<?xml version="1.0"?>
<feed xmlns="http://www.w3.org/2005/Atom" xml:lang="en">
	<id>http://ml.sayahna.org/api.php?action=feedcontributions&amp;feedformat=atom&amp;user=Venu</id>
	<title>Sayahna - User contributions [en]</title>
	<link rel="self" type="application/atom+xml" href="http://ml.sayahna.org/api.php?action=feedcontributions&amp;feedformat=atom&amp;user=Venu"/>
	<link rel="alternate" type="text/html" href="http://ml.sayahna.org/index.php/Special:Contributions/Venu"/>
	<updated>2026-04-23T14:43:29Z</updated>
	<subtitle>User contributions</subtitle>
	<generator>MediaWiki 1.31.5</generator>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B5%E0%B4%BF.%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=14887</id>
		<title>വി.ആര്‍. കൃഷ്ണയ്യര്‍</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B5%E0%B4%BF.%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=14887"/>
		<updated>2014-12-04T16:03:38Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{INT/Interviews}}&lt;br /&gt;
{{SFbox&lt;br /&gt;
|background=#F3F9E0&lt;br /&gt;
|{{boxtitle|&amp;amp;lsquo;ഞാന്‍ ഒരു കമ്യൂണിസ്റ്റ് ആയിരുന്നില്ല&amp;amp;rsquo;|olive}}'''ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരു'''മായി '''പി.എന്‍. വേണുഗോപാല്‍'''  2006 മേയ് മാസം നടത്തിയ അഭിമുഖം&lt;br /&gt;
}}&lt;br /&gt;
{{Infobox ml person&lt;br /&gt;
&lt;br /&gt;
| name        = [http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF.%E0%B4%86%E0%B5%BC._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%BC ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍‍]&lt;br /&gt;
&lt;br /&gt;
| image       = VRKrishnaIyer.jpeg&lt;br /&gt;
&lt;br /&gt;
| image_size  = 250px&lt;br /&gt;
&lt;br /&gt;
| border      = yes&lt;br /&gt;
| birth_date  = {{birth date and age|1915|11|01|df=y}}&lt;br /&gt;
| birth_place = ശേഖരീപുരം, പാലക്കാട്&lt;br /&gt;
| death_date  = &lt;br /&gt;
| death_place = &lt;br /&gt;
| occupation  = നിയമജ്ഞൻ, ഭരണതന്ത്രജ്ഞൻ&lt;br /&gt;
| salary      =&lt;br /&gt;
| networth    =&lt;br /&gt;
| spouse      = ശാരദ കൃഷ്ണയ്യർ&lt;br /&gt;
| footnotes   =&lt;br /&gt;
| awards = പത്മ വിഭൂഷൺ, നെഹ്റു അവാർഡ്, ശ്രീ ജഹാംഗീർ ഗാന്ധി മെഡൽ&lt;br /&gt;
