;
&lt;br /&gt;
വേദപുസ്തകം അവളെ പഠിപ്പിയ്ക്കുന്നത് &amp;amp;lsquo;നീ ആദാമിനു വേണ്ടി അവന്റെ വാരിയെല്ലാൽ ഉണ്ടാക്കപ്പെട്ടവളാണ്&amp;amp;rsquo; എന്നാണ്. ദൈവത്തിന് സ്വമനസ്സാലെ സ്ത്രീയെ ഉണ്ടാക്കാൻ തോന്നിയില്ല. സ്ത്രീയെ സൃഷ്ടിച്ചാലുണ്ടാകാൻ പോകുന്ന പ്രശ്‌നങ്ങളെപ്പറ്റി അദ്ദേഹം ബോധവാനായിരിയ്ക്കാം!  (പിന്നീടുണ്ടായ സംഭവവികാസങ്ങൾ അതു തെളിയിക്കുകയും ചെയ്തു.) അതു പോകട്ടെ, എന്തായാലും പുരുഷന്റെ അഹംബോധം ഉടലെടുത്തത് അവന്റെ മാനസിക ബലത്തിലല്ല മറിച്ച് കായിക ബലത്തിൽത്തന്നെയാണ്, തന്നേക്കാൾ ബലം കുറഞ്ഞതിന്റെ മേൽ കുതിരകയറാനുള്ള അശ്ലീലമായ കഴിവിലാണ്.&lt;br /&gt;
&lt;br /&gt;
ഈ കഥ തന്നെ ഒരു പ്രതീകാത്മകരൂപത്തിൽ ഒരു കൊല്ലം മുമ്പ് ഞാൻ എഴുതിയിട്ടുണ്ട്. 1972&amp;amp;ndash;ൽ ഇറങ്ങിയ &amp;amp;lsquo;ജ്വാല&amp;amp;rsquo; എന്ന മിനി മാസികയിൽ. &amp;amp;lsquo;ഇരുട്ടിന്റെ മകൾ&amp;amp;rsquo; എന്നാണ് പേര് (&amp;amp;lsquo;കൂറകൾ&amp;amp;rsquo; എന്ന പുസ്തകത്തിൽനിന്ന്). ശരിയ്ക്കു പറഞ്ഞാൽ അത് &amp;amp;lsquo;തിമാർപൂർ&amp;amp;rsquo; എന്ന കഥയുടെ സ്ഥലകാലങ്ങളിലുള്ള അമൂർത്ത പ്രതിഫലനഛായയാണ് (മി മയേെൃമര ോശൃൃീൃ ശാമഴല ശി ുെമരലശോല).&lt;br /&gt;
&lt;br /&gt;
ഇതിനോട് ഏകദേശം അടുത്തു നിൽക്കുന്ന ഒരു കഥയാണ് &amp;amp;lsquo;തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം&amp;amp;rsquo; (&amp;amp;lsquo;ദൂരെ ഒരു നഗരത്തിൽ&amp;amp;rsquo; എന്ന സമാഹാരത്തിൽനിന്ന്). തിമാർപൂർ എഴുതി 24 കൊല്ലത്തിനു ശേഷം 1997&amp;amp;ndash;ലാണ് ഈ കഥയെഴുതിയത്. പരിചയമില്ലാത്ത ഒരു നാട്ടിൻപുറത്തുകാരി നഗരത്തിൽ വന്ന് എന്തോ അന്വേഷിച്ചു നടക്കുന്നത് കാണുന്ന കഥാകൃത്ത് അവളെ പിൻതുടരുന്നതും അത് തീരെ പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളിലേയ്ക്കു നയിക്കുന്നതുമാണ് കഥ. ഇങ്ങിനെ ഒരു സ്ത്രീയെ ഞാൻ കാണുകയുണ്ടായി. എന്തോ കാര്യത്തിനായി പുറത്തിറങ്ങിയപ്പോഴാണ് വഴിയറിയാതെ നിന്നു പരുങ്ങുന്ന ആ സ്ത്രീയെ ഞാൻ കാണുന്നത്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അവൾ പരുങ്ങുകയാണ്. നിരത്തു മുറിച്ചുകടക്കുമ്പോഴേ അയാൾ അവളെ ശ്രദ്ധിച്ചിരുന്നു. അവൾ ബസ്സിറങ്ങി നിരത്തിന്റെ ഓരത്തുകൂടി കുറച്ചുദൂരം സംശയിച്ചു നടന്നു. പരിചയക്കുറവ്, ഒരു ലക്ഷ്യമില്ലായ്മ, അതിനെ വിദഗ്ദമായി മറച്ചുവെക്കാനുള്ള വെമ്പൽ, ഇതെല്ലാം അവളുടെ നടത്തത്തിലുണ്ട്. ഒരു കാലിഡോസ്‌കോപ്പിൽ പുഴു അരിയ്ക്കുന്ന പോലെ അവൾ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയായിരുന്നു.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അയാൾ അവളെ പിൻതുടരാൻ തുടങ്ങിയത് എന്തുകൊണ്ടായിരുന്നു എന്നതാണ് കഥയുടെ കാതൽ.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ദിനേശന് പോകേണ്ടത് മഹാത്മാഗാന്ധി റോഡിലുള്ള ബസ്‌സ്റ്റോപ്പിലേയ്ക്കാണ്. ബസ്സു പിടിച്ച് പത്തു മണിക്കുള്ളിൽ ഓഫീസിലെത്താം. പക്ഷെ ഇവിടെ ഒരു പെണ്ണ് ഒറ്റയ്ക്ക് പരിചയമില്ലാത്ത മഹാനഗരത്തിൽ&amp;amp;hellip; അവൾക്ക് എന്തും സംഭവിക്കാം. ദിവസവും കേൾക്കുന്ന കഥകൾ വളരെ വൃത്തികെട്ടതാണ്. സ്ത്രീപീഡനം, പെൺവാണിഭം. ഒരു ചുവടു പിഴച്ചാൽ മതി, അവൾ ചെന്നെത്തുക ഏതെങ്കിലും ചുവന്ന തെരുവിലായിരിക്കും. മാംസത്തിന്റെ തിരിച്ചുവരവില്ലാത്ത തടവറയിൽ&amp;amp;hellip;&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
പക്ഷെ അവളെ രക്ഷിക്കാനുള്ള ശ്രമത്തിൽ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിയ്ക്കുന്നുണ്ടോ എന്ന സംശയം അയാൾക്കുണ്ടായി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അയാൾ തിരിഞ്ഞ് അവളുടെ പിന്നിലായി നടന്നു. നടത്തത്തിൽ അവളുടെ പിൻഭാഗം ഉലയുന്നുണ്ടായിരുന്നു. അതുനോക്കി നടക്കുമ്പോൾ അയാൾ വീണ്ടും ഓർത്തു. ഇങ്ങിനെ ഒരു പെണ്ണിനെയാണ് അവർക്ക് വേണ്ടത്. പുറം കാഴ്ചയിൽത്തന്നെ ഹരം പിടിപ്പിയ്ക്കുന്ന പെണ്ണ്. അതയാളെ കൂടുതൽ ഭയപ്പെടുത്തി. കഴുകന്മാർ ചുറ്റും പറക്കുന്നുണ്ടാവും&amp;amp;hellip;&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
പക്ഷെ അവളുടെ ലക്ഷ്യത്തെപ്പറ്റി അയാളുടെ കണക്കുകൂട്ടലെല്ലാം പിഴച്ചു. അവളെ രക്ഷിയ്ക്കാനുള്ള ശ്രമത്തിന്റെ അന്ത്യത്തിൽ അയാൾ അർത്ഥമില്ലാത്ത, അല്ലെങ്കിൽ അർത്ഥം കണ്ടുപിടിയ്ക്കാൻ കഴിയാതിരുന്ന സ്വന്തം ജീവിതത്തിലേയ്ക്ക് ഊർന്നിറങ്ങുകയായിരുന്നു. ലക്ഷ്യം പതറിയോ എന്ന ചിന്തകൾക്കിടയിൽ അയാൾ സ്വാർത്ഥചിന്തകളോടു കൂടിയ സ്‌നേഹത്തിന് അടിപ്പെടുന്നു.&lt;br /&gt;
&lt;br /&gt;
ഈ കഥയിൽ, ഇതിനു മുമ്പു പറഞ്ഞ &amp;amp;lsquo;തിമാർപൂർ&amp;amp;rsquo; എന്ന കഥയിലേതു പോലെ &amp;amp;lsquo;ഞാൻ എത്ര ചെറുതാണ്&amp;amp;rsquo; എന്ന ബോധം വരുന്നില്ല. ഈ മനുഷ്യൻ ശരാശരിയിൽനിന്ന് ഉയരുക തന്നെയാണ്. സ്വന്തം ജീവിതത്തിലെ അപാകതകൾക്ക് ഒരു മറുമരുന്നായിട്ടാണെങ്കിലും അയാൾ അവളെ രക്ഷിക്കുകതന്നെയാണ്. അയാളുടെ മാർഗ്ഗവും ലക്ഷ്യവും തെറ്റിയിട്ടില്ല.&lt;br /&gt;
&lt;br /&gt;
ഈ കഥ സമകാലിക മലയാളത്തിൽ വന്നപ്പോൾ ശ്രീ. ടി.എൻ. ജയചന്ദ്രൻ എന്നെ അനുമോദിച്ചുകൊണ്ട് മലയാളം വാരികയിൽ എഴുതി. ഓരോ കഥ എഴുതിയാലും എനിയ്ക്ക് ആത്മവിശ്വാസം വരണമെങ്കിൽ സാഹിത്യത്തെ ഗൗരവമായി എടുത്ത ആരുടെയെങ്കിലും അഭിപ്രായം അറിയണം. എനിയ്ക്ക് ആശ്വാസമായി. (ശ്രീ. ടി.എൻ ജയചന്ദ്രൻ എന്റെ &amp;amp;lsquo;ദിനോസറിന്റെ കുട്ടി&amp;amp;rsquo; എന്ന കഥാസമാഹാരത്തെപ്പറ്റി 1989 ഫെബ്രുവരി 12&amp;amp;ndash;ലെ വാരാന്ത്യ മാധ്യമത്തിന്റെ &amp;amp;lsquo;വായനക്കിടയിൽ&amp;amp;rsquo; എന്ന കോളത്തിൽ വളരെ അനുകൂലമായ ഒരു ലേഖനം എഴുതിയിട്ടുണ്ട്. എന്റെ വെബ്‌സൈറ്റിൽ ഈ ലേഖനം കൊടുത്തിട്ടുണ്ട്.)&lt;br /&gt;
&lt;br /&gt;
കുപ്പി, കുടുംബങ്ങളെ, പ്രത്യേകിച്ച് പാവപ്പെട്ട കുടുംബങ്ങളെ, തകർക്കുന്നതിന്റെ പശ്ചാത്തലത്തിൽ കുറേ കഥകളെഴുതിയിട്ടുണ്ട് ഞാൻ. അവിടെയെല്ലാം സ്ത്രീകളാണ് കുടുംബത്തെ രക്ഷിക്കുകയോ, ചുരുങ്ങിയത് രക്ഷപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുന്നത്. &amp;amp;lsquo;തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം&amp;amp;rsquo; എന്ന കഥയും &amp;amp;lsquo;തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിതം&amp;amp;rsquo; എന്ന കഥയും ചില മുഹൂർത്തങ്ങളിൽ അടുക്കുന്നുണ്ട്. ഉള്ളടക്കത്തിന്റെ കാര്യത്തിലല്ല, മറിച്ച് പാത്രസൃഷ്ടിയുടെ കാര്യത്തിൽ. &amp;amp;lsquo;തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം&amp;amp;rsquo; എന്ന കഥയിൽ അയൽക്കാരിയായ ജൂലിച്ചേച്ചിയാണ് രേണുകയ്ക്ക് നഗരത്തിന്റെ &amp;amp;lsquo;വഴിക&amp;amp;rsquo;ളെപ്പറ്റി പറഞ്ഞുകൊടുക്കുന്നത്. കുടിയുടെ ഫലമായി ദാനം കിട്ടിയിട്ടുള്ള കരൾദീനംകൊണ്ട് ആശുപത്രിയിലായ ഭർത്താവിനു ചികിത്സയ്ക്കുള്ളതും, മൂന്നു വയസ്സായ മകനെ പോറ്റി വളർത്തേണ്ടതിനുമുള്ള പണം ഉണ്ടാക്കാനുള്ള മാർഗ്ഗം കാട്ടിക്കൊടുക്കുന്ന ജൂലിച്ചേച്ചിയും അതേ വഴിയിൽ വന്നവളാണ്. &amp;amp;lsquo;തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവി തം&amp;amp;rsquo; എന്ന കഥയിൽ കുടിച്ചു വരുന്ന ഭർത്താവിനെതിരെ പിടിച്ചുനിൽക്കാനും സ്വന്തം കാലിൽ നിൽക്കാനുമുള്ള മന്ത്രം പഠിപ്പിച്ചുകൊടുത്തത് അയൽക്കാരി കല്യാണിയാണ്. &amp;amp;lsquo;തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസ&amp;amp;rsquo;ത്തിലെ ജൂലിയുടെയും രണ്ടാമത്തെ കഥയിലെ കല്യാണിയുടെയും അനുഭവങ്ങൾ സമാനമാണ്. മറിച്ച് രേണുകയുടെ ജീവിതം &amp;amp;lsquo;തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിത&amp;amp;rsquo;ത്തിലെ ദേവകിയിൽ നിന്ന് വിഭിന്നമാണ്. അവളുടെ ജീവിതം തികച്ചും ആകസ്മികമായി സ്റ്റീരിയോടൈപ്പിൽനിന്ന് വിഭിന്നമാവുകയാണ്.&lt;br /&gt;
&lt;br /&gt;
സ്ത്രീലൈംഗികതയെപ്പറ്റി അറിയുന്ന പുരുഷന്മാർ വളരെ കുറവാണ്. സ്ത്രീലൈംഗികതയെപ്പറ്റി സ്വയം അറിയുന്ന സ്ത്രീകൾതന്നെ വിരളമായ സമയത്ത് ഇതിൽ അത്ഭുതമൊന്നുമില്ല. എന്റെ പല കഥകളിലും നോവലുകളിലും ഇങ്ങിനെയുള്ള കഥാപാത്രങ്ങളുണ്ട്.&lt;br /&gt;
&lt;br /&gt;
അവൾക്ക് പറയാൻ വാക്കുകളില്ലാതായി. സ്‌നേഹത്തെപ്പറ്റി ആരും അവളോട് ഇതുവരെ പറഞ്ഞിരുന്നില്ല. ഒമ്പതാം വയസ്സിൽ അവളെ മടിയിൽ വെച്ച് മേലാകെ തലോടുകയും, ആരുമില്ലാത്തപ്പോൾ കാലുകൾക്കിടയിൽ ചൂടുപകരുകയും ചെയ്ത മനുഷ്യനും അവളെ സ്‌നേഹി ക്കുന്നുവെന്ന് പറഞ്ഞിട്ടില്ല. ഒരിക്കൾ അയാൾ അവളെ വേദനിപ്പിച്ചു. ചുട്ടുനീറുന്ന വേദനയിൽ അവൾ വാവിട്ടു കരഞ്ഞപ്പോൾ അയാൾ എഴുന്നേറ്റ് വാതിൽ തുറന്ന് ഓടിപ്പോവുകയാണ് ഉണ്ടായത്. കാലുകൾക്കിടയിൽ ചോര കൂടി കണ്ടപ്പോൾ അവൾ കൂടുതൽ പരിഭ്രാന്തയായി ഉറക്കെക്കരയാൻ തുടങ്ങി. അയാൾക്ക് അവളുടെ ഭയമകറ്റാൻ എന്തെങ്കിലും സ്‌നേഹമുള്ള വാക്കുകൾ പറയാമായിരുന്നു. അതിനുപകരം അയാൾ ഓടിപ്പോവുകയാണ് ചെയ്തത്. പിന്നീടയാൾ അവളെ കാണാൻ വന്നതുമില്ല.&lt;br /&gt;
&lt;br /&gt;
കല്യാണ രാത്രിയിൽ ഭർത്താവും അവളെ ബലാത്സംഗം ചെയ്യുകയാണ് ഉണ്ടായത്. അവളുടെ നാണം വകവെക്കാതെ അയാൾ അവളുടെ ദേഹത്തിലിറങ്ങി. അവളുടെ തേങ്ങൽ ശ്രദ്ധിക്കാതെ ഉറക്കമാവുകയും ചെയ്തു. ഇപ്പോഴും കുടിച്ചു വന്നാൽ അയാൾ അതുതന്നെയാണ് ചെയ്തിരുന്നത്. പലപ്പോഴും മോൾ ഉണർന്നു കിടന്ന് അതു കാണുന്നുണ്ടെന്ന് അവൾക്കറിയാമായിരുന്നു. ഭീതി പൂണ്ട കണ്ണുകളോടെ അവൾ, അച്ഛൻ അമ്മയെ ബലാത്സംഗം ചെയ്യുന്നത് നോക്കി കിടക്കും. മനുഷ്യർ കുടിച്ചു ബോധം മറിഞ്ഞാൽ ചെയ്യുന്ന ഒരു കർമ്മമാണതെന്ന് ആ കുഞ്ഞ് വിശ്വസിച്ചു. ഒരിക്കൽ എല്ലാം കഴിഞ്ഞ് ദേവകി അവളുടെ അടുത്ത് വന്ന് കിടന്നപ്പോൾ അവൾ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അമ്മയ്ക്ക് വേദനിച്ച്വോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ഇവിടെ ഇതാ ഒരാൾ തന്റെ ചുണ്ടുകളിൽ സ്‌നേഹപൂർവ്വം ചുംബിച്ച് തന്നെ സ്‌നേഹത്തോടെ മാറോടണച്ച് സ്‌നേഹത്തെപ്പറ്റി സംസാരിക്കുന്നു. തനിയ്ക്കപരിചിതമായ ഭാഷ; അവൾ കരയാൻ തുടങ്ങി.&amp;amp;rsquo; (തീപ്പെട്ടികൊള്ളിത്തുമ്പിലെ ജീവിതം).&lt;br /&gt;
&lt;br /&gt;
സ്ത്രീലൈംഗികതയെപ്പറ്റിയുള്ള അജ്ഞത മാത്രമല്ല സ്വാർത്ഥതാല്പര്യങ്ങളും പുരുഷനെ ഇങ്ങിനെ പെരുമാറാൻ പ്രേരിപ്പിയ്ക്കുന്നു. സ്ത്രീയെ ഒരു ലൈംഗികവസ്തുവായി കാണാനുള്ള പുരുഷസ്വഭാവമാണിതിനു പിന്നിൽ. ഒരു പെണ്ണെഴുത്തുകാരി ഈ വാക്യത്തിൽ നിർത്തുന്നു.  അവരെ സംബന്ധിച്ചേടത്തോളം ഇത് ആദ്യത്തെ വാക്കാണ്, അവസാനത്തേതും. ഇതിനുമപ്പുറത്ത് സ്ത്രീ സ്വന്തം ലൈംഗികതയെ, അത് വിവാഹേതരബന്ധത്തിൽ നിന്നാണെങ്കിൽ പോലും, അന്വേഷിക്കുന്നത് അവർ കാണുന്നില്ല. (മാധവിക്കുട്ടി മാത്രം ഒരപവാദം, പക്ഷെ അവർ ഒരു പെണ്ണെഴുത്തുകാരിയല്ല). എന്റെ അഭിപ്രായത്തിൽ മിക്ക സ്ത്രീകളും സ്വന്തം ലൈംഗികത തിരിച്ചറിയുന്നത് അങ്ങിനെയുള്ള ബന്ധങ്ങളിൽനിന്നാണ്. എന്റെ കഥകളിൽനിന്ന് ധാരാളം ഉദാഹരണങ്ങൾ അടുത്ത അദ്ധ്യായങ്ങളിൽ കൊടുക്കുന്നു.&lt;br /&gt;
{{EHK/EnteStreepakshakathakalepatty}}&lt;br /&gt;
{{EHK/Works}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%85%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B5%BB&amp;diff=19063</id>
		<title>അറിയപ്പെടാത്ത ഒരു പൊന്നാനിക്കാരൻ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%85%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B5%BB&amp;diff=19063"/>
		<updated>2020-02-12T06:41:54Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{EHK/EnteStreepakshakathakalepatty}}&lt;br /&gt;
{{EHK/EnteStreepakshakathakalepattyBox}}&lt;br /&gt;
&lt;br /&gt;
ഈ പുസ്തകം ഒരു സ്വയം വിമർശനമാണ്. എഴുത്തു തുടങ്ങുമ്പോൾ എന്തെഴുതാൻ ഉദ്ദേശിച്ചു, അവസാനം അമ്പതു വർഷത്തെ സാഹിത്യസപര്യയുടെ അന്ത്യത്തിൽ ഞാനെവിടെ നിൽക്കുന്നു? ഈ രണ്ടു ചോദ്യങ്ങൾക്കുമിടയിലുണ്ടായ അന്തർസംഘർഷങ്ങളുടെ കഥ. ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ കഥ, അവരെ എവിടെനിന്നെല്ലാമാണ് ജീവിതത്തിൽ കണ്ടുമുട്ടിയത്, ഈ കഥകൾകൊണ്ട് ഞാനെന്താണ് ഉദ്ദേശിച്ചത് എന്നീ കാര്യങ്ങൾ ഒരു വിമർശന ബുദ്ധിയോടെ സമീപിയ്ക്കുന്നത് ഒരെഴുത്തുകാരനെ സംബന്ധിച്ചേടത്തോളം വിഷമമുള്ള കാര്യമാണ്.&lt;br /&gt;
&lt;br /&gt;
എന്റെ കഥകളുടെ റീഡബിലിറ്റി, അതായത് രസത്തോടെ ഒഴുക്കൻ മട്ടിൽ വായിച്ചു പോകാൻ പറ്റിയ ഭാഷയുടെ പ്രത്യേകത, കഥകൾക്കുതന്നെ വിനയാവുകയാണുണ്ടായത്. വായനക്കാർ രസതലത്തിൽ മാത്രം ശ്രദ്ധിക്കുകയും നല്ല കഥയെന്ന അഭിപ്രായം പാസാക്കി പുസ്തകമടച്ചു വയ്ക്കുകയും ചെയ്യുന്നു. ആ കഥകൾക്ക് മറ്റു പല തലങ്ങളുമുണ്ടെന്ന കാര്യം നോക്കാനേ ശ്രമിയ്ക്കുന്നില്ല. ഒരു ശരാശരി വായനക്കാരന്റെ കാര്യം മാത്രമല്ല നിരൂപകരുടെ കാര്യവും മറിച്ചല്ല. എഴുത്തുകാരന് അതൊരു വലിയ നഷ്ടമാണ്. എന്റെ കഥകൾ പലരും എടുത്തു പെരുമാറിയ വിധം കണ്ടപ്പോഴാണ് ചില വിശദീകരണങ്ങൾ ആവശ്യമാണെന്ന് എനിയ്ക്കു തോന്നിത്തുടങ്ങിയത്.&lt;br /&gt;
&lt;br /&gt;
എന്റെ കഥകൾക്കും നോവലുകൾക്കും വിമർശനം ഉണ്ടായിട്ടില്ല. വെറും ആസ്വാദനങ്ങളെയും പുസ്തകാഭിപ്രായങ്ങളേയും വിമർശനങ്ങളായി കണക്കാക്കാൻ പറ്റില്ല. ഇതുവരെ ഒരു ഖണ്ഡനവിമർശനം ഉണ്ടായിട്ടില്ല. കർശനമായ ചട്ടക്കൂടുകൾക്കുള്ളിലെ വിമർശനങ്ങൾക്ക് അതീതമാണ് എന്റെ സാഹിത്യമെന്ന മിഥ്യാബോധമൊന്നും എനിയ്ക്കില്ല. ധാരാളം പാളിച്ചകളുള്ള ഒരു സാഹിത്യമാണ് എന്റേത്. സ്രഷ്ടാവിന് സ്വന്തം സൃഷ്ടികളുടെ അപാകതകൾ പെട്ടെന്ന് മനസ്സിലാവും. ദൈവത്തിന് സ്വന്തം സൃഷ്ടികളുടെ കോപ്പ് എന്താണെന്നറിയാഞ്ഞിട്ടാണോ ഇങ്ങിനെ ശാന്തനായി ഇരിയ്ക്കുന്നത്. കണ്ടില്ലെന്നു നടിക്കുകയാണ്. ഞാനുമതെ.&lt;br /&gt;
&lt;br /&gt;
അപ്പോൾ എന്റെ സാഹിത്യത്തെ സംബന്ധിച്ചേടത്തോളം രണ്ടു കാര്യങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഒന്നാമത്തേത് ഉപരിതലസ്പർശിയായ വായനമൂലം ആസ്വാദനത്തിലുണ്ടായിട്ടുള്ള അപര്യാപ്തത. വായനക്കാർ എന്നതുകൊണ്ട് ഞാൻ ഭൂരിപക്ഷം വായനക്കാർ എന്നേ ഉദ്ദേശിച്ചിട്ടുള്ളു. പലപ്പോഴും ചില വായനക്കാർ ഞാൻ തന്നെ കണ്ടിട്ടില്ലാത്ത ഊടുവഴികളും നിഗൂഢസങ്കേതങ്ങളും എന്റെ കഥകളിൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതൊക്കെ എനിക്കറിയാമായിരുന്നു എന്ന മട്ടിൽ തലകുലുക്കുമ്പോഴും എനിയ്ക്ക് കഥയെഴുത്തിൽ ഏറ്റവും ആഹ്ലാദകരമായ നിമിഷങ്ങളായിരുന്നു അവ. അവർ ശരാശരിയ്ക്കു മുകളിൽ നിൽക്കുന്ന വായനക്കാരാണ്. അവർ നിരൂപകരായിരുന്നെങ്കിൽ എനിയ്ക്ക് കുറേക്കൂടി നീതി ലഭിച്ചേനേ.&lt;br /&gt;
&lt;br /&gt;
രണ്ടാമത്തേത് ആഴം കുറഞ്ഞ വിമർശനം. ഇവിടെ പെർസെപ്ഷന്റെ പ്രശ്‌നമുദിയ്ക്കുന്നു, ബിംബങ്ങളെ തിരിച്ചറിയലിന്റെയും. ആസ്വാദനത്തിലും തുടർന്ന് വിമർശനത്തിലും അവശ്യം വേണ്ട രണ്ടു കാര്യങ്ങളാണ് ഇവ. ആസ്വാദനവിഷയത്തിന്റെ ഗൗരവമനുസരിച്ച് ഇവയുടെ തോതിൽ വ്യത്യാസം വരുമെന്നുമാത്രം. എന്റെ കഥകൾ ആസ്വദിക്കുന്ന, അല്ലെങ്കിൽ വിമർശനം ചെയ്യുന്ന കാര്യത്തിൽ ഇവ രണ്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്ന് എനിയ്ക്കു തോന്നിയിട്ടുണ്ട്. ഈ ബോധത്തിൽനിന്നാണ് ഇങ്ങിനെയൊരു പുസ്തകത്തിന്റെ ജനനം.&lt;br /&gt;
&lt;br /&gt;
മറ്റൊരു കാര്യമുള്ളത് എന്റെ കഥാപാത്ര നിർമ്മിതിയാണ്. കഥാപാത്രങ്ങളെല്ലാം നിത്യജീവിതത്തിൽ പരിചയപ്പെട്ടിട്ടുള്ളവരാണോ. അതോ വെറും ഭാവനാസൃഷ്ടികളാണോ? രണ്ടും ആണ്. എന്റെ അത്രതന്നെ സുഗമമല്ലാത്ത ജീവിതത്തിൽ വേദനിപ്പിച്ചവരും സ്‌നേഹം തന്നവരും എല്ലാം എന്റെ കഥാപാത്രങ്ങളായി വന്നിട്ടുണ്ട്. അങ്ങിനെയുള്ളവരെ ചില കഥാപാത്രങ്ങളാക്കി വല്ല കഥകളും എഴുതപ്പെടാതെ പോയിട്ടുണ്ടെങ്കിൽ അതിനു കാരണം കുടുംബവ്യക്തിബന്ധങ്ങൾ തകർക്കാൻ ഉദ്ദേശമില്ലാതിരുന്നതുകൊണ്ടാണ്. അപൂർവ്വം കഥകളിലെ തിരിച്ചറിയലിന്റെ തിക്തഫലം ഞാൻ അനുഭവിച്ചിട്ടുമുണ്ട്.&lt;br /&gt;
&lt;br /&gt;
ഇത്രയും എന്റെ ജീവിതത്തിൽ എങ്ങിനേയോ എത്തിപ്പെട്ട കഥാപാത്രങ്ങളാണ്. എന്നാൽ തികച്ചും ഭാവനയിൽ രൂപപ്പെട്ടുവന്ന കഥാപാത്രങ്ങളുമുണ്ട്. പലപ്പോഴും എഴുത്തു തുടങ്ങിയാൽ അവ പരിചയമുള്ള കഥാപാത്രങ്ങളാണോ ഭാവനാസൃഷ്ടികളാണോ എന്ന അറിവ് മനസ്സിൽ നിന്ന് മാഞ്ഞുപോകുന്നു. രണ്ടും തമ്മിലുള്ള നേരിയ അതിർവരമ്പ് ഇല്ലാതാവുന്നതു കൊണ്ട് രണ്ടിനും ഒരേ പരിചരണം നല്കുകയാണ് ചെയ്യുന്നത്. രണ്ടുതരം കഥാപാത്രങ്ങളായാലും എഴുത്തു തുടങ്ങിയാൽ, അതായത് ഒരു കഥാപാത്രമായി കഥയിൽ പ്രത്യക്ഷപ്പെട്ട് ജീവിതം തുടങ്ങിയാൽ അവർക്ക് സ്വന്തമായ വ്യക്തിത്വം ലഭിക്കുന്നു. സ്വന്തമായ സ്വഭാവം ഉണ്ടാവുന്നു. പിന്നെ അവരുടെ വളർച്ചയിൽ എഴുത്തുകാരന് വലിയ ഉത്തരവാദിത്വമോ, കൈകടത്താനുള്ള സ്വാതന്ത്ര്യമോ ലഭിക്കുന്നില്ല. നേർവഴിയ്ക്കു നടക്കുന്ന കഥാപാത്രത്തിന്റെ ഗതി മാറ്റിക്കൊണ്ടുപോകാൻ എനിയ്ക്കു കഴിയാറില്ല. അതിന് അതിന്റേതായ ഇഷ്ടാനിഷ്ടങ്ങളുണ്ട്, പോരാത്തതിന് അതിന്റേതായ വിധിവ്യവസ്ഥകളുമുണ്ട്. ജ്യോതിഷത്തിൽ കണ്ടിട്ടില്ലെ. ഇന്ന ദിവസം ഇത്രാം നാഴികയിൽ, വിനാഴികയിൽ ജനിച്ച കുട്ടിയുടെ ഭാവി ഇന്ന വിധത്തിലേ ആവു. അതായത് അതിന്റെ വിധിയനുസരിച്ചേ ജീവിതം നീങ്ങൂ. ഇത് എത്രത്തോളം ശരിയാണെന്ന് തർക്കവിഷയമാണ്. ചുരുങ്ങിയത് എന്റെ ജീവിതത്തിൽ അങ്ങിനെയൊക്കെയേ സംഭവിച്ചിട്ടുള്ളു. മറിച്ചാക്കാൻ ഞാൻ തലകുത്തി ശ്രമിച്ചതാണ്. ഈ വിഷയം മറ്റൊരദ്ധ്യായത്തിൽ ഞാൻ കൂടുതൽ വിശദമായി പ്രതിപാദിയ്ക്കുന്നുണ്ട്. ഈ പുസ്തകം എന്തായാലും ഒരു തർക്കത്തിൽ തുടങ്ങേണ്ട.&lt;br /&gt;
&lt;br /&gt;
അപ്പോൾ എവിടെയാണ് നിർത്തിയത്? ഞാൻ എന്തായാലും എന്റെ കഥാപാത്രങ്ങളെ തെളിച്ചു നടക്കുന്ന ഒരിടയനല്ല, മറിച്ച് അവരുടെ ജീവിതം, അതാരംഭിയ്ക്കുന്നതുമുതൽ ജീവിച്ചു തീരുന്നതുവരെയുള്ളത്, അല്ലെങ്കിൽ അവരുടെ ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത ഒരു ഭാഗം രേഖപ്പെടുത്തുന്ന ഒരാൾ മാത്രമാണ്. എന്റെ കഥകളും നോവലുകളും വിമർശനവിധേയമാക്കുമ്പോൾ ശ്രദ്ധിയ്‌ക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണിത്. കഥാപാത്രങ്ങളുടെ ഗതിവിഗതികളിൽ എനിയ്ക്കു സാരമായ പങ്കില്ല, മറിച്ച് അത് അവതരിപ്പിയ്ക്കുന്നതിൽ വന്നുചേരാവുന്ന പാളിച്ചകൾക്ക് എന്നെ കുറ്റപ്പെടുത്തുകയും ചെയ്യാം.&lt;br /&gt;
&lt;br /&gt;
ഞാൻ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലം. 1958&amp;amp;ndash;59. ഈ പതിനൊന്നാം ക്ലാസ്സെന്നു പറയുന്നത് കുറച്ച് ആശയക്കുഴപ്പമുണ്ടാക്കും. പഴയ എസ്.എസ്.എൽ.സി. തന്നെയാണത്. അന്നെല്ലാം അഞ്ചു കൊല്ലം എലമെന്ററി സ്‌കൂളിൽ പഠിച്ച് ഹൈസ്‌കൂളിൽ ചേരുന്നത് ഫസ്റ്റ് ഫോമിലാണ്. അതു പടിപടിയായി എസ്.എസ്.എൽ.സി.യിലെത്തുന്നത് സിക്‌സ്ത്ത് ഫോമിലാണ്. അപ്പോൾ ശരിയ്ക്ക് എസ്.എസ്.എൽ.സി. പരീക്ഷയെഴുതാൻ ഒന്നാം ക്ലാസ്സുതൊട്ട് 11 കൊല്ലം വേണം. ഞാൻ പറയാൻ പോകുന്നത് അതല്ല. എന്റെ കഥയെഴുത്ത് തുടങ്ങിയത് ഞാൻ ഫിഫ്ത്ത് ഫോമിൽ പഠിക്കുമ്പോഴാണ്, 14&amp;amp;ndash;ാം വയസ്സിൽ. എനിയ്ക്ക് പതിനഞ്ചോ പതിനാറോ വയസ്സുള്ളപ്പോൾ ഒരിയ്ക്കൽ ജ്യോതിഷി ശ്രീ. തലമുണ്ട വാരിയത്ത് ശൂലപാണി വാരിയർ വീട്ടിൽ വന്നു. അച്ഛന്റെ വളരെ അടുത്ത സ്‌നേഹിതനായ അദ്ദേഹം ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരാറുണ്ട്. കവിതാ സംവാദത്തിനോ, വ്യവഹാരസംബന്ധമായോ, പൊതുകാര്യങ്ങൾക്കോ ആയി. അന്നു വന്നത് വീട്ടിൽ ആരുടേയോ ജാതകം നോക്കാനായിരുന്നു. ഉമ്മറത്ത് പുല്ലായയിൽ ചമ്രം പടിഞ്ഞിരുന്ന് മുമ്പിൽ കറുത്ത സിമന്റ് നിലത്ത് ചോക്കുകൊണ്ട് വരച്ച കള്ളികളിൽ അതിന്റെ ഉടമസ്ഥരായ ഗ്രഹങ്ങളെ പാർപ്പിച്ച് കണ്ണടച്ചുകൊണ്ട് മനസ്സിൽ കണക്കുകൂട്ടും. പിന്നെ കണ്ണു തുറന്നാൽ അച്ഛന്റെയോ അമ്മയുടെയോ നേരെ നോക്കി ചിരിയ്ക്കും അവരുടെ ചോദ്യങ്ങൾക്ക് ഒരു ചിരിയോടെത്തന്നെ മറുപടിയും നൽകും, അത് അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും. അദ്ദേഹത്തിന്റെ മുഖത്ത് ഈ ചിരി സ്ഥായിയായി ഉണ്ടായിരുന്നു എന്ന് ഞാൻ ഓർക്കുന്നു.&lt;br /&gt;
&lt;br /&gt;
ഒരിയ്ക്കൽ അച്ഛൻ എന്റെ ജാതകം കയ്യിൽ കൊടുത്ത് പരിശോധിക്കാനായി വാരരമ്മാമനോട് ആവശ്യപ്പെട്ടു. അച്ഛന് അറിയേണ്ടത് അപ്പോഴേയ് ക്കും നാലഞ്ച് കഥകളെഴുതി വീട്ടിനുള്ളിൽ സഹോദരങ്ങളുടെ ആദരവും അല്പസ്വല്പം കളിപ്പിയ്ക്കലും നേടിയ എനിയ്ക്ക് സാഹിത്യത്തിൽ പേരെടുക്കാൻ പറ്റുമോ എന്നാണ്. എല്ലാം കഴിഞ്ഞ് എഴുന്നേൽക്കാൻ പോകുമ്പോഴാണ് അച്ഛൻ ഇതും കൂടി എന്നു പറഞ്ഞ് എന്റെ ജാതകം ഏല്പിച്ചത്. യാതൊരു ധൃതിയും കൂടാതെ അദ്ദേഹമത് പരിശോധിയ്ക്കാൻ തുടങ്ങി. കണക്കു കൂട്ടലുകളുടെയും അച്ഛന്റെ അക്ഷമമായ കാത്തുനിൽപിന്റെയും അന്ത്യത്തിൽ വാരരമ്മാമൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഹരിയ്ക്ക് സാഹിത്യത്തിൽ വലിയ പേരൊന്നും ഇതിൽ കാണുന്നില്ല. എന്തേ വല്ലതും എഴുതാൻ തുടങ്ങീട്ട്‌ണ്ടോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
സ്വയം ഒരു കവിയും സാഹിത്യലോകത്തെ സഹവാസവും കാരണം ശ്രീ ശൂലപാണി വാരിയർക്ക്, ഒരു പയ്യൻ, അതും ഇടശ്ശേരിയുടെ മകൻ സാഹിത്യരചന നടത്തുന്നുവെന്നു കേൾക്കുമ്പോൾ വലിയ അദ്ഭുതമൊന്നുമുണ്ടാകാൻ വഴിയില്ല. അച്ഛൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എഴുതുന്നുണ്ട്, തരക്കേടില്ല&amp;amp;hellip;&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
വാരരമ്മാമൻ ഒരിക്കൽക്കൂടി ക്ഷമയോടെ ഇരുന്ന് കണക്കുകൂട്ടി, പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു. &amp;amp;lsquo;ഇല്ല്യല്ലൊ, ഞാനൊന്നും കാണ്ണില്ല. വയസ്സാകുമ്പോൾ നേരിയ തോതിൽ പേര് കിട്ടിയെന്നു വരാം. അല്ലാതെ ഒന്നുംല്ല്യ.&amp;amp;rsquo; അച്ഛൻ സ്വാഭാവികമായും നിരാശനായിട്ടുണ്ടാകണം. സ്വന്തം സാഹിത്യജീവിതത്തിലുണ്ടായിട്ടുള്ള ഇഛാഭംഗങ്ങളും നൈരാശ്യങ്ങളും അവഗണനകളും അച്ഛന്റെ മനസ്സിൽക്കൂടി കടന്നുപോയിട്ടുണ്ടാകും. അന്ന് അച്ഛന് അമ്പത്തൊന്നു വയസ്സായിരുന്നു.&lt;br /&gt;
&lt;br /&gt;
വാരരമ്മാമന്റെ പ്രവചനം എത്ര ശരിയായിരുന്നു എന്ന് എന്റെ ജീവിതത്തിൽ ഓരോ മുഹൂർത്തത്തിലും എനിയ്ക്ക് അനുഭവപ്പെട്ടിട്ടുണ്ട്. മലയാള ചെറുകഥകളെപ്പറ്റിയുള്ള ഒരു ലേഖനത്തിലും എന്റെ പേർ പ്രതീക്ഷിക്കരുത്. ഓരോ ലേഖനം വായിക്കുമ്പോഴും ഞാൻ ആലോചിക്കാറുണ്ട് എന്താണ് ഒന്നോ രണ്ടോ കഥകൾ മാത്രമെഴുതിയ തുടക്കക്കാരായ കഥാകൃത്തുക്കളുടെ പേർ കൂടി ഉൾപ്പെടുത്തുമ്പോൾ എന്റെ പേർ ഒഴിവാക്കപ്പെടുന്നത്? ഞാൻ അത്ര മോശക്കാരനാണോ?&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;പൊന്നാനിക്കളരി തലമുറകളിലൂടെ&amp;amp;rsquo; എന്ന പ്രമേയത്തിൽ മഹാകവി അക്കിത്തം ഒരു ലേഖനമെഴുതിയിരുന്നു. (അത് പുസ്തകമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.) അതിൽ തുഞ്ചത്തെഴുത്തച്ഛൻ മുതൽ ഇന്നോളം നിളയുടെ തീരത്തു ജനിച്ച എല്ലാ സാഹിത്യകാരന്മാരുടേയും പേർ എടുത്തു പറഞ്ഞിരുന്നു. ഒരു പേരൊഴിച്ച്. ഞാൻ വാരരമ്മാമന്റെ പ്രവചനം ഓർക്കുകയും വളരെയധികം ദുഃഖിതനാവുകയും ചെയ്തു. എന്നെ അറിയാത്ത ആളല്ല മഹാകവി അക്കിത്തം. ഞാൻ വള്ളിട്രൗസറിട്ടു നടന്നിരുന്ന കാലം മുതൽ അദ്ദേഹത്തിന് എന്നെ അറിയാം.&lt;br /&gt;
&lt;br /&gt;
മറ്റൊരു പൊന്നാനിക്കാരനായ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ &amp;amp;lsquo;അറിയപ്പെടുന്ന പൊന്നാനി സാഹിത്യകാരന്മാ&amp;amp;rsquo;രെപ്പറ്റി എഴുതിയ ലേഖനത്തിലും ഇതുപോലെ ഇന്നലെ എഴുതിത്തുടങ്ങിയവരുടെ പേരുകൾകൂടി ചേർത്തിട്ടുണ്ട്. പിന്നീടാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്, തൃശ്ശൂരിൽ വച്ച് ഒരു വിവാഹത്തിൽ സംബന്ധിക്കാനെത്തിയപ്പോഴാണ്. ഞാൻ നേരിട്ടു ചെന്നു പരിചയപ്പെട്ടു, &amp;amp;lsquo;ഞാൻ, ഇ. ഹരികുമാർ, അറിയപ്പെടാത്ത ഒരു പൊന്നാനിക്കാരൻ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ലീലാകൃഷ്ണൻ എന്നേക്കാൾ എത്രയോ വയസ്സിന് വളരെ താഴെയാണ്. &amp;amp;lsquo;താങ്കൾ വളരെയധികം അറിയപ്പെടുന്ന പൊന്നാനിക്കാരനാണ്&amp;amp;hellip; &amp;amp;rsquo; എന്നൊക്കെ അദ്ദേഹം പറഞ്ഞു. പക്ഷെ എന്തുകൊണ്ട് അദ്ദേഹത്തിന്റെ ലേഖനത്തിൽ എന്നെപ്പറ്റി ഒരു പരാമർശവുമുണ്ടായില്ല എന്ന് പറഞ്ഞില്ല. അതിനൊക്കെ മുമ്പേ എനിക്ക് &amp;amp;lsquo;ദിനോസറിന്റെ കുട്ടി&amp;amp;rsquo; എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.&lt;br /&gt;
&lt;br /&gt;
ലേഖനത്തിലോ പ്രസംഗത്തിലോ എന്നെ ഓർക്കുന്ന ഒരേയൊരു സാഹിത്യകാരനുണ്ട്. ശ്രീ. ടി. പദ്മനാഭൻ. അദ്ദേഹം എനിയ്ക്ക് ഗുരുതുല്യനാണ്. എന്റെ ചെറുകഥാ വായന തുടങ്ങിയത് ടി. പദ്മനാഭനിൽനിന്നും പി.സി.കുട്ടിക്കൃഷ്ണനിൽ നിന്നും എസ്.കെ. പൊറ്റെക്കാട്ടിൽനിന്നുമായിരുന്നു. ടി. പദ്മനാഭന്റെ പ്രസംഗങ്ങൾ വഴിയാണ് ഭാരതപ്പുഴയ്ക്ക് വടക്കുഭാഗത്തുള്ള യുവസാഹിത്യകാരന്മാർ എന്നെക്കുറിച്ച് അറിയുന്നതുതന്നെ . എന്റെ &amp;amp;lsquo;ശ്രീപാർവ്വതിയുടെ പാദം&amp;amp;rsquo;, &amp;amp;lsquo;വടക്കുനിന്നൊരു സ്ത്രീ&amp;amp;rsquo; എന്നീ കഥകളെക്കുറിച്ച് അദ്ദേഹം എപ്പോഴും പ്രസംഗങ്ങളിലും സാഹിത്യക്യാമ്പുകളിലും പരാമർശിക്കാറുണ്ട്. മലയാള മനോരമയുടെ വാർഷികാവലോകനത്തിൽ 1988 ലെ ഏറ്റവും നല്ല 10 കഥകളിലൊന്നായി  &amp;amp;lsquo;ശ്രീപാർവ്വതിയുടെ പാദം&amp;amp;rsquo; ഉൾപ്പെടുത്തുകയും ചെയ്തു. പ്രസംഗങ്ങളിലും ലേഖനങ്ങളിലും എന്നെ പരാമർശിക്കുന്നില്ലെങ്കിൽപ്പോലും എന്നെ ഇപ്പോഴും ഓർക്കുന്ന മറ്റൊരു സാഹിത്യകാരൻ ശ്രീ. എം.ടി. വാസുദേവൻ നായരാണ്. അടുത്ത കാലത്ത് ദൂരദർശൻ എതാനും മലയാള ചെറുകഥകൾ ദൃശ്യവത്കരിക്കാനായി തെരഞ്ഞെടുക്കാൻ ഏല്പിച്ചത് എം.ടി. യെയായിരുന്നു. എട്ടു കഥാകൃത്തുക്കളുടെ പേരുകളാണ് അദ്ദേഹം നിർദ്ദേശിച്ചത്. അതിൽത്തന്നെ മൂന്നു പേരുടെ മാത്രമാണ് ഇന്നിന്ന കഥകൾ വേണമെന്ന് നിർബ്ബന്ധിച്ചത്. എന്റെ &amp;amp;lsquo;കൂറകൾ&amp;amp;rsquo; തന്നെ വേണമെന്ന് നിർദ്ദേശിച്ച എം.ടി. നാല്പതു കൊല്ലം മുമ്പ് ഞാനെഴുതിയ കഥ ഇപ്പോഴുമോർത്തിരിക്കുകയായിരുന്നു.&lt;br /&gt;
&lt;br /&gt;
ഞാൻ പറയാനുദ്ദേശിച്ചതിൽ നിന്നും വഴിവിട്ട് വളരെയധികം മാറിപ്പോയി. പറയാനുദ്ദേശിച്ചത് എന്റെ സാഹിത്യരചനയെപ്പറ്റിയായിരുന്നു. എന്റെ കഥകളെപ്പറ്റിയുള്ള ഒരു സ്വയം വിമർശനം, കഥാപാത്രങ്ങളെ കണ്ടുമുട്ടിയത്, പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങളെ. എന്റെ കഥകൾ സ്ത്രീപക്ഷപാതപരമാണെന്ന് പൊതുവേ പറയുന്നുണ്ട്. സ്ത്രീ വായനക്കാർ പലപ്പോഴും ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്, &amp;amp;lsquo;എങ്ങിനെയാണ് ഒരു സ്ത്രീയുടെ മനസ്സിലേയ്ക്ക് ഇത്ര അനായാസമായി കടന്നുചെല്ലാൻ കഴിയുന്നത്?&amp;amp;rsquo; ഏറ്റവും അവസാനം ഈ ചോദ്യം ചോദിച്ചത് ഡോ. മിനി നായരാണ്. അവർ കൈരളി ചാനലിനുവേണ്ടി എന്റെ &amp;amp;lsquo;കറുത്ത തമ്പ്രാട്ടി&amp;amp;rsquo; എന്ന ചെറുകഥാസമാഹാരം റിവ്യു ചെയ്യുകയായിരുന്നു. അതിനിടയ്ക്കാണ് അവർ ഇതു ചോദിച്ചത്. &amp;amp;lsquo;കറുത്ത തമ്പ്രാട്ടി&amp;amp;rsquo;യ്ക്ക് വളരെ നല്ല അഭിപ്രായം പ്രൊഫ. എം. കൃഷ്ണൻ നായരിൽ നിന്ന് നേരത്തെ കിട്ടിയിട്ടുണ്ട്. അതു ഞാൻ ആ കഥയെപ്പറ്റി പറയുമ്പോൾ ഉദ്ധരിയ്ക്കാം.&lt;br /&gt;
&lt;br /&gt;
ഈ പുസ്തകം എഴുതാനുള്ള &amp;amp;lsquo;പ്രചോദനം&amp;amp;rsquo; ഡോ. മിനി പ്രസാദ് (നേരത്തെ സൂചിപ്പിച്ച ഡോ. മിനി നായരല്ല കേട്ടോ.) പുതുതായി പ്രസിദ്ധീകരിച്ച ഒരു കനപ്പെട്ട ലേഖനസമാഹാരമാണ്. &amp;amp;lsquo;സ്ത്രീ, പരിസ്ഥിതി, ആത്മീയത.&amp;amp;rsquo; മലയാള ചെറുകഥയിലെ സ്ത്രീകളും കുട്ടികളുമാണ് അവരുടെ ഇഷ്ടപ്പെട്ട വിഷയം. ഈ ഗ്രന്ഥത്തിൽ സ്ത്രീകളെപ്പറ്റിയാണ് പ്രതിപാദിയ്ക്കുന്നത്. വളരെയധികം ചെറുകഥാകൃത്തുക്കളുടെയും നോവലിസ്റ്റുകളുടെയും കൃതികൾ അതിൽ പരാമർശിക്കപ്പെടുന്നുണ്ട്. രണ്ടുവിധത്തിലും; അവരുടെ വിഷയത്തിന്നനുകൂലമായ സൃഷ്ടികളും അങ്ങിനെയല്ലാത്ത സൃഷ്ടികളും അതിന്റെയെല്ലാം കർത്താക്കളും. മിനിയുടെ വിഷയത്തിന് യോജിക്കുന്ന തരത്തിൽ അനേകം കഥകൾ ഞാൻ എഴുതിയിട്ടുണ്ട്. &amp;amp;lsquo;ഒരു ദിവസത്തിന്റെ മരണം&amp;amp;rsquo;, &amp;amp;lsquo;ബസ്സ് തെറ്റാതിരിക്കാൻ&amp;amp;rsquo;, &amp;amp;lsquo;തീപ്പെട്ടികൊള്ളി തുമ്പിലെ ജീവിതം&amp;amp;rsquo;, &amp;amp;lsquo;ലോഡ്ജിൽ ഒരു ഞായറാഴ്ച&amp;amp;rsquo;, &amp;amp;lsquo;സാന്ത്വനത്തിന്റെ താക്കോൽ&amp;amp;rsquo;, &amp;amp;lsquo;തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം&amp;amp;rsquo;, &amp;amp;lsquo;കറുത്ത തമ്പ്രാട്ടി&amp;amp;rsquo; എന്നീ കഥകൾ മിനിയുടെ പുസ്തകത്തിലെ ആദ്യലേഖനമായ &amp;amp;lsquo;സ്ത്രീ സ്വത്വാവിഷ്‌കാരങ്ങൾ ആധുനികതയ്ക്കു ശേഷം&amp;amp;rsquo; എന്ന ലേഖനത്തിൽ അപഗ്രഥനത്തിനു വിഷയമാക്കേണ്ടതായിരുന്നു. പുസ്തകത്തിലെ മറ്റു ലേഖനങ്ങളിലും എന്റെ കഥകൾ പരാമർശിക്കേണ്ടതാണ്. സ്ത്രീയുടെ ഭാഗത്തു നിന്നുകൊണ്ട് സ്ത്രീപക്ഷ കഥകൾ രചിച്ച പുരുഷന്മാർ അധികമുണ്ടാവുമെന്ന് തോന്നുന്നില്ല. മിനി പ്രസാദാണെങ്കിൽ എന്റെ അഞ്ചു പുസ്തകങ്ങൾക്ക് റിവ്യുവുമെഴുതിയിട്ടുണ്ട്, കഥകളപ്പറ്റിയുള്ള പഠനങ്ങൾ വേറെയും. വളരെ അനുകൂലമായ റിവ്യു. ലേഖനമെഴുതുമ്പോൾ ഏതേതു കഥകൾ തെരഞ്ഞെടുക്കണം, ഏതേതു കഥാകൃത്തുക്കളെ പരാമർശിക്കണം, ഏതേതു പേരെ തള്ളിക്കളയണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഗ്രന്ഥകർത്താവാണ്. ഇങ്ങിനെയുള്ള ഒരു ഗ്രന്ഥത്തിൽനിന്ന് പുറംതള്ളപ്പെട്ടു എന്നു കണ്ടപ്പോൾ ഞാൻ വാരരമ്മാമന്റെ പ്രവചനങ്ങൾ ഓർത്തു, ദുഃഖിതനായി.&lt;br /&gt;
&lt;br /&gt;
വാരരമ്മാന് കാണാൻ കഴിയുന്നത് എന്റെ ജീവിതാന്ത്യം വരെ മാത്രമാണ്. അതിനുമപ്പുറത്തുള്ള കാര്യങ്ങളെപ്പറ്റി ജ്യോത്സ്യം പറയുന്നില്ല. ഒരു സാഹിത്യകാരൻ അല്ലെങ്കിൽ കലാകാരൻ അതിനുമപ്പുറത്ത് ജീവിതം പ്രതീക്ഷിക്കുന്നു. അങ്ങിനെയൊരു ജീവിതം പക്ഷെ അർഹിക്കുന്നവർക്കേ കിട്ടു. കാലം തീർച്ചയാക്കും. എനിയ്ക്ക് പരാതിയില്ല.&lt;br /&gt;
&lt;br /&gt;
എന്റെ കഥകളേയും നോവലുകളേയും അപഗ്രഥിച്ചുകൊണ്ട് ഒരു പുസ്തകമെഴുതണമെന്ന് ഞാൻ കുറേക്കാലമായി ആഗ്രഹിക്കുന്നു. ഇപ്പോൾ മിനി പ്രസാദിന്റെ പുസ്തകം അതിനൊരു നിമിത്തമായെന്നു മാത്രം. ബൗദ്ധികപരിവേഷങ്ങളൊന്നുമില്ലാത്ത വെറുമൊരു സാധാരണ എഴുത്തുകാരനായതുകൊണ്ട് ഈ പുസ്തകത്തിൽ ലോകസാഹിത്യത്തിലെ, ഇന്ന് നമ്മുടെ നിരൂപകർ ഇട്ട് അമ്മാനമാടുന്ന, പേരുകളോ നെടുനീളൻ ഉദ്ധരണികളോ ഉണ്ടാവില്ല. അതിൽ ക്ഷമിക്കണം, അല്ലെങ്കിൽ എന്നോട് നന്ദിയുള്ളവരായിരിയ്ക്കണം. അടുത്ത അദ്ധ്യായങ്ങളിൽ ഞാൻ എഴുതാൻ പോകുന്ന കാര്യങ്ങൾ ഇതൊക്കെയാണ്.&lt;br /&gt;
&lt;br /&gt;
1. എങ്ങിനെ, എവിടുന്നെല്ലാം എന്റെ കഥാപാത്രങ്ങളെ, പ്രത്യേകിച്ച് സ്ത്രീകഥാപാത്രങ്ങളെ കണ്ടുമുട്ടി. ചില കഥകളിൽ പ്രധാനപ്പെട്ട പുരുഷകഥാപാത്രം ഞാൻ തന്നെയാണെന്ന് മനസ്സിലാവുന്നു. അങ്ങിനെയല്ലാത്ത കഥാപാത്രങ്ങളുമുണ്ട്. അവരേയും കണ്ടെടുത്ത വഴികൾ.&lt;br /&gt;
&lt;br /&gt;
2. കഥകളെഴുതിക്കഴിഞ്ഞ ശേഷമുള്ള വായനയിൽ, അല്ലെങ്കിൽ പിന്നീടൊരവസരത്തിലുള്ള വായനയിൽ കഥകളെപ്പറ്റി എനിയ്ക്ക് കൂടുതൽ അറിയാൻ കഴിഞ്ഞ കാര്യങ്ങൾ. ഉദാഹരണമായി &amp;amp;lsquo;പ്രാകൃതനായ തോട്ടക്കാരൻ&amp;amp;rsquo; എന്ന കഥ എഴുതി മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചുവന്നശേഷം വായിച്ചു നോക്കുകയായിരുന്നു. അതിന് ചിത്രം വരച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിയാണ്. വളരെ വലുതാക്കിക്കൊടുത്ത ചിത്രം. ആ അനുഗ്രഹീത കലാകാരന്റെ ചിത്രത്തിൽ നോക്കിക്കൊണ്ടിരിക്കേ എനിയ്ക്കു തോന്നി ആ തോട്ടക്കാരന് എന്റെ അച്ഛന്റെ ഛായയാണല്ലൊ എന്ന്. പെട്ടെന്ന് ആ തോട്ടവും അച്ഛന്റെ കവിതാലോകവുമായി ഉള്ള സാദൃശ്യം ഒരു മിന്നൽപോലെ എന്റെ മനസ്സിലേയ്ക്ക് ഇരച്ചുകയറി. ശരിയാണ്. അത് അച്ഛൻ തന്നെയാണ്, കള്ളിച്ചെടികൾക്കും അപ്പച്ചെടികൾക്കും മറ്റു പൂച്ചെടികൾക്കുള്ളത്ര പ്രാധാന്യം കൊടുക്കുന്ന തോട്ടം അച്ഛന്റെ കവിതതന്നെയാണ്.&lt;br /&gt;
&lt;br /&gt;
ഈ സാദൃശ്യം ജീനിയസ്സായ ആർട്ടിസ്റ്റ് നമ്പൂതിരിയ്ക്ക് പെട്ടെന്നു മനസ്സിലായിട്ടുണ്ടാവണം. അതായിരിക്കണം അദ്ദേഹം തോട്ടക്കാരന്റെ ചിത്രം അച്ഛന്റെ ഛായയിൽ വരച്ചത്.&lt;br /&gt;
&lt;br /&gt;
3. ഞാൻ കഥാപാത്രങ്ങളാക്കിയ പരിചയക്കാർ ഇപ്പോൾ എന്തു ചെയ്യുന്നു. ഇവിടെ എനിക്ക് അല്പം നുണ പറയേണ്ടിവരും, കാരണം ശരിയ്ക്കുള്ള കഥാപാത്രങ്ങളുടെ (അവർ ജീവിച്ചിരിയ്ക്കുന്നവരായാലും മരിച്ചുപോയവരായാലും) ഐഡന്റിറ്റി കൊടുക്കാൻ സദാചാരം സമ്മതിയ്ക്കുന്നില്ല. അതുകൊണ്ട് അവരുടെ പേരും സ്ഥലനാമവും ഒരുപക്ഷെ അവരുടെ ജോലിയുടെ വിവരങ്ങളും കൂടി മാറ്റിപ്പറയേണ്ടി വരും. ഈ ടെക്‌നിക് ഞാൻ എന്റെ ഓർമ്മക്കുറിപ്പുകളായ &amp;amp;lsquo;നീ എവിടെയാണെങ്കിലും&amp;amp;rsquo; എന്ന പുസ്തകത്തിൽ പ്രയോഗിച്ചിട്ടുണ്ട്. എന്നോട് ബന്ധപ്പെട്ടവരുടെ സ്വകാര്യത സൂക്ഷിക്കേണ്ടത് എന്റെ കടമയാണ്. അതിന് വായനക്കാരോട് ക്ഷമ ചോദിക്കുന്നു.&lt;br /&gt;
&lt;br /&gt;
4. ഇതിൽ ഉടനീളം പ്രതിപാദിയ്ക്കന്നത് സ്ത്രീ&amp;amp;ndash;പുരുഷ ലൈംഗികതയാണ്. അതാണ് ഈ പുസ്തകം കൊണ്ട്  കാര്യമായി പറയാൻ ഞാനുദ്ദേശിക്കുന്നത്. ആ വിധത്തിലുള്ള കഥകളേ ഇവിടെ പ്രതിപാദ്യവിഷയമാക്കിയിട്ടുള്ളു. അവസാനം കുട്ടികൾക്ക് മുൻതൂക്കമുള്ള രണ്ടു കഥകളുമുണ്ട്. മുതിർന്നവരുടെ ലൈംഗികലോകത്ത് അവർക്കുള്ള സ്ഥാനം അത്ര അസൂയാർഹമൊന്നുമല്ല. ഡോ. മിനി പ്രസാദിന്റെ ഭാഷയിൽ പറഞ്ഞാൽ, &amp;amp;lsquo;ലൈംഗികത എന്നും ബാല്യത്തിന്റെ ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്. പിന്നെ സ്വന്തം അറിവിനനുസൃതമായി ചമയ്ക്കുന്ന ഭാഷ്യങ്ങളിലൂടെ സ്വയം സമാധാനത്തിലെത്തുന്നു.&amp;amp;rsquo; &amp;amp;lsquo;ദുഷ്ടകഥാപാത്രങ്ങളുള്ള കഥകൾ&amp;amp;rsquo;, &amp;amp;lsquo;കുങ്കുമം വിതറിയ വഴികൾ&amp;amp;rsquo; എന്നീ കഥകളെപ്പറ്റിയുള്ള ഒരു പഠനത്തിലാണവരതു പറഞ്ഞത്.&lt;br /&gt;
&lt;br /&gt;
ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ള 25 കഥകൾ ചേർത്ത് &amp;amp;lsquo;എന്റെ സ്ത്രീകൾ&amp;amp;rsquo; (സ്ത്രീപക്ഷകഥകൾ) എന്ന പേരിൽ ഒരു സമാഹാരം ഇതോടൊപ്പം പ്രസിദ്ധീകരിയ്ക്കുന്നുണ്ട്. ആ കഥകളെല്ലാം തന്നെ എന്റെ വെബ് പേജുകളിലുമുണ്ട്.&lt;br /&gt;
{{EHK/EnteStreepakshakathakalepatty}}&lt;br /&gt;
{{EHK/Works}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82,_%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%95%E0%B4%A4&amp;diff=19062</id>
		<title>സത്യം, സത്യാത്മകത</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82,_%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%95%E0%B4%A4&amp;diff=19062"/>
		<updated>2020-02-11T08:11:04Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE____NOTOC__&amp;amp;larr;  [[എം കൃഷ്ണന്‍ നായര്‍|എം കൃഷ്ണന്‍ നായര്‍ ]]&lt;br /&gt;
{{MKN/OruSabdathil}}{{MKN/OruSabdathilBox}}&lt;br /&gt;
==സത്യം, സത്യാത്മകത==&lt;br /&gt;
കോളിന്‍ വില്‍സന്‍ എന്ന പ്രശസ്തനായ എഴുത്തുകാരന്‍ സാഹിത്യത്തിന്റെ സ്വഭാവം വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍ വിശ്വസാഹിത്യത്തിലെ രണ്ടു രത്നങ്ങളെടുത്തുകാണിക്കുന്നുണ്ട്. അവയില്‍ ഒന്നു് ജര്‍മ്മന്‍ മഹാകവി ഗോയഥേയുടെ &amp;amp;lsquo;ഫൌസ്ററ്&amp;amp;rsquo; എന്ന കാവ്യത്തിന്റെ ഒരു ഭാഗമാണ്. കാവ്യത്തിന്റെ തുടക്കത്തില്‍ നായകന്‍ വിഷം കുടിച്ചു മരിക്കാന്‍ പോകുന്നതിന്റെ ചിത്രമുണ്ട്. വിഷം നിറച്ച പാനപാത്രത്തെനോക്കി അയാള്‍ പറയുന്നു: &amp;amp;ldquo;തിളങ്ങുന്ന സിതോപലംകൊണ്ട് നിര്‍മ്മിതമായ പാനപാത്രമേ, കഴിഞ്ഞ എത്രയോ സംവല്‍സരങ്ങളായി നിന്നെക്കുറിച്ച് ഞാന്‍ വിചാരിക്കാതിരിക്കുകയായിരുന്നു. ഇപ്പോള്‍ നീ പഴയ അലമാരയില്‍നിന്നും പറത്തുവന്നിരിക്കുന്നു. എന്റെ പൂര്‍വ്വികന്റെ ഉപയോഗശൂന്യങ്ങളായ വസ്തുക്കളുടെ ഇടയില്‍ നീയിരുന്നു പ്രകാശിക്കുകയായിരുന്നു. അയല്‍ക്കാരനുവേണ്ടി പാനോപചാര പ്രഭാഷണം നടത്തികൊണ്ടുനിന്നു എന്റെ പൂര്‍വ്വികന്‍. പക്ഷേ ഇന്നു് ഒരയല്‍ക്കാരനും എന്റെ കൈയില്‍നിന്നു നിന്നെ സ്വീകരിക്കില്ല. ഒന്നു കണ്ണടച്ചു തുറക്കുന്നതിനുമുമ്പ് നിന്നില്‍ നിറഞ്ഞിരിക്കുന്ന ഈ തവിട്ടു നിറമുള്ള ദ്രാവകം ഞാന്‍ കുടിച്ചുകഴിയും. ഇത് ഞാനാണ് ഉണ്ടാക്കിയതു്. ഞാന്‍ എന്റെ അവസാനത്തെ പാനകര്‍മ്മം നടത്തട്ടെ. പ്രഭാതത്തിനു പാനോപചാരം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്രയും പറഞ്ഞിട്ട് അയാള്‍ പാനപാത്രം ചുണ്ടോട് അടുപ്പിക്കുന്നു. അപ്പോള്‍ ഈസ്റ്ററിന്റെ മണിനാദം കേള്‍ക്കുന്നു. ഫൌസ്ററ് പെട്ടെന്നു പാനപാത്രം ചുണ്ടില്‍നിന്നെടുത്തു. &amp;amp;ldquo;ഈസ്റ്റര്‍ ദിനത്തിന്റെ ഉജ്ജ്വലനിമിഷമേ, അഗാധതായര്‍ന്ന മണിനാദമേ&amp;amp;rdquo; എന്നൊക്കെപ്പറഞ്ഞിട്ട് അയാള്‍ ജീവിക്കാന്‍ തീരുമാനിക്കുന്നു. &amp;amp;ldquo;അതെന്നെ ജീവിക്കാനായി ആഹ്വാനം ചെയ്യുന്നു&amp;amp;rdquo; എന്നാണ് ഫൌസ്ററ് പറയുക.&lt;br /&gt;
&lt;br /&gt;
കോളിന്‍ വില്‍സന്‍ എടുത്തുകാണിക്കുന്ന രണ്ടാമത്തെ രത്നം ഹെര്‍മാന്‍ ഹെസെയുടെ &amp;amp;lsquo;ഷ്ട്രെഫാന്‍ വൊള്‍ഫ്&amp;amp;rsquo; എന്ന നോവലാണ്. വിവാഹമോചനത്തിനുശേഷം ഒററയ്ക്കു് കഴിയുകയാണ് ഹാലര്‍. രണ്ടംശങ്ങള്‍ അയാളിലുണ്ട്. ഒന്നു് പരിഷ്കൃത മനുഷ്യന്റെ അംശം; രണ്ട് കാട്ടാളന്റെ അംശം. നൈരാശ്യത്താല്‍ അയാള്‍ ആത്മഹത്യക്കു ആലോചിക്കുന്നു. പക്ഷെ ഹാലറിനു പെട്ടെന്ന് ആഹ്ലാദമുണ്ടാകുന്നു. അതോടെ നിത്യതയുടെ പ്രതീതിയാണു് അയാള്‍ക്കു്.&lt;br /&gt;
&lt;br /&gt;
നിത്യജിവിതത്തിന്റെ വൈരസ്യത്തില്‍നിന്നു് ഫൌസ്ററും ഹാലറും സത്യത്തിന്റെ മണ്ഡലത്തില്‍ ചെല്ലുന്നുവെന്നാണ് കോളിന്‍ വില്‍സന്റെ മതം. ബാഹ്യലോകത്തിന്റെ ബലിമൃഗങ്ങളായി കഴിഞ്ഞ അവര്‍ക്കു രണ്ടുപേര്‍ക്കും ആധ്യാത്മിക ദര്‍ശനം ലഭിക്കുന്നു. ഈ ദര്‍ശനത്തിനു് കളമൊരുക്കുന്നവയാണ് സാഹിത്യ കൃതികള്‍.&lt;br /&gt;
&lt;br /&gt;
നവീന സാഹിത്യം ഈ ദര്‍ശനത്തിനു സഹായിക്കുന്നില്ല. കാരണം അവരെ നയിക്കുന്നതും നിയന്ത്രിക്കുന്നതും അസ്തിത്വവാദമെന്ന തത്ത്വ ചിന്താപദ്ധതിയാണ്.&lt;br /&gt;
&lt;br /&gt;
ഇതിന്റെ ഉദ്ഘോഷകന്‍ ഷാങ് പോള്‍ സാര്‍ത്രാണ്. അദ്ദേഹത്തിന്റെ മതമനുസരിച്ച് മനുഷ്യജീവിതം അര്‍ത്ഥ രഹിതമാണ്. അര്‍ത്ഥരഹിതമായതുകൊണ്ട് ട്രാജിക്കും. ആവര്‍ത്തിച്ചുള്ള പ്രവൃത്തികളില്‍ മടുപ്പുതോന്നുമ്പോള്‍ മനുഷ്യന്‍ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ചു് വിചാരിക്കും. അപ്പോള്‍ ഈ ലോകം തനിക്കു അന്യമാണെന്നു് അയാള്‍ക്കു തോന്നും. ഇതിനെ സാര്‍ത്ര് &amp;amp;lsquo;അബ്സേഡ്&amp;amp;rsquo; എന്നുവിളിച്ചു. നമ്മള്‍ ജീവിക്കുന്നതും മരിക്കുന്നതും അര്‍ത്ഥരഹിതമാണെന്ന് സാര്‍ത്രിന്റെ അഭിപ്രായം. ഈ മതമുള്ള സാര്‍ത്രിനു് റൊമാന്‍റിക് കവിതകള്‍ ഇഷ്ടപ്പെടില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്കും ഇഷ്ടപ്പെടില്ല. താഴെചേര്‍ക്കുന്ന വരികള്‍ ഫ്രഞ്ച് ഭാഷയിലാക്കി സാര്‍ത്രിനെ ചൊല്ലിക്കേള്‍പ്പിക്കൂ.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
&amp;amp;ldquo;ഏഴിലം പാലപ്പൂവിന്‍ തൂമണം തുളുമ്പുന്നു&lt;br /&gt;
ണ്ടൂഴിതന്‍ നിശ്വാസത്തിനെന്തു മോഹനരാത്രി!&lt;br /&gt;
ഇളകും മിന്നാമിന്നി വൈരക്കല്പൊടിവെട്ടി&lt;br /&gt;
ത്തിളങ്ങും നിജാനീല നീരാള നിചോളാഗ്രം&lt;br /&gt;
രോമങ്ങള്‍ തോറും കോരിത്തിരിപ്പുണ്ടാകുമാറു&lt;br /&gt;
മാമക ശരീരത്തിലിഴയുമ്പൊഴിശ്യാമ&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
അസംബന്ധമെന്നായിരിക്കും ഇതുകേള്‍ക്കുന്ന സാര്‍ത്രിന്റെ ഉദീരണം. പക്ഷേ ഇതു് സത്യത്തിനു ഒരു പുതിയ മാനം നല്കുകയാണ്. അതു് അസ്തിത്വ വാദികള്‍ക്കു് അംഗീകരിക്കാനാവില്ല.&lt;br /&gt;
&lt;br /&gt;
വീണ്ടും കോളിന്‍ വില്‍സനെ എനിക്കു് ആശ്രയിക്കേണ്ടിവരുന്നു. ഒരുദാഹരണം അദ്ദേഹം നല്കുന്നതു് നോക്കുക. സ്നേഹിച്ചിരുന്ന സ്ത്രീയെയാണ് ഒരുത്തന്‍ വിവാഹം കഴിച്ചെതെന്നു കരുതൂ. വിവാഹം കഴിഞ്ഞിട്ട് കാലമെറെയായി.  ഒരു ദിവസം കാലത്തു് അയാള്‍ സ്നേഹിതനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭാര്യ കാപ്പിയുമായി വരുന്നു. അവള്‍ കാപ്പി അവിടെക്കൊണ്ടുവച്ചിട്ടു തിരിയെ പോകുന്നു. അപ്പോള്‍ യൌവനകാലത്തെ അയാളുടെ പ്രേമബന്ധത്തെക്കുറിച്ച് അറിയാവുന്ന സ്നേഹിതന്‍ അതിനെ സൂചിപ്പിച്ചു സംസാരിച്ചാല്‍, അപ്പേള്‍ത്തന്നെ അവള്‍ അവിടെ വീണ്ടും വന്നാല്‍ സ്മരണകളുടെ പ്രവാഹമുണ്ടാകും. അവള്‍ &amp;amp;lsquo;ലളിതലജ്ജ പുരണ്ട കണ്‍കോണുക&amp;amp;rsquo;ളോടുകൂടി നിന്നതും മറ്റൊരു സന്ദര്‍ഭത്തില്‍ കോപിച്ചതും ഒക്കെ ഓര്‍മ്മിക്കും. അയാള്‍ വെണ്ണിക്കുളത്തിന്റെ &amp;amp;lsquo;മാനവും മൌനവും&amp;amp;rsquo; എന്ന കാവ്യം വായിച്ചവനാണെങ്കില്‍ കൂടുതല്‍ ആഹ്ളാദിക്കും. കാവ്യമെങ്ങനെ?&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
&amp;amp;ldquo;ഒരു ചെറിയ പേടമാനെന്നപോലാരിലും&lt;br /&gt;
കരുണയുളവാക്കിടും കണ്ണുമായോമലാള്‍&lt;br /&gt;
ശശികലയുമലിയുമൊരു മുഗ്ദ്ധസ്മിതത്തിനാല്‍&lt;br /&gt;
വിശദരുചി വീശുന്നതല്ലെനിക്കുത്സവം.&lt;br /&gt;
&lt;br /&gt;
കനകനളിനീദലശ്രേണിയില്‍ ശ്രീമുത്തു&lt;br /&gt;
മണിനിചയമെന്നുപോല്‍ തൂനഖം മിന്നവേ&lt;br /&gt;
സരള മണിനൂപുരക്വാണം മുഴക്കിടും&lt;br /&gt;
ചരണയുഗ വിന്യാസമല്ലെനിക്കുത്സവം.&lt;br /&gt;
&lt;br /&gt;
കരലുളിത കങ്കണം താളംപിടിക്കുമാ&amp;amp;ndash;&lt;br /&gt;
റൊരു ലളിതവീണതന്‍ കമ്പിമീട്ടിസ്വയം&lt;br /&gt;
പരമ മധുരോദര രാഗസംഗീത&lt;br /&gt;
നിര്‍ഝരിയിലവള്‍ നീന്തുന്നതല്ലെനിക്കുത്സവം.&lt;br /&gt;
&lt;br /&gt;
പുരികഴലൊതുക്കാതെ ചെഞ്ചുണ്ടനക്കാതെ&lt;br /&gt;
പുരികലതയോങ്ങിയെന്‍ നേര്‍ക്കു പായിക്കവെ&lt;br /&gt;
അരുണീമയിരട്ടിച്ച പൂങ്കവിള്‍ക്കൂമ്പുമായ്&lt;br /&gt;
തരുണിമണി നില്ക്കുന്ന നില്പേ മഹോത്സവം&lt;br /&gt;
&amp;amp;hellip; &amp;amp;hellip; &amp;amp;hellip; &amp;amp;hellip; &amp;amp;hellip; &amp;amp;hellip; &amp;amp;hellip; &amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
കോപനയുടെ കോപം നിത്യജീവിത സംഭവം. ആ യാഥാര്‍ത്ഥ്യത്തില്‍നിന്നു കവി ഉത്കൃഷ്ടമായ മറ്റൊരു യാഥാര്‍ത്ഥ്യത്തിലേക്കു കടക്കുകയാണിവിടെ.&lt;br /&gt;
&lt;br /&gt;
നമുക്കു കോളിന്‍ വില്‍സന്റെ ഉദാഹരണത്തിലേക്കു തന്നെ വീണ്ടും വരാം. ഭാര്യ കാപ്പിയുംകൊണ്ട് ആദ്യമൊരിക്കല്‍ വന്നു. അപ്പോഴത്തെ അയാളുടെ മാനസികനില ഒരുവിധത്തില്‍. രണ്ടാമതു അവള്‍ അവിടെ വരുമ്പോള്‍ അയാളുടെ മാനസികനില മറ്റൊരു വിധത്തില്‍. കാരണം ഓര്‍മകള്‍ അവളെ സംബന്ധിച്ച സത്യത്തിനു് ഒരു പുതിയ മാനം നല്‍കി എന്നതാണ്. (കോളിന്‍ വില്‍സന്റെ മതം) ഇങ്ങനെ സത്യത്തില്‍ നിന്നു് അഗാധതയാര്‍ന്ന മറ്റൊരു സത്യത്തിലേക്കു നമ്മെ നയിക്കുന്നതാണ് ഉത്കൃഷ്ട സാഹിത്യം.&lt;br /&gt;
&lt;br /&gt;
ജി. ശങ്കരക്കുറുപ്പിന്റെ ഒരു കാവ്യം നോക്കുക. കടല്‍ക്കരയില്‍നിന്നു ചൂണ്ടയിട്ട് മീന്‍പിടിക്കുന്ന ഒരു ബാലനോട് കവി ചോദിക്കുന്നു:&amp;amp;ndash;&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
&amp;amp;ldquo;എന്തു നീ തനിച്ചിങ്ങു നില്ക്കുവാന്‍ ഏതോ ക്രൂര&lt;br /&gt;
ജന്തുപോല്‍ മെരുങ്ങാത്ത സാഗരം മുരളുന്നൂ.&lt;br /&gt;
നീലമാമാകാശത്തില്‍ വീശിയ വെളിച്ചത്തിന്‍&lt;br /&gt;
ലോലമാം ചെമ്പന്‍വല ചുരുട്ടിത്തോളത്താക്കി&lt;br /&gt;
ക്ഷീണനായ് അലസനായ്പകല്‍പോവതുംനോക്കി&lt;br /&gt;
വാണഞാന്‍ ചാരേനില്‍ക്കുമക്കീടാത്തനോടോതി.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഈ ചോദ്യം കേട്ട് അവന്‍ ഉത്തരം നല്‍കി:&amp;amp;ndash;&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
തെല്ലുമേ കുലുങ്ങാതെ ചൂണ്ടലിന്‍ തുമ്പാല്‍ നുര&lt;br /&gt;
പല്ലുകാണിച്ചുംകൊണ്ടു് ജൃംഭിക്കും കടലിനെ&lt;br /&gt;
കുത്തിയും കളിപ്പിച്ചും ശാസിച്ചും മേവുംബാല&lt;br /&gt;
നിത്തിരി മുഖംതിരിച്ചെന്നൊടന്നേരം ചൊല്ലി&lt;br /&gt;
പേടിയോ കാവല്‍പ്പട്ടിയാണെങ്ങള്‍ക്കിച്ചങ്ങാതി&lt;br /&gt;
വീടിന്റെ മുന്‍പോകാണാമെപ്പൊഴുമുജാറായി&lt;br /&gt;
ഈ മണല്‍ വിരിപ്പിന്മേല്‍ മറിഞ്ഞും മണപ്പിച്ചും&lt;br /&gt;
കാമംപോലെന്നോടൊപ്പം കളിക്കുന്നൊരിപ്പൊണ്ണന്‍&lt;br /&gt;
പാതിയായ്ക്കെങ്ങാന്‍കൂര്‍ക്കം വലിക്കാനാരംഭിക്കെ&lt;br /&gt;
വാര്‍ത്തിങ്കള്‍ തെങ്ങിന്‍തോപ്പിലെത്തിച്ചു നോക്കാന്‍ വന്നാല്‍&lt;br /&gt;
ഭാവമപ്പടിമാറും കരയില്‍ ചുരമാന്തി&lt;br /&gt;
ഭൂവമ്പെ കുലുക്കുമ്പോളമ്പിളി വിളര്‍ത്തുപോം.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ചന്ദ്രനുദിച്ചു നില്‍ക്കുമ്പോള്‍ പട്ടി കുരക്കുന്നതു് നിത്യ സംഭവം. അതിലടങ്ങിയിരിക്കുന്ന മഹാദ്ഭുതത്തെ ധ്വനിപ്പിച്ച് നമ്മെ മറ്റൊരു ലോകത്തേക്കു് ആനയിക്കുന്നു എന്നതാണു് ഈ കാവ്യത്തിന്റെ സവിശേഷത. ചെമ്പൈ വൈദ്യനാഥയ്യര്‍ പാടുമ്പോള്‍ നമ്മള്‍ അദ്ദേഹം ഗാനത്താല്‍ സൃഷ്ടിക്കുന്ന മറ്റൊരു ലോകത്തു് പ്രവേശിക്കാറില്ലേ? അതുതന്നെയാണു് ഇവിടെയും സംഭവിക്കുന്നതു്.&lt;br /&gt;
&lt;br /&gt;
എന്നാല്‍ നവീന കാവ്യം വായിക്കുമ്പോള്‍ ഇതുപോലെയൊരു ഉദാത്തവികാരം നമുക്കു് ഉണ്ടാകുന്നില്ല.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
സ്വാതന്ത്ര്യപ്പുലരി&lt;br /&gt;
ഒരു ചുവന്ന പുളളിസാരിക്കും&lt;br /&gt;
ഒരുജോടി കരിവളയ്ക്കും വേണ്ടി&lt;br /&gt;
യജമാന പുത്രന്റെകൂടെ ഉറങ്ങിയെണീററ&lt;br /&gt;
വേലക്കാരിയെപ്പോലെ.&lt;br /&gt;
കാക്കിയണിഞ്ഞ സൂര്യന്‍&lt;br /&gt;
വെളുപ്പിനു വീടുവളഞ്ഞു വിളിച്ചുണര്‍ത്തി&lt;br /&gt;
&amp;amp;lsquo;നിങ്ങള്‍ക്കൊരു വാറണ്ടുണ്ട്&amp;amp;rsquo;എന്നറിയിക്കുന്ന&lt;br /&gt;
പോലീസ് ഉദ്യോഗസ്ഥനെപ്പാലെ&lt;br /&gt;
വളറിയ ആകാശം.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഇതിലാകെ കല്പനാഭാസങ്ങളാണ്. ഇതില്‍ ലയമില്ല, താളമില്ല, വികാരമില്ല, ആശയ സൌകുമാര്യമില്ല. ഒന്നുമില്ല. ആശയ ഭംഗിയില്ലെങ്കിലും ആശയമുണ്ട്. അവ കാവ്യാത്മകങ്ങളല്ല എന്നേ പറയേണ്ടതുള്ളു. ഈ വരികള്‍ അനുവാചകന്റെ ബുദ്ധിയുടെ മുന്‍പിലാണ് നില്‍ക്കുക. യഥാര്‍ത്ഥമായ കവിത അനുവാചകന്റെ ഹൃദയത്തിനു മുന്‍പിലായിരിക്കും വര്‍ത്തിക്കുക.&lt;br /&gt;
&lt;br /&gt;
ലാററിനമേരിക്കന്‍ കവി ബോര്‍ഹെസ് The Other Tiger എന്നൊരു കാവ്യമെഴുതിയിട്ടുണ്ട്. കവി ലൈബ്രറിയിലീരിക്കുമ്പോള്‍ ഗംഗയുടെ തീരത്തു നടക്കുന്ന കടുവയെക്കുറിച്ച് ഓര്‍മ്മിക്കുന്നു. ചെളിയാര്‍ന്ന കരയില്‍ കാല്‍പ്പാടുകള്‍ പതിപ്പിച്ചു് അവന്‍ നടക്കുകയാണ്. അതിനെയാണ് തെക്കേയമേരിക്കയിലിരുന്നു കവി ഓര്‍മ്മിക്കുക. എന്നാല്‍ കവി കടുവയെ കാവ്യത്തിലൂടെ അഭിസംബോധന ചെയ്താല്‍ അതു് നിഴല്‍മൃഗം മാത്രമായിരിക്കും പ്രതീകങ്ങളുടെ കടുവ മാത്രമായിരിക്കും. പുസ്തകങ്ങളില്‍നിന്നു പെറുക്കിയെടുത്ത അംശങ്ങള്‍മാത്രം. സൂര്യന്റെയോ മാറുന്ന ചന്ദ്രന്റെയോ നക്ഷത്രങ്ങളുടെയോ താഴെ സഞ്ചിരിക്കുന്ന &amp;amp;ldquo;മാരകമായ ആഭരണ&amp;amp;rdquo;മായ ബംഗാള്‍ക്കടുവയല്ല അതു്. കവിയുടെ സൃഷ്ടി വെറും &amp;amp;lsquo;ഫിക്ഷന്‍&amp;amp;rsquo; &amp;amp;mdash; സങ്കല്‍പ്പം.&lt;br /&gt;
&lt;br /&gt;
ഇനി മൂന്നാമതൊരു കടുവയുണ്ട്. അതു കവി സ്വപ്നം കാണുന്നതു മാത്രമായിരിക്കും. ഭൂമിയില്‍, മാംസവും അസ്ഥിയുമാര്‍ന്നു നടക്കുന്ന കടുവയല്ല വാക്കുകളുടെ ഘടനമാത്രമായ മൃഗം. ഇതൊക്കെ കവിക്കറിയാം. എങ്കിലും പദ്യത്തിലില്ലാത്ത കടുവയ്ക്കുവേണ്ടി കവി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.&lt;br /&gt;
&lt;br /&gt;
കലാസൃഷ്ടി എത്ര ഉത്കൃഷ്ടമായാലും ആത്യന്തിക സത്യത്തെ ആവിഷ്കരിക്കാന്‍ അതു് അസമര്‍ത്ഥമാണെന്നാണ് ബോര്‍ഹെസ് പറയുന്നതു്. ഒരു പൈപ്പിന്റെ (പുകവലിക്കാനുള്ളതു്) ചിത്രം വരിച്ചിട്ട് &amp;amp;ldquo;ഇതു് പൈപ്പല്ല&amp;amp;rdquo; എന്നു താഴെ എഴുതിവച്ച ഒരു പെയിന്റിങ് ഉണ്ട്. പൈപ്പ് എത്രകണ്ടു യഥാര്‍ത്ഥമായാലും സമ്പൂര്‍ണ്ണമായ യാഥാര്‍ത്ഥ്യത്തോട് അതു് അടുക്കുന്നില്ല എന്നാണ് ഇതിന്റെ അര്‍ത്ഥം. സത്യമിതായതുകൊണ്ട് വസ്തു പ്രതീതി മാത്രമുളവാക്കുന്ന രചനകള്‍ &amp;amp;mdash; അവ കവിതയായാലും കഥയായാലും &amp;amp;mdash; കലയുടെ മണ്ഡലത്തില്‍ പ്രവേശിക്കുന്നില്ല. സത്യത്തിന്റെ മണ്ഡലത്തില്‍നിന്നു് സത്യാത്മകതയുടെ മണ്ഡലത്തിലേക്കു അനുവാചകനെകൊണ്ടു ചെല്ലുന്നതാണ് കല, സാഹിത്യം.&lt;br /&gt;
{{MKN/OruSabdathil}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%80%E0%B4%B0%E0%B5%8A%E0%B4%B2%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A_%E0%B4%93%E0%B4%A3%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82&amp;diff=19061</id>
		<title>കണ്ണീരൊലിച്ച ഓണദിനം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%80%E0%B4%B0%E0%B5%8A%E0%B4%B2%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A_%E0%B4%93%E0%B4%A3%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82&amp;diff=19061"/>
		<updated>2020-02-11T07:42:05Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/Viswasundari}}&lt;br /&gt;
{{MKN/ViswasundariBox}}&lt;br /&gt;
പ്രാഗ് പട്ടണത്തിലാണു ജനിച്ചതെങ്കിലും അമേരിക്കന്‍ ഐക്യനാടുകളില്‍ സ്ഥിരമായി പാര്‍ക്കുന്ന റ്റെന്നിസ് കളിക്കാരി മാര്‍ട്ടീന നവ്രത്തിലോവ (Martina Navaratilova)തുടര്‍ച്ചയായി പത്തിലധികം തവണ വിംബല്‍ഡന്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി. പത്രഭാഷയില്‍ &amp;amp;lsquo;കിരീടം ചൂടിയ &amp;amp;rsquo; ഈ റ്റെന്നിസ് രാജ്ഞിയെ ഭദ്രാസനത്തില്‍നിന്നു ഗളഹസ്തം ചെയ്തു പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ റ്റെന്നിസ് കളിക്കാരിയായ സ്റ്റെഫീഗ്രാഫ് (Steffi Graf). കളിയുടെ അവസാനത്തില്‍ നെറ്റിന് അടുത്തെത്തി പുഞ്ചിരിയോടെ സ്റ്റെഫിയുടെ കൈയില്‍ തട്ടിയിട്ടു മാര്‍ട്ടീന പോയതു ഞാന്‍ ടെലിവിഷനില്‍ കണ്ടിട്ടുണ്ട്. സ്റ്റെഫിയുടെ ഉള്ളംകൈയിലുള്ള മൃദുലാഘാതം സ്നേഹത്തിന്റേതാണോ? അല്ല. ഒരു വികാരത്തെ പണിപ്പെട്ട് ഉള്ളിലടക്കിക്കൊണ്ട് അതിനെ സമീകരിക്കാന്‍വേണ്ടി ഉപരിതലത്തില്‍ മറ്റൊരു വികാരത്തെ പ്രദര്‍ശിപ്പിക്കലാണത്. സ്റ്റെഫിയോട് തോന്നിയ വെറുപ്പ് എന്ന വികാരത്തെ സ്നേഹവികാരമാക്കി മാറ്റുന്നു മാര്‍ട്ടീന.&lt;br /&gt;
&lt;br /&gt;
നമ്മുടെ നിത്യജീവിതത്തിലാകെയുണ്ട് ഈ പ്രകടനം. പ്രതിയോഗിയോടു നമുക്കു ശത്രുത. അയാളോടു സംസാരിക്കേണ്ടതായി വന്നാല്‍ വിനയപ്രകടനം. ചിലപ്പോള്‍ അയാളുടെ കൈപിടിച്ചു കുലുക്കുകയും ചെയ്യും. വ്യക്തിക്കു സ്വഭാവദൗര്‍ബല്യം കൂടിയാല്‍ അതിരുകടന്ന സ്നേഹപ്രദര്‍ശനം ഉണ്ടായിയെന്നും വരും. ആരും വഴക്കിനു വരരുതേ. സന്താനങ്ങള്‍ക്കു പൊതുവേ അച്ഛനമ്മമാരോടു വെറുപ്പാണ്. ആ വെറുപ്പിനെ അന്തരംഗത്തില്‍ ഒതുക്കിക്കൊണ്ട് അവര്‍ മാതാപിതാക്കളോടു സ്നേഹം കാണിക്കുന്നു. ദൗര്‍ബല്യം സന്താനങ്ങള്‍ക്കു കൂടുമ്പോള്‍ സ്നേഹപ്രകടനവും കൂടുന്നു. വ്യഭിചാരിയും മദ്യപാനുമാണ് അച്ഛനെന്നു മകനു നല്ലപോലെ അറിയാം. അയാള്‍ രതോപകാരിയായി വര്‍ത്തിച്ച പല സന്ദര്‍ഭങ്ങള്‍ മകന്‍ കണ്ടിട്ടുമുണ്ട്. പക്ഷേ, എന്റെ അച്ഛനെപ്പോലെ മാന്യനായ വേറൊരാള്‍ ഇല്ലെന്ന് അയാള്‍ മറ്റുള്ളവരോടു പറയും. ആ പിതാവുമരിച്ചാല്‍ പിന്നെ പറയാനുമില്ല. &lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:&amp;amp;lsquo;താരകാ മണിമാല ചാര്‍ത്തിയാലതും കൊള്ളാം&lt;br /&gt;
:കാറണിച്ചെളിനീളെപ്പുരണ്ടാലതും കൊള്ളാം&lt;br /&gt;
:ഇല്ലിഹ സംഗം ലേപമെന്നിവ; സമസ്വച്ഛ-&lt;br /&gt;
:മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍&amp;amp;rsquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
എന്നാണ് അവരുടെ മട്ട്. ആരെങ്കിലും മുഖഭാവംകൊണ്ട് ആ പ്രശംസ ശരിയല്ലെന്നു സൂചിപ്പിച്ചാല്‍ &amp;amp;lsquo;ച്ചെല്ലുവിന്‍ ഭവാന്മാരെന്‍ ഗുരുവിന്‍ നികടത്തില്‍&amp;amp;rsquo; എന്നുവരെ പറഞ്ഞുകളയും. &amp;amp;lsquo;അല്ലായ്കില്‍ അവിടുത്തെച്ചരിത്രം  വായിക്കുവിന്‍&amp;amp;rsquo; എന്ന് അയാള്‍ക്കു പറയാനാവില്ല. കാരണം, അച്ഛന്റെ ചരിത്രം തനിക്കെന്നപോലെ മാലോകര്‍ക്കും അറിയാമെന്നതു  മകനും അറിയാമെന്നതുതന്നെയാണ്. എനിക്ക് ഈ കാപട്യം വയ്യ. അതുകൊണ്ട് എന്റെ പിതാവിനെ &amp;amp;lsquo;വെള്ളയടിച്ചു&amp;amp;rsquo; കാണിക്കാന്‍ മനസ് അനുമതി തരുന്നില്ല. ആ വ്യക്തിയുടെ നൃശംസതയാല്‍ ഒരു തിരുവോണദിനത്തില്‍ ഞാനും മറ്റുള്ളവരും പട്ടിണി കിടന്നതു പ്രിയപ്പെട്ട വായനക്കാരെ അറിയിക്കാന്‍ എനിക്കു താല്പര്യം തന്നെയുണ്ട്.&lt;br /&gt;
&lt;br /&gt;
നാടകം തുടങ്ങുകയാണ്. നാടകത്തിന്റെ ആദ്യഭാഗത്തു കഥാപാത്രങ്ങളെക്കുറിച്ചു പറയുമല്ലോ. അതുകൊണ്ട് ഈ നാടകത്തിലെ പ്രധാന കഥാപാത്രത്തെ ഞാനും അവതരിപ്പിക്കട്ടെ.&lt;br /&gt;
&lt;br /&gt;
:ശരീരം:നല്ല വെളുപ്പ്. സ്ഥൂലിച്ചത്.&lt;br /&gt;
:കണ്ണുകള്‍:രക്തരൂഷിതങ്ങള്‍.&lt;br /&gt;
:പൊക്കം: അഞ്ചടി എട്ടിഞ്ച്.&lt;br /&gt;
:കാലുകള്‍: നിലത്തുറയ്ക്കുന്നില്ല.&lt;br /&gt;
:കഴുത്ത്: തടിച്ചത്.&lt;br /&gt;
:മീശ: പറ്റെ വെട്ടിയത്.&lt;br /&gt;
:നോട്ടം: രൗദ്രം.&lt;br /&gt;
:പ്രസരിപ്പിക്കുന്ന ഗന്ധം: പല തരത്തിലുള്ള മദ്യങ്ങള്‍ സങ്കലനം ചെയ്താല്‍ ഉണ്ടാവുന്നത്.&lt;br /&gt;
&lt;br /&gt;
കഥാപാത്രം വരാന്തയില്‍ കയറിയയുടനെ കണ്ടതു സനാതന ധര്‍മ്മവിദ്യാലയത്തില്‍ പഠിക്കുന്ന എന്നെയാണ്. ഒഴിവുദിനമായതുകൊണ്ടു സ്കൂളില്‍ പോകാതെ ഞാന്‍ വരാന്തയില്‍ ആലസ്യത്തോടെ നില്ക്കുകയായിരുന്നു. എന്നെ കണ്ടപാടേ കഥാപാത്രത്തിന്റെ കണ്ണുകള്‍ കൂടുതല്‍ രക്തച്ഛവിയാര്‍ന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്തെടാ പട്ടീ&amp;amp;hellip;മോനെ സ്കൂളില്‍ പോകാത്തത്?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
എന്ന് അവ്യക്താക്ഷരങ്ങളില്‍ ഒരു ചോദ്യം ചോദിച്ചുകൊണ്ടു കാലുമടക്കി ഒരടി. ഒറ്റക്കാലില്‍ നിന്നുകൊണ്ടുള്ള അടി. ഞാന്‍ &amp;amp;lsquo;അയ്യോ&amp;amp;rsquo; എന്ന നിലവിളിയോടുകൂടി താഴെ വീണു. അഴിഞ്ഞുപോയ മുണ്ട് ഒരുമാതിരി വലിച്ചു ചുറ്റിക്കൊണ്ടു കഥാപാത്രം അകത്തേക്കു കടന്നപ്പോള്‍ അമ്മ അടുത്ത ദിവസത്തെ തിരുവോണദിനത്തിന് അടപ്പായസമുണ്ടാക്കാനായി ചില ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. &amp;amp;lsquo;അവളുടെ ഒരടപ്പായസം&amp;amp;rsquo; എന്നു കൂടുതല്‍ അവ്യക്തതയോടെ ഒരു പ്രസ്താവം. &amp;amp;lsquo;ഇത് എന്തൊരു പാട്!&amp;amp;rsquo; എന്നോ മറ്റോ അവര്‍ പറഞ്ഞതേയുള്ളൂ. ചാരുകസേരയുടെ തുണിയില്‍ രണ്ടറ്റവും ഇട്ട കമ്പുകളില്‍ ഒന്നൂരിക്കൊണ്ടു കഥാപാത്രം അടുക്കളയില്‍ കയറി എല്ലാം തല്ലിപ്പൊട്ടിച്ചു. മുന്‍വശത്തെ മുറിയില്‍ അലമാരിയില്‍ അടുക്കി വച്ചിരുന്ന എല്ലാ സ്ഫടികപ്പാത്രങ്ങളും വലിച്ചുവാരി താഴെയിട്ട് അടിച്ചതകര്‍ത്തു. ചിലതു മുറ്റത്തേക്ക് എറിഞ്ഞു. എറിഞ്ഞവയില്‍ പലതും പൊട്ടിയില്ലെന്നു കണ്ടപ്പോള്‍ ആ സമയത്തു പെയ്ത ചെറിയ മഴയില്‍ നിന്നു രക്ഷ പ്രാപിക്കാനായി കുട നിവര്‍ത്തിപ്പിടിച്ചുകൊണ്ടു കഥാപാത്രം മുറ്റത്തേക്കു ഓടി. ചാരുകസേരക്കമ്പുകൊണ്ട് എല്ലാം തല്ലിത്തകര്‍ത്തു. വീണ്ടും ഭവനപ്രവേശം. മുണ്ടുകള്‍, ഷേര്‍ട്ടുകള്‍, ബ്ലൗസുകള്‍ ഇവയെല്ലാം വലിച്ചുകീറി. അതുകൊണ്ടും അരിശം തീരാഞ്ഞിട്ടവനപ്പുരചുറ്റും പാഞ്ഞുനടന്നില്ല. സ്വന്തം ഷേര്‍ട്ടിന്റെ കുടുക്കുകള്‍ ഊരാതെ താഴെനിന്ന്. ബലം പ്രയോഗിച്ച് ഒറ്റക്കീറല്‍.  കീറിയ ഷര്‍ട്ട് എടുത്ത് അമ്മയുടെ മുഖത്തേക്കു എറിഞ്ഞു. എന്നിട്ട് ആ &amp;amp;lsquo;ബനിയധരന്‍&amp;amp;rsquo; അയഞ്ഞ മുണ്ടോടുകൂടി തത്തംപള്ളി റോഡിലേക്ക് ഓടി. അവിടത്തെ ലഹരിയില്‍ മുഴുകാനാവാം എന്നു ഞാന്‍ വിചാരിച്ചു.&lt;br /&gt;
&lt;br /&gt;
ഈ കുല്‍സിത പരാക്രമങ്ങളൊക്കെ നടത്തുമ്പോള്‍ ഞാന്‍ ഒളിച്ചുനില്ക്ക്കുകയായിരുന്നു. അല്ലെങ്കില്‍ വീണ്ടും ചവിട്ടു കിട്ടിയേനേ എനിക്ക്. സന്ധ്യയായി, രാത്രിയായി. പ്രകൃതി വെള്ളികൊണ്ടുണ്ടാക്കിയ ഒരു ഭാജനം നീലാന്തരീക്ഷത്തില്‍ തിളങ്ങി. അതില്‍ തുളുമ്പിനിന്ന നീലമുന്തിരിച്ചാറ് ക്ഷീരപഥങ്ങളിലേക്ക് ഒഴുകി. അവ കുടിച്ചു താരങ്ങള്‍ കണ്ണു ചിമ്മിക്കൊണ്ടിരുന്നു. പക്ഷേ, അവ പരാക്രമങ്ങള്‍ക്ക് ഒരുമ്പെട്ടില്ല. രാത്രിയായി. അതുവരെ ഒന്നും കഴിച്ചിട്ടില്ല. അമ്മ ചുരുണ്ടുകൂടി കിടക്കുന്നു. രാത്രി പന്ത്രണ്ടുമണിവരെ ഇരുന്നിട്ടു മുന്‍വശത്തെ കിണറ്റില്‍നിന്നു പച്ചവെള്ളം കോരിക്കുടിച്ചതിനുശേഷം ഞാന്‍ കിടന്നു. കുറെനേരം കഴിഞ്ഞപ്പോള്‍ ഞാന്‍ നിദ്രയിലമര്‍ന്നു. ഞാന്‍ പല സ്വപ്നങ്ങളും കണ്ടു കൂടെക്കൂടെ ഞെട്ടിയുണര്‍ന്നു. ഒരു സ്വപ്നം അന്നത്തെ തിരുവിതാംകൂര്‍ ദിവാനോട്&amp;amp;ndash; വാട്ട് സോ ഹബീബുള്ളയോ; ആരെന്ന് ഓര്‍മ്മയില്ല&amp;amp;ndash; മദ്യനിരോധനം ഏര്‍പ്പാടുത്താന്‍ ഞാന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണ് അഭ്യര്‍ത്ഥിക്കുന്നതായിരുന്നു. ദിവാന്റെ പൊട്ടിച്ചിരി കേട്ടു ഞാന്‍ ഉണര്‍ന്നു. പിന്നെ ഉറങ്ങിയതുമില്ല.&lt;br /&gt;
&lt;br /&gt;
ആരോ കിഴക്കുദിക്കില്‍ പനിനീര്‍പ്പൂക്കള്‍ വാരിയെറിഞ്ഞു. ആരെയും  കാത്തുനില്ക്കാത്ത സൂര്യന്‍ അന്തരീക്ഷത്തിന്റെ മധ്യഭാഗത്തായി. അതു പടിഞ്ഞാറോട്ടു ചരിഞ്ഞുതുടങ്ങി. കത്തിക്കാളുന്ന വിശപ്പോടുകൂടി ഞാന്‍ നാലു ഭാഗത്തും നോക്കി. നിശ്ശബ്ദത. അമ്മ അവിടെത്തന്നെ ചുരുണ്ടുകിടക്കുന്നു. കണ്ണീരൊലിക്കുന്ന തിരുവോണനാള്‍. ഞാന്‍ മെല്ലെ അടുത്ത വീട്ടിലേകൂ കയറി. &amp;amp;lsquo;ആങ്, കൃഷ്ണന്‍കുട്ടിയോ വരൂ, ഇരിക്കൂ&amp;amp;rsquo; എന്നു ഗൃഹനായകന്‍ സ്നേഹപൂര്‍വം വിളിച്ചപ്പോള്‍ ഒരു കപ്പ് പായസമെങ്കിലും അദ്ദേഹം തരുമെന്നു വിചാരിച്ചു ഞാന്‍ കള്ളച്ചിരി പൊഴിച്ചു വരാന്തയില്‍ കയറിയിരുന്നു. ഗൃഹനായകന്‍ മറ്റു വിഷയങ്ങളെക്കുറിച്ചു മാത്രമേ സംസാരിക്കുന്നുള്ളുവെന്നു കണ്ടപ്പോള്‍ അക്കാലത്തെ പ്രശസ്തനായ അഭിനേതാവ് കുയില്‍ നാദം വേലുനായരുടെ മിത്രമായ അദ്ദേഹത്തോടു ഞാന്‍ ആ അഭിനേതാവിനെക്കുറിച്ചു ദുര്‍ബല ശബ്ദത്തില്‍ ചിലതെല്ലാം പറഞ്ഞുനോക്കി. ഫലമില്ല.&lt;br /&gt;
&lt;br /&gt;
അപ്പോള്‍ അകത്തുനിന്നു ഗൃഹനായികയുടെ അമൃതവര്‍ഷം പോലുള്ള ചോദ്യം: കൃഷ്ണന്‍കുട്ടിക്ക് അടപ്പായസം വേണോ? ഞാന്‍ മറുപടി പറയുന്നതിനുമുന്‍പു ഗൃഹനായകന്‍: &amp;amp;lsquo;എന്തെടീ ഔചിത്യമില്ലാത്ത ചോദ്യം. തിരുവോണമല്ലേ? എക്സൈസ് ഇന്‍സ്പെകടറുടെ വീടല്ലേ? കുറഞ്ഞതു നാലുപായസമെങ്കിലും ഇവന്‍ കുടിച്ചിരിക്കും. ഉപദ്രവിക്കാതെ പയ്യനെ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
എന്റെ മുഖം കര്‍ക്കടകമാസത്തിലെ അമാവാസിപോലെ തിരുവോണദിനത്തില്‍ കറുക്കുന്നതു ഗൃഹനായകന്‍ കണ്ടില്ല. കുറെനേരംകൂടി അവിടെയിരുന്നിട്ടു ഞാന്‍ യാത്ര പറഞ്ഞു റോഡിലേക്കു ചെന്നു. തെക്കനാര്യട്ടെ തറയില്‍ വീട്ടില്‍ എക്സൈസ് ശിപായി വേലായുധന്‍പിള്ളയുണ്ട്. അദ്ദേഹത്തിന്റെ മകന്‍ ഭാസ്കരപ്പണിക്കര്‍ എനിക്കു റ്റ്യൂഷന്‍ തരുന്നുണ്ടായിരുന്നു. സാറിനെ കാണാന്‍ വന്നതാണെന്നു കള്ളം പറയാമെന്നു കരുതി ഞാന്‍ തെക്കനാര്യട്ടേക്കു നടന്നു. ഏതാനും അടി മുന്‍പോട്ടു വച്ചുവെന്നേ എനിക്കോര്‍മ്മയുള്ളൂ. തലകറങ്ങി ഞാന്‍ റോഡിന്റെ നടക്കുതന്നെ വീണു. പിന്നെ എന്നെ വീട്ടിലെടുത്തുകൊണ്ടുവന്നത് ആരാണെന്ന് എനിക്കറിഞ്ഞുകൂടാ&amp;amp;hellip;.&lt;br /&gt;
&lt;br /&gt;
തിരുവോണദിനത്തില്‍ മഹാകവി ചോദിച്ചതുപോലെ എന്തിനെന്‍ കണ്ണീരൊലിച്ചു? എന്തിന് ആഹാരമില്ലാതെ ഞന്‍ പുളയുകയും ആത്മഹനനത്തിന് ആഗ്രഹിക്കുകയും ചെയ്തു? ഉത്തരം നല്കേണ്ടതില്ല. ഒരു വ്യക്തിയുടെ ദുഷ്ടത അയാളെ ആശ്രയിക്കുന്ന പലരെയും നിരാലംബരാക്കും. &amp;amp;ldquo;നിന്‍ കുടിയൊഴിഞ്ഞീടണം അല്ലെങ്കില്‍ നിന്‍കുടി (പാര്‍പ്പിടം) ഞാന്‍ ഒഴിപ്പിക്കും&amp;amp;rsquo; എന്നു പറയാന്‍ കുട്ടികള്‍ക്കാവില്ല. പ്രായമാര്‍ന്ന ഗൃഹനായികമാര്‍ക്കും ആവില്ല. നമ്മുടെ സമൂഹത്തിന്റെ സ്ഥിതി അതാണ്.&lt;br /&gt;
&lt;br /&gt;
തിരുവോണം കഴിഞ്ഞു മൂന്നോ നാലോ ദിവസത്തിനുശേഷം ഞാന്‍ സനാതന ധര്‍മ്മവിദ്യാലയത്തിലെ പറമ്പിലേക്കു ചെന്നു. സന്ധ്യ ഏഴുമണി. എന്റെ ഹെഡ്മാസ്റ്റര്‍ മഞ്ചേരി രാമകൃഷ്ണയ്യരുടെ വീട്ടിലെ കര്‍ട്ടനിട്ട ജന്നലിനു പിറകെ ഒരു ദീപം പുഷ്പിച്ചിരിക്കുന്നു. ദീപത്തിനു പുറകെ ഒരാളിന്റെ അവ്യക്തരൂപം. സാറായിരിക്കാം. അദ്ദേഹം വായിക്കുകയാവാം. എഴുതുകയാവാം. എഴുതിയും പ്രസംഗിച്ചും ജനതയുടെ സംസ്കാരത്തെ വികസിപ്പിക്കുന്ന മഹാവ്യക്തി അദ്ദേഹത്തിന്റെ മുഖം സത്വഗുണപ്രധാനം. കണ്ണുകളില്‍ പ്രശാന്തത കുട്ടികളെ സ്നേഹപൂര്‍വം &amp;amp;lsquo;കുഴന്തേ&amp;amp;rsquo; എന്ന് അദ്ദേഹം വിളിക്കുന്നതു ഞാന്‍ എത്ര തവണയാണു കേട്ടത്. എല്ലാവരും എന്റെ ഗുരുനാഥനെപ്പോലെ ആയെങ്കില്‍! എങ്കില്‍ തിരുവോണദിനങ്ങള്‍ മാത്രമല്ല മറ്റെല്ലാ ദിനങ്ങളും ചേതോഹരങ്ങളാകുമായിരുന്നു.&lt;br /&gt;
{{MKN/Viswasundari}}&lt;br /&gt;
{{MKN/Works}}&lt;br /&gt;
{{MKN/SV}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B2%E0%B5%8B%E0%B4%95%E0%B4%82_%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D&amp;diff=19060</id>
		<title>ലോകം എന്റെ മുറിക്കുള്ളിലായത്</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B2%E0%B5%8B%E0%B4%95%E0%B4%82_%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D&amp;diff=19060"/>
		<updated>2020-02-07T07:48:36Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{SFN/56}}&lt;br /&gt;
{{SFN/56Box}}&lt;br /&gt;
== [1] ജീവഗതി ==&lt;br /&gt;
&lt;br /&gt;
പട്ടണത്തിന്റെ നടുക്ക് എന്റെ ഈ 16-ആം നമ്പര്‍ മുറിയില്‍, എന്റെ മാളത്തില്‍ എന്തിനിങ്ങനെ ഒളിച്ചിരിക്കുന്നുവെന്ന് നിങ്ങള്‍ ചോദിച്ചിട്ടില്ലേ? ഈ മുറിവിട്ട് എങ്ങും പോകാത്തത് ഞാനൊരു അന്തര്‍മുഖനായതുകൊണ്ടാവും എന്നു നിങ്ങള്‍ ധരിച്ചിട്ടുണ്ടാവും. അല്ലെങ്കില്‍ ഏതോ മാനസിക സംഘട്ടനത്തിലുഴറുന്ന മനുഷ്യജീവിയായി നിങ്ങളെന്നെ കാണുന്നുണ്ടാവും. അതുമല്ലെങ്കില്‍ ലോകത്തോടും ജീവിതത്തോടും വിരക്തിപൂണ്ട് ജീവിതാവസാനത്തിനുവേണ്ടി കൊതിച്ചിരിക്കുന്ന പരാജിതനായാവും.&lt;br /&gt;
&lt;br /&gt;
എന്നാല്‍, സുഹൃത്തേ, സത്യം ഇതില്‍ നിന്നെത്ര വിഭിന്നമാണ്. അനേകം തവണ ആവര്‍ത്തിക്കപ്പെട്ട നിങ്ങളുടെ ചോദ്യത്തില്‍ നിന്നുമൊഴിഞ്ഞുമാറിയപ്പോള്‍ നിങ്ങളുടെ തോന്നലുകള്‍ ദൃഢമായതില്‍ നിങ്ങളെ കുറ്റപ്പെടുത്താനില്ല. നിങ്ങള്‍ മനസ്സിലാക്കേണ്ടത്, ലോകത്തിന്റെ ഒരു ചീന്ത് എന്റെ ഈ മുറിയില്‍ നിലനില്‍ക്കുന്നുവെന്നതാണ്, ഒരു മിനിയേച്ചര്‍ ലോകം എന്റെ മുറിയില്‍ ജീവനോടെ സ്ഥിതിചെയ്യുന്നുവെന്നതാണ്. ലോകത്തിലെ എല്ലാ സംഭവങ്ങളും ഈ മുറിക്കുള്ളിലും നടന്നുവരുന്നുണ്ട്. വളര്‍ച്ചയും വികാസവും, സ്നേഹവും സ്പര്‍ദ്ധയും, യുദ്ധവും സമാധാനവും, ഒക്കെ. പിന്നെ ഈ ജനാലയില്‍ക്കൂടി പുറമേ നോക്കിയാല്‍ ആകാശവും വെള്ളിനക്ഷത്രങ്ങളും മഴമേഘങ്ങളും നീരുറവകളും കാണാം. എന്തിന്, പുറമേയുള്ള ഓരോ സ്പന്ദനവും ഈ ജനാലയിലൂടെ നോക്കിക്കാണാം. പൂര്‍ണ്ണമായ ഒരു ലോകം എനിക്കുചുറ്റുമുള്ളപ്പോള്‍ അതിനുമപ്പുറം മറ്റെന്തു കാണാനും കേള്‍ക്കാനുമാണ് ഞാന്‍ എന്റെ ഈ സങ്കേതത്തില്‍നിന്നും പുറത്തുകടക്കേണ്ടത്? ഇവിടെ ഇല്ലാത്തത് എന്താണ് നിങ്ങള്‍ പറഞ്ഞു ഘോഷിക്കുന്ന പുറംലോകത്തുള്ളത്?&lt;br /&gt;
&lt;br /&gt;
== [2] കാലലീല ==&lt;br /&gt;
&lt;br /&gt;
തികച്ചും ആകസ്മികമായാണ് ഞാന്‍ എന്റെ മാളം കണ്ടെത്തിയത്. അതുതന്നെ ആകസ്മികമായി. ഈ മുറി എനിക്കു പരിചയപ്പെടുത്തിത്തന്നത് 22-ആം നമ്പറിലെ ഉണ്ണിത്താനാണ്. ഞാന്‍ അതിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ എനിക്കുവേണ്ടി കാത്തിരുന്നുവെന്നപോലെ വാതിലുകള്‍ തുറന്നു. മുറിക്കുപുറത്തെ ഇടനാഴിയിലെ ഇരുണ്ട മൂലകളിലൊന്നില്‍നിന്നും പതിഞ്ഞസ്വരത്തില്‍ ഒരു ചിരി എന്നെ സ്വാഗതം ചെയ്തു. ഇരുണ്ട മൂലകളില്‍ മനുഷ്യരൂപമൊന്നും കാണാഞ്ഞിട്ടും എനിക്കു ലഭിച്ച ചിരിയുടെ പൊരുള്‍ തേടാതെ ഞാന്‍ അവഗണിക്കയാണുണ്ടായത്. മുറിക്കുള്ളിലാകട്ടെ, തികച്ചും അത്ഭുതാവഹമായ കാര്യങ്ങള്‍തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ചെറുതും വലുതുമായ അനേകം പ്രാണികൾ &amp;amp;mdash; ചിതല്‍, ഉറുമ്പ്, പഴുതാര, പാറ്റ, ചിലന്തി, എന്നിങ്ങനെ! ഇവ തമ്മില്‍ ജൈവശാസ്ത്രത്തിലെ ഏതോ അജ്ഞാതമായ തലത്തില്‍ പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്ന് അന്നെനിക്ക് മനസ്സിലായില്ല. എന്റെ മുറി കയ്യടക്കിയിരുന്ന ഈ ജന്തുക്കളോട് അടക്കാനാവാത്ത വൈരാഗ്യമാണ് എനിക്കുണ്ടായത്. പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലായിരുന്നുവെങ്കിലും ശക്തനെന്ന എന്റെ അഹങ്കാരം മൂലം ഒരു യുദ്ധത്തോടെയാണ് ഞാനെന്റെ വാസം തുടങ്ങിയത്.&lt;br /&gt;
&lt;br /&gt;
ചരിത്രവും ദര്‍ശനവും അറിയുന്ന നിങ്ങള്‍ക്ക് യുദ്ധത്തിന്റെ കാരണങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞു തരേണ്ടതില്ലല്ലോ?ആംഗ്ളോ സാക്സണ്‍, യൂഫ്രറ്റസ്, ടൈഗ്രിസ്, റോം എന്നീ സംസ്കാരങ്ങളിലെ യുദ്ധങ്ങള്‍ കാര്യമായ പ്രകോപനങ്ങളൊന്നുമില്ലാതെ നടന്നവയാണെന്ന് ആര്‍ക്കാണറിയാത്തത്? ശരിയാണ്. ശക്തനു യുദ്ധം ചെയ്യാന്‍ പ്രകോപനമെന്തിന്? ശക്തിമാന്‍ ആക്രമിക്കുമ്പോള്‍ ധര്‍മ്മവും ശക്തിയും ഒരുമിക്കുമെന്നല്ലേ പുരാണങ്ങളിലെയും പാഠം?&lt;br /&gt;
&lt;br /&gt;
ഏതായാലും എന്റെ യുദ്ധം എന്റെ പകലുകളെ ഇരുട്ടിലാഴ്ത്തി. ആധുനിക മിസ്സൈലുകളും സന്നാഹങ്ങളുമുപയോഗിച്ച് എന്റെ ശത്രുക്കളെന്നു ഞാന്‍ ധരിച്ചവരെ ഏറെക്കുറെ തുരത്താനെനിക്കു സാധിച്ചു. സ്കഡ്, പേട്രിയറ്റ് തുടങ്ങിയ സന്നാഹങ്ങളുള്ള യോദ്ധാവിന് ഇതൊരു വലിയ നേട്ടമല്ല എന്നു നിങ്ങള്‍ പറയുന്നുണ്ടാവും, ശരിതന്നെ. എന്നാല്‍ പഴുതാരകളും പാറ്റകളും ക്ളോസറ്റിന്റെയുള്ളിലും ഓവുചാലുകള്‍ക്കിടയിലും ഭൂമിയുടെ വിള്ളലുകളിലും ഗര്‍ത്തങ്ങളിലും ഒളിച്ചപ്പോള്‍ പൂര്‍ണ്ണവിജയം എന്നില്‍നിന്നകന്നു പോകുന്നത് ഞാനറിഞ്ഞു. വിഷവാതകങ്ങളും വേണ്ടി വന്നാല്‍ അണുശക്തിയുമുപയോഗിക്കാനാണ് എനിക്കു തോന്നിയത്. കുട്ടിക്കാലത്ത് മതില്‍ക്കെട്ടിലെ ചെറിയ വിടവിനുള്ളില്‍ ഒളിച്ചിരിക്കുന്ന പ്രമാണികളെ പിടിക്കാന്‍ നേര്‍ത്ത കമ്പുകളും മറ്റും ഉപയോഗിച്ചിരുന്നത് അപ്പോഴാണ് ഞാനോര്‍ത്തത്. കാലഘട്ടത്തിന്റെ മാറ്റം കൊണ്ടാവാം എന്റെ ആ പഴയ ആയുധങ്ങള്‍ക്ക് പുതിയ പ്രതിയോഗികളെ പിടിക്കാന്‍ കെല്‍പ്പില്ലായിരുന്നു. ദ്വാപരാന്ത്യത്തില്‍ ഗാണ്ഡീവത്തിനുപോലും ശക്തി ക്ഷയിച്ചുവല്ലോ. ചുള്ളിക്കമ്പുകളും കമ്പികളും ഒടിഞ്ഞു മടങ്ങിക്കഴിഞ്ഞപ്പോള്‍ മുറിയുടെ പുറത്ത് ഇരുണ്ട ഇടനാഴിയിലെവിടെയോനിന്ന് പഴയ ആ ചിരി വന്നുകൊണ്ടിരുന്നു.&lt;br /&gt;
&lt;br /&gt;
എങ്കിലും ശത്രുക്കള്‍ പിന്‍മാറിയെന്ന സമാധാനവുമായാണ് ഞാന്‍ എന്റെ മാളത്തിലെ ജീവിതമാരംഭിച്ചത്. ദീര്‍ഘമായും ഗാഢമായും ഉറങ്ങുന്ന ഞാന്‍ രാത്രികാലങ്ങളില്‍ ഒരു പോരാട്ടത്തിനു ‌ശക്തനല്ലെന്ന് അവര്‍ വളരേവേഗം മനസ്സിലാക്കി. രാത്രികാലങ്ങളില്‍ എന്റെ ഉറക്കത്തിന്റെ മറയില്‍ ചിലന്തികള്‍ പുതിയ പുര പണിയുകയും പാറ്റകള്‍ യഥേഷ്ടം ഓടിനടക്കുകയും പഴുതാരകള്‍ ഒളിസങ്കേതങ്ങളില്‍ നിന്നു പുറത്തുവരുകയും ചെയ്തത് ഞാനറിഞ്ഞു. അവര്‍ എന്നെ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്തില്ല എന്നത് ഒരു ഘടകമല്ലായിരുന്നു. എന്റെ മുറിയ്ക്കുള്ളില്‍ അവര്‍ ഉണ്ട് എന്നത് എന്റെ ഉറക്കത്തില്‍ വിള്ളലുകളുണ്ടാക്കി. അങ്ങനെ ഒരു രാത്രിയിലാണ് ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്ന ഞാന്‍ ഇണചേരുന്ന പാറ്റകളെക്കണ്ടത്. അവയുടെ മുഖത്തുണ്ടായിരുന്ന രതിയുടെ പ്രസന്നതയില്‍ എന്റെ ഈര്‍ഷ്യ ആളിക്കത്തി. എന്റെ ചെരുപ്പുകളിലൊന്ന് ഊക്കോടെ പതിക്കുമ്പോള്‍ അവയിലൊന്ന് രക്ഷപ്പെട്ടു, മറ്റത് അരഞ്ഞു മരിച്ചു. മരണപ്പെട്ട പാറ്റയുടെ മുഖത്തും ആദ്യമുണ്ടായിരുന്ന പ്രസന്നത ഊഷ്മളമായി തന്നെ നിലനിന്നത് എന്നെ അത്ഭുതപ്പെടുത്തി. എന്നെ കൂടുതല്‍ ആശ്ചര്യപ്പെടുത്തിയത് ഇടനാഴിയിലെ ഏതോകോണില്‍ നിന്നുമുയര്‍ന്ന ദൈന്യതയാര്‍ന്ന ചിരിയാണ്. ഞാന്‍ ചെയ്ത ക്രൂരമായ പ്രവര്‍ത്തിയില്‍ എന്നെ ലജ്ജിപ്പിക്കാന്‍ പോന്നതായിരുന്നു ആ ചിരി.&lt;br /&gt;
&lt;br /&gt;
ആ ഒരു നിമിഷം എന്നില്‍ അറിവിന്റെ വെളിച്ചം വീശി. ആ വെളിച്ചത്തില്‍ കൂട്ടുപിരിഞ്ഞ ഇണയുടെ ദുഃഖം എന്റെയും ദു:ഖമായി. ഇണചേരുന്ന കമിതാക്കളൊന്നിനെ കൊല്ലുന്ന ലോകനീതി എനിക്കുമുമ്പുതന്നെ ഇവിടെ സ്ഥാപിതമാണല്ലോ എന്ന് ഞാന്‍ ദുഃഖത്തോടെ ഓര്‍ത്തു. ഇത് എന്റെ കുറ്റസമ്മതമായെന്നോണം മുറിയുടെ പുറമേനിന്നും സാന്ത്വനത്തിന്റെ ചിരി മുഴങ്ങി. കൊലപാതകം മനുഷ്യനു ചെയ്യാവുന്ന ഏറ്റവും വലിയ പാതകമാണെന്നും, മരണം ഒരു ജീവിക്കനുഭവിക്കാവുന്ന ഏറ്റവും വലിയ ശിക്ഷയല്ലെന്നും അന്നാണെനിക്കു മനസ്സിലായത്. എന്റെ മുറിയ്ക്കുള്ളില്‍ നടത്തിയിരുന്ന യുദ്ധത്തില്‍നിന്നും പരാജിതനായി ഞാന്‍ പിന്‍വാങ്ങി.&lt;br /&gt;
&lt;br /&gt;
അന്നാദ്യമായി എനിക്ക് മനസ്സിലായി, എന്റെ 16-ആം നമ്പര്‍ മുറിക്കുള്ളിലെ എല്ലാജന്തുക്കളും സമാധാനം കാംക്ഷിക്കുന്നവരാണെന്ന്. മാത്രമല്ല, അവര്‍ എന്റെ രക്ഷകരുമായിരുന്നു. വിദൂരമായ ഏതോ കലാപത്തില്‍ പകലറുതികളില്‍ എന്നിലേയ്ക്കൊഴുകിവന്നിരുന്ന നീലാംബരികളായിരുന്നു എന്റെ മുറിക്കു പുറത്തെ ഇടനാഴിയില്‍നിന്നു കഴിഞ്ഞ രാത്രികളില്‍ എന്നൊടൊപ്പമുണ്ടായിരുന്ന സംഗീതമെന്നും ഞാനറിഞ്ഞു.&lt;br /&gt;
&lt;br /&gt;
എന്റെ ഉറക്കത്തില്‍ കടന്നുവന്ന് എനിക്കുണ്ടാകാറുള്ള പേടിസ്വപ്നങ്ങളെ വലയ്ക്കുള്ളിലാക്കി മാറ്റിയിരുന്ന ചിലന്തികളും, എന്റെ കട്ടിലിനു ചുറ്റും കാവല്‍നിന്നിരുന്ന പഴുതാരകളും മുറിക്കുള്ളില്‍ പറന്നുനടന്ന് ഉഷ്ണത്തില്‍നിന്നുമെന്നെ രക്ഷിച്ചിരുന്ന പാറ്റകളും എന്റെ രക്ഷിതാക്കളല്ലെങ്കില്‍ മറ്റെന്താണ്?&lt;br /&gt;
&lt;br /&gt;
സുഹൃത്തേ, 16-ആം നമ്പര്‍ മുറി മനുഷ്യവാസത്തിനു യോഗ്യമല്ലാതായെന്നും, അവിടെകയറിവരാന്‍ എല്ലാവര്‍ക്കും അറപ്പാണെന്നും നിങ്ങള്‍ ധരിച്ചത് കഷ്ടംതന്നെ. എന്റെ രക്ഷകരുമായി ഞാന്‍ നടത്തുന്ന സംഭാഷണങ്ങള്‍ പതിയിരുന്നു കേട്ടിരുന്ന മറ്റുള്ളവര്‍ ദുര്‍ഗ്രഹവും ഗൂഢവുമായ പ്രവര്‍ത്തികള്‍ ച്ചെയ്യുന്നവനായും ഒരുതരം അസാമാന്യനായും എന്നെ ചിത്രീകരിച്ചിരുന്നു. സൂക്ഷ്മത്തില്‍ നടക്കുന്നതെന്തും ഗൂഢമെന്നു വ്യാഖ്യാനിച്ച് എന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നപ്പോഴും ഈ രക്ഷിതാക്കള്‍ തന്നെയാണ് എന്നോടൊപ്പം നിന്നത്.&lt;br /&gt;
&lt;br /&gt;
പിന്നീടൊക്കെ ഞാന്‍ വൈകുന്നേരങ്ങളില്‍ പുറത്തുപോകുമ്പോള്‍ എന്നെ പിന്തുടരാറുണ്ടായിരുന്ന പരിഹാസച്ചിരികള്‍ എനിക്ക് വൈകാരിക സംഘട്ടനമുണ്ടാക്കിയിരുന്നു. പക്ഷേ എന്റെ രക്ഷകര്‍ തന്നെയാണ് ആ വൈകുന്നേരങ്ങളെ മൂടിക്കെട്ടി എന്നോടൊത്ത് എന്റെ മുറിക്കുള്ളിലാക്കിയത്. ഇവിടെയിരുന്ന് അങ്ങനെ എനിക്ക് പുറംലോകത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാനും എന്റെ വൈകുന്നേരങ്ങള്‍ ആസ്വാദ്യമാക്കുവാനും കഴിയുമെന്നായി.&lt;br /&gt;
&lt;br /&gt;
== [3] സംസാരവര്‍ണ്ണന ==&lt;br /&gt;
&lt;br /&gt;
എന്റെ ചുമലില്‍ കൈവച്ച്, തുറന്നിട്ട ഈ ജനാലയിലൂടെ പുറത്തേയ്ക്കുനോക്കൂ. നിശ്ചയമായും നക്ഷത്രങ്ങളും ദൂരെയുള്ള പുഴയും പാലവും ഒക്കെ നിങ്ങള്‍ക്കു കാണാന്‍ കഴിയും. ഒന്നു കൂടി സൂക്ഷിച്ചുനോക്കു, പുറംലോകത്തു നടക്കുന്ന ഏറ്റവും നിസ്സാരമായ സംഭവങ്ങള്‍പോലും ഇവിടെയിരുന്നു നിങ്ങള്‍ക്ക് കാണാം. ദൂരെ പാലത്തിനുമപ്പുറം ടൈപ്പ്റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും അതോടു ചേര്‍ന്ന വീടും കാണുന്നില്ലേ? അവിടെ നടക്കുന്ന സംഭവങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം.&lt;br /&gt;
&lt;br /&gt;
പകല്‍ മുഴുവന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കുന്ന കമ്മത്തും തൊട്ടുചേര്‍ന്ന വീട്ടില്‍ ഏകാന്തതയുടെ തടവറയില്‍ കഴിയുന്ന ഭാര്യയുമാണ് അവിടെയുള്ളത്. നോക്കൂ കഴിഞ്ഞ നാളുകളില്‍ അവിടെ നടന്നതെന്തൊക്കെയായിരുന്നുവെന്ന്. രാവിലെ എട്ടു മുതല്‍ പത്തു വരെ പെണ്‍കുട്ടികള്‍ക്ക് ടൈപ്പ്റൈറ്റിംഗ് ക്ളാസ്സും ഉച്ചയ്ക്ക് രണ്ടുമുതല്‍ മൂന്നുവരെ ചുരുക്കെഴുത്തു ക്ളാസ്സും മുറതെറ്റാതെ എടുത്തുമടങ്ങിയെത്തുന്ന കമ്മത്തിന്റെ ഭാവമാറ്റം ആദ്യമൊന്നും പാവം ഭാര്യ അറിഞ്ഞിരുന്നില്ല. ഫാനിനടിയില്‍ പെണ്‍കുട്ടികളുടെ തലമുടിനാരുകള്‍ ഇളകുന്നതും അവരുടെ വസ്ത്രം ക്ളാസ്സുമുറികളില്‍ ഒഴുകി നടക്കുന്നതും കമ്മത്തിന്റെ കണ്‍മുന്നില്‍ നേര്‍മ്മയുള്ള ഒരു തിരശ്ശീലയെന്നോണം തങ്ങി നിന്നിരുന്നതും ഭാര്യ കണ്ടിരുന്നില്ല. പെണ്‍കുട്ടികള്‍ വായിക്കുന്ന നോവലുകളിലെ പൈങ്കിളി മൊഴികള്‍ കമ്മത്തിന്റെ നാവില്‍നിന്നടര്‍ന്നു വീണപ്പോഴും അവരുടെ കളിയൊച്ചകള്‍ അയാളുടെ ചെവികളില്‍ അലകളായിവന്നിക്കിളിപ്പെടുത്തിയപ്പോഴുമാണ് ഭാര്യയ്ക്ക് താളപ്പിഴയുടെ വൈകല്യമനുഭവപ്പെട്ടത്. പിന്നീട് കമ്മത്തിന്റെ ക്ളാസ്സുകള്‍ മുറിക്കുള്ളില്‍ നിന്നും പെണ്‍കുട്ടികള്‍ പരീക്ഷ കടന്ന് പക്ഷികളെപ്പോലെ പറന്നു പൊയ്കഴിഞ്ഞ്, പുതിയ പക്ഷിക്കുഞ്ഞുങ്ങള്‍ എത്തിയപ്പോഴും അയാളുടെ നാവില്‍ നിന്നും പൈങ്കിളി മൊഴികള്‍ അടര്‍ന്നു വീണുകൊണ്ടിരുന്നു. ക്ളാസ്സുകള്‍ പുരോഗമിച്ചപ്പോള്‍ അയാള്‍ക്കുമേല്‍ പുരണ്ടിരുന്ന സ്ത്രൈണ സുഗന്ധവും കണ്ണുകളില്‍ അലിഞ്ഞുചേര്‍ന്ന പാരവശ്യത്തിന്റെ മോഹരേഖയും ഭാര്യയുടെയുള്ളില്‍ അങ്കലാപ്പുളവാക്കി. അയാളുടെ പാരവശ്യം അവളെ തളര്‍ത്തി. അയാളുടെ മേലുണ്ടായിരുന്ന സുഗന്ധം അവളെ അസ്വസ്ഥയാക്കി. അവള്‍ വിശപ്പില്ലായ്മയും ദാഹക്കുറവും നിമിത്തം വീട്ടുപടിക്കല്‍ കാല്‍നീട്ടിയിരുന്ന് തന്റെ ഏകാന്തത അനുഭവിക്കാന്‍ ശ്രമിച്ചു. സ്ത്രൈണഗന്ധങ്ങള്‍ അസഹനീയമായി വീട്ടിലൊഴുകിനടന്നപ്പോള്‍ പിച്ചിപ്പൂമാലകള്‍ മുടിയില്‍ ചൂടി, വസ്ത്രങ്ങള്‍ മോടിയാക്കി കണ്ണുകള്‍ വിടര്‍ത്തി അതിനെ നേരിട്ടു നോക്കി. മാറിമാറി വരുന്ന പക്ഷികളെ താലോലിച്ച കൈകള്‍ അവളെ സ്പര്‍ശിച്ചപ്പോള്‍ അവയുടെ അസാധാരണ മാര്‍ദ്ദവം അവളെ ഭയപ്പെടുത്തി. എട്ടു മുതല്‍ പത്തുവരേയും, ഉച്ചയ്ക്ക് രണ്ടുമുതല്‍ മൂന്നുവരേയും അവള്‍ അകത്തളങ്ങളിലിരുന്ന് ശബ്ദമില്ലാതെ വിതുമ്പി കരഞ്ഞു.&lt;br /&gt;
&lt;br /&gt;
അന്നൊരു നാളാണ് ആദ്യമായി സത്യവാന്‍ എന്ന വിദ്യാര്‍ത്ഥി അവിടെ വന്നത്. അയാള്‍ക്കു വേണ്ടിയിരുന്നത് ദാഹശമനത്തിനു ഒരു ഗ്ളാസ് വെള്ളമായിരുന്നു. കണ്ണുകള്‍ തുടച്ച് മുഖം പ്രസന്നമാക്കി വെള്ളം കൊടുത്തു വിടുമ്പോള്‍ സത്യവാന് തന്നെക്കുറിച്ചെന്തു തോന്നിയിരിക്കും എന്നാണവള്‍ ചിന്തിച്ചത്. രാവിലെ പതിന്നൊന്നുമുതല്‍ ടൈപ്പും ഉച്ചയ്ക്ക് മൂന്നുമുതല്‍ ചുരുക്കെഴുത്തും പടിക്കുന്ന സത്യവാന്‍ വീണ്ടും പലയാവര്‍ത്തി വന്നു. കമ്മത്തിന്റെ വീട്ടില്‍ കുടിവെള്ളത്തിനായി. ഒരു നാള്‍ സത്യവാന്‍ പറഞ്ഞു. &amp;amp;ldquo;ചേച്ചിയുടെ കവിളുകളിലെ ദുഃഖത്തിന്റെ കരിനിഴല്‍ എന്നെ വേദനിപ്പിക്കുന്നു.&amp;amp;quot;&lt;br /&gt;
&lt;br /&gt;
ആത്മാര്‍ത്ഥ തുളുമ്പുന്ന നിഷ്കളങ്കനായ വിദ്യാര്‍ത്ഥിയുടെ വാക്കുകളില്‍ അവളുടെ മനസ്സ് ആദ്രമായി. അന്നാദ്യമായി അവളുടെ തലമുടിയില്‍ തിരുകിയിരുന്ന പിച്ചിപൂക്കള്‍ അവിടെ പരിമളം പരത്തി. അതില്‍ അവള്‍ക്കു കുളിരനുഭവപ്പെട്ടു. പനിനീര്‍ത്തുള്ളികള്‍പോലെ അശ്രുകണങ്ങള്‍ അവള്‍ക്കു സന്തോഷമേകാനെത്തി. അവള്‍പോലുമറിയാതെ എല്ലാ ദിവസവും കുടിവെള്ളത്തിന് സത്യവാന്‍ വരുവാനായവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.&lt;br /&gt;
&lt;br /&gt;
ഒരു നാള്‍ കുടിവെള്ളം കൈമാറുന്നതിനിടയില്‍ തികച്ചും ആകസ്മികമായി സത്യവാന്റെ വിരല്‍തുമ്പുകള്‍ അവളുടെ വിരലുകളില്‍ സ്പര്‍ശിക്കുകയും അവ്യക്തമായ മിന്നല്‍പ്പിണര്‍ അവളുടെ ശരീരത്തിലൂടെ കടന്നുപോകുകയും ചെയ്തപ്പോള്‍ പെണ്‍കുട്ടികളുടെ പൊട്ടിച്ചിരിയില്‍ ദ്രാവകാവസ്ഥയിലേക്ക് പോകുകയായിരുന്നു കമ്മത്ത്. പിന്നീടൊരിക്കല്‍ തന്റെ ദുഃഖമറിയിക്കാന്‍വേണ്ടിമാത്രം സത്യവാന്റെ തോളില്‍ മുഖമമര്‍ത്തി നില്‍ക്കുമ്പോഴും സത്യവാന്റെ കൈകള്‍ അവളൂടെ ചുമലില്‍ സാന്ത്വനസ്പര്‍ശങ്ങള്‍ അര്‍പ്പിക്കുമ്പോഴും കമ്മത്ത് ക്ളാസ്സുമുറികളില്‍ പെണ്‍കുട്ടികളൂടെ ചിരി പങ്കിടുകയായിരുന്നു.&lt;br /&gt;
&lt;br /&gt;
സുഹൃത്തേ, പുറം ലോകം എത്രകണ്ട് ജീര്‍ണ്ണിച്ചിരിക്കുന്നുവെന്നു നോക്കൂ. തികച്ചം പതിവ്രതകളായ ഭാര്യമാര്‍ പോലും ഒട്ടും സുരക്ഷിതരല്ല എന്ന കാര്യം നമുക്കു വ്യക്തമല്ലേ? ഫാനിനടിയില്‍ ചലിക്കുന്ന മുടിനാരുകളിലും ഇളകുന്ന വസ്ത്രങ്ങളിലും ഇക്കിളികൊള്ളുന്ന ഭര്‍ത്താക്കന്‍മാര്‍ ക്രൂരന്‍മാരും ദുഷ്ടന്‍മാരുമാണെന്നു കണ്ട് ഞാന്‍ നടുങ്ങുന്നു. ഒരു ദിവസം ക്ളാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ കമ്മത്തിനു ഭാര്യയെ നഷ്ടപ്പെട്ടു. ഭാര്യയെ അന്വേഷിച്ച് വിലപിച്ച അയാളെ വിദ്യാര്‍ത്ഥികളുടെ അടക്കിയ പരിഹാസച്ചിരിയും ഉള്ളില്‍ തറയുന്ന ഫലിതവും നിര്‍വ്വീര്യനാക്കി. അയാളിനി എന്താണ് ചെയ്യുകയെന്ന് എനിക്കറിയില്ല.&lt;br /&gt;
&lt;br /&gt;
സുഹൃത്തേ, ഞാന്‍ പറഞ്ഞുവന്നത് ഒരു ചെറിയ കാര്യം മാത്രം. എന്റെ ഈ 16-ആം നമ്പര്‍ മുറിയില്‍, ഈ മാളത്തില്‍ ഞാനെന്തിനൊളിച്ചിരുന്നുവെന്ന് നിങ്ങള്‍ ചോദിക്കുന്നുവല്ലോ. ലോകത്തിന്റെ ഒരു മിനിയേച്ചര്‍ പതിപ്പിച്ച് ഈ മുറിക്കുള്ളിലുണ്ടെന്ന് നിങ്ങള്‍ക്ക് വിശ്വാസമായോ എന്നെനിക്കറിയില്ല. അതിനാല്‍ മാത്രമാണ് ഞാനിപ്പോള്‍ എന്റെ മുറിയുടെ രഹസ്യങ്ങള്‍ നിങ്ങള്‍ക്ക് തുറന്നുകാട്ടുന്നത്.&lt;br /&gt;
&lt;br /&gt;
ഇപ്പോഴെങ്കിലും ലോകം എന്റെ മുറിക്കുള്ളിലായത് നിങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടുവോ?&lt;br /&gt;
{{SFN/56}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%95%E0%B4%B2%E0%B4%BE%E0%B4%95%E0%B5%97%E0%B4%AE%E0%B5%81%E0%B4%A6%E0%B4%BF&amp;diff=5758</id>
		<title>കലാകൗമുദി</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%95%E0%B4%B2%E0%B4%BE%E0%B4%95%E0%B5%97%E0%B4%AE%E0%B5%81%E0%B4%A6%E0%B4%BF&amp;diff=5758"/>
		<updated>2014-03-29T16:46:41Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;&amp;amp;larr; [[സാഹിത്യവാരഫലം]] &amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp; &amp;amp;larr; [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
&lt;br /&gt;
&lt;br /&gt;
* [[സാഹിത്യവാരഫലം 1984 07 29|ലക്കം 463: 1984 07 29]]&lt;br /&gt;
&lt;br /&gt;
* [[സാഹിത്യവാരഫലം 1989 09 24|ലക്കം 732: 1989 09 24]]&lt;br /&gt;
&lt;br /&gt;
* [[സാഹിത്യവാരഫലം 1991 01 13|ലക്കം 800: 1991 01 13]]&lt;br /&gt;
* [[സാഹിത്യവാരഫലം 1991 01 20|ലക്കം 801: 1991 01 20]]&lt;br /&gt;
* [[സാഹിത്യവാരഫലം 1991 07 14|ലക്കം 826: 1991 07 14]]&lt;br /&gt;
&lt;br /&gt;
* [[സാഹിത്യവാരഫലം 1993 01 03|ലക്കം 903: 1993 01 03]]&lt;br /&gt;
* [[സാഹിത്യവാരഫലം 1993 10 03|ലക്കം 942: 1993 10 03]]&lt;br /&gt;
* [[സാഹിത്യവാരഫലം 1993 10 18|ലക്കം 944: 1993 10 18]]&lt;br /&gt;
* [[സാഹിത്യവാരഫലം 1993 10 31|ലക്കം 947: 1993 10 31]]&lt;br /&gt;
* [[സാഹിത്യവാരഫലം 1993 11 14|ലക്കം 948: 1993 11 14]]&lt;br /&gt;
* [[സാഹിത്യവാരഫലം 1993 12 19|ലക്കം 953: 1993 12 19]]&lt;br /&gt;
&lt;br /&gt;
* [[സാഹിത്യവാരഫലം 1994 04 03|ലക്കം 968: 1994 04 03]]&lt;br /&gt;
* [[സാഹിത്യവാരഫലം 1994 05 08|ലക്കം 973: 1994 05 08]]&lt;br /&gt;
&lt;br /&gt;
* [[Testing]]&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1502</id>
		<title>എം കൃഷ്ണന്‍ നായര്‍</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1502"/>
		<updated>2014-03-22T00:51:33Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
{{Infobox writer &amp;lt;!-- For more information see [[:Template:Infobox Writer/doc]]. --&amp;gt; &lt;br /&gt;
| name          = എം കൃഷ്ണന്‍ നായര്‍&lt;br /&gt;
| honorific_prefix = പ്രൊഫസ്സര്‍&lt;br /&gt;
| honorific_suffix = &lt;br /&gt;
| image         = File:150px-M-krishnan-nair.jpg&lt;br /&gt;
| image_size    = 150px&lt;br /&gt;
| alt           = &lt;br /&gt;
| caption       = &lt;br /&gt;
| native_name   =&lt;br /&gt;
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| pseudonym     = &lt;br /&gt;
| birth_name    = &lt;br /&gt;
| birth_date    = {{Birth date|1923|3|3}}&lt;br /&gt;
| birth_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| death_date    = {{Death date and age|2006|2|23|1923|3|3}} &lt;br /&gt;
| death_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| resting_place =  [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| occupation    = അദ്ധ്യാപകന്‍, നിരൂപകന്‍&lt;br /&gt;
| language      = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| nationality   =  [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]&lt;br /&gt;
| ethnicity     = [http://ml.wikipedia.org/wiki/കേരളം കേരളം]&lt;br /&gt;
| religion = ഹിന്ദു&lt;br /&gt;
| citizenship   = ഭാരതീയന്‍ &lt;br /&gt;
| education     = [http://en.wikipedia.org/wiki/Master_of_Arts എം.എ.]&lt;br /&gt;
| alma_mater    = &lt;br /&gt;
| period        = &lt;br /&gt;
| genre         = &lt;br /&gt;
| subject       = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| movement      = &lt;br /&gt;
| notableworks  = സാഹിത്യവാരഫലം&amp;lt;br/&amp;gt;എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
| spouse        = ജെ വിജയമ്മ&lt;br /&gt;
| partner       = &lt;br /&gt;
| children      = &lt;br /&gt;
| relatives     = &lt;br /&gt;
| awards        = ഗോയങ്ക അവാര്‍ഡ്&lt;br /&gt;
| signature     = &lt;br /&gt;
| signature_alt = &lt;br /&gt;
| module        =&lt;br /&gt;
| website       = &amp;lt;!-- www.example.com --&amp;gt;&lt;br /&gt;
| portaldisp    = &lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
== ആദ്യ കാലം ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്ത്] വി കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി  1923 മാര്‍ച്ച് 3നു ശ്രീ എം കൃഷ്ണന്‍ നായര്‍ ജനിച്ചു. സ്കൂള്‍‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം [http://ml.wikipedia.org/wiki/യൂണിവേഴ്സിറ്റി_കോളജ് യൂണിവേഴ്സിറ്റി കോളജില്‍] നിന്ന് [http://ml.wikipedia.org/wiki/മലയാളം മലയാളത്തില്‍] ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. [http://ml.wikipedia.org/wiki/എറണാകുളം എറണാകുളം] [http://ml.wikipedia.org/wiki/മഹാരാജാസ്_കോളജ് മഹാരാജാസ് കോളജില്‍] നിന്നു മലയാള വിഭാഗം തലവനായി  വിരമിച്ചു.&lt;br /&gt;
&lt;br /&gt;
== [[സാഹിത്യവാരഫലം]] ==&lt;br /&gt;
&lt;br /&gt;
36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) [http://ml.wikipedia.org/wiki/സാഹിത്യവാരഫലം സാഹിത്യവാരഫലം]  ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും.  മലയാളനാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്. മലയാളനാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം [http://en.wikipedia.org/wiki/North_America തെക്കേ അമേരിക്ക] മുതല്‍ [http://en.wikipedia.org/wiki/Europe യൂറോപ്പു]വരെയും, [http://en.wikipedia.org/wiki/Africa ആഫ്രിക്ക] മുതല്‍ [http://en.wikipedia.org/wiki/Japan ജപ്പാന്‍] വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി.  [http://en.wikipedia.org/wiki/Pablo_Neruda പാബ്ലോ നെരൂദ], [http://en.wikipedia.org/wiki/Gabriel_Garc%C3%ADa_M%C3%A1rquez മാര്‍ക്വേസ്], [http://en.wikipedia.org/wiki/Thomas_Mann തോമസ് മാന്‍], [http://en.wikipedia.org/wiki/Yasunari_Kawabata യസുനാരി കവബാത്ത] തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതില്‍ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല. &lt;br /&gt;
&lt;br /&gt;
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ സാഹിത്യ വിമര്‍ശനത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല.  കലാപരമായി ഔന്നത്യമുള്ള രചനകള്‍ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യര്‍ത്ഥവ്യായാമങ്ങളാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.   സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി.&lt;br /&gt;
&lt;br /&gt;
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണന്‍ നായര്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ വരെയും നവ കവികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍ മൗലികതയുള്ള എഴുത്തുകാര്‍ ഇല്ലെന്നും [http://en.wikipedia.org/wiki/Tolstoy ടോള്‍സ്റ്റോയിയും] [http://en.wikipedia.org/wiki/Thomas_Mann തോമസ് മാനു]മായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സാഹിത്യകാരന്മാര്‍ ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു.&lt;br /&gt;
&lt;br /&gt;
== ജീവിത ശൈലി ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്തെ] സായാഹ്ന നടത്തക്കാര്‍ക്ക് പരിചിതനായിരുന്നു കൃഷ്ണന്‍ നായര്‍. [http://ml.wikipedia.org/wiki/ഇന്ത്യന്‍_കോഫീ_ഹൌസ്‌ ഇന്ത്യന്‍ കോഫി ഹൌസിലെ] പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററില്‍ സ്ഥിരം സന്ദര്‍ശകനും ഉപയുക്താവുമായിരുന്നു.&lt;br /&gt;
&lt;br /&gt;
== അംഗീകാരങ്ങള്‍ ==&lt;br /&gt;
&lt;br /&gt;
സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. [http://en.wikipedia.org/wiki/University_of_Kerala കേരള യൂണിവേഴ്സിറ്റി] ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ (1977), ചിത്രശലഭങ്ങള്‍ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികള്‍ തുടങ്ങിയവ ഈ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. &lt;br /&gt;
&lt;br /&gt;
&amp;lt;!--&lt;br /&gt;
== കൃഷ്ണന്‍ നായരുടെ കൃതികള്‍ ==&lt;br /&gt;
&lt;br /&gt;
*വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ&lt;br /&gt;
*പനിനീര്‍ പൂ‍വിന്റെ പരിമളം പോലെ&lt;br /&gt;
*ശരത്കാല ദീപ്തി&lt;br /&gt;
*ഒരു ശബ്ദത്തിന്‍ രാഗം&lt;br /&gt;
*എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
*സാഹിത്യ വാരഫലം (25 വര്‍ഷത്തെ രചനകള്‍ ക്രോഡീകരിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു)&lt;br /&gt;
--&amp;gt;&lt;br /&gt;
&lt;br /&gt;
== മരണം ==&lt;br /&gt;
&lt;br /&gt;
ഫെബ്രുവരി 23, 2006-ല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. [http://en.wikipedia.org/wiki/Pneumonia ന്യുമോണിയയും] ഹൃദയത്തിലെ രക്ത തടസ്സവുമായിരുന്നു മരണ കാരണം.&lt;br /&gt;
&lt;br /&gt;
== [[പുസ്തകങ്ങളുടെ സൂചിക]] ==&lt;br /&gt;
&lt;br /&gt;
[http://www.sayahna.org സായാഹ്ന ഫൗണ്ടേഷന്‍] പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന എം കൃഷ്ണന്‍ നായരുടെ പുസ്തകങ്ങളുടെ പട്ടിക മുകളില്‍ കാണിച്ച കണ്ണിയില്‍ ലഭ്യമാണ്.&lt;br /&gt;
&lt;br /&gt;
{{right|(ഈ ജീവചരിത്രക്കുറിപ്പിന് മലയാളം വിക്കിപ്പീഡിയയോട് കടപ്പാട്)}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1445</id>
		<title>എം കൃഷ്ണന്‍ നായര്‍</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1445"/>
		<updated>2014-03-20T17:03:29Z</updated>