| children    =&lt;br /&gt;
}}&lt;br /&gt;
{{Infobox ml person&lt;br /&gt;
| name        = പി.എന്‍. വേണുഗോപാല്‍&lt;br /&gt;
| image       = PNVenugopal.jpeg&lt;br /&gt;
| image_size  = 120px&lt;br /&gt;
| border      = yes&lt;br /&gt;
| birth_date  = {{birth date and age|1954|04|16|df=yes}}&lt;br /&gt;
| birth_place =  ആലപ്പുഴ&lt;br /&gt;
| death_date  = &lt;br /&gt;
| death_place = &lt;br /&gt;
| occupation  = സ്വതന്ത്ര പത്രപ്രവർത്തകൻ, വിവർത്തകൻ&lt;br /&gt;
| salary      =&lt;br /&gt;
| networth    =&lt;br /&gt;
| spouse      =&lt;br /&gt;
| footnotes   =&lt;br /&gt;
| awards = &lt;br /&gt;
| children    =&lt;br /&gt;
}}&lt;br /&gt;
{{qst| നമുക്ക് താങ്കളുടെ കുട്ടിക്കാലത്തു നിന്നു തുടങ്ങാം.}}&lt;br /&gt;
:ഞാന്‍ പാലക്കാട്ടുളള ശേഖരീപുരത്താണ് ജനിച്ചത്. 1915ല്‍. എന്റെ അച്ഛന്‍ രാമയ്യര്‍ വൈദ്യനാഥപുരമെന്ന ഗ്രാമക്കാരനായിരുന്നു. അങ്ങനെയാണ് എന്റെ പേര് വി.ആര്‍. കൃഷ്ണയ്യര്‍ എന്നായത്. ഞങ്ങള്‍ പിന്നീട് കൊയിലാണ്ടിയിലേക്ക് വന്നു. അവിടെ അക്കാലത്തുതന്നെ മുന്‍സിഫ് കോടതിയും മജിസ്‌ട്രേറ്റ് കോടതിയുമുണ്ടായിരുന്നു. അച്ഛന്‍ ഒരു പ്ലീഡറായിരുന്നു, നിയമബിരുദധാരിയായിരുന്നില്ല. ഒരു ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നതുകൊണ്ട് അദ്ദേഹത്തിനു നിയമബിരുദമെടുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഒരു പ്ലീഡര്‍ എന്ന നിലയില്‍ അച്ഛന് കൊയിലാണ്ടിയില്‍ നല്ല പ്രാക്ടീസുണ്ടായിരുന്നു. കൊയിലാണ്ടിയിലായിരുന്നു ഹൈസ്കൂള്‍ വരെയുളള വിദ്യാഭ്യാസം. ഞാന്‍ നാലാം ക്ലാസുവരെ പഠിച്ച എലിമെന്റററി സ്കൂള്‍ നൂറുവര്‍ഷം കഴിഞ്ഞിട്ടും ഇന്നും ഒരു അപ്പര്‍ പ്രൈമറി സ്കൂളായിപ്പോലും ഉയര്‍ത്തിയിട്ടില്ല. അത്രയ്ക്കുണ്ട് ഇപ്പോഴത്തെ സര്‍ക്കാരുകള്‍ക്ക് സര്‍ക്കാര്‍ ചുമതലയിലുളള വിദ്യാഭ്യാസത്തില്‍ താല്‍പര്യം.&lt;br /&gt;
&lt;br /&gt;
{{qst| പഠനഭാഷ ഏതായിരുന്നു?}}&lt;br /&gt;
:മലയാളം തന്നെയായിരുന്നു. എന്നാല്‍ പ്രഗത്ഭരായ ഇംഗ്ലീഷ് അധ്യാപകരായിരുന്നു. അതിനാല്‍ ഇംഗ്ലീഷിലും മികച്ച ശിക്ഷണമാണ് ലഭിച്ചത്.&lt;br /&gt;
&lt;br /&gt;
{{qst| വിദ്യാഭ്യാസ മേഖലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെടാറുണ്ടായിരുന്നോ?}}&lt;br /&gt;
:നേരിട്ടുളള ഇടപെടലുകള്‍ ഉണ്ടായിരുന്നില്ല. എസ്.എസ്.എല്‍.സി പരീക്ഷ നടത്തിയിരുന്നത് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അധീനതയിലായിരുന്ന മദ്രാസ് യൂണിവേഴിസിറ്റി ആയിരുന്നു എന്നതൊഴിച്ചാല്‍. എങ്കിലും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളും രീതികളും നിശ്ചയിച്ചിരുന്നത് അവര്‍ തന്നെയെന്നു പറയാം. പാലക്കാട് വിക്‌ടോറിയ കോളജില്‍ ഇന്ററിനു ശേഷം അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ പാസായി. മികച്ച ഒരു സര്‍വകലാശാലയായിരുന്നു അത്. നല്ല ലൈബ്രറിയും അധ്യാപകരും. മദ്രാസ് ലോ കോളജിലാണ് നിയമം പഠിച്ചത്. പ്രിന്‍സിപ്പല്‍ കൃഷ്ണമേനോന്‍ കഴിവുറ്റ അധ്യാപകനായിരുന്നു. അവരോടൊക്കെയും ആ സ്ഥാപനങ്ങളോടും എനിക്ക് ഗാഢമായ കടപ്പാടുണ്ട്.&lt;br /&gt;
&lt;br /&gt;
{{qst| വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഒരു ആക്ടിവിസ്റ്റായിരുന്നോ? സ്വാതന്ത്യസമരത്തിലും മറ്റും?}}&lt;br /&gt;
:ഉവ്വെന്നും ഇല്ലെന്നും പറയാന്‍ കഴിയില്ല. എന്റെ അച്ഛന്‍ താലൂക്ക് ബോര്‍ഡിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു. ഗാന്ധിജി കോഴിക്കോട്ടു വന്നപ്പോള്‍ അദ്ദേഹത്തിനു പത്രിക സമര്‍പ്പിച്ചതും സ്വാഗതം പറഞ്ഞതും അച്ഛനായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഞാനും അച്ഛനൊപ്പമുണ്ടായിരുന്നു. അണ്ണാമല സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ അവിടെ സ്വരാജ് പ്രസ്ഥാനം ശക്തമായിരുന്നു. സുബ്രഹ്മണ്യഭാരതി ഞങ്ങളുടെ ഹരമായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കുന്നത് വലിയ ആവേശമായിരുന്നു. കോളജ് യൂണിയനും യൂണിയനിലേക്ക് തെരഞ്ഞെടുപ്പുമുണ്ടായിരുന്നു. ഞാന്‍ &amp;amp;lsquo;യൂണിവേഴ്‌സിറ്റി മിസലേനി&amp;amp;rsquo;യുടെ എഡിറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.&lt;br /&gt;
&lt;br /&gt;
{{qst| അച്ഛന്‍ വക്കീലായിരുന്നു എന്നത് നിയമം പഠിക്കാന്‍ സ്വാധീനിക്കുകയുണ്ടായോ?}}&lt;br /&gt;
:അച്ഛന്‍ കേമനായ ഒരു വക്കീലായിരുന്നു. ധാരാളം പണവും പ്രാക്ടീസ് വഴി സമ്പാദിച്ചിരുന്നു. തന്റെ മകനും അങ്ങനെയാവണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ഇതിനിടെ അച്ഛന്‍ തലശ്ശേരിയിലേക്ക് മാറിയിരുന്നു. ഞാനും അവിടെത്ത്ന്നെ പ്രാക്ടീസ് തുടങ്ങി.&lt;br /&gt;
&lt;br /&gt;
{{qst| ബ്രിട്ടീഷ് ഇന്ത്യയില്‍ വക്കീല്‍ പണിയെടുക്കാന്‍ എന്തെങ്കിലും തടസങ്ങളോ നിയന്ത്രങ്ങളോ അനുഭവപ്പെട്ടിരുന്നോ?}}&lt;br /&gt;