		<summary type="html">&lt;p&gt;Rishi: /* സാഹിത്യവാരഫലം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
{{Infobox writer &amp;lt;!-- For more information see [[:Template:Infobox Writer/doc]]. --&amp;gt; &lt;br /&gt;
| name          = എം കൃഷ്ണന്‍ നായര്‍&lt;br /&gt;
| honorific_prefix = പ്രൊഫസ്സര്‍&lt;br /&gt;
| honorific_suffix = &lt;br /&gt;
| image         = File:150px-M-krishnan-nair.jpg&lt;br /&gt;
| image_size    = 150px&lt;br /&gt;
| alt           = &lt;br /&gt;
| caption       = &lt;br /&gt;
| native_name   =&lt;br /&gt;
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| pseudonym     = &lt;br /&gt;
| birth_name    = &lt;br /&gt;
| birth_date    = {{Birth date|1923|3|3}}&lt;br /&gt;
| birth_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| death_date    = {{Death date and age|2006|2|23|1923|3|3}} &lt;br /&gt;
| death_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| resting_place =  [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| occupation    = അദ്ധ്യാപകന്‍, നിരൂപകന്‍&lt;br /&gt;
| language      = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| nationality   =  [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]&lt;br /&gt;
| ethnicity     = [http://ml.wikipedia.org/wiki/കേരളം കേരളം]&lt;br /&gt;
| religion = ഹിന്ദു&lt;br /&gt;
| citizenship   = ഭാരതീയന്‍ &lt;br /&gt;
| education     = [http://en.wikipedia.org/wiki/Master_of_Arts എം.എ.]&lt;br /&gt;
| alma_mater    = &lt;br /&gt;
| period        = &lt;br /&gt;
| genre         = &lt;br /&gt;
| subject       = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| movement      = &lt;br /&gt;
| notableworks  = സാഹിത്യവാരഫലം&amp;lt;br/&amp;gt;എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
| spouse        = ജെ വിജയമ്മ&lt;br /&gt;
| partner       = &lt;br /&gt;
| children      = &lt;br /&gt;
| relatives     = &lt;br /&gt;
| awards        = ഗോയങ്ക അവാര്‍ഡ്&lt;br /&gt;
| signature     = &lt;br /&gt;
| signature_alt = &lt;br /&gt;
| module        =&lt;br /&gt;
| website       = &amp;lt;!-- www.example.com --&amp;gt;&lt;br /&gt;
| portaldisp    = &lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
== ആദ്യ കാലം ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്ത്] വി കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി  1923 മാര്‍ച്ച് 3നു ശ്രീ എം കൃഷ്ണന്‍ നായര്‍ ജനിച്ചു. സ്കൂള്‍‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം [http://ml.wikipedia.org/wiki/യൂണിവേഴ്സിറ്റി_കോളജ് യൂണിവേഴ്സിറ്റി കോളജില്‍] നിന്ന് [http://ml.wikipedia.org/wiki/മലയാളം മലയാളത്തില്‍] ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. [http://ml.wikipedia.org/wiki/എറണാകുളം എറണാകുളം] [http://ml.wikipedia.org/wiki/മഹാരാജാസ്_കോളജ് മഹാരാജാസ് കോളജില്‍] നിന്നു മലയാള വിഭാഗം തലവനായി  വിരമിച്ചു.&lt;br /&gt;
&lt;br /&gt;
== [[സാഹിത്യവാരഫലം]] ==&lt;br /&gt;
&lt;br /&gt;
36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) [http://ml.wikipedia.org/wiki/സാഹിത്യവാരഫലം സാഹിത്യവാരഫലം]  ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും.  മലയാളനാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്. മലയാളനാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതല്‍ യൂറോപ്പുവരെയും, ആഫ്രിക്ക മുതല്‍ ജപ്പാന്‍ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി.  [http://en.wikipedia.org/wiki/Pablo_Neruda പാബ്ലോ നെരൂദ], [http://en.wikipedia.org/wiki/Gabriel_Garc%C3%ADa_M%C3%A1rquez മാര്‍ക്വേസ്], [http://en.wikipedia.org/wiki/Thomas_Mann തോമസ് മാന്‍], [http://en.wikipedia.org/wiki/Yasunari_Kawabata യസുനാരി കവബാത്ത] തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതില്‍ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല. &lt;br /&gt;
&lt;br /&gt;
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ സാഹിത്യ വിമര്‍ശനത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല.  കലാപരമായി ഔന്നത്യമുള്ള രചനകള്‍ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യര്‍ത്ഥവ്യായാമങ്ങളാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.   സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി.&lt;br /&gt;
&lt;br /&gt;
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണന്‍ നായര്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ വരെയും നവ കവികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍ മൗലികതയുള്ള എഴുത്തുകാര്‍ ഇല്ലെന്നും [http://en.wikipedia.org/wiki/Tolstoy ടോള്‍സ്റ്റോയിയും] [http://en.wikipedia.org/wiki/Thomas_Mann തോമസ് മാനു]മായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സാഹിത്യകാരന്മാര്‍ ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു.&lt;br /&gt;
&lt;br /&gt;
== ജീവിത ശൈലി ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്തെ] സായാഹ്ന നടത്തക്കാര്‍ക്ക് പരിചിതനായിരുന്നു കൃഷ്ണന്‍ നായര്‍. [http://ml.wikipedia.org/wiki/ഇന്ത്യന്‍_കോഫീ_ഹൌസ്‌ ഇന്ത്യന്‍ കോഫി ഹൌസിലെ] പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററില്‍ സ്ഥിരം സന്ദര്‍ശകനും ഉപയുക്താവുമായിരുന്നു.&lt;br /&gt;
&lt;br /&gt;
== അംഗീകാരങ്ങള്‍ ==&lt;br /&gt;
&lt;br /&gt;
സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ (1977), ചിത്രശലഭങ്ങള്‍ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികള്‍ തുടങ്ങിയവ ഈ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. &lt;br /&gt;
&lt;br /&gt;
&amp;lt;!--&lt;br /&gt;
== കൃഷ്ണന്‍ നായരുടെ കൃതികള്‍ ==&lt;br /&gt;
&lt;br /&gt;
*വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ&lt;br /&gt;
*പനിനീര്‍ പൂ‍വിന്റെ പരിമളം പോലെ&lt;br /&gt;
*ശരത്കാല ദീപ്തി&lt;br /&gt;
*ഒരു ശബ്ദത്തിന്‍ രാഗം&lt;br /&gt;
*എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
*സാഹിത്യ വാരഫലം (25 വര്‍ഷത്തെ രചനകള്‍ ക്രോഡീകരിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു)&lt;br /&gt;
--&amp;gt;&lt;br /&gt;
&lt;br /&gt;
== മരണം ==&lt;br /&gt;
&lt;br /&gt;
ഫെബ്രുവരി 23, 2006-ല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. ന്യുമോണിയയും ഹൃദയത്തിലെ രക്ത തടസ്സവുമായിരുന്നു മരണ കാരണം.&lt;br /&gt;
&lt;br /&gt;
== [[പുസ്തകങ്ങളുടെ സൂചിക]] ==&lt;br /&gt;
&lt;br /&gt;
സായാഹ്ന ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന എം കൃഷ്ണന്‍ നായരുടെ പുസ്തകങ്ങളുടെ പട്ടിക മുകളില്‍ കാണിച്ച കണ്ണിയില്‍ ലഭ്യമാണ്.&lt;br /&gt;
&lt;br /&gt;
{{right|(ഈ ജീവചരിത്രക്കുറിപ്പിന് മലയാളം വിക്കിപ്പീഡിയയോട് കടപ്പാട്)}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1444</id>
		<title>എം കൃഷ്ണന്‍ നായര്‍</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1444"/>
		<updated>2014-03-20T16:54:26Z</updated>

		<summary type="html">&lt;p&gt;Rishi: /* സാഹിത്യവാരഫലം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
{{Infobox writer &amp;lt;!-- For more information see [[:Template:Infobox Writer/doc]]. --&amp;gt; &lt;br /&gt;
| name          = എം കൃഷ്ണന്‍ നായര്‍&lt;br /&gt;
| honorific_prefix = പ്രൊഫസ്സര്‍&lt;br /&gt;
| honorific_suffix = &lt;br /&gt;
| image         = File:150px-M-krishnan-nair.jpg&lt;br /&gt;
| image_size    = 150px&lt;br /&gt;
| alt           = &lt;br /&gt;
| caption       = &lt;br /&gt;
| native_name   =&lt;br /&gt;
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| pseudonym     = &lt;br /&gt;
| birth_name    = &lt;br /&gt;
| birth_date    = {{Birth date|1923|3|3}}&lt;br /&gt;
| birth_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| death_date    = {{Death date and age|2006|2|23|1923|3|3}} &lt;br /&gt;
| death_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| resting_place =  [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| occupation    = അദ്ധ്യാപകന്‍, നിരൂപകന്‍&lt;br /&gt;
| language      = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| nationality   =  [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]&lt;br /&gt;
| ethnicity     = [http://ml.wikipedia.org/wiki/കേരളം കേരളം]&lt;br /&gt;
| religion = ഹിന്ദു&lt;br /&gt;
| citizenship   = ഭാരതീയന്‍ &lt;br /&gt;
| education     = [http://en.wikipedia.org/wiki/Master_of_Arts എം.എ.]&lt;br /&gt;
| alma_mater    = &lt;br /&gt;
| period        = &lt;br /&gt;
| genre         = &lt;br /&gt;
| subject       = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| movement      = &lt;br /&gt;
| notableworks  = സാഹിത്യവാരഫലം&amp;lt;br/&amp;gt;എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
| spouse        = ജെ വിജയമ്മ&lt;br /&gt;
| partner       = &lt;br /&gt;
| children      = &lt;br /&gt;
| relatives     = &lt;br /&gt;
| awards        = ഗോയങ്ക അവാര്‍ഡ്&lt;br /&gt;
| signature     = &lt;br /&gt;
| signature_alt = &lt;br /&gt;
| module        =&lt;br /&gt;
| website       = &amp;lt;!-- www.example.com --&amp;gt;&lt;br /&gt;
| portaldisp    = &lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
== ആദ്യ കാലം ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്ത്] വി കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി  1923 മാര്‍ച്ച് 3നു ശ്രീ എം കൃഷ്ണന്‍ നായര്‍ ജനിച്ചു. സ്കൂള്‍‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം [http://ml.wikipedia.org/wiki/യൂണിവേഴ്സിറ്റി_കോളജ് യൂണിവേഴ്സിറ്റി കോളജില്‍] നിന്ന് [http://ml.wikipedia.org/wiki/മലയാളം മലയാളത്തില്‍] ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. [http://ml.wikipedia.org/wiki/എറണാകുളം എറണാകുളം] [http://ml.wikipedia.org/wiki/മഹാരാജാസ്_കോളജ് മഹാരാജാസ് കോളജില്‍] നിന്നു മലയാള വിഭാഗം തലവനായി  വിരമിച്ചു.&lt;br /&gt;
&lt;br /&gt;
== [[സാഹിത്യവാരഫലം]] ==&lt;br /&gt;
&lt;br /&gt;
36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) [http://ml.wikipedia.org/wiki/സാഹിത്യവാരഫലം സാഹിത്യവാരഫലം]  ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും.  മലയാളനാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്. മലയാളനാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതല്‍ യൂറോപ്പുവരെയും, ആഫ്രിക്ക മുതല്‍ ജപ്പാന്‍ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി.  [http://en.wikipedia.org/wiki/Pablo_Neruda പാബ്ലോ നെരൂദ], [http://en.wikipedia.org/wiki/Gabriel_Garc%C3%ADa_M%C3%A1rquez മാര്‍ക്വേസ്], [http://en.wikipedia.org/wiki/Thomas_Mann തോമസ് മാന്‍], [http://en.wikipedia.org/wiki/Yasunari_Kawabata യസുനാരി കവബാത്ത] തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതില്‍ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല. &lt;br /&gt;
&lt;br /&gt;
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ സാഹിത്യ വിമര്‍ശനത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല.  കലാപരമായി ഔന്നത്യമുള്ള രചനകള്‍ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യര്‍ത്ഥവ്യായാമങ്ങളാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.   സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി.&lt;br /&gt;
&lt;br /&gt;
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണന്‍ നായര്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ വരെയും നവ കവികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍ മൗലികതയുള്ള എഴുത്തുകാര്‍ ഇല്ലെന്നും [http://en.wikipedia.org/wiki/Tolstoy ടോള്‍സ്റ്റോയിയും] [http://en.wikipedia.org/wiki/Thomas_Mann തോമസ് മാനു]മായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സാഹിത്യകാരന്മാര്‍ ബഹുദൂരം സഞ്ചരിക്കേന്‍ടിയിരിക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു.&lt;br /&gt;
&lt;br /&gt;
== ജീവിത ശൈലി ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്തെ] സായാഹ്ന നടത്തക്കാര്‍ക്ക് പരിചിതനായിരുന്നു കൃഷ്ണന്‍ നായര്‍. [http://ml.wikipedia.org/wiki/ഇന്ത്യന്‍_കോഫീ_ഹൌസ്‌ ഇന്ത്യന്‍ കോഫി ഹൌസിലെ] പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററില്‍ സ്ഥിരം സന്ദര്‍ശകനും ഉപയുക്താവുമായിരുന്നു.&lt;br /&gt;
&lt;br /&gt;
== അംഗീകാരങ്ങള്‍ ==&lt;br /&gt;
&lt;br /&gt;
സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ (1977), ചിത്രശലഭങ്ങള്‍ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികള്‍ തുടങ്ങിയവ ഈ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. &lt;br /&gt;
&lt;br /&gt;
&amp;lt;!--&lt;br /&gt;
== കൃഷ്ണന്‍ നായരുടെ കൃതികള്‍ ==&lt;br /&gt;
&lt;br /&gt;
*വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ&lt;br /&gt;
*പനിനീര്‍ പൂ‍വിന്റെ പരിമളം പോലെ&lt;br /&gt;
*ശരത്കാല ദീപ്തി&lt;br /&gt;
*ഒരു ശബ്ദത്തിന്‍ രാഗം&lt;br /&gt;
*എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
*സാഹിത്യ വാരഫലം (25 വര്‍ഷത്തെ രചനകള്‍ ക്രോഡീകരിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു)&lt;br /&gt;
--&amp;gt;&lt;br /&gt;
&lt;br /&gt;
== മരണം ==&lt;br /&gt;
&lt;br /&gt;
ഫെബ്രുവരി 23, 2006-ല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. ന്യുമോണിയയും ഹൃദയത്തിലെ രക്ത തടസ്സവുമായിരുന്നു മരണ കാരണം.&lt;br /&gt;
&lt;br /&gt;
== [[പുസ്തകങ്ങളുടെ സൂചിക]] ==&lt;br /&gt;
&lt;br /&gt;
സായാഹ്ന ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന എം കൃഷ്ണന്‍ നായരുടെ പുസ്തകങ്ങളുടെ പട്ടിക മുകളില്‍ കാണിച്ച കണ്ണിയില്‍ ലഭ്യമാണ്.&lt;br /&gt;
&lt;br /&gt;
{{right|(ഈ ജീവചരിത്രക്കുറിപ്പിന് മലയാളം വിക്കിപ്പീഡിയയോട് കടപ്പാട്)}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1439</id>
		<title>എം കൃഷ്ണന്‍ നായര്‍</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1439"/>
		<updated>2014-03-20T16:11:38Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
{{Infobox writer &amp;lt;!-- For more information see [[:Template:Infobox Writer/doc]]. --&amp;gt; &lt;br /&gt;
| name          = എം കൃഷ്ണന്‍ നായര്‍&lt;br /&gt;
| honorific_prefix = പ്രൊഫസ്സര്‍&lt;br /&gt;
| honorific_suffix = &lt;br /&gt;
| image         = File:150px-M-krishnan-nair.jpg&lt;br /&gt;
| image_size    = 150px&lt;br /&gt;
| alt           = &lt;br /&gt;
| caption       = &lt;br /&gt;
| native_name   =&lt;br /&gt;
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| pseudonym     = &lt;br /&gt;
| birth_name    = &lt;br /&gt;
| birth_date    = {{Birth date|1923|3|3}}&lt;br /&gt;
| birth_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| death_date    = {{Death date and age|2006|2|23|1923|3|3}} &lt;br /&gt;
| death_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| resting_place =  [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| occupation    = അദ്ധ്യാപകന്‍, നിരൂപകന്‍&lt;br /&gt;
| language      = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| nationality   =  [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]&lt;br /&gt;
| ethnicity     = [http://ml.wikipedia.org/wiki/കേരളം കേരളം]&lt;br /&gt;
| religion = ഹിന്ദു&lt;br /&gt;
| citizenship   = ഭാരതീയന്‍ &lt;br /&gt;
| education     = [http://en.wikipedia.org/wiki/Master_of_Arts എം.എ.]&lt;br /&gt;
| alma_mater    = &lt;br /&gt;
| period        = &lt;br /&gt;
| genre         = &lt;br /&gt;
| subject       = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| movement      = &lt;br /&gt;
| notableworks  = സാഹിത്യവാരഫലം&amp;lt;br/&amp;gt;എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
| spouse        = ജെ വിജയമ്മ&lt;br /&gt;
| partner       = &lt;br /&gt;
| children      = &lt;br /&gt;
| relatives     = &lt;br /&gt;
| awards        = ഗോയങ്ക അവാര്‍ഡ്&lt;br /&gt;
| signature     = &lt;br /&gt;
| signature_alt = &lt;br /&gt;
| module        =&lt;br /&gt;
| website       = &amp;lt;!-- www.example.com --&amp;gt;&lt;br /&gt;
| portaldisp    = &lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
== ആദ്യ കാലം ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്ത്] വി കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി  1923 മാര്‍ച്ച് 3നു ശ്രീ എം കൃഷ്ണന്‍ നായര്‍ ജനിച്ചു. സ്കൂള്‍‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം [http://ml.wikipedia.org/wiki/യൂണിവേഴ്സിറ്റി_കോളജ് യൂണിവേഴ്സിറ്റി കോളജില്‍] നിന്ന് [http://ml.wikipedia.org/wiki/മലയാളം മലയാളത്തില്‍] ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. [http://ml.wikipedia.org/wiki/എറണാകുളം എറണാകുളം] [http://ml.wikipedia.org/wiki/മഹാരാജാസ്_കോളജ് മഹാരാജാസ് കോളജില്‍] നിന്നു മലയാള വിഭാഗം തലവനായി  വിരമിച്ചു.&lt;br /&gt;
&lt;br /&gt;
== [[സാഹിത്യവാരഫലം]] ==&lt;br /&gt;
&lt;br /&gt;
36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) [http://ml.wikipedia.org/wiki/സാഹിത്യവാരഫലം സാഹിത്യവാരഫലം]  ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും.  മലയാളനാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്. മലയാളനാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതല്‍ യൂറോപ്പുവരെയും, ആഫ്രിക്ക മുതല്‍ ജപ്പാന്‍ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി.  [http://en.wikipedia.org/wiki/Pablo_Neruda പാബ്ലോ നെരൂദ], [http://en.wikipedia.org/wiki/Gabriel_Garc%C3%ADa_M%C3%A1rquez മാര്‍ക്വേസ്], [http://en.wikipedia.org/wiki/Thomas_Mann തോമസ് മാന്‍], യസുനാരി കവബാത്ത തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതില്‍ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല. &lt;br /&gt;
&lt;br /&gt;
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ സാഹിത്യ വിമര്‍ശനത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല.  കലാപരമായി ഔന്നത്യമുള്ള രചനകള്‍ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യര്‍ത്ഥവ്യായാമങ്ങളാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.   സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി.&lt;br /&gt;
&lt;br /&gt;
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണന്‍ നായര്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ വരെയും നവ കവികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍ മൗലികതയുള്ള എഴുത്തുകാര്‍ ഇല്ലെന്നും [http://en.wikipedia.org/wiki/Tolstoy ടോള്‍സ്റ്റോയിയും] [http://en.wikipedia.org/wiki/Thomas_Mann തോമസ് മാനു]മായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സാഹിത്യകാരന്മാര്‍ ബഹുദൂരം സഞ്ചരിക്കേന്‍ടിയിരിക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു.&lt;br /&gt;
&lt;br /&gt;
== ജീവിത ശൈലി ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്തെ] സായാഹ്ന നടത്തക്കാര്‍ക്ക് പരിചിതനായിരുന്നു കൃഷ്ണന്‍ നായര്‍. [http://ml.wikipedia.org/wiki/ഇന്ത്യന്‍_കോഫീ_ഹൌസ്‌ ഇന്ത്യന്‍ കോഫി ഹൌസിലെ] പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററില്‍ സ്ഥിരം സന്ദര്‍ശകനും ഉപയുക്താവുമായിരുന്നു.&lt;br /&gt;
&lt;br /&gt;
== അംഗീകാരങ്ങള്‍ ==&lt;br /&gt;
&lt;br /&gt;
സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ (1977), ചിത്രശലഭങ്ങള്‍ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികള്‍ തുടങ്ങിയവ ഈ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. &lt;br /&gt;
&lt;br /&gt;
&amp;lt;!--&lt;br /&gt;
== കൃഷ്ണന്‍ നായരുടെ കൃതികള്‍ ==&lt;br /&gt;
&lt;br /&gt;
*വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ&lt;br /&gt;
*പനിനീര്‍ പൂ‍വിന്റെ പരിമളം പോലെ&lt;br /&gt;
*ശരത്കാല ദീപ്തി&lt;br /&gt;
*ഒരു ശബ്ദത്തിന്‍ രാഗം&lt;br /&gt;
*എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
*സാഹിത്യ വാരഫലം (25 വര്‍ഷത്തെ രചനകള്‍ ക്രോഡീകരിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു)&lt;br /&gt;
--&amp;gt;&lt;br /&gt;
&lt;br /&gt;
== മരണം ==&lt;br /&gt;
&lt;br /&gt;
ഫെബ്രുവരി 23, 2006-ല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. ന്യുമോണിയയും ഹൃദയത്തിലെ രക്ത തടസ്സവുമായിരുന്നു മരണ കാരണം.&lt;br /&gt;
&lt;br /&gt;
== [[പുസ്തകങ്ങളുടെ സൂചിക]] ==&lt;br /&gt;
&lt;br /&gt;
സായാഹ്ന ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന എം കൃഷ്ണന്‍ നായരുടെ പുസ്തകങ്ങളുടെ പട്ടിക മുകളില്‍ കാണിച്ച കണ്ണിയില്‍ ലഭ്യമാണ്.&lt;br /&gt;
&lt;br /&gt;
{{right|(ഈ ജീവചരിത്രക്കുറിപ്പിന് മലയാളം വിക്കിപ്പീഡിയയോട് കടപ്പാട്)}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1438</id>
		<title>എം കൃഷ്ണന്‍ നായര്‍</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1438"/>
		<updated>2014-03-20T16:07:42Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
{{Infobox writer &amp;lt;!-- For more information see [[:Template:Infobox Writer/doc]]. --&amp;gt; &lt;br /&gt;
| name          = എം കൃഷ്ണന്‍ നായര്‍&lt;br /&gt;
| honorific_prefix = പ്രൊഫസ്സര്‍&lt;br /&gt;
| honorific_suffix = &lt;br /&gt;
| image         = File:150px-M-krishnan-nair.jpg&lt;br /&gt;
| image_size    = 150px&lt;br /&gt;
| alt           = &lt;br /&gt;
| caption       = &lt;br /&gt;
| native_name   =&lt;br /&gt;
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| pseudonym     = &lt;br /&gt;
| birth_name    = &lt;br /&gt;
| birth_date    = {{Birth date|1923|3|3}}&lt;br /&gt;
| birth_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| death_date    = {{Death date and age|2006|2|23|1923|3|3}} &lt;br /&gt;
| death_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| resting_place =  [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| occupation    = അദ്ധ്യാപകന്‍, നിരൂപകന്‍&lt;br /&gt;
| language      = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| nationality   =  [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]&lt;br /&gt;
| ethnicity     = [http://ml.wikipedia.org/wiki/കേരളം കേരളം]&lt;br /&gt;
| religion = ഹിന്ദു&lt;br /&gt;
| citizenship   = ഭാരതീയന്‍ &lt;br /&gt;
| education     = എം.എ.&lt;br /&gt;
| alma_mater    = &lt;br /&gt;
| period        = &lt;br /&gt;
| genre         = &lt;br /&gt;
| subject       = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| movement      = &lt;br /&gt;
| notableworks  = സാഹിത്യവാരഫലം&amp;lt;br/&amp;gt;എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
| spouse        = ജെ വിജയമ്മ&lt;br /&gt;
| partner       = &lt;br /&gt;
| children      = &lt;br /&gt;
| relatives     = &lt;br /&gt;
| awards        = ഗോയങ്ക അവാര്‍ഡ്&lt;br /&gt;
| signature     = &lt;br /&gt;
| signature_alt = &lt;br /&gt;
| module        =&lt;br /&gt;
| website       = &amp;lt;!-- www.example.com --&amp;gt;&lt;br /&gt;
| portaldisp    = &lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
== ആദ്യ കാലം ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്ത്] വി കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി  1923 മാര്‍ച്ച് 3നു ശ്രീ എം കൃഷ്ണന്‍ നായര്‍ ജനിച്ചു. സ്കൂള്‍‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം [http://ml.wikipedia.org/wiki/യൂണിവേഴ്സിറ്റി_കോളജ് യൂണിവേഴ്സിറ്റി കോളജില്‍] നിന്ന് [http://ml.wikipedia.org/wiki/മലയാളം മലയാളത്തില്‍] ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. [http://ml.wikipedia.org/wiki/എറണാകുളം എറണാകുളം] [http://ml.wikipedia.org/wiki/മഹാരാജാസ്_കോളജ് മഹാരാജാസ് കോളജില്‍] നിന്നു മലയാള വിഭാഗം തലവനായി  വിരമിച്ചു.&lt;br /&gt;
&lt;br /&gt;
== [[സാഹിത്യവാരഫലം]] ==&lt;br /&gt;
&lt;br /&gt;
36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) [http://ml.wikipedia.org/wiki/സാഹിത്യവാരഫലം സാഹിത്യവാരഫലം]  ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും.  മലയാളനാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്. മലയാളനാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതല്‍ യൂറോപ്പുവരെയും, ആഫ്രിക്ക മുതല്‍ ജപ്പാന്‍ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി.  [http://en.wikipedia.org/wiki/Pablo_Neruda പാബ്ലോ നെരൂദ], [http://en.wikipedia.org/wiki/Gabriel_Garc%C3%ADa_M%C3%A1rquez മാര്‍ക്വേസ്], [http://en.wikipedia.org/wiki/Thomas_Mann തോമസ് മാന്‍], യസുനാരി കവബാത്ത തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതില്‍ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല. &lt;br /&gt;
&lt;br /&gt;
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ സാഹിത്യ വിമര്‍ശനത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല.  കലാപരമായി ഔന്നത്യമുള്ള രചനകള്‍ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യര്‍ത്ഥവ്യായാമങ്ങളാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.   സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി.&lt;br /&gt;
&lt;br /&gt;
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണന്‍ നായര്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ വരെയും നവ കവികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍ മൗലികതയുള്ള എഴുത്തുകാര്‍ ഇല്ലെന്നും [http://en.wikipedia.org/wiki/Tolstoy ടോള്‍സ്റ്റോയിയും] [http://en.wikipedia.org/wiki/Thomas_Mann തോമസ് മാനു]മായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സാഹിത്യകാരന്മാര്‍ ബഹുദൂരം സഞ്ചരിക്കേന്‍ടിയിരിക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു.&lt;br /&gt;
&lt;br /&gt;
== ജീവിത ശൈലി ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്തെ] സായാഹ്ന നടത്തക്കാര്‍ക്ക് പരിചിതനായിരുന്നു കൃഷ്ണന്‍ നായര്‍. [http://ml.wikipedia.org/wiki/ഇന്ത്യന്‍_കോഫീ_ഹൌസ്‌ ഇന്ത്യന്‍ കോഫി ഹൌസിലെ] പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററില്‍ സ്ഥിരം സന്ദര്‍ശകനും ഉപയുക്താവുമായിരുന്നു.&lt;br /&gt;
&lt;br /&gt;
== അംഗീകാരങ്ങള്‍ ==&lt;br /&gt;
&lt;br /&gt;
സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ (1977), ചിത്രശലഭങ്ങള്‍ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികള്‍ തുടങ്ങിയവ ഈ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. &lt;br /&gt;
&lt;br /&gt;
&amp;lt;!--&lt;br /&gt;
== കൃഷ്ണന്‍ നായരുടെ കൃതികള്‍ ==&lt;br /&gt;
&lt;br /&gt;
*വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ&lt;br /&gt;
*പനിനീര്‍ പൂ‍വിന്റെ പരിമളം പോലെ&lt;br /&gt;
*ശരത്കാല ദീപ്തി&lt;br /&gt;
*ഒരു ശബ്ദത്തിന്‍ രാഗം&lt;br /&gt;
*എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
*സാഹിത്യ വാരഫലം (25 വര്‍ഷത്തെ രചനകള്‍ ക്രോഡീകരിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു)&lt;br /&gt;
--&amp;gt;&lt;br /&gt;
&lt;br /&gt;
== മരണം ==&lt;br /&gt;
&lt;br /&gt;
ഫെബ്രുവരി 23, 2006-ല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. ന്യുമോണിയയും ഹൃദയത്തിലെ രക്ത തടസ്സവുമായിരുന്നു മരണ കാരണം.&lt;br /&gt;
&lt;br /&gt;
== [[പുസ്തകങ്ങളുടെ സൂചിക]] ==&lt;br /&gt;
&lt;br /&gt;
സായാഹ്ന ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന എം കൃഷ്ണന്‍ നായരുടെ പുസ്തകങ്ങളുടെ പട്ടിക മുകളില്‍ കാണിച്ച കണ്ണിയില്‍ ലഭ്യമാണ്.&lt;br /&gt;
&lt;br /&gt;
{{right|(ഈ ജീവചരിത്രക്കുറിപ്പിന് മലയാളം വിക്കിപ്പീഡിയയോട് കടപ്പാട്)}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1437</id>
		<title>എം കൃഷ്ണന്‍ നായര്‍</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1437"/>
		<updated>2014-03-20T16:05:26Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
{{Infobox writer &amp;lt;!-- For more information see [[:Template:Infobox Writer/doc]]. --&amp;gt; &lt;br /&gt;
| name          = എം കൃഷ്ണന്‍ നായര്‍&lt;br /&gt;
| honorific_prefix = പ്രൊഫസ്സര്‍&lt;br /&gt;
| honorific_suffix = &lt;br /&gt;
| image         = File:150px-M-krishnan-nair.jpg&lt;br /&gt;
| image_size    = 150px&lt;br /&gt;
| alt           = &lt;br /&gt;
| caption       = &lt;br /&gt;
| native_name   =&lt;br /&gt;
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| pseudonym     = &lt;br /&gt;
| birth_name    = &lt;br /&gt;
| birth_date    = {{Birth date|1923|3|3}}&lt;br /&gt;
| birth_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| death_date    = {{Death date and age|2006|2|23|1923|3|3}} &lt;br /&gt;
| death_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| resting_place =  [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| occupation    = അദ്ധ്യാപകന്‍, നിരൂപകന്‍&lt;br /&gt;
| language      = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| nationality   =  [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]&lt;br /&gt;
| ethnicity     = കേരളം&lt;br /&gt;
| religion = ഹിന്ദു&lt;br /&gt;
| citizenship   = ഭാരതീയന്‍ &lt;br /&gt;
| education     = എം.എ.&lt;br /&gt;
| alma_mater    = &lt;br /&gt;
| period        = &lt;br /&gt;
| genre         = &lt;br /&gt;
| subject       = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| movement      = &lt;br /&gt;
| notableworks  = സാഹിത്യവാരഫലം&amp;lt;br/&amp;gt;എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
| spouse        = ജെ വിജയമ്മ&lt;br /&gt;
| partner       = &lt;br /&gt;
| children      = &lt;br /&gt;
| relatives     = &lt;br /&gt;
| awards        = ഗോയങ്ക അവാര്‍ഡ്&lt;br /&gt;
| signature     = &lt;br /&gt;
| signature_alt = &lt;br /&gt;
| module        =&lt;br /&gt;
| website       = &amp;lt;!-- www.example.com --&amp;gt;&lt;br /&gt;
| portaldisp    = &lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
== ആദ്യ കാലം ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്ത്] വി കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി  1923 മാര്‍ച്ച് 3നു ശ്രീ എം കൃഷ്ണന്‍ നായര്‍ ജനിച്ചു. സ്കൂള്‍‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം [http://ml.wikipedia.org/wiki/യൂണിവേഴ്സിറ്റി_കോളജ് യൂണിവേഴ്സിറ്റി കോളജില്‍] നിന്ന് [http://ml.wikipedia.org/wiki/മലയാളം മലയാളത്തില്‍] ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. [http://ml.wikipedia.org/wiki/എറണാകുളം എറണാകുളം] [http://ml.wikipedia.org/wiki/മഹാരാജാസ്_കോളജ് മഹാരാജാസ് കോളജില്‍] നിന്നു മലയാള വിഭാഗം തലവനായി  വിരമിച്ചു.&lt;br /&gt;
&lt;br /&gt;
== [[സാഹിത്യവാരഫലം]] ==&lt;br /&gt;
&lt;br /&gt;
36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) [http://ml.wikipedia.org/wiki/സാഹിത്യവാരഫലം സാഹിത്യവാരഫലം]  ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും.  മലയാളനാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്. മലയാളനാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതല്‍ യൂറോപ്പുവരെയും, ആഫ്രിക്ക മുതല്‍ ജപ്പാന്‍ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി.  [http://en.wikipedia.org/wiki/Pablo_Neruda പാബ്ലോ നെരൂദ], [http://en.wikipedia.org/wiki/Gabriel_Garc%C3%ADa_M%C3%A1rquez മാര്‍ക്വേസ്], [http://en.wikipedia.org/wiki/Thomas_Mann തോമസ് മാന്‍], യസുനാരി കവബാത്ത തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതില്‍ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല. &lt;br /&gt;
&lt;br /&gt;
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ സാഹിത്യ വിമര്‍ശനത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല.  കലാപരമായി ഔന്നത്യമുള്ള രചനകള്‍ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യര്‍ത്ഥവ്യായാമങ്ങളാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.   സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി.&lt;br /&gt;
&lt;br /&gt;
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണന്‍ നായര്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ വരെയും നവ കവികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍ മൗലികതയുള്ള എഴുത്തുകാര്‍ ഇല്ലെന്നും [http://en.wikipedia.org/wiki/Tolstoy ടോള്‍സ്റ്റോയിയും] [http://en.wikipedia.org/wiki/Thomas_Mann തോമസ് മാനു]മായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സാഹിത്യകാരന്മാര്‍ ബഹുദൂരം സഞ്ചരിക്കേന്‍ടിയിരിക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു.&lt;br /&gt;
&lt;br /&gt;
== ജീവിത ശൈലി ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്തെ] സായാഹ്ന നടത്തക്കാര്‍ക്ക് പരിചിതനായിരുന്നു കൃഷ്ണന്‍ നായര്‍. [http://ml.wikipedia.org/wiki/ഇന്ത്യന്‍_കോഫീ_ഹൌസ്‌ ഇന്ത്യന്‍ കോഫി ഹൌസിലെ] പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററില്‍ സ്ഥിരം സന്ദര്‍ശകനും ഉപയുക്താവുമായിരുന്നു.&lt;br /&gt;
&lt;br /&gt;
== അംഗീകാരങ്ങള്‍ ==&lt;br /&gt;
&lt;br /&gt;
സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ (1977), ചിത്രശലഭങ്ങള്‍ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികള്‍ തുടങ്ങിയവ ഈ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. &lt;br /&gt;
&lt;br /&gt;
&amp;lt;!--&lt;br /&gt;
== കൃഷ്ണന്‍ നായരുടെ കൃതികള്‍ ==&lt;br /&gt;
&lt;br /&gt;
*വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ&lt;br /&gt;
*പനിനീര്‍ പൂ‍വിന്റെ പരിമളം പോലെ&lt;br /&gt;
*ശരത്കാല ദീപ്തി&lt;br /&gt;
*ഒരു ശബ്ദത്തിന്‍ രാഗം&lt;br /&gt;
*എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
*സാഹിത്യ വാരഫലം (25 വര്‍ഷത്തെ രചനകള്‍ ക്രോഡീകരിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു)&lt;br /&gt;
--&amp;gt;&lt;br /&gt;
&lt;br /&gt;
== മരണം ==&lt;br /&gt;
&lt;br /&gt;
ഫെബ്രുവരി 23, 2006-ല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. ന്യുമോണിയയും ഹൃദയത്തിലെ രക്ത തടസ്സവുമായിരുന്നു മരണ കാരണം.&lt;br /&gt;
&lt;br /&gt;
== [[പുസ്തകങ്ങളുടെ സൂചിക]] ==&lt;br /&gt;
&lt;br /&gt;
സായാഹ്ന ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന എം കൃഷ്ണന്‍ നായരുടെ പുസ്തകങ്ങളുടെ പട്ടിക മുകളില്‍ കാണിച്ച കണ്ണിയില്‍ ലഭ്യമാണ്.&lt;br /&gt;
&lt;br /&gt;
{{right|(ഈ ജീവചരിത്രക്കുറിപ്പിന് മലയാളം വിക്കിപ്പീഡിയയോട് കടപ്പാട്)}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1436</id>
		<title>എം കൃഷ്ണന്‍ നായര്‍</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1436"/>
		<updated>2014-03-20T16:05:00Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
{{Infobox writer &amp;lt;!-- For more information see [[:Template:Infobox Writer/doc]]. --&amp;gt; &lt;br /&gt;
| name          = എം കൃഷ്ണന്‍ നായര്‍&lt;br /&gt;
| honorific_prefix = പ്രൊഫസ്സര്‍&lt;br /&gt;
| honorific_suffix = &lt;br /&gt;
| image         = File:150px-M-krishnan-nair.jpg&lt;br /&gt;
| image_size    = 150px&lt;br /&gt;
| alt           = &lt;br /&gt;
| caption       = &lt;br /&gt;
| native_name   =&lt;br /&gt;
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| pseudonym     = &lt;br /&gt;
| birth_name    = &lt;br /&gt;
| birth_date    = {{Birth date|1923|3|3}}&lt;br /&gt;
| birth_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| death_date    = {{Death date and age|2006|2|23|1923|3|3}} &lt;br /&gt;
| death_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| resting_place =  [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| occupation    = അദ്ധ്യാപകന്‍, നിരൂപകന്‍&lt;br /&gt;
| language      = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| nationality   =  http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]&lt;br /&gt;
| ethnicity     = കേരളം&lt;br /&gt;
| religion = ഹിന്ദു&lt;br /&gt;
| citizenship   = ഭാരതീയന്‍ &lt;br /&gt;
| education     = എം.എ.&lt;br /&gt;
| alma_mater    = &lt;br /&gt;
| period        = &lt;br /&gt;
| genre         = &lt;br /&gt;
| subject       = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| movement      = &lt;br /&gt;
| notableworks  = സാഹിത്യവാരഫലം&amp;lt;br/&amp;gt;എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
| spouse        = ജെ വിജയമ്മ&lt;br /&gt;
| partner       = &lt;br /&gt;
| children      = &lt;br /&gt;
| relatives     = &lt;br /&gt;
| awards        = ഗോയങ്ക അവാര്‍ഡ്&lt;br /&gt;
| signature     = &lt;br /&gt;
| signature_alt = &lt;br /&gt;
| module        =&lt;br /&gt;
| website       = &amp;lt;!-- www.example.com --&amp;gt;&lt;br /&gt;
| portaldisp    = &lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
== ആദ്യ കാലം ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്ത്] വി കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി  1923 മാര്‍ച്ച് 3നു ശ്രീ എം കൃഷ്ണന്‍ നായര്‍ ജനിച്ചു. സ്കൂള്‍‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം [http://ml.wikipedia.org/wiki/യൂണിവേഴ്സിറ്റി_കോളജ് യൂണിവേഴ്സിറ്റി കോളജില്‍] നിന്ന് [http://ml.wikipedia.org/wiki/മലയാളം മലയാളത്തില്‍] ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. [http://ml.wikipedia.org/wiki/എറണാകുളം എറണാകുളം] [http://ml.wikipedia.org/wiki/മഹാരാജാസ്_കോളജ് മഹാരാജാസ് കോളജില്‍] നിന്നു മലയാള വിഭാഗം തലവനായി  വിരമിച്ചു.&lt;br /&gt;
&lt;br /&gt;
== [[സാഹിത്യവാരഫലം]] ==&lt;br /&gt;
&lt;br /&gt;
36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) [http://ml.wikipedia.org/wiki/സാഹിത്യവാരഫലം സാഹിത്യവാരഫലം]  ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും.  മലയാളനാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്. മലയാളനാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതല്‍ യൂറോപ്പുവരെയും, ആഫ്രിക്ക മുതല്‍ ജപ്പാന്‍ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി.  [http://en.wikipedia.org/wiki/Pablo_Neruda പാബ്ലോ നെരൂദ], [http://en.wikipedia.org/wiki/Gabriel_Garc%C3%ADa_M%C3%A1rquez മാര്‍ക്വേസ്], [http://en.wikipedia.org/wiki/Thomas_Mann തോമസ് മാന്‍], യസുനാരി കവബാത്ത തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതില്‍ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല. &lt;br /&gt;
&lt;br /&gt;
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ സാഹിത്യ വിമര്‍ശനത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല.  കലാപരമായി ഔന്നത്യമുള്ള രചനകള്‍ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യര്‍ത്ഥവ്യായാമങ്ങളാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.   സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി.&lt;br /&gt;
&lt;br /&gt;
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണന്‍ നായര്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ വരെയും നവ കവികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍ മൗലികതയുള്ള എഴുത്തുകാര്‍ ഇല്ലെന്നും [http://en.wikipedia.org/wiki/Tolstoy ടോള്‍സ്റ്റോയിയും] [http://en.wikipedia.org/wiki/Thomas_Mann തോമസ് മാനു]മായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സാഹിത്യകാരന്മാര്‍ ബഹുദൂരം സഞ്ചരിക്കേന്‍ടിയിരിക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു.&lt;br /&gt;
&lt;br /&gt;
== ജീവിത ശൈലി ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്തെ] സായാഹ്ന നടത്തക്കാര്‍ക്ക് പരിചിതനായിരുന്നു കൃഷ്ണന്‍ നായര്‍. [http://ml.wikipedia.org/wiki/ഇന്ത്യന്‍_കോഫീ_ഹൌസ്‌ ഇന്ത്യന്‍ കോഫി ഹൌസിലെ] പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററില്‍ സ്ഥിരം സന്ദര്‍ശകനും ഉപയുക്താവുമായിരുന്നു.&lt;br /&gt;
&lt;br /&gt;
== അംഗീകാരങ്ങള്‍ ==&lt;br /&gt;
&lt;br /&gt;
സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ (1977), ചിത്രശലഭങ്ങള്‍ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികള്‍ തുടങ്ങിയവ ഈ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. &lt;br /&gt;
&lt;br /&gt;
&amp;lt;!--&lt;br /&gt;
== കൃഷ്ണന്‍ നായരുടെ കൃതികള്‍ ==&lt;br /&gt;
&lt;br /&gt;
*വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ&lt;br /&gt;
*പനിനീര്‍ പൂ‍വിന്റെ പരിമളം പോലെ&lt;br /&gt;
*ശരത്കാല ദീപ്തി&lt;br /&gt;
*ഒരു ശബ്ദത്തിന്‍ രാഗം&lt;br /&gt;
*എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
*സാഹിത്യ വാരഫലം (25 വര്‍ഷത്തെ രചനകള്‍ ക്രോഡീകരിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു)&lt;br /&gt;
--&amp;gt;&lt;br /&gt;
&lt;br /&gt;
== മരണം ==&lt;br /&gt;
&lt;br /&gt;
ഫെബ്രുവരി 23, 2006-ല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. ന്യുമോണിയയും ഹൃദയത്തിലെ രക്ത തടസ്സവുമായിരുന്നു മരണ കാരണം.&lt;br /&gt;
&lt;br /&gt;
== [[പുസ്തകങ്ങളുടെ സൂചിക]] ==&lt;br /&gt;
&lt;br /&gt;
സായാഹ്ന ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന എം കൃഷ്ണന്‍ നായരുടെ പുസ്തകങ്ങളുടെ പട്ടിക മുകളില്‍ കാണിച്ച കണ്ണിയില്‍ ലഭ്യമാണ്.&lt;br /&gt;
&lt;br /&gt;
{{right|(ഈ ജീവചരിത്രക്കുറിപ്പിന് മലയാളം വിക്കിപ്പീഡിയയോട് കടപ്പാട്)}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1435</id>
		<title>എം കൃഷ്ണന്‍ നായര്‍</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1435"/>
		<updated>2014-03-20T16:03:34Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
{{Infobox writer &amp;lt;!-- For more information see [[:Template:Infobox Writer/doc]]. --&amp;gt; &lt;br /&gt;
| name          = എം കൃഷ്ണന്‍ നായര്‍&lt;br /&gt;
| honorific_prefix = പ്രൊഫസ്സര്‍&lt;br /&gt;
| honorific_suffix = &lt;br /&gt;
| image         = File:150px-M-krishnan-nair.jpg&lt;br /&gt;
| image_size    = 150px&lt;br /&gt;
| alt           = &lt;br /&gt;
| caption       = &lt;br /&gt;
| native_name   =&lt;br /&gt;
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| pseudonym     = &lt;br /&gt;
| birth_name    = &lt;br /&gt;
| birth_date    = {{Birth date|1923|3|3}}&lt;br /&gt;
| birth_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| death_date    = {{Death date and age|2006|2|23|1923|3|3}} &lt;br /&gt;
| death_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| resting_place =  [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| occupation    = അദ്ധ്യാപകന്‍, നിരൂപകന്‍&lt;br /&gt;
| language      = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| nationality   = ഇന്ത്യ&lt;br /&gt;
| ethnicity     = കേരളം&lt;br /&gt;
| religion = ഹിന്ദു&lt;br /&gt;
| citizenship   = ഭാരതീയന്‍ &lt;br /&gt;
| education     = എം.എ.&lt;br /&gt;
| alma_mater    = &lt;br /&gt;
| period        = &lt;br /&gt;
| genre         = &lt;br /&gt;
| subject       = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| movement      = &lt;br /&gt;
| notableworks  = സാഹിത്യവാരഫലം&amp;lt;br/&amp;gt;എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
| spouse        = ജെ വിജയമ്മ&lt;br /&gt;
| partner       = &lt;br /&gt;
| children      = &lt;br /&gt;
| relatives     = &lt;br /&gt;
| awards        = ഗോയങ്ക അവാര്‍ഡ്&lt;br /&gt;
| signature     = &lt;br /&gt;
| signature_alt = &lt;br /&gt;
| module        =&lt;br /&gt;
| website       = &amp;lt;!-- www.example.com --&amp;gt;&lt;br /&gt;
| portaldisp    = &lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
== ആദ്യ കാലം ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്ത്] വി കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി  1923 മാര്‍ച്ച് 3നു ശ്രീ എം കൃഷ്ണന്‍ നായര്‍ ജനിച്ചു. സ്കൂള്‍‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം [http://ml.wikipedia.org/wiki/യൂണിവേഴ്സിറ്റി_കോളജ് യൂണിവേഴ്സിറ്റി കോളജില്‍] നിന്ന് [http://ml.wikipedia.org/wiki/മലയാളം മലയാളത്തില്‍] ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. [http://ml.wikipedia.org/wiki/എറണാകുളം എറണാകുളം] [http://ml.wikipedia.org/wiki/മഹാരാജാസ്_കോളജ് മഹാരാജാസ് കോളജില്‍] നിന്നു മലയാള വിഭാഗം തലവനായി  വിരമിച്ചു.&lt;br /&gt;
&lt;br /&gt;
== [[സാഹിത്യവാരഫലം]] ==&lt;br /&gt;
&lt;br /&gt;
36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) [http://ml.wikipedia.org/wiki/സാഹിത്യവാരഫലം സാഹിത്യവാരഫലം]  ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും.  മലയാളനാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്. മലയാളനാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതല്‍ യൂറോപ്പുവരെയും, ആഫ്രിക്ക മുതല്‍ ജപ്പാന്‍ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി.  [http://en.wikipedia.org/wiki/Pablo_Neruda പാബ്ലോ നെരൂദ], [http://en.wikipedia.org/wiki/Gabriel_Garc%C3%ADa_M%C3%A1rquez മാര്‍ക്വേസ്], [http://en.wikipedia.org/wiki/Thomas_Mann തോമസ് മാന്‍], യസുനാരി കവബാത്ത തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതില്‍ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല. &lt;br /&gt;
&lt;br /&gt;
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ സാഹിത്യ വിമര്‍ശനത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല.  കലാപരമായി ഔന്നത്യമുള്ള രചനകള്‍ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യര്‍ത്ഥവ്യായാമങ്ങളാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.   സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി.&lt;br /&gt;
&lt;br /&gt;
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണന്‍ നായര്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ വരെയും നവ കവികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍ മൗലികതയുള്ള എഴുത്തുകാര്‍ ഇല്ലെന്നും [http://en.wikipedia.org/wiki/Tolstoy ടോള്‍സ്റ്റോയിയും] [http://en.wikipedia.org/wiki/Thomas_Mann തോമസ് മാനു]മായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സാഹിത്യകാരന്മാര്‍ ബഹുദൂരം സഞ്ചരിക്കേന്‍ടിയിരിക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു.&lt;br /&gt;
&lt;br /&gt;
== ജീവിത ശൈലി ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്തെ] സായാഹ്ന നടത്തക്കാര്‍ക്ക് പരിചിതനായിരുന്നു കൃഷ്ണന്‍ നായര്‍. [http://ml.wikipedia.org/wiki/ഇന്ത്യന്‍_കോഫീ_ഹൌസ്‌ ഇന്ത്യന്‍ കോഫി ഹൌസിലെ] പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററില്‍ സ്ഥിരം സന്ദര്‍ശകനും ഉപയുക്താവുമായിരുന്നു.&lt;br /&gt;
&lt;br /&gt;
== അംഗീകാരങ്ങള്‍ ==&lt;br /&gt;
&lt;br /&gt;
സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ (1977), ചിത്രശലഭങ്ങള്‍ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികള്‍ തുടങ്ങിയവ ഈ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. &lt;br /&gt;
&lt;br /&gt;
&amp;lt;!--&lt;br /&gt;
== കൃഷ്ണന്‍ നായരുടെ കൃതികള്‍ ==&lt;br /&gt;
&lt;br /&gt;
*വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ&lt;br /&gt;
*പനിനീര്‍ പൂ‍വിന്റെ പരിമളം പോലെ&lt;br /&gt;
*ശരത്കാല ദീപ്തി&lt;br /&gt;
*ഒരു ശബ്ദത്തിന്‍ രാഗം&lt;br /&gt;
*എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
*സാഹിത്യ വാരഫലം (25 വര്‍ഷത്തെ രചനകള്‍ ക്രോഡീകരിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു)&lt;br /&gt;
--&amp;gt;&lt;br /&gt;
&lt;br /&gt;
== മരണം ==&lt;br /&gt;
&lt;br /&gt;
ഫെബ്രുവരി 23, 2006-ല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. ന്യുമോണിയയും ഹൃദയത്തിലെ രക്ത തടസ്സവുമായിരുന്നു മരണ കാരണം.&lt;br /&gt;
&lt;br /&gt;
== [[പുസ്തകങ്ങളുടെ സൂചിക]] ==&lt;br /&gt;
&lt;br /&gt;
സായാഹ്ന ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന എം കൃഷ്ണന്‍ നായരുടെ പുസ്തകങ്ങളുടെ പട്ടിക മുകളില്‍ കാണിച്ച കണ്ണിയില്‍ ലഭ്യമാണ്.&lt;br /&gt;
&lt;br /&gt;
{{right|(ഈ ജീവചരിത്രക്കുറിപ്പിന് മലയാളം വിക്കിപ്പീഡിയയോട് കടപ്പാട്)}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1434</id>
		<title>എം കൃഷ്ണന്‍ നായര്‍</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=1434"/>
		<updated>2014-03-20T15:59:10Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
{{Infobox writer &amp;lt;!-- For more information see [[:Template:Infobox Writer/doc]]. --&amp;gt; &lt;br /&gt;
| name          = എം കൃഷ്ണന്‍ നായര്‍&lt;br /&gt;
| honorific_prefix = പ്രൊഫസ്സര്‍&lt;br /&gt;
| honorific_suffix = &lt;br /&gt;
| image         = File:150px-M-krishnan-nair.jpg&lt;br /&gt;
| image_size    = 150px&lt;br /&gt;
| alt           = &lt;br /&gt;
| caption       = &lt;br /&gt;
| native_name   =&lt;br /&gt;
| native_name_lang = മലയാളം&lt;br /&gt;
| pseudonym     = &lt;br /&gt;
| birth_name    = &lt;br /&gt;
| birth_date    = {{Birth date|1923|3|3}}&lt;br /&gt;
| birth_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| death_date    = {{Death date and age|2006|2|23|1923|3|3}} &lt;br /&gt;
| death_place   =  &amp;lt;br/&amp;gt;[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| resting_place =  [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| occupation    = അദ്ധ്യാപകന്‍, നിരൂപകന്‍&lt;br /&gt;
| language      = മലയാളം&lt;br /&gt;
| nationality   = ഇന്ത്യ&lt;br /&gt;
| ethnicity     = കേരളം&lt;br /&gt;
| religion = ഹിന്ദു&lt;br /&gt;
| citizenship   = ഭാരതീയന്‍ &lt;br /&gt;
| education     = എം.എ.&lt;br /&gt;
| alma_mater    = &lt;br /&gt;
| period        = &lt;br /&gt;
| genre         = &lt;br /&gt;
| subject       = മലയാളം&lt;br /&gt;
| movement      = &lt;br /&gt;
| notableworks  = സാഹിത്യവാരഫലം&amp;lt;br/&amp;gt;എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
| spouse        = ജെ വിജയമ്മ&lt;br /&gt;
| partner       = &lt;br /&gt;
| children      = &lt;br /&gt;
| relatives     = &lt;br /&gt;
| awards        = ഗോയങ്ക അവാര്‍ഡ്&lt;br /&gt;
| signature     = &lt;br /&gt;
| signature_alt = &lt;br /&gt;
| module        =&lt;br /&gt;
| website       = &amp;lt;!-- www.example.com --&amp;gt;&lt;br /&gt;
| portaldisp    = &lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
== ആദ്യ കാലം ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്ത്] വി കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി  1923 മാര്‍ച്ച് 3നു ശ്രീ എം കൃഷ്ണന്‍ നായര്‍ ജനിച്ചു. സ്കൂള്‍‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം [http://ml.wikipedia.org/wiki/യൂണിവേഴ്സിറ്റി_കോളജ് യൂണിവേഴ്സിറ്റി കോളജില്‍] നിന്ന് [http://ml.wikipedia.org/wiki/മലയാളം മലയാളത്തില്‍] ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. [http://ml.wikipedia.org/wiki/എറണാകുളം എറണാകുളം] [http://ml.wikipedia.org/wiki/മഹാരാജാസ്_കോളജ് മഹാരാജാസ് കോളജില്‍] നിന്നു മലയാള വിഭാഗം തലവനായി  വിരമിച്ചു.&lt;br /&gt;
&lt;br /&gt;
== [[സാഹിത്യവാരഫലം]] ==&lt;br /&gt;
&lt;br /&gt;
36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) [http://ml.wikipedia.org/wiki/സാഹിത്യവാരഫലം സാഹിത്യവാരഫലം]  ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും.  മലയാളനാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്. മലയാളനാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതല്‍ യൂറോപ്പുവരെയും, ആഫ്രിക്ക മുതല്‍ ജപ്പാന്‍ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി.  [http://en.wikipedia.org/wiki/Pablo_Neruda പാബ്ലോ നെരൂദ], [http://en.wikipedia.org/wiki/Gabriel_Garc%C3%ADa_M%C3%A1rquez മാര്‍ക്വേസ്], [http://en.wikipedia.org/wiki/Thomas_Mann തോമസ് മാന്‍], യസുനാരി കവബാത്ത തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതില്‍ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല. &lt;br /&gt;
&lt;br /&gt;
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ സാഹിത്യ വിമര്‍ശനത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല.  കലാപരമായി ഔന്നത്യമുള്ള രചനകള്‍ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യര്‍ത്ഥവ്യായാമങ്ങളാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.   സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി.&lt;br /&gt;
&lt;br /&gt;
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണന്‍ നായര്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ വരെയും നവ കവികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍ മൗലികതയുള്ള എഴുത്തുകാര്‍ ഇല്ലെന്നും [http://en.wikipedia.org/wiki/Tolstoy ടോള്‍സ്റ്റോയിയും] [http://en.wikipedia.org/wiki/Thomas_Mann തോമസ് മാനു]മായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സാഹിത്യകാരന്മാര്‍ ബഹുദൂരം സഞ്ചരിക്കേന്‍ടിയിരിക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു.&lt;br /&gt;
&lt;br /&gt;
== ജീവിത ശൈലി ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്തെ] സായാഹ്ന നടത്തക്കാര്‍ക്ക് പരിചിതനായിരുന്നു കൃഷ്ണന്‍ നായര്‍. [http://ml.wikipedia.org/wiki/ഇന്ത്യന്‍_കോഫീ_ഹൌസ്‌ ഇന്ത്യന്‍ കോഫി ഹൌസിലെ] പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററില്‍ സ്ഥിരം സന്ദര്‍ശകനും ഉപയുക്താവുമായിരുന്നു.&lt;br /&gt;
&lt;br /&gt;
== അംഗീകാരങ്ങള്‍ ==&lt;br /&gt;
&lt;br /&gt;
സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ (1977), ചിത്രശലഭങ്ങള്‍ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികള്‍ തുടങ്ങിയവ ഈ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. &lt;br /&gt;
&lt;br /&gt;
&amp;lt;!--&lt;br /&gt;
== കൃഷ്ണന്‍ നായരുടെ കൃതികള്‍ ==&lt;br /&gt;
&lt;br /&gt;
*വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ&lt;br /&gt;
*പനിനീര്‍ പൂ‍വിന്റെ പരിമളം പോലെ&lt;br /&gt;
*ശരത്കാല ദീപ്തി&lt;br /&gt;
*ഒരു ശബ്ദത്തിന്‍ രാഗം&lt;br /&gt;
*എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
*സാഹിത്യ വാരഫലം (25 വര്‍ഷത്തെ രചനകള്‍ ക്രോഡീകരിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു)&lt;br /&gt;
--&amp;gt;&lt;br /&gt;
&lt;br /&gt;
== മരണം ==&lt;br /&gt;
&lt;br /&gt;
ഫെബ്രുവരി 23, 2006-ല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. ന്യുമോണിയയും ഹൃദയത്തിലെ രക്ത തടസ്സവുമായിരുന്നു മരണ കാരണം.&lt;br /&gt;
&lt;br /&gt;
== [[പുസ്തകങ്ങളുടെ സൂചിക]] ==&lt;br /&gt;
&lt;br /&gt;
സായാഹ്ന ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന എം കൃഷ്ണന്‍ നായരുടെ പുസ്തകങ്ങളുടെ പട്ടിക മുകളില്‍ കാണിച്ച കണ്ണിയില്‍ ലഭ്യമാണ്.&lt;br /&gt;
&lt;br /&gt;
{{right|(ഈ ജീവചരിത്രക്കുറിപ്പിന് മലയാളം വിക്കിപ്പീഡിയയോട് കടപ്പാട്)}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1991_01_13&amp;diff=1235</id>
		<title>സാഹിത്യവാരഫലം 1991 01 13</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1991_01_13&amp;diff=1235"/>
		<updated>2014-03-16T05:33:31Z</updated>