:എന്റെ മേല്‍ യാതൊരു നിയന്ത്രണങ്ങളുമുണ്ടായിരുന്നില്ല. തുടക്കം മുതല്‍ തന്നെ ക്രിമിനലും സിവിലും കേസുകള്‍ വിജയകരമായി കൈകാര്യം ചെയ്തിരുന്നു. ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് ഒരു ഐ.സി.എസുകാരനായിരുന്നു. മറ്റ് ഐ.സി.എസുകാരെപ്പോലും അദ്ദേഹവും ബ്രിട്ടീഷ് അനുകൂലിയായിരുന്നു. എങ്കിലും കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അക്കാലത്ത് അതായത് 1940കളില്‍ കമ്യൂണിസവും കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുളള കര്‍ഷകപ്രസ്ഥാനവും മലബാറില്‍ ശക്തമായിരുന്നു. അവരില്‍ പലര്‍ക്കും വേണ്ടി ഞാന്‍ കോടതിയില്‍ ഹാജരാവാറുണ്ടായിരുന്നു. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കൊലപാതക കേസില്‍ കെ.പി.ആര്‍. ഗോപാലനുവേണ്ടി കേസ് വാദിച്ചിരുന്നു. മറ്റൊന്ന് എ.കെ. ഗോപാലനുവേണ്ടിയായിരുന്നു. 1946ല്‍ നടന്ന തപാല്‍ സമരത്തിന് നേതൃത്വം നല്‍കിയതുമായി ബന്ധപ്പെട്ട് കീഴ്‌ക്കോടതി അദ്ദേഹത്തെ ശിക്ഷിച്ചിരുന്നു. ആ വിധിക്കെതിരെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ അദ്ദേഹം അപ്പീല്‍ കൊടുത്തു. കേസ് വിചാരണയ്ക്കു വന്നപ്പോള്‍ ജഡ്ജി, ആരാണ് ഇയാള്‍ക്കുവേണ്ടി ഹാജരാവുന്നത് എന്നു ചോദിച്ചു. ഞാന്‍ എഴുന്നേറ്റുനിന്ന് ഞാനാണെന്നു പറഞ്ഞു. ഇങ്ങനെയൊരു തെമ്മാടിക്കുവേണ്ടി ഹാജരാവാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നുവെന്ന് ജഡ്ജി കോപിച്ചു. അയാള്‍ എന്റെ കക്ഷിയാണ്; താങ്കള്‍ എനിക്കു പറയാനുളളതു കേള്‍ക്കൂ എന്നായി ഞാന്‍. ജഡ്ജിക്ക് ഇതു തീരെ രസിച്ചില്ല. ഞങ്ങള്‍ തമ്മില്‍ വാക്കേറ്റമായി. എന്റെ ശിരസ്തദാര്‍ക്കുപോലും ഒരു പോസ്റ്റുമാനേക്കാള്‍ കുറവാണ് ശമ്പളം. എന്നിട്ടും നിങ്ങളുടെ എ.കെ.ഗോപാലന്‍ പോസ്റ്റമാന്റെ ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സമരം സംഘടിപ്പിക്കുന്നു &amp;amp;mdash; അദ്ദേഹം ക്ഷുഭിതനായി പറഞ്ഞു. യുവര്‍ ഓണര്‍, താങ്കളുടെ ശിരസ്തദാര്‍ക്ക് പോസ്റ്റ`മാനേക്കാള്‍ ശമ്പളം കുറവാണെങ്കില്‍ പോസ്റ്റമാനേക്കാള്‍ മുന്‍പേ സമരം ചെയ്യേണ്ടത് അയാളാണ്. എന്റെ മറുപടി കേട്ടു കോടതിയില്‍ കൂടിയിരുന്നവരെല്ലാവരും ചിരിച്ചു. ജഡ്ജിയുടെ അരിശം വര്‍ധിച്ചു. ഉച്ചഭക്ഷണസമയത്ത് അദ്ദേഹം എന്നെ ചേംബറിലേക്കു വിളിപ്പിച്ചു. നിങ്ങള്‍ക്കു ചെറുപ്പമാണ്. എന്റെ ശിരസ്തദാരോട് സമരം ചെയ്യണമെന്ന് പറഞ്ഞതു കോടതിയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കലാണ്. ഇതാവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാവും. എ.കെ. ഗോപാലന്റെ കേസ് കേള്‍ക്കാന്‍ അദ്ദേഹം വിസമ്മതിച്ചതിനെ തുടര്‍ന്ന് അഭിഭാഷകരുടെ ഒരു സമരവുമുണ്ടായി.&lt;br /&gt;
&lt;br /&gt;
{{qst| ഇന്ത്യ സ്വതന്ത്രയായതിനുശേഷം, 1948ല്‍ താങ്കള്‍ക്ക് പോലീസ് കസ്റ്റഡിയിലും ജയിലിലുമായി രണ്ടുമാസം ചെലവഴിക്കേണ്ടി വന്നല്ലോ? ഇതിലേക്ക് നയിച്ച സാഹചര്യങ്ങളെന്തായിരുന്നു?}}&lt;br /&gt;
:ഞാന്‍ കമ്യൂണിസ്റ്റുകാര്‍ക്കുവേണ്ടി അവരുടെ കേസുകളില്‍ ഹാജരാവാറുണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. പക്ഷേ, ഞാന്‍ കമ്യൂണിസ്റ്റുകാരുടെ കേസുകള്‍ മാത്രമല്ല വാദിച്ചിരുന്നത്. ജീവിതത്തിന്റെ വിവിധ മേഖലകളിലുളളവര്‍ എന്റെ കക്ഷികളായുണ്ടായിരുന്നു; വന്‍കിട ജന്മികളുള്‍പ്പെടെ. 1948ലെ കല്‍ക്കത്ത തീസിസിനെ തുടര്‍ന്ന് കമ്യൂണിസ്റ്റുകാരെ വേട്ടയാടല്‍ വര്‍ധിച്ചു. കൃഷ്ണയ്യര്‍ സമര്‍ത്ഥനായ വക്കീലാണ്; കേസില്‍ കുടുങ്ങുന്ന കമ്യൂണിസ്റ്റുകാരെ അയാള്‍ രക്ഷിക്കും. അതുകൊണ്ട് കൃഷ്ണയ്യരെ രംഗത്തുനിന്ന് മാറ്റണമെന്ന് വന്‍കിട ജന്മിമാരും വ്യവസായ പ്രമുഖരും തീരുമാനിച്ചു. വളരെ കുറച്ചു അഭിഭാഷകര്‍ മാത്രമേ ധൈര്യസമേതം കമ്യൂണിസ്റ്റുകാരുടെ കേസുകള്‍ എടുത്തിരുന്നുളളൂ. എന്നാല്‍ നീതി തേടിയെത്തുന്ന ആരുടെയും കേസ് വാദിക്കാന്‍ ഞാന്‍ തയാറായിരുന്നു. ഞാനവിടെയുണ്ടായാല്‍ പോലീസിനും തലവേദനയാവും. അവരെല്ലാവരും ചേര്‍ന്ന് കലക്ടറുടെ മേല്‍ സമ്മര്‍ദം ചെലുത്തി, എന്നെ ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കലക്ടര്‍ എന്നെ വിളിപ്പിച്ചു. നിങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സഹായം ചെയ്തു കൊടുക്കാറുണ്ടോ എന്നു ചോദിച്ചു. ഇല്ല, എന്ന എന്റെ മറുപടിയില്‍ തൃപ്തനായ അദ്ദേഹം മേല്‍നടപടിയൊന്നും എടുത്തില്ല. എന്നാല്‍ പോലീസ് ഐ.ജി മദ്രാസ് മുഖ്യമന്ത്രി ഓമന്തൂര്‍ രാമസ്വാമി റെഡ്ഢ്യാരെ കണ്ടു. കലക്ടര്‍ ബ്രാഹ്മണനാണ് കൃഷ്ണയ്യരും ബ്രാഹ്മണനാണ്. അതുകൊണ്ടാണ് കലക്ടര്‍ നടപടികളൊന്നും എടുക്കാത്തത് എന്നു ധരിപ്പിച്ചു. അന്ന് ജസ്റ്റിസ് പാര്‍ട്ടി തികഞ്ഞ ബ്രാഹ്മണവിരുദ്ധ നയങ്ങളാണ് പിന്തുടര്‍ന്നിരുന്നത്. ഐ.ജിയുടെ വാക്കുകള്‍ വിശ്വസിച്ച് മുഖ്യമന്ത്രി എന്നെ ജയിലിലേക്കയച്ചു. ഇതറിഞ്ഞ് എന്റെ അച്ഛന്‍ മദ്രാസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. എനിക്ക് കമ്യൂണിസ്റ്റുകാരായ കക്ഷികള്‍ മാത്രമല്ല ഉളളതെന്നും മറ്റനേകം കേസുകള്‍ ഞാന്‍ വാദിക്കാറുണ്ടെന്നും, ഈ ബ്രാഹ്മണകഥ ശുദ്ധ ഭോഷ്കാണെന്നും ബോധിപ്പിച്ചു. അച്ഛന്റെ വാക്കുകള്‍ അംഗീകരിച്ച മുഖ്യമന്ത്രി എന്നെ ജയില്‍ മോചിതനാക്കാന്‍ കല്‍പന പുറപ്പെടുവിച്ചു. എങ്കിലും ചുവപ്പുനാടകളിലൂടെ ഈ കല്‍പന കണ്ണൂരെത്താന്‍ ഒരു മാസമെടുത്തു.&lt;br /&gt;
&lt;br /&gt;
{{qst| 1952ല്‍ മദ്രാസ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെല്ലോ രാജാജി, ടി. പ്രകാശം, സി. സുബ്രഹ്മണ്യം മുതലായവര്‍ ആ സഭയിലെ അംഗങ്ങളായിരുന്നു. അക്കാലത്തെക്കുറിച്ചുളള ഓര്‍മകള്‍ എന്തൊക്കെയാണ്?}}&lt;br /&gt;