		<summary type="html">&lt;p&gt;Rishi: /* വിശ്വസാഹിത്യത്തില്‍ നിന്ന് */&lt;/p&gt;
&lt;hr /&gt;
&lt;div&gt;----&lt;br /&gt;
{{center|⟀ [[സാഹിത്യവാരഫലം]] &amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp; ⟀ [[കലാകൗമുദി]] &amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;  ⟀ [[എം കൃഷ്ണന്‍ നായര്‍]]}} &lt;br /&gt;
----&lt;br /&gt;
[[File:AnnaAkhmatova.jpg|thumb|left|alt=caption|അന്ന ആഹ്‌മാതവ]]&lt;br /&gt;
ʻʻആരെങ്കിലും മരിക്കുമ്പോള്‍ അയാളുടെ ചിത്രങ്ങള്‍ക്കു മാറ്റം വരുന്നു. അയാളുടെ കണ്ണുകള്‍ വേറൊരുവിധത്തിലാണ് നോക്കുന്നത്. ചുണ്ടുകള്‍ മറ്റൊരുരീതിയില്‍ പുഞ്ചിരിപൊഴിക്കുന്നു. ഒരു കവിയുടെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞതിനുശേഷം തിരിച്ചെത്തിയപ്പോള്‍ ഞാനതു മനസ്സിലാക്കി. അതിനുശേഷം ഞാന്‍ പലപ്പോഴും ഇതു ശരിയാണോ എന്നു നോക്കിയിട്ടുണ്ട്. എന്റെ സിദ്ധാന്തം സ്ഥിരീകരിക്കപ്പെട്ടുˮ. റഷ്യയിലെ കവിയത്രി [http://en.wikipedia.org/wiki/Anna_Akhmatova അന്ന ആഹ്‌മാതവ] (Anna Akhmatova 1888–1966 അന്ന ആന്ദ്രേവ്ന ഗോറിയങ്കോ എന്നതു ശരിയായ പേര്. ആഹ്‌മാതവ തൂലികാനാമം) എഴുതിയ ഒരു കാവ്യത്തിന്റെ ആശയമാണിത്. എന്തുകൊണ്ടാണു മരിച്ചവരുടെ ചിത്രങ്ങള്‍ക്കു മാറ്റം വരുന്നത്? നോട്ടം തന്നെ ധിഷണാപരമായ പ്രവര്‍ത്തനമാണ്. വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ സമ്മിശ്രങ്ങളായ വികാരവിചാരങ്ങളോടുകൂടിയാവും നമ്മള്‍ അയാളെ നോക്കുക. മകനായാല്‍പ്പോലും പലപ്പോഴും ദേഷ്യത്തോടെ അവന്റെ പ്രവര്‍ത്തികളെ അച്ഛനു വീക്ഷിക്കേണ്ടി വരും. അതേസമയം അവനെ സ്നേഹിക്കുകയും ചെയ്യും. മകന്‍ മരിക്കട്ടെ. സ്നേഹമെന്ന വികാരമേ ശേഷിക്കൂ. അവന്റെ നന്മകളെക്കുറിച്ചു മാത്രമേ വിചാരിക്കാനാവൂ. ചിത്രദര്‍ശനവും ധിഷണാസംബന്ധിയായ പ്രക്രിയയായതുകൊണ്ട് നന്മയാര്‍ന്ന സ്വന്തം വിചാരവികാരങ്ങള്‍ കൊണ്ട് ദ്രഷ്ടാവ്  ആ ചിത്രത്തെ പൊതിയുന്നു. അപ്പോള്‍ കണ്ണുകള്‍ക്കു മാറ്റം, മന്ദസ്മിതത്തിനു മാറ്റം. ഈ തത്ത്വമാണെന്നു തോന്നുന്നു അന്ന അഹ്‌മതവ കാവ്യത്തിലൂടെ ആവിഷ്കരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ഹാസ്യസാഹിത്യകാരനായ ശ്രീ. പി. സുബ്ബയ്യപിളളയുടെ മകന്‍ യുവാവായിരിക്കെ ഹൃദയാഘാതത്താല്‍ മരിച്ചു. ആ ചെറുപ്പക്കാരന്റെ ചിത്രം ʻകലാകൗമുദിʼയിലുണ്ട്. ആ ചിത്രത്തോടൊരുമിച്ച് സുബ്ബയ്യാപിള്ളയുടെ വിവരണവും. ഉടക്കുളി കൊണ്ട് ഹൃദയത്തെ വലിച്ചാല്‍ എത്ര കണ്ടു വേദനയുണ്ടാകുമോ അത്രയും വേദന എനിക്ക് ഉളവാക്കി അദ്ദേഹത്തിന്റെ വസ്തു സ്ഥിതികഥനം. മരണത്തിനു ശേഷം വ്യക്തിയുടെ ചിത്രങ്ങള്‍ക്കു മാറ്റം വരുമെന്ന് കവയിത്രി എഴുതിയത് ഇവിടെ ചേരുമെന്നു തോന്നുന്നില്ല. കാരണം മകന്‍ ജീവിച്ചിരുന്നപ്പോള്‍ ആ ചെറുപ്പക്കാരനെക്കുറിച്ച് അച്ഛന് എന്തു തോന്നിയിരുന്നുവോ ആ തോന്നല്‍ തന്നെയാണ് ഇപ്പോഴുമെന്ന് നമ്മെക്കൊണ്ടു പറയിക്കുന്ന രീതിയിലാണ് ഈ രചന. ʻമാനസം കല്ലുകൊണ്ടല്ലാതെയുള്ളൊരുʼ ഏതൊരു മനുഷ്യനും ഇതു വായിച്ചാല്‍ കണ്ണീര്‍ പൊഴിക്കും. ഹൃദയത്തുടിപ്പോടെ, കണ്ണീരൊഴുക്കോടെയാണ് ഞാനിത് വായിച്ചവസാനിപ്പിച്ചത്. മരണം നടന്നു കഴിഞ്ഞാല്‍ തത്ത്വചിന്തകൊണ്ട് ശോകത്തെ അണകെട്ടിനിറുത്താന്‍ ശ്രമിക്കരുത്. ദുഃഖിക്കുന്ന വ്യക്തിക്കു മനസ്സിനു ശാന്തിയുണ്ടാകട്ടെ എന്നു മാത്രമേ നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടതുള്ളൂ. സുബ്ബയ്യാപിള്ളയ്ക്കു ആ ശാന്തത കൈവരട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.&lt;br /&gt;
{{***}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
: He laid flowers on his cheap coffin,&lt;br /&gt;
: lovely white flowers, very much in keeping &lt;br /&gt;
: with his beauty, his twenty two years&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|([http://en.wikipedia.org/wiki/C._P._Cavafy C. P. Cavafy])}}&lt;br /&gt;
&lt;br /&gt;
==ഫാൾസിസം==&lt;br /&gt;
&lt;br /&gt;
അനുവാചകനെ ഈശ്വരപുത്രനായ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന എന്റെ മര്യാദകേടിനു വായനക്കാരോടു ഞാന്‍ മാപ്പു ചോദിക്കട്ടെ. ഒരലങ്കാര പ്രയോഗത്തിനു വേണ്ടി മാത്രമാണ് ഈ സാഹസിക്യം. ഉത്കൃഷ്ടമായ സാഹിത്യകൃതി വായിക്കുന്ന വേളയില്‍ സഹൃദയന്‍ വിശുദ്ധിയാര്‍ജ്ജിക്കുന്നു. അതിന്റെ പേരിലാണ് ഈ ഔപമ്യം. ജൂഡിയയില്‍ പോകാന്‍ സന്നദ്ധനായ യേശുവിനോടു ശിഷ്യന്മാര്‍ ചോദിച്ചു:- ʻʻThe Jews there were wanting to stone you. Are you going there again?ˮ &amp;amp;mdash; അവിടത്തെ ജൂതന്മാര്‍ അങ്ങയെ കല്ലെറിയാന്‍ ആഗ്രഹിച്ചവരാണ്. അങ്ങോട്ടേക്കാണോ വീണ്ടും പോകുന്നത്? കുങ്കുമം വാരിക തുറന്നയുടനെ കണ്ട ʻഹാപ്പി ക്രിസ്തുമസ്ʼ (ഹാപ്പി ക്രിസ്മസ് എന്നു വേണം) എന്ന ചെറുകഥ വായിക്കാനാരംഭിച്ച എന്നോട് മനസ്സിലിരുന്ന് ആരോ ചോദിച്ചു: ʻʻകല്ലേറുവാങ്ങാന്‍ പോകുകയാണോ?ˮ രണ്ടും കല്പിച്ച് ഞാന്‍ പോയി. കലാരാഹിത്യത്തിന്റെ കല്ലേറുകൊണ്ട് മുഖമാകെ മുറിഞ്ഞു. ചോരയൊലിക്കുന്ന മുഖം കാണിച്ചുകൊണ്ട് ഞാനിത് എഴുതുകയാണ്.&lt;br /&gt;
&lt;br /&gt;
ഈ ചെറുകഥയെഴുതിയ രമ മേനോന് ഒരു പഴഞ്ചന്‍ വിഷയമേ കൈകാര്യം ചെയ്യാനുള്ളൂ. അച്ഛനമ്മമാര്‍ എന്തെന്നില്ലാതെ സ്നേഹിച്ചിരുന്ന മകന്റെ നന്ദികേട്. രണ്ടുവര്‍ഷമായിട്ടും വീട്ടില്‍ വരാത്ത മകന്‍ ക്രിസ്മസിനെങ്കിലും വന്നെത്തുമെന്ന് അച്ഛനമ്മമാര്‍ വിചാരിക്കുന്നു. നന്ദികെട്ടവന്‍ വരുന്നില്ല. ʻഈശ്വരവിചാരʼ ത്തില്‍ അവര്‍ മുഴുകുമ്പോള്‍ കഥ പര്യവസാനത്തിലെത്തുന്നു.&lt;br /&gt;
&lt;br /&gt;
നിത്യജീവിത്തിലുള്ളതെല്ലാം അതേ മട്ടില്‍ പകര്‍ത്തിവച്ചാല്‍ ജനിക്കുന്നതു റിയലിസ്സമല്ല, ഫാൾസിസമാണ്. നിത്യജീവിതസത്യത്തിനു നൂതനാകാരം നല്കി നൂതനാനുഭവം സൃഷ്ടിക്കുമ്പോഴാണ് കലയുടെ ഉദ്ഭവം. അപ്പോഴാണ് രചനയ്ക്കു മാന്ത്രികസ്വഭാവമുണ്ടാകുന്നത്. ഈ പ്രക്രിയ രമാ മേനോന് അറിഞ്ഞുകൂടാ. പണ്ട് ഒരു ഭടന്‍ വള്ളത്തില്‍ യാത്രചെയ്യുകയായിരുന്നു. നദിയുടെ മധ്യഭാഗത്ത് എത്തിയപ്പോള്‍ അയാളുടെ വാള് വെള്ളത്തില്‍ വീണുപോയി. ഭടനുടനെ വള്ളത്തില്‍ ഒരടയാളമിട്ട് ഇവിടെ വച്ചാണ് വാളു വീണതെന്നു പറഞ്ഞു. വള്ളം കരയിലടുത്തപ്പോള്‍ ആഴമില്ലാത്ത ആറ്റിലിറങ്ങിനിന്ന് വള്ളത്തിലിട്ട അടയാളത്തിന്റെ നേരേതാഴെ അയാള്‍ വാള് അന്വേഷിച്ചു തുടങ്ങി. രമാ മേനോന്‍ ആദ്യത്തെ കഥയെഴുതിയപ്പോള്‍തന്നെ വാള് നദിയുടെ ആഴത്തില്‍ താണുപോയി. കരയിലടുത്തതിനുശേഷം മുട്ടുവരെയെത്തുന്ന വെള്ളത്തിലിറങ്ങി നിന്നു ʻവാളെവിടെʼ എന്നു ചോദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.&lt;br /&gt;
&lt;br /&gt;
==ചോദ്യം, ഉത്തരം==&lt;br /&gt;
&lt;br /&gt;
ʻʻഔദ്ധ്യത്യമുള്ളവരെ എങ്ങനെ തിരിച്ചറിയാം?ˮ&lt;br /&gt;
::ʻʻഅങ്ങനെയുള്ളവരോടു സംസാരിക്കുമ്പോള്‍ അവരെക്കുറിച്ചു തന്നെ നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ അവര്‍ മനസ്സിരുത്തി എല്ലാം കേള്‍ക്കും. കേട്ടുകൊണ്ടിരിക്കെ അവരുടെ മുഖം തിളങ്ങും. കണ്ണുകള്‍ക്കു കൂടുതല്‍ പ്രകാശമുണ്ടാവും. എപ്പോള്‍ നിങ്ങള്‍ മറ്റുകാര്യങ്ങളിലേക്കു തിരിയുമോ അപ്പോള്‍ അവര്‍ കോട്ടുവായിടും.ˮ&lt;br /&gt;
&lt;br /&gt;
ʻʻനുണപറഞ്ഞ് സ്നേഹിതന്മാരെ ശത്രുക്കളാക്കി മാറ്റുന്നവരെക്കുറിച്ച് എന്തുപറയുന്നു?ˮ&lt;br /&gt;
::ʻʻഅവര്‍ (അപവാദികള്‍) കൊലപാതികളെക്കാള്‍ ഹീനന്മാരാന്. സ്വന്തം വീട്ടിലെ ഏതോ ഹീനകൃത്യങ്ങള്‍ കണ്ട് ഒന്നും ചെയ്യാനാവാതെ ദോഷം മറ്റു വ്യക്തികളുടെ നേര്‍ക്കു തിരിച്ചുവിടുന്നതിന്റെ ഫലമായാണ് അപവാദ കൗതുകം.ˮ&lt;br /&gt;
&lt;br /&gt;
ʻʻബ്രിട്ടിഷുകാര്‍ ഇന്ത്യ ഭരിച്ചകാലത്ത് ഏതു സര്‍ക്കാരെഴുത്തിന്റെ അവസാനത്തും I am your most obedient servent എന്നെഴുതി ഒപ്പിടുമായിരുന്നു ഉദ്യോഗസ്ഥന്മാര്‍. ഇപ്പോള്‍ yours faithfully എന്നും. നന്നായില്ലേ ഈ മാറ്റം?ˮ&lt;br /&gt;
::ʻʻപണ്ടും ഇക്കാലത്തും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരോട് I am your most obedient servent എന്നു യഥാക്രമം പറഞ്ഞു, പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് സര്‍ക്കാര്‍ മേഖലകളില്‍ നിന്നെങ്കിലും അതെടുത്തു മാറ്റാമെന്നു നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ തിരുമാനിച്ചു. നന്നായി. എന്നിട്ടും ഭാര്യമാര്‍  yours faithfully എന്നു പറയുന്നില്ല. ʻ കലികാലവൈഭവംʼ എന്നു സി. വി. രാമന്‍പിള്ള പറഞ്ഞില്ലേ.ˮ&lt;br /&gt;
&lt;br /&gt;
ʻʻഅടുത്തജന്മം സായിപ്പായി ജനിക്കുമോ നിങ്ങള്‍? സായിപ്പിന്റെ കൃതികളല്ലേ നിങ്ങള്‍ക്കിഷ്ടം?ˮ&lt;br /&gt;
:: ʻʻഅടുത്തജന്മമുണ്ടെങ്കില്‍ കേരളീയനായി ജനിക്കാനാന് എനിക്കു താല്‍പ്പര്യം. എങ്കിലേ എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടേയും ചങ്ങമ്പൂഴയുടേയും കവിത വായിക്കാന്‍ പറ്റൂ.ˮ&lt;br /&gt;
&lt;br /&gt;
ʻʻശിവഗിരിയില്‍ നിങ്ങള്‍ പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ വിവരമില്ലാത്ത കുറെ പിള്ളേര്‍ നിങ്ങളുടെ ചുറ്റും കൂടി ഓട്ടോഗ്രാഫ് വാങ്ങുന്നതു കണ്ടു. നിങ്ങള്‍ അത്രയ്ക്കു വലിയ ആളോ?ˮ&lt;br /&gt;
::ʻʻഅയ്യോ ഒട്ടും വലിയ ആളല്ല. കുട്ടികള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഒപ്പിട്ടുകൊടുത്തു എന്നേയുള്ളൂ. പിന്നെ നിങ്ങളെ അവര്‍ കണ്ടില്ല. കണ്ടെങ്കില്‍ തിരുവനന്തപുരത്തെ ഫിങ്കര്‍ പ്രിന്റ് ബ്യൂറോയില്‍ സൂക്ഷിക്കാനായി നിങ്ങളുടെ വിരലടയാളം കുട്ടികള്‍ എടുത്തേനേ.ˮ&lt;br /&gt;
&lt;br /&gt;
==എന്‍.എസ്. മാധവന്‍== &lt;br /&gt;
&lt;br /&gt;
[[File:PeterHandke.jpg|thumb|right|alt=caption|പേറ്റര്‍ ഹന്‍ഡ്കെ]]&lt;br /&gt;
[http://en.wikipedia.org/wiki/Peter_Handke പേറ്റര്‍ ഹന്‍ഡ്കെ] എന്ന ഓസ്ട്രിയന്‍ സാഹിത്യകാരന്റെ The Goalieʼs Anuxjety at the Penality Kick എന്ന നോവലാണ് അദ്ദേഹത്തിന് മഹായശസ്സ് നേടിക്കൊടുത്തത്. യോസഫ് ബ്ളൊക്ക് എന്നൊരു തൊഴിലാളി കാരണമൊന്നും കൂടാതെ ഒരു സ്ത്രീയെ കൊന്നിട്ട് പോലീസില്‍ നിന്നും സമുദായത്തില്‍നിന്നും ഒളിച്ചോടുന്നതിനെ ചിത്രീകരിക്കുന്ന ഈ നോവല്‍ അസ്തിത്വവാദികളുടെ വിരാഗാവസ്ഥയ്ക്ക് (alienation) മതിയായ ഉദാഹരണമായിട്ടുണ്ട്. ഈ നോവലിന്റെ അവസാനത്തെ ഭാഗം നമ്മുടെ അവധാനത്തിന് വിഷയീഭവിക്കേണ്ടതാണ്. ബ്ളൊക്ക് ഫുട്ബോള്‍ കളികാണാന്‍ പോകുന്നു. പെനല്‍റ്റി കിക്കിനുള്ള വിസെല്‍ (whistle) കേട്ടു. ഗോളി ആലോചിക്കുകയാണ്. ഏതു മൂലയിലേക്കു പന്തടിക്കണമെന്ന്. ഗോളി വിചാരിച്ചതെന്തെന്ന് പന്തടിക്കുന്നവനും ഊഹിക്കുന്നുണ്ടാവും. അതുകൊണ്ട് പന്ത് മറ്റേ മൂലയിലേക്ക് അടിക്കപ്പെടും എന്നു ഗോളിയുടെ ചിന്ത. ഇതു മനസ്സിലാക്കി ഷ്യൂട്ടു ചെയ്യുന്നവന്‍ പതിവുള്ള മൂലയിലേക്ക് പന്തടിച്ചാലോ? പന്തടിക്കുന്നവന്‍ ഓടാന്‍ തുടങ്ങിയപ്പോള്‍, പന്തടിക്കുന്നതിനുമുമ്പ് താന്‍ ഏതു വശത്തിലേക്ക് ചരിയുമെന്ന് ഗോളി സ്വന്തം ശരീരം കൊണ്ട് അബോധാത്മകമായി പ്രകടിപ്പിക്കുന്നുവെന്നു ബ്ളൊക്ക് അടുത്തു നില്ക്കുന്നവനോടു പറഞ്ഞു. തിളങ്ങുന്ന മഞ്ഞ ഉടുപ്പുധരിച്ച ഗോളി ഒട്ടും അനങ്ങാതെ നിന്നു. പെനല്‍റ്റി കിക്കര്‍ പന്ത് അയാളുടെ കൈയിലേക്കു തന്നെ അടിച്ചു. സമകാലികജീവിതത്തിന്റെ സ്വഭാവമാകെ ഈ  പെനല്‍റ്റി കിക്കിലൂടെ പേറ്റര്‍ ഹന്‍ഡ് കെ പ്രത്യക്ഷമാക്കുന്നു.&lt;br /&gt;
&lt;br /&gt;
ഈ നോവലിന്റെ കഥകേട്ട ഗീവര്‍ഗ്ഗീസച്ചന്‍ &amp;amp;mdash; പണ്ടത്തെ ഫുട്ബോള്‍ കളിക്കാരന്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ ഒരു ദുഷ്ടനായ യുവാവില്‍നിന്നു രക്ഷിക്കാന്‍ വേണ്ടി അവനെ ഫുട്ബോള്‍ പോലെ അടിച്ചു തെറിപ്പിക്കുന്നു. [http://en.wikipedia.org/wiki/N._S._Madhavan ശ്രീ.എന്‍.എസ്.  മാധവന്‍] മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ʻഹിഗ്വിറ്റʼ എന്ന ഈ കഥയ്ക്കു ചാരുതയുണ്ട്. നവീനതയുണ്ട്. ആ പുതുമ എല്ലാ അംശങ്ങളിലും ദൃശ്യമാണ്. നീണ്ട സംഭവവര്‍ണ്ണനകളില്ല. കഥാപാത്രങ്ങളുടെ സ്വഭാവസവിഷേതകളുടെ വിസ്തരിച്ചുള്ള പ്രതിപാദനമില്ല. ഏതേത് അംശങ്ങളെ സൂചിപ്പിച്ചാല്‍ സംഭവത്തിന്റെയും സ്വഭാവത്തിന്റെയും പ്രതീതി ഉളവാകുമോ അവയെ മാത്രമേ കഥാകാരന്‍ സൂചിപ്പിക്കുന്നുള്ളൂ. ഹാസ്യം ഇക്കഥയുടെ രമണീയകം വര്‍ദ്ധിപ്പിക്കുന്നു. മറ്റു കഥാകാരന്മാരുടെ കഥകളില്‍ നിന്നുയരുന്ന ശബ്ദമല്ല മാധവന്റെ കഥയില്‍ നിന്ന് ഉയരുന്നത്.  &lt;br /&gt;
&lt;br /&gt;
==പരിപാകമില്ലായ്മ==&lt;br /&gt;
&lt;br /&gt;
ഞാനങ്ങു ഞെട്ടിപ്പോയി എന്ന പ്രസ്താവം നൂറിനു തൊണ്ണൂറ്റിയൊന്‍പതു തവണയും അത്യുക്തിയാവും. താല്‍കാലികമായി ഉണ്ടാകുന്ന വല്ലായ്മയെ സൂചിപ്പിക്കാനും കേള്‍ക്കുന്നവരെ ഒന്നു ഇംപ്രസ്സ് ചെയ്തു കൈയടിനേടാനും വേണ്ടിയുള്ള അതിശയോക്തിയാണത്. പക്ഷേ ശ്രീ. രാജശേഖരന്‍ ദേശാഭിമാനി വാരികയിലെഴുതിയ ʻʻമാരാരും മുണ്ടശ്ശേരിയും വൈലോപ്പിള്ളിയെ കണ്ടപ്പോള്‍ˮ എന്ന ലേഖനം വായിച്ചപ്പോള്‍ എനിക്കു നേരിയ തോതില്‍ ഞെട്ടല്‍ തന്നെയുണ്ടായി. ʻʻഎഴുത്തച്ഛനും ആശാനും വൈലോപ്പിള്ളിയും ചേര്‍ന്നത്രേ മലയാളകാവ്യ ചരിത്രത്തില്‍ സ്ഥായിയായി നിലകൊള്ളാന്‍ പോകുന്ന കവിത്രയ സങ്കല്പംˮ എന്ന രാജശേഖര വാക്യമാണ് എനിക്ക് ഷോക്ക് ഉണ്ടാക്കിയത്. നമ്മുടെ കവിത്രയസങ്കല്പം (ആധുനികമായത്) [http://en.wikipedia.org/wiki/Kumaranasan കുമാരനാശാന്‍], [http://en.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോള്‍], [http://en.wikipedia.org/wiki/Ulloor_S._Parameswara_Iyer ഉള്ളൂര്‍] ഇവരെ അവലംബിച്ചുള്ളതാണല്ലോ. രാജശേഖരന്‍ വള്ളത്തോളിനെയും ഉള്ളൂരിനെയും ഗളഹസ്തം ചെയ്തിട്ട് വൈലോപ്പിള്ളിയെ മഹാകവി കുമാരനാശാനു് സദൃശ്യനാക്കി കല്പിക്കുന്നു. ഉണ്ണായിവാരിയരെപ്പോലും അദ്ദേഹം ചവിട്ടി പുറന്തള്ളുന്നു.&lt;br /&gt;
&lt;br /&gt;
ഒരു ശബ്ദത്തില്‍ ഒരു രാഗം പാടുന്ന കവികളുണ്ട്. ഒരു ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടുന്ന കവികളുണ്ട്. പല ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടുന്ന കവികളുമുണ്ട്. [http://en.wikipedia.org/wiki/Swinburne സ്വിന്‍ബേണ്‍], വെര്‍ലേന്‍, [http://en.wikipedia.org/wiki/Changampuzha_Krishna_Pillai ചങ്ങമ്പുഴ] ഇവര്‍ ഒരു ശബ്ദത്തില്‍ ഒരു രാഗം തന്നെ പാടിയ കവികളാണ്. [http://en.wikipedia.org/wiki/Keats കീറ്റ്സും] [http://en.wikipedia.org/wiki/Percy_Bysshe_Shelley ഷെല്ലിയും] ഒരു ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടിയ കവികളത്രേ. എന്നാല്‍ [http://en.wikipedia.org/wiki/Vyasa വ്യാസന്‍], [http://en.wikipedia.org/wiki/Valmiki വാല്മീകി], [http://en.wikipedia.org/wiki/Homer ഹോമര്‍], [http://en.wikipedia.org/wiki/Shakespeare ഷെയ്ക്സ്പിയര്‍] ഇവര്‍ പല ശബ്ദങ്ങളില്‍ പല രാഗങ്ങള്‍ പാടിയ കവികളാണ്. അവരെയാണ് ഗ്രെയ്റ്റ് എന്നു വിശേഷിപ്പിക്കുന്നത്. രാജശേഖരന്റെ മഹാകവിയായ വൈലോപ്പിള്ളി നല്ല കാവ്യങ്ങള്‍ രചിച്ചു. പക്ഷേ അദ്ദേഹം ഒരു ശബ്ദത്തില്‍ ഒരു രാഗം മാത്രം പാടിയ കവിയാണ്. ഒരു ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടിയ കുമാരനാശാന് അദ്ദേഹം ഒരിക്കലും സദൃശ്യനാവുകയില്ല. എന്നല്ല അദ്ദേഹത്തിന്റെ അടുത്തുപോലും എത്തുകയില്ല.&lt;br /&gt;
&lt;br /&gt;
ഗ്രെയ്റ്റ്‌നെസ് &amp;amp;mdash; മഹത്വം &amp;amp;mdash; നിശ്ചയിക്കപ്പെടേണ്ടത് ശ്രേഷ്ഠതമായ കാവ്യഭാഷണത്താലാണ്. വിഷന്റെ സാന്ദ്രതയും ശൈലിയുടെ സാന്ദ്രതയും ആശയത്തിന്റെ സാന്ദ്രതയും ഒരുമിച്ചു ചേരുമ്പോഴാണ് ഈ ശ്രേഷ്ഠതമായ അവസ്ഥ സംജാതമാവുക. (അരവിന് ദ്ഘോഷിന്റെ അഭിപ്രായം).&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:വനം പ്രതിഭയം ശൂന്യം ത്ധില്ലികാഗണനാദിതം&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(മഹാഭാരതം)}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:നിഷ്പന്ദാസ്തരവഃ സര്‍വേ നിലീനാ മൃഗപക്ഷിണഃ&lt;br /&gt;
:നൈസേന തമസാ വ്യാപ്താ ദിശശ്ചരഘുനന്ദന&lt;br /&gt;
:ശനൈര്‍വിയൂജ്യതേ സന്ധ്യാ നദോനേത്രൈരിപാവൃതാം&lt;br /&gt;
:നക്ഷത്രതാരാഗഹനം ജ്യോതിര്‍ഭിരിവ ഭാസതേ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(വാത്മീകി രാമായണം)}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:തനുപ്രകാശേന വിചേയതാരകാ പ്രഭാതകല്പാ ശശിനേവ ശര്‍വരീ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(കാളിദാസന്‍)}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:Absent thee from felicity awhile&lt;br /&gt;
:And in this harsh world draw thy breath in pain&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(Shakespeare)}}&lt;br /&gt;
ഇവയൊക്കെ ശ്രേഷ്ഠതമായ കാവ്യ ഭാഷണങ്ങളായി അരവിന് ദ്ഘോഷ് എടുത്തു കാണിച്ചിട്ടുണ്ട്. നമ്മുടെ മഹാകവികളായ കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, ഇവര്‍ക്ക് എപ്പോഴും ഇമ്മട്ടില്‍ എഴുതാനാവില്ല. എങ്കിലും മഹാകവിത്വത്താല്‍ അവര് അനുഗ്രഹീതരായിരുന്നതുകൊണ്ട് ഈ കാവ്യഭാഷണം ചിലപ്പോള്‍ അവരും നിര്‍വ്വഹിക്കാറുണ്ട്.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:1) അന്തിമമാം മണമര്‍പ്പിച്ചടിവാന്‍&lt;br /&gt;
::മലര്‍കാക്കിലേ ഗന്ധവാഹനെ രഹസ്യമാര്‍ക്കറിയാവൂ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(കുമാരനാശാന്‍)}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:2) കാലമതിന്റെ കനത്തകരംകൊണ്ടു&lt;br /&gt;
::ലീലയാലൊന്നു പിടിച്ചുകുലുക്കിയാല്‍&lt;br /&gt;
::പാടേ പതറിക്കൊഴിഞ്ഞു പോം ബ്രഹ്മാണ്ഡ&lt;br /&gt;
::പാദപപ്പൂക്കളാം താരങ്ങള്‍ കൂടിയും&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(വള്ളത്തോള്‍)}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:3) പരാപരാതമന്‍ ഭക്തൃഭിഗമ്യന്‍ ഭവാനെയാര്‍ കാണ്‍മൂ&lt;br /&gt;
::ചരാചര പ്രേമാഞ്ജനമെഴുതിയ ചക്ഷുസ്സില്ലാഞ്ഞാൽ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(ഉള്ളൂർ)}}&lt;br /&gt;
ഇവ ഉദാഹരണങ്ങള്‍.&lt;br /&gt;
&lt;br /&gt;
[http://en.wikipedia.org/wiki/Vailoppilli വൈലോപ്പിള്ളി]യുടെ കാവ്യങ്ങളില്‍ ചിലതെല്ലാം സുന്ദരങ്ങളാണ്. പക്ഷേ, ഗ്രേയ്റ്റ്നെസ്സ് എന്ന ഗുണം അവയ്ക്കില്ല. മുകളില്‍ച്ചേര്‍ത്ത വരികള്‍ ഏതു തലത്തില്‍ നിന്ന് ഉദ്ഭവിച്ചുവോ ഏതു മണ്ഡലത്തിന് അവ പ്രാതിനിധ്യം വഹിച്ചുവോ ആ തലത്തില്‍ നിന്ന് ഉദ്ഭവിക്കുകയോ ആ മണ്ഡലത്തിനു പ്രാതിനിധ്യം വഹിക്കുകയോ ചെയ്യുന്നതല്ല വൈലോപ്പിള്ളിയുടെ കാവ്യങ്ങള്‍. കുമാരനാശാന്റെയും വള്ളത്തോളിന്റെയും കാവ്യങ്ങള്‍ക്കു സൗന്ദര്യവും മഹത്വവും ഉണ്ട്. വൈലോപ്പിള്ളിയുടെ ചില കാവ്യങ്ങള്‍ക്കു സൗന്ദര്യം മാത്രമേയുള്ളൂ. ഒരിടത്തും ശ്രേഷ്ഠതമായ കാവ്യഭാഷണം കാണാനുമില്ല. അതിനാല്‍ രാജശേഖരന്റെ മതം പരിപാകമുള്ള മനസ്സിന്റെ സന്തതിയല്ല. എഴുത്തച്ഛന്റെയും കുമാരനാശാന്റെയും പേരുകള്‍ പറഞ്ഞിട്ട് അതേ ശ്വാസത്തില്‍ വൈലോപ്പിള്ളി എന്നു പറയുന്നത് എഴുത്തച്ഛനെയും കുമാരനാശാനെയും അപമാനിക്കലാണ്. നിന്ദിക്കലാണ്.&lt;br /&gt;
{{***}}&lt;br /&gt;
ശ്രീ. കുഞ്ഞുണ്ണി കുങ്കുമം വാരികയില്‍ എഴുതുന്നു: വര്‍ഗ്ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നതുപോലെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നതും തെറ്റാണ്. ഉത്തരപദം ʻകരണʼമായി വരുമ്പോള്‍ വിശേഷത്തില്‍ ʻവത്ʼ പ്രത്യയം ചേരുകയില്ല. കുഞ്ഞുണ്ണി വിവരം കെട്ടവര്‍ക്കു വേണ്ടി അതെടുത്തു കാണിച്ചതില്‍ എനിക്കു അനല്പമായ സന്തോഷമുണ്ട്.&lt;br /&gt;
&lt;br /&gt;
==താഴത്തെനിലയിലേക്ക്==&lt;br /&gt;
&lt;br /&gt;
[[File:DinoBuzzati.jpg|thumb|left|alt=caption|ബുറ്റ്സാറ്റി]]&lt;br /&gt;
ഇറ്റലിയിലെ [http://en.wikipedia.org/wiki/Kafka കാഫ്‌ക] എന്നറിയപ്പെടുന്ന [http://en.wikipedia.org/wiki/Buzzati ബുറ്റ്സാറ്റി]യുടെ (Buzzati) Seven Floors എന്ന കഥ മാസ്റ്റര്‍പീസാണ്. രോഗി ഏഴുനിലയുള്ള ആശുപത്രിയിലെത്തി ഏഴാമത്തെ നിലയില്‍ കിടപ്പായി. തീരെച്ചെറിയ രോഗമുള്ളവര്‍ക്കാണ് ഏഴാമത്തെ നില. ആറാമത്തെ നില ചെറിയ രോഗമുള്ളവര്‍ക്ക്. ഗൗരവമായ രോഗമുള്ളവര്‍ക്ക് അഞ്ചാമത്തെ നില. അങ്ങനെ താഴോട്ടു പോകുന്തോറും രോഗികള്‍ക്കു ഗുരുതരാവസ്ഥ കൂടുതലാണെന്നു ഗ്രഹിക്കണം. ഓരോ നിലയിലെ ചികിത്സാക്രമവും വിഭിന്നമാണ്. ഓരോ ഡോക്ടര്‍ ഓരോ നിലയ്ക്കും. രോഗി ഏറ്റവും താഴെയുള്ള നിലയിലേക്കു നോക്കിയപ്പോള്‍ അവിടത്തെ ജന്നലുകള്‍ തുണി കൊണ്ടു മറച്ചിരിക്കുന്നതു കണ്ടു. മരിക്കാന്‍ പോകുന്നവരെ കിടത്തുന്ന സ്ഥലമാണ് താഴത്തെ നിലയെന്ന് അയാള്‍ ഒരാളില്‍ നിന്നും മനസ്സിലാക്കി. പത്തു ദിവസം കഴിഞ്ഞപ്പോള്‍ നേഴ്സ് വന്നു പറഞ്ഞു ഒരു സ്ത്രീക്കും രണ്ടു കുട്ടികള്‍ക്കും വേണ്ടി അയാള്‍ ആറാമത്തെ നിലയിലേക്കു പോയാല്‍ കൊള്ളാമെന്ന്; ഏഴാമത്തെ നിലയില്‍ ഒഴിഞ്ഞ മുറികള്‍ വേറെയില്ലാത്തതു കൊണ്ടാണ് അയാള്‍ക്ക് ആ അസൗകര്യമുണ്ടാക്കുന്നതെന്ന്. സ്ത്രീയും കുട്ടികളും പോയാല്‍ അയാള്‍ക്ക് ഉടനെ ഏഴാമത്തെ നിലയിലേക്കു തിരിച്ചു പോരാം. അയാള്‍ ആറാമത്തെ നിലയിലായി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രോഗത്തിന്റെ സ്വഭാവം പരിഗണിച്ച് അയാളെ അഞ്ചാമത്തെ നിലയിലേക്കു മാറ്റി. പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞു. അയാള്‍ക്കു വേണ്ട ഒരു മെഡിക്കല്‍ ഉപകരണം നാലാമത്തെ നിലയിലേയുള്ളൂ. മൂന്നുതവണ ദിവസവും ഇറങ്ങിക്കേറുന്നതിനേക്കാള്‍ നല്ലത് നാലാമത്തെ നിലയില്‍ തന്നെ പാര്‍ക്കുന്നതല്ലേ? രോഗം മാറിയാല്‍ ഉടനെ ഏഴാമത്തെ നിലയിലേക്കു തിരിച്ചുപോരാം. അതുകൊണ്ട് അയാള്‍ നാലാമത്തെ നിലയിലേക്കു പോയി. രോഗിക്ക് വരട്ടുചൊറി (eczema) ഉള്ളതു കൊണ്ടു മൂന്നാമത്തെ നിലയിലെ ചികിത്സയാണ് നല്ലതെന്നു ഡോക്ടര്‍ പറഞ്ഞു. ചികിത്സോപകരണവുമുണ്ട്. രോഗി മൂന്നാമത്തെ നിലയില്‍ കിടപ്പായി. അങ്ങനെയിരിക്കെ നേഴ്സ് വന്നു പറഞ്ഞു ആ നിലയിലെ ഡോക്ടര്‍മാര്‍ അവധിയില്‍ പോകുന്നെന്ന്. അതുകൊണ്ട് രണ്ടാമത്തെ നിലയില്‍ പോകുന്നതാണ് നല്ലത്. ഗത്യന്തരമില്ലാതെ അയാള്‍ അങ്ങോട്ടുപോയി. പതിഞ്ചുദിവസം കൂടി കടന്നു പോയി. ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ ഹെഡ് നേഴ്സും മറ്റു നേഴ്സുകളും കൂടി വന്ന് അയാളോട് പറഞ്ഞു: ʻʻനിങ്ങളെ താഴത്തെ നിലയില്‍ കൊണ്ടാക്കാനാണ് ഡോക്ടറുടെ ആജ്ഞ്ˮ എന്ന്. രോഗി ഭയന്നു ബഹളം കൂട്ടി. ʻʻഇവിടെ വേറെ ചില രോഗികള്‍ കൂടിയുണ്ട്. ബഹളം കൂട്ടരുത്ˮ അവരുടെ ആജ്ഞ. രോഗി വിറച്ചു. നിയന്ത്രിക്കാനാവാതെ അയാള്‍ നിലവിളിച്ചു. അതിന്റെ പ്രതിധ്വനി മുറിയിലുണ്ടായി. അയാള്‍ താഴത്തെ നിലയിലെ കട്ടിലില്‍ കിടന്നു. മുകളിലുള്ള ആറു നിലകളുടെ ഭാരം അയാളുടെ ശരീരത്തില്‍ അമരുകയാണ്. പക്ഷേ, ആ മുറി എന്താണ് ഇങ്ങനെ പെട്ടന്നു ഇരുളുന്നത്? അയാള്‍ തലതിരിച്ചു നോക്കിയപ്പോള്‍ പ്രകാശത്തെ പൂര്‍ണ്ണമായും തടഞ്ഞുകൊണ്ട് ജന്നലുകളിലെ കര്‍ട്ടന്‍  താഴുന്നതു കണ്ടു.&lt;br /&gt;
&lt;br /&gt;
സമകാലികമനുഷ്യന്റെ ഏകാന്തത, മരണമെന്ന പരമസത്യം. ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യം ഇവയെ കലാസുഭഗമായി ചിത്രീകരിക്കുന്ന കഥയാണിത്. ബുറ്റ്സാറ്റി കാഫ്‌കയെപ്പോലെ ജീനിയസ്സാണെന്നതില്‍ ഒരു സംശയവുമില്ല. &lt;br /&gt;
&lt;br /&gt;
ഞാന്‍ ഒരു രോഗവുമില്ലാത്തവനായിരുന്നു. ഒരിക്കല്‍ അങ്ങനെയിരിക്കെ ചെറിയ ഒരസുഖം പിടിപെട്ട് മലയാളത്തിലെ റീയലിസ്റ്റിക്ക് കഥാകാരന്മാര്‍ ശയിക്കുന്ന ഏഴാമത്തെ നിലയില്‍ ചെന്നു ചേര്‍ന്നു. ക്രമേണ എന്റെ കിടപ്പ് ആറ്, അഞ്ച്, നാല് എന്നീ നിലകളിലായി. മൂന്നാമത്തെ നിലയിലെത്തിയപ്പോള്‍ കൂട്ടുകാരായി ബോര്‍ഹെസിനെയും മറ്റ് ലാറ്റിനമേരിക്കന്‍ കഥാകാരന്മാരെയും അനുകരിക്കുന്ന രോഗികളുടെ കൂടെയായി എന്റെ കിടപ്പ്. രോഗം കൂടിയപ്പോള്‍ പൈങ്കിളിക്കഥാകാരന്മാര്‍ കിടക്കുന്ന രണ്ടാമത്ത നിലയിലേക്ക് എന്നെമാറ്റി. ഇതാ നേഴ്സ് വന്ന് അജ്ഞാപിക്കുന്നു ഏറ്റവും താഴെയുള്ള നിലയില്‍ പോയിക്കിടക്കാന്‍.  ഞാന്‍ നിലവിളിക്കുന്നു, ഞെട്ടുന്നു. എന്റെ രോദനത്തിന്റെ പ്രതിധ്വനികള്‍ തിരുവനന്തപുരത്ത് എവിടെയും കേള്‍ക്കാം. കിടക്കയില്‍ കിടന്നുകൊണ്ട് അടുത്ത ബെഡ്ഡിലേക്കു നോക്കിയപ്പോള്‍ കുങ്കുമം വാരികയിലെ ʻʻഒന്നാം നിലയ്ക്കുമപ്പുറംˮ എന്ന ചെറുകഥ എനിക്കു കാണത്തക്കവിധത്തില്‍ തുറന്നിട്ടിരിക്കുന്നു. കഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരി നല്ല വീടുവയ്ക്കാന്‍ കിഡ്നിയും ഒരു കണ്ണും വിറ്റുപോലും. അക്കഥ വായിച്ച് ഞാന്‍ വല്ലാതെ തേങ്ങി. അതാ പ്രകാശത്തെ പൂര്‍ണ്ണമായും മറച്ചുകൊണ്ട് ജന്നലുകളിലെ കര്‍ട്ടന്‍ താഴുന്നല്ലോ. &lt;br /&gt;
&lt;br /&gt;
==വിശ്വസാഹിത്യത്തില്‍ നിന്ന്==&lt;br /&gt;
&lt;br /&gt;
# ആവശ്യകതയില്‍ക്കവിഞ്ഞു വാഴ്ത്തപ്പെടുന്ന &amp;amp;mdash; ഒരു സെറിബ്രല്‍ (മസ്തിഷ്കപരമായ) കവിയാണ്  [http://en.wikipedia.org/wiki/Miroslav_Holub മീറോസ്ളാഫ് ഹോലൂബ്] (Miroslav Holub ചെക്കോസ്ളോവാക്യയിലെ കവി). അദ്ദേഹത്തിന്റെ അമ്പതിലധികം കാവ്യങ്ങള്‍ (ഇംഗ്ലീഷ് തര്‍ജ്ജ്മ) ഞാന്‍ വായിച്ചു. ഒന്നില്‍പ്പോലും ആവിഷ്കാരചാരുത കണ്ടില്ല. വികാര സ്ഫുടീകരണവുമില്ല. പക്ഷേ അതല്ല അദ്ദേഹത്തിന്റെ ഉപന്യാസങ്ങളുടെ സ്ഥിതി. ചിന്തോദ്ദീപകവും മൗലികവുമാണ് അദ്ദേഹത്തിന്റെ ഏതു പ്രബന്ധവും. The world in miniature എന്ന ഉപന്യാസത്തില്‍ അദ്ദേഹം പറയുന്നു, ഈ വിശാല പ്രപഞ്ചത്തെ ഹ്രസ്വാകാരമാക്കി പ്രദര്‍ശിപ്പിക്കാന്‍ നമുക്കെല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്ന്; അതൊരു ജന്മവാസനയാണെന്ന്. Hardly anyone stand to enjoy the beauty of a town square. The magic of all the moving pedestrains and historical clocks, the colourful cars struggling with signs and commands &amp;amp;mdash; but everyone is willing to stand for hours at a model of the same thing and admire the miracle it worked even though in real life it is ofter a miracle as well. മൃഗശാലയോ തീവണ്ടിപ്പാതയോ കൊച്ചുപട്ടണമോ ഉണ്ടാക്കിക്കളിക്കുന്ന കൊച്ചുകുട്ടിയും പ്രായമായവരുടെ ഹ്രസ്വാകാരനിര്‍മ്മാണവാസനയെ പ്രകടിപ്പിക്കുകയാണ്. The Dimension of the Present Movement and other essays &amp;amp;mdash; Miroslav Holub ￡4.99). [[File:Baudelaire.jpg|thumb|right|alt=caption|ബോദലേര്‍]]&lt;br /&gt;
# ഫ്രഞ്ച് കവി [http://en.wikipedia.org/wiki/Baudelaire ബോദലേറിന്റെ] മരണത്തിനു ശേഷം പ്രസിദ്ധപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ Intimate Journals. ജീവിത നിരീക്ഷണം ചെയ്ത് ആ കവി നടത്തുന്ന സാമാന്യവത്കരണങ്ങള്‍ രസാവഹങ്ങളാണ്.&lt;br /&gt;
## സ്ത്രീകള്‍ക്കു പള്ളിയില്‍ ചെല്ലാന്‍ അനുവാദം നല്കുന്നതു കണ്ട് ഞാന്‍ എപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ഈശ്വരനോട് അവര്‍ക്ക് ഏതു തരത്തിലാണ് സംഭാഷംണം നടത്താന്‍ കഴിയുക?&lt;br /&gt;
## ഉദ്യോഗസ്ഥന്‍ ആരുമാകട്ടെ. മന്ത്രിയോ തീയറ്റര്‍ മാനേജറോ പത്രാധിപരോ ആകട്ടെ. ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയായിരിക്കും അയാള്‍. പക്ഷേ മറ്റുള്ളവരില്‍ നിന്നു വേര്‍തിരിക്കുന്ന ഗുണം അയാള്‍ക്കു കാണുകയില്ല. ഉദ്യോഗം നോക്കാന്‍ വേണ്ടി മാത്രം ജനിക്കുന്ന സ്വത്വമില്ലാത്ത മൗലികതയില്ലാത്ത ആളായിരിക്കും ആ വ്യക്തി. &lt;br /&gt;
## മാന്യതയുള്ള ഒരുത്തനും വെറുപ്പോടു കൂടിയ ഞെട്ടലില്ലാതെ ഒരു വര്‍ത്തമാനപ്പത്രവും കൈയിലെടുക്കാന്‍ കഴിയുകയില്ല.&lt;br /&gt;
## മഹത്ത്വമുള്ള പ്രകൃതിയെ ഒരിക്കലും ദുഷിക്കരുത്. സ്തനങ്ങളില്ലാത്ത കാമുകിയെയാണ് പ്രകൃതി നിങ്ങള്‍ക്കു തരുന്നതെങ്കില്‍ ʻഇത്തരത്തിലുള്ള അരക്കെട്ടിനെ എനിക്കു സ്നേഹിക്കാമല്ലോʼ എന്നു പറഞ്ഞ് ദേവാലയത്തില്‍ പോയി ഈശ്വരനോടു കൃതജ്ഞത പ്രകാശിപ്പിക്കു. (Intimate Journals translated by Yon Christopher Isherwood with an introduction by T. S. Eliot, Picador Classics, ￡3.99)&lt;br /&gt;
&lt;br /&gt;
==അത്യുക്തി അസത്യമാണ്==&lt;br /&gt;
&lt;br /&gt;
ഹജൂര്‍ കച്ചേരിയിലാണ് എനിക്ക് ആദ്യമായി ജോലികിട്ടിയതെന്നു പലപ്പോഴും എഴുതിയിട്ടുണ്ടെല്ലോ. അക്കാലത്ത് ഒരു ദിവസം അവധിയെടുക്കേണ്ടിവന്നപ്പോള്‍ As I am unwell എന്ന് എഴുതി അസിസ്റ്റന്റ് സെക്രട്ടറിയുടെ കൈയില്‍ അപേക്ഷകൊടുത്തപ്പോള്‍ unwell എന്ന് എഴുതരുതെന്നും  As I am not feeling well എന്നെഴുതണമെന്നും അദ്ദേഹം അറിയിച്ചു. എന്താണ് unwell എന്ന പദത്തിന്റെ തെറ്റ് എന്നു ഞാന്‍ ചോദിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് ഓരോ മാസത്തിലും നാലുദിവസത്തേക്കു എഴുതാവുന്ന വാക്കാണതെന്ന് അദ്ദേഹം പറഞ്ഞു. ഞാനതു വിശ്വസിക്കുകയും ചെയ്തു. ഇപ്പോള്‍ എത്രയെത്ര ഇംഗീഷ് പുസ്തകങ്ങളില്‍ ʻസുഖമില്ലായ്മʼ എന്ന അര്‍ത്ഥത്തില്‍ unwell പ്രയോഗിച്ചിരിക്കുന്നു. അസിസ്റ്റന്റ് സെക്രട്ടറി അന്നു പറഞ്ഞത് തെറ്റ്. menstruation എന്ന വാക്കിനു ന്യൂനോക്തി നല്കിയതാണ് unwell എന്ന പദം. ആരോ അങ്ങനെ വരുത്തിയ ന്യൂനോക്തി ആ അസിസ്റ്റന്റ് സെക്രട്ടറിയും വിശ്വസിച്ചു എന്നു കരുതിയാല്‍ മതി. &lt;br /&gt;
&lt;br /&gt;
എന്നാല്‍ [http://en.wikipedia.org/wiki/Simone_de_Beauvoir സീമോന്‍ ദെ ബോവ്വാറിന്റെ] The Second Sex എന്ന പുസ്തകത്തില്‍ ആര്‍ത്തവത്തെ വര്‍ണ്ണിച്ചിരിക്കുന്നതു വായിച്ചപ്പോള്‍ എനിക്ക് അറപ്പും വെറുപ്പും ഉണ്ടായി. സ്ത്രീകള്‍ക്കു പ്രകൃതി നല്കിയ ഒരു ʻഫങ്ങ്ഷന്‍ʼ. അതില്‍ അറപ്പു തോന്നാനോ  വെറുപ്പു തോന്നാനോ ഒന്നുമില്ല. പക്ഷേ സ്ത്രീയായ സീമോന്‍ അത്യുക്തി കലര്‍ന്ന വര്‍ണ്ണനത്തിലൂടെ ആര്‍ത്തവത്തെ ജുഗുപ്സാവഹമാക്കിക്കളഞ്ഞു. ഈ അത്യുക്തി അല്ലെങ്കില്‍ സ്ഥൂലീകരണം നിന്ദ്യമാണ്. കാരണം അത് കള്ളമാണ് എന്നത്രേ.&lt;br /&gt;
&lt;br /&gt;
നമ്മുടെ എഴുത്തുകാര്‍ക്ക് അത്യുക്തി പ്രേമഭാജനമാണ്. നൂറ് ആളുകള്‍ കൂടിയ ഒരു സമ്മേളനത്തെ ʻമനുഷ്യമഹാസമുദ്രംʼ എന്നേ അവര്‍ വിശേഷിപ്പിക്കൂ. ഫിലിം സ്റ്റാര്‍ സത്യന്‍ മരിച്ചു. ഭേദപ്പെട്ട ഒരഭിനേതാവ് മാത്രമല്ലേ അദ്ദേഹം? പക്ഷേ അക്കാലത്തെ പത്രങ്ങളിലെല്ലാം ʻയുഗപ്രഭാവനായ സത്യന്‍ʼ എന്നാണ് അച്ചടിച്ചു വന്നത്. ജോസഫ് മുണ്ടശ്ശേരി അതുപോലെ ഭേദപ്പെട്ട ഒരു നിരൂപകന്‍ മാത്രമായിരുന്നു. നിരൂപണം വികസിച്ച ഇക്കാലത്ത് അദ്ദേഹത്തിന്റെ കൃതികള്‍ക്കു മുന്‍പുണ്ടായിരുന്ന മൂല്യമില്ലതാനും. എന്നിട്ടും ശ്രീ.വി.യൂ. സുരേന്ദ്രന്‍ ʻയുഗപ്രഭാവനായ മുണ്ടശ്ശേരി മാസ്റ്റര്‍ʼ എന്ന് തലക്കെട്ടിന് ലേഖനമെഴുതിയിരിക്കുന്നു ജനയുഗം വാരികയില്‍. ʻʻമുണ്ടശ്ശേരി മാസ്റ്റര്‍ അഴിച്ചുവിട്ട കൊടുങ്കാറ്റിന്റെ മാറ്റൊലി കേട്ടുണര്‍ന്നവരാണ് ഇന്നത്തെ തലമുറˮ എന്നും പ്രബന്ധത്തില്‍ ഒരിടത്ത് അദ്ദേഹം കാച്ചിയിരിക്കുന്നു. സുരേന്ദ്രന്റെ സാഹിത്യാഭിരുചിക്കുള്ള തകരാറിനെയും സാഹിത്യത്തെസംബന്ധിച്ച അജ്ഞത്യെയും കാണിക്കാനേ ഇതൊക്കെ ഉപകരിക്കൂ.&lt;br /&gt;
{{***}}&lt;br /&gt;
അഞ്ചേയഞ്ചു ഫ്രാങ്ക് കൊടുത്താല്‍ ആരുടേയും കൂടെപ്പോകുന്ന ഒരു വേശ്യ ഒരിക്കല്‍ ബോദലേറിനെ വിളിച്ചുകൊണ്ട് പാരീസിലെ [http://en.wikipedia.org/wiki/Louvre ലൂവ്ര] (Louvre) മ്യൂസിയത്തില്‍ ചെന്നു. അവിടെയുള്ള ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ട് അവള്‍ കവിയോടു ചോദിച്ചു. ആ അസഭ്യതയൊക്കെ എങ്ങനെ ആളുകളെ കാണിക്കുന്നുവെന്ന്.&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1991_01_13&amp;diff=1234</id>
		<title>സാഹിത്യവാരഫലം 1991 01 13</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1991_01_13&amp;diff=1234"/>
		<updated>2014-03-16T05:24:01Z</updated>

		<summary type="html">&lt;p&gt;Rishi: /* അത്യുക്തി അസത്യമാണ് */&lt;/p&gt;
&lt;hr /&gt;
&lt;div&gt;----&lt;br /&gt;
{{center|⟀ [[സാഹിത്യവാരഫലം]] &amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp; ⟀ [[കലാകൗമുദി]] &amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;  ⟀ [[എം കൃഷ്ണന്‍ നായര്‍]]}} &lt;br /&gt;
----&lt;br /&gt;
[[File:AnnaAkhmatova.jpg|thumb|left|alt=caption|അന്ന ആഹ്‌മാതവ]]&lt;br /&gt;
ʻʻആരെങ്കിലും മരിക്കുമ്പോള്‍ അയാളുടെ ചിത്രങ്ങള്‍ക്കു മാറ്റം വരുന്നു. അയാളുടെ കണ്ണുകള്‍ വേറൊരുവിധത്തിലാണ് നോക്കുന്നത്. ചുണ്ടുകള്‍ മറ്റൊരുരീതിയില്‍ പുഞ്ചിരിപൊഴിക്കുന്നു. ഒരു കവിയുടെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞതിനുശേഷം തിരിച്ചെത്തിയപ്പോള്‍ ഞാനതു മനസ്സിലാക്കി. അതിനുശേഷം ഞാന്‍ പലപ്പോഴും ഇതു ശരിയാണോ എന്നു നോക്കിയിട്ടുണ്ട്. എന്റെ സിദ്ധാന്തം സ്ഥിരീകരിക്കപ്പെട്ടുˮ. റഷ്യയിലെ കവിയത്രി [http://en.wikipedia.org/wiki/Anna_Akhmatova അന്ന ആഹ്‌മാതവ] (Anna Akhmatova 1888–1966 അന്ന ആന്ദ്രേവ്ന ഗോറിയങ്കോ എന്നതു ശരിയായ പേര്. ആഹ്‌മാതവ തൂലികാനാമം) എഴുതിയ ഒരു കാവ്യത്തിന്റെ ആശയമാണിത്. എന്തുകൊണ്ടാണു മരിച്ചവരുടെ ചിത്രങ്ങള്‍ക്കു മാറ്റം വരുന്നത്? നോട്ടം തന്നെ ധിഷണാപരമായ പ്രവര്‍ത്തനമാണ്. വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ സമ്മിശ്രങ്ങളായ വികാരവിചാരങ്ങളോടുകൂടിയാവും നമ്മള്‍ അയാളെ നോക്കുക. മകനായാല്‍പ്പോലും പലപ്പോഴും ദേഷ്യത്തോടെ അവന്റെ പ്രവര്‍ത്തികളെ അച്ഛനു വീക്ഷിക്കേണ്ടി വരും. അതേസമയം അവനെ സ്നേഹിക്കുകയും ചെയ്യും. മകന്‍ മരിക്കട്ടെ. സ്നേഹമെന്ന വികാരമേ ശേഷിക്കൂ. അവന്റെ നന്മകളെക്കുറിച്ചു മാത്രമേ വിചാരിക്കാനാവൂ. ചിത്രദര്‍ശനവും ധിഷണാസംബന്ധിയായ പ്രക്രിയയായതുകൊണ്ട് നന്മയാര്‍ന്ന സ്വന്തം വിചാരവികാരങ്ങള്‍ കൊണ്ട് ദ്രഷ്ടാവ്  ആ ചിത്രത്തെ പൊതിയുന്നു. അപ്പോള്‍ കണ്ണുകള്‍ക്കു മാറ്റം, മന്ദസ്മിതത്തിനു മാറ്റം. ഈ തത്ത്വമാണെന്നു തോന്നുന്നു അന്ന അഹ്‌മതവ കാവ്യത്തിലൂടെ ആവിഷ്കരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ഹാസ്യസാഹിത്യകാരനായ ശ്രീ. പി. സുബ്ബയ്യപിളളയുടെ മകന്‍ യുവാവായിരിക്കെ ഹൃദയാഘാതത്താല്‍ മരിച്ചു. ആ ചെറുപ്പക്കാരന്റെ ചിത്രം ʻകലാകൗമുദിʼയിലുണ്ട്. ആ ചിത്രത്തോടൊരുമിച്ച് സുബ്ബയ്യാപിള്ളയുടെ വിവരണവും. ഉടക്കുളി കൊണ്ട് ഹൃദയത്തെ വലിച്ചാല്‍ എത്ര കണ്ടു വേദനയുണ്ടാകുമോ അത്രയും വേദന എനിക്ക് ഉളവാക്കി അദ്ദേഹത്തിന്റെ വസ്തു സ്ഥിതികഥനം. മരണത്തിനു ശേഷം വ്യക്തിയുടെ ചിത്രങ്ങള്‍ക്കു മാറ്റം വരുമെന്ന് കവയിത്രി എഴുതിയത് ഇവിടെ ചേരുമെന്നു തോന്നുന്നില്ല. കാരണം മകന്‍ ജീവിച്ചിരുന്നപ്പോള്‍ ആ ചെറുപ്പക്കാരനെക്കുറിച്ച് അച്ഛന് എന്തു തോന്നിയിരുന്നുവോ ആ തോന്നല്‍ തന്നെയാണ് ഇപ്പോഴുമെന്ന് നമ്മെക്കൊണ്ടു പറയിക്കുന്ന രീതിയിലാണ് ഈ രചന. ʻമാനസം കല്ലുകൊണ്ടല്ലാതെയുള്ളൊരുʼ ഏതൊരു മനുഷ്യനും ഇതു വായിച്ചാല്‍ കണ്ണീര്‍ പൊഴിക്കും. ഹൃദയത്തുടിപ്പോടെ, കണ്ണീരൊഴുക്കോടെയാണ് ഞാനിത് വായിച്ചവസാനിപ്പിച്ചത്. മരണം നടന്നു കഴിഞ്ഞാല്‍ തത്ത്വചിന്തകൊണ്ട് ശോകത്തെ അണകെട്ടിനിറുത്താന്‍ ശ്രമിക്കരുത്. ദുഃഖിക്കുന്ന വ്യക്തിക്കു മനസ്സിനു ശാന്തിയുണ്ടാകട്ടെ എന്നു മാത്രമേ നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടതുള്ളൂ. സുബ്ബയ്യാപിള്ളയ്ക്കു ആ ശാന്തത കൈവരട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.&lt;br /&gt;
{{***}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
: He laid flowers on his cheap coffin,&lt;br /&gt;
: lovely white flowers, very much in keeping &lt;br /&gt;
: with his beauty, his twenty two years&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|([http://en.wikipedia.org/wiki/C._P._Cavafy C. P. Cavafy])}}&lt;br /&gt;
&lt;br /&gt;
==ഫാൾസിസം==&lt;br /&gt;
&lt;br /&gt;
അനുവാചകനെ ഈശ്വരപുത്രനായ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന എന്റെ മര്യാദകേടിനു വായനക്കാരോടു ഞാന്‍ മാപ്പു ചോദിക്കട്ടെ. ഒരലങ്കാര പ്രയോഗത്തിനു വേണ്ടി മാത്രമാണ് ഈ സാഹസിക്യം. ഉത്കൃഷ്ടമായ സാഹിത്യകൃതി വായിക്കുന്ന വേളയില്‍ സഹൃദയന്‍ വിശുദ്ധിയാര്‍ജ്ജിക്കുന്നു. അതിന്റെ പേരിലാണ് ഈ ഔപമ്യം. ജൂഡിയയില്‍ പോകാന്‍ സന്നദ്ധനായ യേശുവിനോടു ശിഷ്യന്മാര്‍ ചോദിച്ചു:- ʻʻThe Jews there were wanting to stone you. Are you going there again?ˮ &amp;amp;mdash; അവിടത്തെ ജൂതന്മാര്‍ അങ്ങയെ കല്ലെറിയാന്‍ ആഗ്രഹിച്ചവരാണ്. അങ്ങോട്ടേക്കാണോ വീണ്ടും പോകുന്നത്? കുങ്കുമം വാരിക തുറന്നയുടനെ കണ്ട ʻഹാപ്പി ക്രിസ്തുമസ്ʼ (ഹാപ്പി ക്രിസ്മസ് എന്നു വേണം) എന്ന ചെറുകഥ വായിക്കാനാരംഭിച്ച എന്നോട് മനസ്സിലിരുന്ന് ആരോ ചോദിച്ചു: ʻʻകല്ലേറുവാങ്ങാന്‍ പോകുകയാണോ?ˮ രണ്ടും കല്പിച്ച് ഞാന്‍ പോയി. കലാരാഹിത്യത്തിന്റെ കല്ലേറുകൊണ്ട് മുഖമാകെ മുറിഞ്ഞു. ചോരയൊലിക്കുന്ന മുഖം കാണിച്ചുകൊണ്ട് ഞാനിത് എഴുതുകയാണ്.&lt;br /&gt;
&lt;br /&gt;
ഈ ചെറുകഥയെഴുതിയ രമ മേനോന് ഒരു പഴഞ്ചന്‍ വിഷയമേ കൈകാര്യം ചെയ്യാനുള്ളൂ. അച്ഛനമ്മമാര്‍ എന്തെന്നില്ലാതെ സ്നേഹിച്ചിരുന്ന മകന്റെ നന്ദികേട്. രണ്ടുവര്‍ഷമായിട്ടും വീട്ടില്‍ വരാത്ത മകന്‍ ക്രിസ്മസിനെങ്കിലും വന്നെത്തുമെന്ന് അച്ഛനമ്മമാര്‍ വിചാരിക്കുന്നു. നന്ദികെട്ടവന്‍ വരുന്നില്ല. ʻഈശ്വരവിചാരʼ ത്തില്‍ അവര്‍ മുഴുകുമ്പോള്‍ കഥ പര്യവസാനത്തിലെത്തുന്നു.&lt;br /&gt;
&lt;br /&gt;
നിത്യജീവിത്തിലുള്ളതെല്ലാം അതേ മട്ടില്‍ പകര്‍ത്തിവച്ചാല്‍ ജനിക്കുന്നതു റിയലിസ്സമല്ല, ഫാൾസിസമാണ്. നിത്യജീവിതസത്യത്തിനു നൂതനാകാരം നല്കി നൂതനാനുഭവം സൃഷ്ടിക്കുമ്പോഴാണ് കലയുടെ ഉദ്ഭവം. അപ്പോഴാണ് രചനയ്ക്കു മാന്ത്രികസ്വഭാവമുണ്ടാകുന്നത്. ഈ പ്രക്രിയ രമാ മേനോന് അറിഞ്ഞുകൂടാ. പണ്ട് ഒരു ഭടന്‍ വള്ളത്തില്‍ യാത്രചെയ്യുകയായിരുന്നു. നദിയുടെ മധ്യഭാഗത്ത് എത്തിയപ്പോള്‍ അയാളുടെ വാള് വെള്ളത്തില്‍ വീണുപോയി. ഭടനുടനെ വള്ളത്തില്‍ ഒരടയാളമിട്ട് ഇവിടെ വച്ചാണ് വാളു വീണതെന്നു പറഞ്ഞു. വള്ളം കരയിലടുത്തപ്പോള്‍ ആഴമില്ലാത്ത ആറ്റിലിറങ്ങിനിന്ന് വള്ളത്തിലിട്ട അടയാളത്തിന്റെ നേരേതാഴെ അയാള്‍ വാള് അന്വേഷിച്ചു തുടങ്ങി. രമാ മേനോന്‍ ആദ്യത്തെ കഥയെഴുതിയപ്പോള്‍തന്നെ വാള് നദിയുടെ ആഴത്തില്‍ താണുപോയി. കരയിലടുത്തതിനുശേഷം മുട്ടുവരെയെത്തുന്ന വെള്ളത്തിലിറങ്ങി നിന്നു ʻവാളെവിടെʼ എന്നു ചോദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.&lt;br /&gt;
&lt;br /&gt;
==ചോദ്യം, ഉത്തരം==&lt;br /&gt;
&lt;br /&gt;
ʻʻഔദ്ധ്യത്യമുള്ളവരെ എങ്ങനെ തിരിച്ചറിയാം?ˮ&lt;br /&gt;
::ʻʻഅങ്ങനെയുള്ളവരോടു സംസാരിക്കുമ്പോള്‍ അവരെക്കുറിച്ചു തന്നെ നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ അവര്‍ മനസ്സിരുത്തി എല്ലാം കേള്‍ക്കും. കേട്ടുകൊണ്ടിരിക്കെ അവരുടെ മുഖം തിളങ്ങും. കണ്ണുകള്‍ക്കു കൂടുതല്‍ പ്രകാശമുണ്ടാവും. എപ്പോള്‍ നിങ്ങള്‍ മറ്റുകാര്യങ്ങളിലേക്കു തിരിയുമോ അപ്പോള്‍ അവര്‍ കോട്ടുവായിടും.ˮ&lt;br /&gt;
&lt;br /&gt;
ʻʻനുണപറഞ്ഞ് സ്നേഹിതന്മാരെ ശത്രുക്കളാക്കി മാറ്റുന്നവരെക്കുറിച്ച് എന്തുപറയുന്നു?ˮ&lt;br /&gt;
::ʻʻഅവര്‍ (അപവാദികള്‍) കൊലപാതികളെക്കാള്‍ ഹീനന്മാരാന്. സ്വന്തം വീട്ടിലെ ഏതോ ഹീനകൃത്യങ്ങള്‍ കണ്ട് ഒന്നും ചെയ്യാനാവാതെ ദോഷം മറ്റു വ്യക്തികളുടെ നേര്‍ക്കു തിരിച്ചുവിടുന്നതിന്റെ ഫലമായാണ് അപവാദ കൗതുകം.ˮ&lt;br /&gt;
&lt;br /&gt;
ʻʻബ്രിട്ടിഷുകാര്‍ ഇന്ത്യ ഭരിച്ചകാലത്ത് ഏതു സര്‍ക്കാരെഴുത്തിന്റെ അവസാനത്തും I am your most obedient servent എന്നെഴുതി ഒപ്പിടുമായിരുന്നു ഉദ്യോഗസ്ഥന്മാര്‍. ഇപ്പോള്‍ yours faithfully എന്നും. നന്നായില്ലേ ഈ മാറ്റം?ˮ&lt;br /&gt;
::ʻʻപണ്ടും ഇക്കാലത്തും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരോട് I am your most obedient servent എന്നു യഥാക്രമം പറഞ്ഞു, പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് സര്‍ക്കാര്‍ മേഖലകളില്‍ നിന്നെങ്കിലും അതെടുത്തു മാറ്റാമെന്നു നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ തിരുമാനിച്ചു. നന്നായി. എന്നിട്ടും ഭാര്യമാര്‍  yours faithfully എന്നു പറയുന്നില്ല. ʻ കലികാലവൈഭവംʼ എന്നു സി. വി. രാമന്‍പിള്ള പറഞ്ഞില്ലേ.ˮ&lt;br /&gt;
&lt;br /&gt;
ʻʻഅടുത്തജന്മം സായിപ്പായി ജനിക്കുമോ നിങ്ങള്‍? സായിപ്പിന്റെ കൃതികളല്ലേ നിങ്ങള്‍ക്കിഷ്ടം?ˮ&lt;br /&gt;
:: ʻʻഅടുത്തജന്മമുണ്ടെങ്കില്‍ കേരളീയനായി ജനിക്കാനാന് എനിക്കു താല്‍പ്പര്യം. എങ്കിലേ എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടേയും ചങ്ങമ്പൂഴയുടേയും കവിത വായിക്കാന്‍ പറ്റൂ.ˮ&lt;br /&gt;
&lt;br /&gt;
ʻʻശിവഗിരിയില്‍ നിങ്ങള്‍ പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ വിവരമില്ലാത്ത കുറെ പിള്ളേര്‍ നിങ്ങളുടെ ചുറ്റും കൂടി ഓട്ടോഗ്രാഫ് വാങ്ങുന്നതു കണ്ടു. നിങ്ങള്‍ അത്രയ്ക്കു വലിയ ആളോ?ˮ&lt;br /&gt;
::ʻʻഅയ്യോ ഒട്ടും വലിയ ആളല്ല. കുട്ടികള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഒപ്പിട്ടുകൊടുത്തു എന്നേയുള്ളൂ. പിന്നെ നിങ്ങളെ അവര്‍ കണ്ടില്ല. കണ്ടെങ്കില്‍ തിരുവനന്തപുരത്തെ ഫിങ്കര്‍ പ്രിന്റ് ബ്യൂറോയില്‍ സൂക്ഷിക്കാനായി നിങ്ങളുടെ വിരലടയാളം കുട്ടികള്‍ എടുത്തേനേ.ˮ&lt;br /&gt;
&lt;br /&gt;
==എന്‍.എസ്. മാധവന്‍== &lt;br /&gt;
&lt;br /&gt;
[[File:PeterHandke.jpg|thumb|right|alt=caption|പേറ്റര്‍ ഹന്‍ഡ്കെ]]&lt;br /&gt;
[http://en.wikipedia.org/wiki/Peter_Handke പേറ്റര്‍ ഹന്‍ഡ്കെ] എന്ന ഓസ്ട്രിയന്‍ സാഹിത്യകാരന്റെ The Goalieʼs Anuxjety at the Penality Kick എന്ന നോവലാണ് അദ്ദേഹത്തിന് മഹായശസ്സ് നേടിക്കൊടുത്തത്. യോസഫ് ബ്ളൊക്ക് എന്നൊരു തൊഴിലാളി കാരണമൊന്നും കൂടാതെ ഒരു സ്ത്രീയെ കൊന്നിട്ട് പോലീസില്‍ നിന്നും സമുദായത്തില്‍നിന്നും ഒളിച്ചോടുന്നതിനെ ചിത്രീകരിക്കുന്ന ഈ നോവല്‍ അസ്തിത്വവാദികളുടെ വിരാഗാവസ്ഥയ്ക്ക് (alienation) മതിയായ ഉദാഹരണമായിട്ടുണ്ട്. ഈ നോവലിന്റെ അവസാനത്തെ ഭാഗം നമ്മുടെ അവധാനത്തിന് വിഷയീഭവിക്കേണ്ടതാണ്. ബ്ളൊക്ക് ഫുട്ബോള്‍ കളികാണാന്‍ പോകുന്നു. പെനല്‍റ്റി കിക്കിനുള്ള വിസെല്‍ (whistle) കേട്ടു. ഗോളി ആലോചിക്കുകയാണ്. ഏതു മൂലയിലേക്കു പന്തടിക്കണമെന്ന്. ഗോളി വിചാരിച്ചതെന്തെന്ന് പന്തടിക്കുന്നവനും ഊഹിക്കുന്നുണ്ടാവും. അതുകൊണ്ട് പന്ത് മറ്റേ മൂലയിലേക്ക് അടിക്കപ്പെടും എന്നു ഗോളിയുടെ ചിന്ത. ഇതു മനസ്സിലാക്കി ഷ്യൂട്ടു ചെയ്യുന്നവന്‍ പതിവുള്ള മൂലയിലേക്ക് പന്തടിച്ചാലോ? പന്തടിക്കുന്നവന്‍ ഓടാന്‍ തുടങ്ങിയപ്പോള്‍, പന്തടിക്കുന്നതിനുമുമ്പ് താന്‍ ഏതു വശത്തിലേക്ക് ചരിയുമെന്ന് ഗോളി സ്വന്തം ശരീരം കൊണ്ട് അബോധാത്മകമായി പ്രകടിപ്പിക്കുന്നുവെന്നു ബ്ളൊക്ക് അടുത്തു നില്ക്കുന്നവനോടു പറഞ്ഞു. തിളങ്ങുന്ന മഞ്ഞ ഉടുപ്പുധരിച്ച ഗോളി ഒട്ടും അനങ്ങാതെ നിന്നു. പെനല്‍റ്റി കിക്കര്‍ പന്ത് അയാളുടെ കൈയിലേക്കു തന്നെ അടിച്ചു. സമകാലികജീവിതത്തിന്റെ സ്വഭാവമാകെ ഈ  പെനല്‍റ്റി കിക്കിലൂടെ പേറ്റര്‍ ഹന്‍ഡ് കെ പ്രത്യക്ഷമാക്കുന്നു.&lt;br /&gt;
&lt;br /&gt;
ഈ നോവലിന്റെ കഥകേട്ട ഗീവര്‍ഗ്ഗീസച്ചന്‍ &amp;amp;mdash; പണ്ടത്തെ ഫുട്ബോള്‍ കളിക്കാരന്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ ഒരു ദുഷ്ടനായ യുവാവില്‍നിന്നു രക്ഷിക്കാന്‍ വേണ്ടി അവനെ ഫുട്ബോള്‍ പോലെ അടിച്ചു തെറിപ്പിക്കുന്നു. [http://en.wikipedia.org/wiki/N._S._Madhavan ശ്രീ.എന്‍.എസ്.  മാധവന്‍] മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ʻഹിഗ്വിറ്റʼ എന്ന ഈ കഥയ്ക്കു ചാരുതയുണ്ട്. നവീനതയുണ്ട്. ആ പുതുമ എല്ലാ അംശങ്ങളിലും ദൃശ്യമാണ്. നീണ്ട സംഭവവര്‍ണ്ണനകളില്ല. കഥാപാത്രങ്ങളുടെ സ്വഭാവസവിഷേതകളുടെ വിസ്തരിച്ചുള്ള പ്രതിപാദനമില്ല. ഏതേത് അംശങ്ങളെ സൂചിപ്പിച്ചാല്‍ സംഭവത്തിന്റെയും സ്വഭാവത്തിന്റെയും പ്രതീതി ഉളവാകുമോ അവയെ മാത്രമേ കഥാകാരന്‍ സൂചിപ്പിക്കുന്നുള്ളൂ. ഹാസ്യം ഇക്കഥയുടെ രമണീയകം വര്‍ദ്ധിപ്പിക്കുന്നു. മറ്റു കഥാകാരന്മാരുടെ കഥകളില്‍ നിന്നുയരുന്ന ശബ്ദമല്ല മാധവന്റെ കഥയില്‍ നിന്ന് ഉയരുന്നത്.  &lt;br /&gt;
&lt;br /&gt;
==പരിപാകമില്ലായ്മ==&lt;br /&gt;
&lt;br /&gt;
ഞാനങ്ങു ഞെട്ടിപ്പോയി എന്ന പ്രസ്താവം നൂറിനു തൊണ്ണൂറ്റിയൊന്‍പതു തവണയും അത്യുക്തിയാവും. താല്‍കാലികമായി ഉണ്ടാകുന്ന വല്ലായ്മയെ സൂചിപ്പിക്കാനും കേള്‍ക്കുന്നവരെ ഒന്നു ഇംപ്രസ്സ് ചെയ്തു കൈയടിനേടാനും വേണ്ടിയുള്ള അതിശയോക്തിയാണത്. പക്ഷേ ശ്രീ. രാജശേഖരന്‍ ദേശാഭിമാനി വാരികയിലെഴുതിയ ʻʻമാരാരും മുണ്ടശ്ശേരിയും വൈലോപ്പിള്ളിയെ കണ്ടപ്പോള്‍ˮ എന്ന ലേഖനം വായിച്ചപ്പോള്‍ എനിക്കു നേരിയ തോതില്‍ ഞെട്ടല്‍ തന്നെയുണ്ടായി. ʻʻഎഴുത്തച്ഛനും ആശാനും വൈലോപ്പിള്ളിയും ചേര്‍ന്നത്രേ മലയാളകാവ്യ ചരിത്രത്തില്‍ സ്ഥായിയായി നിലകൊള്ളാന്‍ പോകുന്ന കവിത്രയ സങ്കല്പംˮ എന്ന രാജശേഖര വാക്യമാണ് എനിക്ക് ഷോക്ക് ഉണ്ടാക്കിയത്. നമ്മുടെ കവിത്രയസങ്കല്പം (ആധുനികമായത്) [http://en.wikipedia.org/wiki/Kumaranasan കുമാരനാശാന്‍], [http://en.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോള്‍], [http://en.wikipedia.org/wiki/Ulloor_S._Parameswara_Iyer ഉള്ളൂര്‍] ഇവരെ അവലംബിച്ചുള്ളതാണല്ലോ. രാജശേഖരന്‍ വള്ളത്തോളിനെയും ഉള്ളൂരിനെയും ഗളഹസ്തം ചെയ്തിട്ട് വൈലോപ്പിള്ളിയെ മഹാകവി കുമാരനാശാനു് സദൃശ്യനാക്കി കല്പിക്കുന്നു. ഉണ്ണായിവാരിയരെപ്പോലും അദ്ദേഹം ചവിട്ടി പുറന്തള്ളുന്നു.&lt;br /&gt;
&lt;br /&gt;
ഒരു ശബ്ദത്തില്‍ ഒരു രാഗം പാടുന്ന കവികളുണ്ട്. ഒരു ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടുന്ന കവികളുണ്ട്. പല ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടുന്ന കവികളുമുണ്ട്. [http://en.wikipedia.org/wiki/Swinburne സ്വിന്‍ബേണ്‍], വെര്‍ലേന്‍, [http://en.wikipedia.org/wiki/Changampuzha_Krishna_Pillai ചങ്ങമ്പുഴ] ഇവര്‍ ഒരു ശബ്ദത്തില്‍ ഒരു രാഗം തന്നെ പാടിയ കവികളാണ്. [http://en.wikipedia.org/wiki/Keats കീറ്റ്സും] [http://en.wikipedia.org/wiki/Percy_Bysshe_Shelley ഷെല്ലിയും] ഒരു ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടിയ കവികളത്രേ. എന്നാല്‍ [http://en.wikipedia.org/wiki/Vyasa വ്യാസന്‍], [http://en.wikipedia.org/wiki/Valmiki വാല്മീകി], [http://en.wikipedia.org/wiki/Homer ഹോമര്‍], [http://en.wikipedia.org/wiki/Shakespeare ഷെയ്ക്സ്പിയര്‍] ഇവര്‍ പല ശബ്ദങ്ങളില്‍ പല രാഗങ്ങള്‍ പാടിയ കവികളാണ്. അവരെയാണ് ഗ്രെയ്റ്റ് എന്നു വിശേഷിപ്പിക്കുന്നത്. രാജശേഖരന്റെ മഹാകവിയായ വൈലോപ്പിള്ളി നല്ല കാവ്യങ്ങള്‍ രചിച്ചു. പക്ഷേ അദ്ദേഹം ഒരു ശബ്ദത്തില്‍ ഒരു രാഗം മാത്രം പാടിയ കവിയാണ്. ഒരു ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടിയ കുമാരനാശാന് അദ്ദേഹം ഒരിക്കലും സദൃശ്യനാവുകയില്ല. എന്നല്ല അദ്ദേഹത്തിന്റെ അടുത്തുപോലും എത്തുകയില്ല.&lt;br /&gt;
&lt;br /&gt;
ഗ്രെയ്റ്റ്‌നെസ് &amp;amp;mdash; മഹത്വം &amp;amp;mdash; നിശ്ചയിക്കപ്പെടേണ്ടത് ശ്രേഷ്ഠതമായ കാവ്യഭാഷണത്താലാണ്. വിഷന്റെ സാന്ദ്രതയും ശൈലിയുടെ സാന്ദ്രതയും ആശയത്തിന്റെ സാന്ദ്രതയും ഒരുമിച്ചു ചേരുമ്പോഴാണ് ഈ ശ്രേഷ്ഠതമായ അവസ്ഥ സംജാതമാവുക. (അരവിന് ദ്ഘോഷിന്റെ അഭിപ്രായം).&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:വനം പ്രതിഭയം ശൂന്യം ത്ധില്ലികാഗണനാദിതം&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(മഹാഭാരതം)}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:നിഷ്പന്ദാസ്തരവഃ സര്‍വേ നിലീനാ മൃഗപക്ഷിണഃ&lt;br /&gt;
:നൈസേന തമസാ വ്യാപ്താ ദിശശ്ചരഘുനന്ദന&lt;br /&gt;
:ശനൈര്‍വിയൂജ്യതേ സന്ധ്യാ നദോനേത്രൈരിപാവൃതാം&lt;br /&gt;
:നക്ഷത്രതാരാഗഹനം ജ്യോതിര്‍ഭിരിവ ഭാസതേ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(വാത്മീകി രാമായണം)}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:തനുപ്രകാശേന വിചേയതാരകാ പ്രഭാതകല്പാ ശശിനേവ ശര്‍വരീ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(കാളിദാസന്‍)}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:Absent thee from felicity awhile&lt;br /&gt;
:And in this harsh world draw thy breath in pain&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(Shakespeare)}}&lt;br /&gt;
ഇവയൊക്കെ ശ്രേഷ്ഠതമായ കാവ്യ ഭാഷണങ്ങളായി അരവിന് ദ്ഘോഷ് എടുത്തു കാണിച്ചിട്ടുണ്ട്. നമ്മുടെ മഹാകവികളായ കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, ഇവര്‍ക്ക് എപ്പോഴും ഇമ്മട്ടില്‍ എഴുതാനാവില്ല. എങ്കിലും മഹാകവിത്വത്താല്‍ അവര് അനുഗ്രഹീതരായിരുന്നതുകൊണ്ട് ഈ കാവ്യഭാഷണം ചിലപ്പോള്‍ അവരും നിര്‍വ്വഹിക്കാറുണ്ട്.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:1) അന്തിമമാം മണമര്‍പ്പിച്ചടിവാന്‍&lt;br /&gt;
::മലര്‍കാക്കിലേ ഗന്ധവാഹനെ രഹസ്യമാര്‍ക്കറിയാവൂ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(കുമാരനാശാന്‍)}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:2) കാലമതിന്റെ കനത്തകരംകൊണ്ടു&lt;br /&gt;
::ലീലയാലൊന്നു പിടിച്ചുകുലുക്കിയാല്‍&lt;br /&gt;
::പാടേ പതറിക്കൊഴിഞ്ഞു പോം ബ്രഹ്മാണ്ഡ&lt;br /&gt;
::പാദപപ്പൂക്കളാം താരങ്ങള്‍ കൂടിയും&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(വള്ളത്തോള്‍)}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:3) പരാപരാതമന്‍ ഭക്തൃഭിഗമ്യന്‍ ഭവാനെയാര്‍ കാണ്‍മൂ&lt;br /&gt;
::ചരാചര പ്രേമാഞ്ജനമെഴുതിയ ചക്ഷുസ്സില്ലാഞ്ഞാൽ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(ഉള്ളൂർ)}}&lt;br /&gt;
ഇവ ഉദാഹരണങ്ങള്‍.&lt;br /&gt;
&lt;br /&gt;
[http://en.wikipedia.org/wiki/Vailoppilli വൈലോപ്പിള്ളി]യുടെ കാവ്യങ്ങളില്‍ ചിലതെല്ലാം സുന്ദരങ്ങളാണ്. പക്ഷേ, ഗ്രേയ്റ്റ്നെസ്സ് എന്ന ഗുണം അവയ്ക്കില്ല. മുകളില്‍ച്ചേര്‍ത്ത വരികള്‍ ഏതു തലത്തില്‍ നിന്ന് ഉദ്ഭവിച്ചുവോ ഏതു മണ്ഡലത്തിന് അവ പ്രാതിനിധ്യം വഹിച്ചുവോ ആ തലത്തില്‍ നിന്ന് ഉദ്ഭവിക്കുകയോ ആ മണ്ഡലത്തിനു പ്രാതിനിധ്യം വഹിക്കുകയോ ചെയ്യുന്നതല്ല വൈലോപ്പിള്ളിയുടെ കാവ്യങ്ങള്‍. കുമാരനാശാന്റെയും വള്ളത്തോളിന്റെയും കാവ്യങ്ങള്‍ക്കു സൗന്ദര്യവും മഹത്വവും ഉണ്ട്. വൈലോപ്പിള്ളിയുടെ ചില കാവ്യങ്ങള്‍ക്കു സൗന്ദര്യം മാത്രമേയുള്ളൂ. ഒരിടത്തും ശ്രേഷ്ഠതമായ കാവ്യഭാഷണം കാണാനുമില്ല. അതിനാല്‍ രാജശേഖരന്റെ മതം പരിപാകമുള്ള മനസ്സിന്റെ സന്തതിയല്ല. എഴുത്തച്ഛന്റെയും കുമാരനാശാന്റെയും പേരുകള്‍ പറഞ്ഞിട്ട് അതേ ശ്വാസത്തില്‍ വൈലോപ്പിള്ളി എന്നു പറയുന്നത് എഴുത്തച്ഛനെയും കുമാരനാശാനെയും അപമാനിക്കലാണ്. നിന്ദിക്കലാണ്.&lt;br /&gt;
{{***}}&lt;br /&gt;
ശ്രീ. കുഞ്ഞുണ്ണി കുങ്കുമം വാരികയില്‍ എഴുതുന്നു: വര്‍ഗ്ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നതുപോലെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നതും തെറ്റാണ്. ഉത്തരപദം ʻകരണʼമായി വരുമ്പോള്‍ വിശേഷത്തില്‍ ʻവത്ʼ പ്രത്യയം ചേരുകയില്ല. കുഞ്ഞുണ്ണി വിവരം കെട്ടവര്‍ക്കു വേണ്ടി അതെടുത്തു കാണിച്ചതില്‍ എനിക്കു അനല്പമായ സന്തോഷമുണ്ട്.&lt;br /&gt;
&lt;br /&gt;
==താഴത്തെനിലയിലേക്ക്==&lt;br /&gt;
&lt;br /&gt;
[[File:DinoBuzzati.jpg|thumb|left|alt=caption|ബുറ്റ്സാറ്റി]]&lt;br /&gt;
ഇറ്റലിയിലെ [http://en.wikipedia.org/wiki/Kafka കാഫ്‌ക] എന്നറിയപ്പെടുന്ന [http://en.wikipedia.org/wiki/Buzzati ബുറ്റ്സാറ്റി]യുടെ (Buzzati) Seven Floors എന്ന കഥ മാസ്റ്റര്‍പീസാണ്. രോഗി ഏഴുനിലയുള്ള ആശുപത്രിയിലെത്തി ഏഴാമത്തെ നിലയില്‍ കിടപ്പായി. തീരെച്ചെറിയ രോഗമുള്ളവര്‍ക്കാണ് ഏഴാമത്തെ നില. ആറാമത്തെ നില ചെറിയ രോഗമുള്ളവര്‍ക്ക്. ഗൗരവമായ രോഗമുള്ളവര്‍ക്ക് അഞ്ചാമത്തെ നില. അങ്ങനെ താഴോട്ടു പോകുന്തോറും രോഗികള്‍ക്കു ഗുരുതരാവസ്ഥ കൂടുതലാണെന്നു ഗ്രഹിക്കണം. ഓരോ നിലയിലെ ചികിത്സാക്രമവും വിഭിന്നമാണ്. ഓരോ ഡോക്ടര്‍ ഓരോ നിലയ്ക്കും. രോഗി ഏറ്റവും താഴെയുള്ള നിലയിലേക്കു നോക്കിയപ്പോള്‍ അവിടത്തെ ജന്നലുകള്‍ തുണി കൊണ്ടു മറച്ചിരിക്കുന്നതു കണ്ടു. മരിക്കാന്‍ പോകുന്നവരെ കിടത്തുന്ന സ്ഥലമാണ് താഴത്തെ നിലയെന്ന് അയാള്‍ ഒരാളില്‍ നിന്നും മനസ്സിലാക്കി. പത്തു ദിവസം കഴിഞ്ഞപ്പോള്‍ നേഴ്സ് വന്നു പറഞ്ഞു ഒരു സ്ത്രീക്കും രണ്ടു കുട്ടികള്‍ക്കും വേണ്ടി അയാള്‍ ആറാമത്തെ നിലയിലേക്കു പോയാല്‍ കൊള്ളാമെന്ന്; ഏഴാമത്തെ നിലയില്‍ ഒഴിഞ്ഞ മുറികള്‍ വേറെയില്ലാത്തതു കൊണ്ടാണ് അയാള്‍ക്ക് ആ അസൗകര്യമുണ്ടാക്കുന്നതെന്ന്. സ്ത്രീയും കുട്ടികളും പോയാല്‍ അയാള്‍ക്ക് ഉടനെ ഏഴാമത്തെ നിലയിലേക്കു തിരിച്ചു പോരാം. അയാള്‍ ആറാമത്തെ നിലയിലായി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രോഗത്തിന്റെ സ്വഭാവം പരിഗണിച്ച് അയാളെ അഞ്ചാമത്തെ നിലയിലേക്കു മാറ്റി. പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞു. അയാള്‍ക്കു വേണ്ട ഒരു മെഡിക്കല്‍ ഉപകരണം നാലാമത്തെ നിലയിലേയുള്ളൂ. മൂന്നുതവണ ദിവസവും ഇറങ്ങിക്കേറുന്നതിനേക്കാള്‍ നല്ലത് നാലാമത്തെ നിലയില്‍ തന്നെ പാര്‍ക്കുന്നതല്ലേ? രോഗം മാറിയാല്‍ ഉടനെ ഏഴാമത്തെ നിലയിലേക്കു തിരിച്ചുപോരാം. അതുകൊണ്ട് അയാള്‍ നാലാമത്തെ നിലയിലേക്കു പോയി. രോഗിക്ക് വരട്ടുചൊറി (eczema) ഉള്ളതു കൊണ്ടു മൂന്നാമത്തെ നിലയിലെ ചികിത്സയാണ് നല്ലതെന്നു ഡോക്ടര്‍ പറഞ്ഞു. ചികിത്സോപകരണവുമുണ്ട്. രോഗി മൂന്നാമത്തെ നിലയില്‍ കിടപ്പായി. അങ്ങനെയിരിക്കെ നേഴ്സ് വന്നു പറഞ്ഞു ആ നിലയിലെ ഡോക്ടര്‍മാര്‍ അവധിയില്‍ പോകുന്നെന്ന്. അതുകൊണ്ട് രണ്ടാമത്തെ നിലയില്‍ പോകുന്നതാണ് നല്ലത്. ഗത്യന്തരമില്ലാതെ അയാള്‍ അങ്ങോട്ടുപോയി. പതിഞ്ചുദിവസം കൂടി കടന്നു പോയി. ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ ഹെഡ് നേഴ്സും മറ്റു നേഴ്സുകളും കൂടി വന്ന് അയാളോട് പറഞ്ഞു: ʻʻനിങ്ങളെ താഴത്തെ നിലയില്‍ കൊണ്ടാക്കാനാണ് ഡോക്ടറുടെ ആജ്ഞ്ˮ എന്ന്. രോഗി ഭയന്നു ബഹളം കൂട്ടി. ʻʻഇവിടെ വേറെ ചില രോഗികള്‍ കൂടിയുണ്ട്. ബഹളം കൂട്ടരുത്ˮ അവരുടെ ആജ്ഞ. രോഗി വിറച്ചു. നിയന്ത്രിക്കാനാവാതെ അയാള്‍ നിലവിളിച്ചു. അതിന്റെ പ്രതിധ്വനി മുറിയിലുണ്ടായി. അയാള്‍ താഴത്തെ നിലയിലെ കട്ടിലില്‍ കിടന്നു. മുകളിലുള്ള ആറു നിലകളുടെ ഭാരം അയാളുടെ ശരീരത്തില്‍ അമരുകയാണ്. പക്ഷേ, ആ മുറി എന്താണ് ഇങ്ങനെ പെട്ടന്നു ഇരുളുന്നത്? അയാള്‍ തലതിരിച്ചു നോക്കിയപ്പോള്‍ പ്രകാശത്തെ പൂര്‍ണ്ണമായും തടഞ്ഞുകൊണ്ട് ജന്നലുകളിലെ കര്‍ട്ടന്‍  താഴുന്നതു കണ്ടു.&lt;br /&gt;
&lt;br /&gt;
സമകാലികമനുഷ്യന്റെ ഏകാന്തത, മരണമെന്ന പരമസത്യം. ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യം ഇവയെ കലാസുഭഗമായി ചിത്രീകരിക്കുന്ന കഥയാണിത്. ബുറ്റ്സാറ്റി കാഫ്‌കയെപ്പോലെ ജീനിയസ്സാണെന്നതില്‍ ഒരു സംശയവുമില്ല. &lt;br /&gt;
&lt;br /&gt;
ഞാന്‍ ഒരു രോഗവുമില്ലാത്തവനായിരുന്നു. ഒരിക്കല്‍ അങ്ങനെയിരിക്കെ ചെറിയ ഒരസുഖം പിടിപെട്ട് മലയാളത്തിലെ റീയലിസ്റ്റിക്ക് കഥാകാരന്മാര്‍ ശയിക്കുന്ന ഏഴാമത്തെ നിലയില്‍ ചെന്നു ചേര്‍ന്നു. ക്രമേണ എന്റെ കിടപ്പ് ആറ്, അഞ്ച്, നാല് എന്നീ നിലകളിലായി. മൂന്നാമത്തെ നിലയിലെത്തിയപ്പോള്‍ കൂട്ടുകാരായി ബോര്‍ഹെസിനെയും മറ്റ് ലാറ്റിനമേരിക്കന്‍ കഥാകാരന്മാരെയും അനുകരിക്കുന്ന രോഗികളുടെ കൂടെയായി എന്റെ കിടപ്പ്. രോഗം കൂടിയപ്പോള്‍ പൈങ്കിളിക്കഥാകാരന്മാര്‍ കിടക്കുന്ന രണ്ടാമത്ത നിലയിലേക്ക് എന്നെമാറ്റി. ഇതാ നേഴ്സ് വന്ന് അജ്ഞാപിക്കുന്നു ഏറ്റവും താഴെയുള്ള നിലയില്‍ പോയിക്കിടക്കാന്‍.  ഞാന്‍ നിലവിളിക്കുന്നു, ഞെട്ടുന്നു. എന്റെ രോദനത്തിന്റെ പ്രതിധ്വനികള്‍ തിരുവനന്തപുരത്ത് എവിടെയും കേള്‍ക്കാം. കിടക്കയില്‍ കിടന്നുകൊണ്ട് അടുത്ത ബെഡ്ഡിലേക്കു നോക്കിയപ്പോള്‍ കുങ്കുമം വാരികയിലെ ʻʻഒന്നാം നിലയ്ക്കുമപ്പുറംˮ എന്ന ചെറുകഥ എനിക്കു കാണത്തക്കവിധത്തില്‍ തുറന്നിട്ടിരിക്കുന്നു. കഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരി നല്ല വീടുവയ്ക്കാന്‍ കിഡ്നിയും ഒരു കണ്ണും വിറ്റുപോലും. അക്കഥ വായിച്ച് ഞാന്‍ വല്ലാതെ തേങ്ങി. അതാ പ്രകാശത്തെ പൂര്‍ണ്ണമായും മറച്ചുകൊണ്ട് ജന്നലുകളിലെ കര്‍ട്ടന്‍ താഴുന്നല്ലോ. &lt;br /&gt;
&lt;br /&gt;
==വിശ്വസാഹിത്യത്തില്‍ നിന്ന്==&lt;br /&gt;
&lt;br /&gt;
# ആവശ്യകതയില്‍ക്കവിഞ്ഞു വാഴ്ത്തപ്പെടുന്ന &amp;amp;mdash; ഒരു സെറിബ്രല്‍ (മസ്തിഷ്കപരമായ) കവിതയാണ്  [http://en.wikipedia.org/wiki/Miroslav_Holub മീറോസ്ളാഫ് ഹോലൂബ്] (Miroslav Holub ചെക്കോസ്ളോവാക്യയിലെ കവി). അദ്ദേഹത്തിന്റെ അമ്പതിലധികം കാവ്യങ്ങള്‍ (ഇംഗ്ലീഷ് തര്‍ജ്ജ്മ) ഞാന്‍ വായിച്ചു. ഒന്നില്‍പ്പോലും ആവിഷ്കാരചാരുത കണ്ടില്ല. വികാര സ്ഫുടീകരണവുമില്ല. പക്ഷേ അതല്ല അദ്ദേഹത്തിന്റെ ഉപന്യാസങ്ങളുടെ സ്ഥിതി. ചിന്തോദ്ദീപകവും മൗലികവുമാണ് അദ്ദേഹത്തിന്റെ ഏതു പ്രബന്ധവും. The world in miniature എന്ന ഉപന്യാസത്തില്‍ അദ്ദേഹം പറയുന്നു, ഈ വിശാല പ്രപഞ്ചത്തെ ഹ്രസ്വാകാരമാക്കി പ്രദര്‍ശിപ്പിക്കാന്‍ നമുക്കെല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്ന്; അതൊരു ജന്മവാസനയാണെന്ന്. Hardly anyone stand to enjoy the beauty of a town square. The magic of all the moving pedestrains and historical clocks, the colourful cars struggling with signs and commands &amp;amp;mdash; but everyone is willing to stand for hours at a model of the same thing and admire the miracle it worked even though in real life it is ofter a miracle as well. മൃഗശാലയോ തീവണ്ടിപ്പാതയോ കൊച്ചുപട്ടണമോ ഉണ്ടാക്കിക്കളിക്കുന്ന കൊച്ചുകുട്ടിയും പ്രായമായവരുടെ ഹ്രസ്വാകാരനിര്‍മ്മാണവാസനയെ പ്രകടിപ്പിക്കുകയാണ്. The Dimension of the Present Movement and other essays &amp;amp;mdash; Miroslav Holub ￡4.99). [[File:Baudelaire.jpg|thumb|right|alt=caption|ബോദലേര്‍]]&lt;br /&gt;
# ഫ്രഞ്ച് കവി [http://en.wikipedia.org/wiki/Baudelaire ബോദലേറിന്റെ] മരണത്തിനു ശേഷം പ്രസിദ്ധപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ Intimate Journals. ജീവിത നിരീക്ഷണം ചെയ്ത് ആ കവി നടത്തുന്ന സാമാന്യവത്കരണങ്ങള്‍ രസാവഹങ്ങളാണ്.&lt;br /&gt;
## സ്ത്രീകള്‍ക്കു പള്ളിയില്‍ ചെല്ലാന്‍ അനുവാദം നല്കുന്നതു കണ്ട് ഞാന്‍ എപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ഈശ്വരനോട് അവര്‍ക്ക് ഏതു തരത്തിലാണ് സംഭാഷംണം നടത്താന്‍ കഴിയുക?&lt;br /&gt;
## ഉദ്യോഗസ്ഥന്‍ ആരുമാകട്ടെ. മന്ത്രിയോ തീയറ്റര്‍ മാനേജറോ പത്രാധിപരോ ആകട്ടെ. ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയായിരിക്കും അയാള്‍. പക്ഷേ മറ്റുള്ളവരില്‍ നിന്നു വേര്‍തിരിക്കുന്ന ഗുണം അയാള്‍ക്കു കാണുകയില്ല. ഉദ്യോഗം നോക്കാന്‍ വേണ്ടി മാത്രം ജനിക്കുന്ന സ്വത്വമില്ലാത്ത മൗലികതയില്ലാത്ത ആളായിരിക്കും ആ വ്യക്തി. &lt;br /&gt;
## മാന്യതയുള്ള ഒരുത്തനും വെറുപ്പോടു കൂടിയ ഞെട്ടലില്ലാതെ ഒരു വര്‍ത്തമാനപ്പത്രവും കൈയിലെടുക്കാന്‍ കഴിയുകയില്ല.&lt;br /&gt;
## മഹത്ത്വമുള്ള പ്രകൃതിയെ ഒരിക്കലും ദുഷിക്കരുത്. സ്തനങ്ങളില്ലാത്ത കാമുകിയെയാണ് പ്രകൃതി നിങ്ങള്‍ക്കു തരുന്നതെങ്കില്‍ ʻഇത്തരത്തിലുള്ള അരക്കെട്ടിനെ എനിക്കു സ്നേഹിക്കാമല്ലോʼ എന്നു പറഞ്ഞ് ദേവാലയത്തില്‍ പോയി ഈശ്വരനോടു കൃതജ്ഞത പ്രകാശിപ്പിക്കു. (Intimate Journals translated by Yon Christopher Isherwood with an introduction by T. S. Eliot, Picador Classics, ￡3.99)&lt;br /&gt;
&lt;br /&gt;
==അത്യുക്തി അസത്യമാണ്==&lt;br /&gt;
&lt;br /&gt;
ഹജൂര്‍ കച്ചേരിയിലാണ് എനിക്ക് ആദ്യമായി ജോലികിട്ടിയതെന്നു പലപ്പോഴും എഴുതിയിട്ടുണ്ടെല്ലോ. അക്കാലത്ത് ഒരു ദിവസം അവധിയെടുക്കേണ്ടിവന്നപ്പോള്‍ As I am unwell എന്ന് എഴുതി അസിസ്റ്റന്റ് സെക്രട്ടറിയുടെ കൈയില്‍ അപേക്ഷകൊടുത്തപ്പോള്‍ unwell എന്ന് എഴുതരുതെന്നും  As I am not feeling well എന്നെഴുതണമെന്നും അദ്ദേഹം അറിയിച്ചു. എന്താണ് unwell എന്ന പദത്തിന്റെ തെറ്റ് എന്നു ഞാന്‍ ചോദിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് ഓരോ മാസത്തിലും നാലുദിവസത്തേക്കു എഴുതാവുന്ന വാക്കാണതെന്ന് അദ്ദേഹം പറഞ്ഞു. ഞാനതു വിശ്വസിക്കുകയും ചെയ്തു. ഇപ്പോള്‍ എത്രയെത്ര ഇംഗീഷ് പുസ്തകങ്ങളില്‍ ʻസുഖമില്ലായ്മʼ എന്ന അര്‍ത്ഥത്തില്‍ unwell പ്രയോഗിച്ചിരിക്കുന്നു. അസിസ്റ്റന്റ് സെക്രട്ടറി അന്നു പറഞ്ഞത് തെറ്റ്. menstruation എന്ന വാക്കിനു ന്യൂനോക്തി നല്കിയതാണ് unwell എന്ന പദം. ആരോ അങ്ങനെ വരുത്തിയ ന്യൂനോക്തി ആ അസിസ്റ്റന്റ് സെക്രട്ടറിയും വിശ്വസിച്ചു എന്നു കരുതിയാല്‍ മതി. &lt;br /&gt;
&lt;br /&gt;
എന്നാല്‍ [http://en.wikipedia.org/wiki/Simone_de_Beauvoir സീമോന്‍ ദെ ബോവ്വാറിന്റെ] The Second Sex എന്ന പുസ്തകത്തില്‍ ആര്‍ത്തവത്തെ വര്‍ണ്ണിച്ചിരിക്കുന്നതു വായിച്ചപ്പോള്‍ എനിക്ക് അറപ്പും വെറുപ്പും ഉണ്ടായി. സ്ത്രീകള്‍ക്കു പ്രകൃതി നല്കിയ ഒരു ʻഫങ്ങ്ഷന്‍ʼ. അതില്‍ അറപ്പു തോന്നാനോ  വെറുപ്പു തോന്നാനോ ഒന്നുമില്ല. പക്ഷേ സ്ത്രീയായ സീമോന്‍ അത്യുക്തി കലര്‍ന്ന വര്‍ണ്ണനത്തിലൂടെ ആര്‍ത്തവത്തെ ജുഗുപ്സാവഹമാക്കിക്കളഞ്ഞു. ഈ അത്യുക്തി അല്ലെങ്കില്‍ സ്ഥൂലീകരണം നിന്ദ്യമാണ്. കാരണം അത് കള്ളമാണ് എന്നത്രേ.&lt;br /&gt;
&lt;br /&gt;
നമ്മുടെ എഴുത്തുകാര്‍ക്ക് അത്യുക്തി പ്രേമഭാജനമാണ്. നൂറ് ആളുകള്‍ കൂടിയ ഒരു സമ്മേളനത്തെ ʻമനുഷ്യമഹാസമുദ്രംʼ എന്നേ അവര്‍ വിശേഷിപ്പിക്കൂ. ഫിലിം സ്റ്റാര്‍ സത്യന്‍ മരിച്ചു. ഭേദപ്പെട്ട ഒരഭിനേതാവ് മാത്രമല്ലേ അദ്ദേഹം? പക്ഷേ അക്കാലത്തെ പത്രങ്ങളിലെല്ലാം ʻയുഗപ്രഭാവനായ സത്യന്‍ʼ എന്നാണ് അച്ചടിച്ചു വന്നത്. ജോസഫ് മുണ്ടശ്ശേരി അതുപോലെ ഭേദപ്പെട്ട ഒരു നിരൂപകന്‍ മാത്രമായിരുന്നു. നിരൂപണം വികസിച്ച ഇക്കാലത്ത് അദ്ദേഹത്തിന്റെ കൃതികള്‍ക്കു മുന്‍പുണ്ടായിരുന്ന മൂല്യമില്ലതാനും. എന്നിട്ടും ശ്രീ.വി.യൂ. സുരേന്ദ്രന്‍ ʻയുഗപ്രഭാവനായ മുണ്ടശ്ശേരി മാസ്റ്റര്‍ʼ എന്ന് തലക്കെട്ടിന് ലേഖനമെഴുതിയിരിക്കുന്നു ജനയുഗം വാരികയില്‍. ʻʻമുണ്ടശ്ശേരി മാസ്റ്റര്‍ അഴിച്ചുവിട്ട കൊടുങ്കാറ്റിന്റെ മാറ്റൊലി കേട്ടുണര്‍ന്നവരാണ് ഇന്നത്തെ തലമുറˮ എന്നും പ്രബന്ധത്തില്‍ ഒരിടത്ത് അദ്ദേഹം കാച്ചിയിരിക്കുന്നു. സുരേന്ദ്രന്റെ സാഹിത്യാഭിരുചിക്കുള്ള തകരാറിനെയും സാഹിത്യത്തെസംബന്ധിച്ച അജ്ഞത്യെയും കാണിക്കാനേ ഇതൊക്കെ ഉപകരിക്കൂ.&lt;br /&gt;
{{***}}&lt;br /&gt;
അഞ്ചേയഞ്ചു ഫ്രാങ്ക് കൊടുത്താല്‍ ആരുടേയും കൂടെപ്പോകുന്ന ഒരു വേശ്യ ഒരിക്കല്‍ ബോദലേറിനെ വിളിച്ചുകൊണ്ട് പാരീസിലെ [http://en.wikipedia.org/wiki/Louvre ലൂവ്ര] (Louvre) മ്യൂസിയത്തില്‍ ചെന്നു. അവിടെയുള്ള ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ട് അവള്‍ കവിയോടു ചോദിച്ചു. ആ അസഭ്യതയൊക്കെ എങ്ങനെ ആളുകളെ കാണിക്കുന്നുവെന്ന്.&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1991_01_13&amp;diff=1233</id>
		<title>സാഹിത്യവാരഫലം 1991 01 13</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1991_01_13&amp;diff=1233"/>
		<updated>2014-03-16T05:20:11Z</updated>

		<summary type="html">&lt;p&gt;Rishi: /* വിശ്വസാഹിത്യത്തില്‍ നിന്ന് */&lt;/p&gt;
&lt;hr /&gt;
&lt;div&gt;----&lt;br /&gt;
{{center|⟀ [[സാഹിത്യവാരഫലം]] &amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp; ⟀ [[കലാകൗമുദി]] &amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;&amp;amp;nbsp;  ⟀ [[എം കൃഷ്ണന്‍ നായര്‍]]}} &lt;br /&gt;
----&lt;br /&gt;
[[File:AnnaAkhmatova.jpg|thumb|left|alt=caption|അന്ന ആഹ്‌മാതവ]]&lt;br /&gt;
ʻʻആരെങ്കിലും മരിക്കുമ്പോള്‍ അയാളുടെ ചിത്രങ്ങള്‍ക്കു മാറ്റം വരുന്നു. അയാളുടെ കണ്ണുകള്‍ വേറൊരുവിധത്തിലാണ് നോക്കുന്നത്. ചുണ്ടുകള്‍ മറ്റൊരുരീതിയില്‍ പുഞ്ചിരിപൊഴിക്കുന്നു. ഒരു കവിയുടെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞതിനുശേഷം തിരിച്ചെത്തിയപ്പോള്‍ ഞാനതു മനസ്സിലാക്കി. അതിനുശേഷം ഞാന്‍ പലപ്പോഴും ഇതു ശരിയാണോ എന്നു നോക്കിയിട്ടുണ്ട്. എന്റെ സിദ്ധാന്തം സ്ഥിരീകരിക്കപ്പെട്ടുˮ. റഷ്യയിലെ കവിയത്രി [http://en.wikipedia.org/wiki/Anna_Akhmatova അന്ന ആഹ്‌മാതവ] (Anna Akhmatova 1888–1966 അന്ന ആന്ദ്രേവ്ന ഗോറിയങ്കോ എന്നതു ശരിയായ പേര്. ആഹ്‌മാതവ തൂലികാനാമം) എഴുതിയ ഒരു കാവ്യത്തിന്റെ ആശയമാണിത്. എന്തുകൊണ്ടാണു മരിച്ചവരുടെ ചിത്രങ്ങള്‍ക്കു മാറ്റം വരുന്നത്? നോട്ടം തന്നെ ധിഷണാപരമായ പ്രവര്‍ത്തനമാണ്. വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ സമ്മിശ്രങ്ങളായ വികാരവിചാരങ്ങളോടുകൂടിയാവും നമ്മള്‍ അയാളെ നോക്കുക. മകനായാല്‍പ്പോലും പലപ്പോഴും ദേഷ്യത്തോടെ അവന്റെ പ്രവര്‍ത്തികളെ അച്ഛനു വീക്ഷിക്കേണ്ടി വരും. അതേസമയം അവനെ സ്നേഹിക്കുകയും ചെയ്യും. മകന്‍ മരിക്കട്ടെ. സ്നേഹമെന്ന വികാരമേ ശേഷിക്കൂ. അവന്റെ നന്മകളെക്കുറിച്ചു മാത്രമേ വിചാരിക്കാനാവൂ. ചിത്രദര്‍ശനവും ധിഷണാസംബന്ധിയായ പ്രക്രിയയായതുകൊണ്ട് നന്മയാര്‍ന്ന സ്വന്തം വിചാരവികാരങ്ങള്‍ കൊണ്ട് ദ്രഷ്ടാവ്  ആ ചിത്രത്തെ പൊതിയുന്നു. അപ്പോള്‍ കണ്ണുകള്‍ക്കു മാറ്റം, മന്ദസ്മിതത്തിനു മാറ്റം. ഈ തത്ത്വമാണെന്നു തോന്നുന്നു അന്ന അഹ്‌മതവ കാവ്യത്തിലൂടെ ആവിഷ്കരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ഹാസ്യസാഹിത്യകാരനായ ശ്രീ. പി. സുബ്ബയ്യപിളളയുടെ മകന്‍ യുവാവായിരിക്കെ ഹൃദയാഘാതത്താല്‍ മരിച്ചു. ആ ചെറുപ്പക്കാരന്റെ ചിത്രം ʻകലാകൗമുദിʼയിലുണ്ട്. ആ ചിത്രത്തോടൊരുമിച്ച് സുബ്ബയ്യാപിള്ളയുടെ വിവരണവും. ഉടക്കുളി കൊണ്ട് ഹൃദയത്തെ വലിച്ചാല്‍ എത്ര കണ്ടു വേദനയുണ്ടാകുമോ അത്രയും വേദന എനിക്ക് ഉളവാക്കി അദ്ദേഹത്തിന്റെ വസ്തു സ്ഥിതികഥനം. മരണത്തിനു ശേഷം വ്യക്തിയുടെ ചിത്രങ്ങള്‍ക്കു മാറ്റം വരുമെന്ന് കവയിത്രി എഴുതിയത് ഇവിടെ ചേരുമെന്നു തോന്നുന്നില്ല. കാരണം മകന്‍ ജീവിച്ചിരുന്നപ്പോള്‍ ആ ചെറുപ്പക്കാരനെക്കുറിച്ച് അച്ഛന് എന്തു തോന്നിയിരുന്നുവോ ആ തോന്നല്‍ തന്നെയാണ് ഇപ്പോഴുമെന്ന് നമ്മെക്കൊണ്ടു പറയിക്കുന്ന രീതിയിലാണ് ഈ രചന. ʻമാനസം കല്ലുകൊണ്ടല്ലാതെയുള്ളൊരുʼ ഏതൊരു മനുഷ്യനും ഇതു വായിച്ചാല്‍ കണ്ണീര്‍ പൊഴിക്കും. ഹൃദയത്തുടിപ്പോടെ, കണ്ണീരൊഴുക്കോടെയാണ് ഞാനിത് വായിച്ചവസാനിപ്പിച്ചത്. മരണം നടന്നു കഴിഞ്ഞാല്‍ തത്ത്വചിന്തകൊണ്ട് ശോകത്തെ അണകെട്ടിനിറുത്താന്‍ ശ്രമിക്കരുത്. ദുഃഖിക്കുന്ന വ്യക്തിക്കു മനസ്സിനു ശാന്തിയുണ്ടാകട്ടെ എന്നു മാത്രമേ നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടതുള്ളൂ. സുബ്ബയ്യാപിള്ളയ്ക്കു ആ ശാന്തത കൈവരട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.&lt;br /&gt;
{{***}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
: He laid flowers on his cheap coffin,&lt;br /&gt;
: lovely white flowers, very much in keeping &lt;br /&gt;
: with his beauty, his twenty two years&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|([http://en.wikipedia.org/wiki/C._P._Cavafy C. P. Cavafy])}}&lt;br /&gt;
&lt;br /&gt;
==ഫാൾസിസം==&lt;br /&gt;
&lt;br /&gt;
അനുവാചകനെ ഈശ്വരപുത്രനായ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന എന്റെ മര്യാദകേടിനു വായനക്കാരോടു ഞാന്‍ മാപ്പു ചോദിക്കട്ടെ. ഒരലങ്കാര പ്രയോഗത്തിനു വേണ്ടി മാത്രമാണ് ഈ സാഹസിക്യം. ഉത്കൃഷ്ടമായ സാഹിത്യകൃതി വായിക്കുന്ന വേളയില്‍ സഹൃദയന്‍ വിശുദ്ധിയാര്‍ജ്ജിക്കുന്നു. അതിന്റെ പേരിലാണ് ഈ ഔപമ്യം. ജൂഡിയയില്‍ പോകാന്‍ സന്നദ്ധനായ യേശുവിനോടു ശിഷ്യന്മാര്‍ ചോദിച്ചു:- ʻʻThe Jews there were wanting to stone you. Are you going there again?ˮ &amp;amp;mdash; അവിടത്തെ ജൂതന്മാര്‍ അങ്ങയെ കല്ലെറിയാന്‍ ആഗ്രഹിച്ചവരാണ്. അങ്ങോട്ടേക്കാണോ വീണ്ടും പോകുന്നത്? കുങ്കുമം വാരിക തുറന്നയുടനെ കണ്ട ʻഹാപ്പി ക്രിസ്തുമസ്ʼ (ഹാപ്പി ക്രിസ്മസ് എന്നു വേണം) എന്ന ചെറുകഥ വായിക്കാനാരംഭിച്ച എന്നോട് മനസ്സിലിരുന്ന് ആരോ ചോദിച്ചു: ʻʻകല്ലേറുവാങ്ങാന്‍ പോകുകയാണോ?ˮ രണ്ടും കല്പിച്ച് ഞാന്‍ പോയി. കലാരാഹിത്യത്തിന്റെ കല്ലേറുകൊണ്ട് മുഖമാകെ മുറിഞ്ഞു. ചോരയൊലിക്കുന്ന മുഖം കാണിച്ചുകൊണ്ട് ഞാനിത് എഴുതുകയാണ്.&lt;br /&gt;
&lt;br /&gt;
ഈ ചെറുകഥയെഴുതിയ രമ മേനോന് ഒരു പഴഞ്ചന്‍ വിഷയമേ കൈകാര്യം ചെയ്യാനുള്ളൂ. അച്ഛനമ്മമാര്‍ എന്തെന്നില്ലാതെ സ്നേഹിച്ചിരുന്ന മകന്റെ നന്ദികേട്. രണ്ടുവര്‍ഷമായിട്ടും വീട്ടില്‍ വരാത്ത മകന്‍ ക്രിസ്മസിനെങ്കിലും വന്നെത്തുമെന്ന് അച്ഛനമ്മമാര്‍ വിചാരിക്കുന്നു. നന്ദികെട്ടവന്‍ വരുന്നില്ല. ʻഈശ്വരവിചാരʼ ത്തില്‍ അവര്‍ മുഴുകുമ്പോള്‍ കഥ പര്യവസാനത്തിലെത്തുന്നു.&lt;br /&gt;
&lt;br /&gt;
നിത്യജീവിത്തിലുള്ളതെല്ലാം അതേ മട്ടില്‍ പകര്‍ത്തിവച്ചാല്‍ ജനിക്കുന്നതു റിയലിസ്സമല്ല, ഫാൾസിസമാണ്. നിത്യജീവിതസത്യത്തിനു നൂതനാകാരം നല്കി നൂതനാനുഭവം സൃഷ്ടിക്കുമ്പോഴാണ് കലയുടെ ഉദ്ഭവം. അപ്പോഴാണ് രചനയ്ക്കു മാന്ത്രികസ്വഭാവമുണ്ടാകുന്നത്. ഈ പ്രക്രിയ രമാ മേനോന് അറിഞ്ഞുകൂടാ. പണ്ട് ഒരു ഭടന്‍ വള്ളത്തില്‍ യാത്രചെയ്യുകയായിരുന്നു. നദിയുടെ മധ്യഭാഗത്ത് എത്തിയപ്പോള്‍ അയാളുടെ വാള് വെള്ളത്തില്‍ വീണുപോയി. ഭടനുടനെ വള്ളത്തില്‍ ഒരടയാളമിട്ട് ഇവിടെ വച്ചാണ് വാളു വീണതെന്നു പറഞ്ഞു. വള്ളം കരയിലടുത്തപ്പോള്‍ ആഴമില്ലാത്ത ആറ്റിലിറങ്ങിനിന്ന് വള്ളത്തിലിട്ട അടയാളത്തിന്റെ നേരേതാഴെ അയാള്‍ വാള് അന്വേഷിച്ചു തുടങ്ങി. രമാ മേനോന്‍ ആദ്യത്തെ കഥയെഴുതിയപ്പോള്‍തന്നെ വാള് നദിയുടെ ആഴത്തില്‍ താണുപോയി. കരയിലടുത്തതിനുശേഷം മുട്ടുവരെയെത്തുന്ന വെള്ളത്തിലിറങ്ങി നിന്നു ʻവാളെവിടെʼ എന്നു ചോദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.&lt;br /&gt;
&lt;br /&gt;
==ചോദ്യം, ഉത്തരം==&lt;br /&gt;
&lt;br /&gt;
ʻʻഔദ്ധ്യത്യമുള്ളവരെ എങ്ങനെ തിരിച്ചറിയാം?ˮ&lt;br /&gt;
::ʻʻഅങ്ങനെയുള്ളവരോടു സംസാരിക്കുമ്പോള്‍ അവരെക്കുറിച്ചു തന്നെ നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ അവര്‍ മനസ്സിരുത്തി എല്ലാം കേള്‍ക്കും. കേട്ടുകൊണ്ടിരിക്കെ അവരുടെ മുഖം തിളങ്ങും. കണ്ണുകള്‍ക്കു കൂടുതല്‍ പ്രകാശമുണ്ടാവും. എപ്പോള്‍ നിങ്ങള്‍ മറ്റുകാര്യങ്ങളിലേക്കു തിരിയുമോ അപ്പോള്‍ അവര്‍ കോട്ടുവായിടും.ˮ&lt;br /&gt;
&lt;br /&gt;
ʻʻനുണപറഞ്ഞ് സ്നേഹിതന്മാരെ ശത്രുക്കളാക്കി മാറ്റുന്നവരെക്കുറിച്ച് എന്തുപറയുന്നു?ˮ&lt;br /&gt;
::ʻʻഅവര്‍ (അപവാദികള്‍) കൊലപാതികളെക്കാള്‍ ഹീനന്മാരാന്. സ്വന്തം വീട്ടിലെ ഏതോ ഹീനകൃത്യങ്ങള്‍ കണ്ട് ഒന്നും ചെയ്യാനാവാതെ ദോഷം മറ്റു വ്യക്തികളുടെ നേര്‍ക്കു തിരിച്ചുവിടുന്നതിന്റെ ഫലമായാണ് അപവാദ കൗതുകം.ˮ&lt;br /&gt;
&lt;br /&gt;
ʻʻബ്രിട്ടിഷുകാര്‍ ഇന്ത്യ ഭരിച്ചകാലത്ത് ഏതു സര്‍ക്കാരെഴുത്തിന്റെ അവസാനത്തും I am your most obedient servent എന്നെഴുതി ഒപ്പിടുമായിരുന്നു ഉദ്യോഗസ്ഥന്മാര്‍. ഇപ്പോള്‍ yours faithfully എന്നും. നന്നായില്ലേ ഈ മാറ്റം?ˮ&lt;br /&gt;
::ʻʻപണ്ടും ഇക്കാലത്തും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരോട് I am your most obedient servent എന്നു യഥാക്രമം പറഞ്ഞു, പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് സര്‍ക്കാര്‍ മേഖലകളില്‍ നിന്നെങ്കിലും അതെടുത്തു മാറ്റാമെന്നു നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ തിരുമാനിച്ചു. നന്നായി. എന്നിട്ടും ഭാര്യമാര്‍  yours faithfully എന്നു പറയുന്നില്ല. ʻ കലികാലവൈഭവംʼ എന്നു സി. വി. രാമന്‍പിള്ള പറഞ്ഞില്ലേ.ˮ&lt;br /&gt;
&lt;br /&gt;
ʻʻഅടുത്തജന്മം സായിപ്പായി ജനിക്കുമോ നിങ്ങള്‍? സായിപ്പിന്റെ കൃതികളല്ലേ നിങ്ങള്‍ക്കിഷ്ടം?ˮ&lt;br /&gt;
:: ʻʻഅടുത്തജന്മമുണ്ടെങ്കില്‍ കേരളീയനായി ജനിക്കാനാന് എനിക്കു താല്‍പ്പര്യം. എങ്കിലേ എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടേയും ചങ്ങമ്പൂഴയുടേയും കവിത വായിക്കാന്‍ പറ്റൂ.ˮ&lt;br /&gt;
&lt;br /&gt;
ʻʻശിവഗിരിയില്‍ നിങ്ങള്‍ പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ വിവരമില്ലാത്ത കുറെ പിള്ളേര്‍ നിങ്ങളുടെ ചുറ്റും കൂടി ഓട്ടോഗ്രാഫ് വാങ്ങുന്നതു കണ്ടു. നിങ്ങള്‍ അത്രയ്ക്കു വലിയ ആളോ?ˮ&lt;br /&gt;
::ʻʻഅയ്യോ ഒട്ടും വലിയ ആളല്ല. കുട്ടികള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഒപ്പിട്ടുകൊടുത്തു എന്നേയുള്ളൂ. പിന്നെ നിങ്ങളെ അവര്‍ കണ്ടില്ല. കണ്ടെങ്കില്‍ തിരുവനന്തപുരത്തെ ഫിങ്കര്‍ പ്രിന്റ് ബ്യൂറോയില്‍ സൂക്ഷിക്കാനായി നിങ്ങളുടെ വിരലടയാളം കുട്ടികള്‍ എടുത്തേനേ.ˮ&lt;br /&gt;
&lt;br /&gt;
==എന്‍.എസ്. മാധവന്‍== &lt;br /&gt;
&lt;br /&gt;
[[File:PeterHandke.jpg|thumb|right|alt=caption|പേറ്റര്‍ ഹന്‍ഡ്കെ]]&lt;br /&gt;
[http://en.wikipedia.org/wiki/Peter_Handke പേറ്റര്‍ ഹന്‍ഡ്കെ] എന്ന ഓസ്ട്രിയന്‍ സാഹിത്യകാരന്റെ The Goalieʼs Anuxjety at the Penality Kick എന്ന നോവലാണ് അദ്ദേഹത്തിന് മഹായശസ്സ് നേടിക്കൊടുത്തത്. യോസഫ് ബ്ളൊക്ക് എന്നൊരു തൊഴിലാളി കാരണമൊന്നും കൂടാതെ ഒരു സ്ത്രീയെ കൊന്നിട്ട് പോലീസില്‍ നിന്നും സമുദായത്തില്‍നിന്നും ഒളിച്ചോടുന്നതിനെ ചിത്രീകരിക്കുന്ന ഈ നോവല്‍ അസ്തിത്വവാദികളുടെ വിരാഗാവസ്ഥയ്ക്ക് (alienation) മതിയായ ഉദാഹരണമായിട്ടുണ്ട്. ഈ നോവലിന്റെ അവസാനത്തെ ഭാഗം നമ്മുടെ അവധാനത്തിന് വിഷയീഭവിക്കേണ്ടതാണ്. ബ്ളൊക്ക് ഫുട്ബോള്‍ കളികാണാന്‍ പോകുന്നു. പെനല്‍റ്റി കിക്കിനുള്ള വിസെല്‍ (whistle) കേട്ടു. ഗോളി ആലോചിക്കുകയാണ്. ഏതു മൂലയിലേക്കു പന്തടിക്കണമെന്ന്. ഗോളി വിചാരിച്ചതെന്തെന്ന് പന്തടിക്കുന്നവനും ഊഹിക്കുന്നുണ്ടാവും. അതുകൊണ്ട് പന്ത് മറ്റേ മൂലയിലേക്ക് അടിക്കപ്പെടും എന്നു ഗോളിയുടെ ചിന്ത. ഇതു മനസ്സിലാക്കി ഷ്യൂട്ടു ചെയ്യുന്നവന്‍ പതിവുള്ള മൂലയിലേക്ക് പന്തടിച്ചാലോ? പന്തടിക്കുന്നവന്‍ ഓടാന്‍ തുടങ്ങിയപ്പോള്‍, പന്തടിക്കുന്നതിനുമുമ്പ് താന്‍ ഏതു വശത്തിലേക്ക് ചരിയുമെന്ന് ഗോളി സ്വന്തം ശരീരം കൊണ്ട് അബോധാത്മകമായി പ്രകടിപ്പിക്കുന്നുവെന്നു ബ്ളൊക്ക് അടുത്തു നില്ക്കുന്നവനോടു പറഞ്ഞു. തിളങ്ങുന്ന മഞ്ഞ ഉടുപ്പുധരിച്ച ഗോളി ഒട്ടും അനങ്ങാതെ നിന്നു. പെനല്‍റ്റി കിക്കര്‍ പന്ത് അയാളുടെ കൈയിലേക്കു തന്നെ അടിച്ചു. സമകാലികജീവിതത്തിന്റെ സ്വഭാവമാകെ ഈ  പെനല്‍റ്റി കിക്കിലൂടെ പേറ്റര്‍ ഹന്‍ഡ് കെ പ്രത്യക്ഷമാക്കുന്നു.&lt;br /&gt;
&lt;br /&gt;
ഈ നോവലിന്റെ കഥകേട്ട ഗീവര്‍ഗ്ഗീസച്ചന്‍ &amp;amp;mdash; പണ്ടത്തെ ഫുട്ബോള്‍ കളിക്കാരന്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ ഒരു ദുഷ്ടനായ യുവാവില്‍നിന്നു രക്ഷിക്കാന്‍ വേണ്ടി അവനെ ഫുട്ബോള്‍ പോലെ അടിച്ചു തെറിപ്പിക്കുന്നു. [http://en.wikipedia.org/wiki/N._S._Madhavan ശ്രീ.എന്‍.എസ്.  മാധവന്‍] മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ʻഹിഗ്വിറ്റʼ എന്ന ഈ കഥയ്ക്കു ചാരുതയുണ്ട്. നവീനതയുണ്ട്. ആ പുതുമ എല്ലാ അംശങ്ങളിലും ദൃശ്യമാണ്. നീണ്ട സംഭവവര്‍ണ്ണനകളില്ല. കഥാപാത്രങ്ങളുടെ സ്വഭാവസവിഷേതകളുടെ വിസ്തരിച്ചുള്ള പ്രതിപാദനമില്ല. ഏതേത് അംശങ്ങളെ സൂചിപ്പിച്ചാല്‍ സംഭവത്തിന്റെയും സ്വഭാവത്തിന്റെയും പ്രതീതി ഉളവാകുമോ അവയെ മാത്രമേ കഥാകാരന്‍ സൂചിപ്പിക്കുന്നുള്ളൂ. ഹാസ്യം ഇക്കഥയുടെ രമണീയകം വര്‍ദ്ധിപ്പിക്കുന്നു. മറ്റു കഥാകാരന്മാരുടെ കഥകളില്‍ നിന്നുയരുന്ന ശബ്ദമല്ല മാധവന്റെ കഥയില്‍ നിന്ന് ഉയരുന്നത്.  &lt;br /&gt;
&lt;br /&gt;
==പരിപാകമില്ലായ്മ==&lt;br /&gt;
&lt;br /&gt;
ഞാനങ്ങു ഞെട്ടിപ്പോയി എന്ന പ്രസ്താവം നൂറിനു തൊണ്ണൂറ്റിയൊന്‍പതു തവണയും അത്യുക്തിയാവും. താല്‍കാലികമായി ഉണ്ടാകുന്ന വല്ലായ്മയെ സൂചിപ്പിക്കാനും കേള്‍ക്കുന്നവരെ ഒന്നു ഇംപ്രസ്സ് ചെയ്തു കൈയടിനേടാനും വേണ്ടിയുള്ള അതിശയോക്തിയാണത്. പക്ഷേ ശ്രീ. രാജശേഖരന്‍ ദേശാഭിമാനി വാരികയിലെഴുതിയ ʻʻമാരാരും മുണ്ടശ്ശേരിയും വൈലോപ്പിള്ളിയെ കണ്ടപ്പോള്‍ˮ എന്ന ലേഖനം വായിച്ചപ്പോള്‍ എനിക്കു നേരിയ തോതില്‍ ഞെട്ടല്‍ തന്നെയുണ്ടായി. ʻʻഎഴുത്തച്ഛനും ആശാനും വൈലോപ്പിള്ളിയും ചേര്‍ന്നത്രേ മലയാളകാവ്യ ചരിത്രത്തില്‍ സ്ഥായിയായി നിലകൊള്ളാന്‍ പോകുന്ന കവിത്രയ സങ്കല്പംˮ എന്ന രാജശേഖര വാക്യമാണ് എനിക്ക് ഷോക്ക് ഉണ്ടാക്കിയത്. നമ്മുടെ കവിത്രയസങ്കല്പം (ആധുനികമായത്) [http://en.wikipedia.org/wiki/Kumaranasan കുമാരനാശാന്‍], [http://en.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോള്‍], [http://en.wikipedia.org/wiki/Ulloor_S._Parameswara_Iyer ഉള്ളൂര്‍] ഇവരെ അവലംബിച്ചുള്ളതാണല്ലോ. രാജശേഖരന്‍ വള്ളത്തോളിനെയും ഉള്ളൂരിനെയും ഗളഹസ്തം ചെയ്തിട്ട് വൈലോപ്പിള്ളിയെ മഹാകവി കുമാരനാശാനു് സദൃശ്യനാക്കി കല്പിക്കുന്നു. ഉണ്ണായിവാരിയരെപ്പോലും അദ്ദേഹം ചവിട്ടി പുറന്തള്ളുന്നു.&lt;br /&gt;
&lt;br /&gt;
ഒരു ശബ്ദത്തില്‍ ഒരു രാഗം പാടുന്ന കവികളുണ്ട്. ഒരു ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടുന്ന കവികളുണ്ട്. പല ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടുന്ന കവികളുമുണ്ട്. [http://en.wikipedia.org/wiki/Swinburne സ്വിന്‍ബേണ്‍], വെര്‍ലേന്‍, [http://en.wikipedia.org/wiki/Changampuzha_Krishna_Pillai ചങ്ങമ്പുഴ] ഇവര്‍ ഒരു ശബ്ദത്തില്‍ ഒരു രാഗം തന്നെ പാടിയ കവികളാണ്. [http://en.wikipedia.org/wiki/Keats കീറ്റ്സും] [http://en.wikipedia.org/wiki/Percy_Bysshe_Shelley ഷെല്ലിയും] ഒരു ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടിയ കവികളത്രേ. എന്നാല്‍ [http://en.wikipedia.org/wiki/Vyasa വ്യാസന്‍], [http://en.wikipedia.org/wiki/Valmiki വാല്മീകി], [http://en.wikipedia.org/wiki/Homer ഹോമര്‍], [http://en.wikipedia.org/wiki/Shakespeare ഷെയ്ക്സ്പിയര്‍] ഇവര്‍ പല ശബ്ദങ്ങളില്‍ പല രാഗങ്ങള്‍ പാടിയ കവികളാണ്. അവരെയാണ് ഗ്രെയ്റ്റ് എന്നു വിശേഷിപ്പിക്കുന്നത്. രാജശേഖരന്റെ മഹാകവിയായ വൈലോപ്പിള്ളി നല്ല കാവ്യങ്ങള്‍ രചിച്ചു. പക്ഷേ അദ്ദേഹം ഒരു ശബ്ദത്തില്‍ ഒരു രാഗം മാത്രം പാടിയ കവിയാണ്. ഒരു ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടിയ കുമാരനാശാന് അദ്ദേഹം ഒരിക്കലും സദൃശ്യനാവുകയില്ല. എന്നല്ല അദ്ദേഹത്തിന്റെ അടുത്തുപോലും എത്തുകയില്ല.&lt;br /&gt;
&lt;br /&gt;
ഗ്രെയ്റ്റ്‌നെസ് &amp;amp;mdash; മഹത്വം &amp;amp;mdash; നിശ്ചയിക്കപ്പെടേണ്ടത് ശ്രേഷ്ഠതമായ കാവ്യഭാഷണത്താലാണ്. വിഷന്റെ സാന്ദ്രതയും ശൈലിയുടെ സാന്ദ്രതയും ആശയത്തിന്റെ സാന്ദ്രതയും ഒരുമിച്ചു ചേരുമ്പോഴാണ് ഈ ശ്രേഷ്ഠതമായ അവസ്ഥ സംജാതമാവുക. (അരവിന് ദ്ഘോഷിന്റെ അഭിപ്രായം).&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:വനം പ്രതിഭയം ശൂന്യം ത്ധില്ലികാഗണനാദിതം&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(മഹാഭാരതം)}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:നിഷ്പന്ദാസ്തരവഃ സര്‍വേ നിലീനാ മൃഗപക്ഷിണഃ&lt;br /&gt;
:നൈസേന തമസാ വ്യാപ്താ ദിശശ്ചരഘുനന്ദന&lt;br /&gt;
:ശനൈര്‍വിയൂജ്യതേ സന്ധ്യാ നദോനേത്രൈരിപാവൃതാം&lt;br /&gt;
:നക്ഷത്രതാരാഗഹനം ജ്യോതിര്‍ഭിരിവ ഭാസതേ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(വാത്മീകി രാമായണം)}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:തനുപ്രകാശേന വിചേയതാരകാ പ്രഭാതകല്പാ ശശിനേവ ശര്‍വരീ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(കാളിദാസന്‍)}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:Absent thee from felicity awhile&lt;br /&gt;
:And in this harsh world draw thy breath in pain&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(Shakespeare)}}&lt;br /&gt;
ഇവയൊക്കെ ശ്രേഷ്ഠതമായ കാവ്യ ഭാഷണങ്ങളായി അരവിന് ദ്ഘോഷ് എടുത്തു കാണിച്ചിട്ടുണ്ട്. നമ്മുടെ മഹാകവികളായ കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, ഇവര്‍ക്ക് എപ്പോഴും ഇമ്മട്ടില്‍ എഴുതാനാവില്ല. എങ്കിലും മഹാകവിത്വത്താല്‍ അവര് അനുഗ്രഹീതരായിരുന്നതുകൊണ്ട് ഈ കാവ്യഭാഷണം ചിലപ്പോള്‍ അവരും നിര്‍വ്വഹിക്കാറുണ്ട്.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:1) അന്തിമമാം മണമര്‍പ്പിച്ചടിവാന്‍&lt;br /&gt;
::മലര്‍കാക്കിലേ ഗന്ധവാഹനെ രഹസ്യമാര്‍ക്കറിയാവൂ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(കുമാരനാശാന്‍)}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:2) കാലമതിന്റെ കനത്തകരംകൊണ്ടു&lt;br /&gt;
::ലീലയാലൊന്നു പിടിച്ചുകുലുക്കിയാല്‍&lt;br /&gt;
::പാടേ പതറിക്കൊഴിഞ്ഞു പോം ബ്രഹ്മാണ്ഡ&lt;br /&gt;
::പാദപപ്പൂക്കളാം താരങ്ങള്‍ കൂടിയും&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(വള്ളത്തോള്‍)}}&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:3) പരാപരാതമന്‍ ഭക്തൃഭിഗമ്യന്‍ ഭവാനെയാര്‍ കാണ്‍മൂ&lt;br /&gt;
::ചരാചര പ്രേമാഞ്ജനമെഴുതിയ ചക്ഷുസ്സില്ലാഞ്ഞാൽ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
{{right|(ഉള്ളൂർ)}}&lt;br /&gt;
ഇവ ഉദാഹരണങ്ങള്‍.&lt;br /&gt;
&lt;br /&gt;
[http://en.wikipedia.org/wiki/Vailoppilli വൈലോപ്പിള്ളി]യുടെ കാവ്യങ്ങളില്‍ ചിലതെല്ലാം സുന്ദരങ്ങളാണ്. പക്ഷേ, ഗ്രേയ്റ്റ്നെസ്സ് എന്ന ഗുണം അവയ്ക്കില്ല. മുകളില്‍ച്ചേര്‍ത്ത വരികള്‍ ഏതു തലത്തില്‍ നിന്ന് ഉദ്ഭവിച്ചുവോ ഏതു മണ്ഡലത്തിന് അവ പ്രാതിനിധ്യം വഹിച്ചുവോ ആ തലത്തില്‍ നിന്ന് ഉദ്ഭവിക്കുകയോ ആ മണ്ഡലത്തിനു പ്രാതിനിധ്യം വഹിക്കുകയോ ചെയ്യുന്നതല്ല വൈലോപ്പിള്ളിയുടെ കാവ്യങ്ങള്‍. കുമാരനാശാന്റെയും വള്ളത്തോളിന്റെയും കാവ്യങ്ങള്‍ക്കു സൗന്ദര്യവും മഹത്വവും ഉണ്ട്. വൈലോപ്പിള്ളിയുടെ ചില കാവ്യങ്ങള്‍ക്കു സൗന്ദര്യം മാത്രമേയുള്ളൂ. ഒരിടത്തും ശ്രേഷ്ഠതമായ കാവ്യഭാഷണം കാണാനുമില്ല. അതിനാല്‍ രാജശേഖരന്റെ മതം പരിപാകമുള്ള മനസ്സിന്റെ സന്തതിയല്ല. എഴുത്തച്ഛന്റെയും കുമാരനാശാന്റെയും പേരുകള്‍ പറഞ്ഞിട്ട് അതേ ശ്വാസത്തില്‍ വൈലോപ്പിള്ളി എന്നു പറയുന്നത് എഴുത്തച്ഛനെയും കുമാരനാശാനെയും അപമാനിക്കലാണ്. നിന്ദിക്കലാണ്.&lt;br /&gt;
{{***}}&lt;br /&gt;
ശ്രീ. കുഞ്ഞുണ്ണി കുങ്കുമം വാരികയില്‍ എഴുതുന്നു: വര്‍ഗ്ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നതുപോലെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നതും തെറ്റാണ്. ഉത്തരപദം ʻകരണʼമായി വരുമ്പോള്‍ വിശേഷത്തില്‍ ʻവത്ʼ പ്രത്യയം ചേരുകയില്ല. കുഞ്ഞുണ്ണി വിവരം കെട്ടവര്‍ക്കു വേണ്ടി അതെടുത്തു കാണിച്ചതില്‍ എനിക്കു അനല്പമായ സന്തോഷമുണ്ട്.&lt;br /&gt;
&lt;br /&gt;
==താഴത്തെനിലയിലേക്ക്==&lt;br /&gt;
&lt;br /&gt;
[[File:DinoBuzzati.jpg|thumb|left|alt=caption|ബുറ്റ്സാറ്റി]]&lt;br /&gt;
ഇറ്റലിയിലെ [http://en.wikipedia.org/wiki/Kafka കാഫ്‌ക] എന്നറിയപ്പെടുന്ന [http://en.wikipedia.org/wiki/Buzzati ബുറ്റ്സാറ്റി]യുടെ (Buzzati) Seven Floors എന്ന കഥ മാസ്റ്റര്‍പീസാണ്. രോഗി ഏഴുനിലയുള്ള ആശുപത്രിയിലെത്തി ഏഴാമത്തെ നിലയില്‍ കിടപ്പായി. തീരെച്ചെറിയ രോഗമുള്ളവര്‍ക്കാണ് ഏഴാമത്തെ നില. ആറാമത്തെ നില ചെറിയ രോഗമുള്ളവര്‍ക്ക്. ഗൗരവമായ രോഗമുള്ളവര്‍ക്ക് അഞ്ചാമത്തെ നില. അങ്ങനെ താഴോട്ടു പോകുന്തോറും രോഗികള്‍ക്കു ഗുരുതരാവസ്ഥ കൂടുതലാണെന്നു ഗ്രഹിക്കണം. ഓരോ നിലയിലെ ചികിത്സാക്രമവും വിഭിന്നമാണ്. ഓരോ ഡോക്ടര്‍ ഓരോ നിലയ്ക്കും. രോഗി ഏറ്റവും താഴെയുള്ള നിലയിലേക്കു നോക്കിയപ്പോള്‍ അവിടത്തെ ജന്നലുകള്‍ തുണി കൊണ്ടു മറച്ചിരിക്കുന്നതു കണ്ടു. മരിക്കാന്‍ പോകുന്നവരെ കിടത്തുന്ന സ്ഥലമാണ് താഴത്തെ നിലയെന്ന് അയാള്‍ ഒരാളില്‍ നിന്നും മനസ്സിലാക്കി. പത്തു ദിവസം കഴിഞ്ഞപ്പോള്‍ നേഴ്സ് വന്നു പറഞ്ഞു ഒരു സ്ത്രീക്കും രണ്ടു കുട്ടികള്‍ക്കും വേണ്ടി അയാള്‍ ആറാമത്തെ നിലയിലേക്കു പോയാല്‍ കൊള്ളാമെന്ന്; ഏഴാമത്തെ നിലയില്‍ ഒഴിഞ്ഞ മുറികള്‍ വേറെയില്ലാത്തതു കൊണ്ടാണ് അയാള്‍ക്ക് ആ അസൗകര്യമുണ്ടാക്കുന്നതെന്ന്. സ്ത്രീയും കുട്ടികളും പോയാല്‍ അയാള്‍ക്ക് ഉടനെ ഏഴാമത്തെ നിലയിലേക്കു തിരിച്ചു പോരാം. അയാള്‍ ആറാമത്തെ നിലയിലായി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രോഗത്തിന്റെ സ്വഭാവം പരിഗണിച്ച് അയാളെ അഞ്ചാമത്തെ നിലയിലേക്കു മാറ്റി. പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞു. അയാള്‍ക്കു വേണ്ട ഒരു മെഡിക്കല്‍ ഉപകരണം നാലാമത്തെ നിലയിലേയുള്ളൂ. മൂന്നുതവണ ദിവസവും ഇറങ്ങിക്കേറുന്നതിനേക്കാള്‍ നല്ലത് നാലാമത്തെ നിലയില്‍ തന്നെ പാര്‍ക്കുന്നതല്ലേ? രോഗം മാറിയാല്‍ ഉടനെ ഏഴാമത്തെ നിലയിലേക്കു തിരിച്ചുപോരാം. അതുകൊണ്ട് അയാള്‍ നാലാമത്തെ നിലയിലേക്കു പോയി. രോഗിക്ക് വരട്ടുചൊറി (eczema) ഉള്ളതു കൊണ്ടു മൂന്നാമത്തെ നിലയിലെ ചികിത്സയാണ് നല്ലതെന്നു ഡോക്ടര്‍ പറഞ്ഞു. ചികിത്സോപകരണവുമുണ്ട്. രോഗി മൂന്നാമത്തെ നിലയില്‍ കിടപ്പായി. അങ്ങനെയിരിക്കെ നേഴ്സ് വന്നു പറഞ്ഞു ആ നിലയിലെ ഡോക്ടര്‍മാര്‍ അവധിയില്‍ പോകുന്നെന്ന്. അതുകൊണ്ട് രണ്ടാമത്തെ നിലയില്‍ പോകുന്നതാണ് നല്ലത്. ഗത്യന്തരമില്ലാതെ അയാള്‍ അങ്ങോട്ടുപോയി. പതിഞ്ചുദിവസം കൂടി കടന്നു പോയി. ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ ഹെഡ് നേഴ്സും മറ്റു നേഴ്സുകളും കൂടി വന്ന് അയാളോട് പറഞ്ഞു: ʻʻനിങ്ങളെ താഴത്തെ നിലയില്‍ കൊണ്ടാക്കാനാണ് ഡോക്ടറുടെ ആജ്ഞ്ˮ എന്ന്. രോഗി ഭയന്നു ബഹളം കൂട്ടി. ʻʻഇവിടെ വേറെ ചില രോഗികള്‍ കൂടിയുണ്ട്. ബഹളം കൂട്ടരുത്ˮ അവരുടെ ആജ്ഞ. രോഗി വിറച്ചു. നിയന്ത്രിക്കാനാവാതെ അയാള്‍ നിലവിളിച്ചു. അതിന്റെ പ്രതിധ്വനി മുറിയിലുണ്ടായി. അയാള്‍ താഴത്തെ നിലയിലെ കട്ടിലില്‍ കിടന്നു. മുകളിലുള്ള ആറു നിലകളുടെ ഭാരം അയാളുടെ ശരീരത്തില്‍ അമരുകയാണ്. പക്ഷേ, ആ മുറി എന്താണ് ഇങ്ങനെ പെട്ടന്നു ഇരുളുന്നത്? അയാള്‍ തലതിരിച്ചു നോക്കിയപ്പോള്‍ പ്രകാശത്തെ പൂര്‍ണ്ണമായും തടഞ്ഞുകൊണ്ട് ജന്നലുകളിലെ കര്‍ട്ടന്‍  താഴുന്നതു കണ്ടു.&lt;br /&gt;
&lt;br /&gt;
സമകാലികമനുഷ്യന്റെ ഏകാന്തത, മരണമെന്ന പരമസത്യം. ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യം ഇവയെ കലാസുഭഗമായി ചിത്രീകരിക്കുന്ന കഥയാണിത്. ബുറ്റ്സാറ്റി കാഫ്‌കയെപ്പോലെ ജീനിയസ്സാണെന്നതില്‍ ഒരു സംശയവുമില്ല. &lt;br /&gt;
&lt;br /&gt;
ഞാന്‍ ഒരു രോഗവുമില്ലാത്തവനായിരുന്നു. ഒരിക്കല്‍ അങ്ങനെയിരിക്കെ ചെറിയ ഒരസുഖം പിടിപെട്ട് മലയാളത്തിലെ റീയലിസ്റ്റിക്ക് കഥാകാരന്മാര്‍ ശയിക്കുന്ന ഏഴാമത്തെ നിലയില്‍ ചെന്നു ചേര്‍ന്നു. ക്രമേണ എന്റെ കിടപ്പ് ആറ്, അഞ്ച്, നാല് എന്നീ നിലകളിലായി. മൂന്നാമത്തെ നിലയിലെത്തിയപ്പോള്‍ കൂട്ടുകാരായി ബോര്‍ഹെസിനെയും മറ്റ് ലാറ്റിനമേരിക്കന്‍ കഥാകാരന്മാരെയും അനുകരിക്കുന്ന രോഗികളുടെ കൂടെയായി എന്റെ കിടപ്പ്. രോഗം കൂടിയപ്പോള്‍ പൈങ്കിളിക്കഥാകാരന്മാര്‍ കിടക്കുന്ന രണ്ടാമത്ത നിലയിലേക്ക് എന്നെമാറ്റി. ഇതാ നേഴ്സ് വന്ന് അജ്ഞാപിക്കുന്നു ഏറ്റവും താഴെയുള്ള നിലയില്‍ പോയിക്കിടക്കാന്‍.  ഞാന്‍ നിലവിളിക്കുന്നു, ഞെട്ടുന്നു. എന്റെ രോദനത്തിന്റെ പ്രതിധ്വനികള്‍ തിരുവനന്തപുരത്ത് എവിടെയും കേള്‍ക്കാം. കിടക്കയില്‍ കിടന്നുകൊണ്ട് അടുത്ത ബെഡ്ഡിലേക്കു നോക്കിയപ്പോള്‍ കുങ്കുമം വാരികയിലെ ʻʻഒന്നാം നിലയ്ക്കുമപ്പുറംˮ എന്ന ചെറുകഥ എനിക്കു കാണത്തക്കവിധത്തില്‍ തുറന്നിട്ടിരിക്കുന്നു. കഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരി നല്ല വീടുവയ്ക്കാന്‍ കിഡ്നിയും ഒരു കണ്ണും വിറ്റുപോലും. അക്കഥ വായിച്ച് ഞാന്‍ വല്ലാതെ തേങ്ങി. അതാ പ്രകാശത്തെ പൂര്‍ണ്ണമായും മറച്ചുകൊണ്ട് ജന്നലുകളിലെ കര്‍ട്ടന്‍ താഴുന്നല്ലോ. &lt;br /&gt;
&lt;br /&gt;
==വിശ്വസാഹിത്യത്തില്‍ നിന്ന്==&lt;br /&gt;
&lt;br /&gt;
# ആവശ്യകതയില്‍ക്കവിഞ്ഞു വാഴ്ത്തപ്പെടുന്ന &amp;amp;mdash; ഒരു സെറിബ്രല്‍ (മസ്തിഷ്കപരമായ) കവിതയാണ്  [http://en.wikipedia.org/wiki/Miroslav_Holub മീറോസ്ളാഫ് ഹോലൂബ്] (Miroslav Holub ചെക്കോസ്ളോവാക്യയിലെ കവി). അദ്ദേഹത്തിന്റെ അമ്പതിലധികം കാവ്യങ്ങള്‍ (ഇംഗ്ലീഷ് തര്‍ജ്ജ്മ) ഞാന്‍ വായിച്ചു. ഒന്നില്‍പ്പോലും ആവിഷ്കാരചാരുത കണ്ടില്ല. വികാര സ്ഫുടീകരണവുമില്ല. പക്ഷേ അതല്ല അദ്ദേഹത്തിന്റെ ഉപന്യാസങ്ങളുടെ സ്ഥിതി. ചിന്തോദ്ദീപകവും മൗലികവുമാണ് അദ്ദേഹത്തിന്റെ ഏതു പ്രബന്ധവും. The world in miniature എന്ന ഉപന്യാസത്തില്‍ അദ്ദേഹം പറയുന്നു, ഈ വിശാല പ്രപഞ്ചത്തെ ഹ്രസ്വാകാരമാക്കി പ്രദര്‍ശിപ്പിക്കാന്‍ നമുക്കെല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്ന്; അതൊരു ജന്മവാസനയാണെന്ന്. Hardly anyone stand to enjoy the beauty of a town square. The magic of all the moving pedestrains and historical clocks, the colourful cars struggling with signs and commands &amp;amp;mdash; but everyone is willing to stand for hours at a model of the same thing and admire the miracle it worked even though in real life it is ofter a miracle as well. മൃഗശാലയോ തീവണ്ടിപ്പാതയോ കൊച്ചുപട്ടണമോ ഉണ്ടാക്കിക്കളിക്കുന്ന കൊച്ചുകുട്ടിയും പ്രായമായവരുടെ ഹ്രസ്വാകാരനിര്‍മ്മാണവാസനയെ പ്രകടിപ്പിക്കുകയാണ്. The Dimension of the Present Movement and other essays &amp;amp;mdash; Miroslav Holub ￡4.99). [[File:Baudelaire.jpg|thumb|right|alt=caption|ബോദലേര്‍]]&lt;br /&gt;
# ഫ്രഞ്ച് കവി [http://en.wikipedia.org/wiki/Baudelaire ബോദലേറിന്റെ] മരണത്തിനു ശേഷം പ്രസിദ്ധപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ Intimate Journals. ജീവിത നിരീക്ഷണം ചെയ്ത് ആ കവി നടത്തുന്ന സാമാന്യവത്കരണങ്ങള്‍ രസാവഹങ്ങളാണ്.&lt;br /&gt;
## സ്ത്രീകള്‍ക്കു പള്ളിയില്‍ ചെല്ലാന്‍ അനുവാദം നല്കുന്നതു കണ്ട് ഞാന്‍ എപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ഈശ്വരനോട് അവര്‍ക്ക് ഏതു തരത്തിലാണ് സംഭാഷംണം നടത്താന്‍ കഴിയുക?&lt;br /&gt;
## ഉദ്യോഗസ്ഥന്‍ ആരുമാകട്ടെ. മന്ത്രിയോ തീയറ്റര്‍ മാനേജറോ പത്രാധിപരോ ആകട്ടെ. ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയായിരിക്കും അയാള്‍. പക്ഷേ മറ്റുള്ളവരില്‍ നിന്നു വേര്‍തിരിക്കുന്ന ഗുണം അയാള്‍ക്കു കാണുകയില്ല. ഉദ്യോഗം നോക്കാന്‍ വേണ്ടി മാത്രം ജനിക്കുന്ന സ്വത്വമില്ലാത്ത മൗലികതയില്ലാത്ത ആളായിരിക്കും ആ വ്യക്തി. &lt;br /&gt;
## മാന്യതയുള്ള ഒരുത്തനും വെറുപ്പോടു കൂടിയ ഞെട്ടലില്ലാതെ ഒരു വര്‍ത്തമാനപ്പത്രവും കൈയിലെടുക്കാന്‍ കഴിയുകയില്ല.&lt;br /&gt;
## മഹത്ത്വമുള്ള പ്രകൃതിയെ ഒരിക്കലും ദുഷിക്കരുത്. സ്തനങ്ങളില്ലാത്ത കാമുകിയെയാണ് പ്രകൃതി നിങ്ങള്‍ക്കു തരുന്നതെങ്കില്‍ ʻഇത്തരത്തിലുള്ള അരക്കെട്ടിനെ എനിക്കു സ്നേഹിക്കാമല്ലോʼ എന്നു പറഞ്ഞ് ദേവാലയത്തില്‍ പോയി ഈശ്വരനോടു കൃതജ്ഞത പ്രകാശിപ്പിക്കു. (Intimate Journals translated by Yon Christopher Isherwood with an introduction by T. S. Eliot, Picador Classics, ￡3.99)&lt;br /&gt;
&lt;br /&gt;
==അത്യുക്തി അസത്യമാണ്==&lt;br /&gt;
&lt;br /&gt;
ഹജൂര്‍ കച്ചേരിയിലാണ് എനിക്ക് ആദ്യമായി ജോലികിട്ടിയതെന്നു പലപ്പോഴും എഴുതിയിട്ടുണ്ടെല്ലോ. അക്കാലത്ത് ഒരു ദിവസം അവധിയെടുക്കേണ്ടിവന്നപ്പോള്‍ As I am unwell എന്ന് എഴുതി അസിസ്റ്റന്റ് സെക്രട്ടറിയുടെ കൈയില്‍ അപേക്ഷകൊടുത്തപ്പോള്‍ unwell എന്ന് എഴുതരുതെന്നും  As I am not feeling well എന്നെഴുതണമെന്നും അദ്ദേഹം അറിയിച്ചു. എന്താണ് unwell എന്ന പദത്തിന്റെ തെറ്റ് എന്നു ഞാന്‍ ചോദിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് ഓരോ മാസത്തിലും നാലുദിവസത്തേക്കു എഴുതാവുന്ന വാക്കാണതെന്ന് അദ്ദേഹം പറഞ്ഞു. ഞാനതു വിശ്വസിക്കുകയും ചെയ്തു. ഇപ്പോള്‍ എത്രയെത്ര ഇംഗീഷ് പുസ്തകങ്ങളില്‍ ʻസുഖമില്ലായ്മʼ എന്ന അര്‍ത്ഥത്തില്‍ unwell പ്രയോഗിച്ചിരിക്കുന്നു. അസിസ്റ്റന്റ് സെക്രട്ടറി അന്നു പറഞ്ഞത് തെറ്റ് menstruation എന്ന വാക്കിനു ന്യൂനോക്തി നല്കിയതാണ് unwell എന്ന പദം. ആരോ അങ്ങനെ വരുത്തിയ ന്യൂനോക്തി ആ അസിസ്റ്റന്റ് സെക്രട്ടറിയും വിശ്വസിച്ചു എന്നു കരുതിയാല്‍ മതി. &lt;br /&gt;
&lt;br /&gt;
എന്നാല്‍ [http://en.wikipedia.org/wiki/Simone_de_Beauvoir സീമോന്‍ ദെ ബോവ്വാറിന്റെ] The Second Sex എന്ന പുസ്തകത്തില്‍ ആര്‍ത്തവത്തെ വര്‍ണ്ണിച്ചിരിക്കുന്നതു വായിച്ചപ്പോള്‍ എനിക്ക് അറപ്പും വെറുപ്പും ഉണ്ടായി. സ്ത്രീകള്‍ക്കു പ്രകൃതി നല്കിയ ഒരു ʻഫങ്ങ്ഷന്‍ʼ. അതില്‍ അറപ്പു തോന്നാനോ  വെറുപ്പു തോന്നാനോ ഒന്നുമില്ല. പക്ഷേ സ്ത്രീയായ സീമോന്‍ അത്യുക്തി കലര്‍ന്ന വര്‍ണ്ണനത്തിലൂടെ ആര്‍ത്തവത്തെ ജുഗുപ്സാവഹമാക്കിക്കളഞ്ഞു. ഈ അത്യുക്തി അല്ലെങ്കില്‍ സ്ഥൂലീകരണം നിന്ദ്യമാണ്. കാരണം അത് കള്ളമാണ് എന്നത്രേ.&lt;br /&gt;
&lt;br /&gt;
നമ്മുടെ എഴുത്തുകാര്‍ക്ക് അത്യുക്തി പ്രേമഭാജനമാണ്. നൂറ് ആളുകള്‍ കൂടിയ ഒരു സമ്മേളനത്തെ ʻമനുഷ്യമഹാസമുദ്രംʼ എന്നേ അവര്‍ വിശേഷിപ്പിക്കൂ. ഫിലിം സ്റ്റാര്‍ സത്യന്‍ മരിച്ചു. ഭേദപ്പെട്ട ഒരഭിനേതാവ് മാത്രമല്ലേ അദ്ദേഹം? പക്ഷേ അക്കാലത്തെ പത്രങ്ങളിലെല്ലാം ʻയുഗപ്രഭാവനായ സത്യന്‍ʼ എന്നാണ് അച്ചടിച്ചു വന്നത്. ജോസഫ് മുണ്ടശ്ശേരി അതുപോലെ ഭേദപ്പെട്ട ഒരു നിരൂപകന്‍ മാത്രമായിരുന്നു. നിരൂപണം വികസിച്ച ഇക്കാലത്ത് അദ്ദേഹത്തിന്റെ കൃതികള്‍ക്കു മുന്‍പുണ്ടായിരുന്ന മൂല്യമില്ലതാനും. എന്നിട്ടും ശ്രീ.വി.യൂ. സുരേന്ദ്രന്‍ ʻയുഗപ്രഭാവനായ മുണ്ടശ്ശേരി മാസ്റ്റര്‍ʼ എന്ന് തലക്കെട്ടിന് ലേഖനമെഴുതിയിരിക്കുന്നു ജനയുഗം വാരികയില്‍. ʻʻമുണ്ടശ്ശേരി മാസ്റ്റര്‍ അഴിച്ചുവിട്ട കൊടുങ്കാറ്റിന്റെ മാറ്റൊലി കേട്ടുണര്‍ന്നവരാണ് ഇന്നത്തെ തലമുറˮ എന്നും പ്രബന്ധത്തില്‍ ഒരിടത്ത് അദ്ദേഹം കാച്ചിയിരിക്കുന്നു. സുരേന്ദ്രന്റെ സാഹിത്യാഭിരുചിക്കുള്ള തകരാറിനെയും സാഹിത്യത്തെസംബന്ധിച്ച അജ്ഞത്യെയും കാണിക്കാനേ ഇതൊക്കെ ഉപകരിക്കൂ.&lt;br /&gt;
{{***}}&lt;br /&gt;
അഞ്ചേയഞ്ചു ഫ്രാങ്ക് കൊടുത്താല്‍ ആരുടേയും കൂടെപ്പോകുന്ന ഒരു വേശ്യ ഒരിക്കല്‍ ബോദലേറിനെ വിളിച്ചുകൊണ്ട് പാരീസിലെ [http://en.wikipedia.org/wiki/Louvre ലൂവ്ര] (Louvre) മ്യൂസിയത്തില്‍ ചെന്നു. അവിടെയുള്ള ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ട് അവള്‍ കവിയോടു ചോദിച്ചു. ആ അസഭ്യതയൊക്കെ എങ്ങനെ ആളുകളെ കാണിക്കുന്നുവെന്ന്.&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%87%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%86_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE%E0%B4%B5%E0%B5%8D_%E0%B4%A8%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%AC%E0%B5%8D%E0%B4%A6%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81&amp;diff=1076</id>
		<title>ഇവിടെ ഒരു മഹാരാജാവ് നിശ്ശബ്ദനായി ജീവിക്കുന്നു</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%87%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%86_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE%E0%B4%B5%E0%B5%8D_%E0%B4%A8%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%AC%E0%B5%8D%E0%B4%A6%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81&amp;diff=1076"/>
		<updated>2014-03-12T17:47:50Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{Infobox writer &amp;lt;!-- For more information see [[:Template:Infobox Writer/doc]]. --&amp;gt; &lt;br /&gt;
| name          = [[കെ വേലപ്പന്‍]]&lt;br /&gt;
| honorific_prefix = &lt;br /&gt;
| honorific_suffix = &lt;br /&gt;
| image         = &lt;br /&gt;
| image_size    = 150px&lt;br /&gt;
| alt           = &lt;br /&gt;
| caption       = &lt;br /&gt;
| native_name   =&lt;br /&gt;
| native_name_lang = മലയാളം&lt;br /&gt;
| pseudonym     = &lt;br /&gt;
| birth_name    = &lt;br /&gt;
| birth_date    = {{Birth date|df=yes|1949|5|12}}&lt;br /&gt;
| birth_place   =  &amp;lt;br/&amp;gt;ഉച്ചക്കട, [[തിരുവനന്തപുരം]]&lt;br /&gt;
| death_date    = {{Death date and age|df=yes|1992|7|15|1949|5|12}}&lt;br /&gt;
| death_place   =  &amp;lt;br/&amp;gt;[[തിരുവനന്തപുരം]]&lt;br /&gt;
| resting_place =  [[തിരുവനന്തപുരം]]&lt;br /&gt;
| occupation    = പത്രപ്രവര്‍ത്തകന്‍, ചലച്ചിത്ര നിരൂപകന്‍&lt;br /&gt;
| language      = മലയാളം&lt;br /&gt;
| nationality   = ഇന്ത്യ&lt;br /&gt;
| ethnicity     = കേരളം&lt;br /&gt;
| religion      =     &lt;br /&gt;
| citizenship   = ഭാരതീയന്‍ &lt;br /&gt;
| education     = എം.എ.&lt;br /&gt;
| alma_mater    = &lt;br /&gt;
| period        = &lt;br /&gt;
| genre         = &lt;br /&gt;
| subject       = ഭാഷാശാത്രം&lt;br /&gt;
| movement      = &lt;br /&gt;
| notableworks  = സിനിമയും സമൂഹവും&amp;lt;br/&amp;gt;ആദിവാസികളും ആദിവാസിഭാഷയും&lt;br /&gt;
| spouse        = റോസമ്മ&lt;br /&gt;
| partner       = &lt;br /&gt;
| children      = അപു&lt;br /&gt;
| relatives     = &lt;br /&gt;
| awards        = കേരളസാഹിത്യ അക്കാദമി&amp;lt;br/&amp;gt; ഫിലിം ക്ര‌ിട്ടിക്‍സ് &amp;lt;br/&amp;gt; കേരളസംസ്ഥാന ഫിലിം&lt;br /&gt;
| signature     = &lt;br /&gt;
| signature_alt = &lt;br /&gt;
| module        =&lt;br /&gt;
| website       = &amp;lt;!-- www.example.com --&amp;gt;&lt;br /&gt;
| portaldisp    = &lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
&amp;amp;larr; [[കെ വേലപ്പന്‍]]&lt;br /&gt;
&lt;br /&gt;
&lt;br /&gt;
ഒരു മണല്‍ത്തരിയൊച്ചപോലും കേള്‍ക്കാവുന്നത്ര പേലവമായ നിശ്ശബ്ദത. മുതിര്‍ന്ന തലമുറകളുടെ ഭക്ത്യാദരങ്ങളും ഈ തലമുറയുടെ കൗതുകവും കലര്‍ന്ന് ഏകാഗ്രസാന്ദ്രമായ അന്തരീക്ഷം. മഹാരാജാവ് ധ്യാനനിമഗ്നനായി കൈകൂപ്പിനില്‍ക്കുകയാണു്. കുറുപ്പിന്റെ കൈയില്‍നിന്നു് വില്ലുവാങ്ങി ഞാണ്‍ തൊടുത്ത് ടാറിട്ട റോഡിനുനടുവില്‍ കെട്ടുകാഴ്ചചയായി നില്‍ക്കുന്ന കാട്ടിലേക്ക് അമ്പെയ്യുന്നു. പൊടുന്നനെ ഉയരുന്ന ശംഖനാദവും പഞ്ചാരിയും നിശ്ശബ്ദതയുടെ മൂടലിനെ ഉടച്ചെറിയുന്നു. അമ്പി തുളച്ചുതകയറിയ കരിക്കെടുത്ത് വില്ലുക്കുറുപ്പിന്റെ കൈയിലേല്പിച്ചിട്ട് മഹാരാജാവ് നടന്നുനീങ്ങുന്നു. പള്ളിവേട്ട കഴിഞ്ഞുള്ള തിരിച്ചെഴുന്നള്ളത്ത്. മെര്‍ക്കുറിലൈറ്റുകളുടെ പ്രകാശത്തിലലിയാന്‍ മടിച്ചുവീഴുന്ന തീവെട്ടി വെട്ടത്തില്‍ വിനയംകൊണ്ട് നേര്‍ത്തൊതുങ്ങി ഒരു മിന്നല്‍പ്പിണര്‍പോലെ ദിവ്യനായി ഇതാ നമ്മുടെ മഹാരാജാവ്. ഇപ്പോള്‍, വഞ്ചീശ മംഗളത്തിന്റെ ചേണുറ്റശീലകള്‍ ഇരുപുറവും തിങ്ങിനിറഞ്ഞുനില്‍ക്കുന്ന മുതിര്‍ന്നവരുടെ ഓര്‍മ്മകളില്‍ സുഗന്ധം തേകാനെത്തുന്നുണ്ടാവാം. അനുഷ്ഠാനത്തിന്റെ മാന്ത്രിക കാന്തിയും കെട്ടുകാഴ്ചയുടെ ദൃശ്യപ്പൊലിമയും അനുകരണത്തിലെ നാടകീയതയും ഒത്തിണങ്ങുന്ന ചടങ്ങുകള്‍. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ഉത്സവങ്ങളോടനുബന്ധിച്ച്. ആണ്ടില്‍ രണ്ടുതവണ ആവര്‍ത്തിക്കുന്ന വിശേഷാല്‍ ചടങ്ങുകളാണ് പള്ളിവേട്ടയും പള്ളി ആറാട്ടും. പ്രജാവത്സലനായ മഹാരാജാവും രാജഭക്തരായ പ്രജകളും തമ്മില്‍ മുഖാമുഖം കാണുന്ന ആ മുഹൂര്‍ത്തങ്ങള്‍ക്ക് ചരിത്രത്തിന്റെ നിറഞ്ഞ പ്രതീകഭംഗിയാണു്. പോയി മറഞ്ഞ ഒരു കാലഘട്ടത്തിന്റെ തുടിക്കുന്ന വികാരഭരിതമായ സന്ദര്‍ഭങ്ങള്‍.&lt;br /&gt;
&lt;br /&gt;
രാജവാഴ്ചയുടെ നന്മതിന്മകള്‍ നേരിട്ടനുഭവിച്ചറിയാന്‍ അവസരം കിട്ടാതെ ജനാധിപത്യത്തിന്റെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്ന പുതിയ തലമുറയ്ക്കു് ജീവിക്കുന്ന  ഒരു കൗതുകമാണു് ശ്രീചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മ മഹാരാജാവ്. പഴമക്കാര്‍ക്ക് കണ്‍കണ്ടദൈവം. അനന്തശയന നഗരിയില്‍ പള്ളികൊണ്ടരുളിയ പെരുമാള്‍. നാടുവാണ പൊന്നു തിരുമേനിയോടുള്ള ഭക്തി പ്രകര്‍ഷം പഴമക്കാരുടെ വചനപരമ്പരകളില്‍ ഗൃഹാതുരത്വത്തിന്റെ നൊമ്പരമുണര്‍ത്തിക്കൊണ്ട് ഇപ്പോഴും നിറഞ്ഞുനില്ക്കുന്നു. ചരിത്രത്തിന്റെ ഹൃദയമിടിപ്പ്. ഗതകാലമഹിമയുടെ ഊഷ്മളസാന്നിദ്ധ്യം. നൂറ്റാണ്ടുകളുടെ സഞ്ചിത സംസ്ക്കാരത്തിന്റെ  സ്നേഹോദാരത. ഇതാ ഇവിടെ ഒരു മഹാരാജാവ് നമുക്കിടയിലൂടെ ഒരു സാധാരണക്കാരനെപ്പോലെ നഗ്നപാദനായി നടന്നുപോകുന്നു. ʻʻരാജാക്കന്മാരുടെ രാജകുമാരന്‍ˮ എന്ന് പുകള്‍പെറ്റ ഇന്ത്യയിലെ ഏറ്റവും പ്രതിഭാശാലിയായ മഹാരാജാവ് ഹിസ്ഹൈനസ് ശ്രീപത്മനാഭദാസ വഞ്ചിപാല സര്‍ ബാലരാമവര്‍മ്മ കുലശേഖരകിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജാ, രാജരാമരാജബഹദൂര്‍ ഷംഷെര്‍ജംഗ് നൈറ്റ് ഗ്രാന്‍ഡ് കമാന്‍ഡര്‍ ഒഫ് ദ മോസ്ററ് എമിനന്റ് ഓര്‍ഡര്‍ ഒഫ് ദ ഇന്‍ഡ്യന്‍ എമ്പയര്‍ മഹാരാജാ ഒഫ് ട്രാവന്‍കൂര്‍.&lt;br /&gt;
&lt;br /&gt;
ഇന്നാളൊരുദിവസം ഒരു ചുവപ്പന്‍ പ്രകടനമുണ്ടാക്കിയ ഗതാഗതച്ചൊരുക്കില്‍ കുരുങ്ങി രാജവീഥിയില്‍ ചലനമററുകിടന്ന കാറുകള്‍ക്കിടയില്‍ ചന്ദനനിറത്തിലുളള ആ ബെന്‍സ്‌കാറും കണ്ടു; അതിനുളളില്‍ തൊഴുകൈയോടെ ഇരിക്കുന്ന ഹിസ്ഹൈനസ്സിനെയും. മറ്റൊരിക്കല്‍ ചാരിനിറത്തിലുള്ള നമ്പര്‍ വണ്‍ പ്രസിഡന്‍സ് കാര്‍ വഴിയൊതുങ്ങിക്കൊടുക്കുന്നതും ഒരു സ്റ്റേറ്റുകാറും രണ്ടുമൂന്നു അകമ്പടിക്കാറുകളും അതിനെ ഓവര്‍ടേക്ക് ചെയ്തുപായുന്നതും കണ്ടിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ദര്‍ശനത്തിനുപോകവേ സ്വന്തം കാര്‍ തകരാറായി വഴിയില്‍ കിടന്നതുകാരണം മഹാരാജാവ് ഇറങ്ങിച്ചെന്ന് ആട്ടോറിക്‌ഷാ പിടിച്ച് ക്ഷേത്രത്തിലേക്ക് പോയവിവരം പത്രങ്ങളില്‍  കൗതുകപ്പെട്ടിവാര്‍ത്തയായി വായിച്ചതും ഈയിടെയാണ്. ആറ് വെള്ളക്കുതിരകള്‍ വലിച്ച സ്വര്‍ണ്ണരഥത്തില്‍ സകലമാന രാജകീയാഡംബരങ്ങളോടെയും എഴുന്നള്ളിയിരുന്ന പൊന്നുതമ്പുരാനാണ് ഒരു സാധാരണക്കാരനെപ്പോലെ ആട്ടോറിക്ഷായില്‍ യാത്ര ചെയ്യുന്നത് എന്ന കാര്യം സങ്കല്പിക്കാന്‍ പോലും പഴമക്കാര്‍ക്ക് കഴിയുമെന്നു തോന്നുന്നില്ല. ചരിത്രത്തിന്റെ തേരുരുളലുകളേറ്റ് പുളകംകൊണ്ടിരുന്ന രാജവീഥി മഹാരാജാവിന്റെ വെറും പാദങ്ങളുടെ മാര്‍ദ്ദവമേറ്റുവാങ്ങിയപ്പോള്‍ ഒരു നിമിഷം തേങ്ങിപ്പിടഞ്ഞുവോ?&lt;br /&gt;
&lt;br /&gt;
ഒരു ജന്മത്തില്‍ രണ്ടുജീവിതം ജിവിക്കേണ്ടിവന്ന ദേഹമാണ് ശ്രീചിത്തിരതിരുനാള്‍ തിരമനസ്സ്–-ചെങ്കോലേന്തി നാടുവാണ മഹാരാജാവായും വോട്ടവകാശം രേഖപ്പെടുത്തി ജനാധിപത്യകടമ നിര്‍വഹിക്കാന്‍ ചെല്ലുന്ന പൗരനായും. പ്രജകളുടെ കണ്ണിലുണ്ണിയായ രാജകുമാരന്‍, പ്രജാവത്സലനായ മഹാരാജാവ്, തിരുവിതാംകൂര്‍ കൊച്ചിയിലെ രാജപ്രമുഖന്‍, പൗരമുഖ്യന്‍, ഇന്ത്യാരാജ്യത്തിലെ പൗരന്‍– ഈ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോയപ്പോഴും രാഷ്ട്രീയമാറ്റത്തിന്റെ കൊടും നൊമ്പരം തൊഴുകൈയോടെ ഏറ്റുവാങ്ങിയ മഹാതിശയനാണ് ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സ്. ചരിത്രത്തോട് നന്ദികേടുകാട്ടുന്നതില്‍ ഒരുതരം ഭ്രാന്തമായ വ്യഗ്രതപ്രകടിപ്പിക്കുന്ന ഇക്കാലത്തിനുപോലും അവഗണിക്കാനാവാത്ത ഹൃദയാലുത്വമായി അദ്ദേഹം നമുക്കുമുന്നിലൂടെ നടന്നുപോകുന്നു. ആണ്ടില്‍ ഒന്നോരണ്ടോ തവണമാത്രം പൊതുപരിപാടികളില്‍ പങ്കെടുക്കാനായി മഹാരാജാവ് വന്നെന്നിരിക്കും; ഒരു സംഗീത സദസ്സ് ആസ്വദിക്കാന്‍ അല്ലെങ്കില്‍ ഒരു നൃത്തം കാണാന്‍. സൂര്യയുടെ നൃത്തസംഗീതോത്സവവേളയിലാവും അത്. സദസ്സിലേക്ക് തൊഴുകൈകളുമായി നമ്രശിരസ്കനായി നടന്നിറങ്ങിവരുന്ന മഹാരാജാവിന്റെ പാദം നോക്കി വണങ്ങി തൊഴുന്ന പ്രായമായവര്‍ക്കിടയില്‍ നില്ക്കുന്ന ചെറുപ്പക്കാര്‍ എന്തുചെയ്യമെന്നറിയാതെ പകയ്ക്കുന്നതും അപ്പോള്‍ കാണാം. തങ്ങളുടെ നേരെ അഭിവാദ്യത്തിന്റെ കൈകൂപ്പിനോക്കുന്ന മഹാരാജാവിന് പ്രത്യഭിവാദ്യം ചെയ്യണമോ വേണ്ടയോ എന്ന സംശയംകൊണ്ട് കൈയനക്കിയും കൈയനക്കാന്‍ മടിച്ചുനില്ക്കുന്ന ചെറുപ്പക്കാര്‍ ജനാധിപത്യത്തിലെ പുത്തന്‍ കൂറ്റുകാരാണ്. അവരോടൊപ്പവും ആദരവുണര്‍ത്തുന്ന മഹാലാളിത്യമായി തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് സദസ്സിലിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഒരു മഹാമൗനത്തിന്റെ ഏകാന്ത വിശുദ്ധിയില്‍ മുങ്ങിനില്‍ക്കുന്നു കവടിയാര്‍ കൊട്ടാരം. ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഹൃദയമിടിപ്പുകളെ നിയന്ത്രിച്ചിരുന്നത് ഇവിടമാണ്. തിരുവിതാംകൂറിന്റെ രാജകൊട്ടാരം ഈ കൂറ്റന്‍ കൊട്ടാരക്കെട്ടുകള്‍ക്കുള്ളിലെ ഇടനാഴികളിലും കൊത്തളങ്ങളിലും ചരിത്രത്തിന്റെ ഒരു ചീള് ഇപ്പോഴും തുടിച്ചുനില്‍ക്കുന്നു. ഭൂതകാലം അദൃശ്യസാന്നിദ്ധ്യമായി കവടിയാര്‍ കുന്നില്‍ മുഴങ്ങിനില്ക്കുന്നു. തിരുമുറ്റങ്ങളില്‍ നിതാന്തവസന്തമുണര്‍ത്തി നിര്‍ത്താന്‍ ഇവിടെ പൂന്തോട്ടങ്ങളില്ല. കുന്നിന്‍പുറങ്ങളില്‍ കാടും പടലും പിടിച്ചുകിടക്കുന്നു. പ്രതാപത്തിന്റെ ഐശ്വര്യം തെളിഞ്ഞുനിന്നിരുന്ന വിളക്കുകള്‍ ഇന്നില്ല. പാതയോരങ്ങളി‍ല്‍ വിളക്കുകാലുകള്‍ മാത്രം എല്ലുകള്‍ പോലെ എഴുന്നുനില്‍ക്കുന്നു. എങ്കിലും ഈ കൊട്ടാരക്കെട്ടുകള്‍ ദിവ്യമായ ഒരു പ്രൗഢിയോടെ അറുപത്തഞ്ചേക്കര്‍ വരുന്ന കവടിയാര്‍ കുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു.&lt;br /&gt;
&lt;br /&gt;
ആള്‍ക്കൂട്ടങ്ങളില്‍നിന്നും പബ്ളിസിറ്റിയില്‍ നിന്നുമെല്ലാം അകന്നുമാറി പ്രാര്‍ത്ഥനയിലും വായനയിലും മുഴുകി ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് കവടിയാര്‍ കൊട്ടാരത്തില്‍ കഴിയുന്നു. വെളുപ്പിന് അഞ്ചരമണിക്ക് തിരുമനസ്സിന്റെ ഒരു ദിവസം ആരംഭിക്കുന്നു. രാവിലെ ഏഴേകാലിന് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് തിരിക്കും. ശ്രീപത്മനാഭസ്വാമി ദര്‍ശനം കഴിഞ്ഞ് എട്ടരമണിയാേടെ തിരികെ കൊട്ടാരത്തിലെത്തും. വരുന്നപാടെ കൊട്ടാരവളപ്പിലുള്ള ഗണപതിവിഗ്രഹത്തെ തൊഴുതതിനുശേഷമേ മഹാരാജാവ് കൊട്ടാരത്തിനുള്ളിലേക്കു കടക്കുകയുള്ളു. പിന്നീടുള്ള സമയം പ്രാര്‍ത്ഥനയും വായനയുമായി കഴിയും. ഒന്നര ഇഡ്ഡലിയും ഒരു ഗ്ളാസ്‌വെള്ളത്തില്‍ ഒരു തുള്ളി പാല്‍ ഇറ്റിച്ചുവീഴ്‌ത്തിയതുമാണ് മഹാരാജാവിന്റെ പ്രാതല്‍ (രാവിലെ ഏഴുമണിക്ക്). ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് നാലുകൂട്ടം കറിയോടെ ചോറൂണ്. വൈകുന്നേരം നാലരയ്ക്കു് സ്പര്‍ട്ട് കലക്കിയത് കുടിക്കും. രാത്രി എട്ടരമണിക്കുള്ള അത്താഴത്തിനും ചോറും കറികളുംതന്നെ. രാജകുടുംബത്തിലെ കൊച്ചുകുട്ടികള്‍ വരുന്ന ദിവസങ്ങളില്‍ ഏറെസമയം അവരെ കഥകള്‍ പറഞ്ഞുരസിപ്പിച്ചും അവര്‍ക്ക് വാത്സല്യം നല്‍കിയും ചെലവഴിക്കും. കുട്ടികള്‍ക്കാര്‍ക്കെങ്കിലും അസുഖംവരികയാണെങ്കില്‍ അവര്‍ക്കരികിലിരുന്ന് ശുശ്രൂഷിക്കാനും സാന്ത്വനമോതാനും കൂടുതല്‍ സമയം ചെലവിടും. ഇടയ്ക്കിടെ വിശിഷ്ടാതിഥികള്‍ക്കായി ഒരുക്കുന്ന കൊട്ടാരംവിരുന്നു സല്‍ക്കാരങ്ങളില്‍ ആതിഥേയനായി പങ്കെടുക്കുമ്പോഴാണ് ആ വലിയ മനസ്സിലെ അറിവിന്റെ അപാരമായ ഖനികള്‍ തുറക്കപ്പെടുന്നത്. വിരുന്നുകാരില്‍ ഓരോരുത്തരുടേയും അരികില്‍ചെന്ന് അവരവരുടേതായ വിഷയങ്ങളില്‍ ഏറ്റവും ആധുനികമായ വിശദാംശങ്ങളെക്കുറിച്ചുപോലും ചര്‍ച്ച ചെയ്യും. എന്നാല്‍ രാഷ്ട്രീയമോ വിവാദവിഷയങ്ങളെപ്പറ്റിയോ ഒരിക്കലും തിരുമനസ്സ് പരാമര്‍ശിക്കാറില്ല. തന്റെ വാക്കുകള്‍ ഒരു മനുഷ്യനേയും വേദനിപ്പിക്കുന്നതാകരുത് എന്ന അതീവ നിഷ്കര്‍ഷയുള്ള മഹാരാജാവ് ആര്‍ക്കും അഭിമുഖസംഭാഷണം അനുവദിക്കാറില്ല. &lt;br /&gt;
&lt;br /&gt;
ചെങ്കോലേന്തി നടുവാണിരുന്ന കാലത്ത് ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സ് എന്നും രാവിലെ ഒരുമണിക്കൂര്‍ കുതിരസവാരി നടത്തിയിരുന്നു. മഹാരാജാവിന്റെ കുതിരകള്‍ ഉട്ടാക്ക്മണ്ട് കുതിരപ്പന്തയങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. കുതിരസവാരി കഴിഞ്ഞാല്‍ പിന്നെ ടെന്നീസ് കളിയാണു്. ടെന്നീസ് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ക്ക് ഒരു ഹരമായിരുന്നു. പാനസ് ടെന്നീസ് കോര്‍ട്ട് ഇപ്പോള്‍ ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സിന്റെ കൊച്ചുശേഷക്കാരായ മാര്‍ത്താണ്ഡവര്‍മ്മയും ആദിത്യവര്‍മ്മയും കൂട്ടുകാരോടൊത്തു ഫുട്ബോളും മറ്റും കളിക്കാന്‍ ഉപയോഗിക്കുന്നു. അവരിരുവരും മാര്‍ഇവാനിയോസ് കോളേജ് വിദ്യാര്‍ത്ഥികളാണു്. പതിനഞ്ചുകാരനായ ആദിത്യവര്‍മ്മയാണ് രാജകുടുംബത്തിലെപ്രായം കുറഞ്ഞ അംഗം.&lt;br /&gt;
&lt;br /&gt;
സ്വന്തം സുഖസൗകര്യങ്ങളെപ്പോലും ഗണ്യമാക്കാതെ ʻʻഎന്റെ പ്രജകള്‍, അവരുടെ ഐശ്വര്യം, എന്റെ രാജ്യം, അതിന്റെ ശ്രേയസ്സ്ˮ എന്ന ഏകവിചാരത്തോടുകൂടി പതിനെട്ടുവര്‍ഷം രാജ്യം ഭരിച്ച ആശ്രിതവത്സലനായ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് തിരുമനസ്സിന്റെ ഭരണനന്മകളെ അനുസ്മരിക്കാനും പബ്ളിസിറ്റിയില്‍നിന്നെല്ലാം അകന്നുമാറി ഒതുങ്ങികഴിയുമ്പോഴും നിശ്ശബ്ദമായി ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കയ്യയച്ചുസഹായിച്ചുകൊണ്ടിരിക്കുന്ന പത്മനാഭദാസനെ ആദരിക്കാനും ഈ വരുന്ന നവംബറാണ് ഏറ്റവും പറ്റിയ മാസം.&lt;br /&gt;
&lt;br /&gt;
നവംബര്‍ ഒന്നാം തീയിതി ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് എഴുപത്തഞ്ചാം വയസ്സിലേക്ക് കാല്‍കുത്തുന്നു. ആട്ടത്തിരുനാള്‍ ഘോഷയാത്രകളുടെ നിറം മങ്ങാത്ത ഓര്‍മ്മകള്‍ക്കു ചിന്തേരിടാന്‍ പഴമക്കാര്‍ക്ക് ഒരവസരം കൂടി. ഘോഷയാത്രകളില്‍ പൊന്നുതമ്പുരാന്‍ എഴുന്നള്ളിയിരുന്ന മനോഹരരഥം തിരുവനന്തപുരം മൃഗശാലയിലെ ജിറാഫ്കൂട്ടത്തില്‍ കെട്ടിയിരിക്കുന്നു. ഗീതോപദേശത്തിന്റെ മാതൃകയില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് പണിയിച്ച അമൂല്യമായ ആ ചരിത്ര സ്മാരകത്തെ സംരക്ഷിക്കാമെന്ന് വാക്കുകൊടുത്തിട്ട് പുതിയ ഭരണാധികാരികള്‍ ഏറ്റുവാങ്ങിയതാണ്. ആ അപൂര്‍വ്വരഥത്തെ കാറ്റിനും മഴയ്ക്കും പീഡിപ്പിക്കാന്‍ വിട്ടുകൊടുത്തുകൊണ്ട് അവര്‍ അവഹേളിക്കുന്നത് നമ്മുടെ ചരിത്രാഭിമാനത്തെയാണ്. ആ രഥത്തില്‍ തന്നെയാണ് സമ്പൂര്‍ണ്ണാധികാരങ്ങളൊട് സിംഹാസനാവരോഹണം നടത്തിയ ഹാളില്‍ പൊന്നുതമ്പുരാന്‍ രാജവീഥിയിലൂടെ, ആയിരക്കണക്കിനു തടിച്ചുകൂടിനിന്നിരുന്ന പ്രജകളുടെ കണ്ണിന്നമൃ‍തമായി പള്ളി എഴുന്നള്ളിയത്. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ശബളാഭമായികൊണ്ടാടപ്പെട്ട ആ അധികാരാവരോഹണത്തിന്റെ അമ്പത്താറാം വാര്‍ഷികം ഈ നവംബര്‍ ആറാം തീയതിയാണു്. 1931 നവംബര്‍ 6 ന് കിരീടമണിഞ്ഞപ്പോള്‍ ഇരുപതുവയസ്സുമാത്രമായിരുന്നു തിരുമനസ്സിനു പ്രായം. 1924 സെപ്തംബര്‍ 1-ാം തീയതി പന്ത്രണ്ടാം വയസ്സില്‍ ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സ് രാജസിംഹാസനമേറിയതാണ്. പുത്രന് പ്രായപൂര്‍ത്തിയാകുംവരെ ഭരണകാര്യങ്ങളുടെ ചുമതല വഹിച്ചത് റീജന്‍റായി അധികാരം കൈയാളിയ വഞ്ചിരാജ്യ രാജേശ്വരിധര്‍മ്മ സംവര്‍ദ്ധിനി ശ്രീമൂലം തിരുനാള്‍ ശ്രീസേതുപാര്‍വതീഭായി മഹാറാണി തിരുമനസ്സ് ആയിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഉപദേശ പ്രകാരം മൈസൂറില്‍ എഴുന്നെള്ളിയിരുന്ന് ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സ് ഭരണ പരിശീലനം നേടി. പി.സി. ദത്ത് ഐ.സി.എസ്. ആയിരുന്നു തിരുമനസ്സിന്റെ ട്യൂട്ടര്‍. 1930 ഏപ്രില്‍ മുതല്‍ അടുത്തകൊല്ലം ജൂലായ് വരെ പതിനഞ്ചുമാസം തിരുമനസ്സ് ബാംഗ്ലൂരില്‍ എഴുന്നള്ളി ഇരുന്നു. വൈസ്രോയിയും ഗവര്‍ണര്‍ ജനറലുമായ വെല്ലിങ്ടണ്‍ പ്രഭുവിനെ സന്ദര്‍ശിച്ച് ഭരണശേഷി ബോദ്ധ്യപ്പെടുത്തിഅനുമതിനേടിയ ശേഷമായിരുന്നു തിരുമനസ്സു രാജ്യഭാരം കൈയേറ്റത്. ഗവര്‍ണര്‍ ജനറലിന്റെ പ്രതിനിധിയായി ലഫ്‌റ്റനന്റ് കേണല്‍ എച്ച്.ആര്‍.എന്‍. പ്രിച്ചാ‍‍ഡ് ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. മുപ്പത്തൊന്നു കതിനാവെടികള്‍ ദിഗംബരങ്ങളെ ഭേദിച്ചുകൊണ്ടു മുഴങ്ങി. മുപ്പത്താറുതടവുകാരെ മാപ്പുകൊടുത്തു വിട്ടയച്ചു. രാത്രി ഏഴുമണിക്ക് കോട്ടയ്ക്കകത്തുനിന്നും കവടിയാര്‍കുന്നുകൊട്ടാരം വരെ നടന്ന ആഡംബര പൂര്‍ണ്ണമായ ഘോഷയാത്രയില്‍ ആറുവെള്ളക്കുതിരകള്‍ വലിച്ച സ്വര്‍ണ്ണരഥത്തില്‍ എഴുന്നെള്ളിയ കുലശേഖരപ്പെരുമാള്‍ ക്ഷേത്രജ്യോതിസ്സോടെ തിളങ്ങി. ഒന്‍പതു മണിക്ക് പടിചാര്‍ത്തി. നാടകം, കഥകളി, സംഗീതസദസ്സുകള്‍ എന്നിവ നടന്നു. പരേഡ് ഗ്രൗണ്ടിലെ ʻചിത്തിരനഗറിʼല്‍ എക്സിബിഷന്‍ നടന്നു. രണ്ടാഴ്ചക്കാലം നാടെങ്ങും ʻചിത്രോത്സവംʼ കൊണ്ടാടി. തിരുമനസ്സിലെ ആയുരാരോഗ്യങ്ങള്‍ക്കായി പ്രജകള്‍ ഒന്നടങ്കം പ്രാര്‍ത്ഥിച്ചു. ഡര്‍ബാര്‍  ഹാളില്‍ വച്ചുകല്പിച്ചുചെയ്ത പ്രഖ്യാപനത്തില്‍ തന്റെ ഏകലക്ഷ്യം രാജ്യശ്രേയസ്സാണെന്ന് ആ ʻʻജനഹിതൈഷിˮ വ്യക്തമാക്കി.&lt;br /&gt;
&lt;br /&gt;
ʻʻ തിരുവിതാംകൂറിനെ സംബന്ധിച്ചുള്ള മറ്റെല്ലാകാര്യവും മറവിയിലാണ്ടുപോയാലും മഹാരാജാവിന്റെ ഈ ഒരൊറ്റ പ്രവൃത്തിയെ വരും തലമുറകള്‍ നന്ദിപുരസ്സരം ഓര്‍ക്കുകതന്നെ ചെയ്യുംˮ എന്ന് മഹാത്മാഗാന്ധി പറഞ്ഞ ക്ഷേത്രവിളംബരത്തിന് അമ്പതാണ്ടു തികയുന്നത് വരുന്ന നവംബര്‍ 12-ആം തീയതിയാണ്. അയിത്തജാതിക്കാര്‍ക്ക് പൊതു നിരത്തുകളും ക്ഷേത്രകവാടങ്ങള്‍ തുറന്നിടണമെന്നാവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ നേതൃത്വത്തില്‍ നടന്ന ധീരോദാത്തമായ സമരങ്ങളെ വിലകുറച്ചു കാണാനാവില്ല. എങ്കിലും ചരിത്ര വിഖ്യാതമായ ആ തിരുവെഴുത്തു വിളംബരത്തിലൂടെ തിരുവിതാംകൂര്‍ മഹാരാജാവും അമ്മമഹാറാണിയും കാലഗതിയെ മുന്‍കൂട്ടികണ്ട് ആവശ്യത്തെ കാലേക്കൂട്ടി അംഗീകരിക്കുകയായിരുന്നു. രാജ്യതന്ത്രജ്ഞോചിതവും ഉദാരവുമായ ആ വിളംബരം എഴുതിച്ചുവരുത്തി തുല്യം ചാര്‍ത്തി പ്രസിദ്ധപ്പെടുത്താന്‍ കല്പന നല്‍കുമ്പോള്‍ മഹാരാജാവിന് ഇരുപത്തിനാലു വയസ്സു മാത്രമായിരുന്നു. ʻʻനമ്മുടെ പൊന്നു തമ്പുരാന്‍ ഇന്ന് ഒരു മഹാരാജാവിന്റെ സിംഹാസനത്തിലല്ല ആ അശോകചക്രവര്‍ത്തിയുടെ സിംഹാസനത്തിലത്രേ വാണരുളുന്നത്ˮ–-മഹാകവി വള്ളത്തോള്‍ ക്ഷേത്രപ്രവേശന വിളംബരത്തെ വാഴ്ത്തിക്കൊണ്ടു പറഞ്ഞു. രാമാനുജന്റെ കാലത്തിനപ്പുറം ഹിന്ദുമതത്തിലുണ്ടായ ഏറ്റവും വലിയ പരിഷ്ക്കാരമാണ് അതെന്ന് പലരും വിശേഷിപ്പിച്ചു. ആയിടയ്ക്ക് കൊളമ്പില്‍ വച്ച് തിരുമനസ്സുകൊണ്ടു ചെയ്ത പ്രസ്താവനയില്‍ ആ വിളംബരത്തിന്റെ ഹൃദയവും മനസ്സും പ്രതിഫലിക്കുന്നു!  ʻʻനാം നമ്മുടെ കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഈശ്വരന്റെ ഇരിപ്പിടങ്ങളായ ക്ഷേത്രങ്ങളില്‍ ഹിന്ദുക്കളില്‍ ഒരു വലിയ വിഭാഗത്തിന് അനേകനൂറ്റാണ്ടുകളായി പ്രവേശനമില്ലായിരുന്നു. അത്തരം ഒരു നിരോധം കൊണ്ട് ഒരു കാലത്ത് വല്ല ഉപയോഗവുമുണ്ടായിരുന്നിരിക്കാമെങ്കിലും ഇപ്പോള്‍ അതുകൊണ്ട് പുരോഗതിയല്ല പ്രതിബന്ധം മാത്രമാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ അതു കൊണ്ടുണ്ടായ പ്രയോജനം എന്തുതന്നെയായിരുന്നാലും മനുഷ്യരാശിയോടു ചെയ്യുന്ന ഒരു അനീതിയാണ് അതെന്നു നമുക്കു തോന്നി. ഹിന്ദുമതത്തില്‍ ഒരു കളങ്കമായിരുന്നു, അതെന്നുള്ളത് സ്പഷ്ടമാണ്. അതുകൊണ്ട് നാം വിളംബരം പുറപ്പെടുവിച്ചു...ˮ&lt;br /&gt;
&lt;br /&gt;
1912 നവമ്പര്‍ 7‌-ആം തീയതിയാണ് ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സിന്റെ ജനനം. രാജകുടുംബാംഗങ്ങളും തിരുവിതാംകൂറിലെ അമ്പതുലക്ഷത്തോളം വരുന്ന പ്രജകളും   ആശിച്ചു കാത്തിരുന്ന ജനനമായിരുന്നു, അത്. രണ്ടു പതിറ്റാണ്ടായി രാജകുമാരന്‍മാരുടെ തുടരെയുണ്ടായ ദേഹവിയോഗങ്ങളില്‍ ദുഃഖിക്കുകയായിരുന്നു നാട്. ആറാംമാസത്തില്‍ ശ്രീചിത്തിരതിരുന്നാളിന് സ്വര്‍ണ്ണക്കരണ്ടിയില്‍ ചോറൂട്ടി അന്നപ്രാശനം നടന്നു. രണ്ടാം ജന്‍മദിനത്തില്‍ രാജകുമാരനെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ കൊണ്ടുപോയി. അന്നുമുതല്‍ ശ്രീചിത്തിരതിരുനാള്‍ പത്മനാഭദാസനായി. അഞ്ചാം വിദ്യാരംഭം കുറിച്ചു. ഡി. ഡബ്ളിയൂ. ഡോസ് വെല്‍, ക്യാപ്റ്റന്‍, സി. ഡി. ബി. ഹാര്‍വി എന്നിവരായിരുന്നു രാജകുമാരന്റെ ട്യൂട്ടര്‍മാര്‍. ഹിസ്റ്ററിയും സിവിക്സുമായിരുന്നു ശ്രീ ചിത്തിരതിരുനാളിന്റെ ഇഷ്ട വിഷയങ്ങള്‍. ചെറുപ്പകാലത്തു തന്നെ മിലട്ടറി പരേഡുകള്‍ പരിശോധിച്ചു തുടങ്ങി. സ്കൗട്ടില്‍ പ്രത്യേക താല്പര്യം പുലര്‍ത്തിയിരുന്നു. രാജകുമാരന് സ്കൗട്ടിലുള്ള പ്രാവീണ്യത്തെ ബേഡല്‍ പവല്‍ പ്രഭുതന്നെ പുകഴ്ത്തുകയുണ്ടായി. തിരുമാടമ്പ് ചടങ്ങ്  (പൂണൂല്‍ ധാരണം നാലുദിവസം നീണ്ടുനില്ക്കുന്ന ചടങ്ങ്) കഴിഞ്ഞ് ഭരണകാര്യങ്ങളിലെ പരിശീലനവുമെല്ലാം കഴിഞ്ഞിട്ടാണ് ശ്രീചിത്തിര തിരുനാള്‍ തിരുവിതാംകൂര്‍ മഹാരാജാവായി അധികാരമേറ്റത്.&lt;br /&gt;
&lt;br /&gt;
കവടിയാര്‍ കൊട്ടാരത്തില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്ന പുറത്തളത്തിലിരുന്ന് കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടിയും അശ്വതിതിരുനാള്‍ തമ്പുരാട്ടിയും മാറിവന്ന ഇക്കാലത്തെക്കുറിച്ചു സംസാരിച്ചു. കൊടുങ്കാറ്റിന്റെ വേഗത്തില്‍ ആഞ്ഞടിച്ച രാഷ്ടീയ മാറ്റത്തിന്റെ ആഘാതമേറ്റ് പതം വന്ന ആ സുമനസ്സുകള്‍ക്ക് നഷ്ടസൗഭാഗ്യങ്ങളെയോര്‍ത്തും കൈവിട്ടുപോയ വിശേഷാധികാരങ്ങളെ ചൊല്ലിയും ദുഃഖമുണ്ടെന്നു തോന്നുന്നില്ല. കാലത്തിനൊപ്പം മനം കൊണ്ട് സുരസപ്പെടുമ്പോഴും പാരമ്പര്യത്തിന്റെ ലളിതസുന്ദരങ്ങളായ നന്മകള്‍ വെടിയാന്‍ രാജകുടുംബാംഗങ്ങള്‍ തയ്യാറാവുന്നില്ല. എളിമ അവര്‍ക്ക് ഇപ്പോഴും ഭൂഷണമാവുന്നു. ഭൂതകാലത്തിന്റെ അവശേഷിക്കുന്ന നന്മകളെ പാടെ ഇല്ലായ്മ ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങുന്ന ഇന്നത്തെ ലോകത്തെച്ചൊല്ലി കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടി വ്യാകുലപ്പെട്ടു. ചരിത്രസ്മാരകങ്ങള്‍ സംരക്ഷണം കിട്ടാതെ നശിക്കുന്നുവെന്നു മാത്രമല്ല യാതൊരു വീണ്ടുവിചാരവുമില്ലാതെ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. കിഴക്കേകോട്ട ഇല്ലാതായാല്‍ പിന്നെ കോട്ടയ്ക്കകം എന്നു  പറയുന്നതിലെന്തര്‍ത്ഥം?–-അശ്വതിതിരുനാള്‍ ചോദിച്ചു.  ʻവണ്‍ ഷുഡ് പ്രിസേര്‍വ് വണ്‍സ് ട്രഡിഷന്‍ʼ–-കാര്‍ത്തികതിരുനാള്‍ പറഞ്ഞു. മാനംമുത്തികളായ കോണ്‍ക്രീറ്റ് സൗധങ്ങള്‍ പൊങ്ങിനിരന്ന് തലസ്ഥാനനഗരിയുടെ ചാരുത നഷ്ടപ്പെടുന്നതില്‍ അശ്വതിതിരുനാള്‍ ഖേദം പ്രകടിപ്പിച്ചു. ജനസേവനത്തിന്റെ മാറിവരുന്ന സങ്കല്പത്തിലെ പൊങ്ങച്ചത്തെച്ചൊലി അവര്‍ നിര്‍ദ്ദോഷമായ ഫലിതം പൊട്ടിച്ചു. വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ നയിക്കാന്‍ രണ്ടു തമ്പുരാട്ടിമാരും സമയം കണ്ടെത്തുന്നുണ്ട്. ചുവരില്‍ പതിഞ്ഞിരിക്കുന്ന രവിവര്‍മ്മച്ചിത്രത്തിന്റെ നിറലയങ്ങളില്‍ കണ്ണുടക്കുന്നു. കിളിവാതിലൂടെ നൂഴ്ന്നിറങ്ങുന്ന കാറ്റ് ചരിത്രകഥകള്‍ കാതിലൂതുന്നു...&lt;br /&gt;
&lt;br /&gt;
വാഞ്ചിരാജ്യപ്രജകള്‍ രാജഭക്തികൊണ്ട് ആഹ്ളാദാതിരേകരായ മറ്റൊരവസരമായിരുന്നു ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഇളയ സഹോദരി കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടിയുടെ പള്ളിക്കെട്ട്. കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടിയും ക്യാപ്റ്റന്‍ ഗോദവര്‍മ്മരാജായും തമ്മിലുള്ള പള്ളിക്കെട്ട് 1934 ജനുവരി 25-ആം തീയതി രാവിലെ പത്തിനും പതിനൊന്നിനുമിടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ആര്‍ഭാടസമന്വിതം നടന്നു. അതോടനുബന്ധിച്ചു നടന്ന ഘോഷയാത്ര കാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും വന്ന പ്രജകള്‍ രാജവീഥിക്കിരുവശത്തും തിങ്ങിനിറഞ്ഞിരുന്നു. ഏഴു ദിവസം നീണ്ടു നിന്നു പള്ളിക്കെട്ടാഘോഷങ്ങള്‍.&lt;br /&gt;
&lt;br /&gt;
തമ്പുരാട്ടിമാരോട് വേണാട്ടിലെ ജനങ്ങള്‍ക്കുള്ള ഭക്ത്യാദരങ്ങള്‍ പണ്ടു മുതല്ക്കേ സുവിദിതമാണ്. ആണ്‍ വഴിതമ്പുരാക്കന്‍മാര്‍ കാര്യപ്രാപ്തിനേടും വരെ പെണ്‍ വഴി തമ്പുരാക്കള്‍ ഭരണസാരഥ്യം ഏറ്റെടുത്ത് രാജ്യത്തെ നയിച്ച കീഴ്വഴക്കം പണ്ടുമുതല്‍ക്കേ വേണാട്ടിലുണ്ട്. മകയിരം തിരുനാള്‍ ആറ്റിങ്ങല്‍ മൂത്തറാണി റീജന്റ്  (ഏ. ഡി. 1576–77) അശ്വതിതിരുനാള്‍ ഉമയമ്മറാണി റീജന്റ് (1676–1683) റാണി ഗൗരിലക്ഷ്മിഭായി റീജന്റ് (1810–1815), റാണി ഗൗരിപാര്‍വതീഭായി റീജന്റ് (1815–1829), മഹാറാണി സേതുലക്ഷ്മീഭായി റീജന്റ് (1924–1931), തിരുവിതാംകൂറിലെ സമര്‍ത്ഥരായ രാജ്ഞിമാരുടെ പട്ടിക അങ്ങനെ നീളുന്നു. അടിമകള്‍ക്ക് സ്വാതന്ത്ര്യം, അവര്‍&amp;amp;mdash;സ്ത്രീകള്‍ക്ക് മാറ്മയയ്ക്കാനുള്ള അവകാശം എന്നിവനല്കപ്പെട്ടതും പൂരപ്പാട്ടും ദേവദാസി സമ്പ്രദായവും നിര്‍ത്തല്‍ ചെയ്തതും സത്രങ്ങല്‍ എല്ലാര്‍ക്കുമായി തുറന്നു കൊടുത്തതും പോലുള്ള സാമൂഹ്യക്ഷേമ നടപടികളുണ്ടായതും ഈ റാണിമാരുടെ ഭരണ കാലങ്ങളിലാണ്. അയിത്തജാതിക്കാരുടെ മാഗ്നക്കാര്‍ട്ട എന്നറിയപ്പെടുന്ന ക്ഷേത്രപ്രവേശന വിളംബരത്തിനു പിന്നിലെ മുഖ്യപ്രേരക ശക്തി അമ്മമഹാറാണി സേതുലക്ഷ്മീഭായി തമ്പുരാട്ടിയായിരുന്നു. വനിതാ വിദ്യാഭ്യാസം തുടങ്ങുന്നതിലും വനിതാക്ഷേമ നടപടികളിലും ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ക്കൊക്കെ മാതൃകയായി തിരുവിതാംകൂര്‍. ഇദംപ്രഥമമായി ആള്‍ ഇന്ത്യാ വിമന്‍സ് കോണ്‍ഫറന്‍സ് ഒരു നാട്ടുരാജ്യത്തില്‍ വിളിച്ചു കൂട്ടിയത് 1935 ഡിസംബറില്‍ തിരുവനന്തപുരത്തായിരുന്നു. അമ്മമഹാറാണി കോണ്‍ഫറന്‍സില്‍ അദ്ധ്യക്ഷയായി ഇരുന്നു. ʻʻമാമൂലിന്റെ മട്ടിത്തട്ടില്‍ നിന്ന് ചാടിയെഴുന്നേറ്റ് പാശ്ചാത്യ രാജ്യങ്ങളില്‍ പോലും എഴുന്നള്ളി പര്യടനം ചെയ്ത ഒന്നാമത്തെ വഞ്ചി മഹാരാജ്ഞിˮയാണ് സേതുലക്ഷ്മീഭായി തമ്പുരാട്ടി.&lt;br /&gt;
&lt;br /&gt;
തിരുവിതാംകൂര്‍ ചരിത്രത്തിലെ അവിസ്മരണീയമായ കാലഘട്ടമാണ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഭരണകാലം. ഭരണതലത്തിലെ പരിഷ്ക്കരണങ്ങളും സാമൂഹ്യമാറ്റത്തിനുതകുന്ന നിയമനടപടികളും ഒട്ടേറെ ഉണ്ടായി രാജവാഴ്ചയുടെ ആ അന്ത്യഘട്ടത്തില്‍. ഇക്കാലത്ത് തിരുവിതാംകൂര്‍ കൈവരിച്ച വ്യാവസായിക പുരോഗതി അഭൂതപൂര്‍വമായിരുന്നു. ട്രാവന്‍കൂര്‍ ടൈറ്റാനിയംപ്രോഡക്റ്റ്സ്, എഫ്.എ.സി.റ്റി ട്രാവന്‍കൂര്‍ സിറാമിക്സ് (കുണ്ടറ), ആലുവായിലെ ദ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍) ലിമിറ്റഡ്, ട്രാവന്‍കൂര്‍&amp;amp;ndash;കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്, സൗത്ത് ഇന്ത്യാ റബ്ബര്‍ വര്‍ക്സ്, ശ്രീചിത്രാമില്‍സ്, കുണ്ടറയിലെയും ആലുവായിലെയും അലുമിനിയം ഫാക്ടറികള്‍, ദ ട്രാവന്‍കൂര്‍ ഒഗേയ്ല്‍ഗ്ളാസ് മാനുഫാക്ച്ചറിങ് കമ്പനി, ട്രാവന്‍കൂര്‍ റയോണ്‍സ് ലിമിറ്റഡ് (പെരുമ്പാവൂര്‍), ബാലരാമവര്‍മ്മടെക്സ്റ്റയ്ല്‍സ് ലിമിറ്റഡ് (ചെങ്കോട്ട), വിജയ മോഹിനി മില്‍, ക്വയിലോണ്‍ പെന്‍സില്‍ ഫാക്ടറി, വഞ്ചിനാട് മാച്ചസ് ആന്‍റ് ഇന്‍ഡസ്ട്രീസ് (പെരുമ്പാവൂര്‍), ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ് (ചാക്ക), പുനലൂര്‍ പേപ്പര്‍ മില്‍സ് തുടങ്ങിയ വ്യവസായശാലകള്‍ സ്ഥാപിച്ച് കേരളത്തില്‍ വ്യാവസായീകരണത്തിന്റെ അടിത്തറ പാകിയത് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്താണ്. ഇന്ത്യയില്‍ ആദ്യത്തെ സിമന്റ് ഫാക്ടറി തിരുവിതാംകൂറില്‍ സ്ഥാപിതമായതും അക്കാലത്താണ്. പള്ളിവാസല്‍ജലവൈദ്യുതപദ്ധതി, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് തുടങ്ങിയവ പ്രവര്‍ത്തനമാരംഭിച്ചു. ഇതിനെല്ലാം ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ സഹകരണം മഹാരാജാവിനുണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
തിരുവിതാംകൂര്‍ സര്‍വ്വകലാശാല 1937 നവംബര്‍ ഒന്നിനു ജന്മംകൊണ്ടു. ചിത്രാലയം ആര്‍ട്ട് ഗ്യാലറി, സ്വാതിതിരുനാള്‍ സംഗീത കോളേജ് എന്നിവ സ്ഥാപിതമായി. ഏഷ്യയില്‍ ആദ്യമായി വധശിക്ഷ നിര്‍ത്തല്‍ ചെയ്തത് തിരുവിതാംകൂറിലായിരുന്നു, 1944 നവംബര്‍ 11-ആം തീയതി ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് പുറപ്പെടുവിച്ച ഒരു വിളംബരത്തിലൂടെ. ഇന്ത്യയിലെ നാട്ടുരാജാക്കന്‍മാരില്‍ ഏറ്റവും പ്രബുദ്ധനെന്നു പ്രസിദ്ധനായ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കീഴില്‍ ഒരു മാതൃകാരാജ്യമായി പരിലസിച്ചു തിരുവിതാംകൂര്‍. 1933 ‍ഡിസംബറില്‍ തിരുവനന്തപുരം സന്ദര്‍ശിച്ച വൈസ്രോയി വെല്ലിങ്ടണ്‍പ്രഭു മഹാരാജാവിന്റെ കാര്യക്ഷമതയെ ശ്ലാഘിച്ചു.&lt;br /&gt;
&lt;br /&gt;
സംസ്കാരത്തിന്റെ പുതിയ കാറ്റിനും വെളിച്ചത്തിനും കടന്നുവരാനായി രാജ്യത്തിന്റെ വാതിലുകള്‍ തുറന്നിടുകമാത്രമല്ല മഹാരാജാവ് ചെയ്തത്. കടലുകള്‍ കടന്ന് ചെന്ന് വിഭിന്ന സംസ്ക്കാരങ്ങളെ മനം തുറന്നു മനസ്സിലാക്കാന്‍ മുതിരുകയും ചെയ്തു. കടലുകള്‍ താണ്ടിച്ചെന്ന് ഗ്രേറ്റ് ബ്രിട്ടണിലെത്തി അധികാരത്തിന്റെ പരമോന്നതസ്ഥാനവുമായി നേരിട്ട് സമ്പര്‍ക്കപ്പെട്ട ആദ്യത്തെ മഹാരാജാവാണ് ശ്രീചിത്തിരതിരുനാള്‍. 1932 ലെ യൂറോപ്യന്‍ പര്യടനത്തില്‍ മഹാരാജാവ് ലണ്ടന്‍, ബ്രസ്സല്‍സ്, ബെര്‍ലിന്‍, ജനീവ, മിലാന്‍, വെനീസ്, റോം തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിച്ചു. വത്തിക്കാനില്‍ ചെന്ന് പോപ്പ് പിയൂസ് പതിനൊന്നാമനെ കണ്ടു സംസാരിച്ചു. തിരുവിതാംകൂറിന്റെ പെരുമയും മഹിമയും വിദേശങ്ങളില്‍ വിലമതിക്കപ്പെടാന്‍ ആ പര്യടനം ഏറെ ഉപകരിച്ചു. ചരിത്രത്തിലാദ്യമായി ഇംഗ്ളീഷ് രാജാവും സെക്രട്ടറി ഒഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യയും തിരുവിതാംകൂര്‍ ഭരണാധികാരിയെ കൈനീട്ടി സ്വീകരിച്ചു. യൂറോപ്യന്‍ പര്യടനത്തില്‍ ഇളയരാജാവും മഹാരാജാവിനെ അനുഗമിച്ചിരുന്നു. ഇതിനു മുന്നോടിയായി നേരത്തെ അമ്മ മഹാറാണി യുറോപ്പ് സന്ദര്‍ശിച്ചിരുന്നു. 1937 ല്‍ നെതര്‍ലെഡ്സും ഈസ്റ്റ് ഇന്‍ഡീസും മഹാരാജാവ് സന്ദര്‍ശിക്കുകയുണ്ടായി. &lt;br /&gt;
&lt;br /&gt;
രാജാക്കന്‍മാരുടെ പ്രജാവാല്‍സല്യത്തിനും പ്രജകളുടെ രാജഭക്തിക്കും പണ്ടുമുതല്ക്കേ പ്രസിദ്ധമാണ് വേണാട്.&lt;br /&gt;
ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പിനിയുമായി ഉടമ്പടിയെത്തിയതു കാരണം പടയോട്ടങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഇറങ്ങിപ്പുറപ്പെടേണ്ട ആവശ്യം ഉണ്ടായില്ല. പൊതുവെ സ്വച്ഛമായ ഈ രാഷ്ട്രീയ സാഹചര്യമാണ് പ്രജാക്ഷേമതല്പരരാവാന്‍ തിരുവിതാംകൂറിലെ മഹാരാജാക്കന്‍മാരെ സഹായിച്ചത്. രാജകുടുംബത്തിന്റെ ഈ പ്രജാക്ഷേമനിരതത്വം അതിന്റെ പാരമ്യത്തിലെത്തിയത് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്താണ്. ജനങ്ങളുടെ രാജഭക്തി കൊടുമ്പിരിക്കൊണ്ടു നിന്നതും അപ്പോള്‍ തന്നെ. ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യര്‍ക്കെതിരെ ജനരോഷം തിളച്ചു മറിഞ്ഞപ്പോഴും രാജഭക്തിക്ക് ഒരു ഊനവും തട്ടിയില്ല. സ്വാതന്ത്രസമരം ശക്തമായപ്പോഴും അങ്ങനെതന്നെയായിരുന്നു. കൊന്നുവെന്നും ചോരചൊരിഞ്ഞും നാടുവെട്ടിപ്പിടിച്ചും ആധുനിക തിരുവിതാംകൂറിന് അടിത്തറപാകിയ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ശ്രീപത്മനാഭസ്വാമിയുടെ കാല്‍ക്കല്‍ ഉടവാള്‍ വച്ച് രാജ്യം തൃപ്പടിദാനം ചെയ്ത് 1750 ജനുവരി 17-ആം തീയതി ശ്രീപത്മനാഭ ദാസന്‍ ആയത് സമൂഹ മനഃസക്ഷിയെ ചില്ലറയൊന്നുമല്ല സ്വാധീനിച്ചത്. ശ്രീപത്മനാഭനാണ് രാജ്യം വാണരുളുന്നത്. മഹാരാജാവ് ഒരു ആള്‍പ്പേരു മാത്രം. തിയോക്രസിയുടെ ഈ ദേശ്യഭേദം തിരുവിതാംകൂറിനെ അന്തഃചിദ്രങ്ങളാല്‍ ശിഥിലമാകാന്‍ വിടാതെ ഉറപ്പിച്ചു നിര്‍ത്തിയ വജ്റപ്പശയായി. ആസന്നമരണനായി കിടക്കവേ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് അനന്തരവന്‍ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയെ വിളിച്ച് എന്തു വന്നാലും ബ്രട്ടീഷുകാരുമായുള്ള സ്നേഹത്തിനു ഹാനിവരുത്താന്‍ ഇടയാക്കരുതെന്ന് കല്പിച്ചുവത്രെ. ബ്രിട്ടീഷുകാരുമായി ഇടഞ്ഞാല്‍ അത് നീണ്ടുനില്ക്കുന്ന യുദ്ധത്തിനിടവരുത്തുമെന്നും തന്റെ രാജ്യം ശിഥിലമാകുമെന്നും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ദീര്‍ഘവീക്ഷണം ചെയ്തിരിക്കണം. ശ്രീപത്മനാഭദാസനായി ശ്രീപത്മനാഭനുവേണ്ടി രാജ്യം ഭരിക്കുന്ന രാജാവ് പ്രജകളുടെ പ്രത്യക്ഷ ദൈവമായി. വേലുത്തമ്പിദളവ പ്രക്ഷോഭം സംഘടിപ്പിച്ചത് അഴിമതിക്കാരായ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിക്കും ശങ്കരനാരായണന്‍ ചെട്ടിക്കും മാത്തുത്തരകനുമെതിരെയായിരുന്നു. വേലുത്തമ്പി യുദ്ധം ചെയ്തത്  തിരുവിതാംകൂറിന്റെ ഭരണകാര്യങ്ങളില്‍ അന്യായമായി കൈകടത്താന്‍ മുതിര്‍ന്ന ബ്രിട്ടീഷുകാരോടായിരുന്നു. ഉമ്മിണിത്തമ്പി കലാപം കൂട്ടിയത് കേണല്‍ മണറോയ്ക്കെതിരെയായിരുന്നു.&lt;br /&gt;
&lt;br /&gt;
ബ്രിട്ടീഷുകാരുമായുള്ള തിരുവിതാംകൂറിന്റെ ബന്ധം എല്ലായ്പ്പോഴും മെച്ചപ്പെട്ടതായിരുന്നുവെന്നുപറയാന്‍ വയ്യ. അവരുടെ സാമ്രാജ്യത്വ കുത്സിത വൃത്തികള്‍ ദേശാഭിമാനികളായ തിരുവിതാംകൂറുകാരെ പലപ്പോഴും വേദനിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണാധികാരികളുടെ മേല്‍ക്കോയ്മാപരമായ പീഡനങ്ങള്‍ തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാരില്‍ പലരുടെയും സൈര്വം കെടുത്തുന്നയളവില്‍ അതിക്രമിച്ചിട്ടുമുണ്ട്. എങ്കിലും സമാധാനപരമായ ആ സഹവര്‍ത്തിത്വത്തിനു ഉടവു തട്ടാതിരിക്കാന്‍ തിരുവിതാംകൂര്‍ രാജവംശം ആദ്യന്തം ശ്രമിച്ചിരുന്നു. ആധുനികതയുടെ പുലരിവെട്ടത്തിലേക്ക് പ്രജകളെ നയിക്കാന്‍ ആ സഹവര്‍ത്തിത്വം വേണാട്ടരചന്മാരെ പ്രാപ്തരാക്കി എന്നതും ഓര്‍ക്കണം. ഇന്ത്യയിലെ മറ്റെല്ലാ നാട്ടുരാജ്യങ്ങള്‍ക്കും മുമ്പേ സാമൂഹ്യമാറ്റത്തിന്റെ പാതയില്‍ തിരുവിതാംകൂര്‍ ചെന്നെത്തിനിന്നതിനു പരോക്ഷ പ്രേരണയും അതാണ്.&lt;br /&gt;
&lt;br /&gt;
ബ്രിട്ടീഷുകാരുമായുള്ള തിരുവിതാംകൂറിന്റെ ബന്ധത്തിന് ആദ്യവിത്തുകള്‍ പാകിയത് ഉമയമ്മറാണിയായിരുന്നു. ഈസ്റ്റിന്ത്യാകമ്പനിക്ക് അഞ്ചുതെങ്ങില്‍ പണ്ടകശാലകെട്ടാന്‍ അനുമതി കൊടുത്തത് ആ രാജ്ഞിയായിരുന്നു. റാണി ഗൗരിലക്ഷ്മീഭായിയുടെ കാലത്ത് റെസിഡന്റായി വന്ന കേണല്‍ മണ്‍റോ ദിവാന്‍ ഉദ്യോഗവും കുറെക്കാലം ഭരിച്ചു. റാണി ഗൗരിപാര്‍വതീഭായിയുടെ കാലത്ത് റെസിഡന്റിന്റെ ഉപദേശം അനുസരിച്ചേ ദിവാന്മാരെ നിയമിക്കാവൂ എന്നു നിഷ്കര്‍ഷ വന്നു. അന്യദേശക്കാര്‍ തിരുവിതാംകൂര്‍ ദിവാന്മാരുമായി അടങ്ങിയത് അതോടെയാണ്.  ഭരണകാര്യങ്ങളില്‍  ബ്രിട്ടീഷുകാരുടെ കൈകടത്തല്‍ സ്വാതിതിരുനാള്‍ മഹാരാജാവിനെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. റസിഡന്റ് കല്ലനോട് സ്വാതിതിരുനാള്‍ രൂക്ഷമായി ഇടഞ്ഞത്  ബ്രിട്ടീഷ് മേല്ക്കോയ്മയുടെ പീഡനമേറ്റ് ആത്മഭിമാനം നൊന്തുണര്‍ന്നപ്പോഴാണ്. മനംനൊന്തു കിരീടം വെടിഞ്ഞ് സിംഹാസനത്തില്‍ നിന്നിറങ്ങി പോകാന്‍പോലും ആലോചിച്ചതാണ് സ്വാതിതിരുനാള്‍. ഒരു ഘട്ടത്തില്‍ പൂര്‍വ്വികരായ മഹാരാജാക്കന്മാര്‍ക്ക് മേല്‍മീശയുള്ളവരായിരുന്നു. സ്വാതിതിരുനാള്‍ മേല്‍മീശ വയ്ക്കുകയും സാംസ്ഥാനികച്ചടങ്ങുകളില്‍ സംബന്ധിക്കുമ്പോള്‍ ഉടവാള്‍ ധരിക്കുകയും ചെയ്യുന്ന പതിവ് വേണ്ടെന്നുവച്ചു. അതിന് മഹാരാജാവിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു:  ʻʻനമ്മുടെ പൂര്‍വ്വികരോ, അവര്‍ സ്വാതന്ത്ര്യരായിരുന്നു. നാമോ, കേവലം ആജ്ഞാനുവര്‍ത്തി! എന്നു സ്വാതന്ത്ര്യം കിട്ടുമോ അന്നു നാം മേല്‍മീശവയ്ക്കുകയും ഉടവാള്‍ ധരിക്കുകയും ചെയ്യും.ˮ സ്വാതിതിരുനാളിനുശേഷം തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ ആരും തന്നെ മേല്‍മീശവയ്ക്കുകയോ സാംസ്ഥാനികച്ചടങ്ങുകളില്‍ സംബന്ധിക്കുമ്പോള്‍ ഉടവാള്‍ ധരിക്കുകയോ ചെയ്തിട്ടില്ലത്രേ. തിരുവിതാംകൂറില്‍ സ്വാതിതിരുനാളിന്റെ കാലത്താരംഭിച്ച ആധുനികവിദ്യാഭ്യാസമാണ് സാംസ്കാരികമാറ്റത്തിന്റെ പുതിയ തലമുറയെ സൃഷ്ടിച്ചു വിട്ടത്. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് തിരുവിതാംകൂറില്‍ തുടക്കമിട്ടത് അദ്ദേഹമായിരുന്നു. കലയുടെ കനകോജ്ജ്വലമായ ഒരു കാലമായിരുന്നു, അത്. ഭോജരാജാവിനെ അനുസ്മരിപ്പിക്കുന്നു കലാജീവിതം. ത്യാഗരാജസ്വാമികള്‍ക്കുശേഷം കര്‍ണ്ണാടക സംഗീതത്തിലെ മഹാന്മാരായ വിഗ്ഗേയകാരന്മാരിലൊരാള്‍. തിരുവിതാംകൂര്‍ കൊട്ടാരത്തിലെ സംഗീത നൃത്തസദസ്സുകള്‍ ഇന്ത്യയിലെല്ലാഭാഗത്തു നിന്നുമുള്ള കലാകാരന്മാരുടെ ആശ്രയകേന്ദ്രമായി ധര്‍മ്മരാജാവിന്റെ കാലത്താണ് (1758–1798) തിരുവിതാംകൂറിന്റെ രാജധാനി പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ധര്‍മ്മരാജാവെന്ന് പുകള്‍പെറ്റ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂര്‍ കൊട്ടാരത്തിനു സാഹിത്യ സൗരഭ്യം പകരാന്‍ കുഞ്ചന്‍ നമ്പ്യാരും ഉണ്ണായിവാര്യരും രാമപുരത്തുവാര്യരുമുണ്ടായിരുന്നു. സ്വാതിതിരുനാളിനു താരാട്ടെഴുതാന്‍ ഇരയിമ്മന്‍ തമ്പിയുണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ ധീരോദാത്തമായ ചരിത്രം കൂടിയാണ് തിരുവിതാംകൂറിന്റേത്. ആ പ്രക്ഷോഭണങ്ങളെ അടിച്ചമര്‍ത്താനുള്ള ക്രൂരത കാട്ടാതെ മനുഷ്യത്വത്തിന്റെ ഉദാരതയോടെയും  നയതന്ത്രജ്ഞോചിതമായ ദീര്‍ഘവീക്ഷണത്തോടെയും നേരിടുകയാണ് തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ പൊതുവെ ചെയ്തത്. തിരുവിതാംകൂറിന്റെ  നെല്ലറയായ നാഞ്ചിനാട്ടിലെ ജനങ്ങള്‍ നാട്ടുകൂട്ടങ്ങല്‍ കൂടി കൃഷിയായുധങ്ങള്‍ ഉപേക്ഷിച്ച് നിസ്സഹകരണ പ്രക്ഷോഭം സംഘടിപ്പിച്ചത് മുഖ്യമായും അമിതമായ കരം അടിച്ചേല്പിച്ച റവന്യൂ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയായിരുന്നു. മഹാരാജാവിന്റെ മാതുല തുല്യമായ വാത്സല്യം അതിനുശേഷം നാഞ്ചിനാട്ടുപിള്ളമാരെ വിശ്വസ്തരായ രാജസേവകരാക്കി മാറ്റുകയാണുണ്ടായത്. മാറുമറയ്ക്കല്‍ സമരത്തിന്റെ തുടക്കം തുറന്ന ജാതിപ്പോരാട്ടമായിരുന്നു. സാമൂഹ്യാനീതികള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ മഹാരാജാവിന്റെ അവസരോചിതമായ ഇടപെടലോടെ ഫലപ്രദമാവുന്ന വഴക്കമാണ് തിരുവിതാംകൂറിലുള്ളത്. പുരോഗമനപരമായ ഒട്ടേറെ നിയമനടപടികള്‍ക്ക് അത് വഴിതെളിച്ചു. ആയില്യം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്ത് (1860&amp;amp;ndash;1880) ദിവാന്‍ ടി. മാധവറാവുവിന്റെ സഹകരണത്തോടെയുണ്ടായ പുരോഗമനപരമായ പരിഷ്കാരങ്ങല്‍ തിരുവിതാംകൂറിന്റെ ആധുനികീകരണത്തെ ത്വരിതപ്പെടുത്തി. സെക്രട്ടറിയേറ്റു മന്ദിരം പണിതത് അക്കാലത്താണ്. വിശാഖം തിരുനാള്‍ രാമവര്‍മ്മ (1880&amp;amp;ndash;1885)യുടെയും ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ (1885&amp;amp;ndash;1924)യുടെയും ഭരണകാലത്ത് കൂടുതല്‍ പരിഷ്കരണ നടപടികള്‍ ഉണ്ടായി. സര്‍ക്കാര്‍ വിദ്യാലയങ്ങളിലുംഗവണ്‍മെന്റ് സര്‍വ്വീസുകളിലും അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനമനുവദിച്ചത് ശ്രീമൂലം തിരുനാളാണ്. ഇന്ത്യയില്‍ ആദ്യമായി 1888-ല്‍ ഒരു ലെജിസ്ളേറ്റീവ് കൗണ്‍സില്‍ തുറന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭരണപരിഷ്കാരം. കൂടുതല്‍ പ്രാതിനിധ്യത്തോടെ 1904-ല്‍ അതുശ്രീമൂലം പോപ്പുലര്‍ അസംബ്ളി ആയി. ദിവാന്‍ രാജഗോപാലാചാരിയുടെ ദുര്‍ഭരണത്തെ നിശിതമായി വിമര്‍ശിച്ചതിനാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടത്. വൈക്കം സത്യാഗ്രഹം (1924&amp;amp;ndash;1925) നടന്നതും ഇക്കാലത്താണ്. നായര്‍ റെഗുലേഷന്‍ പാസ്സാക്കിയതോടെ ശ്രീമൂലം തിരുനാള്‍ മരുമക്കത്തായത്തില്‍ നിന്നും മക്കത്തായത്തിലേക്കുള്ള വമ്പിച്ച സാമൂഹ്യ മാറ്റത്തിന് വഴിതെളിച്ചു. ലെജിസ്ളേറ്റീവ് കൗണ്‍സിലിനെ വികസിപ്പിച്ച് ശ്രീമൂലം അസംബ്ളിയും ശ്രീചിത്രാസ്റ്റേറ്റ് കൗണ്‍സിലുമാക്കി വിഭജിച്ചത് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവാണ്.&lt;br /&gt;
&lt;br /&gt;
നൂറ്റാണ്ടുകളുടെ സാംസ്കാരത്തുടര്‍ച്ചയുടെ ഇങ്ങേത്തലയ്ക്കലെ കണ്ണിയാണ് ഇപ്പോഴത്തെ റോയല്‍ ഫാമിലി. പഴങ്കഥകളിലും ഐതീഹ്യങ്ങളിലും പൂഴ്ന്നു കിടക്കുന്നു. വേണാടു രാജവംശത്തിന്റെ ആദിമചരിത്രം. ഭാനുവിക്രമന്‍ എന്ന രാജാവിനെ പത്മനാഭ പുരത്തുവച്ച് പരശുരാമന്‍തന്നെ കിരീടം ധരിപ്പിച്ച് രാജാവായി അഭിഷേകം ചെയ്തുവെന്നാണ് ഐതീഹ്യം. ചേരരാജാക്കന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് തിരുവിതാംകൂര്‍ രാജകുടുംബം. ചേരമാന്‍പെരുമാള്‍ തന്റെ മൂന്നാം ഭാര്യയിലെ പത്രനായ വീരകേരളനെ കലിയുഗം തുടങ്ങി 3412-ആം വര്‍ഷം തെക്കുവേണാട്ടുകരയും (നെയ്യാറ്റിന്‍കര) തിരുവിതാംകോടും എഴുതിക്കൊടുത്ത് തുലാ പുരുഷദാനവും പത്മഗര്‍ഭവും ചെയ്ത് കിരീടം ധരിപ്പിച്ച് കുലശേഖരപ്പെരുമാളായി വാഴിച്ചുവെന്ന് കൊട്ടാരം ഗ്രന്ഥവരിയില്‍ പറയുന്നു. കിഴക്ക് ഇരട്ടമലയുടെ അടുത്തുള്ള പന്നിവായ്ക്കലും തെക്കുപടിഞ്ഞാറ് കടലും വടക്ക് ഇടവാപൊഴിയുമായിരുന്നത്രെ ആ രാജ്യത്തിന്റെ അതിര്‍ത്തികള്‍. കലിവര്‍ഷം തുടങ്ങി 3927-ആം വര്‍ഷത്തില്‍ (എ.ഡി.825) ഉദയമാര്‍ത്താണ്ഡവര്‍മ്മ കുലശേഖരപ്പെരുമാള്‍ കൊല്ലവര്‍ഷം ആരംഭിച്ചതായി പറയപ്പെടുന്നു. ഇടയ്ക്കിടെ കണ്ണികളറ്റ് മറവിയിലാണ്ടു കിടക്കുകയാണ് ആ ആദ്യകാലങ്ങള്‍. ക്രിസ്തുവര്‍ഷം ഒന്‍പതാം ശതകത്തില്‍ തിരുവടികളെന്ന രാജാവ് നാടുവാണിരുന്ന കാര്യം അദ്ദേഹത്തിന്റെ തരിസ്സാപ്പള്ളി ചെമ്പുപട്ടയത്തില്‍ നിന്ന് വ്യക്തമാണ്. തരിസാപ്പള്ളിക്കു കൊല്ലം പട്ടണത്തിലൊരു ഭാഗത്ത് സ്ഥലം നല്‍കിയതിനുള്ള പ്രമാണമാണ് പ്രസ്തുത പട്ടയം. അയ്യനടികള്‍ തിരുവടികള്‍ക്കുശേഷം ആയിരത്തിനാല്പത്തി രണ്ടുവര്‍ഷം കഴിഞ്ഞ് അധികാരം കൈയേറ്റ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ രാജാവാണ് ചേരരാജവംശത്തിലെ അവസാനത്തെ കണ്ണി. അശോകചക്രവര്‍ത്തിയുടെ ബി.സി.മൂന്നാം ശതകത്തിലെ ശിലാശാസനങ്ങളില്‍ തെക്കെ ഇന്ത്യയിലെ പുരാതന ചേരരാജവംശത്തെ പരാമര്‍ശിക്കുന്നുണ്ട്.&lt;br /&gt;
&lt;br /&gt;
കുറഞ്ഞത് അയ്യായിരം വര്‍ഷത്തെയെങ്കിലും സഞ്ചിത സുകൃതമാണ് ഒരു സജീവസാന്നിദ്ധ്യമായി നമ്മുടെയിടയിലൂടെ നഗ്നപാദനായി ഇതാ നടന്നിറങ്ങിവരുന്നത്. ഒരു സുവര്‍ണ്ണയുഗത്തിന്റെ അവസാനത്തെ കണ്ണി. ഒരിക്കല്‍ സിംഹാസനാരൂഢനായി രാജ്യംവാണ പൊന്നുതമ്പുരാന്‍ ഒരു സാധാരണ പൗരനായി നമ്മുടെയിടയില്‍ വന്ന് ഇരിക്കുന്നു. സ്വാതിതിരുനാളിന്റെ നവരാത്രി കീര്‍ത്തനങ്ങളിലൊന്നു പാടി നിര്‍ത്തിയ യേശുദാസിനെ അനുമോദിക്കാന്‍ നമുക്കിടയില്‍, നമുക്കൊപ്പമിരുന്ന് ഒരുമഹാരാജാവ് കൈയടിക്കുന്നു; നിഷ്ക്കളങ്കമായി ചിരിക്കുന്നു.&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Art/Miscellaneous_points&amp;diff=593</id>
		<title>SFN:Art/Miscellaneous points</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Art/Miscellaneous_points&amp;diff=593"/>
		<updated>2013-11-20T10:59:59Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Stm.cls|&amp;lt;Back]]&lt;br /&gt;
&lt;br /&gt;
==List of features which need to be added in the new class file==&lt;br /&gt;
# Should be able to put line numbers even in frontmatter area. Currently linenumbers cannot be put in frontmatter in elsarticle.cls, but possible in article.cls.&lt;br /&gt;
# Check whether ID/IDREF links are pointing to element of corresponding type. For example that footnoteref points to footnote.&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Art/Miscellaneous_points&amp;diff=592</id>
		<title>SFN:Art/Miscellaneous points</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Art/Miscellaneous_points&amp;diff=592"/>
		<updated>2013-11-20T10:22:08Z</updated>

		<summary type="html">&lt;p&gt;Rishi: Created page with &amp;quot;&amp;lt;Back  # Should be able to put line numbers even in frontmatter area. Currently linenumbers cannot be put in frontmatter in elsarticle.cls, but possible in article...&amp;quot;&lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Stm.cls|&amp;lt;Back]]&lt;br /&gt;
&lt;br /&gt;
# Should be able to put line numbers even in frontmatter area. Currently linenumbers cannot be put in frontmatter in elsarticle.cls, but possible in article.cls.&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Stm.cls&amp;diff=591</id>
		<title>SFN:Stm.cls</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Stm.cls&amp;diff=591"/>
		<updated>2013-11-20T10:20:53Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;==Main components==&lt;br /&gt;
# Front matter&lt;br /&gt;
## [[art:Title|Title]]&lt;br /&gt;
## [[art:Authors|Authors]]&lt;br /&gt;
## [[art:Affiliations|Affiliations]]&lt;br /&gt;
## [[art:History|History]]&lt;br /&gt;
## [[art:Permissions|Permissions]]&lt;br /&gt;
## [[art:Communication|Communication]]&lt;br /&gt;
## [[art:Abstract|Abstract]]&lt;br /&gt;
## [[art:Keywors|Keywords]]&lt;br /&gt;
## [[art:Funding info|Funding info]]&lt;br /&gt;
## [[art:Conference|Conference]]&lt;br /&gt;
## [[art:Counts|Counts]]&lt;br /&gt;
## [[art:Self-uri|Self-urk]]&lt;br /&gt;
## [[art:Related-article|Related-article]]&lt;br /&gt;
## [[art:Volume|Volume]]&lt;br /&gt;
## [[art:Issue|Issue]]&lt;br /&gt;
## [[art:Page-range|Page-range]]&lt;br /&gt;
# [[art:Miscellaneous points|Miscellaneous points]]&lt;br /&gt;
&lt;br /&gt;
&amp;lt;!--&lt;br /&gt;
## [[art: | ]]&lt;br /&gt;
## [[art: | ]]&lt;br /&gt;
## [[art: | ]]&lt;br /&gt;
## [[art: | ]]&lt;br /&gt;
## [[art: | ]]&lt;br /&gt;
## [[art: | ]]&lt;br /&gt;
## [[art: | ]]&lt;br /&gt;
## [[art: | ]]&lt;br /&gt;
-&amp;gt;&lt;br /&gt;
# Main matter&lt;br /&gt;
# Back matter&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Art/History&amp;diff=590</id>
		<title>SFN:Art/History</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Art/History&amp;diff=590"/>
		<updated>2013-11-18T11:20:17Z</updated>

		<summary type="html">&lt;p&gt;Rishi: Created page with &amp;quot;&amp;lt;Back # received date # revised request date # revised received date # received in revised form or final form date # accepted date # recommended date # origin ([TE...&amp;quot;&lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Stm.cls|&amp;lt;Back]]&lt;br /&gt;
# received date&lt;br /&gt;
# revised request date&lt;br /&gt;
# revised received date&lt;br /&gt;
# received in revised form or final form date&lt;br /&gt;
# accepted date&lt;br /&gt;
# recommended date&lt;br /&gt;
# origin ([TEI] eg: Written in Durham during the mid twelfth century)&lt;br /&gt;
# provenance ([TEI] eg: Recorded in two medieval catalogues of the books belonging to Durham Priory, made in 1391 and 1405.)&lt;br /&gt;
# acquisition ([TEI] eg: Presented to Trinity College in 1738 by Thomas Gale and his son Roger.)&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Art/Authors&amp;diff=589</id>
		<title>SFN:Art/Authors</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Art/Authors&amp;diff=589"/>
		<updated>2013-11-18T11:04:48Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Stm.cls|&amp;lt;Back]]&lt;br /&gt;
# author-type (author, editor, special issue editor etc.)&lt;br /&gt;
# anonymous &lt;br /&gt;
# name&lt;br /&gt;
## given-name&lt;br /&gt;
## initials&lt;br /&gt;
## surname&lt;br /&gt;
## alt-name (eg: chinese-names in Chinese)&lt;br /&gt;
# author-id&lt;br /&gt;
# biography-id&lt;br /&gt;
# prefix&lt;br /&gt;
# suffix&lt;br /&gt;
# degree&lt;br /&gt;
# role&lt;br /&gt;
# orcid&lt;br /&gt;
# collaborations &lt;br /&gt;
# author notes&lt;br /&gt;
## corr. author&lt;br /&gt;
## proof to&lt;br /&gt;
## other author notes &lt;br /&gt;
# collaboration notes &lt;br /&gt;
# emails &lt;br /&gt;
# url's (official and personal like twitter, facebook, github etc.)&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Art/Authors&amp;diff=588</id>
		<title>SFN:Art/Authors</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Art/Authors&amp;diff=588"/>
		<updated>2013-11-18T11:01:58Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Stm.cls|&amp;lt;Back]]&lt;br /&gt;
# author-type (author, editor, special issue editor etc.)&lt;br /&gt;
# anonymous &lt;br /&gt;
# name&lt;br /&gt;
## given-name&lt;br /&gt;
## surname&lt;br /&gt;
# author-id&lt;br /&gt;
# biography-id&lt;br /&gt;
# prefix&lt;br /&gt;
# suffix&lt;br /&gt;
# degree&lt;br /&gt;
# role&lt;br /&gt;
# orcid&lt;br /&gt;
# collaborations &lt;br /&gt;
# author notes&lt;br /&gt;
## corr. author&lt;br /&gt;
## proof to&lt;br /&gt;
## other author notes &lt;br /&gt;
# collaboration notes &lt;br /&gt;
# emails &lt;br /&gt;
# url's (official and personal like twitter, facebook, github etc.)&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Art/Affiliations&amp;diff=587</id>
		<title>SFN:Art/Affiliations</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Art/Affiliations&amp;diff=587"/>
		<updated>2013-11-18T11:01:29Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Stm.cls|&amp;lt;Back]]&lt;br /&gt;
&lt;br /&gt;
# department&lt;br /&gt;
# division&lt;br /&gt;
# address-lines&lt;br /&gt;
# city&lt;br /&gt;
# postcode&lt;br /&gt;
# country&lt;br /&gt;
# url (or e-address)&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Stm.cls&amp;diff=586</id>
		<title>SFN:Stm.cls</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Stm.cls&amp;diff=586"/>
		<updated>2013-11-18T10:56:47Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;==Main components==&lt;br /&gt;
# Front matter&lt;br /&gt;
## [[art:Title|Title]]&lt;br /&gt;
## [[art:Authors|Authors]]&lt;br /&gt;
## [[art:Affiliations|Affiliations]]&lt;br /&gt;
## [[art:History|History]]&lt;br /&gt;
## [[art:Permissions|Permissions]]&lt;br /&gt;
## [[art:Communication|Communication]]&lt;br /&gt;
## [[art:Abstract|Abstract]]&lt;br /&gt;
## [[art:Keywors|Keywords]]&lt;br /&gt;
## [[art:Funding info|Funding info]]&lt;br /&gt;
## [[art:Conference|Conference]]&lt;br /&gt;
## [[art:Counts|Counts]]&lt;br /&gt;
## [[art:Self-uri|Self-urk]]&lt;br /&gt;
## [[art:Related-article|Related-article]]&lt;br /&gt;
## [[art:Volume|Volume]]&lt;br /&gt;
## [[art:Issue|Issue]]&lt;br /&gt;
## [[art:Page-range|Page-range]]&lt;br /&gt;
&lt;br /&gt;
&amp;lt;!--&lt;br /&gt;
## [[art: | ]]&lt;br /&gt;
## [[art: | ]]&lt;br /&gt;
## [[art: | ]]&lt;br /&gt;
## [[art: | ]]&lt;br /&gt;
## [[art: | ]]&lt;br /&gt;
## [[art: | ]]&lt;br /&gt;
## [[art: | ]]&lt;br /&gt;
## [[art: | ]]&lt;br /&gt;
-&amp;gt;&lt;br /&gt;
# Main matter&lt;br /&gt;
# Back matter&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Stm.cls&amp;diff=585</id>
		<title>SFN:Stm.cls</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Stm.cls&amp;diff=585"/>
		<updated>2013-11-18T10:51:28Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;==Main components==&lt;br /&gt;
# Front matter&lt;br /&gt;
## [[art:Title|Title]]&lt;br /&gt;
## [[art:Authors|Authors]]&lt;br /&gt;
## [[art:Affiliations|Affiliations]]&lt;br /&gt;
## [[art:History|History]]&lt;br /&gt;
## [[art:Permissions|Permissions]]&lt;br /&gt;
## [[art:Communication|Communication]]&lt;br /&gt;
## [[art:Abstract|Abstract]]&lt;br /&gt;
## [[art:Keywors|Keywords]]&lt;br /&gt;
## [[art:Funding info|Funding info]]&lt;br /&gt;
## [[art:Conference|Conference]]&lt;br /&gt;
## [[art:Counts|Counts]]&lt;br /&gt;
# Main matter&lt;br /&gt;
# Back matter&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Art/Authors&amp;diff=584</id>
		<title>SFN:Art/Authors</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Art/Authors&amp;diff=584"/>
		<updated>2013-11-18T10:44:59Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Stm.cls|&amp;lt;Back]]&lt;br /&gt;
# author-type (author, editor, special issue editor etc.)&lt;br /&gt;
# anonymous &lt;br /&gt;
# name&lt;br /&gt;
## given-name&lt;br /&gt;
## surname&lt;br /&gt;
# prefix&lt;br /&gt;
# suffix&lt;br /&gt;
# degree&lt;br /&gt;
# role&lt;br /&gt;
# orcid&lt;br /&gt;
# collaborations &lt;br /&gt;
# author notes&lt;br /&gt;
## corr. author&lt;br /&gt;
## proof to&lt;br /&gt;
## other author notes &lt;br /&gt;
# collaboration notes &lt;br /&gt;
# emails &lt;br /&gt;
# url's (official and personal like twitter, facebook, github etc.)&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Art/Affiliations&amp;diff=583</id>
		<title>SFN:Art/Affiliations</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Art/Affiliations&amp;diff=583"/>
		<updated>2013-11-18T10:43:55Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Stm.cls|&amp;lt;Back]]&lt;br /&gt;
&lt;br /&gt;
# department&lt;br /&gt;
# division&lt;br /&gt;
# address-lines&lt;br /&gt;
# city&lt;br /&gt;
# postcode&lt;br /&gt;
# country&lt;br /&gt;
# url&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Art/Authors&amp;diff=582</id>
		<title>SFN:Art/Authors</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Art/Authors&amp;diff=582"/>
		<updated>2013-11-18T10:41:57Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Stm.cls|&amp;lt;Back]]&lt;br /&gt;
# author-type (author, editor, special issue editor etc.)&lt;br /&gt;
# anonymous &lt;br /&gt;
# name&lt;br /&gt;
## given-name&lt;br /&gt;
## surname&lt;br /&gt;
# prefix&lt;br /&gt;
# suffix&lt;br /&gt;
# degree&lt;br /&gt;
# role&lt;br /&gt;
# orcid&lt;br /&gt;
# collaborations &lt;br /&gt;
# author notes&lt;br /&gt;
## corr. author&lt;br /&gt;
## proof to&lt;br /&gt;
## other author notes &lt;br /&gt;
# collaboration notes &lt;br /&gt;
# emails &lt;br /&gt;
# url's&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Art/Affiliations&amp;diff=581</id>
		<title>SFN:Art/Affiliations</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Art/Affiliations&amp;diff=581"/>
		<updated>2013-11-18T10:30:23Z</updated>

		<summary type="html">&lt;p&gt;Rishi: Created page with &amp;quot;&amp;lt;Back  # department # division # address-lines # city # postcode # country&amp;quot;&lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Stm.cls|&amp;lt;Back]]&lt;br /&gt;
&lt;br /&gt;
# department&lt;br /&gt;
# division&lt;br /&gt;
# address-lines&lt;br /&gt;
# city&lt;br /&gt;
# postcode&lt;br /&gt;
# country&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Stm.cls&amp;diff=580</id>
		<title>SFN:Stm.cls</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Stm.cls&amp;diff=580"/>
		<updated>2013-11-18T10:27:35Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;==Main components==&lt;br /&gt;
# Front matter&lt;br /&gt;
## [[art:Title|Title]]&lt;br /&gt;
## [[art:Authors|Authors]]&lt;br /&gt;
## [[art:Affiliations|Affiliations]]&lt;br /&gt;
# Main matter&lt;br /&gt;
# Back matter&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Art/Authors&amp;diff=579</id>
		<title>SFN:Art/Authors</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Art/Authors&amp;diff=579"/>
		<updated>2013-11-18T10:26:35Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Stm.cls|&amp;lt;Back]]&lt;br /&gt;
# name&lt;br /&gt;
## given-name&lt;br /&gt;
## surname&lt;br /&gt;
# prefix&lt;br /&gt;
# suffix&lt;br /&gt;
# degree&lt;br /&gt;
# role&lt;br /&gt;
# orcid&lt;br /&gt;
# collaborations &lt;br /&gt;
# author notes&lt;br /&gt;
## corr. author&lt;br /&gt;
## proof to&lt;br /&gt;
## other author notes &lt;br /&gt;
# collaboration notes &lt;br /&gt;
# emails &lt;br /&gt;
# url's&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Art/Authors&amp;diff=578</id>
		<title>SFN:Art/Authors</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Art/Authors&amp;diff=578"/>
		<updated>2013-11-18T10:21:42Z</updated>

		<summary type="html">&lt;p&gt;Rishi: Created page with &amp;quot;&amp;lt;Back # authors # prefix # suffix # degree # role # orcid # collaborations  # author notes  # collaboration notes  # emails  # url's&amp;quot;&lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Stm.cls|&amp;lt;Back]]&lt;br /&gt;
# authors&lt;br /&gt;
# prefix&lt;br /&gt;
# suffix&lt;br /&gt;
# degree&lt;br /&gt;
# role&lt;br /&gt;
# orcid&lt;br /&gt;
# collaborations &lt;br /&gt;
# author notes &lt;br /&gt;
# collaboration notes &lt;br /&gt;
# emails &lt;br /&gt;
# url's&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Stm.cls&amp;diff=577</id>
		<title>SFN:Stm.cls</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Stm.cls&amp;diff=577"/>
		<updated>2013-11-18T10:19:08Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;==Main components==&lt;br /&gt;
# Front matter&lt;br /&gt;
## [[art:Title|Title]]&lt;br /&gt;
## [[art:Authors|Authors]]&lt;br /&gt;
## Affiliations&lt;br /&gt;
# Main matter&lt;br /&gt;
# Back matter&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Art/Title&amp;diff=576</id>
		<title>SFN:Art/Title</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Art/Title&amp;diff=576"/>
		<updated>2013-11-18T10:18:09Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Stm.cls|&amp;lt;Back]]&lt;br /&gt;
# title&lt;br /&gt;
# sub-title &lt;br /&gt;
# tran-title &lt;br /&gt;
# trans-subtitle &lt;br /&gt;
# alt-title &lt;br /&gt;
# short-title &lt;br /&gt;
# ascii-title &lt;br /&gt;
# left-running-title &lt;br /&gt;
# title notes&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Art/Title&amp;diff=575</id>
		<title>SFN:Art/Title</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Art/Title&amp;diff=575"/>
		<updated>2013-11-18T10:17:44Z</updated>

		<summary type="html">&lt;p&gt;Rishi: Created page with &amp;quot;&amp;lt;Back # title # sub-title  # tran-title  # trans-subtitle  # alt-title  # short-title  # ascii-title  # left-running-title  # title notes&amp;quot;&lt;/p&gt;
&lt;hr /&gt;
&lt;div&gt;[[art:Title|&amp;lt;Back]]&lt;br /&gt;
# title&lt;br /&gt;
# sub-title &lt;br /&gt;
# tran-title &lt;br /&gt;
# trans-subtitle &lt;br /&gt;
# alt-title &lt;br /&gt;
# short-title &lt;br /&gt;
# ascii-title &lt;br /&gt;
# left-running-title &lt;br /&gt;
# title notes&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Stm.cls&amp;diff=574</id>
		<title>SFN:Stm.cls</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Stm.cls&amp;diff=574"/>
		<updated>2013-11-18T10:15:54Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;==Main components==&lt;br /&gt;
# Front matter&lt;br /&gt;
## [[art:Title|Title]]&lt;br /&gt;
## Authors, collaborations, author notes, collaboration notes, emails, url's&lt;br /&gt;
## Affiliations&lt;br /&gt;
# Main matter&lt;br /&gt;
# Back matter&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82_2.I&amp;diff=481</id>
		<title>സംസ്കൃതസാഹിത്യം 2.I</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82_2.I&amp;diff=481"/>
		<updated>2013-08-25T10:57:32Z</updated>

		<summary type="html">&lt;p&gt;Rishi: /* സംസ്കൃതസാഹിത്യം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{RunningHeader| |ഉള്ളൂര്‍: [[കേരളസാഹിത്യചരിത്രം]]|}}&lt;br /&gt;
-----&lt;br /&gt;
{{RunningHeader|&amp;amp;larr; [[കേരളസാഹിത്യചരിത്രം|വിഷയവിവരം]]|  ||[[സംസ്കൃതസാഹിത്യം (തുടര്‍ച്ച)]]&amp;amp;rarr;|}}&lt;br /&gt;
&amp;lt;br/&amp;gt;&lt;br /&gt;
&lt;br /&gt;
&lt;br /&gt;
= സംസ്കൃതസാഹിത്യം =&lt;br /&gt;
&lt;br /&gt;
{{center|ക്രി.പി. പതിനഞ്ചാം ശതകം}}&lt;br /&gt;
&lt;br /&gt;
== കോലത്തിരിമാരും സാഹിത്യവും ==&lt;br /&gt;
&lt;br /&gt;
ഉത്തരകേരളത്തിന്റെ ആധിപത്യം വഹിച്ചിരുന്ന കോലത്തുനാട്ടുരാജാക്കന്മാരെപ്പറ്റി ഇതിനുമുമ്പുതന്നെ ഞാന്‍ പലതും ഉപന്യസിച്ചിട്ടുണ്ടു്. കൊല്ലം ഏഴാം ശതകത്തിന്റെ ആരംഭത്തില്‍ അവര്‍ സംസ്കൃതസാഹിത്യത്തേയും ഭാഷാസാഹിത്യത്തേയും അനന്യ സാധാരണമായ രീതിയില്‍ പോഷിപ്പിക്കുകയുണ്ടായി. അവരില്‍ കൊല്ലം 398 മുതല്‍ 621 വരെ രാജ്യഭാരം ചെയ്ത പള്ളിക്കോവിലകത്തു കേരളവര്‍മ്മ തമ്പുരാനേയും അദ്ദേഹത്തിന്റെ ഭാഗിനേയന്‍ രാമവര്‍മ്മ യുവരാജാവിനേയും കുറിച്ചാണു് ഈ അധ്യായത്തില്‍ പ്രസ്താവിക്കുവാനുള്ളതു്. രാമവര്‍മ്മ യുവരാജാവു ഭാരതസംഗ്രഹം എന്ന മഹാകാവ്യത്തില്‍ തന്റെ വംശത്തേയും മാതുലനേയും പറ്റി ഇങ്ങനെ പറയുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``യേഷാം നഗര്യേളിഗിരാവുദാരാ വിഭാതി മേരാവമരാവതീവ; തേഷാം നൃപാണാം ഭവതി സ്മ വംശേ മഹാപ്രഭാ ശ്രീരിവ ദുഗ്ദ്ധസിന്ധൗ. സംപ്രാപ്തരാജ്യം രവിവര്‍മ്മസംജ്ഞം ദാതാരമസ്യാസ്തനയം സമേത്യ ഉദാരകല്യാണധരാലയസ്ഥാഃ പ്രജാവിപക്ഷാര്‍ത്ഥിഗണാ നനന്ദുഃ. ദധാതി ശേഷശ്ശിരസാ ധരിത്രീമസൗ ഭുജേനേതി ജഗത്ത്രയേണ സമ്മാന്യമാനോ വിനിധായ ഭൂമിം നിജാനുജേ സ ത്രിദിവം പ്രപേദേ. ഗുണാകരഃ കേരളവര്‍മ്മനാമാ സ്‌തേന ദത്തം പ്രതിപദ്യ രാജ്യം ശശ്വല്‍പ്രജാരഞ്ജനജാഗരൂകോ നിര്‍മ്മൂയാമാസ മദം രിപൂണാം. ചതുര്‍വിധാന്നേന ജനാന്‍ പ്രതോഷ്യ ധര്‍മ്മാന്‍ മഹാദാനമുഖാന്‍ സ കൃത്വാ പ്രാദര്‍ശയദ്ധാമ്നി ശിവേശ്വരാഖ്യേ കാമപ്രദം ജീവിതമംബികായാഃ. ജഗന്നിവാസം ഹൃദയേ ദധാനോ മുദാ കദാചിന്നിജ ഭാഗിനേയം സ ''രാമവര്‍മ്മാണ''മുവാച കാവ്യം വിധീയതാം ഭാരതസംഗ്രഹാഖ്യം. ഗുരുപ്രസാദപ്ലവമാശ്രിതേന തേനോദ്ധൃതാ ഭരത വാരിരാശേഃ സന്തോര്‍ഥമുക്താഃ കൃതസൂത്രബദ്ധാശ്ശബ്ദഗ്രഹാലങ്കരണീ കുരുദ്ധ്വം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
കോലത്തിരിമാരുടെ ഒരു പുരാതന രാജധാനി ഏഴിമലക്കോട്ടയായിരുന്നു എന്നു നാം മൂഷികവംശത്തില്‍നിന്നു ധരിച്ചുവല്ലോ. അതിനും മുന്‍പു തളിപ്പറമ്പുക്ഷേത്രത്തിനു നാലഞ്ചു നാഴിക തെക്കുള്ള കരിപ്പാത്തു് എന്ന സ്ഥലത്തായിരുന്നു അവര്‍ താമസിച്ചിരുന്നതു്. ഏഴിമലക്കോട്ടയ്ക്കു പുറമേ ചിറയ്ക്കലിനു സമീപമായി സ്ഥിതിചെയ്യുന്ന വളര്‍പട്ടണത്തിലും അവര്‍ക്കൊരു രാജധാനിയുണ്ടായിരുന്നു. മഹാപ്രഭ എന്ന രാജ്ഞി രവിവര്‍മ്മത്തമ്പുരാനെ പ്രസവിച്ചത് ഏഴിമലക്കോട്ടയില്‍വച്ചാണു്. 590-നു ശേഷം വളര്‍പട്ടണം ആ രാജകുടുംബത്തിന്റെ വാസസ്ഥാനമായി. രവിവര്‍മ്മാവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ അനുജന്‍ കേരളവര്‍മ്മത്തമ്പുരാന്‍ രാജ്യഭാരം കയ്യേറ്റു. അദ്ദേഹം ശിവേശ്വരക്ഷേത്രത്തിലെ ശ്രീപരമേശ്വരനെ സാക്ഷാല്‍കരിച്ച ഒരു ഭക്തശിരോമണിയായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞനിമിത്തമാണു് രാമവര്‍മ്മ യുവരാജാവു ഭാരതസംഗ്രഹം രചിച്ചതു്. കേരളവര്‍മ്മ കോലത്തിരിയെ യുധിഷ്ഠിരവിജയത്തിനു പദാര്‍ത്ഥചിന്തനം എന്ന വ്യാഖ്യാനം രചിച്ച രാഘവവാരിയരും ശ്രീകൃഷ്ണവിജയം എന്ന കാവ്യത്തിന്റെ പ്രണേതാവായ ശങ്കരവാരിയരും രാമവര്‍മ്മാവിനെപ്പോലെതന്നെ പ്രശംസിച്ചിട്ടുണ്ട്:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീ''കേരളവര്‍മ്മ''നൃപഃ പരിഭൂതാരാതിഭൂതിഭൂരിമദഃ ആസ്ഥാനമലങ്കുര്‍വന്നാസ്ഥായോഗാല്‍ കദാചിദശിഷന്മാം. രചയ യുധിഷ്ഠിരവിജയവ്യാഖ്യാം പ്രഖ്യാപിതോരുതാല്‍പര്യാം പര്യാലോചനചതുരാം ''രാഘവ''! ലാഘവവിവര്‍ജ്ജിതാത്മജിതാം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നാണു് രാഘവന്റെ പ്രസ്താവന&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ചകാസ്തി രാജാ ചതുരന്തവീരചൂഡാതടീചുംബിതപാദപീഠഃ കാലാഗ്നികൂലങ്കഷബാഹുതേജാഃ കോലാധിപഃ ''കേരളവര്‍മ്മ'' നാമാ.&lt;br /&gt;
''ശിവേശ്വരാഖ്യേ ഭവനോത്തമേ യഃ'' ശ്രുത്യന്തരത്യന്തനിഗുഢരൂപം പ്രാകാശയല്‍ പ്രൗഢതപഃപടിമ്നാ പഞ്ചേഷുലീലാ പരിപന്ഥി തേജഃ പ്രചണ്ഡിമാ ശിക്ഷയതേ യദീയദോര്‍ദ്ദണ്ഡജന്മാ, രിപു സുന്ദരീണാം പത്രാംശുകാനാം പരിധാനരീതിം കന്ദാശനം കാനന ചങ് ക്രമം ച. ഉര്‍വീഭരം ബിഭ്രതി യത്ര നൃണാം ഗുര്‍വീം മുദം തന്വതി ചാന്നദാനൈഃ ദര്‍വീകരേന്ദ്രശ്ച കരാരവിന്ദേ ദര്‍വീ ച വിശ്രാമ്യതി ശൈലജായാഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു ശങ്കരനും അദ്ദേഹത്തിന്റെ മഹിമാതിശയത്തെ ഉപശ്ലോകനം ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
കേരളവര്‍മ്മത്തമ്പുരാന്‍, മുമ്പു പ്രസ്താവിച്ചതുപോലെ, കൊല്ലം 598-ല്‍ കോലത്തിരിയായി; 621-ല്‍ 64-ആമത്തെ വയസ്സില്‍ പരഗതിയെ പ്രാപിച്ചു. അദ്ദേഹത്തിന്റെ അനന്തരവനും കവിയുമായ രാമവര്‍മ്മ യുവരാജാവു് 618-ല്‍ത്തന്നെ യശശ്ശരീരനായി. രാഘവനും ശങ്കരകവിയും കേരളവര്‍മ്മാവിന്റെ ആസ്ഥാനപണ്ഡിതന്മാരായിരുന്നു. കേരളവര്‍മ്മാവിന്റെ പിന്‍ വാഴ്ചക്കാരനായ ഉദയവര്‍മ്മതമ്പുരാന്‍ 621 മുതല്‍ 650 വരെ രാജ്യഭാരം ചെയ്തു. തന്റെ പൂര്‍വ്വഗാമി സംസ്കൃതകാവ്യത്തിനു് എങ്ങനെയോ അങ്ങനെ ഉദയവര്‍മ്മതമ്പുരാന്‍ ഭാഷാസാഹിത്യത്തിനു പുരസ്കര്‍ത്താവായിത്തീര്‍ന്നു. കൃഷ്ണഗാഥാകാരന്‍ അദ്ദേഹത്തിന്റെ സദസ്സിനെയാണു് അലങ്കരിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
== ശ്രീകണ്ഠവാരിയര്‍ ==&lt;br /&gt;
&lt;br /&gt;
രാഘവവാരിയരുടെ ഗുരുവായി ശ്രീകണ്ഠവാരിയര്‍ എന്നൊരു കവിപുങ്ഗവന്‍ ക്രി. പി. 6-ആം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ കോലത്തുനാട്ടില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗൃഹം കോഴിക്കോട്ടു സാമൂതിരിക്കോ വിലകത്തിനു സമീപമായിരുന്നു എന്നറിയുന്നു. അദ്ദേഹം സംസ്കൃതത്തില്‍ രഘൂദയമെന്നു് എട്ടാശ്വാസത്തില്‍ ഒരു യമകകാവ്യവും പ്രാകൃതത്തില്‍ ശൗരിചരിതമെന്നു നാലാശ്വാസത്തില്‍ ഭാഗവതം ദശമസ്കന്ധകഥയെ വിഷയീകരിച്ചു മറ്റൊരു യമകകാവ്യവും നിര്‍മ്മിച്ചു. രഘൂദയത്തിനു ശ്രീകണ്ഠീയമെന്നും പേരുണ്ടു്. രഘൂദയത്തിലെ അധോലിഖിതങ്ങളായ ശ്ലോകങ്ങളില്‍ നിന്നു ശ്രീകണ്ഠന്‍ ആയുര്‍വ്വേദവിശാരദനായ ഒരു ശങ്കരവാരിയരുടെ ഭാഗിനേയനും ശിഷ്യനുമായിരുന്നു എന്നു വെളിപ്പെടുന്നു. ഗൃഹനാമം എന്തെന്നറിയുന്നില്ല.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``സോജനിനാസന്നായാദ്യുതിമത്യബ്ധീശപത്തനാസന്നായാം ശിവദിശിനാസന്നായാന്യായാദപിയത്രബുധജനാസന്നായാം. പാരശവാന്വയമാനഃഖ്യാതോസോഷ്ടാങ്ഗഹൃദയവാന്വയമാനഃ ഗുണവിഭവാന്വയമാനസ്‌പൃശച്ഛ്റിയഃ ശങ്കരോപിവാന്വയമാനഃ ഭേഷജവസ്വസുരസ്യ ശ്രീകണ്ഠശ്ശിഷ്യ ഉദ്ഭവസ്സ്വസുരസ്യ രസപര്‍വസ്വസുരസ്യ സ്ഥിരമതിരലമസ്മിനതസവസ്വസുരസ്യ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
നാളോദയത്തിലെന്നപോലെ രഘൂദയത്തിലും നാലു പാദങ്ങളിലും യമകമുണ്ടു്. തനിക്കു് ആ വിഷയത്തില്‍ മാര്‍ഗ്ഗദര്‍ശിയായ നളോദയകാരനെ അദ്ദേഹം ‘നമോസ്തു രവിദേവായ’ എന്നു വന്ദിക്കുന്നതായി ഞാന്‍ അന്യത്ര നിര്‍ദ്ദേശിച്ചിട്ടുണ്ടല്ലൊ. രഘൂദയത്തിന്നു ശ്രീകണ്ഠന്റെ ശിഷ്യനായ രുദ്രമിശ്രന്‍ എന്നൊരു പണ്ഡിതന്‍ പദാര്‍ത്ഥദീപിക എന്ന വ്യാഖ്യാനം രചിച്ചിട്ടുള്ളതായി കാണുന്നു. കവിമുഖത്തില്‍നിന്നുതന്നെ അര്‍ത്ഥം ഗ്രഹിച്ചാണു് അദ്ദേഹം ആ വ്യാഖ്യാനം നിര്‍മ്മിച്ചതു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീകണ്ഠരചിതസ്യാഹം കാവ്യസ്യ യമകാത്മനഃ പദാര്‍ത്ഥമാത്രോപകാരി വ്യാഖ്യാനം കര്‍ത്തുമാരഭേ. ശ്രുതം കവിമുഖാദേവ യദര്‍ത്ഥം ബ്രൂ മഹേ വയം പ്രയാസോയമതോസ്മാകം കേവലം ശബ്ദഗുംഫനേ, മന്ദാനാം ദുര്‍ഗ്ഗമതയാ ചിത്രകാവ്യം ന ദുഷ്യതി യദുത്സവസ്തല്‍ സുധിയാം ഭാമഹസ്യ വചോ യഥാ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു് ആ വ്യാഖ്യാതാവു പ്രസ്താവിക്കുന്നു. രുദ്രമിശ്രനെപ്പറ്റി മറ്റൊരറിവും ലഭിക്കുന്നില്ല.&lt;br /&gt;
&lt;br /&gt;
ശൗരിചരിതം ഒരു പ്രാകൃതയമകകാവ്യമാണെന്നു പറഞ്ഞുവല്ലോ. അതിലേ ആദ്യത്തെ പദ്യം താഴെച്ചേര്‍ത്തു് അതിന്റെ ഛായയും കുറിക്കാം.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ണമഹ ഗആണയപാഅം ജത്തോ ബിമുഹാ ജണാ ഗആ ണ ണ പാഅം ജണ്ണഇരത്താലേഹാ സളാഹണിണ്ണോ അ ജപ്ഥ രപ്താലേഹാ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``നമത ഗജാനനപാദം യസ്മാദ്വിമുഖാ ജനാ ഗതാ ന ന പാതം യന്നതിരക്താ ലേഖാഃ ശ്ലാഘനീയാശ്ച യത്ര രക്താ ലേഖാഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഈ രണ്ടു പാദങ്ങളില്‍ മാത്രമേ ഈ കാവ്യത്തില്‍ യമകം ഘടിപ്പിച്ചിട്ടുള്ളു. ഇതിനും ഒരു വ്യാഖ്യാനമുണ്ടു്. അതു് ആരുടേതാണെന്നറിയുന്നില്ല.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീകണ്ഠരചിതം കാവ്യം തച്ഛൗരിചരിതാഹ്വയം വ്യാഖ്യാസ്യേഹം സയമകം പ്രൗഢപ്രാകൃതഭാഷയോഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന് ആ വ്യാഖ്യാതാവു പ്രതിജ്ഞ ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
== രാഘവവാരിയര്‍ ==&lt;br /&gt;
&lt;br /&gt;
യുധിഷ്ഠിരവിജയത്തിനു പദാര്‍ത്ഥചിന്തനം എന്ന വിസ്തൃതവും വിശ്വോത്തരവുമായ വ്യാഖ്യാനം രചിച്ച രാഘവവാരിയര്‍ ശ്രീകണ്ഠന്റെ ശിഷ്യനും ഒരു പ്രശസ്ത പണ്ഡിതനുമായിരുന്നു. ചിറയ്ക്കല്‍ താലൂക്കില്‍പ്പെട്ട പള്ളിക്കുന്നായിരുന്നു അദ്ദേഹത്തിന്റെ ജന്മഭൂമി. പദാര്‍ത്ഥചിന്തനത്തിന്റെ പ്രാരംഭത്തില്‍ രാഘവന്‍ തന്നെ ഈ വസ്തുത പ്രസ്താവിച്ചിട്ടുണ്ടു്:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``വിഹാരക്ഷിതിഭൃല്‍ക്ഷേത്രേ വസന്തീം വിശ്വരക്ഷിണീം പദ്മാക്ഷസോദരീമീഡേ ദാക്ഷ്യായാനുക്ഷണം ഗിരാം. *** ശ്രീവിഹാരധരാവാസാ വാസവാനുജസോദരീ സാദരാ ഭക്തവര്‍ഗ്ഗേഷു സാദരാന്മമ രക്ഷികാ. ശ്രീകണ്ഠാഖ്യാസമാഖ്യാതാഃ ശ്രീകണ്ഠാകുണ്ഠധീഗുണാഃ സുശ്രുതാ വിശ്രുതാ ലോകേ ഗുരവോ മമ രക്ഷകാഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഈ ശ്ലോകങ്ങളില്‍നിന്നു രാഘവന്റെ ഇഷ്ടദേവത പള്ളിക്കുന്നത്തു പാര്‍വ്വതീദേവിയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഗുരുവിന്റെ സംജ്ഞ ശ്രീകണ്ഠനെന്നായിരുന്നു എന്നും വിശദമാകുന്നു. കേരളവര്‍മ്മ കോലത്തിരിയുടെ ആജ്ഞാനുസാരമാണു് അദ്ദേഹം യുധിഷ്ഠിരവിജയം വ്യാഖ്യാനിച്ചതെന്നു മുമ്പു പറഞ്ഞു കഴിഞ്ഞു. ‘ശ്രീകണ്ഠദാസന്‍’ എന്ന മുദ്രയാണു് വ്യാഖ്യാതാവു് അനുസ്യൂതമായി സ്വീകരിച്ചുകാണുന്നതു്. ഗുരുവില്‍നിന്നുതന്നെയായിരിക്കണം അദ്ദേഹത്തിനു യമകകാവ്യങ്ങളോടു വിശേഷപ്രതിപത്തിയും അവയുടെ അര്‍ത്ഥപ്രതിപാദനത്തില്‍ വിചക്ഷണതയും സിദ്ധിച്ചതു്. ചന്ദ്രോത്സവമെന്ന സുപ്രസിദ്ധമായ മണിപ്രവാളകാവ്യത്തില്‍ ‘മധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃ’ എന്നും&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``സുമുഖി! സുരഭയന്തീ സ്വൈരമാശാകദംബം മധുരകവിതയാലേ രാഘവാന്തേ വസന്തഃ നിരുപമരുചിഭാജാം ദേവി! നിര്‍മ്മത്സരാണാം നിലയമിനിയ പള്ളിക്കുന്നു യേഷാം നിവാസം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നും ഉപന്യസിച്ചു കാണുന്നതില്‍ നിന്നു രാഘവന്‍ ഒരു സരസ കവികൂടിയായിരുന്നു എന്നും അദ്ദേഹത്തിനു വളരെ ശിഷ്യസമ്പത്തുണ്ടായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണു്. എന്നാല്‍ അദ്ദേഹത്തിന്റെ വകയായി പദാര്‍ത്ഥചിന്തനമല്ലാതെ മറ്റൊരു ഗ്രന്ഥത്തേയോ ശങ്കരകവിയല്ലാതെ മറ്റൊരു ശിഷ്യനേയോ പറ്റി നമുക്കു് ഇതുവരെയും അറിവു കിട്ടീട്ടില്ല. ശങ്കരന്‍ ശ്രീകൃഷ്ണവിജയത്തില്‍ അദ്ദേഹത്തെ ഇങ്ങനെ പ്രശംസിക്കുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``പാത്രം ശ്രിയസ്തസ്യ ചകാസ്തി രാജ്യേ ക്ഷേത്രം വിഹാരാചല നാമധേയം; ജഗത്സവിത്രീ ഖലു യല്‍ പവിത്രീകരോതി നീഹാര ഗിരീന്ദ്രപുത്രീ. വിഭാതി തസ്മിന്‍ ഗിരിജാകടാക്ഷപാത്രീഭവന്‍ കശ്ചന സൂരിവര്യഃ ശ്രീകോലഭൂപാലകഹര്‍ഷസിന്ധുരാകാശശീ രാഘവനാമധേയഃ സദാ മനീഷാമയതാമ്രപര്‍ണ്ണീസമ്പര്‍ക്കിണോ വാങ്മയ മൗക്തികാനി ഭാഗ്യൈകസിന്ധോസ്സമവാപ്യ യസ്യ സുധീജനഃ കര്‍ണ്ണമലങ്കരോതി. അന്തേവസന്‍ കശ്ചന തസ്യ ചാസീല്‍ കവിത്വമാര്‍ഗ്ഗേ കലിതപ്രചാരഃ ആചാര്യകാരുണ്യജലപ്രരൂഢപ്രജ്ഞാങ്കുരശ്ശങ്കരനാമധേയഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
== രാമവര്‍മ്മയുവരാജാവു് ==&lt;br /&gt;
&lt;br /&gt;
രാമവര്‍മ്മ യുവരാജാവു് ഭാരതസംങ്ഗ്രഹം എന്ന മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാപീഡം എന്ന നാടകത്തിന്റേയും നിര്‍മ്മാതാവാണു്. ഭാരത സങ്ഗ്രഹത്തെപ്പറ്റി മുന്‍പു സൂചിപ്പിക്കുകയുണ്ടായല്ലോ. അതില്‍ ആദ്യത്തെ 24 സര്‍ഗ്ഗങ്ങളും 25-ആം സര്‍ഗ്ഗത്തിലെ ഏതാനും ശ്ലോകങ്ങളും മാത്രമേ കിട്ടീട്ടുള്ളൂ. പക്ഷെ ഗ്രന്ഥം സമാപ്തമാകുന്നതിനുമുമ്പു കവി അന്തരിച്ചുപോയി എന്നും വരാവുന്നതാണു്. ധൃതരാഷ്ടരും ഗാന്ധാരിയും കുന്തിയും മരിച്ചു് അവരുടെ അപരക്രിയ പാണ്ഡവന്മാര്‍ അനുഷ്ഠിക്കുന്നതുവരെ—അതായതു് ആശ്രമവാസത്തോളം—ഉള്ള കഥ ലബ്ധമായ ഭാഗത്തില്‍ പ്രതിപാദിതമായി കാണുന്നു. കവി അഗസ്ത്യഭട്ടന്റെ ബാലഭാരതത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. ക്രി: പി: പതിന്നാലാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കാകതീയമഹാരാജാവായ പ്രതാപരുദ്രന്റെ ആസ്ഥാനപണ്ഡിതനായി ജീവിച്ചിരുന്ന ഒരു മഹാകവിയാണു് അഗസ്ത്യഭട്ടന്‍. പ്രതാപരുദ്രീയത്തിന്റെ നിര്‍മ്മാതാവു് അദ്ദേഹമാണെന്നും ഊഹിക്കാന്‍ ചില ന്യായങ്ങളുണ്ടു്. പതിനഞ്ചാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ബാലഭാരതത്തിനു കേരളത്തില്‍ സിദ്ധിച്ചുകഴിഞ്ഞിരുന്ന പ്രചാരം ഈ ഘട്ടത്തില്‍ പ്രത്യേകം സ്മര്‍ത്തവ്യമാകുന്നു. രാമവര്‍മ്മാവിന്റെ കവിതയ്ക്കു ലാളിത്യമുണ്ടെങ്കിലും ശബ്ദസുഖം പോരാത്ത പദ്യങ്ങള്‍ ധാരാളമുണ്ടു്. സൂക്ഷ്മമായ പര്യാലോചനയില്‍ അദ്ദേഹത്തെ ഒന്നാംകിടയിലുള്ള ഒരു കവിയായി ഗണിക്കുവാന്‍ തരമില്ലെങ്കിലും രണ്ടാംകിടക്കാരില്‍ അദ്ദേഹം ഉയര്‍ന്നുനില്‍ക്കുന്നതായി സ്ഥാപിക്കാം. മൂന്നു ശ്ലോകങ്ങള്‍ ഉദ്ധരിക്കാം. ശന്തനുവും ഗങ്ഗാദേവിയും തമ്മിലുള്ള സംഭാഷണമാണു വിഷയം.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശനൈശ്ശനൈരന്തികമീയൂഷീം താം ശുചിസ്മിതശ്ശന്തനുരാബഭാഷേ അന്യസ്യ ഭാര്യാ ന യദീന്ദുവക്‍ത്രേ മല്‍പ്രേയസീനാം പ്രവരാ ഭവേതി. ശുഭേശുഭേ വാ ഭുവനൈകവീര യാവദ്ഭവാന്‍ കര്‍മ്മണി മാം പ്രവൃത്താം നിരോത്സ്യതേ താവകധാമ്നി താവ- ദ്വസേയമിത്യേനമവോചദേഷാ. താം രാജഹംസപ്രതിമാനയാനാം തഥേതി രാജന്യവരോ ഗദിത്വാ രോമാഞ്ചരാജീപരിരാജിതാങ്ഗ- സ്തയാ സഹാഗാന്നിജരാജധാനീം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
വേദവ്യാസന്റെ പേരില്‍ കവിക്കു് അസാമാന്യമായ ഭക്തിയുണ്ടു്. അതില്‍ ആശ്ചര്യത്തിന്നു് അവകാശവുമില്ല. താഴെ കാണുന്ന ശ്ലോകം നോക്കുക:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``സദാഖിലാഭിസ്സഹിതഃ കലാഭിര്‍- ദ്വൈപായനേന്ദുഃ കൃതിരശ്മിജാലൈഃ ഹരന്‍ ജഗന്മോഹമഹാന്ധകാര- മാനന്ദമസ്പൃഷ്ടതമം ദിശേന്നഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
== ചന്ദ്രികാകലാപീഡം നാടകം ==&lt;br /&gt;
&lt;br /&gt;
രാമവര്‍മ്മതമ്പുരാന്‍ അഞ്ചങ്കത്തില്‍ രചിച്ചിട്ടുള്ള ഒരു നാടകമാണു് ചന്ദ്രികാകലാ പീഡം. പ്രസ്താവനയില്‍ നിന്നു താഴെ ഉദ്ധരിക്കുന്ന പങ്‌ക്തികളില്‍ നിന്നു് ഈ വസ്തുത വെളിപ്പെടുന്നു:&lt;br /&gt;
&lt;br /&gt;
``സൂത്ര:—ആര്യേ! സുന്ദരികേ! ആദിഷ്ടോസ്മി സമസ്ത സുരാസുരചക്രവര്‍ത്തി ചക്രവിശങ്കട മകുടതടഘടിതനാനാവിധാ നര്‍ഘരത്നനിര്യത്നനിര്യല്‍കരനികര കേസരിതചരണസരോരുഹ സ്യ, ചതുര്‍ദ്ദശഭുവനഭവനസ്തം ഭായമാനഭുജദണ്ഡമണ്ഡലസ്യ, ഗാന്ധര്‍വവേദമര്‍മ്മായമാണൈശ്ചാരീകരണാങ്ഗഹാരപാദകുട്ടനഭ്രമരഭ്ര മരിതാദിരസഭാവസ്ഥായിസഞ്ചാരികാദൃഷ്ടിവിശേഷൈശ്ച പതാകാദിഭിരസംയുതഹ സ്തൈരഞ്ജലിപ്രമുഖൈസ്സം യുതഹസ്തൈ ശ്ചതുരശ്രമുഖ്യൈര്‍നൃത്തഹസ്തൈ ശ്ചാങ്ഗപ്രത്യങ്ഗാപാങ്ഗ ക്രിയാങ്ഗരാഗാങ്ഗഭാഷാങ്ഗാഭിനയൈര്‍മാര്‍ഗ്ഗദേശിതാളൈ ശ്ച, ഗ്രാമജാതിദേശിനാനാവിധരാഗസംയോജിതഗീതഗീതി കാഭിശ്ച, ബഹുവിധപാടാക്ഷരലക്ഷിതപടുപടഹമൃദംഗപ്രമുഖ ചതുര്‍വിധവാദ്യൈശ്ച മണ്ഡിതേഷ്വാനന്ദാദിദ്രുതതാണ്ഡവേഷു പണ്ഡിതസ്യ, സകലവിദ്യാപാരീണാനാം വിബുധാധ്വധുരന്ധരാണാം ബന്ധുരശീലാനാം ജിതാരിഷ്ടകാനാം ബ്രഹ്മകല്പാനാം ഭൂമീസുരസമാജാനാം യോഗക്ഷേമമഹാവ്രതനിരതസ്യ, പ്രണതപുരുഷാര്‍ത്ഥവിതരണജാഗരൂകസ്യ, മകരകേതനകേളിശൈലായമാനശൈലരാജതനയാകുചവിലസിത കാശ്മീരമകരികാപത്രാങ്കര ലീലസ്യ, മാന്ധാതൃപ്രമുഖരാജര്‍ഷിതപഃപ്രകാണ്ഡവിവര്‍ത്തസ്യ, ചെല്ലൂരപുരവാസിനോ നിഗമവനനീലകണ്ഠസ്യ നീലകണ്ഠസ്യ ചൈത്രയാത്രോത്സവസമാഗതൈഃ......രാര്യമിശ്രൈഃ.&lt;br /&gt;
&lt;br /&gt;
``ആര്യേ! പുരാണകവിനിബദ്ധാനി ബഹുവിധാനി രൂപകാണി പ്രയോഗതോ ദര്‍ശിതാനി, ഇദാനീമഭിനവം രൂപകം നിവേദയാമി. (വിമൃശ്യ, സോല്ലാസം) ആഃ! ജ്ഞാതം സമസ്തസാമന്തചൂഡാമണി സമുദഞ്ചദരുണമണികിരണഗണനീരാജിതപാദപീഠാന്തഭൂതലസ്യ, ഷോഡശമഹാദാനക്ഷരിതവാരിധാരാകുലിതചതുരര്‍ണ്ണവസ്യ, ഷഡ്‌രസോപേതചതുര്‍വിധാന്നദാനപരിതോഷിതസകലലോകസ്യ, വീരലക്ഷ്മീവല്ലഭസ്യ, ഹരിശ്ചന്ദ്രരന്തിദേവപ്രമുഖരാജര്‍ഷിനിഷേവിതാധ്വപരിചംക്രമണ ധുരന്ധരസ്യ, മഹാരാജസ്യ, ശ്രീരവിവര്‍മ്മണഃ കനീയസോ, മൂര്‍ത്തസ്യേവ കോലഭൂഭാഗധേയസ്യ ശ്രീകേരളവര്‍മ്മണഃ സഹോദരീസഞ്ജാതേന, ജഗന്നിവാസപാദാംബുജമധുവ്രതേന, സരസ്വതീരമാകൃപാകടാക്ഷപാത്രീഭ്രതേന, രാമവര്‍മ്മാഭിധേയേന കവിരാജേന വിരചിതം ശൃങ്ഗാരരസഭൂയിഷ്ഠം ചന്ദ്രികാ കലാപീഡം നാമ നാടകം സപ്രയോഗമഭിനീയാര്യമിശ്രാനുപാസ്മഹേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
ഭാരതസംങ്ഗ്രഹത്തില്‍ കവി ഒരു രവിവര്‍മ്മ രാജാവിനേയും അദ്ദേഹത്തിന്റെ അനുജനും ശങ്കരാദികവികളുടെ പുരസ്കര്‍ത്താവുമായ കേരളവര്‍മ്മരാജാവിനേയും പറ്റി പറയുകയും അദ്ദേഹത്തിന്റെ ഭാഗിനേയനാണു് താനെന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ആ മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാ പീഡത്തിന്റേയും കര്‍ത്താവു് ഒരേ കവി തന്നെയാണെന്നുള്ളതു് നിസ്സംശയമാണു്. ‘ജഗന്നിവാസം ഹൃദയേ ദധാനം’ എന്നു മഹാകാവ്യത്തിലും അദ്ദേഹം തന്റെ ഭഗവല്‍ഭക്തിയെ പ്രദര്‍ശിപ്പിക്കുന്നു. ഈ നാടകത്തിന്റെ പ്രസ്താവനയില്‍ നിന്നു് അദ്ദേഹത്തിനു സങ്ഗീതശാസ്ത്രത്തിലും നൃത്തകലയിലും അഗാധമായ വൈദുഷ്യമുണ്ടായിരുന്നു എന്നു സ്പഷ്ടമാകുന്നു.&lt;br /&gt;
&lt;br /&gt;
ചന്ദ്രികാകലാപീഡം കവി പെരുഞ്ചെല്ലൂര്‍ ക്ഷേത്രത്തിലെ ചൈത്രോത്സവത്തില്‍ അഭിനയിക്കുന്നതിനായി രചിച്ച ഒരു നാടകമാണെന്നു പ്രസ്താവനയില്‍ നിന്നു നാം ധരിച്ചുവല്ലൊ. ചന്ദ്രികയെന്ന കലിങ്ഗരാജപുത്രിയെ കന്ദര്‍പ്പശേഖരന്‍ എന്ന കാശിരാജാവു വിവാഹം ചെയ്യുന്നതാണു് വിഷയം. ഇതിവൃത്തസംവിധാനത്തില്‍ കവി മാളവികാഗ്നിമിത്രത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. എങ്കിലും നാടകം ആകെക്കൂടി ഹൃദയങ്ഗമമാണെന്നുവേണം പറയുവാന്‍. പല ശ്ലോകങ്ങളും ആര്യാവൃത്തത്തില്‍ നിബന്ധിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``കുസുമോല്‍കരപരിപൂര്‍ണ്ണഃ കുരവകതരുരേഷ ഭാതി ഹര്‍ഷകരഃ, രോമാഞ്ചസഞ്ചിത ഇവ സ്തനയുഗസമ്മര്‍ദ്ദനാല്‍ സരോജാക്ഷ്യാഃ&amp;amp;quot; ``ദേവീ ഹര്‍ഷപരീതാ മാമേഷാ യാതി കാന്തയാ സാകം വീരശ്രീരിവ മൂര്‍ത്താ കലിങ്ഗരാജ്യാദുദാരകീര്‍ത്തിയുതാ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഇത്യാദി പദ്യങ്ങള്‍ നോക്കുക . മറ്റൊരു ശ്ലോകം കൂടി ഉദ്ധരിക്കാം.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീവീതോ ഹരിവദ്ഗുഹാഹിതരസശ്ശൂലീവ പത്രോത്സുകോ വാമാസ്യാംബുജവന്നളൈകശയനോ ഭീമാത്മജാചിത്തവല്‍ ദൂരാപാസ്തശിവോദരോ യജനവദ്ദക്ഷസ്യ, കാശീപതേ! ത്വത്സേനാവിജിതഃ കലിങ്ഗനൃപതിര്‍ന്നവ്യാം ദശാമാശ്രിതഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
താഴെക്കാണുന്നതു ഭരതവാക്യമാകുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ദേവി, പ്രസന്നഹൃദയാ സതതം മയി സ്യാഃ സ്വാചാരമഗ്നമനസസ്സകലാഃ പ്രജാഃ സ്യുഃ: ബ്രഹ്മാവലോകരസികാ മുനയോ ഭവന്തു; രാജ്യേ വസേല്‍ സ്ഥിരതരാനുപമാ ച ലക്ഷ്മീഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ശങ്കരകവി, ജീവിതചരിത്രം: അക്കാലത്തു് ഉത്തരകേരളത്തിലെ പ്രഥമഗണനീയനായ സംസ്കൃതകവി രാഘവ വാരിയരുടെ അന്തേവാസി എന്നു ഞാന്‍ മുമ്പു നിര്‍ദ്ദേശിച്ച ശങ്കരവാരിയരായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``കോലാനേലാവനസുരഭിലാന്‍ യാഹി, യത്ര പ്രഥന്തേ വേലാതീതപ്രഥിതയശസശ്ശങ്കരാദ്യാഃ കവീന്ദ്രാഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു് ഉദ്ദണ്ഡശാസ്ത്രി കോകിലസന്ദേശത്തില്‍ സമുചിതമായി പ്രശംസിച്ചിട്ടുള്ളതു് ആ കവിസാര്‍വഭൗമനെയാണു്. പള്ളിക്കുന്നു ക്ഷേത്രത്തിനു സമീപം വടക്കുകിഴക്കായി ശങ്കരന്‍കണ്ടി എന്നൊരു പറമ്പു് ഇപ്പോഴും ഉണ്ടു്. ആ പറമ്പില്‍ പണ്ടു പ്രസ്തുത ക്ഷേത്രത്തിലെ കഴകക്കാരായ വാരിയന്മാരുടെ ഒരു ഗൃഹമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഒരങ്ഗമാണു് ശങ്കരന്‍. പറമ്പിനു് ആ സംജ്ഞ സിദ്ധിച്ചതും അദ്ദേഹത്തിന്റെ സ്മാരകമായാണു്. കുടുംബം അന്യംനിന്നുപോയി. ശങ്കരകവി വളരെക്കാലം അവിടെ കഴകപ്രവൃത്തി ചെയ്തുകൊണ്ടും ദേവിയെ ഭജിച്ചുകൊണ്ടും അവിടെനിന്നു് ഒന്നരനാഴിക വടക്കുള്ള വളര്‍പട്ടണം കോട്ടയില്‍ കേരളവര്‍മ്മ തമ്പുരാന്റെ സദസ്സിനെ അലങ്കരിച്ചുകൊണ്ടും താമസിച്ചതിനുമേല്‍ തീര്‍ത്ഥസ്നാനത്തിനായി പരദേശങ്ങളില്‍ പര്യടനം ചെയ്യുകയും അവിടെവെച്ചു് അന്തരിക്കുകയും ചെയ്തു എന്നു പുരാവിത്തുകള്‍ പറയുന്നു. ശ്രീകൃഷ്ണവിജയത്തില്‍ ‘അന്തേവസന്‍ കശ്ചന’ എന്ന പദ്യത്തിനുമേല്‍ താഴെചേര്‍ക്കുന്ന പദ്യങ്ങള്‍ കാണുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``അര്‍ദ്ധം ശരീരസ്യ ച ശീതഭാനോഃ കളത്രയന്തീ ച വതംസയന്തീ കാചില്‍ കൃപാ കണ്വപുരൈകഭൂഷാ കാമപ്രസൂര്യല്‍കുലദൈവമാസ്തേ. നിത്യം വിഹാരാദ്രിജുഷോ ഭവാന്യാഃ സ്തോത്രാംബുഭിഃ സന്നതിദോഹളൈശ്ച അകാരി യസ്യാങ്കുരിതോ മഹീയാന്‍ നവത്വമാശ്രിത്യ കവിത്വശാഖീ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഈ പദ്യങ്ങളില്‍ നിന്നു (തൃക്കണ്ണപുരം) കണ്വപുരത്തിലേ ശിവന്‍ അദ്ദേഹത്തിന്റെ കുലദൈവമാണെന്നും എന്നാല്‍ അദ്ദേഹം സദാ ആരാധിച്ചുവന്നതു പള്ളിക്കുന്നത്തു ഭഗവതിയെയാണെന്നും സിദ്ധിക്കുന്നു. തനിക്കു കവിതാവിഷയത്തിലുണ്ടായ പ്രാഗല്ഭ്യത്തിന്നു കാരണം ആ ദേവീഭജനമാണെന്നും കവി പ്രസ്താവിക്കുന്നു. ശ്രീകൃഷ്ണവിജയം താന്‍ നിബന്ധിച്ചതു കേരളവര്‍മ്മതമ്പുരാന്റെ ആജ്ഞ നിമിത്തമാണെന്നു് അദ്ദേഹം തുടര്‍ന്നുപറയുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``കോലേശ്വരസ്തം മുദിതഃ കദാചിദാസ്ഥാനവര്‍ത്തീ നൃപചക്രവര്‍ത്തീ നിഷ്ണാതധീഃ കൃഷ്ണകഥാനുബന്ധം കാവ്യം കുരു ശ്രാവ്യമിതി ന്യഗാദീല്‍. കൃശാപി കോലേശവചസ്സമീരസംപ്രേരണാദ്ദേശിക ദൃഷ്ടിനാവാ ഭക്തിദ്വിതീയാഥ തദീയവാണീ പാരം ഗതാ കൃഷ്ണകഥാ പയോധേഃ. center|*** വാചാം ചമല്‍കാരകരീ ന മാധ്വീഝരീപരീപാക ധുരീണതാസ്മിന്‍; തഥാപി മൗകന്ദകഥാസുധാസു പിപാസവഃ കിന്ന ഭവന്തി സന്തഃ?&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഒടുവില്‍,&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീരാഘവാഖ്യദേശികകാരുണ്യകടാക്ഷവീക്ഷണവിലാസഃ മമ കൃഷ്ണചരിതജലധൗ മരകതമണിസേതുചാതുരീമകരോല്‍.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
&lt;br /&gt;
എന്നൊരു മുക്തകവും കാണ്‍മാനുണ്ടു്. ഇവയില്‍നിന്നു കവിയുടെ പ്രകൃഷ്ടമായ വിനയവും ശ്രീകൃഷ്ണവിഷയകമായ രതിഭാവവും ഗുരുഭക്തിയും പ്രത്യക്ഷീഭവിക്കുന്നു.&lt;br /&gt;
&lt;br /&gt;
സമകാലികന്മാരായ കവികളില്‍ ഉദ്ദണ്ഡന്‍ മാത്രമല്ല ശങ്കരനെ പുകഴ്ത്തിയിരിക്കുന്നതു്. ചന്ദ്രോത്സവത്തില്‍ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങള്‍ കാണാം:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ഉചിതരസവിചാരേ ചാരുവാഗ്ദേവതാശ്രീ- കരകിസലയസമ്മൃഷ്ടശ്രമസ്വേദജാലം അഹമഹമികയാ വന്നര്‍ത്ഥശബ്ദപ്രവാഹം ഭവതു വദനബിംബം ശാങ്കരം പ്രീതയേ മേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``ശ്രീശങ്കരേണ വിദുഷാ കവിസാര്‍വഭൗമേ- ണാനന്ദമന്ദഗതിനാ പുരതോ ഗതേന ശ്രീമന്മുകുന്ദമുരളീ മധുരസ്വരേണ പദ്യൈരവദ്യരവിതൈരനുവര്‍ണ്ണ്യമാനാ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ചുവടേ ചേര്‍ക്കുന്ന അവിജ്ഞാതകര്‍ത്തൃകമായ ശ്ലോകവും അദ്ദേഹത്തെപ്പറ്റിയുള്ളതാണു്:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;ന വിനാ ശങ്കരകവിനാ മമ ധിഷണാ സൗഖ്യഭൂഷണാ ഭവതി; വിധുനാ പ്രസാദനിധിനാ കുമുദ്വതീ കിന്നു മുദ്വതീ ഭവതി?&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
== ശ്രീകൃഷ്ണവിജയം ==&lt;br /&gt;
&lt;br /&gt;
ശങ്കരകവിയുടെ കൃതിയായി പന്ത്രണ്ടു സര്‍ഗ്ഗത്തില്‍ നിബദ്ധമായ ശ്രീകൃഷ്ണവിജയം മഹാകാവ്യമല്ലാതെ മറ്റൊരു സംസ്കൃതഗ്രന്ഥവും നമുക്കു ലഭിച്ചിട്ടില്ല. അദ്ദേഹത്തിനു ജീവിതകാലത്തില്‍ത്തന്നെ സിദ്ധിച്ച അന്യദുര്‍ല്ലഭമായ പ്രശസ്തിക്ക് അവലംബം ആ കാവ്യം തന്നെയാണു്. ശ്രീകൃഷ്ണവിജയത്തേക്കാള്‍ ശബ്ദസുന്ദരവും ശ്രവണമധുരവുമായ ഒരു കാവ്യം സംസ്കൃതസാഹിത്യത്തിലുണ്ടെന്നു തോന്നുന്നില്ല. മൂകപഞ്ചശതിയും മറ്റും ദേവതാസ്തോത്രങ്ങള്‍ മാത്രമാണല്ലോ. അത്തരത്തിലുള്ള ലളിതകോമളകാന്തപദാവലി വില്വമങ്ഗലത്തിനു മാത്രമേ സ്വാധീനമായിരുന്നിട്ടുള്ളു; പക്ഷേ അദ്ദേഹത്തിന്റെ കര്‍ണ്ണാമൃതവും മറ്റും ഒരു ഇതിവൃത്തത്തെ ആസ്പദീകരിച്ചു വിരചിതങ്ങളായ കൃതികളല്ലാത്തതിനാല്‍ ശങ്കരന്റെ കവനകലയില്‍ സഹൃദയന്മാര്‍ക്ക് ആദരാതിശയം തോന്നുന്നതു് അസ്വാഭാവികമല്ല. ശ്രീകൃഷ്ണവിജയത്തിലെ പ്രതിപാദ്യം ഭാഗവതത്തിലെ ദശമസ്കന്ധകഥയാണ്; കവിക്ക് ഉപജീവ്യന്‍ ശ്രീകൃഷ്ണവിലാസകാരനായ സുകുമാരനുമാണു്. വിലാസകാരനെപ്പോലെ വിജയകാരനും തന്റെ കാവ്യം മഹാമേരുവിന്റെ വര്‍ണ്ണനംകൊണ്ടു് ആരംഭിക്കുന്നു. വിജയം സന്താനഗോപാലകഥയോടുകൂടിയാണു് പര്യവസാനിക്കുന്നതു്. രസഭാവസമ്പത്തിലും വ്യങ്ഗ്യവൈഭവത്തിലും വിജയം വിലാസത്തെ സമീപിക്കുന്നു എന്നു പറവാനു നിവൃത്തിയില്ലെങ്കിലും ശബ്ദധോരണി പരിശോധിക്കുമ്പോള്‍ അങ്ങിങ്ങു് അതിന്റെ ഉപരിതലത്തില്‍ സ്ഥിതിചെയ്യുന്നു എന്നുപോലും സ്ഥാപിക്കുവാന്‍ കഴിയുന്നതാണു്. ചില ശ്ലോകങ്ങള്‍ ഉദ്ധരിച്ചു് ആ വിഷയത്തില്‍ ശങ്കരനുള്ള കൃതഹസ്തത പ്രത്യക്ഷമാക്കിക്കൊള്ളട്ടെ.&lt;br /&gt;
&lt;br /&gt;
പൂതനയുടെ പതനം:-&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``പ്രചലല്‍കുചഗണ്ഡശൈലലോലാ ചലിതോര്‍വീരുഹചണ്ഡബാഹുദണ്ഡാ ന്യപതദ്ഭുവി സാ യുഗാന്തമൂര്‍ച്ഛല്‍- പവനോന്മൂലിതപര്‍വ്വതോപമാനാ.&amp;amp;quot; (1)&lt;br /&gt;
&lt;br /&gt;
കാളിയമര്‍ദ്ദനം:- ``പീതാംബരാഞ്ചിതകടീരതടീമനോജ്ഞ- സ്തിഷ്ഠന്‍ ഭുജങ്ഗപതിമൂര്‍ദ്ധനി പങ്കജാക്ഷഃ സമ്പ്രാപ നീലഗിരിതുങ്ഗശിലാനിഷണ്ണ– ബാലാതപച്ഛുരിതബാലതമാലലീലാം.&amp;amp;quot; (2)&lt;br /&gt;
&lt;br /&gt;
ശരദ്വര്‍ണ്ണനം:- ``ദിശി ദിശി കളഹംസീ നാദസങ്ഗീതഭങ്ഗീ- ശിഥിലിതമദിരാക്ഷീ മൗനമുദ്രാ വിചേരുഃ നവനളിനവനാളീ ധൂത നാളീക കേളീ- പരിമിളിതമധൂളീ ബിന്ദവോ മന്ദവാതാഃ.&amp;amp;quot; (3)&lt;br /&gt;
&lt;br /&gt;
രാസക്രീഡ:- ``നീലം നിസര്‍ഗ്ഗതരളം നിതരാം വിശാലം സ്വച്ഛാന്തരം സുകൃതിഭിസ്സുലഭാവലോകം പര്യാകുലം പയ ഇവാശു കളിന്ദജായാഃ കാലുഷ്യമാപ നയനം കമലേക്ഷണാനാം.&amp;amp;quot; (4) &amp;amp;quot;വിസ്രംസമാനചികുരാ വിഗളദ്ദുകൂലാ വല്‌ഗദ്ഘനസ്തനഭരാ വലമാനപാര്‍ശ്വാഃ പ്രാപുസ്സരോജനയനാഃ പ്രണയപ്രണുന്നാഃ പുണ്യാതിരേകസുഭഗം പുരുഷം പുരാണം.&amp;amp;quot; (5) ``താനപ്രദാനലയതാളവിമിശ്രമഞ്ജൂ- ഗാനപ്രയോഗതരളീകൃതവിശ്വലോകാഃ പീനസ്തനദ്വയനതാ നനൃതുര്‍മ്മൃഗാക്ഷ്യോ മീനധ്വജപ്രഹരണക്ഷണഭിന്നധൈര്യാഃ.&amp;amp;quot; (6)&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഹൃദ്യമായ അര്‍ത്ഥചമല്‍കാരവും അലങ്കാരഭങ്ഗിയുമുള്ള ശ്ലോകങ്ങളും ധാരാളമുണ്ടു്. മന്ദവായുവിനെ വര്‍ണ്ണിക്കുന്ന അധോലിഖിതമായ ശ്ലോകം നോക്കുക:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ഉപവനഭവനാന്തേ രിങ്ഖണം വ്യാദധാനാഃ പരിപതിതപരാഗൈര്‍ദ്ധൂ സരാഃ കേസരാണാം&lt;br /&gt;
ക്വണിതമധുകരാളീ കിങ്കിണീകാ വിചേരുര്‍- വിഗളിതമധുലാലാപാഥസോ വാതപോതാഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
അചുംബിതമായ ഒരു ഉല്ലേഖമാണു് ഇവിടെ നമ്മെ ആവര്‍ജ്ജിക്കുന്നതു്. താന്‍ ഒരു നല്ല വൈയാകരണനാണെന്നും കവി അവിടവിടെ നമ്മെ ധരിപ്പിക്കുന്നു. ആകെക്കൂടി ശങ്കരവാരിയരെ കേരളത്തിലെ ഒന്നാംകിടയില്‍ നില്ക്കുന്ന സംസ്കൃതകവികളുടെ കൂട്ടത്തില്‍ ഭാവുകന്മാര്‍ ഐകമത്യേന പരിഗണിക്കുകതന്നെ ചെയ്യും. ‘മുകുന്ദമുരളീമധുരസ്വരന്‍’ എന്നു ചന്ദ്രോത്സവകാരന്‍ അദ്ദേഹത്തിനു നല്കീട്ടുള്ള വിശേഷണം ഏറ്റവും ഉചിതമായിരിക്കുന്നു. ഒരു സംസ്കൃതമുക്തകം അദ്ദേഹത്തിന്റേതാണെന്നു കേട്ടിട്ടുള്ളതുകൂടി ഇവിടെ ഉദ്ധരിക്കാം:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ആന്ധ്യം മേ വര്‍ദ്ധയ ത്വല്‍പദയുഗവിമുഖേ- ഷ്വംബ, ലോകേഷു; ജിഹ്വാ- കുണ്ഠത്വം ദേഹി ഭൂയസ്സ്വപരനുതിപരീ- വാദയോശ്ശൈലകന്യേ! ഖഞ്ജത്വം പോഷയേഥാഃ ഖലഗൃഹഗമനേ ദേവി! ബാധിര്യമുദ്രാം ത്വന്നാമാന്യപ്രലാപേ വിതര കരുണയാ ശ്രീവിഹാരാദ്രിനാഥേ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
പള്ളിക്കുന്നുഭഗവതിയെപ്പറ്റി ശബ്ദാലങ്കാരസുഭഗമായ ഒര സംസ്കൃതഗദ്യമുണ്ടു്. അതും പക്ഷേ വാരിയരുടെ കൃതിയായിരിക്കാം. അതില്‍ ചില പംക്തികളാണു് അടിയില്‍ കാണുന്നതു്.&lt;br /&gt;
&lt;br /&gt;
``ജയ ജയ സകലജനനി സകലലോകപാലിനി, കരകലിതശൂലകപാലിനി, ഗിരിശഹൃദയരഞ്ജിനി, ദുരിതനിവഹഭഞ്ജിനി, നിഖിലദിതിസുതഖണ്ഡിനി, നിഗമവിപിനശിഖണ്ഡിനി, വിന്ധ്യശൈലലീലാകാരിണി, ബന്ധുരേന്ദ്രനീലാകാരിണി, കമലമൃദുലവിഗ്രഹേ, കഠിനഹൃദയദുര്‍ഗ്രഹേ, നിരവഗ്രഹേ, നിര്‍വിക്രിയേ, നിഷ്‌ക്രിയേ, നിരുദ്ഭവേ, നിരപമേ, നിരുപരമേ, പരമേശ്വരി................പദസരസിജ നഖരുചിപരമ്പരാനീരാജിതസ്വര്‍വാപികേ, വിബുധവ്യസന നിര്‍വാപികേ, നിഖിലവിശ്വവ്യാപികേ, നിസ്സീമമോഹതി മിരദീപികേ, വിവിധവിലാസവിവശിതഗിരിശചേതനേ, നിരസ്തസ്വഭക്തയാതനേ, മൃഗരാജകേതനേ, വിഹാരഗിരിനി കേതനേ, ഭഗവതി! നമസ്തേ നമസ്തേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
== കൃഷ്ണാഭ്യുദയം ==&lt;br /&gt;
&lt;br /&gt;
ശങ്കരകവിയുടെ ശിഷ്യമാരില്‍ ഒരാളുടെ കൃതിയാണു് കൃഷ്ണാഭ്യുദയം. ശ്രീകൃഷ്ണവിജയത്തെ കവി പലപ്രകാരത്തിലും ഉപജീവിച്ചിട്ടുണ്ടെന്നുമാത്രമല്ല തന്റെ കൃതി ആ മഹാകാവ്യത്തിന്റെ സംക്ഷേപമായിരിക്കണമെന്നു സങ്കല്പിച്ചിരിക്കുന്നതുപോലെയും തോന്നുന്നു. ഗ്രന്ഥം സമഗ്രമായി ഞാന്‍ കണ്ടിട്ടില്ല. അഞ്ചാംസര്‍ഗ്ഗത്തിന്റെ മധ്യഭാഗംവരെ വായിച്ചിട്ടുണ്ടു്. അവിടംകൊണ്ടു വിപ്രപത്ന്യനുഗ്രഹലീലാവര്‍ണ്ണനം അവസാനിച്ചിട്ടില്ല. കവിതയ്ക്കു ശ്രീകൃഷ്ണവിജയത്തോളംതന്നെ ഹൃദ്യതയില്ലെങ്കിലും പ്രശംസനീയമായ ശബ്ദസൗകുമാര്യവും ശയ്യാസുഖവുമുണ്ടു്. താഴെച്ചേര്‍ക്കുന്ന ശ്ലോകങ്ങള്‍ അഭ്യൂദയത്തിലുള്ളവയാണു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``മദദ്രവക്ഷാളിതഗണ്ഡദേശാ രദദ്യുതിദ്യോതിതമൗലിചന്ദ്രാഃ ഉദിത്വരാ രുദ്രമുദാം വിവര്‍ത്താഃ പ്രദദ്യുരുദ്വേലതയാ മുദം നഃ. ഗിരാം മഹത്വാനി പുരാതനീനാം ജയന്തി പുണ്യാനി ഗീരീന്ദ്രജായാഃ ധയന്തി കാകോളമയന്തി ശോണാചലം ശരാസീകൃത സാനുമന്തി കുമുദ്വതീപുണ്യവിപാകലേഖാസമുല്ലസല്‍കൈശിക മായതാക്ഷം നമസ്കരോമ്യഞ്ചിതമങ്ഗജാങ്ഗപ്രമര്‍ദ്ദനാനന്ദനമേകമോജഃ കളിന്ദജാകൂലചരായ ഗോപീകദംബവക്ഷോരുഹപുണ്യഭൂമ്നേ വൃന്ദാവനാംഗീകൃതഗോപധേനുവൃന്ദാവനായാസ്തു നമോ മഹിമ്നേ. അശേഷമജ്ഞാനതമഃകദംബം ഗ്രസന്‍ കൃപാലോകമയൂഖ ജാലൈഃ മനോമയം മേ വിദധാതു ഫുല്ലം കുശേശയം ദേശിക വാസരേന്ദ്രഃ കോലേശ്വരാജ്ഞാമവലംബ്യ യേന കാവ്യം കൃതം കൃഷ്ണജയാഭിധാനം തദീയസാരസ്വതമാര്‍ഗ്ഗഗാമീ ചരാമ്യഹം പങ്ഗുരിവ പ്രയാസാല്‍. സ്വയം വിനിര്യന്നവപദ്യബന്ധശ്രമാംബു യസ്യാനന പദ്മലഗ്നം മമാര്‍ജ്ജ വാണീ കരപല്ലവേന സ ശങ്കരാഖ്യോ മമ ശംകരോതു. നിസര്‍ഗ്ഗദുര്‍ബോധകവിത്വമാര്‍ഗ്ഗേ ചരന്‍ ന ദൂയേ ധൃതഭക്തിദണ്ഡഃ ഗുരൂപദേശോജ്ജ്വലദീപശാലീസരസ്വതീദത്തകരാവലംബഃ&lt;br /&gt;
മദീയവാണീ ചപലാ വിമുക്തപ്രസാദലേശാപി രസോജ്ഝിതാപി ദാമോദരോദാരകഥാമധൂളീരസാദൃതാ ഗൃഹ്യത ഏവ സദ്ഭിഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ശോണാചലക്ഷേത്രം വടക്കേ മലയാളത്തില്‍ എവിടെയുള്ളതാണെന്നു് അറിയുന്നില്ല. വാല്മീകി, വ്യാസന്‍, കാളിദാസന്‍, ഭട്ടബാണന്‍, ഭാരവി എന്നീ കവികുലകുടസ്ഥന്മാരെക്കൂടി ശങ്കരവാരിയര്‍ക്കു മുന്‍പായി കവി സ്മരിക്കുന്നു. വ്യാസനേയും ബാണനേയും വന്ദിക്കുന്ന പദ്യങ്ങളാണു് ചുവടേ ചേര്‍ക്കുന്നതു്:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;പരാശരാദ്യം സമലബ്ധപുത്രം ശരീരജാജ്ഞാപരതന്ത്ര ചിത്താല്‍ തരീഗതാ സത്യവതീ; സ നിത്യം കരോതു മേ സല്‍ കവിതാവിലാസം.&amp;amp;quot; ``സത്യം സരസ്വത്യവതാരിതേയും വാണേന വാണീതി ബഭാജ സംജ്ഞാം; ഭഗീരഥേനൈവ സുരസ്രവന്തീ ഭാഗീരഥീതി പ്രഥിമാനമാപ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
== പൂര്‍ണ്ണസരസ്വതി, ഇല്ലം ==&lt;br /&gt;
&lt;br /&gt;
കേരളത്തിന്റെ ജനയിതാവെന്നു് ഐതിഹ്യം നിര്‍ദ്ദേശിക്കുന്ന ശ്രീ പരശുരാമന്‍ തന്നെ സാങ്ഗോപാങ്ഗമായും സരഹസ്യമായും മന്ത്രശാസ്ത്രോപദേശം ചെയ്തു് അനുഗ്രഹിച്ച ഒരു മഹനീയമായ ബ്രാഹ്മണകുടുംബമാണു് കാട്ടുമാടസ്സു് (കാട്ടുമാടത്തു്) മന. ആ കുടുംബം ആദികാലത്തു കോലത്തുനാട്ടിലാണു് സ്ഥിതിചെയ്തിരുന്നതു്. ഇപ്പോള്‍ ഇതിന്റെ സ്ഥാനം തെക്കെമലയാളത്തില്‍ പൊന്നാനിത്താലൂക്കില്‍ വലിയകുന്നം ദേശത്തു പള്ളിപ്പുറത്തു തപാലാപ്പീസ്സിനു സമീപമാകുന്നു. തന്ത്രത്തിനും മന്ത്രവാദത്തിനും പ്രസ്തുത കുടുംബം പണ്ടെന്നപോലെ ഇന്നും കേള്‍വിപ്പെട്ടിരിക്കുന്നു. ആ മനയെ തന്റെ അവതാരത്താല്‍ ധന്യമാക്കിയ ഒരു മഹാത്മാവാണു് കേരളത്തിലെ സംസ്കൃതഗ്രന്ഥവ്യാഖ്യാതാക്കന്മാരില്‍ പ്രഥമഗണനീയനായ പൂര്‍ണ്ണസരസ്വതി. പൂര്‍ണ്ണസരസ്വതി എന്നതു് ഒരു ബിരുദമാണു്. പിതൃദത്തമായ നാമധേയം എന്തെന്നു് അറിയുന്നില്ല.&lt;br /&gt;
&lt;br /&gt;
പൂര്‍ണ്ണസരസ്വതിയുടെ കാലമേതെന്നും സാമാന്യമായി തീര്‍ച്ചപ്പെടുത്തുവാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ടു്. അദ്ദേഹത്തിന്റെ ഭക്തിമന്ദാകിനി എന്ന വിഷ്ണുപാദാദികേശസ്തോത്രവ്യാഖ്യയില്‍ ശാരദാതനയന്റെ ഭാവപ്രകാശനത്തില്‍നിന്നു ചില പങ്‌ക്തികള്‍ ഉദ്ധരിച്ചിട്ടുണ്ടു്. ശാരദാതനയന്റെ കാലം 1175-നും 1250-നും ഇടയ്ക്കാണു്. രസമഞ്ജരി എന്ന മാലതീമാധവവ്യാഖ്യയില്‍ ആനന്ദബോധന്റെ ന്യായദീപാവലിയും ചില്‍സുഖന്റെ തത്ത്വദീപികയും ഉദ്ധൃതമായിരിയ്ക്കുന്നു. ചില്‍സുഖന്റെ ജീവിതം പതിന്നാലാം ശതകത്തിന്റെ പ്രാരംഭത്തിലായിരുന്നു. സുമനോരമണിയുടെ പ്രണേതാവായ പ്രഥമപരമേശ്വരന്‍ പൂര്‍ണ്ണ സരസ്വതിയുടെ വിദ്യുല്ലതയെ വിമര്‍ശിക്കുന്നുണ്ടെന്നു നാം കണ്ടുവല്ലോ. പതിന്നാലാം ശതകത്തിന്റെ അന്ത്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. അതുകൊണ്ടു് പതിന്നാലാംശതകത്തിന്റെ മധ്യത്തിലായിരിക്കണം പൂര്‍ണ്ണ സരസ്വതി ജീവിച്ചിരുന്നതു് എന്നു വന്നുകൂടുന്നു. വിദ്യുല്ലതയില്‍ അദ്ദേഹം മല്ലിനാഥന്റെ മേഘസന്ദേശവ്യാഖ്യയിലെ ചില അഭിപ്രായങ്ങളെ ഖണ്ഡിക്കുവാന്‍ ഉദ്യമിച്ചിട്ടുണ്ടെന്നു ചിലര്‍ പറയുന്നു. അതിനു തെളിവില്ലാതെയാണിരിക്കുന്നതു്. ‘കാന്താവിരഹഗുരുണാ’ എന്ന പദം വ്യാഖ്യാനിക്കുമ്പോള്‍ ``കാന്താവിരഹേണ ഗുരുണാ, ദുര്‍ഭരേണേതി കേചില്‍&amp;amp;quot; എന്നു പൂര്‍ണ്ണസരസ്വതി ഉപന്യസിക്കുന്നതു മല്ലിനാഥന്റെ പങ്‌ക്തിയെ ഉദ്ധരിച്ചുകൊണ്ടായിരിക്കുവാന്‍ ഇടയില്ല. എന്തെന്നാല്‍ അദ്ദേഹം 1420-ല്‍ അന്തരിച്ച കാടയവേമന്റെ സാഹിത്യചിന്താമണിയില്‍ നിന്നു് ഒരു പപങ്‌ക്തി ഉദ്ധരിക്കുന്നുണ്ടു്. വേറെ ഒരവസരത്തിലും അദ്ദേഹം മല്ലിനാഥനെ സ്മരിക്കുന്നു എന്നു സംശയിക്കുന്നതിനു പോലും പഴുതു കാണുന്നുമില്ല.&lt;br /&gt;
&lt;br /&gt;
== ഗുരു ==&lt;br /&gt;
&lt;br /&gt;
പൂര്‍ണ്ണജ്യോതിസ്സെന്ന ഒരു സന്യാസിയായിരുന്നു പൂര്‍ണ്ണസരസ്വതിയുടെ ഗുരു. കമലനീരാജഹംസത്തില്‍ ``ഭഗവതോ വൃഷപുരവിഭോര്‍ഭവാനീപതേര്‍ഭുവനമഹീയസാ...... വിശദശ്രുതവിനയമാധുര്യധുര്യേണ പരമേശ്വരഭക്തിസാരസീ വിഹാരകാസാരേണ, പദവാക്യപ്രമാണനേത്രത്രയനിരീക്ഷണാ പരപരമേശ്വര പൂര്‍ണ്ണജ്യോതിര്‍മ്മുനിവര നിഹിതനിസ്സൃതകരുണാമൃതപൂര്‍ണ്ണചന്ദ്രേണ. പൂര്‍ണ്ണസരസ്വതീനാമധേയേന, കവിനാ, നിബദ്ധമിദ്ധരസമദ്ഭുതാര്‍ഥം കമലിനീരാജഹംസം നാമനാടകം&amp;amp;quot; എന്നു പ്രസ്താവനയുണ്ടു്. പൂര്‍ണ്ണജ്യോതിസ്സു സാക്ഷാല്‍ തൃപ്പൂണിത്തുറയപ്പന്‍ തന്നെയാണെന്നു ചിലര്‍ ഉദ്ദേശിക്കുന്നതു നിരാസ്പദമാണെന്നു് ഇതില്‍ നിന്നു തെളിയുന്നു. പൂര്‍ണ്ണജ്യോതിസ്സു തൃശ്ശൂരിലെ ഏതോ ഒരു മഠത്തിന്റെ അധിപതിയായ സ്വാമിയാരായിരുന്നു. അദ്ദേഹത്തെ പൂര്‍ണ്ണസരസ്വതി ഓരോ ഗ്രന്ഥത്തിലും വന്ദിക്കുന്നുണ്ടു്. താഴെക്കാണുന്ന ശ്ലോകം മാലതീമാധവവ്യാഖ്യയായ രസമഞ്ജരിയിലുള്ളതാണു്. അതു ശ്രീകൃഷ്ണനേയും കവിയുടെ ഗുരുനാഥനേയും യൗഗപദ്യേന പരാമര്‍ശിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``യദ്ഗീതാര്‍ഥശ്രവണരസതോ ധ്വസ്തമോഹാന്ധകാരഃ കൃഷ്ണാനന്ദീ ത്രിജഗതി നരോ ജിഷ്ണുഭൂയം ജിഹീതേ&lt;br /&gt;
സ്വസ്മിന്നേവ പ്രകടിതമഹാവിശ്വരൂപം തദേകം പൂര്‍ണ്ണജ്യോതിഃ സ്ഫുരതു ഹൃദി മേ പുണ്ഡരീകായതാക്ഷഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
‘പൂര്‍ണ്ണജ്യോതിഃ പദയുഗജുഷഃ പൂര്‍ണ്ണസാരസ്വതസ്യ’ എന്നു ഹംസസന്ദേശത്തിലും, ‘പൂര്‍ണ്ണജ്യോതിശ്ചരണകരുണാ ജാഹ്നവീപൂതചേതാഃ’ എന്നും ‘പൂര്‍ണ്ണസരസ്വത്യാഖ്യഃ പൂര്‍ണ്ണ ജ്യോതിഃ പദാബ്ജ്പരമാണുഃ’ എന്നും വിദ്യുല്ലതയിലും, ‘പ്രണമ്യ സച്ചിദാനന്ദം പൂര്‍ണ്ണജ്യോതിര്‍ന്നിരഞ്ജനം, അനര്‍ഘരാഘവം നാമ നാടകം വ്യാകരോമ്യഹം’ എന്നു് അനര്‍ഘരാഘവടീകയിലും, ‘’പൂര്‍ണ്ണജ്യോതിഃപ്രസാദേന ചക്രേ പൂര്‍ണ്ണസരസ്വതീ’ എന്നു വീണ്ടും രസമഞ്ജരിയിലും കാണുന്ന പ്രസ്താവനകള്‍ കൂടി നോക്കുക.&lt;br /&gt;
&lt;br /&gt;
കൃതികള്‍: കവി, പണ്ഡിതന്‍, സഹൃദയന്‍, വിമര്‍ശകന്‍, വ്യാഖ്യാതാവു് എന്നിങ്ങനെ പലനിലകളില്‍ പൂര്‍ണ്ണസരസ്വതി കേരളീയര്‍ക്കു് ആരാധ്യനാണു്. (1) മേഘസന്ദേശത്തിനു വിദ്യുല്ലത, (2) ശങ്കരഭഗവല്‍പാദരുടെ വിഷ്ണുപാദാദികേശസ്തവത്തിനു ഭക്തിമന്ദാകിനി, (3) മാലതീമാധവത്തിനു രസമഞ്ജരി എന്നീ സുവിസ്തൃതങ്ങളായ വ്യാഖ്യാനങ്ങളും (4) ശാകുന്തളം (5) ഉത്തരരാമചരിതം (6) അനര്‍ഘരാഘവം എന്നീ നാടകങ്ങള്‍ക്കു ടീകകളും (7) മാലതീമാധവത്തിലെ ഇതിവൃത്തത്തെ അധികരിച്ചു് ഋജുലഘ്വീ എന്ന കാവ്യവും (8) കമലിനീരാജഹംസം എന്ന നാടകവും (9) രന്തിദേവന്റെ ചരിത്രത്തെ പ്രതിപാദിക്കുന്ന ചര്‍മ്മണ്വതീചരിതം എന്ന ലഘുകാവ്യവും (10) ഹംസസന്ദേശം എന്ന സന്ദേശകാവ്യവും അദ്ദേഹത്തിന്റെ കൃതികളായി നമുക്കു ലഭിച്ചിട്ടുണ്ടു്. അവ കൂടാതെ (11) നിപാതവൃത്തി എന്ന വ്യാകരണഗ്രന്ഥവും (12) അഭിനവഗുപ്തന്റെ നാട്യവേദവിവൃതിക്കു് ഒരു സങ്ഗ്രഹവും അദ്ദേഹം രചിച്ചിട്ടുള്ളതായി പഴമക്കാര്‍ പറയുന്നു. ആ വാങ്മയങ്ങള്‍ കണ്ടുകിട്ടീട്ടില്ല. വിദ്യുല്ലതയുടെ മധ്യത്തില്‍ ‘രന്തിദേവസ്യ കീര്‍ത്തിം’ എന്നവസാനിക്കുന്ന മേഘസന്ദേശശ്ലോകം വ്യാഖ്യാനിക്കുമ്പോള്‍ അവസരോചിതമായി ഉപനിബന്ധിച്ചിട്ടുള്ളതാണു് ചര്‍മ്മണ്വതീചരിതം.&lt;br /&gt;
&lt;br /&gt;
വിദ്യുല്ലത: വിദ്യുല്ലത പ്രകാശനം ചെയ്ത അവസരത്തില്‍ അതിനു ഭൂമികയെഴുതിയ മഹാമഹോപാധ്യായന്‍ ആര്‍. വി. കൃഷ്ണമാചാര്യര്‍ പ്രസ്താവിക്കുന്നതു് ‘മാഘേ മേഘേ ഗതം വയഃ’ എന്നു സാഭിമാനം ആത്മപ്രശംസ ചെയ്ത മല്ലിനാഥന്റെ വ്യാഖ്യയ്ക്കുപോലും അതിനെ സമീപിയ്ക്കുവാന്‍ യോഗ്യതയില്ലെന്നും, അതില്‍ പദാര്‍ത്ഥവും വാക്യാര്‍ത്ഥവും വിവരിച്ചിട്ടുള്ളതിനു പുറമേ, ശങ്കാസമാധാനങ്ങള്‍ സയുക്തി പ്രമാണം പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്നും, രസഗമനിക രമ്യതരമായി വിചാരണ ചെയ്തിരിക്കുന്നു എന്നും, അലങ്കാരം, വ്യങ്ഗ്യാര്‍ഥം, സമീചീനതരമായ പാഠം ഇവ നിര്‍ദ്ദേശിച്ചിരിക്കുന്നു എന്നും, സര്‍വോപരി പ്രസ്തുത കാവ്യത്തിന്റെ പഠനംകൊണ്ടുള്ള പ്രയോജനം വിശദീകരിച്ചിരിക്കുന്നു എന്നും, ഏതു പാശ്ചാത്യ വിമര്‍ശകന്റെ ദൃഷ്ടികൊണ്ടു നോക്കിയാലും തല്‍കര്‍ത്താവു ഒരു പ്രശസ്യനായ നിരൂപകനായിത്തന്നെ പ്രശോഭിക്കുമെന്നുമാണു്. ഈ അഭിപ്രായത്തില്‍ അതിശയോക്തിയുടെ സ്പര്‍ശമേയില്ല. വിദ്യുല്ലതയില്‍നിന്നു നാലഞ്ചു ശ്ലോകങ്ങള്‍ താഴെ ഉദ്ധരിക്കുന്നു;&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``വിസ്താരഭാജി ഘനപത്രലതാസനാഥേ മുക്താവലീവിമലനിര്‍ഝരധാമ്നി തുങ്ഗേ ഗോവര്‍ദ്ധനേ കുചതടേ പി ച ഗോപികാനാ- മാപദ്ധനം സുമനസാം രമമാണമീഡേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``നിധൗ രസാനാം നിലയേ ഗുണാനാമലങ്കൃതീനാ മുദധാവദോഷേ കാവ്യേ കവീന്ദ്രസ്യ നവാര്‍ഥതീര്‍ഥേ യാ വ്യാചികീര്‍ഷാ മമ താം നതോസ്മി.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``ആസീല്‍ പുരാ നരപതിഃ കില രന്തിദേവഃ കീര്‍ത്തിപ്രസൂനസുരഭീകൃതദിങ്മുഖശ്രീഃ യോ വര്‍ണ്ണസങ്കരവതീമപി രത്നപുഞ്ജൈഃ ക്ഷോണീമപാലയദസങ്കരവര്‍ണ്ണഹൃദ്യാം.&amp;amp;quot; center|(ചര്‍മ്മണ്വതീചരിതം) ``സുകവിവചസി പാഠാനന്യഥാകൃത്യ മോഹാ- ദ്രസഗതിമവധൂയ പ്രൗഢമര്‍ഥം വിഹായ വിബുധവരസമാജേ വ്യാക്രിയാകാമുകാനാം ഗുരുകുലവിമുഖാനാം ധൃഷ്ടതായൈ നമോ സ്തു.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``ആവിഃസ്നേഹമുപാസിതാ സഹബുധൈ- രന്തേ വസന്ത്യാ ഗിരാ ചാന്ദ്രീ ചന്ദ്രികയേവ മൂര്‍ത്തിരമലാ താരാഗണൈശ്ശാരദീ മൂലേ ധാമ്നി നിഷേദുഷീ വടതരോര്‍- മുഗ്ദ്ധേന്ദുനാ മുദ്രിതാ മുദ്രാ വേദഗിരാം പരാ വിജയതേ വിജ്ഞാനമുദ്രാവതീ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ചില ഇതരകൃതികള്‍: ഭക്തിമന്ദാകിനിയും ഒരു പ്രൗഢമായ വ്യാഖ്യാനമാണു്. മാലതീമാധവത്തിനു രസമഞ്ജരിയെപ്പോലെ നിഷ്കൃഷ്ടവും സര്‍വങ്കഷവുമായ ഒരു വ്യാഖ്യാനം മറ്റാരും രചിച്ചിട്ടില്ല. ഋജുലഘ്വീ, അതിലെ ഇതിവൃത്തത്തെ ഉപജീവിച്ചു നിമ്മിച്ചിട്ടുള്ള ഒരു കാവ്യമാണെന്നു പറഞ്ഞുവല്ലോ.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``മഹല്‍ പ്രകരണം യേന സ്വോല്‍പാദ്യചരിതം കൃതം; ചിരന്തനായ കവയേ നമോസ്മൈ ഭവഭൂതയേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
എന്നു പ്രാരംഭപദ്യത്തില്‍ കവി മൂലകാരനെ വന്ദിക്കുന്നു.&lt;br /&gt;
&lt;br /&gt;
``അസ്തി ശ്രിയോന്തഃപുരമഗ്രഹാരം പൃഥ്വ്യങ്ഗനായാഃ പ്രഥിതോ ഗ്രഹാരഃ പദം മഹല്‍ പത്മപുരീതി നാമ്നാ ധര്‍മ്മസ്ഥിരാണാം ധരണീസുരാണാം.&lt;br /&gt;
&lt;br /&gt;
തത്രാന്വവായശ്രുതവിത്തവിത്തൗ മാന്യദ്വിജൗ മാധവകേശവാഖ്യൗ ബഭൂവതുര്‍ബദ്ധജഗല്‍പ്രമോദൗ ഭുവി സ്ഫുരന്താവിവ പുഷ്പവന്തൗ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നിത്യാദി പ്രസാദാദി ഗുണങ്ങള്‍ക്കു മകുടോദാഹരണങ്ങളായി ഇരുനൂറ്ററുപത്താറു പദ്യങ്ങള്‍ ആ കൃതിയില്‍ ഉണ്ടു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``പ്രകടിതമിതി പദ്യൈരഞ്ജസാ ബാലിശാനാം സുകുടിലമിതിവൃത്തം മാലതീമാധവസ്യ ദിശതു സഹൃദയേഭ്യോ ദീര്‍ഘമാനന്ദമുദ്രാം കൃതിരിയമൃജുലഘ്വീ പൂര്‍ണ്ണസാരസ്വതസ്യ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന പദ്യത്തോടുകൂടിയാണു് ഗ്രന്ഥം അവസാനിക്കുന്നതു്. ഇതൊരു ദ്രുതകവിതയാണെന്നു തോന്നുന്നു. ശാകുന്തളം, ഉത്തരരാമചരിതം, അനര്‍ഘരാഘവം ഇവയുടെ വ്യാഖ്യകള്‍ ലഘുടിപ്പണികളാണു്.&lt;br /&gt;
&lt;br /&gt;
അനര്‍ഘരാഘവത്തിനു ‘പഞ്ചിക’ എന്ന ശീര്‍ഷകത്തില്‍ മറ്റൊരു വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവു മുക്തിനാഥന്റെ പുത്രനായ വിഷ്ണുവാണു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``അനര്‍ഘരാഘവാഖ്യസ്യ നാടകസ്യ യഥാമതി കരോതി പഞ്ചികാം വിഷ്ണുര്‍മ്മുക്തിനാഥസ്യ നന്ദനഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു വ്യാഖ്യാനത്തിന്റെ ആരംഭത്തില്‍ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. ഈ വിഷ്ണു കേരളീയനാണോ എന്നു് അറിവില്ല.&lt;br /&gt;
&lt;br /&gt;
== കമലിനീരാജഹംസം ==&lt;br /&gt;
&lt;br /&gt;
ഇതു് അഞ്ചങ്കത്തിലുള്ള ഒരു നാടകമാകുന്നു. അദ്വൈതവേദാന്തമാണു് പ്രതിപാദ്യവിഷയം. താഴെക്കാണുന്നവയില്‍ ആദ്യത്തെ ശ്ലോകം നാന്ദിയും, ഒടുവിലത്തേതു രണ്ടും ഭരതവാക്യവുമാണു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ജടാവാടീകോടീചടുലതടിനീവീചിപടലീ- വിലോലദ്വ്യാളേന്ദുക്ഷരദമൃതധാരാകണയുതഃ ദധാനോ മുക്താളീമിവ ഗളഗരോഷ്മപ്രശമനീം പുനാതു ശ്രീമാന്‍ വോ വൃഷപുരവിഹാരീ പുരഹരഃ.&amp;amp;quot;&lt;br /&gt;
``രസയതു സുമനോഗണഃ പ്രകാമം പിശുനശുനാം വദനൈരദൂഷിതാനി കവിഭിരുപഹൃതാനി ദീപ്തജിഹ്വൈ- രതിസരസാനി ഹവീംഷി വാങ്മയാനി.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``മദ്ധ്യേഹേമസഭം മനസ്സു മഹതാം മൗലൗ സ്വഭാസാം ഗിരാം മാന്യേ കേരളഭൂലലാമ്നി വൃഷഭഗ്രാമേ ച നൃത്യന്മുദാ, ആലിങ്ഗന്‍ വദനശ്രിയാ കമലിനീമാമോദിനീമദ്രിജാം നവ്യോ ഭാതു മമ വ്യഥാഃ ശിഥിലയന്‍ ഭാവായ ഹംസോ മഹാന്‍.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
തൃശ്ശിവപേരൂരിലെ വസന്തമഹോത്സവത്തില്‍ അഭിനയിക്കുന്നതിനുവേണ്ടി എഴുതിയതാണു് കമലിനീരാജഹംസമെന്നു പ്രസ്താവനയില്‍നിന്നു വെളിവാകുന്നു. ആ ഘട്ടത്തില്‍ വടക്കുന്നാഥനെക്കുറിച്ചും ആ മഹോത്സവത്തെക്കുറിച്ചും അത്യന്തം സമുജ്ജ്വലങ്ങളായ വിവരണങ്ങളുണ്ടു്. പ്രസ്താവനയില്‍പ്പെട്ടവയാണു് അടിയില്‍ കാണുന്ന പദ്യങ്ങള്‍:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``സൂത്ര- ബഹുവിഷയവിചരണചണശ്ചരണസ്സമ്പ്രതി ചിരായ മേ ഫലവാന്‍ യസ്മാദഹമുപയാതഃ കേരളമണ്ഡലമഖണ്ഡസൗഭാഗ്യം. തഥാഹി-&lt;br /&gt;
&lt;br /&gt;
ചതുഷ്ഷഷ്ട്യാ ശിഷ്ടദ്വിജപരിചിതൈര്‍ഗ്രാമനിവഹൈ- രലങ്കാരം സാരം വഹതി മഹിതാ കേരളമഹീ&lt;br /&gt;
&lt;br /&gt;
ഉമാനാഥേ യസ്യാം വൃഷപുരവിഹാരൈകരസികേ വിലാസാന്‍ കൈലാസോ വിബുധമഹനീയഃ ശ്ലഥയതി.&lt;br /&gt;
&lt;br /&gt;
അപിച- വിശ്വേശ്വരസ്യ ഭുവി കാശിപുരീവയസ്യാ വിഖ്യായതേ വൃഷപുരീതി പുരീ പരാര്‍ദ്ധ്യാ അദ്വൈതബോധപണബന്ധനമന്തരാപി യസ്യാം വിമുക്തിഗണികാ ഭജതേ മുമുക്ഷൂന്‍.&amp;amp;quot;&lt;br /&gt;
&lt;br /&gt;
വടക്കുന്നാഥനെപ്പറ്റി: ``അനാദിരൂപോ ഭഗവാനനാദിഃ ശിവസ്ത്രിധാമാ മിളിതൗ ച തൗ സന്‍ വ്യനക്തി രൂപം നിജമപ്രമേയം സിതഞ്ച നീലഞ്ച സിതാസിതഞ്ച.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നും മറ്റും പല ശ്ലോകങ്ങളും കാണുന്നു. തന്റെ കവിതയ്ക്കു ഗുണമില്ലെങ്കിലും വിദ്വാന്മാര്‍ ശ്ലാഘിക്കുമെങ്കില്‍ അതു സഗുണമായിക്കൊള്ളുമെന്നാണു് അദ്ദേഹത്തിന്റെ പക്ഷം.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``വാണീ മമാസ്തു വരണീയഗുണൗഘവന്ധ്യാ ശ്ലാഘ്യാ തഥാപി വിദുഷാം ശിവമാശ്രയന്തീ; ദാസീ നൃപസ്യ യദി ദാരപദേ നിവിഷ്ടാ ദേവീതി സാപി നനു മാനപദം ജനാനാം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
നിപാതവൃത്തി നിപാതങ്ങളെ സംബന്ധിച്ചുള്ള ഒരു ചെറിയ കൃതിയാണെന്നു കേട്ടിട്ടുണ്ടു്. അതും നാട്യവേദവിവൃതി സങ്ഗ്രഹവും എനിക്കു വായിക്കുവാന്‍ ഇടവന്നിട്ടില്ല.&lt;br /&gt;
&lt;br /&gt;
== ഹംസസന്ദേശം ==&lt;br /&gt;
&lt;br /&gt;
ഹംസ സന്ദേശത്തില്‍ 102 പദ്യങ്ങളുണ്ടു്. പൂര്‍വോത്തരവിഭാഗങ്ങളില്ല. കാഞ്ചീപുരത്തുകാരിയായ ഒരു യുവതി ശ്രീകൃഷ്ണനില്‍ അനുരക്തയായി ഒരു ഹംസത്തോടു വൃന്ദാവനത്തോളം ദൗത്യം വഹിച്ചു ചെന്നു തന്റെ വിരഹതാപം ആ ദേവനോടു നിവേദനം ചെയ്യുവാന്‍ അപേക്ഷിക്കുന്നതാണു് വിഷയം. ദൂതന്‍ പോകേണ്ട മാര്‍ഗ്ഗം ചോളം, പാണ്ഡ്യം, കേരളം എന്നീ രാജ്യങ്ങളില്‍കൂടിയാകുന്നു. ചോളരാജ്യം, കാവേരി, ശ്രീരങ്ഗം, പാണ്ഡ്യരാജ്യം, താമ്രപര്‍ണ്ണി, കേരളരാജ്യം, അനന്തശയനം, രക്തദ്രുമം (തൃച്ചെമ്മരം) കാളിന്ദി, വൃന്ദാവനം, ഘോഷം (വ്രജം) ഇവയെ കവി പ്രസ്തുത സന്ദേശത്തില്‍ സ്മരിക്കുന്നു. കേരളത്തിന്റെ വര്‍ണ്ണനം താഴെക്കാണുന്നതാണു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ധര്‍മ്മസ്സാക്ഷാല്‍ കൃതയുഗസഖോ യേഷു സാനന്ദമാസ്തേ മാലിന്യാഢ്യം കലിവിലസിതം മന്യമാനസ്തൃണായ കേളീസ്ഥാനം കമലദുഹിതുഃ കേരളാംസ്താനുപേയാഃ ശീതോത്സംഗാന്മരിചലതികാലിംഗിതാം ഗൈര്‍ല്ലവംഗൈഃ, ``വേലാമേലാവനസുരഭിലാം വീക്ഷമാണഃ പയോധേ- സ്താലീകാലീകൃതപരിസരാം താഡ്യമാനാം തരങ്ഗൈഃ ദേശാനാശാവിതതയശസോദേവലോകോപമേയാന്‍ കേശാകേശിക്ഷതകലിമലാന്‍ കേരളാംസ്താന്‍ ക്രമേഥാഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
നോക്കുക: കമലിനീരാജഹംസത്തിലും ഹംസസന്ദേശത്തിലും വ്യഞ്ജിക്കുന്ന പൂര്‍ണ്ണസരസ്വതിയുടെ ദീപ്രമായ ദേശാഭിമാനം. തിരുവനന്തപുരത്തെ കവി ഇങ്ങനെ പുകഴ്ത്തുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``തേഷാം ഭൂഷാമണിമനുപമം സേവിതം യോഗിമുഖ്യൈഃ പ്രാപ്യാനന്തം പുരമഹിശയം ജ്യോതിരാനമ്യ ഭക്ത്യാ അന്വിഷ്യേസ്തം ജനമകരുണം മന്മനശ്ചോരമാരാ- ദ്ദേശേ തസ്മിന്‍ സ ഖലു രമതേ ദേവകീപുണ്യരാശിഃ. തത്രത്യാനാം തരുണവയസാം സുന്ദരീണാം വിലാസൈര്‍- മാ ഭൂല്‍ ക്ഷോഭസ്തവ മതിമതോ ബന്ധുകാര്യോദ്യതസ്യ; കേശസ്സാന്ദ്രൈരസിതകുടിലൈഃ കേകിപിഞ്ഛോ പമേയൈഃ&lt;br /&gt;
കേഷാം ന സ്യുര്‍ധൃതിവിഹൃതയേ കേരളീനാം മുഖാനി?&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
കേരളത്തില്‍ ശ്രീകൃഷ്ണനെ തിരയേണ്ടതായി നായിക നിര്‍ദ്ദേശിക്കുന്ന ക്ഷേത്രങ്ങള്‍ തിരുവനന്തപുരവും തൃച്ചെമ്മരവും മാത്രമേയുള്ളു.&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82_2.I&amp;diff=480</id>
		<title>സംസ്കൃതസാഹിത്യം 2.I</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82_2.I&amp;diff=480"/>
		<updated>2013-08-25T10:55:49Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{RunningHeader| |ഉള്ളൂര്‍: [[കേരളസാഹിത്യചരിത്രം]]|}}&lt;br /&gt;
-----&lt;br /&gt;
{{RunningHeader|&amp;amp;larr; [[കേരളസാഹിത്യചരിത്രം|വിഷയവിവരം]]|  ||[[സംസ്കൃതസാഹിത്യം (തുടര്‍ച്ച)]]&amp;amp;rarr;|}}&lt;br /&gt;
&amp;lt;br/&amp;gt;&lt;br /&gt;
&lt;br /&gt;
&lt;br /&gt;
= സംസ്കൃതസാഹിത്യം =&lt;br /&gt;
&lt;br /&gt;
{{center|ക്രി.പി. ക്രി.പി. പതിനഞ്ചാം ശതകം}}&lt;br /&gt;
&lt;br /&gt;
== കോലത്തിരിമാരും സാഹിത്യവും ==&lt;br /&gt;
&lt;br /&gt;
ഉത്തരകേരളത്തിന്റെ ആധിപത്യം വഹിച്ചിരുന്ന കോലത്തുനാട്ടുരാജാക്കന്മാരെപ്പറ്റി ഇതിനുമുമ്പുതന്നെ ഞാന്‍ പലതും ഉപന്യസിച്ചിട്ടുണ്ടു്. കൊല്ലം ഏഴാം ശതകത്തിന്റെ ആരംഭത്തില്‍ അവര്‍ സംസ്കൃതസാഹിത്യത്തേയും ഭാഷാസാഹിത്യത്തേയും അനന്യ സാധാരണമായ രീതിയില്‍ പോഷിപ്പിക്കുകയുണ്ടായി. അവരില്‍ കൊല്ലം 398 മുതല്‍ 621 വരെ രാജ്യഭാരം ചെയ്ത പള്ളിക്കോവിലകത്തു കേരളവര്‍മ്മ തമ്പുരാനേയും അദ്ദേഹത്തിന്റെ ഭാഗിനേയന്‍ രാമവര്‍മ്മ യുവരാജാവിനേയും കുറിച്ചാണു് ഈ അധ്യായത്തില്‍ പ്രസ്താവിക്കുവാനുള്ളതു്. രാമവര്‍മ്മ യുവരാജാവു ഭാരതസംഗ്രഹം എന്ന മഹാകാവ്യത്തില്‍ തന്റെ വംശത്തേയും മാതുലനേയും പറ്റി ഇങ്ങനെ പറയുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``യേഷാം നഗര്യേളിഗിരാവുദാരാ വിഭാതി മേരാവമരാവതീവ; തേഷാം നൃപാണാം ഭവതി സ്മ വംശേ മഹാപ്രഭാ ശ്രീരിവ ദുഗ്ദ്ധസിന്ധൗ. സംപ്രാപ്തരാജ്യം രവിവര്‍മ്മസംജ്ഞം ദാതാരമസ്യാസ്തനയം സമേത്യ ഉദാരകല്യാണധരാലയസ്ഥാഃ പ്രജാവിപക്ഷാര്‍ത്ഥിഗണാ നനന്ദുഃ. ദധാതി ശേഷശ്ശിരസാ ധരിത്രീമസൗ ഭുജേനേതി ജഗത്ത്രയേണ സമ്മാന്യമാനോ വിനിധായ ഭൂമിം നിജാനുജേ സ ത്രിദിവം പ്രപേദേ. ഗുണാകരഃ കേരളവര്‍മ്മനാമാ സ്‌തേന ദത്തം പ്രതിപദ്യ രാജ്യം ശശ്വല്‍പ്രജാരഞ്ജനജാഗരൂകോ നിര്‍മ്മൂയാമാസ മദം രിപൂണാം. ചതുര്‍വിധാന്നേന ജനാന്‍ പ്രതോഷ്യ ധര്‍മ്മാന്‍ മഹാദാനമുഖാന്‍ സ കൃത്വാ പ്രാദര്‍ശയദ്ധാമ്നി ശിവേശ്വരാഖ്യേ കാമപ്രദം ജീവിതമംബികായാഃ. ജഗന്നിവാസം ഹൃദയേ ദധാനോ മുദാ കദാചിന്നിജ ഭാഗിനേയം സ ''രാമവര്‍മ്മാണ''മുവാച കാവ്യം വിധീയതാം ഭാരതസംഗ്രഹാഖ്യം. ഗുരുപ്രസാദപ്ലവമാശ്രിതേന തേനോദ്ധൃതാ ഭരത വാരിരാശേഃ സന്തോര്‍ഥമുക്താഃ കൃതസൂത്രബദ്ധാശ്ശബ്ദഗ്രഹാലങ്കരണീ കുരുദ്ധ്വം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
കോലത്തിരിമാരുടെ ഒരു പുരാതന രാജധാനി ഏഴിമലക്കോട്ടയായിരുന്നു എന്നു നാം മൂഷികവംശത്തില്‍നിന്നു ധരിച്ചുവല്ലോ. അതിനും മുന്‍പു തളിപ്പറമ്പുക്ഷേത്രത്തിനു നാലഞ്ചു നാഴിക തെക്കുള്ള കരിപ്പാത്തു് എന്ന സ്ഥലത്തായിരുന്നു അവര്‍ താമസിച്ചിരുന്നതു്. ഏഴിമലക്കോട്ടയ്ക്കു പുറമേ ചിറയ്ക്കലിനു സമീപമായി സ്ഥിതിചെയ്യുന്ന വളര്‍പട്ടണത്തിലും അവര്‍ക്കൊരു രാജധാനിയുണ്ടായിരുന്നു. മഹാപ്രഭ എന്ന രാജ്ഞി രവിവര്‍മ്മത്തമ്പുരാനെ പ്രസവിച്ചത് ഏഴിമലക്കോട്ടയില്‍വച്ചാണു്. 590-നു ശേഷം വളര്‍പട്ടണം ആ രാജകുടുംബത്തിന്റെ വാസസ്ഥാനമായി. രവിവര്‍മ്മാവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ അനുജന്‍ കേരളവര്‍മ്മത്തമ്പുരാന്‍ രാജ്യഭാരം കയ്യേറ്റു. അദ്ദേഹം ശിവേശ്വരക്ഷേത്രത്തിലെ ശ്രീപരമേശ്വരനെ സാക്ഷാല്‍കരിച്ച ഒരു ഭക്തശിരോമണിയായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞനിമിത്തമാണു് രാമവര്‍മ്മ യുവരാജാവു ഭാരതസംഗ്രഹം രചിച്ചതു്. കേരളവര്‍മ്മ കോലത്തിരിയെ യുധിഷ്ഠിരവിജയത്തിനു പദാര്‍ത്ഥചിന്തനം എന്ന വ്യാഖ്യാനം രചിച്ച രാഘവവാരിയരും ശ്രീകൃഷ്ണവിജയം എന്ന കാവ്യത്തിന്റെ പ്രണേതാവായ ശങ്കരവാരിയരും രാമവര്‍മ്മാവിനെപ്പോലെതന്നെ പ്രശംസിച്ചിട്ടുണ്ട്:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീ''കേരളവര്‍മ്മ''നൃപഃ പരിഭൂതാരാതിഭൂതിഭൂരിമദഃ ആസ്ഥാനമലങ്കുര്‍വന്നാസ്ഥായോഗാല്‍ കദാചിദശിഷന്മാം. രചയ യുധിഷ്ഠിരവിജയവ്യാഖ്യാം പ്രഖ്യാപിതോരുതാല്‍പര്യാം പര്യാലോചനചതുരാം ''രാഘവ''! ലാഘവവിവര്‍ജ്ജിതാത്മജിതാം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നാണു് രാഘവന്റെ പ്രസ്താവന&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ചകാസ്തി രാജാ ചതുരന്തവീരചൂഡാതടീചുംബിതപാദപീഠഃ കാലാഗ്നികൂലങ്കഷബാഹുതേജാഃ കോലാധിപഃ ''കേരളവര്‍മ്മ'' നാമാ.&lt;br /&gt;
''ശിവേശ്വരാഖ്യേ ഭവനോത്തമേ യഃ'' ശ്രുത്യന്തരത്യന്തനിഗുഢരൂപം പ്രാകാശയല്‍ പ്രൗഢതപഃപടിമ്നാ പഞ്ചേഷുലീലാ പരിപന്ഥി തേജഃ പ്രചണ്ഡിമാ ശിക്ഷയതേ യദീയദോര്‍ദ്ദണ്ഡജന്മാ, രിപു സുന്ദരീണാം പത്രാംശുകാനാം പരിധാനരീതിം കന്ദാശനം കാനന ചങ് ക്രമം ച. ഉര്‍വീഭരം ബിഭ്രതി യത്ര നൃണാം ഗുര്‍വീം മുദം തന്വതി ചാന്നദാനൈഃ ദര്‍വീകരേന്ദ്രശ്ച കരാരവിന്ദേ ദര്‍വീ ച വിശ്രാമ്യതി ശൈലജായാഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു ശങ്കരനും അദ്ദേഹത്തിന്റെ മഹിമാതിശയത്തെ ഉപശ്ലോകനം ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
കേരളവര്‍മ്മത്തമ്പുരാന്‍, മുമ്പു പ്രസ്താവിച്ചതുപോലെ, കൊല്ലം 598-ല്‍ കോലത്തിരിയായി; 621-ല്‍ 64-ആമത്തെ വയസ്സില്‍ പരഗതിയെ പ്രാപിച്ചു. അദ്ദേഹത്തിന്റെ അനന്തരവനും കവിയുമായ രാമവര്‍മ്മ യുവരാജാവു് 618-ല്‍ത്തന്നെ യശശ്ശരീരനായി. രാഘവനും ശങ്കരകവിയും കേരളവര്‍മ്മാവിന്റെ ആസ്ഥാനപണ്ഡിതന്മാരായിരുന്നു. കേരളവര്‍മ്മാവിന്റെ പിന്‍ വാഴ്ചക്കാരനായ ഉദയവര്‍മ്മതമ്പുരാന്‍ 621 മുതല്‍ 650 വരെ രാജ്യഭാരം ചെയ്തു. തന്റെ പൂര്‍വ്വഗാമി സംസ്കൃതകാവ്യത്തിനു് എങ്ങനെയോ അങ്ങനെ ഉദയവര്‍മ്മതമ്പുരാന്‍ ഭാഷാസാഹിത്യത്തിനു പുരസ്കര്‍ത്താവായിത്തീര്‍ന്നു. കൃഷ്ണഗാഥാകാരന്‍ അദ്ദേഹത്തിന്റെ സദസ്സിനെയാണു് അലങ്കരിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
== ശ്രീകണ്ഠവാരിയര്‍ ==&lt;br /&gt;
&lt;br /&gt;
രാഘവവാരിയരുടെ ഗുരുവായി ശ്രീകണ്ഠവാരിയര്‍ എന്നൊരു കവിപുങ്ഗവന്‍ ക്രി. പി. 6-ആം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ കോലത്തുനാട്ടില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗൃഹം കോഴിക്കോട്ടു സാമൂതിരിക്കോ വിലകത്തിനു സമീപമായിരുന്നു എന്നറിയുന്നു. അദ്ദേഹം സംസ്കൃതത്തില്‍ രഘൂദയമെന്നു് എട്ടാശ്വാസത്തില്‍ ഒരു യമകകാവ്യവും പ്രാകൃതത്തില്‍ ശൗരിചരിതമെന്നു നാലാശ്വാസത്തില്‍ ഭാഗവതം ദശമസ്കന്ധകഥയെ വിഷയീകരിച്ചു മറ്റൊരു യമകകാവ്യവും നിര്‍മ്മിച്ചു. രഘൂദയത്തിനു ശ്രീകണ്ഠീയമെന്നും പേരുണ്ടു്. രഘൂദയത്തിലെ അധോലിഖിതങ്ങളായ ശ്ലോകങ്ങളില്‍ നിന്നു ശ്രീകണ്ഠന്‍ ആയുര്‍വ്വേദവിശാരദനായ ഒരു ശങ്കരവാരിയരുടെ ഭാഗിനേയനും ശിഷ്യനുമായിരുന്നു എന്നു വെളിപ്പെടുന്നു. ഗൃഹനാമം എന്തെന്നറിയുന്നില്ല.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``സോജനിനാസന്നായാദ്യുതിമത്യബ്ധീശപത്തനാസന്നായാം ശിവദിശിനാസന്നായാന്യായാദപിയത്രബുധജനാസന്നായാം. പാരശവാന്വയമാനഃഖ്യാതോസോഷ്ടാങ്ഗഹൃദയവാന്വയമാനഃ ഗുണവിഭവാന്വയമാനസ്‌പൃശച്ഛ്റിയഃ ശങ്കരോപിവാന്വയമാനഃ ഭേഷജവസ്വസുരസ്യ ശ്രീകണ്ഠശ്ശിഷ്യ ഉദ്ഭവസ്സ്വസുരസ്യ രസപര്‍വസ്വസുരസ്യ സ്ഥിരമതിരലമസ്മിനതസവസ്വസുരസ്യ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
നാളോദയത്തിലെന്നപോലെ രഘൂദയത്തിലും നാലു പാദങ്ങളിലും യമകമുണ്ടു്. തനിക്കു് ആ വിഷയത്തില്‍ മാര്‍ഗ്ഗദര്‍ശിയായ നളോദയകാരനെ അദ്ദേഹം ‘നമോസ്തു രവിദേവായ’ എന്നു വന്ദിക്കുന്നതായി ഞാന്‍ അന്യത്ര നിര്‍ദ്ദേശിച്ചിട്ടുണ്ടല്ലൊ. രഘൂദയത്തിന്നു ശ്രീകണ്ഠന്റെ ശിഷ്യനായ രുദ്രമിശ്രന്‍ എന്നൊരു പണ്ഡിതന്‍ പദാര്‍ത്ഥദീപിക എന്ന വ്യാഖ്യാനം രചിച്ചിട്ടുള്ളതായി കാണുന്നു. കവിമുഖത്തില്‍നിന്നുതന്നെ അര്‍ത്ഥം ഗ്രഹിച്ചാണു് അദ്ദേഹം ആ വ്യാഖ്യാനം നിര്‍മ്മിച്ചതു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീകണ്ഠരചിതസ്യാഹം കാവ്യസ്യ യമകാത്മനഃ പദാര്‍ത്ഥമാത്രോപകാരി വ്യാഖ്യാനം കര്‍ത്തുമാരഭേ. ശ്രുതം കവിമുഖാദേവ യദര്‍ത്ഥം ബ്രൂ മഹേ വയം പ്രയാസോയമതോസ്മാകം കേവലം ശബ്ദഗുംഫനേ, മന്ദാനാം ദുര്‍ഗ്ഗമതയാ ചിത്രകാവ്യം ന ദുഷ്യതി യദുത്സവസ്തല്‍ സുധിയാം ഭാമഹസ്യ വചോ യഥാ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു് ആ വ്യാഖ്യാതാവു പ്രസ്താവിക്കുന്നു. രുദ്രമിശ്രനെപ്പറ്റി മറ്റൊരറിവും ലഭിക്കുന്നില്ല.&lt;br /&gt;
&lt;br /&gt;
ശൗരിചരിതം ഒരു പ്രാകൃതയമകകാവ്യമാണെന്നു പറഞ്ഞുവല്ലോ. അതിലേ ആദ്യത്തെ പദ്യം താഴെച്ചേര്‍ത്തു് അതിന്റെ ഛായയും കുറിക്കാം.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ണമഹ ഗആണയപാഅം ജത്തോ ബിമുഹാ ജണാ ഗആ ണ ണ പാഅം ജണ്ണഇരത്താലേഹാ സളാഹണിണ്ണോ അ ജപ്ഥ രപ്താലേഹാ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``നമത ഗജാനനപാദം യസ്മാദ്വിമുഖാ ജനാ ഗതാ ന ന പാതം യന്നതിരക്താ ലേഖാഃ ശ്ലാഘനീയാശ്ച യത്ര രക്താ ലേഖാഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഈ രണ്ടു പാദങ്ങളില്‍ മാത്രമേ ഈ കാവ്യത്തില്‍ യമകം ഘടിപ്പിച്ചിട്ടുള്ളു. ഇതിനും ഒരു വ്യാഖ്യാനമുണ്ടു്. അതു് ആരുടേതാണെന്നറിയുന്നില്ല.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീകണ്ഠരചിതം കാവ്യം തച്ഛൗരിചരിതാഹ്വയം വ്യാഖ്യാസ്യേഹം സയമകം പ്രൗഢപ്രാകൃതഭാഷയോഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന് ആ വ്യാഖ്യാതാവു പ്രതിജ്ഞ ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
== രാഘവവാരിയര്‍ ==&lt;br /&gt;
&lt;br /&gt;
യുധിഷ്ഠിരവിജയത്തിനു പദാര്‍ത്ഥചിന്തനം എന്ന വിസ്തൃതവും വിശ്വോത്തരവുമായ വ്യാഖ്യാനം രചിച്ച രാഘവവാരിയര്‍ ശ്രീകണ്ഠന്റെ ശിഷ്യനും ഒരു പ്രശസ്ത പണ്ഡിതനുമായിരുന്നു. ചിറയ്ക്കല്‍ താലൂക്കില്‍പ്പെട്ട പള്ളിക്കുന്നായിരുന്നു അദ്ദേഹത്തിന്റെ ജന്മഭൂമി. പദാര്‍ത്ഥചിന്തനത്തിന്റെ പ്രാരംഭത്തില്‍ രാഘവന്‍ തന്നെ ഈ വസ്തുത പ്രസ്താവിച്ചിട്ടുണ്ടു്:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``വിഹാരക്ഷിതിഭൃല്‍ക്ഷേത്രേ വസന്തീം വിശ്വരക്ഷിണീം പദ്മാക്ഷസോദരീമീഡേ ദാക്ഷ്യായാനുക്ഷണം ഗിരാം. *** ശ്രീവിഹാരധരാവാസാ വാസവാനുജസോദരീ സാദരാ ഭക്തവര്‍ഗ്ഗേഷു സാദരാന്മമ രക്ഷികാ. ശ്രീകണ്ഠാഖ്യാസമാഖ്യാതാഃ ശ്രീകണ്ഠാകുണ്ഠധീഗുണാഃ സുശ്രുതാ വിശ്രുതാ ലോകേ ഗുരവോ മമ രക്ഷകാഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഈ ശ്ലോകങ്ങളില്‍നിന്നു രാഘവന്റെ ഇഷ്ടദേവത പള്ളിക്കുന്നത്തു പാര്‍വ്വതീദേവിയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഗുരുവിന്റെ സംജ്ഞ ശ്രീകണ്ഠനെന്നായിരുന്നു എന്നും വിശദമാകുന്നു. കേരളവര്‍മ്മ കോലത്തിരിയുടെ ആജ്ഞാനുസാരമാണു് അദ്ദേഹം യുധിഷ്ഠിരവിജയം വ്യാഖ്യാനിച്ചതെന്നു മുമ്പു പറഞ്ഞു കഴിഞ്ഞു. ‘ശ്രീകണ്ഠദാസന്‍’ എന്ന മുദ്രയാണു് വ്യാഖ്യാതാവു് അനുസ്യൂതമായി സ്വീകരിച്ചുകാണുന്നതു്. ഗുരുവില്‍നിന്നുതന്നെയായിരിക്കണം അദ്ദേഹത്തിനു യമകകാവ്യങ്ങളോടു വിശേഷപ്രതിപത്തിയും അവയുടെ അര്‍ത്ഥപ്രതിപാദനത്തില്‍ വിചക്ഷണതയും സിദ്ധിച്ചതു്. ചന്ദ്രോത്സവമെന്ന സുപ്രസിദ്ധമായ മണിപ്രവാളകാവ്യത്തില്‍ ‘മധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃ’ എന്നും&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``സുമുഖി! സുരഭയന്തീ സ്വൈരമാശാകദംബം മധുരകവിതയാലേ രാഘവാന്തേ വസന്തഃ നിരുപമരുചിഭാജാം ദേവി! നിര്‍മ്മത്സരാണാം നിലയമിനിയ പള്ളിക്കുന്നു യേഷാം നിവാസം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നും ഉപന്യസിച്ചു കാണുന്നതില്‍ നിന്നു രാഘവന്‍ ഒരു സരസ കവികൂടിയായിരുന്നു എന്നും അദ്ദേഹത്തിനു വളരെ ശിഷ്യസമ്പത്തുണ്ടായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണു്. എന്നാല്‍ അദ്ദേഹത്തിന്റെ വകയായി പദാര്‍ത്ഥചിന്തനമല്ലാതെ മറ്റൊരു ഗ്രന്ഥത്തേയോ ശങ്കരകവിയല്ലാതെ മറ്റൊരു ശിഷ്യനേയോ പറ്റി നമുക്കു് ഇതുവരെയും അറിവു കിട്ടീട്ടില്ല. ശങ്കരന്‍ ശ്രീകൃഷ്ണവിജയത്തില്‍ അദ്ദേഹത്തെ ഇങ്ങനെ പ്രശംസിക്കുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``പാത്രം ശ്രിയസ്തസ്യ ചകാസ്തി രാജ്യേ ക്ഷേത്രം വിഹാരാചല നാമധേയം; ജഗത്സവിത്രീ ഖലു യല്‍ പവിത്രീകരോതി നീഹാര ഗിരീന്ദ്രപുത്രീ. വിഭാതി തസ്മിന്‍ ഗിരിജാകടാക്ഷപാത്രീഭവന്‍ കശ്ചന സൂരിവര്യഃ ശ്രീകോലഭൂപാലകഹര്‍ഷസിന്ധുരാകാശശീ രാഘവനാമധേയഃ സദാ മനീഷാമയതാമ്രപര്‍ണ്ണീസമ്പര്‍ക്കിണോ വാങ്മയ മൗക്തികാനി ഭാഗ്യൈകസിന്ധോസ്സമവാപ്യ യസ്യ സുധീജനഃ കര്‍ണ്ണമലങ്കരോതി. അന്തേവസന്‍ കശ്ചന തസ്യ ചാസീല്‍ കവിത്വമാര്‍ഗ്ഗേ കലിതപ്രചാരഃ ആചാര്യകാരുണ്യജലപ്രരൂഢപ്രജ്ഞാങ്കുരശ്ശങ്കരനാമധേയഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
== രാമവര്‍മ്മയുവരാജാവു് ==&lt;br /&gt;
&lt;br /&gt;
രാമവര്‍മ്മ യുവരാജാവു് ഭാരതസംങ്ഗ്രഹം എന്ന മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാപീഡം എന്ന നാടകത്തിന്റേയും നിര്‍മ്മാതാവാണു്. ഭാരത സങ്ഗ്രഹത്തെപ്പറ്റി മുന്‍പു സൂചിപ്പിക്കുകയുണ്ടായല്ലോ. അതില്‍ ആദ്യത്തെ 24 സര്‍ഗ്ഗങ്ങളും 25-ആം സര്‍ഗ്ഗത്തിലെ ഏതാനും ശ്ലോകങ്ങളും മാത്രമേ കിട്ടീട്ടുള്ളൂ. പക്ഷെ ഗ്രന്ഥം സമാപ്തമാകുന്നതിനുമുമ്പു കവി അന്തരിച്ചുപോയി എന്നും വരാവുന്നതാണു്. ധൃതരാഷ്ടരും ഗാന്ധാരിയും കുന്തിയും മരിച്ചു് അവരുടെ അപരക്രിയ പാണ്ഡവന്മാര്‍ അനുഷ്ഠിക്കുന്നതുവരെ—അതായതു് ആശ്രമവാസത്തോളം—ഉള്ള കഥ ലബ്ധമായ ഭാഗത്തില്‍ പ്രതിപാദിതമായി കാണുന്നു. കവി അഗസ്ത്യഭട്ടന്റെ ബാലഭാരതത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. ക്രി: പി: പതിന്നാലാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കാകതീയമഹാരാജാവായ പ്രതാപരുദ്രന്റെ ആസ്ഥാനപണ്ഡിതനായി ജീവിച്ചിരുന്ന ഒരു മഹാകവിയാണു് അഗസ്ത്യഭട്ടന്‍. പ്രതാപരുദ്രീയത്തിന്റെ നിര്‍മ്മാതാവു് അദ്ദേഹമാണെന്നും ഊഹിക്കാന്‍ ചില ന്യായങ്ങളുണ്ടു്. പതിനഞ്ചാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ബാലഭാരതത്തിനു കേരളത്തില്‍ സിദ്ധിച്ചുകഴിഞ്ഞിരുന്ന പ്രചാരം ഈ ഘട്ടത്തില്‍ പ്രത്യേകം സ്മര്‍ത്തവ്യമാകുന്നു. രാമവര്‍മ്മാവിന്റെ കവിതയ്ക്കു ലാളിത്യമുണ്ടെങ്കിലും ശബ്ദസുഖം പോരാത്ത പദ്യങ്ങള്‍ ധാരാളമുണ്ടു്. സൂക്ഷ്മമായ പര്യാലോചനയില്‍ അദ്ദേഹത്തെ ഒന്നാംകിടയിലുള്ള ഒരു കവിയായി ഗണിക്കുവാന്‍ തരമില്ലെങ്കിലും രണ്ടാംകിടക്കാരില്‍ അദ്ദേഹം ഉയര്‍ന്നുനില്‍ക്കുന്നതായി സ്ഥാപിക്കാം. മൂന്നു ശ്ലോകങ്ങള്‍ ഉദ്ധരിക്കാം. ശന്തനുവും ഗങ്ഗാദേവിയും തമ്മിലുള്ള സംഭാഷണമാണു വിഷയം.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശനൈശ്ശനൈരന്തികമീയൂഷീം താം ശുചിസ്മിതശ്ശന്തനുരാബഭാഷേ അന്യസ്യ ഭാര്യാ ന യദീന്ദുവക്‍ത്രേ മല്‍പ്രേയസീനാം പ്രവരാ ഭവേതി. ശുഭേശുഭേ വാ ഭുവനൈകവീര യാവദ്ഭവാന്‍ കര്‍മ്മണി മാം പ്രവൃത്താം നിരോത്സ്യതേ താവകധാമ്നി താവ- ദ്വസേയമിത്യേനമവോചദേഷാ. താം രാജഹംസപ്രതിമാനയാനാം തഥേതി രാജന്യവരോ ഗദിത്വാ രോമാഞ്ചരാജീപരിരാജിതാങ്ഗ- സ്തയാ സഹാഗാന്നിജരാജധാനീം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
വേദവ്യാസന്റെ പേരില്‍ കവിക്കു് അസാമാന്യമായ ഭക്തിയുണ്ടു്. അതില്‍ ആശ്ചര്യത്തിന്നു് അവകാശവുമില്ല. താഴെ കാണുന്ന ശ്ലോകം നോക്കുക:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``സദാഖിലാഭിസ്സഹിതഃ കലാഭിര്‍- ദ്വൈപായനേന്ദുഃ കൃതിരശ്മിജാലൈഃ ഹരന്‍ ജഗന്മോഹമഹാന്ധകാര- മാനന്ദമസ്പൃഷ്ടതമം ദിശേന്നഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
== ചന്ദ്രികാകലാപീഡം നാടകം ==&lt;br /&gt;
&lt;br /&gt;
രാമവര്‍മ്മതമ്പുരാന്‍ അഞ്ചങ്കത്തില്‍ രചിച്ചിട്ടുള്ള ഒരു നാടകമാണു് ചന്ദ്രികാകലാ പീഡം. പ്രസ്താവനയില്‍ നിന്നു താഴെ ഉദ്ധരിക്കുന്ന പങ്‌ക്തികളില്‍ നിന്നു് ഈ വസ്തുത വെളിപ്പെടുന്നു:&lt;br /&gt;
&lt;br /&gt;
``സൂത്ര:—ആര്യേ! സുന്ദരികേ! ആദിഷ്ടോസ്മി സമസ്ത സുരാസുരചക്രവര്‍ത്തി ചക്രവിശങ്കട മകുടതടഘടിതനാനാവിധാ നര്‍ഘരത്നനിര്യത്നനിര്യല്‍കരനികര കേസരിതചരണസരോരുഹ സ്യ, ചതുര്‍ദ്ദശഭുവനഭവനസ്തം ഭായമാനഭുജദണ്ഡമണ്ഡലസ്യ, ഗാന്ധര്‍വവേദമര്‍മ്മായമാണൈശ്ചാരീകരണാങ്ഗഹാരപാദകുട്ടനഭ്രമരഭ്ര മരിതാദിരസഭാവസ്ഥായിസഞ്ചാരികാദൃഷ്ടിവിശേഷൈശ്ച പതാകാദിഭിരസംയുതഹ സ്തൈരഞ്ജലിപ്രമുഖൈസ്സം യുതഹസ്തൈ ശ്ചതുരശ്രമുഖ്യൈര്‍നൃത്തഹസ്തൈ ശ്ചാങ്ഗപ്രത്യങ്ഗാപാങ്ഗ ക്രിയാങ്ഗരാഗാങ്ഗഭാഷാങ്ഗാഭിനയൈര്‍മാര്‍ഗ്ഗദേശിതാളൈ ശ്ച, ഗ്രാമജാതിദേശിനാനാവിധരാഗസംയോജിതഗീതഗീതി കാഭിശ്ച, ബഹുവിധപാടാക്ഷരലക്ഷിതപടുപടഹമൃദംഗപ്രമുഖ ചതുര്‍വിധവാദ്യൈശ്ച മണ്ഡിതേഷ്വാനന്ദാദിദ്രുതതാണ്ഡവേഷു പണ്ഡിതസ്യ, സകലവിദ്യാപാരീണാനാം വിബുധാധ്വധുരന്ധരാണാം ബന്ധുരശീലാനാം ജിതാരിഷ്ടകാനാം ബ്രഹ്മകല്പാനാം ഭൂമീസുരസമാജാനാം യോഗക്ഷേമമഹാവ്രതനിരതസ്യ, പ്രണതപുരുഷാര്‍ത്ഥവിതരണജാഗരൂകസ്യ, മകരകേതനകേളിശൈലായമാനശൈലരാജതനയാകുചവിലസിത കാശ്മീരമകരികാപത്രാങ്കര ലീലസ്യ, മാന്ധാതൃപ്രമുഖരാജര്‍ഷിതപഃപ്രകാണ്ഡവിവര്‍ത്തസ്യ, ചെല്ലൂരപുരവാസിനോ നിഗമവനനീലകണ്ഠസ്യ നീലകണ്ഠസ്യ ചൈത്രയാത്രോത്സവസമാഗതൈഃ......രാര്യമിശ്രൈഃ.&lt;br /&gt;
&lt;br /&gt;
``ആര്യേ! പുരാണകവിനിബദ്ധാനി ബഹുവിധാനി രൂപകാണി പ്രയോഗതോ ദര്‍ശിതാനി, ഇദാനീമഭിനവം രൂപകം നിവേദയാമി. (വിമൃശ്യ, സോല്ലാസം) ആഃ! ജ്ഞാതം സമസ്തസാമന്തചൂഡാമണി സമുദഞ്ചദരുണമണികിരണഗണനീരാജിതപാദപീഠാന്തഭൂതലസ്യ, ഷോഡശമഹാദാനക്ഷരിതവാരിധാരാകുലിതചതുരര്‍ണ്ണവസ്യ, ഷഡ്‌രസോപേതചതുര്‍വിധാന്നദാനപരിതോഷിതസകലലോകസ്യ, വീരലക്ഷ്മീവല്ലഭസ്യ, ഹരിശ്ചന്ദ്രരന്തിദേവപ്രമുഖരാജര്‍ഷിനിഷേവിതാധ്വപരിചംക്രമണ ധുരന്ധരസ്യ, മഹാരാജസ്യ, ശ്രീരവിവര്‍മ്മണഃ കനീയസോ, മൂര്‍ത്തസ്യേവ കോലഭൂഭാഗധേയസ്യ ശ്രീകേരളവര്‍മ്മണഃ സഹോദരീസഞ്ജാതേന, ജഗന്നിവാസപാദാംബുജമധുവ്രതേന, സരസ്വതീരമാകൃപാകടാക്ഷപാത്രീഭ്രതേന, രാമവര്‍മ്മാഭിധേയേന കവിരാജേന വിരചിതം ശൃങ്ഗാരരസഭൂയിഷ്ഠം ചന്ദ്രികാ കലാപീഡം നാമ നാടകം സപ്രയോഗമഭിനീയാര്യമിശ്രാനുപാസ്മഹേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
ഭാരതസംങ്ഗ്രഹത്തില്‍ കവി ഒരു രവിവര്‍മ്മ രാജാവിനേയും അദ്ദേഹത്തിന്റെ അനുജനും ശങ്കരാദികവികളുടെ പുരസ്കര്‍ത്താവുമായ കേരളവര്‍മ്മരാജാവിനേയും പറ്റി പറയുകയും അദ്ദേഹത്തിന്റെ ഭാഗിനേയനാണു് താനെന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ആ മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാ പീഡത്തിന്റേയും കര്‍ത്താവു് ഒരേ കവി തന്നെയാണെന്നുള്ളതു് നിസ്സംശയമാണു്. ‘ജഗന്നിവാസം ഹൃദയേ ദധാനം’ എന്നു മഹാകാവ്യത്തിലും അദ്ദേഹം തന്റെ ഭഗവല്‍ഭക്തിയെ പ്രദര്‍ശിപ്പിക്കുന്നു. ഈ നാടകത്തിന്റെ പ്രസ്താവനയില്‍ നിന്നു് അദ്ദേഹത്തിനു സങ്ഗീതശാസ്ത്രത്തിലും നൃത്തകലയിലും അഗാധമായ വൈദുഷ്യമുണ്ടായിരുന്നു എന്നു സ്പഷ്ടമാകുന്നു.&lt;br /&gt;
&lt;br /&gt;
ചന്ദ്രികാകലാപീഡം കവി പെരുഞ്ചെല്ലൂര്‍ ക്ഷേത്രത്തിലെ ചൈത്രോത്സവത്തില്‍ അഭിനയിക്കുന്നതിനായി രചിച്ച ഒരു നാടകമാണെന്നു പ്രസ്താവനയില്‍ നിന്നു നാം ധരിച്ചുവല്ലൊ. ചന്ദ്രികയെന്ന കലിങ്ഗരാജപുത്രിയെ കന്ദര്‍പ്പശേഖരന്‍ എന്ന കാശിരാജാവു വിവാഹം ചെയ്യുന്നതാണു് വിഷയം. ഇതിവൃത്തസംവിധാനത്തില്‍ കവി മാളവികാഗ്നിമിത്രത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. എങ്കിലും നാടകം ആകെക്കൂടി ഹൃദയങ്ഗമമാണെന്നുവേണം പറയുവാന്‍. പല ശ്ലോകങ്ങളും ആര്യാവൃത്തത്തില്‍ നിബന്ധിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``കുസുമോല്‍കരപരിപൂര്‍ണ്ണഃ കുരവകതരുരേഷ ഭാതി ഹര്‍ഷകരഃ, രോമാഞ്ചസഞ്ചിത ഇവ സ്തനയുഗസമ്മര്‍ദ്ദനാല്‍ സരോജാക്ഷ്യാഃ&amp;amp;quot; ``ദേവീ ഹര്‍ഷപരീതാ മാമേഷാ യാതി കാന്തയാ സാകം വീരശ്രീരിവ മൂര്‍ത്താ കലിങ്ഗരാജ്യാദുദാരകീര്‍ത്തിയുതാ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഇത്യാദി പദ്യങ്ങള്‍ നോക്കുക . മറ്റൊരു ശ്ലോകം കൂടി ഉദ്ധരിക്കാം.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീവീതോ ഹരിവദ്ഗുഹാഹിതരസശ്ശൂലീവ പത്രോത്സുകോ വാമാസ്യാംബുജവന്നളൈകശയനോ ഭീമാത്മജാചിത്തവല്‍ ദൂരാപാസ്തശിവോദരോ യജനവദ്ദക്ഷസ്യ, കാശീപതേ! ത്വത്സേനാവിജിതഃ കലിങ്ഗനൃപതിര്‍ന്നവ്യാം ദശാമാശ്രിതഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
താഴെക്കാണുന്നതു ഭരതവാക്യമാകുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ദേവി, പ്രസന്നഹൃദയാ സതതം മയി സ്യാഃ സ്വാചാരമഗ്നമനസസ്സകലാഃ പ്രജാഃ സ്യുഃ: ബ്രഹ്മാവലോകരസികാ മുനയോ ഭവന്തു; രാജ്യേ വസേല്‍ സ്ഥിരതരാനുപമാ ച ലക്ഷ്മീഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ശങ്കരകവി, ജീവിതചരിത്രം: അക്കാലത്തു് ഉത്തരകേരളത്തിലെ പ്രഥമഗണനീയനായ സംസ്കൃതകവി രാഘവ വാരിയരുടെ അന്തേവാസി എന്നു ഞാന്‍ മുമ്പു നിര്‍ദ്ദേശിച്ച ശങ്കരവാരിയരായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``കോലാനേലാവനസുരഭിലാന്‍ യാഹി, യത്ര പ്രഥന്തേ വേലാതീതപ്രഥിതയശസശ്ശങ്കരാദ്യാഃ കവീന്ദ്രാഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു് ഉദ്ദണ്ഡശാസ്ത്രി കോകിലസന്ദേശത്തില്‍ സമുചിതമായി പ്രശംസിച്ചിട്ടുള്ളതു് ആ കവിസാര്‍വഭൗമനെയാണു്. പള്ളിക്കുന്നു ക്ഷേത്രത്തിനു സമീപം വടക്കുകിഴക്കായി ശങ്കരന്‍കണ്ടി എന്നൊരു പറമ്പു് ഇപ്പോഴും ഉണ്ടു്. ആ പറമ്പില്‍ പണ്ടു പ്രസ്തുത ക്ഷേത്രത്തിലെ കഴകക്കാരായ വാരിയന്മാരുടെ ഒരു ഗൃഹമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഒരങ്ഗമാണു് ശങ്കരന്‍. പറമ്പിനു് ആ സംജ്ഞ സിദ്ധിച്ചതും അദ്ദേഹത്തിന്റെ സ്മാരകമായാണു്. കുടുംബം അന്യംനിന്നുപോയി. ശങ്കരകവി വളരെക്കാലം അവിടെ കഴകപ്രവൃത്തി ചെയ്തുകൊണ്ടും ദേവിയെ ഭജിച്ചുകൊണ്ടും അവിടെനിന്നു് ഒന്നരനാഴിക വടക്കുള്ള വളര്‍പട്ടണം കോട്ടയില്‍ കേരളവര്‍മ്മ തമ്പുരാന്റെ സദസ്സിനെ അലങ്കരിച്ചുകൊണ്ടും താമസിച്ചതിനുമേല്‍ തീര്‍ത്ഥസ്നാനത്തിനായി പരദേശങ്ങളില്‍ പര്യടനം ചെയ്യുകയും അവിടെവെച്ചു് അന്തരിക്കുകയും ചെയ്തു എന്നു പുരാവിത്തുകള്‍ പറയുന്നു. ശ്രീകൃഷ്ണവിജയത്തില്‍ ‘അന്തേവസന്‍ കശ്ചന’ എന്ന പദ്യത്തിനുമേല്‍ താഴെചേര്‍ക്കുന്ന പദ്യങ്ങള്‍ കാണുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``അര്‍ദ്ധം ശരീരസ്യ ച ശീതഭാനോഃ കളത്രയന്തീ ച വതംസയന്തീ കാചില്‍ കൃപാ കണ്വപുരൈകഭൂഷാ കാമപ്രസൂര്യല്‍കുലദൈവമാസ്തേ. നിത്യം വിഹാരാദ്രിജുഷോ ഭവാന്യാഃ സ്തോത്രാംബുഭിഃ സന്നതിദോഹളൈശ്ച അകാരി യസ്യാങ്കുരിതോ മഹീയാന്‍ നവത്വമാശ്രിത്യ കവിത്വശാഖീ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഈ പദ്യങ്ങളില്‍ നിന്നു (തൃക്കണ്ണപുരം) കണ്വപുരത്തിലേ ശിവന്‍ അദ്ദേഹത്തിന്റെ കുലദൈവമാണെന്നും എന്നാല്‍ അദ്ദേഹം സദാ ആരാധിച്ചുവന്നതു പള്ളിക്കുന്നത്തു ഭഗവതിയെയാണെന്നും സിദ്ധിക്കുന്നു. തനിക്കു കവിതാവിഷയത്തിലുണ്ടായ പ്രാഗല്ഭ്യത്തിന്നു കാരണം ആ ദേവീഭജനമാണെന്നും കവി പ്രസ്താവിക്കുന്നു. ശ്രീകൃഷ്ണവിജയം താന്‍ നിബന്ധിച്ചതു കേരളവര്‍മ്മതമ്പുരാന്റെ ആജ്ഞ നിമിത്തമാണെന്നു് അദ്ദേഹം തുടര്‍ന്നുപറയുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``കോലേശ്വരസ്തം മുദിതഃ കദാചിദാസ്ഥാനവര്‍ത്തീ നൃപചക്രവര്‍ത്തീ നിഷ്ണാതധീഃ കൃഷ്ണകഥാനുബന്ധം കാവ്യം കുരു ശ്രാവ്യമിതി ന്യഗാദീല്‍. കൃശാപി കോലേശവചസ്സമീരസംപ്രേരണാദ്ദേശിക ദൃഷ്ടിനാവാ ഭക്തിദ്വിതീയാഥ തദീയവാണീ പാരം ഗതാ കൃഷ്ണകഥാ പയോധേഃ. center|*** വാചാം ചമല്‍കാരകരീ ന മാധ്വീഝരീപരീപാക ധുരീണതാസ്മിന്‍; തഥാപി മൗകന്ദകഥാസുധാസു പിപാസവഃ കിന്ന ഭവന്തി സന്തഃ?&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഒടുവില്‍,&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീരാഘവാഖ്യദേശികകാരുണ്യകടാക്ഷവീക്ഷണവിലാസഃ മമ കൃഷ്ണചരിതജലധൗ മരകതമണിസേതുചാതുരീമകരോല്‍.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
&lt;br /&gt;
എന്നൊരു മുക്തകവും കാണ്‍മാനുണ്ടു്. ഇവയില്‍നിന്നു കവിയുടെ പ്രകൃഷ്ടമായ വിനയവും ശ്രീകൃഷ്ണവിഷയകമായ രതിഭാവവും ഗുരുഭക്തിയും പ്രത്യക്ഷീഭവിക്കുന്നു.&lt;br /&gt;
&lt;br /&gt;
സമകാലികന്മാരായ കവികളില്‍ ഉദ്ദണ്ഡന്‍ മാത്രമല്ല ശങ്കരനെ പുകഴ്ത്തിയിരിക്കുന്നതു്. ചന്ദ്രോത്സവത്തില്‍ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങള്‍ കാണാം:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ഉചിതരസവിചാരേ ചാരുവാഗ്ദേവതാശ്രീ- കരകിസലയസമ്മൃഷ്ടശ്രമസ്വേദജാലം അഹമഹമികയാ വന്നര്‍ത്ഥശബ്ദപ്രവാഹം ഭവതു വദനബിംബം ശാങ്കരം പ്രീതയേ മേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``ശ്രീശങ്കരേണ വിദുഷാ കവിസാര്‍വഭൗമേ- ണാനന്ദമന്ദഗതിനാ പുരതോ ഗതേന ശ്രീമന്മുകുന്ദമുരളീ മധുരസ്വരേണ പദ്യൈരവദ്യരവിതൈരനുവര്‍ണ്ണ്യമാനാ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ചുവടേ ചേര്‍ക്കുന്ന അവിജ്ഞാതകര്‍ത്തൃകമായ ശ്ലോകവും അദ്ദേഹത്തെപ്പറ്റിയുള്ളതാണു്:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;ന വിനാ ശങ്കരകവിനാ മമ ധിഷണാ സൗഖ്യഭൂഷണാ ഭവതി; വിധുനാ പ്രസാദനിധിനാ കുമുദ്വതീ കിന്നു മുദ്വതീ ഭവതി?&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
== ശ്രീകൃഷ്ണവിജയം ==&lt;br /&gt;
&lt;br /&gt;
ശങ്കരകവിയുടെ കൃതിയായി പന്ത്രണ്ടു സര്‍ഗ്ഗത്തില്‍ നിബദ്ധമായ ശ്രീകൃഷ്ണവിജയം മഹാകാവ്യമല്ലാതെ മറ്റൊരു സംസ്കൃതഗ്രന്ഥവും നമുക്കു ലഭിച്ചിട്ടില്ല. അദ്ദേഹത്തിനു ജീവിതകാലത്തില്‍ത്തന്നെ സിദ്ധിച്ച അന്യദുര്‍ല്ലഭമായ പ്രശസ്തിക്ക് അവലംബം ആ കാവ്യം തന്നെയാണു്. ശ്രീകൃഷ്ണവിജയത്തേക്കാള്‍ ശബ്ദസുന്ദരവും ശ്രവണമധുരവുമായ ഒരു കാവ്യം സംസ്കൃതസാഹിത്യത്തിലുണ്ടെന്നു തോന്നുന്നില്ല. മൂകപഞ്ചശതിയും മറ്റും ദേവതാസ്തോത്രങ്ങള്‍ മാത്രമാണല്ലോ. അത്തരത്തിലുള്ള ലളിതകോമളകാന്തപദാവലി വില്വമങ്ഗലത്തിനു മാത്രമേ സ്വാധീനമായിരുന്നിട്ടുള്ളു; പക്ഷേ അദ്ദേഹത്തിന്റെ കര്‍ണ്ണാമൃതവും മറ്റും ഒരു ഇതിവൃത്തത്തെ ആസ്പദീകരിച്ചു വിരചിതങ്ങളായ കൃതികളല്ലാത്തതിനാല്‍ ശങ്കരന്റെ കവനകലയില്‍ സഹൃദയന്മാര്‍ക്ക് ആദരാതിശയം തോന്നുന്നതു് അസ്വാഭാവികമല്ല. ശ്രീകൃഷ്ണവിജയത്തിലെ പ്രതിപാദ്യം ഭാഗവതത്തിലെ ദശമസ്കന്ധകഥയാണ്; കവിക്ക് ഉപജീവ്യന്‍ ശ്രീകൃഷ്ണവിലാസകാരനായ സുകുമാരനുമാണു്. വിലാസകാരനെപ്പോലെ വിജയകാരനും തന്റെ കാവ്യം മഹാമേരുവിന്റെ വര്‍ണ്ണനംകൊണ്ടു് ആരംഭിക്കുന്നു. വിജയം സന്താനഗോപാലകഥയോടുകൂടിയാണു് പര്യവസാനിക്കുന്നതു്. രസഭാവസമ്പത്തിലും വ്യങ്ഗ്യവൈഭവത്തിലും വിജയം വിലാസത്തെ സമീപിക്കുന്നു എന്നു പറവാനു നിവൃത്തിയില്ലെങ്കിലും ശബ്ദധോരണി പരിശോധിക്കുമ്പോള്‍ അങ്ങിങ്ങു് അതിന്റെ ഉപരിതലത്തില്‍ സ്ഥിതിചെയ്യുന്നു എന്നുപോലും സ്ഥാപിക്കുവാന്‍ കഴിയുന്നതാണു്. ചില ശ്ലോകങ്ങള്‍ ഉദ്ധരിച്ചു് ആ വിഷയത്തില്‍ ശങ്കരനുള്ള കൃതഹസ്തത പ്രത്യക്ഷമാക്കിക്കൊള്ളട്ടെ.&lt;br /&gt;
&lt;br /&gt;
പൂതനയുടെ പതനം:-&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``പ്രചലല്‍കുചഗണ്ഡശൈലലോലാ ചലിതോര്‍വീരുഹചണ്ഡബാഹുദണ്ഡാ ന്യപതദ്ഭുവി സാ യുഗാന്തമൂര്‍ച്ഛല്‍- പവനോന്മൂലിതപര്‍വ്വതോപമാനാ.&amp;amp;quot; (1)&lt;br /&gt;
&lt;br /&gt;
കാളിയമര്‍ദ്ദനം:- ``പീതാംബരാഞ്ചിതകടീരതടീമനോജ്ഞ- സ്തിഷ്ഠന്‍ ഭുജങ്ഗപതിമൂര്‍ദ്ധനി പങ്കജാക്ഷഃ സമ്പ്രാപ നീലഗിരിതുങ്ഗശിലാനിഷണ്ണ– ബാലാതപച്ഛുരിതബാലതമാലലീലാം.&amp;amp;quot; (2)&lt;br /&gt;
&lt;br /&gt;
ശരദ്വര്‍ണ്ണനം:- ``ദിശി ദിശി കളഹംസീ നാദസങ്ഗീതഭങ്ഗീ- ശിഥിലിതമദിരാക്ഷീ മൗനമുദ്രാ വിചേരുഃ നവനളിനവനാളീ ധൂത നാളീക കേളീ- പരിമിളിതമധൂളീ ബിന്ദവോ മന്ദവാതാഃ.&amp;amp;quot; (3)&lt;br /&gt;
&lt;br /&gt;
രാസക്രീഡ:- ``നീലം നിസര്‍ഗ്ഗതരളം നിതരാം വിശാലം സ്വച്ഛാന്തരം സുകൃതിഭിസ്സുലഭാവലോകം പര്യാകുലം പയ ഇവാശു കളിന്ദജായാഃ കാലുഷ്യമാപ നയനം കമലേക്ഷണാനാം.&amp;amp;quot; (4) &amp;amp;quot;വിസ്രംസമാനചികുരാ വിഗളദ്ദുകൂലാ വല്‌ഗദ്ഘനസ്തനഭരാ വലമാനപാര്‍ശ്വാഃ പ്രാപുസ്സരോജനയനാഃ പ്രണയപ്രണുന്നാഃ പുണ്യാതിരേകസുഭഗം പുരുഷം പുരാണം.&amp;amp;quot; (5) ``താനപ്രദാനലയതാളവിമിശ്രമഞ്ജൂ- ഗാനപ്രയോഗതരളീകൃതവിശ്വലോകാഃ പീനസ്തനദ്വയനതാ നനൃതുര്‍മ്മൃഗാക്ഷ്യോ മീനധ്വജപ്രഹരണക്ഷണഭിന്നധൈര്യാഃ.&amp;amp;quot; (6)&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഹൃദ്യമായ അര്‍ത്ഥചമല്‍കാരവും അലങ്കാരഭങ്ഗിയുമുള്ള ശ്ലോകങ്ങളും ധാരാളമുണ്ടു്. മന്ദവായുവിനെ വര്‍ണ്ണിക്കുന്ന അധോലിഖിതമായ ശ്ലോകം നോക്കുക:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ഉപവനഭവനാന്തേ രിങ്ഖണം വ്യാദധാനാഃ പരിപതിതപരാഗൈര്‍ദ്ധൂ സരാഃ കേസരാണാം&lt;br /&gt;
ക്വണിതമധുകരാളീ കിങ്കിണീകാ വിചേരുര്‍- വിഗളിതമധുലാലാപാഥസോ വാതപോതാഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
അചുംബിതമായ ഒരു ഉല്ലേഖമാണു് ഇവിടെ നമ്മെ ആവര്‍ജ്ജിക്കുന്നതു്. താന്‍ ഒരു നല്ല വൈയാകരണനാണെന്നും കവി അവിടവിടെ നമ്മെ ധരിപ്പിക്കുന്നു. ആകെക്കൂടി ശങ്കരവാരിയരെ കേരളത്തിലെ ഒന്നാംകിടയില്‍ നില്ക്കുന്ന സംസ്കൃതകവികളുടെ കൂട്ടത്തില്‍ ഭാവുകന്മാര്‍ ഐകമത്യേന പരിഗണിക്കുകതന്നെ ചെയ്യും. ‘മുകുന്ദമുരളീമധുരസ്വരന്‍’ എന്നു ചന്ദ്രോത്സവകാരന്‍ അദ്ദേഹത്തിനു നല്കീട്ടുള്ള വിശേഷണം ഏറ്റവും ഉചിതമായിരിക്കുന്നു. ഒരു സംസ്കൃതമുക്തകം അദ്ദേഹത്തിന്റേതാണെന്നു കേട്ടിട്ടുള്ളതുകൂടി ഇവിടെ ഉദ്ധരിക്കാം:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ആന്ധ്യം മേ വര്‍ദ്ധയ ത്വല്‍പദയുഗവിമുഖേ- ഷ്വംബ, ലോകേഷു; ജിഹ്വാ- കുണ്ഠത്വം ദേഹി ഭൂയസ്സ്വപരനുതിപരീ- വാദയോശ്ശൈലകന്യേ! ഖഞ്ജത്വം പോഷയേഥാഃ ഖലഗൃഹഗമനേ ദേവി! ബാധിര്യമുദ്രാം ത്വന്നാമാന്യപ്രലാപേ വിതര കരുണയാ ശ്രീവിഹാരാദ്രിനാഥേ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
പള്ളിക്കുന്നുഭഗവതിയെപ്പറ്റി ശബ്ദാലങ്കാരസുഭഗമായ ഒര സംസ്കൃതഗദ്യമുണ്ടു്. അതും പക്ഷേ വാരിയരുടെ കൃതിയായിരിക്കാം. അതില്‍ ചില പംക്തികളാണു് അടിയില്‍ കാണുന്നതു്.&lt;br /&gt;
&lt;br /&gt;
``ജയ ജയ സകലജനനി സകലലോകപാലിനി, കരകലിതശൂലകപാലിനി, ഗിരിശഹൃദയരഞ്ജിനി, ദുരിതനിവഹഭഞ്ജിനി, നിഖിലദിതിസുതഖണ്ഡിനി, നിഗമവിപിനശിഖണ്ഡിനി, വിന്ധ്യശൈലലീലാകാരിണി, ബന്ധുരേന്ദ്രനീലാകാരിണി, കമലമൃദുലവിഗ്രഹേ, കഠിനഹൃദയദുര്‍ഗ്രഹേ, നിരവഗ്രഹേ, നിര്‍വിക്രിയേ, നിഷ്‌ക്രിയേ, നിരുദ്ഭവേ, നിരപമേ, നിരുപരമേ, പരമേശ്വരി................പദസരസിജ നഖരുചിപരമ്പരാനീരാജിതസ്വര്‍വാപികേ, വിബുധവ്യസന നിര്‍വാപികേ, നിഖിലവിശ്വവ്യാപികേ, നിസ്സീമമോഹതി മിരദീപികേ, വിവിധവിലാസവിവശിതഗിരിശചേതനേ, നിരസ്തസ്വഭക്തയാതനേ, മൃഗരാജകേതനേ, വിഹാരഗിരിനി കേതനേ, ഭഗവതി! നമസ്തേ നമസ്തേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
== കൃഷ്ണാഭ്യുദയം ==&lt;br /&gt;
&lt;br /&gt;
ശങ്കരകവിയുടെ ശിഷ്യമാരില്‍ ഒരാളുടെ കൃതിയാണു് കൃഷ്ണാഭ്യുദയം. ശ്രീകൃഷ്ണവിജയത്തെ കവി പലപ്രകാരത്തിലും ഉപജീവിച്ചിട്ടുണ്ടെന്നുമാത്രമല്ല തന്റെ കൃതി ആ മഹാകാവ്യത്തിന്റെ സംക്ഷേപമായിരിക്കണമെന്നു സങ്കല്പിച്ചിരിക്കുന്നതുപോലെയും തോന്നുന്നു. ഗ്രന്ഥം സമഗ്രമായി ഞാന്‍ കണ്ടിട്ടില്ല. അഞ്ചാംസര്‍ഗ്ഗത്തിന്റെ മധ്യഭാഗംവരെ വായിച്ചിട്ടുണ്ടു്. അവിടംകൊണ്ടു വിപ്രപത്ന്യനുഗ്രഹലീലാവര്‍ണ്ണനം അവസാനിച്ചിട്ടില്ല. കവിതയ്ക്കു ശ്രീകൃഷ്ണവിജയത്തോളംതന്നെ ഹൃദ്യതയില്ലെങ്കിലും പ്രശംസനീയമായ ശബ്ദസൗകുമാര്യവും ശയ്യാസുഖവുമുണ്ടു്. താഴെച്ചേര്‍ക്കുന്ന ശ്ലോകങ്ങള്‍ അഭ്യൂദയത്തിലുള്ളവയാണു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``മദദ്രവക്ഷാളിതഗണ്ഡദേശാ രദദ്യുതിദ്യോതിതമൗലിചന്ദ്രാഃ ഉദിത്വരാ രുദ്രമുദാം വിവര്‍ത്താഃ പ്രദദ്യുരുദ്വേലതയാ മുദം നഃ. ഗിരാം മഹത്വാനി പുരാതനീനാം ജയന്തി പുണ്യാനി ഗീരീന്ദ്രജായാഃ ധയന്തി കാകോളമയന്തി ശോണാചലം ശരാസീകൃത സാനുമന്തി കുമുദ്വതീപുണ്യവിപാകലേഖാസമുല്ലസല്‍കൈശിക മായതാക്ഷം നമസ്കരോമ്യഞ്ചിതമങ്ഗജാങ്ഗപ്രമര്‍ദ്ദനാനന്ദനമേകമോജഃ കളിന്ദജാകൂലചരായ ഗോപീകദംബവക്ഷോരുഹപുണ്യഭൂമ്നേ വൃന്ദാവനാംഗീകൃതഗോപധേനുവൃന്ദാവനായാസ്തു നമോ മഹിമ്നേ. അശേഷമജ്ഞാനതമഃകദംബം ഗ്രസന്‍ കൃപാലോകമയൂഖ ജാലൈഃ മനോമയം മേ വിദധാതു ഫുല്ലം കുശേശയം ദേശിക വാസരേന്ദ്രഃ കോലേശ്വരാജ്ഞാമവലംബ്യ യേന കാവ്യം കൃതം കൃഷ്ണജയാഭിധാനം തദീയസാരസ്വതമാര്‍ഗ്ഗഗാമീ ചരാമ്യഹം പങ്ഗുരിവ പ്രയാസാല്‍. സ്വയം വിനിര്യന്നവപദ്യബന്ധശ്രമാംബു യസ്യാനന പദ്മലഗ്നം മമാര്‍ജ്ജ വാണീ കരപല്ലവേന സ ശങ്കരാഖ്യോ മമ ശംകരോതു. നിസര്‍ഗ്ഗദുര്‍ബോധകവിത്വമാര്‍ഗ്ഗേ ചരന്‍ ന ദൂയേ ധൃതഭക്തിദണ്ഡഃ ഗുരൂപദേശോജ്ജ്വലദീപശാലീസരസ്വതീദത്തകരാവലംബഃ&lt;br /&gt;
മദീയവാണീ ചപലാ വിമുക്തപ്രസാദലേശാപി രസോജ്ഝിതാപി ദാമോദരോദാരകഥാമധൂളീരസാദൃതാ ഗൃഹ്യത ഏവ സദ്ഭിഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ശോണാചലക്ഷേത്രം വടക്കേ മലയാളത്തില്‍ എവിടെയുള്ളതാണെന്നു് അറിയുന്നില്ല. വാല്മീകി, വ്യാസന്‍, കാളിദാസന്‍, ഭട്ടബാണന്‍, ഭാരവി എന്നീ കവികുലകുടസ്ഥന്മാരെക്കൂടി ശങ്കരവാരിയര്‍ക്കു മുന്‍പായി കവി സ്മരിക്കുന്നു. വ്യാസനേയും ബാണനേയും വന്ദിക്കുന്ന പദ്യങ്ങളാണു് ചുവടേ ചേര്‍ക്കുന്നതു്:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;പരാശരാദ്യം സമലബ്ധപുത്രം ശരീരജാജ്ഞാപരതന്ത്ര ചിത്താല്‍ തരീഗതാ സത്യവതീ; സ നിത്യം കരോതു മേ സല്‍ കവിതാവിലാസം.&amp;amp;quot; ``സത്യം സരസ്വത്യവതാരിതേയും വാണേന വാണീതി ബഭാജ സംജ്ഞാം; ഭഗീരഥേനൈവ സുരസ്രവന്തീ ഭാഗീരഥീതി പ്രഥിമാനമാപ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
== പൂര്‍ണ്ണസരസ്വതി, ഇല്ലം ==&lt;br /&gt;
&lt;br /&gt;
കേരളത്തിന്റെ ജനയിതാവെന്നു് ഐതിഹ്യം നിര്‍ദ്ദേശിക്കുന്ന ശ്രീ പരശുരാമന്‍ തന്നെ സാങ്ഗോപാങ്ഗമായും സരഹസ്യമായും മന്ത്രശാസ്ത്രോപദേശം ചെയ്തു് അനുഗ്രഹിച്ച ഒരു മഹനീയമായ ബ്രാഹ്മണകുടുംബമാണു് കാട്ടുമാടസ്സു് (കാട്ടുമാടത്തു്) മന. ആ കുടുംബം ആദികാലത്തു കോലത്തുനാട്ടിലാണു് സ്ഥിതിചെയ്തിരുന്നതു്. ഇപ്പോള്‍ ഇതിന്റെ സ്ഥാനം തെക്കെമലയാളത്തില്‍ പൊന്നാനിത്താലൂക്കില്‍ വലിയകുന്നം ദേശത്തു പള്ളിപ്പുറത്തു തപാലാപ്പീസ്സിനു സമീപമാകുന്നു. തന്ത്രത്തിനും മന്ത്രവാദത്തിനും പ്രസ്തുത കുടുംബം പണ്ടെന്നപോലെ ഇന്നും കേള്‍വിപ്പെട്ടിരിക്കുന്നു. ആ മനയെ തന്റെ അവതാരത്താല്‍ ധന്യമാക്കിയ ഒരു മഹാത്മാവാണു് കേരളത്തിലെ സംസ്കൃതഗ്രന്ഥവ്യാഖ്യാതാക്കന്മാരില്‍ പ്രഥമഗണനീയനായ പൂര്‍ണ്ണസരസ്വതി. പൂര്‍ണ്ണസരസ്വതി എന്നതു് ഒരു ബിരുദമാണു്. പിതൃദത്തമായ നാമധേയം എന്തെന്നു് അറിയുന്നില്ല.&lt;br /&gt;
&lt;br /&gt;
പൂര്‍ണ്ണസരസ്വതിയുടെ കാലമേതെന്നും സാമാന്യമായി തീര്‍ച്ചപ്പെടുത്തുവാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ടു്. അദ്ദേഹത്തിന്റെ ഭക്തിമന്ദാകിനി എന്ന വിഷ്ണുപാദാദികേശസ്തോത്രവ്യാഖ്യയില്‍ ശാരദാതനയന്റെ ഭാവപ്രകാശനത്തില്‍നിന്നു ചില പങ്‌ക്തികള്‍ ഉദ്ധരിച്ചിട്ടുണ്ടു്. ശാരദാതനയന്റെ കാലം 1175-നും 1250-നും ഇടയ്ക്കാണു്. രസമഞ്ജരി എന്ന മാലതീമാധവവ്യാഖ്യയില്‍ ആനന്ദബോധന്റെ ന്യായദീപാവലിയും ചില്‍സുഖന്റെ തത്ത്വദീപികയും ഉദ്ധൃതമായിരിയ്ക്കുന്നു. ചില്‍സുഖന്റെ ജീവിതം പതിന്നാലാം ശതകത്തിന്റെ പ്രാരംഭത്തിലായിരുന്നു. സുമനോരമണിയുടെ പ്രണേതാവായ പ്രഥമപരമേശ്വരന്‍ പൂര്‍ണ്ണ സരസ്വതിയുടെ വിദ്യുല്ലതയെ വിമര്‍ശിക്കുന്നുണ്ടെന്നു നാം കണ്ടുവല്ലോ. പതിന്നാലാം ശതകത്തിന്റെ അന്ത്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. അതുകൊണ്ടു് പതിന്നാലാംശതകത്തിന്റെ മധ്യത്തിലായിരിക്കണം പൂര്‍ണ്ണ സരസ്വതി ജീവിച്ചിരുന്നതു് എന്നു വന്നുകൂടുന്നു. വിദ്യുല്ലതയില്‍ അദ്ദേഹം മല്ലിനാഥന്റെ മേഘസന്ദേശവ്യാഖ്യയിലെ ചില അഭിപ്രായങ്ങളെ ഖണ്ഡിക്കുവാന്‍ ഉദ്യമിച്ചിട്ടുണ്ടെന്നു ചിലര്‍ പറയുന്നു. അതിനു തെളിവില്ലാതെയാണിരിക്കുന്നതു്. ‘കാന്താവിരഹഗുരുണാ’ എന്ന പദം വ്യാഖ്യാനിക്കുമ്പോള്‍ ``കാന്താവിരഹേണ ഗുരുണാ, ദുര്‍ഭരേണേതി കേചില്‍&amp;amp;quot; എന്നു പൂര്‍ണ്ണസരസ്വതി ഉപന്യസിക്കുന്നതു മല്ലിനാഥന്റെ പങ്‌ക്തിയെ ഉദ്ധരിച്ചുകൊണ്ടായിരിക്കുവാന്‍ ഇടയില്ല. എന്തെന്നാല്‍ അദ്ദേഹം 1420-ല്‍ അന്തരിച്ച കാടയവേമന്റെ സാഹിത്യചിന്താമണിയില്‍ നിന്നു് ഒരു പപങ്‌ക്തി ഉദ്ധരിക്കുന്നുണ്ടു്. വേറെ ഒരവസരത്തിലും അദ്ദേഹം മല്ലിനാഥനെ സ്മരിക്കുന്നു എന്നു സംശയിക്കുന്നതിനു പോലും പഴുതു കാണുന്നുമില്ല.&lt;br /&gt;
&lt;br /&gt;
== ഗുരു ==&lt;br /&gt;
&lt;br /&gt;
പൂര്‍ണ്ണജ്യോതിസ്സെന്ന ഒരു സന്യാസിയായിരുന്നു പൂര്‍ണ്ണസരസ്വതിയുടെ ഗുരു. കമലനീരാജഹംസത്തില്‍ ``ഭഗവതോ വൃഷപുരവിഭോര്‍ഭവാനീപതേര്‍ഭുവനമഹീയസാ...... വിശദശ്രുതവിനയമാധുര്യധുര്യേണ പരമേശ്വരഭക്തിസാരസീ വിഹാരകാസാരേണ, പദവാക്യപ്രമാണനേത്രത്രയനിരീക്ഷണാ പരപരമേശ്വര പൂര്‍ണ്ണജ്യോതിര്‍മ്മുനിവര നിഹിതനിസ്സൃതകരുണാമൃതപൂര്‍ണ്ണചന്ദ്രേണ. പൂര്‍ണ്ണസരസ്വതീനാമധേയേന, കവിനാ, നിബദ്ധമിദ്ധരസമദ്ഭുതാര്‍ഥം കമലിനീരാജഹംസം നാമനാടകം&amp;amp;quot; എന്നു പ്രസ്താവനയുണ്ടു്. പൂര്‍ണ്ണജ്യോതിസ്സു സാക്ഷാല്‍ തൃപ്പൂണിത്തുറയപ്പന്‍ തന്നെയാണെന്നു ചിലര്‍ ഉദ്ദേശിക്കുന്നതു നിരാസ്പദമാണെന്നു് ഇതില്‍ നിന്നു തെളിയുന്നു. പൂര്‍ണ്ണജ്യോതിസ്സു തൃശ്ശൂരിലെ ഏതോ ഒരു മഠത്തിന്റെ അധിപതിയായ സ്വാമിയാരായിരുന്നു. അദ്ദേഹത്തെ പൂര്‍ണ്ണസരസ്വതി ഓരോ ഗ്രന്ഥത്തിലും വന്ദിക്കുന്നുണ്ടു്. താഴെക്കാണുന്ന ശ്ലോകം മാലതീമാധവവ്യാഖ്യയായ രസമഞ്ജരിയിലുള്ളതാണു്. അതു ശ്രീകൃഷ്ണനേയും കവിയുടെ ഗുരുനാഥനേയും യൗഗപദ്യേന പരാമര്‍ശിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``യദ്ഗീതാര്‍ഥശ്രവണരസതോ ധ്വസ്തമോഹാന്ധകാരഃ കൃഷ്ണാനന്ദീ ത്രിജഗതി നരോ ജിഷ്ണുഭൂയം ജിഹീതേ&lt;br /&gt;
സ്വസ്മിന്നേവ പ്രകടിതമഹാവിശ്വരൂപം തദേകം പൂര്‍ണ്ണജ്യോതിഃ സ്ഫുരതു ഹൃദി മേ പുണ്ഡരീകായതാക്ഷഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
‘പൂര്‍ണ്ണജ്യോതിഃ പദയുഗജുഷഃ പൂര്‍ണ്ണസാരസ്വതസ്യ’ എന്നു ഹംസസന്ദേശത്തിലും, ‘പൂര്‍ണ്ണജ്യോതിശ്ചരണകരുണാ ജാഹ്നവീപൂതചേതാഃ’ എന്നും ‘പൂര്‍ണ്ണസരസ്വത്യാഖ്യഃ പൂര്‍ണ്ണ ജ്യോതിഃ പദാബ്ജ്പരമാണുഃ’ എന്നും വിദ്യുല്ലതയിലും, ‘പ്രണമ്യ സച്ചിദാനന്ദം പൂര്‍ണ്ണജ്യോതിര്‍ന്നിരഞ്ജനം, അനര്‍ഘരാഘവം നാമ നാടകം വ്യാകരോമ്യഹം’ എന്നു് അനര്‍ഘരാഘവടീകയിലും, ‘’പൂര്‍ണ്ണജ്യോതിഃപ്രസാദേന ചക്രേ പൂര്‍ണ്ണസരസ്വതീ’ എന്നു വീണ്ടും രസമഞ്ജരിയിലും കാണുന്ന പ്രസ്താവനകള്‍ കൂടി നോക്കുക.&lt;br /&gt;
&lt;br /&gt;
കൃതികള്‍: കവി, പണ്ഡിതന്‍, സഹൃദയന്‍, വിമര്‍ശകന്‍, വ്യാഖ്യാതാവു് എന്നിങ്ങനെ പലനിലകളില്‍ പൂര്‍ണ്ണസരസ്വതി കേരളീയര്‍ക്കു് ആരാധ്യനാണു്. (1) മേഘസന്ദേശത്തിനു വിദ്യുല്ലത, (2) ശങ്കരഭഗവല്‍പാദരുടെ വിഷ്ണുപാദാദികേശസ്തവത്തിനു ഭക്തിമന്ദാകിനി, (3) മാലതീമാധവത്തിനു രസമഞ്ജരി എന്നീ സുവിസ്തൃതങ്ങളായ വ്യാഖ്യാനങ്ങളും (4) ശാകുന്തളം (5) ഉത്തരരാമചരിതം (6) അനര്‍ഘരാഘവം എന്നീ നാടകങ്ങള്‍ക്കു ടീകകളും (7) മാലതീമാധവത്തിലെ ഇതിവൃത്തത്തെ അധികരിച്ചു് ഋജുലഘ്വീ എന്ന കാവ്യവും (8) കമലിനീരാജഹംസം എന്ന നാടകവും (9) രന്തിദേവന്റെ ചരിത്രത്തെ പ്രതിപാദിക്കുന്ന ചര്‍മ്മണ്വതീചരിതം എന്ന ലഘുകാവ്യവും (10) ഹംസസന്ദേശം എന്ന സന്ദേശകാവ്യവും അദ്ദേഹത്തിന്റെ കൃതികളായി നമുക്കു ലഭിച്ചിട്ടുണ്ടു്. അവ കൂടാതെ (11) നിപാതവൃത്തി എന്ന വ്യാകരണഗ്രന്ഥവും (12) അഭിനവഗുപ്തന്റെ നാട്യവേദവിവൃതിക്കു് ഒരു സങ്ഗ്രഹവും അദ്ദേഹം രചിച്ചിട്ടുള്ളതായി പഴമക്കാര്‍ പറയുന്നു. ആ വാങ്മയങ്ങള്‍ കണ്ടുകിട്ടീട്ടില്ല. വിദ്യുല്ലതയുടെ മധ്യത്തില്‍ ‘രന്തിദേവസ്യ കീര്‍ത്തിം’ എന്നവസാനിക്കുന്ന മേഘസന്ദേശശ്ലോകം വ്യാഖ്യാനിക്കുമ്പോള്‍ അവസരോചിതമായി ഉപനിബന്ധിച്ചിട്ടുള്ളതാണു് ചര്‍മ്മണ്വതീചരിതം.&lt;br /&gt;
&lt;br /&gt;
വിദ്യുല്ലത: വിദ്യുല്ലത പ്രകാശനം ചെയ്ത അവസരത്തില്‍ അതിനു ഭൂമികയെഴുതിയ മഹാമഹോപാധ്യായന്‍ ആര്‍. വി. കൃഷ്ണമാചാര്യര്‍ പ്രസ്താവിക്കുന്നതു് ‘മാഘേ മേഘേ ഗതം വയഃ’ എന്നു സാഭിമാനം ആത്മപ്രശംസ ചെയ്ത മല്ലിനാഥന്റെ വ്യാഖ്യയ്ക്കുപോലും അതിനെ സമീപിയ്ക്കുവാന്‍ യോഗ്യതയില്ലെന്നും, അതില്‍ പദാര്‍ത്ഥവും വാക്യാര്‍ത്ഥവും വിവരിച്ചിട്ടുള്ളതിനു പുറമേ, ശങ്കാസമാധാനങ്ങള്‍ സയുക്തി പ്രമാണം പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്നും, രസഗമനിക രമ്യതരമായി വിചാരണ ചെയ്തിരിക്കുന്നു എന്നും, അലങ്കാരം, വ്യങ്ഗ്യാര്‍ഥം, സമീചീനതരമായ പാഠം ഇവ നിര്‍ദ്ദേശിച്ചിരിക്കുന്നു എന്നും, സര്‍വോപരി പ്രസ്തുത കാവ്യത്തിന്റെ പഠനംകൊണ്ടുള്ള പ്രയോജനം വിശദീകരിച്ചിരിക്കുന്നു എന്നും, ഏതു പാശ്ചാത്യ വിമര്‍ശകന്റെ ദൃഷ്ടികൊണ്ടു നോക്കിയാലും തല്‍കര്‍ത്താവു ഒരു പ്രശസ്യനായ നിരൂപകനായിത്തന്നെ പ്രശോഭിക്കുമെന്നുമാണു്. ഈ അഭിപ്രായത്തില്‍ അതിശയോക്തിയുടെ സ്പര്‍ശമേയില്ല. വിദ്യുല്ലതയില്‍നിന്നു നാലഞ്ചു ശ്ലോകങ്ങള്‍ താഴെ ഉദ്ധരിക്കുന്നു;&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``വിസ്താരഭാജി ഘനപത്രലതാസനാഥേ മുക്താവലീവിമലനിര്‍ഝരധാമ്നി തുങ്ഗേ ഗോവര്‍ദ്ധനേ കുചതടേ പി ച ഗോപികാനാ- മാപദ്ധനം സുമനസാം രമമാണമീഡേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``നിധൗ രസാനാം നിലയേ ഗുണാനാമലങ്കൃതീനാ മുദധാവദോഷേ കാവ്യേ കവീന്ദ്രസ്യ നവാര്‍ഥതീര്‍ഥേ യാ വ്യാചികീര്‍ഷാ മമ താം നതോസ്മി.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``ആസീല്‍ പുരാ നരപതിഃ കില രന്തിദേവഃ കീര്‍ത്തിപ്രസൂനസുരഭീകൃതദിങ്മുഖശ്രീഃ യോ വര്‍ണ്ണസങ്കരവതീമപി രത്നപുഞ്ജൈഃ ക്ഷോണീമപാലയദസങ്കരവര്‍ണ്ണഹൃദ്യാം.&amp;amp;quot; center|(ചര്‍മ്മണ്വതീചരിതം) ``സുകവിവചസി പാഠാനന്യഥാകൃത്യ മോഹാ- ദ്രസഗതിമവധൂയ പ്രൗഢമര്‍ഥം വിഹായ വിബുധവരസമാജേ വ്യാക്രിയാകാമുകാനാം ഗുരുകുലവിമുഖാനാം ധൃഷ്ടതായൈ നമോ സ്തു.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``ആവിഃസ്നേഹമുപാസിതാ സഹബുധൈ- രന്തേ വസന്ത്യാ ഗിരാ ചാന്ദ്രീ ചന്ദ്രികയേവ മൂര്‍ത്തിരമലാ താരാഗണൈശ്ശാരദീ മൂലേ ധാമ്നി നിഷേദുഷീ വടതരോര്‍- മുഗ്ദ്ധേന്ദുനാ മുദ്രിതാ മുദ്രാ വേദഗിരാം പരാ വിജയതേ വിജ്ഞാനമുദ്രാവതീ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ചില ഇതരകൃതികള്‍: ഭക്തിമന്ദാകിനിയും ഒരു പ്രൗഢമായ വ്യാഖ്യാനമാണു്. മാലതീമാധവത്തിനു രസമഞ്ജരിയെപ്പോലെ നിഷ്കൃഷ്ടവും സര്‍വങ്കഷവുമായ ഒരു വ്യാഖ്യാനം മറ്റാരും രചിച്ചിട്ടില്ല. ഋജുലഘ്വീ, അതിലെ ഇതിവൃത്തത്തെ ഉപജീവിച്ചു നിമ്മിച്ചിട്ടുള്ള ഒരു കാവ്യമാണെന്നു പറഞ്ഞുവല്ലോ.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``മഹല്‍ പ്രകരണം യേന സ്വോല്‍പാദ്യചരിതം കൃതം; ചിരന്തനായ കവയേ നമോസ്മൈ ഭവഭൂതയേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
എന്നു പ്രാരംഭപദ്യത്തില്‍ കവി മൂലകാരനെ വന്ദിക്കുന്നു.&lt;br /&gt;
&lt;br /&gt;
``അസ്തി ശ്രിയോന്തഃപുരമഗ്രഹാരം പൃഥ്വ്യങ്ഗനായാഃ പ്രഥിതോ ഗ്രഹാരഃ പദം മഹല്‍ പത്മപുരീതി നാമ്നാ ധര്‍മ്മസ്ഥിരാണാം ധരണീസുരാണാം.&lt;br /&gt;
&lt;br /&gt;
തത്രാന്വവായശ്രുതവിത്തവിത്തൗ മാന്യദ്വിജൗ മാധവകേശവാഖ്യൗ ബഭൂവതുര്‍ബദ്ധജഗല്‍പ്രമോദൗ ഭുവി സ്ഫുരന്താവിവ പുഷ്പവന്തൗ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നിത്യാദി പ്രസാദാദി ഗുണങ്ങള്‍ക്കു മകുടോദാഹരണങ്ങളായി ഇരുനൂറ്ററുപത്താറു പദ്യങ്ങള്‍ ആ കൃതിയില്‍ ഉണ്ടു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``പ്രകടിതമിതി പദ്യൈരഞ്ജസാ ബാലിശാനാം സുകുടിലമിതിവൃത്തം മാലതീമാധവസ്യ ദിശതു സഹൃദയേഭ്യോ ദീര്‍ഘമാനന്ദമുദ്രാം കൃതിരിയമൃജുലഘ്വീ പൂര്‍ണ്ണസാരസ്വതസ്യ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന പദ്യത്തോടുകൂടിയാണു് ഗ്രന്ഥം അവസാനിക്കുന്നതു്. ഇതൊരു ദ്രുതകവിതയാണെന്നു തോന്നുന്നു. ശാകുന്തളം, ഉത്തരരാമചരിതം, അനര്‍ഘരാഘവം ഇവയുടെ വ്യാഖ്യകള്‍ ലഘുടിപ്പണികളാണു്.&lt;br /&gt;
&lt;br /&gt;
അനര്‍ഘരാഘവത്തിനു ‘പഞ്ചിക’ എന്ന ശീര്‍ഷകത്തില്‍ മറ്റൊരു വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവു മുക്തിനാഥന്റെ പുത്രനായ വിഷ്ണുവാണു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``അനര്‍ഘരാഘവാഖ്യസ്യ നാടകസ്യ യഥാമതി കരോതി പഞ്ചികാം വിഷ്ണുര്‍മ്മുക്തിനാഥസ്യ നന്ദനഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു വ്യാഖ്യാനത്തിന്റെ ആരംഭത്തില്‍ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. ഈ വിഷ്ണു കേരളീയനാണോ എന്നു് അറിവില്ല.&lt;br /&gt;
&lt;br /&gt;
== കമലിനീരാജഹംസം ==&lt;br /&gt;
&lt;br /&gt;
ഇതു് അഞ്ചങ്കത്തിലുള്ള ഒരു നാടകമാകുന്നു. അദ്വൈതവേദാന്തമാണു് പ്രതിപാദ്യവിഷയം. താഴെക്കാണുന്നവയില്‍ ആദ്യത്തെ ശ്ലോകം നാന്ദിയും, ഒടുവിലത്തേതു രണ്ടും ഭരതവാക്യവുമാണു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ജടാവാടീകോടീചടുലതടിനീവീചിപടലീ- വിലോലദ്വ്യാളേന്ദുക്ഷരദമൃതധാരാകണയുതഃ ദധാനോ മുക്താളീമിവ ഗളഗരോഷ്മപ്രശമനീം പുനാതു ശ്രീമാന്‍ വോ വൃഷപുരവിഹാരീ പുരഹരഃ.&amp;amp;quot;&lt;br /&gt;
``രസയതു സുമനോഗണഃ പ്രകാമം പിശുനശുനാം വദനൈരദൂഷിതാനി കവിഭിരുപഹൃതാനി ദീപ്തജിഹ്വൈ- രതിസരസാനി ഹവീംഷി വാങ്മയാനി.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``മദ്ധ്യേഹേമസഭം മനസ്സു മഹതാം മൗലൗ സ്വഭാസാം ഗിരാം മാന്യേ കേരളഭൂലലാമ്നി വൃഷഭഗ്രാമേ ച നൃത്യന്മുദാ, ആലിങ്ഗന്‍ വദനശ്രിയാ കമലിനീമാമോദിനീമദ്രിജാം നവ്യോ ഭാതു മമ വ്യഥാഃ ശിഥിലയന്‍ ഭാവായ ഹംസോ മഹാന്‍.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
തൃശ്ശിവപേരൂരിലെ വസന്തമഹോത്സവത്തില്‍ അഭിനയിക്കുന്നതിനുവേണ്ടി എഴുതിയതാണു് കമലിനീരാജഹംസമെന്നു പ്രസ്താവനയില്‍നിന്നു വെളിവാകുന്നു. ആ ഘട്ടത്തില്‍ വടക്കുന്നാഥനെക്കുറിച്ചും ആ മഹോത്സവത്തെക്കുറിച്ചും അത്യന്തം സമുജ്ജ്വലങ്ങളായ വിവരണങ്ങളുണ്ടു്. പ്രസ്താവനയില്‍പ്പെട്ടവയാണു് അടിയില്‍ കാണുന്ന പദ്യങ്ങള്‍:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``സൂത്ര- ബഹുവിഷയവിചരണചണശ്ചരണസ്സമ്പ്രതി ചിരായ മേ ഫലവാന്‍ യസ്മാദഹമുപയാതഃ കേരളമണ്ഡലമഖണ്ഡസൗഭാഗ്യം. തഥാഹി-&lt;br /&gt;
&lt;br /&gt;
ചതുഷ്ഷഷ്ട്യാ ശിഷ്ടദ്വിജപരിചിതൈര്‍ഗ്രാമനിവഹൈ- രലങ്കാരം സാരം വഹതി മഹിതാ കേരളമഹീ&lt;br /&gt;
&lt;br /&gt;
ഉമാനാഥേ യസ്യാം വൃഷപുരവിഹാരൈകരസികേ വിലാസാന്‍ കൈലാസോ വിബുധമഹനീയഃ ശ്ലഥയതി.&lt;br /&gt;
&lt;br /&gt;
അപിച- വിശ്വേശ്വരസ്യ ഭുവി കാശിപുരീവയസ്യാ വിഖ്യായതേ വൃഷപുരീതി പുരീ പരാര്‍ദ്ധ്യാ അദ്വൈതബോധപണബന്ധനമന്തരാപി യസ്യാം വിമുക്തിഗണികാ ഭജതേ മുമുക്ഷൂന്‍.&amp;amp;quot;&lt;br /&gt;
&lt;br /&gt;
വടക്കുന്നാഥനെപ്പറ്റി: ``അനാദിരൂപോ ഭഗവാനനാദിഃ ശിവസ്ത്രിധാമാ മിളിതൗ ച തൗ സന്‍ വ്യനക്തി രൂപം നിജമപ്രമേയം സിതഞ്ച നീലഞ്ച സിതാസിതഞ്ച.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നും മറ്റും പല ശ്ലോകങ്ങളും കാണുന്നു. തന്റെ കവിതയ്ക്കു ഗുണമില്ലെങ്കിലും വിദ്വാന്മാര്‍ ശ്ലാഘിക്കുമെങ്കില്‍ അതു സഗുണമായിക്കൊള്ളുമെന്നാണു് അദ്ദേഹത്തിന്റെ പക്ഷം.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``വാണീ മമാസ്തു വരണീയഗുണൗഘവന്ധ്യാ ശ്ലാഘ്യാ തഥാപി വിദുഷാം ശിവമാശ്രയന്തീ; ദാസീ നൃപസ്യ യദി ദാരപദേ നിവിഷ്ടാ ദേവീതി സാപി നനു മാനപദം ജനാനാം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
നിപാതവൃത്തി നിപാതങ്ങളെ സംബന്ധിച്ചുള്ള ഒരു ചെറിയ കൃതിയാണെന്നു കേട്ടിട്ടുണ്ടു്. അതും നാട്യവേദവിവൃതി സങ്ഗ്രഹവും എനിക്കു വായിക്കുവാന്‍ ഇടവന്നിട്ടില്ല.&lt;br /&gt;
&lt;br /&gt;
== ഹംസസന്ദേശം ==&lt;br /&gt;
&lt;br /&gt;
ഹംസ സന്ദേശത്തില്‍ 102 പദ്യങ്ങളുണ്ടു്. പൂര്‍വോത്തരവിഭാഗങ്ങളില്ല. കാഞ്ചീപുരത്തുകാരിയായ ഒരു യുവതി ശ്രീകൃഷ്ണനില്‍ അനുരക്തയായി ഒരു ഹംസത്തോടു വൃന്ദാവനത്തോളം ദൗത്യം വഹിച്ചു ചെന്നു തന്റെ വിരഹതാപം ആ ദേവനോടു നിവേദനം ചെയ്യുവാന്‍ അപേക്ഷിക്കുന്നതാണു് വിഷയം. ദൂതന്‍ പോകേണ്ട മാര്‍ഗ്ഗം ചോളം, പാണ്ഡ്യം, കേരളം എന്നീ രാജ്യങ്ങളില്‍കൂടിയാകുന്നു. ചോളരാജ്യം, കാവേരി, ശ്രീരങ്ഗം, പാണ്ഡ്യരാജ്യം, താമ്രപര്‍ണ്ണി, കേരളരാജ്യം, അനന്തശയനം, രക്തദ്രുമം (തൃച്ചെമ്മരം) കാളിന്ദി, വൃന്ദാവനം, ഘോഷം (വ്രജം) ഇവയെ കവി പ്രസ്തുത സന്ദേശത്തില്‍ സ്മരിക്കുന്നു. കേരളത്തിന്റെ വര്‍ണ്ണനം താഴെക്കാണുന്നതാണു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ധര്‍മ്മസ്സാക്ഷാല്‍ കൃതയുഗസഖോ യേഷു സാനന്ദമാസ്തേ മാലിന്യാഢ്യം കലിവിലസിതം മന്യമാനസ്തൃണായ കേളീസ്ഥാനം കമലദുഹിതുഃ കേരളാംസ്താനുപേയാഃ ശീതോത്സംഗാന്മരിചലതികാലിംഗിതാം ഗൈര്‍ല്ലവംഗൈഃ, ``വേലാമേലാവനസുരഭിലാം വീക്ഷമാണഃ പയോധേ- സ്താലീകാലീകൃതപരിസരാം താഡ്യമാനാം തരങ്ഗൈഃ ദേശാനാശാവിതതയശസോദേവലോകോപമേയാന്‍ കേശാകേശിക്ഷതകലിമലാന്‍ കേരളാംസ്താന്‍ ക്രമേഥാഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
നോക്കുക: കമലിനീരാജഹംസത്തിലും ഹംസസന്ദേശത്തിലും വ്യഞ്ജിക്കുന്ന പൂര്‍ണ്ണസരസ്വതിയുടെ ദീപ്രമായ ദേശാഭിമാനം. തിരുവനന്തപുരത്തെ കവി ഇങ്ങനെ പുകഴ്ത്തുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``തേഷാം ഭൂഷാമണിമനുപമം സേവിതം യോഗിമുഖ്യൈഃ പ്രാപ്യാനന്തം പുരമഹിശയം ജ്യോതിരാനമ്യ ഭക്ത്യാ അന്വിഷ്യേസ്തം ജനമകരുണം മന്മനശ്ചോരമാരാ- ദ്ദേശേ തസ്മിന്‍ സ ഖലു രമതേ ദേവകീപുണ്യരാശിഃ. തത്രത്യാനാം തരുണവയസാം സുന്ദരീണാം വിലാസൈര്‍- മാ ഭൂല്‍ ക്ഷോഭസ്തവ മതിമതോ ബന്ധുകാര്യോദ്യതസ്യ; കേശസ്സാന്ദ്രൈരസിതകുടിലൈഃ കേകിപിഞ്ഛോ പമേയൈഃ&lt;br /&gt;
കേഷാം ന സ്യുര്‍ധൃതിവിഹൃതയേ കേരളീനാം മുഖാനി?&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
കേരളത്തില്‍ ശ്രീകൃഷ്ണനെ തിരയേണ്ടതായി നായിക നിര്‍ദ്ദേശിക്കുന്ന ക്ഷേത്രങ്ങള്‍ തിരുവനന്തപുരവും തൃച്ചെമ്മരവും മാത്രമേയുള്ളു.&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82_2.I&amp;diff=479</id>
		<title>സംസ്കൃതസാഹിത്യം 2.I</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82_2.I&amp;diff=479"/>
		<updated>2013-08-25T10:50:20Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{RunningHeader| |ഉള്ളൂര്‍: [[കേരളസാഹിത്യചരിത്രം]]|}}&lt;br /&gt;
-----&lt;br /&gt;
{{RunningHeader|&amp;amp;larr; [[കേരളസാഹിത്യചരിത്രം|വിഷയവിവരം]]|  ||[[സംസ്കൃതസാഹിത്യം (തുടര്‍ച്ച)]]&amp;amp;rarr;|}}&lt;br /&gt;
&amp;lt;br/&amp;gt;&lt;br /&gt;
&lt;br /&gt;
&lt;br /&gt;
= സംസ്കൃതസാഹിത്യം =&lt;br /&gt;
&lt;br /&gt;
{{center|ക്രി.പി. ക്രി.പി. പതിനഞ്ചാം ശതകം}}&lt;br /&gt;
&lt;br /&gt;
== കോലത്തിരിമാരും സാഹിത്യവും ==&lt;br /&gt;
&lt;br /&gt;
ഉത്തരകേരളത്തിന്റെ ആധിപത്യം വഹിച്ചിരുന്ന കോലത്തുനാട്ടുരാജാക്കന്മാരെപ്പറ്റി ഇതിനുമുമ്പുതന്നെ ഞാന്‍ പലതും ഉപന്യസിച്ചിട്ടുണ്ടു്. കൊല്ലം ഏഴാം ശതകത്തിന്റെ ആരംഭത്തില്‍ അവര്‍ സംസ്കൃതസാഹിത്യത്തേയും ഭാഷാസാഹിത്യത്തേയും അനന്യ സാധാരണമായ രീതിയില്‍ പോഷിപ്പിക്കുകയുണ്ടായി. അവരില്‍ കൊല്ലം 398 മുതല്‍ 621 വരെ രാജ്യഭാരം ചെയ്ത പള്ളിക്കോവിലകത്തു കേരളവര്‍മ്മ തമ്പുരാനേയും അദ്ദേഹത്തിന്റെ ഭാഗിനേയന്‍ രാമവര്‍മ്മ യുവരാജാവിനേയും കുറിച്ചാണു് ഈ അധ്യായത്തില്‍ പ്രസ്താവിക്കുവാനുള്ളതു്. രാമവര്‍മ്മ യുവരാജാവു ഭാരതസംഗ്രഹം എന്ന മഹാകാവ്യത്തില്‍ തന്റെ വംശത്തേയും മാതുലനേയും പറ്റി ഇങ്ങനെ പറയുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``യേഷാം നഗര്യേളിഗിരാവുദാരാ വിഭാതി മേരാവമരാവതീവ; തേഷാം നൃപാണാം ഭവതി സ്മ വംശേ മഹാപ്രഭാ ശ്രീരിവ ദുഗ്ദ്ധസിന്ധൗ. സംപ്രാപ്തരാജ്യം രവിവര്‍മ്മസംജ്ഞം ദാതാരമസ്യാസ്തനയം സമേത്യ ഉദാരകല്യാണധരാലയസ്ഥാഃ പ്രജാവിപക്ഷാര്‍ത്ഥിഗണാ നനന്ദുഃ. ദധാതി ശേഷശ്ശിരസാ ധരിത്രീമസൗ ഭുജേനേതി ജഗത്ത്രയേണ സമ്മാന്യമാനോ വിനിധായ ഭൂമിം നിജാനുജേ സ ത്രിദിവം പ്രപേദേ. ഗുണാകരഃ കേരളവര്‍മ്മനാമാ സ്‌തേന ദത്തം പ്രതിപദ്യ രാജ്യം ശശ്വല്‍പ്രജാരഞ്ജനജാഗരൂകോ നിര്‍മ്മൂയാമാസ മദം രിപൂണാം. ചതുര്‍വിധാന്നേന ജനാന്‍ പ്രതോഷ്യ ധര്‍മ്മാന്‍ മഹാദാനമുഖാന്‍ സ കൃത്വാ പ്രാദര്‍ശയദ്ധാമ്നി ശിവേശ്വരാഖ്യേ കാമപ്രദം ജീവിതമംബികായാഃ.&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
[[Page:Hist-20.djvu/|2:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;ജഗന്നിവാസം ഹൃദയേ ദധാനോ മുദാ കദാചിന്നിജ ഭാഗിനേയം സ ''രാമവര്‍മ്മാണ''മുവാച കാവ്യം വിധീയതാം ഭാരതസംഗ്രഹാഖ്യം. ഗുരുപ്രസാദപ്ലവമാശ്രിതേന തേനോദ്ധൃതാ ഭരത വാരിരാശേഃ സന്തോര്‍ഥമുക്താഃ കൃതസൂത്രബദ്ധാശ്ശബ്ദഗ്രഹാലങ്കരണീ കുരുദ്ധ്വം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
കോലത്തിരിമാരുടെ ഒരു പുരാതന രാജധാനി ഏഴിമലക്കോട്ടയായിരുന്നു എന്നു നാം മൂഷികവംശത്തില്‍നിന്നു ധരിച്ചുവല്ലോ. അതിനും മുന്‍പു തളിപ്പറമ്പുക്ഷേത്രത്തിനു നാലഞ്ചു നാഴിക തെക്കുള്ള കരിപ്പാത്തു് എന്ന സ്ഥലത്തായിരുന്നു അവര്‍ താമസിച്ചിരുന്നതു്. ഏഴിമലക്കോട്ടയ്ക്കു പുറമേ ചിറയ്ക്കലിനു സമീപമായി സ്ഥിതിചെയ്യുന്ന വളര്‍പട്ടണത്തിലും അവര്‍ക്കൊരു രാജധാനിയുണ്ടായിരുന്നു. മഹാപ്രഭ എന്ന രാജ്ഞി രവിവര്‍മ്മത്തമ്പുരാനെ പ്രസവിച്ചത് ഏഴിമലക്കോട്ടയില്‍വച്ചാണു്. 590-നു ശേഷം വളര്‍പട്ടണം ആ രാജകുടുംബത്തിന്റെ വാസസ്ഥാനമായി. രവിവര്‍മ്മാവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ അനുജന്‍ കേരളവര്‍മ്മത്തമ്പുരാന്‍ രാജ്യഭാരം കയ്യേറ്റു. അദ്ദേഹം ശിവേശ്വരക്ഷേത്രത്തിലെ ശ്രീപരമേശ്വരനെ സാക്ഷാല്‍കരിച്ച ഒരു ഭക്തശിരോമണിയായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞനിമിത്തമാണു് രാമവര്‍മ്മ യുവരാജാവു ഭാരതസംഗ്രഹം രചിച്ചതു്. കേരളവര്‍മ്മ കോലത്തിരിയെ യുധിഷ്ഠിരവിജയത്തിനു പദാര്‍ത്ഥചിന്തനം എന്ന വ്യാഖ്യാനം രചിച്ച രാഘവവാരിയരും ശ്രീകൃഷ്ണവിജയം എന്ന കാവ്യത്തിന്റെ പ്രണേതാവായ ശങ്കരവാരിയരും രാമവര്‍മ്മാവിനെപ്പോലെതന്നെ പ്രശംസിച്ചിട്ടുണ്ട്:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീ''കേരളവര്‍മ്മ''നൃപഃ പരിഭൂതാരാതിഭൂതിഭൂരിമദഃ ആസ്ഥാനമലങ്കുര്‍വന്നാസ്ഥായോഗാല്‍ കദാചിദശിഷന്മാം. രചയ യുധിഷ്ഠിരവിജയവ്യാഖ്യാം പ്രഖ്യാപിതോരുതാല്‍പര്യാം പര്യാലോചനചതുരാം ''രാഘവ''! ലാഘവവിവര്‍ജ്ജിതാത്മജിതാം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നാണു് രാഘവന്റെ പ്രസ്താവന&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ചകാസ്തി രാജാ ചതുരന്തവീരചൂഡാതടീചുംബിതപാദപീഠഃ കാലാഗ്നികൂലങ്കഷബാഹുതേജാഃ കോലാധിപഃ ''കേരളവര്‍മ്മ'' നാമാ.&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
[[Page:Hist-20.djvu/3|3:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;''ശിവേശ്വരാഖ്യേ ഭവനോത്തമേ യഃ'' ശ്രുത്യന്തരത്യന്തനിഗുഢരൂപം പ്രാകാശയല്‍ പ്രൗഢതപഃപടിമ്നാ പഞ്ചേഷുലീലാ പരിപന്ഥി തേജഃ പ്രചണ്ഡിമാ ശിക്ഷയതേ യദീയദോര്‍ദ്ദണ്ഡജന്മാ, രിപു സുന്ദരീണാം പത്രാംശുകാനാം പരിധാനരീതിം കന്ദാശനം കാനന ചങ് ക്രമം ച. ഉര്‍വീഭരം ബിഭ്രതി യത്ര നൃണാം ഗുര്‍വീം മുദം തന്വതി ചാന്നദാനൈഃ ദര്‍വീകരേന്ദ്രശ്ച കരാരവിന്ദേ ദര്‍വീ ച വിശ്രാമ്യതി ശൈലജായാഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു ശങ്കരനും അദ്ദേഹത്തിന്റെ മഹിമാതിശയത്തെ ഉപശ്ലോകനം ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
കേരളവര്‍മ്മത്തമ്പുരാന്‍, മുമ്പു പ്രസ്താവിച്ചതുപോലെ, കൊല്ലം 598-ല്‍ കോലത്തിരിയായി; 621-ല്‍ 64-ആമത്തെ വയസ്സില്‍ പരഗതിയെ പ്രാപിച്ചു. അദ്ദേഹത്തിന്റെ അനന്തരവനും കവിയുമായ രാമവര്‍മ്മ യുവരാജാവു് 618-ല്‍ത്തന്നെ യശശ്ശരീരനായി. രാഘവനും ശങ്കരകവിയും കേരളവര്‍മ്മാവിന്റെ ആസ്ഥാനപണ്ഡിതന്മാരായിരുന്നു. കേരളവര്‍മ്മാവിന്റെ പിന്‍ വാഴ്ചക്കാരനായ ഉദയവര്‍മ്മതമ്പുരാന്‍ 621 മുതല്‍ 650 വരെ രാജ്യഭാരം ചെയ്തു. തന്റെ പൂര്‍വ്വഗാമി സംസ്കൃതകാവ്യത്തിനു് എങ്ങനെയോ അങ്ങനെ ഉദയവര്‍മ്മതമ്പുരാന്‍ ഭാഷാസാഹിത്യത്തിനു പുരസ്കര്‍ത്താവായിത്തീര്‍ന്നു. കൃഷ്ണഗാഥാകാരന്‍ അദ്ദേഹത്തിന്റെ സദസ്സിനെയാണു് അലങ്കരിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
== ശ്രീകണ്ഠവാരിയര്‍ ==&lt;br /&gt;
&lt;br /&gt;
രാഘവവാരിയരുടെ ഗുരുവായി ശ്രീകണ്ഠവാരിയര്‍ എന്നൊരു കവിപുങ്ഗവന്‍ ക്രി. പി. 6-ആം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ കോലത്തുനാട്ടില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗൃഹം കോഴിക്കോട്ടു സാമൂതിരിക്കോ വിലകത്തിനു സമീപമായിരുന്നു എന്നറിയുന്നു. അദ്ദേഹം സംസ്കൃതത്തില്‍ രഘൂദയമെന്നു് എട്ടാശ്വാസത്തില്‍ ഒരു യമകകാവ്യവും പ്രാകൃതത്തില്‍ ശൗരിചരിതമെന്നു നാലാശ്വാസത്തില്‍ ഭാഗവതം ദശമസ്കന്ധകഥയെ വിഷയീകരിച്ചു മറ്റൊരു യമകകാവ്യവും നിര്‍മ്മിച്ചു. രഘൂദയത്തിനു ശ്രീകണ്ഠീയമെന്നും പേരുണ്ടു്. രഘൂദയത്തിലെ അധോലിഖിതങ്ങളായ ശ്ലോകങ്ങളില്‍ നിന്നു ശ്രീകണ്ഠന്‍ ആയുര്‍വ്വേദവിശാരദനായ ഒരു ശങ്കരവാരിയരുടെ ഭാഗിനേയനും ശിഷ്യനുമായിരുന്നു എന്നു വെളിപ്പെടുന്നു. ഗൃഹനാമം എന്തെന്നറിയുന്നില്ല.&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/4|4:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``സോജനിനാസന്നായാദ്യുതിമത്യബ്ധീശപത്തനാസന്നായാം ശിവദിശിനാസന്നായാന്യായാദപിയത്രബുധജനാസന്നായാം. പാരശവാന്വയമാനഃഖ്യാതോസോഷ്ടാങ്ഗഹൃദയവാന്വയമാനഃ ഗുണവിഭവാന്വയമാനസ്‌പൃശച്ഛ്റിയഃ ശങ്കരോപിവാന്വയമാനഃ ഭേഷജവസ്വസുരസ്യ ശ്രീകണ്ഠശ്ശിഷ്യ ഉദ്ഭവസ്സ്വസുരസ്യ രസപര്‍വസ്വസുരസ്യ സ്ഥിരമതിരലമസ്മിനതസവസ്വസുരസ്യ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
നാളോദയത്തിലെന്നപോലെ രഘൂദയത്തിലും നാലു പാദങ്ങളിലും യമകമുണ്ടു്. തനിക്കു് ആ വിഷയത്തില്‍ മാര്‍ഗ്ഗദര്‍ശിയായ നളോദയകാരനെ അദ്ദേഹം ‘നമോസ്തു രവിദേവായ’ എന്നു വന്ദിക്കുന്നതായി ഞാന്‍ അന്യത്ര നിര്‍ദ്ദേശിച്ചിട്ടുണ്ടല്ലൊ. രഘൂദയത്തിന്നു ശ്രീകണ്ഠന്റെ ശിഷ്യനായ രുദ്രമിശ്രന്‍ എന്നൊരു പണ്ഡിതന്‍ പദാര്‍ത്ഥദീപിക എന്ന വ്യാഖ്യാനം രചിച്ചിട്ടുള്ളതായി കാണുന്നു. കവിമുഖത്തില്‍നിന്നുതന്നെ അര്‍ത്ഥം ഗ്രഹിച്ചാണു് അദ്ദേഹം ആ വ്യാഖ്യാനം നിര്‍മ്മിച്ചതു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീകണ്ഠരചിതസ്യാഹം കാവ്യസ്യ യമകാത്മനഃ പദാര്‍ത്ഥമാത്രോപകാരി വ്യാഖ്യാനം കര്‍ത്തുമാരഭേ. ശ്രുതം കവിമുഖാദേവ യദര്‍ത്ഥം ബ്രൂ മഹേ വയം പ്രയാസോയമതോസ്മാകം കേവലം ശബ്ദഗുംഫനേ, മന്ദാനാം ദുര്‍ഗ്ഗമതയാ ചിത്രകാവ്യം ന ദുഷ്യതി യദുത്സവസ്തല്‍ സുധിയാം ഭാമഹസ്യ വചോ യഥാ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു് ആ വ്യാഖ്യാതാവു പ്രസ്താവിക്കുന്നു. രുദ്രമിശ്രനെപ്പറ്റി മറ്റൊരറിവും ലഭിക്കുന്നില്ല.&lt;br /&gt;
&lt;br /&gt;
ശൗരിചരിതം ഒരു പ്രാകൃതയമകകാവ്യമാണെന്നു പറഞ്ഞുവല്ലോ. അതിലേ ആദ്യത്തെ പദ്യം താഴെച്ചേര്‍ത്തു് അതിന്റെ ഛായയും കുറിക്കാം.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ണമഹ ഗആണയപാഅം ജത്തോ ബിമുഹാ ജണാ ഗആ ണ ണ പാഅം ജണ്ണഇരത്താലേഹാ സളാഹണിണ്ണോ അ ജപ്ഥ രപ്താലേഹാ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``നമത ഗജാനനപാദം യസ്മാദ്വിമുഖാ ജനാ ഗതാ ന ന പാതം യന്നതിരക്താ ലേഖാഃ ശ്ലാഘനീയാശ്ച യത്ര രക്താ ലേഖാഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഈ രണ്ടു പാദങ്ങളില്‍ മാത്രമേ ഈ കാവ്യത്തില്‍ യമകം ഘടിപ്പിച്ചിട്ടുള്ളു. ഇതിനും ഒരു വ്യാഖ്യാനമുണ്ടു്. അതു് ആരുടേതാണെന്നറിയുന്നില്ല.&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/5|5:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീകണ്ഠരചിതം കാവ്യം തച്ഛൗരിചരിതാഹ്വയം വ്യാഖ്യാസ്യേഹം സയമകം പ്രൗഢപ്രാകൃതഭാഷയോഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന് ആ വ്യാഖ്യാതാവു പ്രതിജ്ഞ ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
== രാഘവവാരിയര്‍ ==&lt;br /&gt;
&lt;br /&gt;
യുധിഷ്ഠിരവിജയത്തിനു പദാര്‍ത്ഥചിന്തനം എന്ന വിസ്തൃതവും വിശ്വോത്തരവുമായ വ്യാഖ്യാനം രചിച്ച രാഘവവാരിയര്‍ ശ്രീകണ്ഠന്റെ ശിഷ്യനും ഒരു പ്രശസ്ത പണ്ഡിതനുമായിരുന്നു. ചിറയ്ക്കല്‍ താലൂക്കില്‍പ്പെട്ട പള്ളിക്കുന്നായിരുന്നു അദ്ദേഹത്തിന്റെ ജന്മഭൂമി. പദാര്‍ത്ഥചിന്തനത്തിന്റെ പ്രാരംഭത്തില്‍ രാഘവന്‍ തന്നെ ഈ വസ്തുത പ്രസ്താവിച്ചിട്ടുണ്ടു്:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``വിഹാരക്ഷിതിഭൃല്‍ക്ഷേത്രേ വസന്തീം വിശ്വരക്ഷിണീം പദ്മാക്ഷസോദരീമീഡേ ദാക്ഷ്യായാനുക്ഷണം ഗിരാം. *** ശ്രീവിഹാരധരാവാസാ വാസവാനുജസോദരീ സാദരാ ഭക്തവര്‍ഗ്ഗേഷു സാദരാന്മമ രക്ഷികാ. ശ്രീകണ്ഠാഖ്യാസമാഖ്യാതാഃ ശ്രീകണ്ഠാകുണ്ഠധീഗുണാഃ സുശ്രുതാ വിശ്രുതാ ലോകേ ഗുരവോ മമ രക്ഷകാഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഈ ശ്ലോകങ്ങളില്‍നിന്നു രാഘവന്റെ ഇഷ്ടദേവത പള്ളിക്കുന്നത്തു പാര്‍വ്വതീദേവിയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഗുരുവിന്റെ സംജ്ഞ ശ്രീകണ്ഠനെന്നായിരുന്നു എന്നും വിശദമാകുന്നു. കേരളവര്‍മ്മ കോലത്തിരിയുടെ ആജ്ഞാനുസാരമാണു് അദ്ദേഹം യുധിഷ്ഠിരവിജയം വ്യാഖ്യാനിച്ചതെന്നു മുമ്പു പറഞ്ഞു കഴിഞ്ഞു. ‘ശ്രീകണ്ഠദാസന്‍’ എന്ന മുദ്രയാണു് വ്യാഖ്യാതാവു് അനുസ്യൂതമായി സ്വീകരിച്ചുകാണുന്നതു്. ഗുരുവില്‍നിന്നുതന്നെയായിരിക്കണം അദ്ദേഹത്തിനു യമകകാവ്യങ്ങളോടു വിശേഷപ്രതിപത്തിയും അവയുടെ അര്‍ത്ഥപ്രതിപാദനത്തില്‍ വിചക്ഷണതയും സിദ്ധിച്ചതു്. ചന്ദ്രോത്സവമെന്ന സുപ്രസിദ്ധമായ മണിപ്രവാളകാവ്യത്തില്‍ ‘മധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃ’ എന്നും&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``സുമുഖി! സുരഭയന്തീ സ്വൈരമാശാകദംബം മധുരകവിതയാലേ രാഘവാന്തേ വസന്തഃ നിരുപമരുചിഭാജാം ദേവി! നിര്‍മ്മത്സരാണാം നിലയമിനിയ പള്ളിക്കുന്നു യേഷാം നിവാസം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നും ഉപന്യസിച്ചു കാണുന്നതില്‍ നിന്നു രാഘവന്‍ ഒരു സരസ കവികൂടിയായിരുന്നു എന്നും അദ്ദേഹത്തിനു വളരെ ശിഷ്യസമ്പത്തുണ്ടായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണു്. എന്നാല്‍ അദ്ദേഹത്തിന്റെ വകയായി പദാര്‍ത്ഥചിന്തനമല്ലാതെ മറ്റൊരു&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/6|6:complete]]&lt;br /&gt;
&lt;br /&gt;
ഗ്രന്ഥത്തേയോ ശങ്കരകവിയല്ലാതെ മറ്റൊരു ശിഷ്യനേയോ പറ്റി നമുക്കു് ഇതുവരെയും അറിവു കിട്ടീട്ടില്ല. ശങ്കരന്‍ ശ്രീകൃഷ്ണവിജയത്തില്‍ അദ്ദേഹത്തെ ഇങ്ങനെ പ്രശംസിക്കുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``പാത്രം ശ്രിയസ്തസ്യ ചകാസ്തി രാജ്യേ ക്ഷേത്രം വിഹാരാചല നാമധേയം; ജഗത്സവിത്രീ ഖലു യല്‍ പവിത്രീകരോതി നീഹാര ഗിരീന്ദ്രപുത്രീ. വിഭാതി തസ്മിന്‍ ഗിരിജാകടാക്ഷപാത്രീഭവന്‍ കശ്ചന സൂരിവര്യഃ ശ്രീകോലഭൂപാലകഹര്‍ഷസിന്ധുരാകാശശീ രാഘവനാമധേയഃ സദാ മനീഷാമയതാമ്രപര്‍ണ്ണീസമ്പര്‍ക്കിണോ വാങ്മയ മൗക്തികാനി ഭാഗ്യൈകസിന്ധോസ്സമവാപ്യ യസ്യ സുധീജനഃ കര്‍ണ്ണമലങ്കരോതി. അന്തേവസന്‍ കശ്ചന തസ്യ ചാസീല്‍ കവിത്വമാര്‍ഗ്ഗേ കലിതപ്രചാരഃ ആചാര്യകാരുണ്യജലപ്രരൂഢപ്രജ്ഞാങ്കുരശ്ശങ്കരനാമധേയഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
== രാമവര്‍മ്മയുവരാജാവു് ==&lt;br /&gt;
&lt;br /&gt;
രാമവര്‍മ്മ യുവരാജാവു് ഭാരതസംങ്ഗ്രഹം എന്ന മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാപീഡം എന്ന നാടകത്തിന്റേയും നിര്‍മ്മാതാവാണു്. ഭാരത സങ്ഗ്രഹത്തെപ്പറ്റി മുന്‍പു സൂചിപ്പിക്കുകയുണ്ടായല്ലോ. അതില്‍ ആദ്യത്തെ 24 സര്‍ഗ്ഗങ്ങളും 25-ആം സര്‍ഗ്ഗത്തിലെ ഏതാനും ശ്ലോകങ്ങളും മാത്രമേ കിട്ടീട്ടുള്ളൂ. പക്ഷെ ഗ്രന്ഥം സമാപ്തമാകുന്നതിനുമുമ്പു കവി അന്തരിച്ചുപോയി എന്നും വരാവുന്നതാണു്. ധൃതരാഷ്ടരും ഗാന്ധാരിയും കുന്തിയും മരിച്ചു് അവരുടെ അപരക്രിയ പാണ്ഡവന്മാര്‍ അനുഷ്ഠിക്കുന്നതുവരെ—അതായതു് ആശ്രമവാസത്തോളം—ഉള്ള കഥ ലബ്ധമായ ഭാഗത്തില്‍ പ്രതിപാദിതമായി കാണുന്നു. കവി അഗസ്ത്യഭട്ടന്റെ ബാലഭാരതത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. ക്രി: പി: പതിന്നാലാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കാകതീയമഹാരാജാവായ പ്രതാപരുദ്രന്റെ ആസ്ഥാനപണ്ഡിതനായി ജീവിച്ചിരുന്ന ഒരു മഹാകവിയാണു് അഗസ്ത്യഭട്ടന്‍. പ്രതാപരുദ്രീയത്തിന്റെ നിര്‍മ്മാതാവു് അദ്ദേഹമാണെന്നും ഊഹിക്കാന്‍ ചില ന്യായങ്ങളുണ്ടു്. പതിനഞ്ചാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ബാലഭാരതത്തിനു കേരളത്തില്‍ സിദ്ധിച്ചുകഴിഞ്ഞിരുന്ന പ്രചാരം ഈ ഘട്ടത്തില്‍ പ്രത്യേകം സ്മര്‍ത്തവ്യമാകുന്നു. രാമവര്‍മ്മാവിന്റെ കവിതയ്ക്കു ലാളിത്യമുണ്ടെങ്കിലും ശബ്ദസുഖം പോരാത്ത പദ്യങ്ങള്‍ ധാരാളമുണ്ടു്. സൂക്ഷ്മമായ പര്യാലോചനയില്‍&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/7|7:complete]]&lt;br /&gt;
&lt;br /&gt;
അദ്ദേഹത്തെ ഒന്നാംകിടയിലുള്ള ഒരു കവിയായി ഗണിക്കുവാന്‍ തരമില്ലെങ്കിലും രണ്ടാംകിടക്കാരില്‍ അദ്ദേഹം ഉയര്‍ന്നുനില്‍ക്കുന്നതായി സ്ഥാപിക്കാം. മൂന്നു ശ്ലോകങ്ങള്‍ ഉദ്ധരിക്കാം. ശന്തനുവും ഗങ്ഗാദേവിയും തമ്മിലുള്ള സംഭാഷണമാണു വിഷയം.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശനൈശ്ശനൈരന്തികമീയൂഷീം താം ശുചിസ്മിതശ്ശന്തനുരാബഭാഷേ അന്യസ്യ ഭാര്യാ ന യദീന്ദുവക്‍ത്രേ മല്‍പ്രേയസീനാം പ്രവരാ ഭവേതി. ശുഭേശുഭേ വാ ഭുവനൈകവീര യാവദ്ഭവാന്‍ കര്‍മ്മണി മാം പ്രവൃത്താം നിരോത്സ്യതേ താവകധാമ്നി താവ- ദ്വസേയമിത്യേനമവോചദേഷാ. താം രാജഹംസപ്രതിമാനയാനാം തഥേതി രാജന്യവരോ ഗദിത്വാ രോമാഞ്ചരാജീപരിരാജിതാങ്ഗ- സ്തയാ സഹാഗാന്നിജരാജധാനീം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
വേദവ്യാസന്റെ പേരില്‍ കവിക്കു് അസാമാന്യമായ ഭക്തിയുണ്ടു്. അതില്‍ ആശ്ചര്യത്തിന്നു് അവകാശവുമില്ല. താഴെ കാണുന്ന ശ്ലോകം നോക്കുക:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``സദാഖിലാഭിസ്സഹിതഃ കലാഭിര്‍- ദ്വൈപായനേന്ദുഃ കൃതിരശ്മിജാലൈഃ ഹരന്‍ ജഗന്മോഹമഹാന്ധകാര- മാനന്ദമസ്പൃഷ്ടതമം ദിശേന്നഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
== ചന്ദ്രികാകലാപീഡം നാടകം ==&lt;br /&gt;
&lt;br /&gt;
രാമവര്‍മ്മതമ്പുരാന്‍ അഞ്ചങ്കത്തില്‍ രചിച്ചിട്ടുള്ള ഒരു നാടകമാണു് ചന്ദ്രികാകലാ പീഡം. പ്രസ്താവനയില്‍ നിന്നു താഴെ ഉദ്ധരിക്കുന്ന പങ്‌ക്തികളില്‍ നിന്നു് ഈ വസ്തുത വെളിപ്പെടുന്നു:&lt;br /&gt;
&lt;br /&gt;
``സൂത്ര:—ആര്യേ! സുന്ദരികേ! ആദിഷ്ടോസ്മി സമസ്ത സുരാസുരചക്രവര്‍ത്തി ചക്രവിശങ്കട മകുടതടഘടിതനാനാവിധാ നര്‍ഘരത്നനിര്യത്നനിര്യല്‍കരനികര കേസരിതചരണസരോരുഹ സ്യ, ചതുര്‍ദ്ദശഭുവനഭവനസ്തം ഭായമാനഭുജദണ്ഡമണ്ഡലസ്യ, ഗാന്ധര്‍വവേദമര്‍മ്മായമാണൈശ്ചാരീകരണാങ്ഗഹാരപാദകുട്ടനഭ്രമരഭ്ര മരിതാദിരസഭാവസ്ഥായിസഞ്ചാരികാദൃഷ്ടിവിശേഷൈശ്ച പതാകാദിഭിരസംയുതഹ സ്തൈരഞ്ജലിപ്രമുഖൈസ്സം യുതഹസ്തൈ ശ്ചതുരശ്രമുഖ്യൈര്‍നൃത്തഹസ്തൈ ശ്ചാങ്ഗപ്രത്യങ്ഗാപാങ്ഗ ക്രിയാങ്ഗരാഗാങ്ഗഭാഷാങ്ഗാഭിനയൈര്‍മാര്‍ഗ്ഗദേശിതാളൈ ശ്ച, ഗ്രാമജാതിദേശിനാനാവിധരാഗസംയോജിതഗീതഗീതി കാഭിശ്ച, ബഹുവിധപാടാക്ഷരലക്ഷിതപടുപടഹമൃദംഗപ്രമുഖ ചതുര്‍വിധവാദ്യൈശ്ച മണ്ഡിതേഷ്വാനന്ദാദിദ്രുതതാണ്ഡവേഷു&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/8|8:complete]]&lt;br /&gt;
&lt;br /&gt;
പണ്ഡിതസ്യ, സകലവിദ്യാപാരീണാനാം വിബുധാധ്വധുരന്ധരാണാം ബന്ധുരശീലാനാം ജിതാരിഷ്ടകാനാം ബ്രഹ്മകല്പാനാം ഭൂമീസുരസമാജാനാം യോഗക്ഷേമമഹാവ്രതനിരതസ്യ, പ്രണതപുരുഷാര്‍ത്ഥവിതരണജാഗരൂകസ്യ, മകരകേതനകേളിശൈലായമാനശൈലരാജതനയാകുചവിലസിത കാശ്മീരമകരികാപത്രാങ്കര ലീലസ്യ, മാന്ധാതൃപ്രമുഖരാജര്‍ഷിതപഃപ്രകാണ്ഡവിവര്‍ത്തസ്യ, ചെല്ലൂരപുരവാസിനോ നിഗമവനനീലകണ്ഠസ്യ നീലകണ്ഠസ്യ ചൈത്രയാത്രോത്സവസമാഗതൈഃ......രാര്യമിശ്രൈഃ.&lt;br /&gt;
&lt;br /&gt;
``ആര്യേ! പുരാണകവിനിബദ്ധാനി ബഹുവിധാനി രൂപകാണി പ്രയോഗതോ ദര്‍ശിതാനി, ഇദാനീമഭിനവം രൂപകം നിവേദയാമി. (വിമൃശ്യ, സോല്ലാസം) ആഃ! ജ്ഞാതം സമസ്തസാമന്തചൂഡാമണി സമുദഞ്ചദരുണമണികിരണഗണനീരാജിതപാദപീഠാന്തഭൂതലസ്യ, ഷോഡശമഹാദാനക്ഷരിതവാരിധാരാകുലിതചതുരര്‍ണ്ണവസ്യ, ഷഡ്‌രസോപേതചതുര്‍വിധാന്നദാനപരിതോഷിതസകലലോകസ്യ, വീരലക്ഷ്മീവല്ലഭസ്യ, ഹരിശ്ചന്ദ്രരന്തിദേവപ്രമുഖരാജര്‍ഷിനിഷേവിതാധ്വപരിചംക്രമണ ധുരന്ധരസ്യ, മഹാരാജസ്യ, ശ്രീരവിവര്‍മ്മണഃ കനീയസോ, മൂര്‍ത്തസ്യേവ കോലഭൂഭാഗധേയസ്യ ശ്രീകേരളവര്‍മ്മണഃ സഹോദരീസഞ്ജാതേന, ജഗന്നിവാസപാദാംബുജമധുവ്രതേന, സരസ്വതീരമാകൃപാകടാക്ഷപാത്രീഭ്രതേന, രാമവര്‍മ്മാഭിധേയേന കവിരാജേന വിരചിതം ശൃങ്ഗാരരസഭൂയിഷ്ഠം ചന്ദ്രികാ കലാപീഡം നാമ നാടകം സപ്രയോഗമഭിനീയാര്യമിശ്രാനുപാസ്മഹേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
ഭാരതസംങ്ഗ്രഹത്തില്‍ കവി ഒരു രവിവര്‍മ്മ രാജാവിനേയും അദ്ദേഹത്തിന്റെ അനുജനും ശങ്കരാദികവികളുടെ പുരസ്കര്‍ത്താവുമായ കേരളവര്‍മ്മരാജാവിനേയും പറ്റി പറയുകയും അദ്ദേഹത്തിന്റെ ഭാഗിനേയനാണു് താനെന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ആ മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാ പീഡത്തിന്റേയും കര്‍ത്താവു് ഒരേ കവി തന്നെയാണെന്നുള്ളതു് നിസ്സംശയമാണു്. ‘ജഗന്നിവാസം ഹൃദയേ ദധാനം’ എന്നു മഹാകാവ്യത്തിലും അദ്ദേഹം തന്റെ ഭഗവല്‍ഭക്തിയെ പ്രദര്‍ശിപ്പിക്കുന്നു. ഈ നാടകത്തിന്റെ പ്രസ്താവനയില്‍ നിന്നു് അദ്ദേഹത്തിനു സങ്ഗീതശാസ്ത്രത്തിലും നൃത്തകലയിലും അഗാധമായ വൈദുഷ്യമുണ്ടായിരുന്നു എന്നു സ്പഷ്ടമാകുന്നു.&lt;br /&gt;
&lt;br /&gt;
ചന്ദ്രികാകലാപീഡം കവി പെരുഞ്ചെല്ലൂര്‍ ക്ഷേത്രത്തിലെ ചൈത്രോത്സവത്തില്‍ അഭിനയിക്കുന്നതിനായി രചിച്ച ഒരു നാടകമാണെന്നു പ്രസ്താവനയില്‍ നിന്നു നാം ധരിച്ചുവല്ലൊ. ചന്ദ്രികയെന്ന കലിങ്ഗരാജപുത്രിയെ കന്ദര്‍പ്പശേഖരന്‍ എന്ന&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/9|9:complete]]&lt;br /&gt;
&lt;br /&gt;
കാശിരാജാവു വിവാഹം ചെയ്യുന്നതാണു് വിഷയം. ഇതിവൃത്തസംവിധാനത്തില്‍ കവി മാളവികാഗ്നിമിത്രത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. എങ്കിലും നാടകം ആകെക്കൂടി ഹൃദയങ്ഗമമാണെന്നുവേണം പറയുവാന്‍. പല ശ്ലോകങ്ങളും ആര്യാവൃത്തത്തില്‍ നിബന്ധിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``കുസുമോല്‍കരപരിപൂര്‍ണ്ണഃ കുരവകതരുരേഷ ഭാതി ഹര്‍ഷകരഃ, രോമാഞ്ചസഞ്ചിത ഇവ സ്തനയുഗസമ്മര്‍ദ്ദനാല്‍ സരോജാക്ഷ്യാഃ&amp;amp;quot; ``ദേവീ ഹര്‍ഷപരീതാ മാമേഷാ യാതി കാന്തയാ സാകം വീരശ്രീരിവ മൂര്‍ത്താ കലിങ്ഗരാജ്യാദുദാരകീര്‍ത്തിയുതാ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഇത്യാദി പദ്യങ്ങള്‍ നോക്കുക . മറ്റൊരു ശ്ലോകം കൂടി ഉദ്ധരിക്കാം.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീവീതോ ഹരിവദ്ഗുഹാഹിതരസശ്ശൂലീവ പത്രോത്സുകോ വാമാസ്യാംബുജവന്നളൈകശയനോ ഭീമാത്മജാചിത്തവല്‍ ദൂരാപാസ്തശിവോദരോ യജനവദ്ദക്ഷസ്യ, കാശീപതേ! ത്വത്സേനാവിജിതഃ കലിങ്ഗനൃപതിര്‍ന്നവ്യാം ദശാമാശ്രിതഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
താഴെക്കാണുന്നതു ഭരതവാക്യമാകുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ദേവി, പ്രസന്നഹൃദയാ സതതം മയി സ്യാഃ സ്വാചാരമഗ്നമനസസ്സകലാഃ പ്രജാഃ സ്യുഃ: ബ്രഹ്മാവലോകരസികാ മുനയോ ഭവന്തു; രാജ്യേ വസേല്‍ സ്ഥിരതരാനുപമാ ച ലക്ഷ്മീഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ശങ്കരകവി, ജീവിതചരിത്രം: അക്കാലത്തു് ഉത്തരകേരളത്തിലെ പ്രഥമഗണനീയനായ സംസ്കൃതകവി രാഘവ വാരിയരുടെ അന്തേവാസി എന്നു ഞാന്‍ മുമ്പു നിര്‍ദ്ദേശിച്ച ശങ്കരവാരിയരായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``കോലാനേലാവനസുരഭിലാന്‍ യാഹി, യത്ര പ്രഥന്തേ വേലാതീതപ്രഥിതയശസശ്ശങ്കരാദ്യാഃ കവീന്ദ്രാഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു് ഉദ്ദണ്ഡശാസ്ത്രി കോകിലസന്ദേശത്തില്‍ സമുചിതമായി പ്രശംസിച്ചിട്ടുള്ളതു് ആ കവിസാര്‍വഭൗമനെയാണു്. പള്ളിക്കുന്നു ക്ഷേത്രത്തിനു സമീപം വടക്കുകിഴക്കായി ശങ്കരന്‍കണ്ടി എന്നൊരു പറമ്പു് ഇപ്പോഴും ഉണ്ടു്. ആ പറമ്പില്‍ പണ്ടു പ്രസ്തുത ക്ഷേത്രത്തിലെ കഴകക്കാരായ വാരിയന്മാരുടെ ഒരു ഗൃഹമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഒരങ്ഗമാണു് ശങ്കരന്‍. പറമ്പിനു് ആ സംജ്ഞ സിദ്ധിച്ചതും അദ്ദേഹത്തിന്റെ സ്മാരകമായാണു്. കുടുംബം അന്യംനിന്നുപോയി. ശങ്കരകവി വളരെക്കാലം അവിടെ കഴകപ്രവൃത്തി ചെയ്തുകൊണ്ടും ദേവിയെ ഭജിച്ചുകൊണ്ടും അവിടെനിന്നു് ഒന്നരനാഴിക വടക്കുള്ള വളര്‍പട്ടണം കോട്ടയില്‍ കേരളവര്‍മ്മ തമ്പുരാന്റെ സദസ്സിനെ അലങ്ക&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/10|10:complete]]&lt;br /&gt;
&lt;br /&gt;
രിച്ചുകൊണ്ടും താമസിച്ചതിനുമേല്‍ തീര്‍ത്ഥസ്നാനത്തിനായി പരദേശങ്ങളില്‍ പര്യടനം ചെയ്യുകയും അവിടെവെച്ചു് അന്തരിക്കുകയും ചെയ്തു എന്നു പുരാവിത്തുകള്‍ പറയുന്നു. ശ്രീകൃഷ്ണവിജയത്തില്‍ ‘അന്തേവസന്‍ കശ്ചന’ എന്ന പദ്യത്തിനുമേല്‍ താഴെചേര്‍ക്കുന്ന പദ്യങ്ങള്‍ കാണുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``അര്‍ദ്ധം ശരീരസ്യ ച ശീതഭാനോഃ കളത്രയന്തീ ച വതംസയന്തീ കാചില്‍ കൃപാ കണ്വപുരൈകഭൂഷാ കാമപ്രസൂര്യല്‍കുലദൈവമാസ്തേ. നിത്യം വിഹാരാദ്രിജുഷോ ഭവാന്യാഃ സ്തോത്രാംബുഭിഃ സന്നതിദോഹളൈശ്ച അകാരി യസ്യാങ്കുരിതോ മഹീയാന്‍ നവത്വമാശ്രിത്യ കവിത്വശാഖീ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഈ പദ്യങ്ങളില്‍ നിന്നു (തൃക്കണ്ണപുരം) കണ്വപുരത്തിലേ ശിവന്‍ അദ്ദേഹത്തിന്റെ കുലദൈവമാണെന്നും എന്നാല്‍ അദ്ദേഹം സദാ ആരാധിച്ചുവന്നതു പള്ളിക്കുന്നത്തു ഭഗവതിയെയാണെന്നും സിദ്ധിക്കുന്നു. തനിക്കു കവിതാവിഷയത്തിലുണ്ടായ പ്രാഗല്ഭ്യത്തിന്നു കാരണം ആ ദേവീഭജനമാണെന്നും കവി പ്രസ്താവിക്കുന്നു. ശ്രീകൃഷ്ണവിജയം താന്‍ നിബന്ധിച്ചതു കേരളവര്‍മ്മതമ്പുരാന്റെ ആജ്ഞ നിമിത്തമാണെന്നു് അദ്ദേഹം തുടര്‍ന്നുപറയുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``കോലേശ്വരസ്തം മുദിതഃ കദാചിദാസ്ഥാനവര്‍ത്തീ നൃപചക്രവര്‍ത്തീ നിഷ്ണാതധീഃ കൃഷ്ണകഥാനുബന്ധം കാവ്യം കുരു ശ്രാവ്യമിതി ന്യഗാദീല്‍. കൃശാപി കോലേശവചസ്സമീരസംപ്രേരണാദ്ദേശിക ദൃഷ്ടിനാവാ ഭക്തിദ്വിതീയാഥ തദീയവാണീ പാരം ഗതാ കൃഷ്ണകഥാ പയോധേഃ. center|*** വാചാം ചമല്‍കാരകരീ ന മാധ്വീഝരീപരീപാക ധുരീണതാസ്മിന്‍; തഥാപി മൗകന്ദകഥാസുധാസു പിപാസവഃ കിന്ന ഭവന്തി സന്തഃ?&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഒടുവില്‍,&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീരാഘവാഖ്യദേശികകാരുണ്യകടാക്ഷവീക്ഷണവിലാസഃ മമ കൃഷ്ണചരിതജലധൗ മരകതമണിസേതുചാതുരീമകരോല്‍.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
[[Page:Hist-20.djvu/11|11:incomplete]]&lt;br /&gt;
&lt;br /&gt;
എന്നൊരു മുക്തകവും കാണ്‍മാനുണ്ടു്. ഇവയില്‍നിന്നു കവിയുടെ പ്രകൃഷ്ടമായ വിനയവും ശ്രീകൃഷ്ണവിഷയകമായ രതിഭാവവും ഗുരുഭക്തിയും പ്രത്യക്ഷീഭവിക്കുന്നു.&lt;br /&gt;
&lt;br /&gt;
സമകാലികന്മാരായ കവികളില്‍ ഉദ്ദണ്ഡന്‍ മാത്രമല്ല ശങ്കരനെ പുകഴ്ത്തിയിരിക്കുന്നതു്. ചന്ദ്രോത്സവത്തില്‍ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങള്‍ കാണാം:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ഉചിതരസവിചാരേ ചാരുവാഗ്ദേവതാശ്രീ- കരകിസലയസമ്മൃഷ്ടശ്രമസ്വേദജാലം അഹമഹമികയാ വന്നര്‍ത്ഥശബ്ദപ്രവാഹം ഭവതു വദനബിംബം ശാങ്കരം പ്രീതയേ മേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``ശ്രീശങ്കരേണ വിദുഷാ കവിസാര്‍വഭൗമേ- ണാനന്ദമന്ദഗതിനാ പുരതോ ഗതേന ശ്രീമന്മുകുന്ദമുരളീ മധുരസ്വരേണ പദ്യൈരവദ്യരവിതൈരനുവര്‍ണ്ണ്യമാനാ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ചുവടേ ചേര്‍ക്കുന്ന അവിജ്ഞാതകര്‍ത്തൃകമായ ശ്ലോകവും അദ്ദേഹത്തെപ്പറ്റിയുള്ളതാണു്:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;ന വിനാ ശങ്കരകവിനാ മമ ധിഷണാ സൗഖ്യഭൂഷണാ ഭവതി; വിധുനാ പ്രസാദനിധിനാ കുമുദ്വതീ കിന്നു മുദ്വതീ ഭവതി?&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
== ശ്രീകൃഷ്ണവിജയം ==&lt;br /&gt;
&lt;br /&gt;
ശങ്കരകവിയുടെ കൃതിയായി പന്ത്രണ്ടു സര്‍ഗ്ഗത്തില്‍ നിബദ്ധമായ ശ്രീകൃഷ്ണവിജയം മഹാകാവ്യമല്ലാതെ മറ്റൊരു സംസ്കൃതഗ്രന്ഥവും നമുക്കു ലഭിച്ചിട്ടില്ല. അദ്ദേഹത്തിനു ജീവിതകാലത്തില്‍ത്തന്നെ സിദ്ധിച്ച അന്യദുര്‍ല്ലഭമായ പ്രശസ്തിക്ക് അവലംബം ആ കാവ്യം തന്നെയാണു്. ശ്രീകൃഷ്ണവിജയത്തേക്കാള്‍ ശബ്ദസുന്ദരവും ശ്രവണമധുരവുമായ ഒരു കാവ്യം സംസ്കൃതസാഹിത്യത്തിലുണ്ടെന്നു തോന്നുന്നില്ല. മൂകപഞ്ചശതിയും മറ്റും ദേവതാസ്തോത്രങ്ങള്‍ മാത്രമാണല്ലോ. അത്തരത്തിലുള്ള ലളിതകോമളകാന്തപദാവലി വില്വമങ്ഗലത്തിനു മാത്രമേ സ്വാധീനമായിരുന്നിട്ടുള്ളു; പക്ഷേ അദ്ദേഹത്തിന്റെ കര്‍ണ്ണാമൃതവും മറ്റും ഒരു ഇതിവൃത്തത്തെ ആസ്പദീകരിച്ചു വിരചിതങ്ങളായ കൃതികളല്ലാത്തതിനാല്‍ ശങ്കരന്റെ കവനകലയില്‍ സഹൃദയന്മാര്‍ക്ക് ആദരാതിശയം തോന്നുന്നതു് അസ്വാഭാവികമല്ല. ശ്രീകൃഷ്ണവിജയത്തിലെ പ്രതിപാദ്യം ഭാഗവതത്തിലെ ദശമസ്കന്ധകഥയാണ്; കവിക്ക് ഉപജീവ്യന്‍ ശ്രീകൃഷ്ണവിലാസകാരനായ സുകുമാരനുമാണു്. വിലാസകാരനെപ്പോലെ വിജയകാരനും തന്റെ കാവ്യം മഹാമേരുവിന്റെ വര്‍ണ്ണനംകൊണ്ടു് ആരംഭിക്കുന്നു. വിജയം സന്താനഗോപാലകഥയോടുകൂടിയാണു് പര്യവസാനിക്കുന്നതു്. രസഭാവസമ്പത്തിലും വ്യങ്ഗ്യവൈഭവത്തിലും വിജയം വിലാസത്തെ&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/12|12:complete]]&lt;br /&gt;
&lt;br /&gt;
സമീപിക്കുന്നു എന്നു പറവാനു നിവൃത്തിയില്ലെങ്കിലും ശബ്ദധോരണി പരിശോധിക്കുമ്പോള്‍ അങ്ങിങ്ങു് അതിന്റെ ഉപരിതലത്തില്‍ സ്ഥിതിചെയ്യുന്നു എന്നുപോലും സ്ഥാപിക്കുവാന്‍ കഴിയുന്നതാണു്. ചില ശ്ലോകങ്ങള്‍ ഉദ്ധരിച്ചു് ആ വിഷയത്തില്‍ ശങ്കരനുള്ള കൃതഹസ്തത പ്രത്യക്ഷമാക്കിക്കൊള്ളട്ടെ.&lt;br /&gt;
&lt;br /&gt;
പൂതനയുടെ പതനം:-&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``പ്രചലല്‍കുചഗണ്ഡശൈലലോലാ ചലിതോര്‍വീരുഹചണ്ഡബാഹുദണ്ഡാ ന്യപതദ്ഭുവി സാ യുഗാന്തമൂര്‍ച്ഛല്‍- പവനോന്മൂലിതപര്‍വ്വതോപമാനാ.&amp;amp;quot; (1)&lt;br /&gt;
&lt;br /&gt;
കാളിയമര്‍ദ്ദനം:- ``പീതാംബരാഞ്ചിതകടീരതടീമനോജ്ഞ- സ്തിഷ്ഠന്‍ ഭുജങ്ഗപതിമൂര്‍ദ്ധനി പങ്കജാക്ഷഃ സമ്പ്രാപ നീലഗിരിതുങ്ഗശിലാനിഷണ്ണ– ബാലാതപച്ഛുരിതബാലതമാലലീലാം.&amp;amp;quot; (2)&lt;br /&gt;
&lt;br /&gt;
ശരദ്വര്‍ണ്ണനം:- ``ദിശി ദിശി കളഹംസീ നാദസങ്ഗീതഭങ്ഗീ- ശിഥിലിതമദിരാക്ഷീ മൗനമുദ്രാ വിചേരുഃ നവനളിനവനാളീ ധൂത നാളീക കേളീ- പരിമിളിതമധൂളീ ബിന്ദവോ മന്ദവാതാഃ.&amp;amp;quot; (3)&lt;br /&gt;
&lt;br /&gt;
രാസക്രീഡ:- ``നീലം നിസര്‍ഗ്ഗതരളം നിതരാം വിശാലം സ്വച്ഛാന്തരം സുകൃതിഭിസ്സുലഭാവലോകം പര്യാകുലം പയ ഇവാശു കളിന്ദജായാഃ കാലുഷ്യമാപ നയനം കമലേക്ഷണാനാം.&amp;amp;quot; (4) &amp;amp;quot;വിസ്രംസമാനചികുരാ വിഗളദ്ദുകൂലാ വല്‌ഗദ്ഘനസ്തനഭരാ വലമാനപാര്‍ശ്വാഃ പ്രാപുസ്സരോജനയനാഃ പ്രണയപ്രണുന്നാഃ പുണ്യാതിരേകസുഭഗം പുരുഷം പുരാണം.&amp;amp;quot; (5) ``താനപ്രദാനലയതാളവിമിശ്രമഞ്ജൂ- ഗാനപ്രയോഗതരളീകൃതവിശ്വലോകാഃ പീനസ്തനദ്വയനതാ നനൃതുര്‍മ്മൃഗാക്ഷ്യോ മീനധ്വജപ്രഹരണക്ഷണഭിന്നധൈര്യാഃ.&amp;amp;quot; (6)&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഹൃദ്യമായ അര്‍ത്ഥചമല്‍കാരവും അലങ്കാരഭങ്ഗിയുമുള്ള ശ്ലോകങ്ങളും ധാരാളമുണ്ടു്. മന്ദവായുവിനെ വര്‍ണ്ണിക്കുന്ന അധോലിഖിതമായ ശ്ലോകം നോക്കുക:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ഉപവനഭവനാന്തേ രിങ്ഖണം വ്യാദധാനാഃ പരിപതിതപരാഗൈര്‍ദ്ധൂ സരാഃ കേസരാണാം&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
[[Page:Hist-20.djvu/13|13:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;ക്വണിതമധുകരാളീ കിങ്കിണീകാ വിചേരുര്‍- വിഗളിതമധുലാലാപാഥസോ വാതപോതാഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
അചുംബിതമായ ഒരു ഉല്ലേഖമാണു് ഇവിടെ നമ്മെ ആവര്‍ജ്ജിക്കുന്നതു്. താന്‍ ഒരു നല്ല വൈയാകരണനാണെന്നും കവി അവിടവിടെ നമ്മെ ധരിപ്പിക്കുന്നു. ആകെക്കൂടി ശങ്കരവാരിയരെ കേരളത്തിലെ ഒന്നാംകിടയില്‍ നില്ക്കുന്ന സംസ്കൃതകവികളുടെ കൂട്ടത്തില്‍ ഭാവുകന്മാര്‍ ഐകമത്യേന പരിഗണിക്കുകതന്നെ ചെയ്യും. ‘മുകുന്ദമുരളീമധുരസ്വരന്‍’ എന്നു ചന്ദ്രോത്സവകാരന്‍ അദ്ദേഹത്തിനു നല്കീട്ടുള്ള വിശേഷണം ഏറ്റവും ഉചിതമായിരിക്കുന്നു. ഒരു സംസ്കൃതമുക്തകം അദ്ദേഹത്തിന്റേതാണെന്നു കേട്ടിട്ടുള്ളതുകൂടി ഇവിടെ ഉദ്ധരിക്കാം:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ആന്ധ്യം മേ വര്‍ദ്ധയ ത്വല്‍പദയുഗവിമുഖേ- ഷ്വംബ, ലോകേഷു; ജിഹ്വാ- കുണ്ഠത്വം ദേഹി ഭൂയസ്സ്വപരനുതിപരീ- വാദയോശ്ശൈലകന്യേ! ഖഞ്ജത്വം പോഷയേഥാഃ ഖലഗൃഹഗമനേ ദേവി! ബാധിര്യമുദ്രാം ത്വന്നാമാന്യപ്രലാപേ വിതര കരുണയാ ശ്രീവിഹാരാദ്രിനാഥേ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
പള്ളിക്കുന്നുഭഗവതിയെപ്പറ്റി ശബ്ദാലങ്കാരസുഭഗമായ ഒര സംസ്കൃതഗദ്യമുണ്ടു്. അതും പക്ഷേ വാരിയരുടെ കൃതിയായിരിക്കാം. അതില്‍ ചില പംക്തികളാണു് അടിയില്‍ കാണുന്നതു്.&lt;br /&gt;
&lt;br /&gt;
``ജയ ജയ സകലജനനി സകലലോകപാലിനി, കരകലിതശൂലകപാലിനി, ഗിരിശഹൃദയരഞ്ജിനി, ദുരിതനിവഹഭഞ്ജിനി, നിഖിലദിതിസുതഖണ്ഡിനി, നിഗമവിപിനശിഖണ്ഡിനി, വിന്ധ്യശൈലലീലാകാരിണി, ബന്ധുരേന്ദ്രനീലാകാരിണി, കമലമൃദുലവിഗ്രഹേ, കഠിനഹൃദയദുര്‍ഗ്രഹേ, നിരവഗ്രഹേ, നിര്‍വിക്രിയേ, നിഷ്‌ക്രിയേ, നിരുദ്ഭവേ, നിരപമേ, നിരുപരമേ, പരമേശ്വരി................പദസരസിജ നഖരുചിപരമ്പരാനീരാജിതസ്വര്‍വാപികേ, വിബുധവ്യസന നിര്‍വാപികേ, നിഖിലവിശ്വവ്യാപികേ, നിസ്സീമമോഹതി മിരദീപികേ, വിവിധവിലാസവിവശിതഗിരിശചേതനേ, നിരസ്തസ്വഭക്തയാതനേ, മൃഗരാജകേതനേ, വിഹാരഗിരിനി കേതനേ, ഭഗവതി! നമസ്തേ നമസ്തേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
== കൃഷ്ണാഭ്യുദയം ==&lt;br /&gt;
&lt;br /&gt;
ശങ്കരകവിയുടെ ശിഷ്യമാരില്‍ ഒരാളുടെ കൃതിയാണു് കൃഷ്ണാഭ്യുദയം. ശ്രീകൃഷ്ണവിജയത്തെ കവി&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/14|14:complete]]&lt;br /&gt;
&lt;br /&gt;
പലപ്രകാരത്തിലും ഉപജീവിച്ചിട്ടുണ്ടെന്നുമാത്രമല്ല തന്റെ കൃതി ആ മഹാകാവ്യത്തിന്റെ സംക്ഷേപമായിരിക്കണമെന്നു സങ്കല്പിച്ചിരിക്കുന്നതുപോലെയും തോന്നുന്നു. ഗ്രന്ഥം സമഗ്രമായി ഞാന്‍ കണ്ടിട്ടില്ല. അഞ്ചാംസര്‍ഗ്ഗത്തിന്റെ മധ്യഭാഗംവരെ വായിച്ചിട്ടുണ്ടു്. അവിടംകൊണ്ടു വിപ്രപത്ന്യനുഗ്രഹലീലാവര്‍ണ്ണനം അവസാനിച്ചിട്ടില്ല. കവിതയ്ക്കു ശ്രീകൃഷ്ണവിജയത്തോളംതന്നെ ഹൃദ്യതയില്ലെങ്കിലും പ്രശംസനീയമായ ശബ്ദസൗകുമാര്യവും ശയ്യാസുഖവുമുണ്ടു്. താഴെച്ചേര്‍ക്കുന്ന ശ്ലോകങ്ങള്‍ അഭ്യൂദയത്തിലുള്ളവയാണു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``മദദ്രവക്ഷാളിതഗണ്ഡദേശാ രദദ്യുതിദ്യോതിതമൗലിചന്ദ്രാഃ ഉദിത്വരാ രുദ്രമുദാം വിവര്‍ത്താഃ പ്രദദ്യുരുദ്വേലതയാ മുദം നഃ. ഗിരാം മഹത്വാനി പുരാതനീനാം ജയന്തി പുണ്യാനി ഗീരീന്ദ്രജായാഃ ധയന്തി കാകോളമയന്തി ശോണാചലം ശരാസീകൃത സാനുമന്തി കുമുദ്വതീപുണ്യവിപാകലേഖാസമുല്ലസല്‍കൈശിക മായതാക്ഷം നമസ്കരോമ്യഞ്ചിതമങ്ഗജാങ്ഗപ്രമര്‍ദ്ദനാനന്ദനമേകമോജഃ കളിന്ദജാകൂലചരായ ഗോപീകദംബവക്ഷോരുഹപുണ്യഭൂമ്നേ വൃന്ദാവനാംഗീകൃതഗോപധേനുവൃന്ദാവനായാസ്തു നമോ മഹിമ്നേ. അശേഷമജ്ഞാനതമഃകദംബം ഗ്രസന്‍ കൃപാലോകമയൂഖ ജാലൈഃ മനോമയം മേ വിദധാതു ഫുല്ലം കുശേശയം ദേശിക വാസരേന്ദ്രഃ കോലേശ്വരാജ്ഞാമവലംബ്യ യേന കാവ്യം കൃതം കൃഷ്ണജയാഭിധാനം തദീയസാരസ്വതമാര്‍ഗ്ഗഗാമീ ചരാമ്യഹം പങ്ഗുരിവ പ്രയാസാല്‍. സ്വയം വിനിര്യന്നവപദ്യബന്ധശ്രമാംബു യസ്യാനന പദ്മലഗ്നം മമാര്‍ജ്ജ വാണീ കരപല്ലവേന സ ശങ്കരാഖ്യോ മമ ശംകരോതു. നിസര്‍ഗ്ഗദുര്‍ബോധകവിത്വമാര്‍ഗ്ഗേ ചരന്‍ ന ദൂയേ ധൃതഭക്തിദണ്ഡഃ ഗുരൂപദേശോജ്ജ്വലദീപശാലീസരസ്വതീദത്തകരാവലംബഃ&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
[[Page:Hist-20.djvu/15|15:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;മദീയവാണീ ചപലാ വിമുക്തപ്രസാദലേശാപി രസോജ്ഝിതാപി ദാമോദരോദാരകഥാമധൂളീരസാദൃതാ ഗൃഹ്യത ഏവ സദ്ഭിഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ശോണാചലക്ഷേത്രം വടക്കേ മലയാളത്തില്‍ എവിടെയുള്ളതാണെന്നു് അറിയുന്നില്ല. വാല്മീകി, വ്യാസന്‍, കാളിദാസന്‍, ഭട്ടബാണന്‍, ഭാരവി എന്നീ കവികുലകുടസ്ഥന്മാരെക്കൂടി ശങ്കരവാരിയര്‍ക്കു മുന്‍പായി കവി സ്മരിക്കുന്നു. വ്യാസനേയും ബാണനേയും വന്ദിക്കുന്ന പദ്യങ്ങളാണു് ചുവടേ ചേര്‍ക്കുന്നതു്:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;പരാശരാദ്യം സമലബ്ധപുത്രം ശരീരജാജ്ഞാപരതന്ത്ര ചിത്താല്‍ തരീഗതാ സത്യവതീ; സ നിത്യം കരോതു മേ സല്‍ കവിതാവിലാസം.&amp;amp;quot; ``സത്യം സരസ്വത്യവതാരിതേയും വാണേന വാണീതി ബഭാജ സംജ്ഞാം; ഭഗീരഥേനൈവ സുരസ്രവന്തീ ഭാഗീരഥീതി പ്രഥിമാനമാപ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
== പൂര്‍ണ്ണസരസ്വതി, ഇല്ലം ==&lt;br /&gt;
&lt;br /&gt;
കേരളത്തിന്റെ ജനയിതാവെന്നു് ഐതിഹ്യം നിര്‍ദ്ദേശിക്കുന്ന ശ്രീ പരശുരാമന്‍ തന്നെ സാങ്ഗോപാങ്ഗമായും സരഹസ്യമായും മന്ത്രശാസ്ത്രോപദേശം ചെയ്തു് അനുഗ്രഹിച്ച ഒരു മഹനീയമായ ബ്രാഹ്മണകുടുംബമാണു് കാട്ടുമാടസ്സു് (കാട്ടുമാടത്തു്) മന. ആ കുടുംബം ആദികാലത്തു കോലത്തുനാട്ടിലാണു് സ്ഥിതിചെയ്തിരുന്നതു്. ഇപ്പോള്‍ ഇതിന്റെ സ്ഥാനം തെക്കെമലയാളത്തില്‍ പൊന്നാനിത്താലൂക്കില്‍ വലിയകുന്നം ദേശത്തു പള്ളിപ്പുറത്തു തപാലാപ്പീസ്സിനു സമീപമാകുന്നു. തന്ത്രത്തിനും മന്ത്രവാദത്തിനും പ്രസ്തുത കുടുംബം പണ്ടെന്നപോലെ ഇന്നും കേള്‍വിപ്പെട്ടിരിക്കുന്നു. ആ മനയെ തന്റെ അവതാരത്താല്‍ ധന്യമാക്കിയ ഒരു മഹാത്മാവാണു് കേരളത്തിലെ സംസ്കൃതഗ്രന്ഥവ്യാഖ്യാതാക്കന്മാരില്‍ പ്രഥമഗണനീയനായ പൂര്‍ണ്ണസരസ്വതി. പൂര്‍ണ്ണസരസ്വതി എന്നതു് ഒരു ബിരുദമാണു്. പിതൃദത്തമായ നാമധേയം എന്തെന്നു് അറിയുന്നില്ല.&lt;br /&gt;
&lt;br /&gt;
പൂര്‍ണ്ണസരസ്വതിയുടെ കാലമേതെന്നും സാമാന്യമായി തീര്‍ച്ചപ്പെടുത്തുവാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ടു്. അദ്ദേഹത്തിന്റെ ഭക്തിമന്ദാകിനി എന്ന വിഷ്ണുപാദാദികേശസ്തോത്രവ്യാഖ്യയില്‍ ശാരദാതനയന്റെ ഭാവപ്രകാശനത്തില്‍നിന്നു ചില പങ്‌ക്തികള്‍ ഉദ്ധരിച്ചിട്ടുണ്ടു്. ശാരദാതനയന്റെ കാലം 1175-നും 1250-നും ഇടയ്ക്കാണു്. രസമഞ്ജരി എന്ന മാലതീമാധവവ്യാഖ്യയില്‍&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/16|16:complete]]&lt;br /&gt;
&lt;br /&gt;
ആനന്ദബോധന്റെ ന്യായദീപാവലിയും ചില്‍സുഖന്റെ തത്ത്വദീപികയും ഉദ്ധൃതമായിരിയ്ക്കുന്നു. ചില്‍സുഖന്റെ ജീവിതം പതിന്നാലാം ശതകത്തിന്റെ പ്രാരംഭത്തിലായിരുന്നു. സുമനോരമണിയുടെ പ്രണേതാവായ പ്രഥമപരമേശ്വരന്‍ പൂര്‍ണ്ണ സരസ്വതിയുടെ വിദ്യുല്ലതയെ വിമര്‍ശിക്കുന്നുണ്ടെന്നു നാം കണ്ടുവല്ലോ. പതിന്നാലാം ശതകത്തിന്റെ അന്ത്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. അതുകൊണ്ടു് പതിന്നാലാംശതകത്തിന്റെ മധ്യത്തിലായിരിക്കണം പൂര്‍ണ്ണ സരസ്വതി ജീവിച്ചിരുന്നതു് എന്നു വന്നുകൂടുന്നു. വിദ്യുല്ലതയില്‍ അദ്ദേഹം മല്ലിനാഥന്റെ മേഘസന്ദേശവ്യാഖ്യയിലെ ചില അഭിപ്രായങ്ങളെ ഖണ്ഡിക്കുവാന്‍ ഉദ്യമിച്ചിട്ടുണ്ടെന്നു ചിലര്‍ പറയുന്നു. അതിനു തെളിവില്ലാതെയാണിരിക്കുന്നതു്. ‘കാന്താവിരഹഗുരുണാ’ എന്ന പദം വ്യാഖ്യാനിക്കുമ്പോള്‍ ``കാന്താവിരഹേണ ഗുരുണാ, ദുര്‍ഭരേണേതി കേചില്‍&amp;amp;quot; എന്നു പൂര്‍ണ്ണസരസ്വതി ഉപന്യസിക്കുന്നതു മല്ലിനാഥന്റെ പങ്‌ക്തിയെ ഉദ്ധരിച്ചുകൊണ്ടായിരിക്കുവാന്‍ ഇടയില്ല. എന്തെന്നാല്‍ അദ്ദേഹം 1420-ല്‍ അന്തരിച്ച കാടയവേമന്റെ സാഹിത്യചിന്താമണിയില്‍ നിന്നു് ഒരു പപങ്‌ക്തി ഉദ്ധരിക്കുന്നുണ്ടു്. വേറെ ഒരവസരത്തിലും അദ്ദേഹം മല്ലിനാഥനെ സ്മരിക്കുന്നു എന്നു സംശയിക്കുന്നതിനു പോലും പഴുതു കാണുന്നുമില്ല.&lt;br /&gt;
&lt;br /&gt;
== ഗുരു ==&lt;br /&gt;
&lt;br /&gt;
പൂര്‍ണ്ണജ്യോതിസ്സെന്ന ഒരു സന്യാസിയായിരുന്നു പൂര്‍ണ്ണസരസ്വതിയുടെ ഗുരു. കമലനീരാജഹംസത്തില്‍ ``ഭഗവതോ വൃഷപുരവിഭോര്‍ഭവാനീപതേര്‍ഭുവനമഹീയസാ...... വിശദശ്രുതവിനയമാധുര്യധുര്യേണ പരമേശ്വരഭക്തിസാരസീ വിഹാരകാസാരേണ, പദവാക്യപ്രമാണനേത്രത്രയനിരീക്ഷണാ പരപരമേശ്വര പൂര്‍ണ്ണജ്യോതിര്‍മ്മുനിവര നിഹിതനിസ്സൃതകരുണാമൃതപൂര്‍ണ്ണചന്ദ്രേണ. പൂര്‍ണ്ണസരസ്വതീനാമധേയേന, കവിനാ, നിബദ്ധമിദ്ധരസമദ്ഭുതാര്‍ഥം കമലിനീരാജഹംസം നാമനാടകം&amp;amp;quot; എന്നു പ്രസ്താവനയുണ്ടു്. പൂര്‍ണ്ണജ്യോതിസ്സു സാക്ഷാല്‍ തൃപ്പൂണിത്തുറയപ്പന്‍ തന്നെയാണെന്നു ചിലര്‍ ഉദ്ദേശിക്കുന്നതു നിരാസ്പദമാണെന്നു് ഇതില്‍ നിന്നു തെളിയുന്നു. പൂര്‍ണ്ണജ്യോതിസ്സു തൃശ്ശൂരിലെ ഏതോ ഒരു മഠത്തിന്റെ അധിപതിയായ സ്വാമിയാരായിരുന്നു. അദ്ദേഹത്തെ പൂര്‍ണ്ണസരസ്വതി ഓരോ ഗ്രന്ഥത്തിലും വന്ദിക്കുന്നുണ്ടു്. താഴെക്കാണുന്ന ശ്ലോകം മാലതീമാധവവ്യാഖ്യയായ രസമഞ്ജരിയിലുള്ളതാണു്. അതു ശ്രീകൃഷ്ണനേയും കവിയുടെ ഗുരുനാഥനേയും യൗഗപദ്യേന പരാമര്‍ശിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``യദ്ഗീതാര്‍ഥശ്രവണരസതോ ധ്വസ്തമോഹാന്ധകാരഃ കൃഷ്ണാനന്ദീ ത്രിജഗതി നരോ ജിഷ്ണുഭൂയം ജിഹീതേ&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
[[Page:Hist-20.djvu/17|17:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;സ്വസ്മിന്നേവ പ്രകടിതമഹാവിശ്വരൂപം തദേകം പൂര്‍ണ്ണജ്യോതിഃ സ്ഫുരതു ഹൃദി മേ പുണ്ഡരീകായതാക്ഷഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
‘പൂര്‍ണ്ണജ്യോതിഃ പദയുഗജുഷഃ പൂര്‍ണ്ണസാരസ്വതസ്യ’ എന്നു ഹംസസന്ദേശത്തിലും, ‘പൂര്‍ണ്ണജ്യോതിശ്ചരണകരുണാ ജാഹ്നവീപൂതചേതാഃ’ എന്നും ‘പൂര്‍ണ്ണസരസ്വത്യാഖ്യഃ പൂര്‍ണ്ണ ജ്യോതിഃ പദാബ്ജ്പരമാണുഃ’ എന്നും വിദ്യുല്ലതയിലും, ‘പ്രണമ്യ സച്ചിദാനന്ദം പൂര്‍ണ്ണജ്യോതിര്‍ന്നിരഞ്ജനം, അനര്‍ഘരാഘവം നാമ നാടകം വ്യാകരോമ്യഹം’ എന്നു് അനര്‍ഘരാഘവടീകയിലും, ‘’പൂര്‍ണ്ണജ്യോതിഃപ്രസാദേന ചക്രേ പൂര്‍ണ്ണസരസ്വതീ’ എന്നു വീണ്ടും രസമഞ്ജരിയിലും കാണുന്ന പ്രസ്താവനകള്‍ കൂടി നോക്കുക.&lt;br /&gt;
&lt;br /&gt;
കൃതികള്‍: കവി, പണ്ഡിതന്‍, സഹൃദയന്‍, വിമര്‍ശകന്‍, വ്യാഖ്യാതാവു് എന്നിങ്ങനെ പലനിലകളില്‍ പൂര്‍ണ്ണസരസ്വതി കേരളീയര്‍ക്കു് ആരാധ്യനാണു്. (1) മേഘസന്ദേശത്തിനു വിദ്യുല്ലത, (2) ശങ്കരഭഗവല്‍പാദരുടെ വിഷ്ണുപാദാദികേശസ്തവത്തിനു ഭക്തിമന്ദാകിനി, (3) മാലതീമാധവത്തിനു രസമഞ്ജരി എന്നീ സുവിസ്തൃതങ്ങളായ വ്യാഖ്യാനങ്ങളും (4) ശാകുന്തളം (5) ഉത്തരരാമചരിതം (6) അനര്‍ഘരാഘവം എന്നീ നാടകങ്ങള്‍ക്കു ടീകകളും (7) മാലതീമാധവത്തിലെ ഇതിവൃത്തത്തെ അധികരിച്ചു് ഋജുലഘ്വീ എന്ന കാവ്യവും (8) കമലിനീരാജഹംസം എന്ന നാടകവും (9) രന്തിദേവന്റെ ചരിത്രത്തെ പ്രതിപാദിക്കുന്ന ചര്‍മ്മണ്വതീചരിതം എന്ന ലഘുകാവ്യവും (10) ഹംസസന്ദേശം എന്ന സന്ദേശകാവ്യവും അദ്ദേഹത്തിന്റെ കൃതികളായി നമുക്കു ലഭിച്ചിട്ടുണ്ടു്. അവ കൂടാതെ (11) നിപാതവൃത്തി എന്ന വ്യാകരണഗ്രന്ഥവും (12) അഭിനവഗുപ്തന്റെ നാട്യവേദവിവൃതിക്കു് ഒരു സങ്ഗ്രഹവും അദ്ദേഹം രചിച്ചിട്ടുള്ളതായി പഴമക്കാര്‍ പറയുന്നു. ആ വാങ്മയങ്ങള്‍ കണ്ടുകിട്ടീട്ടില്ല. വിദ്യുല്ലതയുടെ മധ്യത്തില്‍ ‘രന്തിദേവസ്യ കീര്‍ത്തിം’ എന്നവസാനിക്കുന്ന മേഘസന്ദേശശ്ലോകം വ്യാഖ്യാനിക്കുമ്പോള്‍ അവസരോചിതമായി ഉപനിബന്ധിച്ചിട്ടുള്ളതാണു് ചര്‍മ്മണ്വതീചരിതം.&lt;br /&gt;
&lt;br /&gt;
വിദ്യുല്ലത: വിദ്യുല്ലത പ്രകാശനം ചെയ്ത അവസരത്തില്‍ അതിനു ഭൂമികയെഴുതിയ മഹാമഹോപാധ്യായന്‍ ആര്‍. വി. കൃഷ്ണമാചാര്യര്‍ പ്രസ്താവിക്കുന്നതു് ‘മാഘേ മേഘേ ഗതം വയഃ’ എന്നു സാഭിമാനം ആത്മപ്രശംസ ചെയ്ത മല്ലിനാഥന്റെ വ്യാഖ്യയ്ക്കുപോലും അതിനെ സമീപിയ്ക്കുവാന്‍ യോഗ്യതയില്ലെന്നും, അതില്‍ പദാര്‍ത്ഥവും വാക്യാര്‍ത്ഥവും വിവരിച്ചിട്ടുള്ളതിനു പുറമേ, ശങ്കാസമാധാനങ്ങള്‍ സയുക്തി പ്രമാണം പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്നും, രസഗമനിക രമ്യതരമായി വിചാ&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/18|18:complete]]&lt;br /&gt;
&lt;br /&gt;
രണ ചെയ്തിരിക്കുന്നു എന്നും, അലങ്കാരം, വ്യങ്ഗ്യാര്‍ഥം, സമീചീനതരമായ പാഠം ഇവ നിര്‍ദ്ദേശിച്ചിരിക്കുന്നു എന്നും, സര്‍വോപരി പ്രസ്തുത കാവ്യത്തിന്റെ പഠനംകൊണ്ടുള്ള പ്രയോജനം വിശദീകരിച്ചിരിക്കുന്നു എന്നും, ഏതു പാശ്ചാത്യ വിമര്‍ശകന്റെ ദൃഷ്ടികൊണ്ടു നോക്കിയാലും തല്‍കര്‍ത്താവു ഒരു പ്രശസ്യനായ നിരൂപകനായിത്തന്നെ പ്രശോഭിക്കുമെന്നുമാണു്. ഈ അഭിപ്രായത്തില്‍ അതിശയോക്തിയുടെ സ്പര്‍ശമേയില്ല. വിദ്യുല്ലതയില്‍നിന്നു നാലഞ്ചു ശ്ലോകങ്ങള്‍ താഴെ ഉദ്ധരിക്കുന്നു;&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``വിസ്താരഭാജി ഘനപത്രലതാസനാഥേ മുക്താവലീവിമലനിര്‍ഝരധാമ്നി തുങ്ഗേ ഗോവര്‍ദ്ധനേ കുചതടേ പി ച ഗോപികാനാ- മാപദ്ധനം സുമനസാം രമമാണമീഡേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``നിധൗ രസാനാം നിലയേ ഗുണാനാമലങ്കൃതീനാ മുദധാവദോഷേ കാവ്യേ കവീന്ദ്രസ്യ നവാര്‍ഥതീര്‍ഥേ യാ വ്യാചികീര്‍ഷാ മമ താം നതോസ്മി.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``ആസീല്‍ പുരാ നരപതിഃ കില രന്തിദേവഃ കീര്‍ത്തിപ്രസൂനസുരഭീകൃതദിങ്മുഖശ്രീഃ യോ വര്‍ണ്ണസങ്കരവതീമപി രത്നപുഞ്ജൈഃ ക്ഷോണീമപാലയദസങ്കരവര്‍ണ്ണഹൃദ്യാം.&amp;amp;quot; center|(ചര്‍മ്മണ്വതീചരിതം) ``സുകവിവചസി പാഠാനന്യഥാകൃത്യ മോഹാ- ദ്രസഗതിമവധൂയ പ്രൗഢമര്‍ഥം വിഹായ വിബുധവരസമാജേ വ്യാക്രിയാകാമുകാനാം ഗുരുകുലവിമുഖാനാം ധൃഷ്ടതായൈ നമോ സ്തു.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``ആവിഃസ്നേഹമുപാസിതാ സഹബുധൈ- രന്തേ വസന്ത്യാ ഗിരാ ചാന്ദ്രീ ചന്ദ്രികയേവ മൂര്‍ത്തിരമലാ താരാഗണൈശ്ശാരദീ മൂലേ ധാമ്നി നിഷേദുഷീ വടതരോര്‍- മുഗ്ദ്ധേന്ദുനാ മുദ്രിതാ മുദ്രാ വേദഗിരാം പരാ വിജയതേ വിജ്ഞാനമുദ്രാവതീ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ചില ഇതരകൃതികള്‍: ഭക്തിമന്ദാകിനിയും ഒരു പ്രൗഢമായ വ്യാഖ്യാനമാണു്. മാലതീമാധവത്തിനു രസമഞ്ജരിയെപ്പോലെ നിഷ്കൃഷ്ടവും സര്‍വങ്കഷവുമായ ഒരു വ്യാഖ്യാനം മറ്റാരും രചിച്ചിട്ടില്ല. ഋജുലഘ്വീ, അതിലെ ഇതിവൃത്തത്തെ ഉപജീവിച്ചു നിമ്മിച്ചിട്ടുള്ള ഒരു കാവ്യമാണെന്നു പറഞ്ഞുവല്ലോ.&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/19|19:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``മഹല്‍ പ്രകരണം യേന സ്വോല്‍പാദ്യചരിതം കൃതം; ചിരന്തനായ കവയേ നമോസ്മൈ ഭവഭൂതയേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
എന്നു പ്രാരംഭപദ്യത്തില്‍ കവി മൂലകാരനെ വന്ദിക്കുന്നു.&lt;br /&gt;
&lt;br /&gt;
``അസ്തി ശ്രിയോന്തഃപുരമഗ്രഹാരം പൃഥ്വ്യങ്ഗനായാഃ പ്രഥിതോ ഗ്രഹാരഃ പദം മഹല്‍ പത്മപുരീതി നാമ്നാ ധര്‍മ്മസ്ഥിരാണാം ധരണീസുരാണാം.&lt;br /&gt;
&lt;br /&gt;
തത്രാന്വവായശ്രുതവിത്തവിത്തൗ മാന്യദ്വിജൗ മാധവകേശവാഖ്യൗ ബഭൂവതുര്‍ബദ്ധജഗല്‍പ്രമോദൗ ഭുവി സ്ഫുരന്താവിവ പുഷ്പവന്തൗ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നിത്യാദി പ്രസാദാദി ഗുണങ്ങള്‍ക്കു മകുടോദാഹരണങ്ങളായി ഇരുനൂറ്ററുപത്താറു പദ്യങ്ങള്‍ ആ കൃതിയില്‍ ഉണ്ടു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``പ്രകടിതമിതി പദ്യൈരഞ്ജസാ ബാലിശാനാം സുകുടിലമിതിവൃത്തം മാലതീമാധവസ്യ ദിശതു സഹൃദയേഭ്യോ ദീര്‍ഘമാനന്ദമുദ്രാം കൃതിരിയമൃജുലഘ്വീ പൂര്‍ണ്ണസാരസ്വതസ്യ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന പദ്യത്തോടുകൂടിയാണു് ഗ്രന്ഥം അവസാനിക്കുന്നതു്. ഇതൊരു ദ്രുതകവിതയാണെന്നു തോന്നുന്നു. ശാകുന്തളം, ഉത്തരരാമചരിതം, അനര്‍ഘരാഘവം ഇവയുടെ വ്യാഖ്യകള്‍ ലഘുടിപ്പണികളാണു്.&lt;br /&gt;
&lt;br /&gt;
അനര്‍ഘരാഘവത്തിനു ‘പഞ്ചിക’ എന്ന ശീര്‍ഷകത്തില്‍ മറ്റൊരു വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവു മുക്തിനാഥന്റെ പുത്രനായ വിഷ്ണുവാണു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``അനര്‍ഘരാഘവാഖ്യസ്യ നാടകസ്യ യഥാമതി കരോതി പഞ്ചികാം വിഷ്ണുര്‍മ്മുക്തിനാഥസ്യ നന്ദനഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു വ്യാഖ്യാനത്തിന്റെ ആരംഭത്തില്‍ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. ഈ വിഷ്ണു കേരളീയനാണോ എന്നു് അറിവില്ല.&lt;br /&gt;
&lt;br /&gt;
== കമലിനീരാജഹംസം ==&lt;br /&gt;
&lt;br /&gt;
ഇതു് അഞ്ചങ്കത്തിലുള്ള ഒരു നാടകമാകുന്നു. അദ്വൈതവേദാന്തമാണു് പ്രതിപാദ്യവിഷയം. താഴെക്കാണുന്നവയില്‍ ആദ്യത്തെ ശ്ലോകം നാന്ദിയും, ഒടുവിലത്തേതു രണ്ടും ഭരതവാക്യവുമാണു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ജടാവാടീകോടീചടുലതടിനീവീചിപടലീ- വിലോലദ്വ്യാളേന്ദുക്ഷരദമൃതധാരാകണയുതഃ ദധാനോ മുക്താളീമിവ ഗളഗരോഷ്മപ്രശമനീം പുനാതു ശ്രീമാന്‍ വോ വൃഷപുരവിഹാരീ പുരഹരഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
[[Page:Hist-20.djvu/20|20:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``രസയതു സുമനോഗണഃ പ്രകാമം പിശുനശുനാം വദനൈരദൂഷിതാനി കവിഭിരുപഹൃതാനി ദീപ്തജിഹ്വൈ- രതിസരസാനി ഹവീംഷി വാങ്മയാനി.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``മദ്ധ്യേഹേമസഭം മനസ്സു മഹതാം മൗലൗ സ്വഭാസാം ഗിരാം മാന്യേ കേരളഭൂലലാമ്നി വൃഷഭഗ്രാമേ ച നൃത്യന്മുദാ, ആലിങ്ഗന്‍ വദനശ്രിയാ കമലിനീമാമോദിനീമദ്രിജാം നവ്യോ ഭാതു മമ വ്യഥാഃ ശിഥിലയന്‍ ഭാവായ ഹംസോ മഹാന്‍.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
തൃശ്ശിവപേരൂരിലെ വസന്തമഹോത്സവത്തില്‍ അഭിനയിക്കുന്നതിനുവേണ്ടി എഴുതിയതാണു് കമലിനീരാജഹംസമെന്നു പ്രസ്താവനയില്‍നിന്നു വെളിവാകുന്നു. ആ ഘട്ടത്തില്‍ വടക്കുന്നാഥനെക്കുറിച്ചും ആ മഹോത്സവത്തെക്കുറിച്ചും അത്യന്തം സമുജ്ജ്വലങ്ങളായ വിവരണങ്ങളുണ്ടു്. പ്രസ്താവനയില്‍പ്പെട്ടവയാണു് അടിയില്‍ കാണുന്ന പദ്യങ്ങള്‍:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``സൂത്ര- ബഹുവിഷയവിചരണചണശ്ചരണസ്സമ്പ്രതി ചിരായ മേ ഫലവാന്‍ യസ്മാദഹമുപയാതഃ കേരളമണ്ഡലമഖണ്ഡസൗഭാഗ്യം. തഥാഹി-&lt;br /&gt;
&lt;br /&gt;
ചതുഷ്ഷഷ്ട്യാ ശിഷ്ടദ്വിജപരിചിതൈര്‍ഗ്രാമനിവഹൈ- രലങ്കാരം സാരം വഹതി മഹിതാ കേരളമഹീ&lt;br /&gt;
&lt;br /&gt;
ഉമാനാഥേ യസ്യാം വൃഷപുരവിഹാരൈകരസികേ വിലാസാന്‍ കൈലാസോ വിബുധമഹനീയഃ ശ്ലഥയതി.&lt;br /&gt;
&lt;br /&gt;
അപിച- വിശ്വേശ്വരസ്യ ഭുവി കാശിപുരീവയസ്യാ വിഖ്യായതേ വൃഷപുരീതി പുരീ പരാര്‍ദ്ധ്യാ അദ്വൈതബോധപണബന്ധനമന്തരാപി യസ്യാം വിമുക്തിഗണികാ ഭജതേ മുമുക്ഷൂന്‍.&amp;amp;quot;&lt;br /&gt;
&lt;br /&gt;
വടക്കുന്നാഥനെപ്പറ്റി: ``അനാദിരൂപോ ഭഗവാനനാദിഃ ശിവസ്ത്രിധാമാ മിളിതൗ ച തൗ സന്‍ വ്യനക്തി രൂപം നിജമപ്രമേയം സിതഞ്ച നീലഞ്ച സിതാസിതഞ്ച.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നും മറ്റും പല ശ്ലോകങ്ങളും കാണുന്നു. തന്റെ കവിതയ്ക്കു ഗുണമില്ലെങ്കിലും വിദ്വാന്മാര്‍ ശ്ലാഘിക്കുമെങ്കില്‍ അതു സഗുണമായിക്കൊള്ളുമെന്നാണു് അദ്ദേഹത്തിന്റെ പക്ഷം.&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/21|21:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``വാണീ മമാസ്തു വരണീയഗുണൗഘവന്ധ്യാ ശ്ലാഘ്യാ തഥാപി വിദുഷാം ശിവമാശ്രയന്തീ; ദാസീ നൃപസ്യ യദി ദാരപദേ നിവിഷ്ടാ ദേവീതി സാപി നനു മാനപദം ജനാനാം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
നിപാതവൃത്തി നിപാതങ്ങളെ സംബന്ധിച്ചുള്ള ഒരു ചെറിയ കൃതിയാണെന്നു കേട്ടിട്ടുണ്ടു്. അതും നാട്യവേദവിവൃതി സങ്ഗ്രഹവും എനിക്കു വായിക്കുവാന്‍ ഇടവന്നിട്ടില്ല.&lt;br /&gt;
&lt;br /&gt;
== ഹംസസന്ദേശം ==&lt;br /&gt;
&lt;br /&gt;
ഹംസ സന്ദേശത്തില്‍ 102 പദ്യങ്ങളുണ്ടു്. പൂര്‍വോത്തരവിഭാഗങ്ങളില്ല. കാഞ്ചീപുരത്തുകാരിയായ ഒരു യുവതി ശ്രീകൃഷ്ണനില്‍ അനുരക്തയായി ഒരു ഹംസത്തോടു വൃന്ദാവനത്തോളം ദൗത്യം വഹിച്ചു ചെന്നു തന്റെ വിരഹതാപം ആ ദേവനോടു നിവേദനം ചെയ്യുവാന്‍ അപേക്ഷിക്കുന്നതാണു് വിഷയം. ദൂതന്‍ പോകേണ്ട മാര്‍ഗ്ഗം ചോളം, പാണ്ഡ്യം, കേരളം എന്നീ രാജ്യങ്ങളില്‍കൂടിയാകുന്നു. ചോളരാജ്യം, കാവേരി, ശ്രീരങ്ഗം, പാണ്ഡ്യരാജ്യം, താമ്രപര്‍ണ്ണി, കേരളരാജ്യം, അനന്തശയനം, രക്തദ്രുമം (തൃച്ചെമ്മരം) കാളിന്ദി, വൃന്ദാവനം, ഘോഷം (വ്രജം) ഇവയെ കവി പ്രസ്തുത സന്ദേശത്തില്‍ സ്മരിക്കുന്നു. കേരളത്തിന്റെ വര്‍ണ്ണനം താഴെക്കാണുന്നതാണു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ധര്‍മ്മസ്സാക്ഷാല്‍ കൃതയുഗസഖോ യേഷു സാനന്ദമാസ്തേ മാലിന്യാഢ്യം കലിവിലസിതം മന്യമാനസ്തൃണായ കേളീസ്ഥാനം കമലദുഹിതുഃ കേരളാംസ്താനുപേയാഃ ശീതോത്സംഗാന്മരിചലതികാലിംഗിതാം ഗൈര്‍ല്ലവംഗൈഃ, ``വേലാമേലാവനസുരഭിലാം വീക്ഷമാണഃ പയോധേ- സ്താലീകാലീകൃതപരിസരാം താഡ്യമാനാം തരങ്ഗൈഃ ദേശാനാശാവിതതയശസോദേവലോകോപമേയാന്‍ കേശാകേശിക്ഷതകലിമലാന്‍ കേരളാംസ്താന്‍ ക്രമേഥാഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
നോക്കുക: കമലിനീരാജഹംസത്തിലും ഹംസസന്ദേശത്തിലും വ്യഞ്ജിക്കുന്ന പൂര്‍ണ്ണസരസ്വതിയുടെ ദീപ്രമായ ദേശാഭിമാനം. തിരുവനന്തപുരത്തെ കവി ഇങ്ങനെ പുകഴ്ത്തുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``തേഷാം ഭൂഷാമണിമനുപമം സേവിതം യോഗിമുഖ്യൈഃ പ്രാപ്യാനന്തം പുരമഹിശയം ജ്യോതിരാനമ്യ ഭക്ത്യാ അന്വിഷ്യേസ്തം ജനമകരുണം മന്മനശ്ചോരമാരാ- ദ്ദേശേ തസ്മിന്‍ സ ഖലു രമതേ ദേവകീപുണ്യരാശിഃ. തത്രത്യാനാം തരുണവയസാം സുന്ദരീണാം വിലാസൈര്‍- മാ ഭൂല്‍ ക്ഷോഭസ്തവ മതിമതോ ബന്ധുകാര്യോദ്യതസ്യ; കേശസ്സാന്ദ്രൈരസിതകുടിലൈഃ കേകിപിഞ്ഛോ പമേയൈഃ&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
[[Page:Hist-20.djvu/22|22:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;കേഷാം ന സ്യുര്‍ധൃതിവിഹൃതയേ കേരളീനാം മുഖാനി?&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
കേരളത്തില്‍ ശ്രീകൃഷ്ണനെ തിരയേണ്ടതായി നായിക നിര്‍ദ്ദേശിക്കുന്ന ക്ഷേത്രങ്ങള്‍ തിരുവനന്തപുരവും തൃച്ചെമ്മരവും മാത്രമേയുള്ളു.&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82_2.I&amp;diff=478</id>
		<title>സംസ്കൃതസാഹിത്യം 2.I</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82_2.I&amp;diff=478"/>
		<updated>2013-08-25T10:48:19Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{RunningHeader| |ഉള്ളൂര്‍: [[കേരളസാഹിത്യചരിത്രം]]|}}&lt;br /&gt;
-----&lt;br /&gt;
{{RunningHeader|&amp;amp;larr; [[സംസ്കൃതസാഹിത്യം 2.1|സംസ്കൃതസാഹിത്യം]]|  ||[[സംസ്കൃതസാഹിത്യം (തുടര്‍ച്ച)]]&amp;amp;rarr;|}}&lt;br /&gt;
&amp;lt;br/&amp;gt;&lt;br /&gt;
&lt;br /&gt;
&lt;br /&gt;
= സംസ്കൃതസാഹിത്യം =&lt;br /&gt;
&lt;br /&gt;
{{center|ക്രി.പി. ക്രി.പി. പതിനഞ്ചാം ശതകം}}&lt;br /&gt;
&lt;br /&gt;
== കോലത്തിരിമാരും സാഹിത്യവും ==&lt;br /&gt;
&lt;br /&gt;
ഉത്തരകേരളത്തിന്റെ ആധിപത്യം വഹിച്ചിരുന്ന കോലത്തുനാട്ടുരാജാക്കന്മാരെപ്പറ്റി ഇതിനുമുമ്പുതന്നെ ഞാന്‍ പലതും ഉപന്യസിച്ചിട്ടുണ്ടു്. കൊല്ലം ഏഴാം ശതകത്തിന്റെ ആരംഭത്തില്‍ അവര്‍ സംസ്കൃതസാഹിത്യത്തേയും ഭാഷാസാഹിത്യത്തേയും അനന്യ സാധാരണമായ രീതിയില്‍ പോഷിപ്പിക്കുകയുണ്ടായി. അവരില്‍ കൊല്ലം 398 മുതല്‍ 621 വരെ രാജ്യഭാരം ചെയ്ത പള്ളിക്കോവിലകത്തു കേരളവര്‍മ്മ തമ്പുരാനേയും അദ്ദേഹത്തിന്റെ ഭാഗിനേയന്‍ രാമവര്‍മ്മ യുവരാജാവിനേയും കുറിച്ചാണു് ഈ അധ്യായത്തില്‍ പ്രസ്താവിക്കുവാനുള്ളതു്. രാമവര്‍മ്മ യുവരാജാവു ഭാരതസംഗ്രഹം എന്ന മഹാകാവ്യത്തില്‍ തന്റെ വംശത്തേയും മാതുലനേയും പറ്റി ഇങ്ങനെ പറയുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``യേഷാം നഗര്യേളിഗിരാവുദാരാ വിഭാതി മേരാവമരാവതീവ; തേഷാം നൃപാണാം ഭവതി സ്മ വംശേ മഹാപ്രഭാ ശ്രീരിവ ദുഗ്ദ്ധസിന്ധൗ. സംപ്രാപ്തരാജ്യം രവിവര്‍മ്മസംജ്ഞം ദാതാരമസ്യാസ്തനയം സമേത്യ ഉദാരകല്യാണധരാലയസ്ഥാഃ പ്രജാവിപക്ഷാര്‍ത്ഥിഗണാ നനന്ദുഃ. ദധാതി ശേഷശ്ശിരസാ ധരിത്രീമസൗ ഭുജേനേതി ജഗത്ത്രയേണ സമ്മാന്യമാനോ വിനിധായ ഭൂമിം നിജാനുജേ സ ത്രിദിവം പ്രപേദേ. ഗുണാകരഃ കേരളവര്‍മ്മനാമാ സ്‌തേന ദത്തം പ്രതിപദ്യ രാജ്യം ശശ്വല്‍പ്രജാരഞ്ജനജാഗരൂകോ നിര്‍മ്മൂയാമാസ മദം രിപൂണാം. ചതുര്‍വിധാന്നേന ജനാന്‍ പ്രതോഷ്യ ധര്‍മ്മാന്‍ മഹാദാനമുഖാന്‍ സ കൃത്വാ പ്രാദര്‍ശയദ്ധാമ്നി ശിവേശ്വരാഖ്യേ കാമപ്രദം ജീവിതമംബികായാഃ.&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
[[Page:Hist-20.djvu/|2:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;ജഗന്നിവാസം ഹൃദയേ ദധാനോ മുദാ കദാചിന്നിജ ഭാഗിനേയം സ ''രാമവര്‍മ്മാണ''മുവാച കാവ്യം വിധീയതാം ഭാരതസംഗ്രഹാഖ്യം. ഗുരുപ്രസാദപ്ലവമാശ്രിതേന തേനോദ്ധൃതാ ഭരത വാരിരാശേഃ സന്തോര്‍ഥമുക്താഃ കൃതസൂത്രബദ്ധാശ്ശബ്ദഗ്രഹാലങ്കരണീ കുരുദ്ധ്വം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
കോലത്തിരിമാരുടെ ഒരു പുരാതന രാജധാനി ഏഴിമലക്കോട്ടയായിരുന്നു എന്നു നാം മൂഷികവംശത്തില്‍നിന്നു ധരിച്ചുവല്ലോ. അതിനും മുന്‍പു തളിപ്പറമ്പുക്ഷേത്രത്തിനു നാലഞ്ചു നാഴിക തെക്കുള്ള കരിപ്പാത്തു് എന്ന സ്ഥലത്തായിരുന്നു അവര്‍ താമസിച്ചിരുന്നതു്. ഏഴിമലക്കോട്ടയ്ക്കു പുറമേ ചിറയ്ക്കലിനു സമീപമായി സ്ഥിതിചെയ്യുന്ന വളര്‍പട്ടണത്തിലും അവര്‍ക്കൊരു രാജധാനിയുണ്ടായിരുന്നു. മഹാപ്രഭ എന്ന രാജ്ഞി രവിവര്‍മ്മത്തമ്പുരാനെ പ്രസവിച്ചത് ഏഴിമലക്കോട്ടയില്‍വച്ചാണു്. 590-നു ശേഷം വളര്‍പട്ടണം ആ രാജകുടുംബത്തിന്റെ വാസസ്ഥാനമായി. രവിവര്‍മ്മാവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ അനുജന്‍ കേരളവര്‍മ്മത്തമ്പുരാന്‍ രാജ്യഭാരം കയ്യേറ്റു. അദ്ദേഹം ശിവേശ്വരക്ഷേത്രത്തിലെ ശ്രീപരമേശ്വരനെ സാക്ഷാല്‍കരിച്ച ഒരു ഭക്തശിരോമണിയായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞനിമിത്തമാണു് രാമവര്‍മ്മ യുവരാജാവു ഭാരതസംഗ്രഹം രചിച്ചതു്. കേരളവര്‍മ്മ കോലത്തിരിയെ യുധിഷ്ഠിരവിജയത്തിനു പദാര്‍ത്ഥചിന്തനം എന്ന വ്യാഖ്യാനം രചിച്ച രാഘവവാരിയരും ശ്രീകൃഷ്ണവിജയം എന്ന കാവ്യത്തിന്റെ പ്രണേതാവായ ശങ്കരവാരിയരും രാമവര്‍മ്മാവിനെപ്പോലെതന്നെ പ്രശംസിച്ചിട്ടുണ്ട്:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീ''കേരളവര്‍മ്മ''നൃപഃ പരിഭൂതാരാതിഭൂതിഭൂരിമദഃ ആസ്ഥാനമലങ്കുര്‍വന്നാസ്ഥായോഗാല്‍ കദാചിദശിഷന്മാം. രചയ യുധിഷ്ഠിരവിജയവ്യാഖ്യാം പ്രഖ്യാപിതോരുതാല്‍പര്യാം പര്യാലോചനചതുരാം ''രാഘവ''! ലാഘവവിവര്‍ജ്ജിതാത്മജിതാം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നാണു് രാഘവന്റെ പ്രസ്താവന&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ചകാസ്തി രാജാ ചതുരന്തവീരചൂഡാതടീചുംബിതപാദപീഠഃ കാലാഗ്നികൂലങ്കഷബാഹുതേജാഃ കോലാധിപഃ ''കേരളവര്‍മ്മ'' നാമാ.&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
[[Page:Hist-20.djvu/3|3:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;''ശിവേശ്വരാഖ്യേ ഭവനോത്തമേ യഃ'' ശ്രുത്യന്തരത്യന്തനിഗുഢരൂപം പ്രാകാശയല്‍ പ്രൗഢതപഃപടിമ്നാ പഞ്ചേഷുലീലാ പരിപന്ഥി തേജഃ പ്രചണ്ഡിമാ ശിക്ഷയതേ യദീയദോര്‍ദ്ദണ്ഡജന്മാ, രിപു സുന്ദരീണാം പത്രാംശുകാനാം പരിധാനരീതിം കന്ദാശനം കാനന ചങ് ക്രമം ച. ഉര്‍വീഭരം ബിഭ്രതി യത്ര നൃണാം ഗുര്‍വീം മുദം തന്വതി ചാന്നദാനൈഃ ദര്‍വീകരേന്ദ്രശ്ച കരാരവിന്ദേ ദര്‍വീ ച വിശ്രാമ്യതി ശൈലജായാഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു ശങ്കരനും അദ്ദേഹത്തിന്റെ മഹിമാതിശയത്തെ ഉപശ്ലോകനം ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
കേരളവര്‍മ്മത്തമ്പുരാന്‍, മുമ്പു പ്രസ്താവിച്ചതുപോലെ, കൊല്ലം 598-ല്‍ കോലത്തിരിയായി; 621-ല്‍ 64-ആമത്തെ വയസ്സില്‍ പരഗതിയെ പ്രാപിച്ചു. അദ്ദേഹത്തിന്റെ അനന്തരവനും കവിയുമായ രാമവര്‍മ്മ യുവരാജാവു് 618-ല്‍ത്തന്നെ യശശ്ശരീരനായി. രാഘവനും ശങ്കരകവിയും കേരളവര്‍മ്മാവിന്റെ ആസ്ഥാനപണ്ഡിതന്മാരായിരുന്നു. കേരളവര്‍മ്മാവിന്റെ പിന്‍ വാഴ്ചക്കാരനായ ഉദയവര്‍മ്മതമ്പുരാന്‍ 621 മുതല്‍ 650 വരെ രാജ്യഭാരം ചെയ്തു. തന്റെ പൂര്‍വ്വഗാമി സംസ്കൃതകാവ്യത്തിനു് എങ്ങനെയോ അങ്ങനെ ഉദയവര്‍മ്മതമ്പുരാന്‍ ഭാഷാസാഹിത്യത്തിനു പുരസ്കര്‍ത്താവായിത്തീര്‍ന്നു. കൃഷ്ണഗാഥാകാരന്‍ അദ്ദേഹത്തിന്റെ സദസ്സിനെയാണു് അലങ്കരിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
== ശ്രീകണ്ഠവാരിയര്‍ ==&lt;br /&gt;
&lt;br /&gt;
രാഘവവാരിയരുടെ ഗുരുവായി ശ്രീകണ്ഠവാരിയര്‍ എന്നൊരു കവിപുങ്ഗവന്‍ ക്രി. പി. 6-ആം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ കോലത്തുനാട്ടില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗൃഹം കോഴിക്കോട്ടു സാമൂതിരിക്കോ വിലകത്തിനു സമീപമായിരുന്നു എന്നറിയുന്നു. അദ്ദേഹം സംസ്കൃതത്തില്‍ രഘൂദയമെന്നു് എട്ടാശ്വാസത്തില്‍ ഒരു യമകകാവ്യവും പ്രാകൃതത്തില്‍ ശൗരിചരിതമെന്നു നാലാശ്വാസത്തില്‍ ഭാഗവതം ദശമസ്കന്ധകഥയെ വിഷയീകരിച്ചു മറ്റൊരു യമകകാവ്യവും നിര്‍മ്മിച്ചു. രഘൂദയത്തിനു ശ്രീകണ്ഠീയമെന്നും പേരുണ്ടു്. രഘൂദയത്തിലെ അധോലിഖിതങ്ങളായ ശ്ലോകങ്ങളില്‍ നിന്നു ശ്രീകണ്ഠന്‍ ആയുര്‍വ്വേദവിശാരദനായ ഒരു ശങ്കരവാരിയരുടെ ഭാഗിനേയനും ശിഷ്യനുമായിരുന്നു എന്നു വെളിപ്പെടുന്നു. ഗൃഹനാമം എന്തെന്നറിയുന്നില്ല.&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/4|4:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``സോജനിനാസന്നായാദ്യുതിമത്യബ്ധീശപത്തനാസന്നായാം ശിവദിശിനാസന്നായാന്യായാദപിയത്രബുധജനാസന്നായാം. പാരശവാന്വയമാനഃഖ്യാതോസോഷ്ടാങ്ഗഹൃദയവാന്വയമാനഃ ഗുണവിഭവാന്വയമാനസ്‌പൃശച്ഛ്റിയഃ ശങ്കരോപിവാന്വയമാനഃ ഭേഷജവസ്വസുരസ്യ ശ്രീകണ്ഠശ്ശിഷ്യ ഉദ്ഭവസ്സ്വസുരസ്യ രസപര്‍വസ്വസുരസ്യ സ്ഥിരമതിരലമസ്മിനതസവസ്വസുരസ്യ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
നാളോദയത്തിലെന്നപോലെ രഘൂദയത്തിലും നാലു പാദങ്ങളിലും യമകമുണ്ടു്. തനിക്കു് ആ വിഷയത്തില്‍ മാര്‍ഗ്ഗദര്‍ശിയായ നളോദയകാരനെ അദ്ദേഹം ‘നമോസ്തു രവിദേവായ’ എന്നു വന്ദിക്കുന്നതായി ഞാന്‍ അന്യത്ര നിര്‍ദ്ദേശിച്ചിട്ടുണ്ടല്ലൊ. രഘൂദയത്തിന്നു ശ്രീകണ്ഠന്റെ ശിഷ്യനായ രുദ്രമിശ്രന്‍ എന്നൊരു പണ്ഡിതന്‍ പദാര്‍ത്ഥദീപിക എന്ന വ്യാഖ്യാനം രചിച്ചിട്ടുള്ളതായി കാണുന്നു. കവിമുഖത്തില്‍നിന്നുതന്നെ അര്‍ത്ഥം ഗ്രഹിച്ചാണു് അദ്ദേഹം ആ വ്യാഖ്യാനം നിര്‍മ്മിച്ചതു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീകണ്ഠരചിതസ്യാഹം കാവ്യസ്യ യമകാത്മനഃ പദാര്‍ത്ഥമാത്രോപകാരി വ്യാഖ്യാനം കര്‍ത്തുമാരഭേ. ശ്രുതം കവിമുഖാദേവ യദര്‍ത്ഥം ബ്രൂ മഹേ വയം പ്രയാസോയമതോസ്മാകം കേവലം ശബ്ദഗുംഫനേ, മന്ദാനാം ദുര്‍ഗ്ഗമതയാ ചിത്രകാവ്യം ന ദുഷ്യതി യദുത്സവസ്തല്‍ സുധിയാം ഭാമഹസ്യ വചോ യഥാ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു് ആ വ്യാഖ്യാതാവു പ്രസ്താവിക്കുന്നു. രുദ്രമിശ്രനെപ്പറ്റി മറ്റൊരറിവും ലഭിക്കുന്നില്ല.&lt;br /&gt;
&lt;br /&gt;
ശൗരിചരിതം ഒരു പ്രാകൃതയമകകാവ്യമാണെന്നു പറഞ്ഞുവല്ലോ. അതിലേ ആദ്യത്തെ പദ്യം താഴെച്ചേര്‍ത്തു് അതിന്റെ ഛായയും കുറിക്കാം.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ണമഹ ഗആണയപാഅം ജത്തോ ബിമുഹാ ജണാ ഗആ ണ ണ പാഅം ജണ്ണഇരത്താലേഹാ സളാഹണിണ്ണോ അ ജപ്ഥ രപ്താലേഹാ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``നമത ഗജാനനപാദം യസ്മാദ്വിമുഖാ ജനാ ഗതാ ന ന പാതം യന്നതിരക്താ ലേഖാഃ ശ്ലാഘനീയാശ്ച യത്ര രക്താ ലേഖാഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഈ രണ്ടു പാദങ്ങളില്‍ മാത്രമേ ഈ കാവ്യത്തില്‍ യമകം ഘടിപ്പിച്ചിട്ടുള്ളു. ഇതിനും ഒരു വ്യാഖ്യാനമുണ്ടു്. അതു് ആരുടേതാണെന്നറിയുന്നില്ല.&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/5|5:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീകണ്ഠരചിതം കാവ്യം തച്ഛൗരിചരിതാഹ്വയം വ്യാഖ്യാസ്യേഹം സയമകം പ്രൗഢപ്രാകൃതഭാഷയോഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന് ആ വ്യാഖ്യാതാവു പ്രതിജ്ഞ ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
== രാഘവവാരിയര്‍ ==&lt;br /&gt;
&lt;br /&gt;
യുധിഷ്ഠിരവിജയത്തിനു പദാര്‍ത്ഥചിന്തനം എന്ന വിസ്തൃതവും വിശ്വോത്തരവുമായ വ്യാഖ്യാനം രചിച്ച രാഘവവാരിയര്‍ ശ്രീകണ്ഠന്റെ ശിഷ്യനും ഒരു പ്രശസ്ത പണ്ഡിതനുമായിരുന്നു. ചിറയ്ക്കല്‍ താലൂക്കില്‍പ്പെട്ട പള്ളിക്കുന്നായിരുന്നു അദ്ദേഹത്തിന്റെ ജന്മഭൂമി. പദാര്‍ത്ഥചിന്തനത്തിന്റെ പ്രാരംഭത്തില്‍ രാഘവന്‍ തന്നെ ഈ വസ്തുത പ്രസ്താവിച്ചിട്ടുണ്ടു്:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``വിഹാരക്ഷിതിഭൃല്‍ക്ഷേത്രേ വസന്തീം വിശ്വരക്ഷിണീം പദ്മാക്ഷസോദരീമീഡേ ദാക്ഷ്യായാനുക്ഷണം ഗിരാം. *** ശ്രീവിഹാരധരാവാസാ വാസവാനുജസോദരീ സാദരാ ഭക്തവര്‍ഗ്ഗേഷു സാദരാന്മമ രക്ഷികാ. ശ്രീകണ്ഠാഖ്യാസമാഖ്യാതാഃ ശ്രീകണ്ഠാകുണ്ഠധീഗുണാഃ സുശ്രുതാ വിശ്രുതാ ലോകേ ഗുരവോ മമ രക്ഷകാഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഈ ശ്ലോകങ്ങളില്‍നിന്നു രാഘവന്റെ ഇഷ്ടദേവത പള്ളിക്കുന്നത്തു പാര്‍വ്വതീദേവിയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഗുരുവിന്റെ സംജ്ഞ ശ്രീകണ്ഠനെന്നായിരുന്നു എന്നും വിശദമാകുന്നു. കേരളവര്‍മ്മ കോലത്തിരിയുടെ ആജ്ഞാനുസാരമാണു് അദ്ദേഹം യുധിഷ്ഠിരവിജയം വ്യാഖ്യാനിച്ചതെന്നു മുമ്പു പറഞ്ഞു കഴിഞ്ഞു. ‘ശ്രീകണ്ഠദാസന്‍’ എന്ന മുദ്രയാണു് വ്യാഖ്യാതാവു് അനുസ്യൂതമായി സ്വീകരിച്ചുകാണുന്നതു്. ഗുരുവില്‍നിന്നുതന്നെയായിരിക്കണം അദ്ദേഹത്തിനു യമകകാവ്യങ്ങളോടു വിശേഷപ്രതിപത്തിയും അവയുടെ അര്‍ത്ഥപ്രതിപാദനത്തില്‍ വിചക്ഷണതയും സിദ്ധിച്ചതു്. ചന്ദ്രോത്സവമെന്ന സുപ്രസിദ്ധമായ മണിപ്രവാളകാവ്യത്തില്‍ ‘മധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃ’ എന്നും&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``സുമുഖി! സുരഭയന്തീ സ്വൈരമാശാകദംബം മധുരകവിതയാലേ രാഘവാന്തേ വസന്തഃ നിരുപമരുചിഭാജാം ദേവി! നിര്‍മ്മത്സരാണാം നിലയമിനിയ പള്ളിക്കുന്നു യേഷാം നിവാസം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നും ഉപന്യസിച്ചു കാണുന്നതില്‍ നിന്നു രാഘവന്‍ ഒരു സരസ കവികൂടിയായിരുന്നു എന്നും അദ്ദേഹത്തിനു വളരെ ശിഷ്യസമ്പത്തുണ്ടായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണു്. എന്നാല്‍ അദ്ദേഹത്തിന്റെ വകയായി പദാര്‍ത്ഥചിന്തനമല്ലാതെ മറ്റൊരു&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/6|6:complete]]&lt;br /&gt;
&lt;br /&gt;
ഗ്രന്ഥത്തേയോ ശങ്കരകവിയല്ലാതെ മറ്റൊരു ശിഷ്യനേയോ പറ്റി നമുക്കു് ഇതുവരെയും അറിവു കിട്ടീട്ടില്ല. ശങ്കരന്‍ ശ്രീകൃഷ്ണവിജയത്തില്‍ അദ്ദേഹത്തെ ഇങ്ങനെ പ്രശംസിക്കുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``പാത്രം ശ്രിയസ്തസ്യ ചകാസ്തി രാജ്യേ ക്ഷേത്രം വിഹാരാചല നാമധേയം; ജഗത്സവിത്രീ ഖലു യല്‍ പവിത്രീകരോതി നീഹാര ഗിരീന്ദ്രപുത്രീ. വിഭാതി തസ്മിന്‍ ഗിരിജാകടാക്ഷപാത്രീഭവന്‍ കശ്ചന സൂരിവര്യഃ ശ്രീകോലഭൂപാലകഹര്‍ഷസിന്ധുരാകാശശീ രാഘവനാമധേയഃ സദാ മനീഷാമയതാമ്രപര്‍ണ്ണീസമ്പര്‍ക്കിണോ വാങ്മയ മൗക്തികാനി ഭാഗ്യൈകസിന്ധോസ്സമവാപ്യ യസ്യ സുധീജനഃ കര്‍ണ്ണമലങ്കരോതി. അന്തേവസന്‍ കശ്ചന തസ്യ ചാസീല്‍ കവിത്വമാര്‍ഗ്ഗേ കലിതപ്രചാരഃ ആചാര്യകാരുണ്യജലപ്രരൂഢപ്രജ്ഞാങ്കുരശ്ശങ്കരനാമധേയഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
== രാമവര്‍മ്മയുവരാജാവു് ==&lt;br /&gt;
&lt;br /&gt;
രാമവര്‍മ്മ യുവരാജാവു് ഭാരതസംങ്ഗ്രഹം എന്ന മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാപീഡം എന്ന നാടകത്തിന്റേയും നിര്‍മ്മാതാവാണു്. ഭാരത സങ്ഗ്രഹത്തെപ്പറ്റി മുന്‍പു സൂചിപ്പിക്കുകയുണ്ടായല്ലോ. അതില്‍ ആദ്യത്തെ 24 സര്‍ഗ്ഗങ്ങളും 25-ആം സര്‍ഗ്ഗത്തിലെ ഏതാനും ശ്ലോകങ്ങളും മാത്രമേ കിട്ടീട്ടുള്ളൂ. പക്ഷെ ഗ്രന്ഥം സമാപ്തമാകുന്നതിനുമുമ്പു കവി അന്തരിച്ചുപോയി എന്നും വരാവുന്നതാണു്. ധൃതരാഷ്ടരും ഗാന്ധാരിയും കുന്തിയും മരിച്ചു് അവരുടെ അപരക്രിയ പാണ്ഡവന്മാര്‍ അനുഷ്ഠിക്കുന്നതുവരെ—അതായതു് ആശ്രമവാസത്തോളം—ഉള്ള കഥ ലബ്ധമായ ഭാഗത്തില്‍ പ്രതിപാദിതമായി കാണുന്നു. കവി അഗസ്ത്യഭട്ടന്റെ ബാലഭാരതത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. ക്രി: പി: പതിന്നാലാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കാകതീയമഹാരാജാവായ പ്രതാപരുദ്രന്റെ ആസ്ഥാനപണ്ഡിതനായി ജീവിച്ചിരുന്ന ഒരു മഹാകവിയാണു് അഗസ്ത്യഭട്ടന്‍. പ്രതാപരുദ്രീയത്തിന്റെ നിര്‍മ്മാതാവു് അദ്ദേഹമാണെന്നും ഊഹിക്കാന്‍ ചില ന്യായങ്ങളുണ്ടു്. പതിനഞ്ചാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ബാലഭാരതത്തിനു കേരളത്തില്‍ സിദ്ധിച്ചുകഴിഞ്ഞിരുന്ന പ്രചാരം ഈ ഘട്ടത്തില്‍ പ്രത്യേകം സ്മര്‍ത്തവ്യമാകുന്നു. രാമവര്‍മ്മാവിന്റെ കവിതയ്ക്കു ലാളിത്യമുണ്ടെങ്കിലും ശബ്ദസുഖം പോരാത്ത പദ്യങ്ങള്‍ ധാരാളമുണ്ടു്. സൂക്ഷ്മമായ പര്യാലോചനയില്‍&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/7|7:complete]]&lt;br /&gt;
&lt;br /&gt;
അദ്ദേഹത്തെ ഒന്നാംകിടയിലുള്ള ഒരു കവിയായി ഗണിക്കുവാന്‍ തരമില്ലെങ്കിലും രണ്ടാംകിടക്കാരില്‍ അദ്ദേഹം ഉയര്‍ന്നുനില്‍ക്കുന്നതായി സ്ഥാപിക്കാം. മൂന്നു ശ്ലോകങ്ങള്‍ ഉദ്ധരിക്കാം. ശന്തനുവും ഗങ്ഗാദേവിയും തമ്മിലുള്ള സംഭാഷണമാണു വിഷയം.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശനൈശ്ശനൈരന്തികമീയൂഷീം താം ശുചിസ്മിതശ്ശന്തനുരാബഭാഷേ അന്യസ്യ ഭാര്യാ ന യദീന്ദുവക്‍ത്രേ മല്‍പ്രേയസീനാം പ്രവരാ ഭവേതി. ശുഭേശുഭേ വാ ഭുവനൈകവീര യാവദ്ഭവാന്‍ കര്‍മ്മണി മാം പ്രവൃത്താം നിരോത്സ്യതേ താവകധാമ്നി താവ- ദ്വസേയമിത്യേനമവോചദേഷാ. താം രാജഹംസപ്രതിമാനയാനാം തഥേതി രാജന്യവരോ ഗദിത്വാ രോമാഞ്ചരാജീപരിരാജിതാങ്ഗ- സ്തയാ സഹാഗാന്നിജരാജധാനീം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
വേദവ്യാസന്റെ പേരില്‍ കവിക്കു് അസാമാന്യമായ ഭക്തിയുണ്ടു്. അതില്‍ ആശ്ചര്യത്തിന്നു് അവകാശവുമില്ല. താഴെ കാണുന്ന ശ്ലോകം നോക്കുക:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``സദാഖിലാഭിസ്സഹിതഃ കലാഭിര്‍- ദ്വൈപായനേന്ദുഃ കൃതിരശ്മിജാലൈഃ ഹരന്‍ ജഗന്മോഹമഹാന്ധകാര- മാനന്ദമസ്പൃഷ്ടതമം ദിശേന്നഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
== ചന്ദ്രികാകലാപീഡം നാടകം ==&lt;br /&gt;
&lt;br /&gt;
രാമവര്‍മ്മതമ്പുരാന്‍ അഞ്ചങ്കത്തില്‍ രചിച്ചിട്ടുള്ള ഒരു നാടകമാണു് ചന്ദ്രികാകലാ പീഡം. പ്രസ്താവനയില്‍ നിന്നു താഴെ ഉദ്ധരിക്കുന്ന പങ്‌ക്തികളില്‍ നിന്നു് ഈ വസ്തുത വെളിപ്പെടുന്നു:&lt;br /&gt;
&lt;br /&gt;
``സൂത്ര:—ആര്യേ! സുന്ദരികേ! ആദിഷ്ടോസ്മി സമസ്ത സുരാസുരചക്രവര്‍ത്തി ചക്രവിശങ്കട മകുടതടഘടിതനാനാവിധാ നര്‍ഘരത്നനിര്യത്നനിര്യല്‍കരനികര കേസരിതചരണസരോരുഹ സ്യ, ചതുര്‍ദ്ദശഭുവനഭവനസ്തം ഭായമാനഭുജദണ്ഡമണ്ഡലസ്യ, ഗാന്ധര്‍വവേദമര്‍മ്മായമാണൈശ്ചാരീകരണാങ്ഗഹാരപാദകുട്ടനഭ്രമരഭ്ര മരിതാദിരസഭാവസ്ഥായിസഞ്ചാരികാദൃഷ്ടിവിശേഷൈശ്ച പതാകാദിഭിരസംയുതഹ സ്തൈരഞ്ജലിപ്രമുഖൈസ്സം യുതഹസ്തൈ ശ്ചതുരശ്രമുഖ്യൈര്‍നൃത്തഹസ്തൈ ശ്ചാങ്ഗപ്രത്യങ്ഗാപാങ്ഗ ക്രിയാങ്ഗരാഗാങ്ഗഭാഷാങ്ഗാഭിനയൈര്‍മാര്‍ഗ്ഗദേശിതാളൈ ശ്ച, ഗ്രാമജാതിദേശിനാനാവിധരാഗസംയോജിതഗീതഗീതി കാഭിശ്ച, ബഹുവിധപാടാക്ഷരലക്ഷിതപടുപടഹമൃദംഗപ്രമുഖ ചതുര്‍വിധവാദ്യൈശ്ച മണ്ഡിതേഷ്വാനന്ദാദിദ്രുതതാണ്ഡവേഷു&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/8|8:complete]]&lt;br /&gt;
&lt;br /&gt;
പണ്ഡിതസ്യ, സകലവിദ്യാപാരീണാനാം വിബുധാധ്വധുരന്ധരാണാം ബന്ധുരശീലാനാം ജിതാരിഷ്ടകാനാം ബ്രഹ്മകല്പാനാം ഭൂമീസുരസമാജാനാം യോഗക്ഷേമമഹാവ്രതനിരതസ്യ, പ്രണതപുരുഷാര്‍ത്ഥവിതരണജാഗരൂകസ്യ, മകരകേതനകേളിശൈലായമാനശൈലരാജതനയാകുചവിലസിത കാശ്മീരമകരികാപത്രാങ്കര ലീലസ്യ, മാന്ധാതൃപ്രമുഖരാജര്‍ഷിതപഃപ്രകാണ്ഡവിവര്‍ത്തസ്യ, ചെല്ലൂരപുരവാസിനോ നിഗമവനനീലകണ്ഠസ്യ നീലകണ്ഠസ്യ ചൈത്രയാത്രോത്സവസമാഗതൈഃ......രാര്യമിശ്രൈഃ.&lt;br /&gt;
&lt;br /&gt;
``ആര്യേ! പുരാണകവിനിബദ്ധാനി ബഹുവിധാനി രൂപകാണി പ്രയോഗതോ ദര്‍ശിതാനി, ഇദാനീമഭിനവം രൂപകം നിവേദയാമി. (വിമൃശ്യ, സോല്ലാസം) ആഃ! ജ്ഞാതം സമസ്തസാമന്തചൂഡാമണി സമുദഞ്ചദരുണമണികിരണഗണനീരാജിതപാദപീഠാന്തഭൂതലസ്യ, ഷോഡശമഹാദാനക്ഷരിതവാരിധാരാകുലിതചതുരര്‍ണ്ണവസ്യ, ഷഡ്‌രസോപേതചതുര്‍വിധാന്നദാനപരിതോഷിതസകലലോകസ്യ, വീരലക്ഷ്മീവല്ലഭസ്യ, ഹരിശ്ചന്ദ്രരന്തിദേവപ്രമുഖരാജര്‍ഷിനിഷേവിതാധ്വപരിചംക്രമണ ധുരന്ധരസ്യ, മഹാരാജസ്യ, ശ്രീരവിവര്‍മ്മണഃ കനീയസോ, മൂര്‍ത്തസ്യേവ കോലഭൂഭാഗധേയസ്യ ശ്രീകേരളവര്‍മ്മണഃ സഹോദരീസഞ്ജാതേന, ജഗന്നിവാസപാദാംബുജമധുവ്രതേന, സരസ്വതീരമാകൃപാകടാക്ഷപാത്രീഭ്രതേന, രാമവര്‍മ്മാഭിധേയേന കവിരാജേന വിരചിതം ശൃങ്ഗാരരസഭൂയിഷ്ഠം ചന്ദ്രികാ കലാപീഡം നാമ നാടകം സപ്രയോഗമഭിനീയാര്യമിശ്രാനുപാസ്മഹേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
ഭാരതസംങ്ഗ്രഹത്തില്‍ കവി ഒരു രവിവര്‍മ്മ രാജാവിനേയും അദ്ദേഹത്തിന്റെ അനുജനും ശങ്കരാദികവികളുടെ പുരസ്കര്‍ത്താവുമായ കേരളവര്‍മ്മരാജാവിനേയും പറ്റി പറയുകയും അദ്ദേഹത്തിന്റെ ഭാഗിനേയനാണു് താനെന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ആ മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാ പീഡത്തിന്റേയും കര്‍ത്താവു് ഒരേ കവി തന്നെയാണെന്നുള്ളതു് നിസ്സംശയമാണു്. ‘ജഗന്നിവാസം ഹൃദയേ ദധാനം’ എന്നു മഹാകാവ്യത്തിലും അദ്ദേഹം തന്റെ ഭഗവല്‍ഭക്തിയെ പ്രദര്‍ശിപ്പിക്കുന്നു. ഈ നാടകത്തിന്റെ പ്രസ്താവനയില്‍ നിന്നു് അദ്ദേഹത്തിനു സങ്ഗീതശാസ്ത്രത്തിലും നൃത്തകലയിലും അഗാധമായ വൈദുഷ്യമുണ്ടായിരുന്നു എന്നു സ്പഷ്ടമാകുന്നു.&lt;br /&gt;
&lt;br /&gt;
ചന്ദ്രികാകലാപീഡം കവി പെരുഞ്ചെല്ലൂര്‍ ക്ഷേത്രത്തിലെ ചൈത്രോത്സവത്തില്‍ അഭിനയിക്കുന്നതിനായി രചിച്ച ഒരു നാടകമാണെന്നു പ്രസ്താവനയില്‍ നിന്നു നാം ധരിച്ചുവല്ലൊ. ചന്ദ്രികയെന്ന കലിങ്ഗരാജപുത്രിയെ കന്ദര്‍പ്പശേഖരന്‍ എന്ന&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/9|9:complete]]&lt;br /&gt;
&lt;br /&gt;
കാശിരാജാവു വിവാഹം ചെയ്യുന്നതാണു് വിഷയം. ഇതിവൃത്തസംവിധാനത്തില്‍ കവി മാളവികാഗ്നിമിത്രത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. എങ്കിലും നാടകം ആകെക്കൂടി ഹൃദയങ്ഗമമാണെന്നുവേണം പറയുവാന്‍. പല ശ്ലോകങ്ങളും ആര്യാവൃത്തത്തില്‍ നിബന്ധിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``കുസുമോല്‍കരപരിപൂര്‍ണ്ണഃ കുരവകതരുരേഷ ഭാതി ഹര്‍ഷകരഃ, രോമാഞ്ചസഞ്ചിത ഇവ സ്തനയുഗസമ്മര്‍ദ്ദനാല്‍ സരോജാക്ഷ്യാഃ&amp;amp;quot; ``ദേവീ ഹര്‍ഷപരീതാ മാമേഷാ യാതി കാന്തയാ സാകം വീരശ്രീരിവ മൂര്‍ത്താ കലിങ്ഗരാജ്യാദുദാരകീര്‍ത്തിയുതാ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഇത്യാദി പദ്യങ്ങള്‍ നോക്കുക . മറ്റൊരു ശ്ലോകം കൂടി ഉദ്ധരിക്കാം.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീവീതോ ഹരിവദ്ഗുഹാഹിതരസശ്ശൂലീവ പത്രോത്സുകോ വാമാസ്യാംബുജവന്നളൈകശയനോ ഭീമാത്മജാചിത്തവല്‍ ദൂരാപാസ്തശിവോദരോ യജനവദ്ദക്ഷസ്യ, കാശീപതേ! ത്വത്സേനാവിജിതഃ കലിങ്ഗനൃപതിര്‍ന്നവ്യാം ദശാമാശ്രിതഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
താഴെക്കാണുന്നതു ഭരതവാക്യമാകുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ദേവി, പ്രസന്നഹൃദയാ സതതം മയി സ്യാഃ സ്വാചാരമഗ്നമനസസ്സകലാഃ പ്രജാഃ സ്യുഃ: ബ്രഹ്മാവലോകരസികാ മുനയോ ഭവന്തു; രാജ്യേ വസേല്‍ സ്ഥിരതരാനുപമാ ച ലക്ഷ്മീഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ശങ്കരകവി, ജീവിതചരിത്രം: അക്കാലത്തു് ഉത്തരകേരളത്തിലെ പ്രഥമഗണനീയനായ സംസ്കൃതകവി രാഘവ വാരിയരുടെ അന്തേവാസി എന്നു ഞാന്‍ മുമ്പു നിര്‍ദ്ദേശിച്ച ശങ്കരവാരിയരായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``കോലാനേലാവനസുരഭിലാന്‍ യാഹി, യത്ര പ്രഥന്തേ വേലാതീതപ്രഥിതയശസശ്ശങ്കരാദ്യാഃ കവീന്ദ്രാഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു് ഉദ്ദണ്ഡശാസ്ത്രി കോകിലസന്ദേശത്തില്‍ സമുചിതമായി പ്രശംസിച്ചിട്ടുള്ളതു് ആ കവിസാര്‍വഭൗമനെയാണു്. പള്ളിക്കുന്നു ക്ഷേത്രത്തിനു സമീപം വടക്കുകിഴക്കായി ശങ്കരന്‍കണ്ടി എന്നൊരു പറമ്പു് ഇപ്പോഴും ഉണ്ടു്. ആ പറമ്പില്‍ പണ്ടു പ്രസ്തുത ക്ഷേത്രത്തിലെ കഴകക്കാരായ വാരിയന്മാരുടെ ഒരു ഗൃഹമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഒരങ്ഗമാണു് ശങ്കരന്‍. പറമ്പിനു് ആ സംജ്ഞ സിദ്ധിച്ചതും അദ്ദേഹത്തിന്റെ സ്മാരകമായാണു്. കുടുംബം അന്യംനിന്നുപോയി. ശങ്കരകവി വളരെക്കാലം അവിടെ കഴകപ്രവൃത്തി ചെയ്തുകൊണ്ടും ദേവിയെ ഭജിച്ചുകൊണ്ടും അവിടെനിന്നു് ഒന്നരനാഴിക വടക്കുള്ള വളര്‍പട്ടണം കോട്ടയില്‍ കേരളവര്‍മ്മ തമ്പുരാന്റെ സദസ്സിനെ അലങ്ക&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/10|10:complete]]&lt;br /&gt;
&lt;br /&gt;
രിച്ചുകൊണ്ടും താമസിച്ചതിനുമേല്‍ തീര്‍ത്ഥസ്നാനത്തിനായി പരദേശങ്ങളില്‍ പര്യടനം ചെയ്യുകയും അവിടെവെച്ചു് അന്തരിക്കുകയും ചെയ്തു എന്നു പുരാവിത്തുകള്‍ പറയുന്നു. ശ്രീകൃഷ്ണവിജയത്തില്‍ ‘അന്തേവസന്‍ കശ്ചന’ എന്ന പദ്യത്തിനുമേല്‍ താഴെചേര്‍ക്കുന്ന പദ്യങ്ങള്‍ കാണുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``അര്‍ദ്ധം ശരീരസ്യ ച ശീതഭാനോഃ കളത്രയന്തീ ച വതംസയന്തീ കാചില്‍ കൃപാ കണ്വപുരൈകഭൂഷാ കാമപ്രസൂര്യല്‍കുലദൈവമാസ്തേ. നിത്യം വിഹാരാദ്രിജുഷോ ഭവാന്യാഃ സ്തോത്രാംബുഭിഃ സന്നതിദോഹളൈശ്ച അകാരി യസ്യാങ്കുരിതോ മഹീയാന്‍ നവത്വമാശ്രിത്യ കവിത്വശാഖീ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഈ പദ്യങ്ങളില്‍ നിന്നു (തൃക്കണ്ണപുരം) കണ്വപുരത്തിലേ ശിവന്‍ അദ്ദേഹത്തിന്റെ കുലദൈവമാണെന്നും എന്നാല്‍ അദ്ദേഹം സദാ ആരാധിച്ചുവന്നതു പള്ളിക്കുന്നത്തു ഭഗവതിയെയാണെന്നും സിദ്ധിക്കുന്നു. തനിക്കു കവിതാവിഷയത്തിലുണ്ടായ പ്രാഗല്ഭ്യത്തിന്നു കാരണം ആ ദേവീഭജനമാണെന്നും കവി പ്രസ്താവിക്കുന്നു. ശ്രീകൃഷ്ണവിജയം താന്‍ നിബന്ധിച്ചതു കേരളവര്‍മ്മതമ്പുരാന്റെ ആജ്ഞ നിമിത്തമാണെന്നു് അദ്ദേഹം തുടര്‍ന്നുപറയുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``കോലേശ്വരസ്തം മുദിതഃ കദാചിദാസ്ഥാനവര്‍ത്തീ നൃപചക്രവര്‍ത്തീ നിഷ്ണാതധീഃ കൃഷ്ണകഥാനുബന്ധം കാവ്യം കുരു ശ്രാവ്യമിതി ന്യഗാദീല്‍. കൃശാപി കോലേശവചസ്സമീരസംപ്രേരണാദ്ദേശിക ദൃഷ്ടിനാവാ ഭക്തിദ്വിതീയാഥ തദീയവാണീ പാരം ഗതാ കൃഷ്ണകഥാ പയോധേഃ. center|*** വാചാം ചമല്‍കാരകരീ ന മാധ്വീഝരീപരീപാക ധുരീണതാസ്മിന്‍; തഥാപി മൗകന്ദകഥാസുധാസു പിപാസവഃ കിന്ന ഭവന്തി സന്തഃ?&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഒടുവില്‍,&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ശ്രീരാഘവാഖ്യദേശികകാരുണ്യകടാക്ഷവീക്ഷണവിലാസഃ മമ കൃഷ്ണചരിതജലധൗ മരകതമണിസേതുചാതുരീമകരോല്‍.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
[[Page:Hist-20.djvu/11|11:incomplete]]&lt;br /&gt;
&lt;br /&gt;
എന്നൊരു മുക്തകവും കാണ്‍മാനുണ്ടു്. ഇവയില്‍നിന്നു കവിയുടെ പ്രകൃഷ്ടമായ വിനയവും ശ്രീകൃഷ്ണവിഷയകമായ രതിഭാവവും ഗുരുഭക്തിയും പ്രത്യക്ഷീഭവിക്കുന്നു.&lt;br /&gt;
&lt;br /&gt;
സമകാലികന്മാരായ കവികളില്‍ ഉദ്ദണ്ഡന്‍ മാത്രമല്ല ശങ്കരനെ പുകഴ്ത്തിയിരിക്കുന്നതു്. ചന്ദ്രോത്സവത്തില്‍ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങള്‍ കാണാം:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ഉചിതരസവിചാരേ ചാരുവാഗ്ദേവതാശ്രീ- കരകിസലയസമ്മൃഷ്ടശ്രമസ്വേദജാലം അഹമഹമികയാ വന്നര്‍ത്ഥശബ്ദപ്രവാഹം ഭവതു വദനബിംബം ശാങ്കരം പ്രീതയേ മേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``ശ്രീശങ്കരേണ വിദുഷാ കവിസാര്‍വഭൗമേ- ണാനന്ദമന്ദഗതിനാ പുരതോ ഗതേന ശ്രീമന്മുകുന്ദമുരളീ മധുരസ്വരേണ പദ്യൈരവദ്യരവിതൈരനുവര്‍ണ്ണ്യമാനാ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ചുവടേ ചേര്‍ക്കുന്ന അവിജ്ഞാതകര്‍ത്തൃകമായ ശ്ലോകവും അദ്ദേഹത്തെപ്പറ്റിയുള്ളതാണു്:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;ന വിനാ ശങ്കരകവിനാ മമ ധിഷണാ സൗഖ്യഭൂഷണാ ഭവതി; വിധുനാ പ്രസാദനിധിനാ കുമുദ്വതീ കിന്നു മുദ്വതീ ഭവതി?&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
== ശ്രീകൃഷ്ണവിജയം ==&lt;br /&gt;
&lt;br /&gt;
ശങ്കരകവിയുടെ കൃതിയായി പന്ത്രണ്ടു സര്‍ഗ്ഗത്തില്‍ നിബദ്ധമായ ശ്രീകൃഷ്ണവിജയം മഹാകാവ്യമല്ലാതെ മറ്റൊരു സംസ്കൃതഗ്രന്ഥവും നമുക്കു ലഭിച്ചിട്ടില്ല. അദ്ദേഹത്തിനു ജീവിതകാലത്തില്‍ത്തന്നെ സിദ്ധിച്ച അന്യദുര്‍ല്ലഭമായ പ്രശസ്തിക്ക് അവലംബം ആ കാവ്യം തന്നെയാണു്. ശ്രീകൃഷ്ണവിജയത്തേക്കാള്‍ ശബ്ദസുന്ദരവും ശ്രവണമധുരവുമായ ഒരു കാവ്യം സംസ്കൃതസാഹിത്യത്തിലുണ്ടെന്നു തോന്നുന്നില്ല. മൂകപഞ്ചശതിയും മറ്റും ദേവതാസ്തോത്രങ്ങള്‍ മാത്രമാണല്ലോ. അത്തരത്തിലുള്ള ലളിതകോമളകാന്തപദാവലി വില്വമങ്ഗലത്തിനു മാത്രമേ സ്വാധീനമായിരുന്നിട്ടുള്ളു; പക്ഷേ അദ്ദേഹത്തിന്റെ കര്‍ണ്ണാമൃതവും മറ്റും ഒരു ഇതിവൃത്തത്തെ ആസ്പദീകരിച്ചു വിരചിതങ്ങളായ കൃതികളല്ലാത്തതിനാല്‍ ശങ്കരന്റെ കവനകലയില്‍ സഹൃദയന്മാര്‍ക്ക് ആദരാതിശയം തോന്നുന്നതു് അസ്വാഭാവികമല്ല. ശ്രീകൃഷ്ണവിജയത്തിലെ പ്രതിപാദ്യം ഭാഗവതത്തിലെ ദശമസ്കന്ധകഥയാണ്; കവിക്ക് ഉപജീവ്യന്‍ ശ്രീകൃഷ്ണവിലാസകാരനായ സുകുമാരനുമാണു്. വിലാസകാരനെപ്പോലെ വിജയകാരനും തന്റെ കാവ്യം മഹാമേരുവിന്റെ വര്‍ണ്ണനംകൊണ്ടു് ആരംഭിക്കുന്നു. വിജയം സന്താനഗോപാലകഥയോടുകൂടിയാണു് പര്യവസാനിക്കുന്നതു്. രസഭാവസമ്പത്തിലും വ്യങ്ഗ്യവൈഭവത്തിലും വിജയം വിലാസത്തെ&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/12|12:complete]]&lt;br /&gt;
&lt;br /&gt;
സമീപിക്കുന്നു എന്നു പറവാനു നിവൃത്തിയില്ലെങ്കിലും ശബ്ദധോരണി പരിശോധിക്കുമ്പോള്‍ അങ്ങിങ്ങു് അതിന്റെ ഉപരിതലത്തില്‍ സ്ഥിതിചെയ്യുന്നു എന്നുപോലും സ്ഥാപിക്കുവാന്‍ കഴിയുന്നതാണു്. ചില ശ്ലോകങ്ങള്‍ ഉദ്ധരിച്ചു് ആ വിഷയത്തില്‍ ശങ്കരനുള്ള കൃതഹസ്തത പ്രത്യക്ഷമാക്കിക്കൊള്ളട്ടെ.&lt;br /&gt;
&lt;br /&gt;
പൂതനയുടെ പതനം:-&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``പ്രചലല്‍കുചഗണ്ഡശൈലലോലാ ചലിതോര്‍വീരുഹചണ്ഡബാഹുദണ്ഡാ ന്യപതദ്ഭുവി സാ യുഗാന്തമൂര്‍ച്ഛല്‍- പവനോന്മൂലിതപര്‍വ്വതോപമാനാ.&amp;amp;quot; (1)&lt;br /&gt;
&lt;br /&gt;
കാളിയമര്‍ദ്ദനം:- ``പീതാംബരാഞ്ചിതകടീരതടീമനോജ്ഞ- സ്തിഷ്ഠന്‍ ഭുജങ്ഗപതിമൂര്‍ദ്ധനി പങ്കജാക്ഷഃ സമ്പ്രാപ നീലഗിരിതുങ്ഗശിലാനിഷണ്ണ– ബാലാതപച്ഛുരിതബാലതമാലലീലാം.&amp;amp;quot; (2)&lt;br /&gt;
&lt;br /&gt;
ശരദ്വര്‍ണ്ണനം:- ``ദിശി ദിശി കളഹംസീ നാദസങ്ഗീതഭങ്ഗീ- ശിഥിലിതമദിരാക്ഷീ മൗനമുദ്രാ വിചേരുഃ നവനളിനവനാളീ ധൂത നാളീക കേളീ- പരിമിളിതമധൂളീ ബിന്ദവോ മന്ദവാതാഃ.&amp;amp;quot; (3)&lt;br /&gt;
&lt;br /&gt;
രാസക്രീഡ:- ``നീലം നിസര്‍ഗ്ഗതരളം നിതരാം വിശാലം സ്വച്ഛാന്തരം സുകൃതിഭിസ്സുലഭാവലോകം പര്യാകുലം പയ ഇവാശു കളിന്ദജായാഃ കാലുഷ്യമാപ നയനം കമലേക്ഷണാനാം.&amp;amp;quot; (4) &amp;amp;quot;വിസ്രംസമാനചികുരാ വിഗളദ്ദുകൂലാ വല്‌ഗദ്ഘനസ്തനഭരാ വലമാനപാര്‍ശ്വാഃ പ്രാപുസ്സരോജനയനാഃ പ്രണയപ്രണുന്നാഃ പുണ്യാതിരേകസുഭഗം പുരുഷം പുരാണം.&amp;amp;quot; (5) ``താനപ്രദാനലയതാളവിമിശ്രമഞ്ജൂ- ഗാനപ്രയോഗതരളീകൃതവിശ്വലോകാഃ പീനസ്തനദ്വയനതാ നനൃതുര്‍മ്മൃഗാക്ഷ്യോ മീനധ്വജപ്രഹരണക്ഷണഭിന്നധൈര്യാഃ.&amp;amp;quot; (6)&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ഹൃദ്യമായ അര്‍ത്ഥചമല്‍കാരവും അലങ്കാരഭങ്ഗിയുമുള്ള ശ്ലോകങ്ങളും ധാരാളമുണ്ടു്. മന്ദവായുവിനെ വര്‍ണ്ണിക്കുന്ന അധോലിഖിതമായ ശ്ലോകം നോക്കുക:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ഉപവനഭവനാന്തേ രിങ്ഖണം വ്യാദധാനാഃ പരിപതിതപരാഗൈര്‍ദ്ധൂ സരാഃ കേസരാണാം&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
[[Page:Hist-20.djvu/13|13:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;ക്വണിതമധുകരാളീ കിങ്കിണീകാ വിചേരുര്‍- വിഗളിതമധുലാലാപാഥസോ വാതപോതാഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
അചുംബിതമായ ഒരു ഉല്ലേഖമാണു് ഇവിടെ നമ്മെ ആവര്‍ജ്ജിക്കുന്നതു്. താന്‍ ഒരു നല്ല വൈയാകരണനാണെന്നും കവി അവിടവിടെ നമ്മെ ധരിപ്പിക്കുന്നു. ആകെക്കൂടി ശങ്കരവാരിയരെ കേരളത്തിലെ ഒന്നാംകിടയില്‍ നില്ക്കുന്ന സംസ്കൃതകവികളുടെ കൂട്ടത്തില്‍ ഭാവുകന്മാര്‍ ഐകമത്യേന പരിഗണിക്കുകതന്നെ ചെയ്യും. ‘മുകുന്ദമുരളീമധുരസ്വരന്‍’ എന്നു ചന്ദ്രോത്സവകാരന്‍ അദ്ദേഹത്തിനു നല്കീട്ടുള്ള വിശേഷണം ഏറ്റവും ഉചിതമായിരിക്കുന്നു. ഒരു സംസ്കൃതമുക്തകം അദ്ദേഹത്തിന്റേതാണെന്നു കേട്ടിട്ടുള്ളതുകൂടി ഇവിടെ ഉദ്ധരിക്കാം:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ആന്ധ്യം മേ വര്‍ദ്ധയ ത്വല്‍പദയുഗവിമുഖേ- ഷ്വംബ, ലോകേഷു; ജിഹ്വാ- കുണ്ഠത്വം ദേഹി ഭൂയസ്സ്വപരനുതിപരീ- വാദയോശ്ശൈലകന്യേ! ഖഞ്ജത്വം പോഷയേഥാഃ ഖലഗൃഹഗമനേ ദേവി! ബാധിര്യമുദ്രാം ത്വന്നാമാന്യപ്രലാപേ വിതര കരുണയാ ശ്രീവിഹാരാദ്രിനാഥേ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
പള്ളിക്കുന്നുഭഗവതിയെപ്പറ്റി ശബ്ദാലങ്കാരസുഭഗമായ ഒര സംസ്കൃതഗദ്യമുണ്ടു്. അതും പക്ഷേ വാരിയരുടെ കൃതിയായിരിക്കാം. അതില്‍ ചില പംക്തികളാണു് അടിയില്‍ കാണുന്നതു്.&lt;br /&gt;
&lt;br /&gt;
``ജയ ജയ സകലജനനി സകലലോകപാലിനി, കരകലിതശൂലകപാലിനി, ഗിരിശഹൃദയരഞ്ജിനി, ദുരിതനിവഹഭഞ്ജിനി, നിഖിലദിതിസുതഖണ്ഡിനി, നിഗമവിപിനശിഖണ്ഡിനി, വിന്ധ്യശൈലലീലാകാരിണി, ബന്ധുരേന്ദ്രനീലാകാരിണി, കമലമൃദുലവിഗ്രഹേ, കഠിനഹൃദയദുര്‍ഗ്രഹേ, നിരവഗ്രഹേ, നിര്‍വിക്രിയേ, നിഷ്‌ക്രിയേ, നിരുദ്ഭവേ, നിരപമേ, നിരുപരമേ, പരമേശ്വരി................പദസരസിജ നഖരുചിപരമ്പരാനീരാജിതസ്വര്‍വാപികേ, വിബുധവ്യസന നിര്‍വാപികേ, നിഖിലവിശ്വവ്യാപികേ, നിസ്സീമമോഹതി മിരദീപികേ, വിവിധവിലാസവിവശിതഗിരിശചേതനേ, നിരസ്തസ്വഭക്തയാതനേ, മൃഗരാജകേതനേ, വിഹാരഗിരിനി കേതനേ, ഭഗവതി! നമസ്തേ നമസ്തേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
== കൃഷ്ണാഭ്യുദയം ==&lt;br /&gt;
&lt;br /&gt;
ശങ്കരകവിയുടെ ശിഷ്യമാരില്‍ ഒരാളുടെ കൃതിയാണു് കൃഷ്ണാഭ്യുദയം. ശ്രീകൃഷ്ണവിജയത്തെ കവി&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/14|14:complete]]&lt;br /&gt;
&lt;br /&gt;
പലപ്രകാരത്തിലും ഉപജീവിച്ചിട്ടുണ്ടെന്നുമാത്രമല്ല തന്റെ കൃതി ആ മഹാകാവ്യത്തിന്റെ സംക്ഷേപമായിരിക്കണമെന്നു സങ്കല്പിച്ചിരിക്കുന്നതുപോലെയും തോന്നുന്നു. ഗ്രന്ഥം സമഗ്രമായി ഞാന്‍ കണ്ടിട്ടില്ല. അഞ്ചാംസര്‍ഗ്ഗത്തിന്റെ മധ്യഭാഗംവരെ വായിച്ചിട്ടുണ്ടു്. അവിടംകൊണ്ടു വിപ്രപത്ന്യനുഗ്രഹലീലാവര്‍ണ്ണനം അവസാനിച്ചിട്ടില്ല. കവിതയ്ക്കു ശ്രീകൃഷ്ണവിജയത്തോളംതന്നെ ഹൃദ്യതയില്ലെങ്കിലും പ്രശംസനീയമായ ശബ്ദസൗകുമാര്യവും ശയ്യാസുഖവുമുണ്ടു്. താഴെച്ചേര്‍ക്കുന്ന ശ്ലോകങ്ങള്‍ അഭ്യൂദയത്തിലുള്ളവയാണു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``മദദ്രവക്ഷാളിതഗണ്ഡദേശാ രദദ്യുതിദ്യോതിതമൗലിചന്ദ്രാഃ ഉദിത്വരാ രുദ്രമുദാം വിവര്‍ത്താഃ പ്രദദ്യുരുദ്വേലതയാ മുദം നഃ. ഗിരാം മഹത്വാനി പുരാതനീനാം ജയന്തി പുണ്യാനി ഗീരീന്ദ്രജായാഃ ധയന്തി കാകോളമയന്തി ശോണാചലം ശരാസീകൃത സാനുമന്തി കുമുദ്വതീപുണ്യവിപാകലേഖാസമുല്ലസല്‍കൈശിക മായതാക്ഷം നമസ്കരോമ്യഞ്ചിതമങ്ഗജാങ്ഗപ്രമര്‍ദ്ദനാനന്ദനമേകമോജഃ കളിന്ദജാകൂലചരായ ഗോപീകദംബവക്ഷോരുഹപുണ്യഭൂമ്നേ വൃന്ദാവനാംഗീകൃതഗോപധേനുവൃന്ദാവനായാസ്തു നമോ മഹിമ്നേ. അശേഷമജ്ഞാനതമഃകദംബം ഗ്രസന്‍ കൃപാലോകമയൂഖ ജാലൈഃ മനോമയം മേ വിദധാതു ഫുല്ലം കുശേശയം ദേശിക വാസരേന്ദ്രഃ കോലേശ്വരാജ്ഞാമവലംബ്യ യേന കാവ്യം കൃതം കൃഷ്ണജയാഭിധാനം തദീയസാരസ്വതമാര്‍ഗ്ഗഗാമീ ചരാമ്യഹം പങ്ഗുരിവ പ്രയാസാല്‍. സ്വയം വിനിര്യന്നവപദ്യബന്ധശ്രമാംബു യസ്യാനന പദ്മലഗ്നം മമാര്‍ജ്ജ വാണീ കരപല്ലവേന സ ശങ്കരാഖ്യോ മമ ശംകരോതു. നിസര്‍ഗ്ഗദുര്‍ബോധകവിത്വമാര്‍ഗ്ഗേ ചരന്‍ ന ദൂയേ ധൃതഭക്തിദണ്ഡഃ ഗുരൂപദേശോജ്ജ്വലദീപശാലീസരസ്വതീദത്തകരാവലംബഃ&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
[[Page:Hist-20.djvu/15|15:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;മദീയവാണീ ചപലാ വിമുക്തപ്രസാദലേശാപി രസോജ്ഝിതാപി ദാമോദരോദാരകഥാമധൂളീരസാദൃതാ ഗൃഹ്യത ഏവ സദ്ഭിഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ശോണാചലക്ഷേത്രം വടക്കേ മലയാളത്തില്‍ എവിടെയുള്ളതാണെന്നു് അറിയുന്നില്ല. വാല്മീകി, വ്യാസന്‍, കാളിദാസന്‍, ഭട്ടബാണന്‍, ഭാരവി എന്നീ കവികുലകുടസ്ഥന്മാരെക്കൂടി ശങ്കരവാരിയര്‍ക്കു മുന്‍പായി കവി സ്മരിക്കുന്നു. വ്യാസനേയും ബാണനേയും വന്ദിക്കുന്ന പദ്യങ്ങളാണു് ചുവടേ ചേര്‍ക്കുന്നതു്:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;പരാശരാദ്യം സമലബ്ധപുത്രം ശരീരജാജ്ഞാപരതന്ത്ര ചിത്താല്‍ തരീഗതാ സത്യവതീ; സ നിത്യം കരോതു മേ സല്‍ കവിതാവിലാസം.&amp;amp;quot; ``സത്യം സരസ്വത്യവതാരിതേയും വാണേന വാണീതി ബഭാജ സംജ്ഞാം; ഭഗീരഥേനൈവ സുരസ്രവന്തീ ഭാഗീരഥീതി പ്രഥിമാനമാപ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
== പൂര്‍ണ്ണസരസ്വതി, ഇല്ലം ==&lt;br /&gt;
&lt;br /&gt;
കേരളത്തിന്റെ ജനയിതാവെന്നു് ഐതിഹ്യം നിര്‍ദ്ദേശിക്കുന്ന ശ്രീ പരശുരാമന്‍ തന്നെ സാങ്ഗോപാങ്ഗമായും സരഹസ്യമായും മന്ത്രശാസ്ത്രോപദേശം ചെയ്തു് അനുഗ്രഹിച്ച ഒരു മഹനീയമായ ബ്രാഹ്മണകുടുംബമാണു് കാട്ടുമാടസ്സു് (കാട്ടുമാടത്തു്) മന. ആ കുടുംബം ആദികാലത്തു കോലത്തുനാട്ടിലാണു് സ്ഥിതിചെയ്തിരുന്നതു്. ഇപ്പോള്‍ ഇതിന്റെ സ്ഥാനം തെക്കെമലയാളത്തില്‍ പൊന്നാനിത്താലൂക്കില്‍ വലിയകുന്നം ദേശത്തു പള്ളിപ്പുറത്തു തപാലാപ്പീസ്സിനു സമീപമാകുന്നു. തന്ത്രത്തിനും മന്ത്രവാദത്തിനും പ്രസ്തുത കുടുംബം പണ്ടെന്നപോലെ ഇന്നും കേള്‍വിപ്പെട്ടിരിക്കുന്നു. ആ മനയെ തന്റെ അവതാരത്താല്‍ ധന്യമാക്കിയ ഒരു മഹാത്മാവാണു് കേരളത്തിലെ സംസ്കൃതഗ്രന്ഥവ്യാഖ്യാതാക്കന്മാരില്‍ പ്രഥമഗണനീയനായ പൂര്‍ണ്ണസരസ്വതി. പൂര്‍ണ്ണസരസ്വതി എന്നതു് ഒരു ബിരുദമാണു്. പിതൃദത്തമായ നാമധേയം എന്തെന്നു് അറിയുന്നില്ല.&lt;br /&gt;
&lt;br /&gt;
പൂര്‍ണ്ണസരസ്വതിയുടെ കാലമേതെന്നും സാമാന്യമായി തീര്‍ച്ചപ്പെടുത്തുവാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ടു്. അദ്ദേഹത്തിന്റെ ഭക്തിമന്ദാകിനി എന്ന വിഷ്ണുപാദാദികേശസ്തോത്രവ്യാഖ്യയില്‍ ശാരദാതനയന്റെ ഭാവപ്രകാശനത്തില്‍നിന്നു ചില പങ്‌ക്തികള്‍ ഉദ്ധരിച്ചിട്ടുണ്ടു്. ശാരദാതനയന്റെ കാലം 1175-നും 1250-നും ഇടയ്ക്കാണു്. രസമഞ്ജരി എന്ന മാലതീമാധവവ്യാഖ്യയില്‍&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/16|16:complete]]&lt;br /&gt;
&lt;br /&gt;
ആനന്ദബോധന്റെ ന്യായദീപാവലിയും ചില്‍സുഖന്റെ തത്ത്വദീപികയും ഉദ്ധൃതമായിരിയ്ക്കുന്നു. ചില്‍സുഖന്റെ ജീവിതം പതിന്നാലാം ശതകത്തിന്റെ പ്രാരംഭത്തിലായിരുന്നു. സുമനോരമണിയുടെ പ്രണേതാവായ പ്രഥമപരമേശ്വരന്‍ പൂര്‍ണ്ണ സരസ്വതിയുടെ വിദ്യുല്ലതയെ വിമര്‍ശിക്കുന്നുണ്ടെന്നു നാം കണ്ടുവല്ലോ. പതിന്നാലാം ശതകത്തിന്റെ അന്ത്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. അതുകൊണ്ടു് പതിന്നാലാംശതകത്തിന്റെ മധ്യത്തിലായിരിക്കണം പൂര്‍ണ്ണ സരസ്വതി ജീവിച്ചിരുന്നതു് എന്നു വന്നുകൂടുന്നു. വിദ്യുല്ലതയില്‍ അദ്ദേഹം മല്ലിനാഥന്റെ മേഘസന്ദേശവ്യാഖ്യയിലെ ചില അഭിപ്രായങ്ങളെ ഖണ്ഡിക്കുവാന്‍ ഉദ്യമിച്ചിട്ടുണ്ടെന്നു ചിലര്‍ പറയുന്നു. അതിനു തെളിവില്ലാതെയാണിരിക്കുന്നതു്. ‘കാന്താവിരഹഗുരുണാ’ എന്ന പദം വ്യാഖ്യാനിക്കുമ്പോള്‍ ``കാന്താവിരഹേണ ഗുരുണാ, ദുര്‍ഭരേണേതി കേചില്‍&amp;amp;quot; എന്നു പൂര്‍ണ്ണസരസ്വതി ഉപന്യസിക്കുന്നതു മല്ലിനാഥന്റെ പങ്‌ക്തിയെ ഉദ്ധരിച്ചുകൊണ്ടായിരിക്കുവാന്‍ ഇടയില്ല. എന്തെന്നാല്‍ അദ്ദേഹം 1420-ല്‍ അന്തരിച്ച കാടയവേമന്റെ സാഹിത്യചിന്താമണിയില്‍ നിന്നു് ഒരു പപങ്‌ക്തി ഉദ്ധരിക്കുന്നുണ്ടു്. വേറെ ഒരവസരത്തിലും അദ്ദേഹം മല്ലിനാഥനെ സ്മരിക്കുന്നു എന്നു സംശയിക്കുന്നതിനു പോലും പഴുതു കാണുന്നുമില്ല.&lt;br /&gt;
&lt;br /&gt;
== ഗുരു ==&lt;br /&gt;
&lt;br /&gt;
പൂര്‍ണ്ണജ്യോതിസ്സെന്ന ഒരു സന്യാസിയായിരുന്നു പൂര്‍ണ്ണസരസ്വതിയുടെ ഗുരു. കമലനീരാജഹംസത്തില്‍ ``ഭഗവതോ വൃഷപുരവിഭോര്‍ഭവാനീപതേര്‍ഭുവനമഹീയസാ...... വിശദശ്രുതവിനയമാധുര്യധുര്യേണ പരമേശ്വരഭക്തിസാരസീ വിഹാരകാസാരേണ, പദവാക്യപ്രമാണനേത്രത്രയനിരീക്ഷണാ പരപരമേശ്വര പൂര്‍ണ്ണജ്യോതിര്‍മ്മുനിവര നിഹിതനിസ്സൃതകരുണാമൃതപൂര്‍ണ്ണചന്ദ്രേണ. പൂര്‍ണ്ണസരസ്വതീനാമധേയേന, കവിനാ, നിബദ്ധമിദ്ധരസമദ്ഭുതാര്‍ഥം കമലിനീരാജഹംസം നാമനാടകം&amp;amp;quot; എന്നു പ്രസ്താവനയുണ്ടു്. പൂര്‍ണ്ണജ്യോതിസ്സു സാക്ഷാല്‍ തൃപ്പൂണിത്തുറയപ്പന്‍ തന്നെയാണെന്നു ചിലര്‍ ഉദ്ദേശിക്കുന്നതു നിരാസ്പദമാണെന്നു് ഇതില്‍ നിന്നു തെളിയുന്നു. പൂര്‍ണ്ണജ്യോതിസ്സു തൃശ്ശൂരിലെ ഏതോ ഒരു മഠത്തിന്റെ അധിപതിയായ സ്വാമിയാരായിരുന്നു. അദ്ദേഹത്തെ പൂര്‍ണ്ണസരസ്വതി ഓരോ ഗ്രന്ഥത്തിലും വന്ദിക്കുന്നുണ്ടു്. താഴെക്കാണുന്ന ശ്ലോകം മാലതീമാധവവ്യാഖ്യയായ രസമഞ്ജരിയിലുള്ളതാണു്. അതു ശ്രീകൃഷ്ണനേയും കവിയുടെ ഗുരുനാഥനേയും യൗഗപദ്യേന പരാമര്‍ശിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``യദ്ഗീതാര്‍ഥശ്രവണരസതോ ധ്വസ്തമോഹാന്ധകാരഃ കൃഷ്ണാനന്ദീ ത്രിജഗതി നരോ ജിഷ്ണുഭൂയം ജിഹീതേ&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
[[Page:Hist-20.djvu/17|17:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;സ്വസ്മിന്നേവ പ്രകടിതമഹാവിശ്വരൂപം തദേകം പൂര്‍ണ്ണജ്യോതിഃ സ്ഫുരതു ഹൃദി മേ പുണ്ഡരീകായതാക്ഷഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
‘പൂര്‍ണ്ണജ്യോതിഃ പദയുഗജുഷഃ പൂര്‍ണ്ണസാരസ്വതസ്യ’ എന്നു ഹംസസന്ദേശത്തിലും, ‘പൂര്‍ണ്ണജ്യോതിശ്ചരണകരുണാ ജാഹ്നവീപൂതചേതാഃ’ എന്നും ‘പൂര്‍ണ്ണസരസ്വത്യാഖ്യഃ പൂര്‍ണ്ണ ജ്യോതിഃ പദാബ്ജ്പരമാണുഃ’ എന്നും വിദ്യുല്ലതയിലും, ‘പ്രണമ്യ സച്ചിദാനന്ദം പൂര്‍ണ്ണജ്യോതിര്‍ന്നിരഞ്ജനം, അനര്‍ഘരാഘവം നാമ നാടകം വ്യാകരോമ്യഹം’ എന്നു് അനര്‍ഘരാഘവടീകയിലും, ‘’പൂര്‍ണ്ണജ്യോതിഃപ്രസാദേന ചക്രേ പൂര്‍ണ്ണസരസ്വതീ’ എന്നു വീണ്ടും രസമഞ്ജരിയിലും കാണുന്ന പ്രസ്താവനകള്‍ കൂടി നോക്കുക.&lt;br /&gt;
&lt;br /&gt;
കൃതികള്‍: കവി, പണ്ഡിതന്‍, സഹൃദയന്‍, വിമര്‍ശകന്‍, വ്യാഖ്യാതാവു് എന്നിങ്ങനെ പലനിലകളില്‍ പൂര്‍ണ്ണസരസ്വതി കേരളീയര്‍ക്കു് ആരാധ്യനാണു്. (1) മേഘസന്ദേശത്തിനു വിദ്യുല്ലത, (2) ശങ്കരഭഗവല്‍പാദരുടെ വിഷ്ണുപാദാദികേശസ്തവത്തിനു ഭക്തിമന്ദാകിനി, (3) മാലതീമാധവത്തിനു രസമഞ്ജരി എന്നീ സുവിസ്തൃതങ്ങളായ വ്യാഖ്യാനങ്ങളും (4) ശാകുന്തളം (5) ഉത്തരരാമചരിതം (6) അനര്‍ഘരാഘവം എന്നീ നാടകങ്ങള്‍ക്കു ടീകകളും (7) മാലതീമാധവത്തിലെ ഇതിവൃത്തത്തെ അധികരിച്ചു് ഋജുലഘ്വീ എന്ന കാവ്യവും (8) കമലിനീരാജഹംസം എന്ന നാടകവും (9) രന്തിദേവന്റെ ചരിത്രത്തെ പ്രതിപാദിക്കുന്ന ചര്‍മ്മണ്വതീചരിതം എന്ന ലഘുകാവ്യവും (10) ഹംസസന്ദേശം എന്ന സന്ദേശകാവ്യവും അദ്ദേഹത്തിന്റെ കൃതികളായി നമുക്കു ലഭിച്ചിട്ടുണ്ടു്. അവ കൂടാതെ (11) നിപാതവൃത്തി എന്ന വ്യാകരണഗ്രന്ഥവും (12) അഭിനവഗുപ്തന്റെ നാട്യവേദവിവൃതിക്കു് ഒരു സങ്ഗ്രഹവും അദ്ദേഹം രചിച്ചിട്ടുള്ളതായി പഴമക്കാര്‍ പറയുന്നു. ആ വാങ്മയങ്ങള്‍ കണ്ടുകിട്ടീട്ടില്ല. വിദ്യുല്ലതയുടെ മധ്യത്തില്‍ ‘രന്തിദേവസ്യ കീര്‍ത്തിം’ എന്നവസാനിക്കുന്ന മേഘസന്ദേശശ്ലോകം വ്യാഖ്യാനിക്കുമ്പോള്‍ അവസരോചിതമായി ഉപനിബന്ധിച്ചിട്ടുള്ളതാണു് ചര്‍മ്മണ്വതീചരിതം.&lt;br /&gt;
&lt;br /&gt;
വിദ്യുല്ലത: വിദ്യുല്ലത പ്രകാശനം ചെയ്ത അവസരത്തില്‍ അതിനു ഭൂമികയെഴുതിയ മഹാമഹോപാധ്യായന്‍ ആര്‍. വി. കൃഷ്ണമാചാര്യര്‍ പ്രസ്താവിക്കുന്നതു് ‘മാഘേ മേഘേ ഗതം വയഃ’ എന്നു സാഭിമാനം ആത്മപ്രശംസ ചെയ്ത മല്ലിനാഥന്റെ വ്യാഖ്യയ്ക്കുപോലും അതിനെ സമീപിയ്ക്കുവാന്‍ യോഗ്യതയില്ലെന്നും, അതില്‍ പദാര്‍ത്ഥവും വാക്യാര്‍ത്ഥവും വിവരിച്ചിട്ടുള്ളതിനു പുറമേ, ശങ്കാസമാധാനങ്ങള്‍ സയുക്തി പ്രമാണം പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്നും, രസഗമനിക രമ്യതരമായി വിചാ&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/18|18:complete]]&lt;br /&gt;
&lt;br /&gt;
രണ ചെയ്തിരിക്കുന്നു എന്നും, അലങ്കാരം, വ്യങ്ഗ്യാര്‍ഥം, സമീചീനതരമായ പാഠം ഇവ നിര്‍ദ്ദേശിച്ചിരിക്കുന്നു എന്നും, സര്‍വോപരി പ്രസ്തുത കാവ്യത്തിന്റെ പഠനംകൊണ്ടുള്ള പ്രയോജനം വിശദീകരിച്ചിരിക്കുന്നു എന്നും, ഏതു പാശ്ചാത്യ വിമര്‍ശകന്റെ ദൃഷ്ടികൊണ്ടു നോക്കിയാലും തല്‍കര്‍ത്താവു ഒരു പ്രശസ്യനായ നിരൂപകനായിത്തന്നെ പ്രശോഭിക്കുമെന്നുമാണു്. ഈ അഭിപ്രായത്തില്‍ അതിശയോക്തിയുടെ സ്പര്‍ശമേയില്ല. വിദ്യുല്ലതയില്‍നിന്നു നാലഞ്ചു ശ്ലോകങ്ങള്‍ താഴെ ഉദ്ധരിക്കുന്നു;&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``വിസ്താരഭാജി ഘനപത്രലതാസനാഥേ മുക്താവലീവിമലനിര്‍ഝരധാമ്നി തുങ്ഗേ ഗോവര്‍ദ്ധനേ കുചതടേ പി ച ഗോപികാനാ- മാപദ്ധനം സുമനസാം രമമാണമീഡേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``നിധൗ രസാനാം നിലയേ ഗുണാനാമലങ്കൃതീനാ മുദധാവദോഷേ കാവ്യേ കവീന്ദ്രസ്യ നവാര്‍ഥതീര്‍ഥേ യാ വ്യാചികീര്‍ഷാ മമ താം നതോസ്മി.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``ആസീല്‍ പുരാ നരപതിഃ കില രന്തിദേവഃ കീര്‍ത്തിപ്രസൂനസുരഭീകൃതദിങ്മുഖശ്രീഃ യോ വര്‍ണ്ണസങ്കരവതീമപി രത്നപുഞ്ജൈഃ ക്ഷോണീമപാലയദസങ്കരവര്‍ണ്ണഹൃദ്യാം.&amp;amp;quot; center|(ചര്‍മ്മണ്വതീചരിതം) ``സുകവിവചസി പാഠാനന്യഥാകൃത്യ മോഹാ- ദ്രസഗതിമവധൂയ പ്രൗഢമര്‍ഥം വിഹായ വിബുധവരസമാജേ വ്യാക്രിയാകാമുകാനാം ഗുരുകുലവിമുഖാനാം ധൃഷ്ടതായൈ നമോ സ്തു.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``ആവിഃസ്നേഹമുപാസിതാ സഹബുധൈ- രന്തേ വസന്ത്യാ ഗിരാ ചാന്ദ്രീ ചന്ദ്രികയേവ മൂര്‍ത്തിരമലാ താരാഗണൈശ്ശാരദീ മൂലേ ധാമ്നി നിഷേദുഷീ വടതരോര്‍- മുഗ്ദ്ധേന്ദുനാ മുദ്രിതാ മുദ്രാ വേദഗിരാം പരാ വിജയതേ വിജ്ഞാനമുദ്രാവതീ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
ചില ഇതരകൃതികള്‍: ഭക്തിമന്ദാകിനിയും ഒരു പ്രൗഢമായ വ്യാഖ്യാനമാണു്. മാലതീമാധവത്തിനു രസമഞ്ജരിയെപ്പോലെ നിഷ്കൃഷ്ടവും സര്‍വങ്കഷവുമായ ഒരു വ്യാഖ്യാനം മറ്റാരും രചിച്ചിട്ടില്ല. ഋജുലഘ്വീ, അതിലെ ഇതിവൃത്തത്തെ ഉപജീവിച്ചു നിമ്മിച്ചിട്ടുള്ള ഒരു കാവ്യമാണെന്നു പറഞ്ഞുവല്ലോ.&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/19|19:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``മഹല്‍ പ്രകരണം യേന സ്വോല്‍പാദ്യചരിതം കൃതം; ചിരന്തനായ കവയേ നമോസ്മൈ ഭവഭൂതയേ.&amp;amp;quot;&lt;br /&gt;
&lt;br /&gt;
എന്നു പ്രാരംഭപദ്യത്തില്‍ കവി മൂലകാരനെ വന്ദിക്കുന്നു.&lt;br /&gt;
&lt;br /&gt;
``അസ്തി ശ്രിയോന്തഃപുരമഗ്രഹാരം പൃഥ്വ്യങ്ഗനായാഃ പ്രഥിതോ ഗ്രഹാരഃ പദം മഹല്‍ പത്മപുരീതി നാമ്നാ ധര്‍മ്മസ്ഥിരാണാം ധരണീസുരാണാം.&lt;br /&gt;
&lt;br /&gt;
തത്രാന്വവായശ്രുതവിത്തവിത്തൗ മാന്യദ്വിജൗ മാധവകേശവാഖ്യൗ ബഭൂവതുര്‍ബദ്ധജഗല്‍പ്രമോദൗ ഭുവി സ്ഫുരന്താവിവ പുഷ്പവന്തൗ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നിത്യാദി പ്രസാദാദി ഗുണങ്ങള്‍ക്കു മകുടോദാഹരണങ്ങളായി ഇരുനൂറ്ററുപത്താറു പദ്യങ്ങള്‍ ആ കൃതിയില്‍ ഉണ്ടു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``പ്രകടിതമിതി പദ്യൈരഞ്ജസാ ബാലിശാനാം സുകുടിലമിതിവൃത്തം മാലതീമാധവസ്യ ദിശതു സഹൃദയേഭ്യോ ദീര്‍ഘമാനന്ദമുദ്രാം കൃതിരിയമൃജുലഘ്വീ പൂര്‍ണ്ണസാരസ്വതസ്യ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന പദ്യത്തോടുകൂടിയാണു് ഗ്രന്ഥം അവസാനിക്കുന്നതു്. ഇതൊരു ദ്രുതകവിതയാണെന്നു തോന്നുന്നു. ശാകുന്തളം, ഉത്തരരാമചരിതം, അനര്‍ഘരാഘവം ഇവയുടെ വ്യാഖ്യകള്‍ ലഘുടിപ്പണികളാണു്.&lt;br /&gt;
&lt;br /&gt;
അനര്‍ഘരാഘവത്തിനു ‘പഞ്ചിക’ എന്ന ശീര്‍ഷകത്തില്‍ മറ്റൊരു വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവു മുക്തിനാഥന്റെ പുത്രനായ വിഷ്ണുവാണു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``അനര്‍ഘരാഘവാഖ്യസ്യ നാടകസ്യ യഥാമതി കരോതി പഞ്ചികാം വിഷ്ണുര്‍മ്മുക്തിനാഥസ്യ നന്ദനഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു വ്യാഖ്യാനത്തിന്റെ ആരംഭത്തില്‍ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. ഈ വിഷ്ണു കേരളീയനാണോ എന്നു് അറിവില്ല.&lt;br /&gt;
&lt;br /&gt;
== കമലിനീരാജഹംസം ==&lt;br /&gt;
&lt;br /&gt;
ഇതു് അഞ്ചങ്കത്തിലുള്ള ഒരു നാടകമാകുന്നു. അദ്വൈതവേദാന്തമാണു് പ്രതിപാദ്യവിഷയം. താഴെക്കാണുന്നവയില്‍ ആദ്യത്തെ ശ്ലോകം നാന്ദിയും, ഒടുവിലത്തേതു രണ്ടും ഭരതവാക്യവുമാണു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ജടാവാടീകോടീചടുലതടിനീവീചിപടലീ- വിലോലദ്വ്യാളേന്ദുക്ഷരദമൃതധാരാകണയുതഃ ദധാനോ മുക്താളീമിവ ഗളഗരോഷ്മപ്രശമനീം പുനാതു ശ്രീമാന്‍ വോ വൃഷപുരവിഹാരീ പുരഹരഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
[[Page:Hist-20.djvu/20|20:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``രസയതു സുമനോഗണഃ പ്രകാമം പിശുനശുനാം വദനൈരദൂഷിതാനി കവിഭിരുപഹൃതാനി ദീപ്തജിഹ്വൈ- രതിസരസാനി ഹവീംഷി വാങ്മയാനി.&amp;amp;quot;&lt;br /&gt;
&lt;br /&gt;
``മദ്ധ്യേഹേമസഭം മനസ്സു മഹതാം മൗലൗ സ്വഭാസാം ഗിരാം മാന്യേ കേരളഭൂലലാമ്നി വൃഷഭഗ്രാമേ ച നൃത്യന്മുദാ, ആലിങ്ഗന്‍ വദനശ്രിയാ കമലിനീമാമോദിനീമദ്രിജാം നവ്യോ ഭാതു മമ വ്യഥാഃ ശിഥിലയന്‍ ഭാവായ ഹംസോ മഹാന്‍.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
തൃശ്ശിവപേരൂരിലെ വസന്തമഹോത്സവത്തില്‍ അഭിനയിക്കുന്നതിനുവേണ്ടി എഴുതിയതാണു് കമലിനീരാജഹംസമെന്നു പ്രസ്താവനയില്‍നിന്നു വെളിവാകുന്നു. ആ ഘട്ടത്തില്‍ വടക്കുന്നാഥനെക്കുറിച്ചും ആ മഹോത്സവത്തെക്കുറിച്ചും അത്യന്തം സമുജ്ജ്വലങ്ങളായ വിവരണങ്ങളുണ്ടു്. പ്രസ്താവനയില്‍പ്പെട്ടവയാണു് അടിയില്‍ കാണുന്ന പദ്യങ്ങള്‍:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``സൂത്ര- ബഹുവിഷയവിചരണചണശ്ചരണസ്സമ്പ്രതി ചിരായ മേ ഫലവാന്‍ യസ്മാദഹമുപയാതഃ കേരളമണ്ഡലമഖണ്ഡസൗഭാഗ്യം. തഥാഹി-&lt;br /&gt;
&lt;br /&gt;
ചതുഷ്ഷഷ്ട്യാ ശിഷ്ടദ്വിജപരിചിതൈര്‍ഗ്രാമനിവഹൈ- രലങ്കാരം സാരം വഹതി മഹിതാ കേരളമഹീ&lt;br /&gt;
&lt;br /&gt;
ഉമാനാഥേ യസ്യാം വൃഷപുരവിഹാരൈകരസികേ വിലാസാന്‍ കൈലാസോ വിബുധമഹനീയഃ ശ്ലഥയതി.&lt;br /&gt;
&lt;br /&gt;
അപിച- വിശ്വേശ്വരസ്യ ഭുവി കാശിപുരീവയസ്യാ വിഖ്യായതേ വൃഷപുരീതി പുരീ പരാര്‍ദ്ധ്യാ അദ്വൈതബോധപണബന്ധനമന്തരാപി യസ്യാം വിമുക്തിഗണികാ ഭജതേ മുമുക്ഷൂന്‍.&amp;amp;quot;&lt;br /&gt;
&lt;br /&gt;
വടക്കുന്നാഥനെപ്പറ്റി: ``അനാദിരൂപോ ഭഗവാനനാദിഃ ശിവസ്ത്രിധാമാ മിളിതൗ ച തൗ സന്‍ വ്യനക്തി രൂപം നിജമപ്രമേയം സിതഞ്ച നീലഞ്ച സിതാസിതഞ്ച.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നും മറ്റും പല ശ്ലോകങ്ങളും കാണുന്നു. തന്റെ കവിതയ്ക്കു ഗുണമില്ലെങ്കിലും വിദ്വാന്മാര്‍ ശ്ലാഘിക്കുമെങ്കില്‍ അതു സഗുണമായിക്കൊള്ളുമെന്നാണു് അദ്ദേഹത്തിന്റെ പക്ഷം.&lt;br /&gt;
&lt;br /&gt;
[[Page:Hist-20.djvu/21|21:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``വാണീ മമാസ്തു വരണീയഗുണൗഘവന്ധ്യാ ശ്ലാഘ്യാ തഥാപി വിദുഷാം ശിവമാശ്രയന്തീ; ദാസീ നൃപസ്യ യദി ദാരപദേ നിവിഷ്ടാ ദേവീതി സാപി നനു മാനപദം ജനാനാം.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
നിപാതവൃത്തി നിപാതങ്ങളെ സംബന്ധിച്ചുള്ള ഒരു ചെറിയ കൃതിയാണെന്നു കേട്ടിട്ടുണ്ടു്. അതും നാട്യവേദവിവൃതി സങ്ഗ്രഹവും എനിക്കു വായിക്കുവാന്‍ ഇടവന്നിട്ടില്ല.&lt;br /&gt;
&lt;br /&gt;
== ഹംസസന്ദേശം ==&lt;br /&gt;
&lt;br /&gt;
ഹംസ സന്ദേശത്തില്‍ 102 പദ്യങ്ങളുണ്ടു്. പൂര്‍വോത്തരവിഭാഗങ്ങളില്ല. കാഞ്ചീപുരത്തുകാരിയായ ഒരു യുവതി ശ്രീകൃഷ്ണനില്‍ അനുരക്തയായി ഒരു ഹംസത്തോടു വൃന്ദാവനത്തോളം ദൗത്യം വഹിച്ചു ചെന്നു തന്റെ വിരഹതാപം ആ ദേവനോടു നിവേദനം ചെയ്യുവാന്‍ അപേക്ഷിക്കുന്നതാണു് വിഷയം. ദൂതന്‍ പോകേണ്ട മാര്‍ഗ്ഗം ചോളം, പാണ്ഡ്യം, കേരളം എന്നീ രാജ്യങ്ങളില്‍കൂടിയാകുന്നു. ചോളരാജ്യം, കാവേരി, ശ്രീരങ്ഗം, പാണ്ഡ്യരാജ്യം, താമ്രപര്‍ണ്ണി, കേരളരാജ്യം, അനന്തശയനം, രക്തദ്രുമം (തൃച്ചെമ്മരം) കാളിന്ദി, വൃന്ദാവനം, ഘോഷം (വ്രജം) ഇവയെ കവി പ്രസ്തുത സന്ദേശത്തില്‍ സ്മരിക്കുന്നു. കേരളത്തിന്റെ വര്‍ണ്ണനം താഴെക്കാണുന്നതാണു്.&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``ധര്‍മ്മസ്സാക്ഷാല്‍ കൃതയുഗസഖോ യേഷു സാനന്ദമാസ്തേ മാലിന്യാഢ്യം കലിവിലസിതം മന്യമാനസ്തൃണായ കേളീസ്ഥാനം കമലദുഹിതുഃ കേരളാംസ്താനുപേയാഃ ശീതോത്സംഗാന്മരിചലതികാലിംഗിതാം ഗൈര്‍ല്ലവംഗൈഃ, ``വേലാമേലാവനസുരഭിലാം വീക്ഷമാണഃ പയോധേ- സ്താലീകാലീകൃതപരിസരാം താഡ്യമാനാം തരങ്ഗൈഃ ദേശാനാശാവിതതയശസോദേവലോകോപമേയാന്‍ കേശാകേശിക്ഷതകലിമലാന്‍ കേരളാംസ്താന്‍ ക്രമേഥാഃ.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
നോക്കുക: കമലിനീരാജഹംസത്തിലും ഹംസസന്ദേശത്തിലും വ്യഞ്ജിക്കുന്ന പൂര്‍ണ്ണസരസ്വതിയുടെ ദീപ്രമായ ദേശാഭിമാനം. തിരുവനന്തപുരത്തെ കവി ഇങ്ങനെ പുകഴ്ത്തുന്നു:&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;``തേഷാം ഭൂഷാമണിമനുപമം സേവിതം യോഗിമുഖ്യൈഃ പ്രാപ്യാനന്തം പുരമഹിശയം ജ്യോതിരാനമ്യ ഭക്ത്യാ അന്വിഷ്യേസ്തം ജനമകരുണം മന്മനശ്ചോരമാരാ- ദ്ദേശേ തസ്മിന്‍ സ ഖലു രമതേ ദേവകീപുണ്യരാശിഃ. തത്രത്യാനാം തരുണവയസാം സുന്ദരീണാം വിലാസൈര്‍- മാ ഭൂല്‍ ക്ഷോഭസ്തവ മതിമതോ ബന്ധുകാര്യോദ്യതസ്യ; കേശസ്സാന്ദ്രൈരസിതകുടിലൈഃ കേകിപിഞ്ഛോ പമേയൈഃ&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
[[Page:Hist-20.djvu/22|22:complete]]&lt;br /&gt;
&lt;br /&gt;
&amp;lt;blockquote&amp;gt;കേഷാം ന സ്യുര്‍ധൃതിവിഹൃതയേ കേരളീനാം മുഖാനി?&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
കേരളത്തില്‍ ശ്രീകൃഷ്ണനെ തിരയേണ്ടതായി നായിക നിര്‍ദ്ദേശിക്കുന്ന ക്ഷേത്രങ്ങള്‍ തിരുവനന്തപുരവും തൃച്ചെമ്മരവും മാത്രമേയുള്ളു.&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82_2.I&amp;diff=477</id>
		<title>സംസ്കൃതസാഹിത്യം 2.I</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82_2.I&amp;diff=477"/>
		<updated>2013-08-25T10:47:15Z</updated>

		<summary type="html">&lt;p&gt;Rishi: Created page with &amp;quot;{{RunningHeader| |ഉള്ളൂര്‍: കേരളസാഹിത്യചരിത്രം|}} ----- {{RunningHeader|&amp;amp;larr; സംസ്കൃതസാഹിത...&amp;quot;&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{RunningHeader| |ഉള്ളൂര്‍: [[കേരളസാഹിത്യചരിത്രം]]|}}&lt;br /&gt;
-----&lt;br /&gt;
{{RunningHeader|&amp;amp;larr; [[സംസ്കൃതസാഹിത്യം 2.1|സംസ്കൃതസാഹിത്യം]]|  ||[[സംസ്കൃതസാഹിത്യം (തുടര്‍ച്ച)]]&amp;amp;rarr;|}}&lt;br /&gt;
&amp;lt;br/&amp;gt;&lt;br /&gt;
&lt;br /&gt;
&lt;br /&gt;
= സംസ്കൃതസാഹിത്യം =&lt;br /&gt;
&lt;br /&gt;
{{center|ക്രി.പി. ക്രി.പി. പതിനഞ്ചാം ശതകം}}&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&amp;diff=476</id>
		<title>കേരളസാഹിത്യചരിത്രം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&amp;diff=476"/>
		<updated>2013-08-25T09:55:30Z</updated>

		<summary type="html">&lt;p&gt;Rishi: /* ഭാഗം: രണ്ട് */&lt;/p&gt;
&lt;hr /&gt;
&lt;div&gt;== ഭാഗം: ഒന്നു് ==&lt;br /&gt;
# [[ഭാഷ]]&lt;br /&gt;
# [[ദ്രാവിഡം]]&lt;br /&gt;
# [[മലയാളഭാഷയുടെ ഉല്‍പത്തി]]&lt;br /&gt;
# [[കേരളവും ആര്യ സംസ്കാരവും]]&lt;br /&gt;
# [[കേരളവും ചെന്തമിഴ് സാഹിത്യവും]]&lt;br /&gt;
# [[പാട്ടും മണിപ്രവാളവും]]&lt;br /&gt;
# [[സംസ്കൃതസാഹിത്യം]]&lt;br /&gt;
# [[സംസ്കൃതസാഹിത്യം (തുടര്‍ച്ച)]]&lt;br /&gt;
# [[%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82_%28%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82_%E0%B4%A4%E0%B5%81%E0%B4%9F%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A%29|സംസ്കൃതസാഹിത്യം (വീണ്ടും തുടര്‍ച്ച)]]&lt;br /&gt;
# [[നാടോടിപ്പാട്ടുകള്‍ I]]&lt;br /&gt;
# [[നാടോടിപ്പാട്ടുകള്‍ II]]&lt;br /&gt;
# [[നാടോടിപ്പാട്ടുകള്‍ III]]&lt;br /&gt;
# [[ഭാഷാകൃതികള്‍ (പദ്യം) I]]&lt;br /&gt;
# [[മണിപ്രവാളകൃതികള്‍]]&lt;br /&gt;
# [[സംസ്കൃതകൃതികള്‍]]&lt;br /&gt;
# [[ഭാഷാകൃതികള്‍ (പദ്യം) II]]&lt;br /&gt;
# [[മണിപ്രവാളകൃതികള്‍ II]]&lt;br /&gt;
# [[ലീലാതിലകം]]&lt;br /&gt;
# [[ചില_ആനുഷങ്ഗിക_വിഷയങ്ങൾ|ചില ആനുഷങ്ഗിക വിഷയങ്ങള്‍]]&lt;br /&gt;
&lt;br /&gt;
== ഭാഗം: രണ്ട് ==&lt;br /&gt;
# [[സംസ്കൃതസാഹിത്യം 2.I]]&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&amp;diff=475</id>
		<title>കേരളസാഹിത്യചരിത്രം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&amp;diff=475"/>
		<updated>2013-08-25T09:54:39Z</updated>

		<summary type="html">&lt;p&gt;Rishi: /* ഭാഗം: രണ്ട് */&lt;/p&gt;
&lt;hr /&gt;
&lt;div&gt;== ഭാഗം: ഒന്നു് ==&lt;br /&gt;
# [[ഭാഷ]]&lt;br /&gt;
# [[ദ്രാവിഡം]]&lt;br /&gt;
# [[മലയാളഭാഷയുടെ ഉല്‍പത്തി]]&lt;br /&gt;
# [[കേരളവും ആര്യ സംസ്കാരവും]]&lt;br /&gt;
# [[കേരളവും ചെന്തമിഴ് സാഹിത്യവും]]&lt;br /&gt;
# [[പാട്ടും മണിപ്രവാളവും]]&lt;br /&gt;
# [[സംസ്കൃതസാഹിത്യം]]&lt;br /&gt;
# [[സംസ്കൃതസാഹിത്യം (തുടര്‍ച്ച)]]&lt;br /&gt;
# [[%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82_%28%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82_%E0%B4%A4%E0%B5%81%E0%B4%9F%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A%29|സംസ്കൃതസാഹിത്യം (വീണ്ടും തുടര്‍ച്ച)]]&lt;br /&gt;
# [[നാടോടിപ്പാട്ടുകള്‍ I]]&lt;br /&gt;
# [[നാടോടിപ്പാട്ടുകള്‍ II]]&lt;br /&gt;
# [[നാടോടിപ്പാട്ടുകള്‍ III]]&lt;br /&gt;
# [[ഭാഷാകൃതികള്‍ (പദ്യം) I]]&lt;br /&gt;
# [[മണിപ്രവാളകൃതികള്‍]]&lt;br /&gt;
# [[സംസ്കൃതകൃതികള്‍]]&lt;br /&gt;
# [[ഭാഷാകൃതികള്‍ (പദ്യം) II]]&lt;br /&gt;
# [[മണിപ്രവാളകൃതികള്‍ II]]&lt;br /&gt;
# [[ലീലാതിലകം]]&lt;br /&gt;
# [[ചില_ആനുഷങ്ഗിക_വിഷയങ്ങൾ|ചില ആനുഷങ്ഗിക വിഷയങ്ങള്‍]]&lt;br /&gt;
&lt;br /&gt;
== ഭാഗം: രണ്ട് ==&lt;br /&gt;
# [[സംസ്കൃതസാഹിത്യം I]]&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&amp;diff=474</id>
		<title>കേരളസാഹിത്യചരിത്രം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&amp;diff=474"/>
		<updated>2013-08-25T09:47:18Z</updated>

		<summary type="html">&lt;p&gt;Rishi: &lt;/p&gt;
&lt;hr /&gt;
&lt;div&gt;== ഭാഗം: ഒന്നു് ==&lt;br /&gt;
# [[ഭാഷ]]&lt;br /&gt;
# [[ദ്രാവിഡം]]&lt;br /&gt;
# [[മലയാളഭാഷയുടെ ഉല്‍പത്തി]]&lt;br /&gt;
# [[കേരളവും ആര്യ സംസ്കാരവും]]&lt;br /&gt;
# [[കേരളവും ചെന്തമിഴ് സാഹിത്യവും]]&lt;br /&gt;
# [[പാട്ടും മണിപ്രവാളവും]]&lt;br /&gt;
# [[സംസ്കൃതസാഹിത്യം]]&lt;br /&gt;
# [[സംസ്കൃതസാഹിത്യം (തുടര്‍ച്ച)]]&lt;br /&gt;
# [[%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82_%28%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82_%E0%B4%A4%E0%B5%81%E0%B4%9F%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A%29|സംസ്കൃതസാഹിത്യം (വീണ്ടും തുടര്‍ച്ച)]]&lt;br /&gt;
# [[നാടോടിപ്പാട്ടുകള്‍ I]]&lt;br /&gt;
# [[നാടോടിപ്പാട്ടുകള്‍ II]]&lt;br /&gt;
# [[നാടോടിപ്പാട്ടുകള്‍ III]]&lt;br /&gt;
# [[ഭാഷാകൃതികള്‍ (പദ്യം) I]]&lt;br /&gt;
# [[മണിപ്രവാളകൃതികള്‍]]&lt;br /&gt;
# [[സംസ്കൃതകൃതികള്‍]]&lt;br /&gt;
# [[ഭാഷാകൃതികള്‍ (പദ്യം) II]]&lt;br /&gt;
# [[മണിപ്രവാളകൃതികള്‍ II]]&lt;br /&gt;
# [[ലീലാതിലകം]]&lt;br /&gt;
# [[ചില_ആനുഷങ്ഗിക_വിഷയങ്ങൾ|ചില ആനുഷങ്ഗിക വിഷയങ്ങള്‍]]&lt;br /&gt;
&lt;br /&gt;
== ഭാഗം: രണ്ട് ==&lt;br /&gt;
# [[സംസ്കൃതസാഹിത്യം]]&lt;/div&gt;</summary>
		<author><name>Rishi</name></author>
		
	</entry>
</feed>