:രാജാജി ധീരനായ ഒരു മനുഷ്യനായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷ നിരയിലെ അംഗമായി ഇരിക്കാന്‍ കഴിഞ്ഞത് നിയമനിര്‍മാണ സഭകളിലെ വാദപ്രതിവാദ സമ്പ്രദായം പഠിക്കാന്‍ നല്ലൊരവസരമായി. പിന്നീട് ഞാന്‍ കേരളത്തില്‍ മന്ത്രിയായപ്പോള്‍ പ്രതിപക്ഷത്തിനെ നേരിടാന്‍ വേണ്ട പരിശീലനമെനിക്ക് ലഭിച്ചത് രാജാജിയുടെ കീഴിലാണ്. ഞങ്ങള്‍ പരസ്പരം എതിര്‍ത്തുകൊണ്ടാണ് സംസാരിച്ചിരുന്നതെങ്കിലും എനിക്കത് പരിശീലനം തന്നെയായിരുന്നു. രാജാജി വളരെ ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. എന്റെ ഇംഗ്ലീഷ് അത്ര ലളിതമല്ലെങ്കിലും ഞാനും വാദപ്രതിവാദത്തില്‍ പുറകോട്ടായിരുന്നില്ല. വളരെ ശക്തമായ ഭാഷയില്‍ ഞാന്‍ അവരെ എതിര്‍ക്കുമായിരുന്നെങ്കിലും കാമരാജിനും സുബ്രഹ്മണ്യത്തിനും എന്നെ ഇഷ്ടമായിരുന്നു. കാരണം ഞാന്‍ പൊതുനന്മയെ ലാക്കാക്കിയുളള കാര്യങ്ങളാണ് അവതരിപ്പിച്ചിരുന്നത്. രൂക്ഷമായി വിമര്‍ശിച്ചിരുന്നെങ്കിലും സൃഷ്ടിപരമായിരുന്നു, ഒരിക്കലും നെഗറ്റീവ് ആയിരുന്നില്ല.&lt;br /&gt;
{{Quote box&lt;br /&gt;
 |align = left&lt;br /&gt;
 |width = 300px&lt;br /&gt;
 |border = 1px&lt;br /&gt;
 |fontsize = 110%&lt;br /&gt;
 |bgcolor = #FFFFF0&lt;br /&gt;
 |quoted = true&lt;br /&gt;
 |quote = ഞാന്‍ കമ്യൂണിസ്റ്റുകാര്‍ക്കുവേണ്ടി അവരുടെ കേസുകളില്‍ ഹാജരാവാറുണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. പക്ഷേ, ഞാന്‍ കമ്യൂണിസ്റ്റുകാരുടെ കേസുകള്‍ മാത്രമല്ല വാദിച്ചിരുന്നത്. ജീവിതത്തിന്റെ വിവിധ മേഖലകളിലുളളവര്‍ എന്റെ കക്ഷികളായുണ്ടായിരുന്നു; വന്‍കിട ജന്മികളുള്‍പ്പെടെ. 1948ലെ കല്‍ക്കത്ത തീസിസിനെ തുടര്‍ന്ന് കമ്യൂണിസ്റ്റുകാരെ വേട്ടയാടല്‍ വര്‍ധിച്ചു. കൃഷ്ണയ്യര്‍ സമര്‍ത്ഥനായ വക്കീലാണ്; കേസില്‍ കുടുങ്ങുന്ന കമ്യൂണിസ്റ്റുകാരെ അയാള്‍ രക്ഷിക്കും. അതുകൊണ്ട് കൃഷ്ണയ്യരെ രംഗത്തുനിന്ന് മാറ്റണമെന്ന് വന്‍കിട ജന്മിമാരും വ്യവസായ പ്രമുഖരും തീരുമാനിച്ചു.}}&lt;br /&gt;
{{qst| 1957ല്‍ ഇ.എം.എസ് മന്ത്രിസഭയിലെ അംഗമായിരുന്നല്ലോ. താങ്കള്‍ അക്കാലത്ത് ഒരു കമ്യൂണിസ്റ്റ് ആയിരുന്നോ?}}&lt;br /&gt;
:എന്നെപ്പറ്റിയുളള രണ്ടു തെറ്റിദ്ധാരണകളിലൊന്നാണ് ഇത്. ഞാന്‍ ഒരുകാലത്തും ഒരു കമ്യൂണിസ്റ്റായിരുന്നില്ല. എന്നുമാത്രമല്ല പല കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോടും തികഞ്ഞ എതിര്‍പ്പുമുണ്ടായിരുന്നു. ഇ.എം.എസിനും ഇതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. സംസ്ഥാന ഭരണത്തിന്റെ കാര്യങ്ങളില്‍ അഭിപ്രായ ഐക്യം ഉണ്ടായിരുന്നെങ്കിലും രക്തരൂഷിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുക തുടങ്ങിയ ആശയങ്ങളോട് ഒരു യോജിപ്പുമുണ്ടായിരുന്നില്ല. ഈ കാര്യങ്ങളില്‍ ഞാന്‍ ഏറിയ കൂറും ഒരു ഗാന്ധിയനായിരുന്നുവെന്നും ഇ.എം.എസിന് അറിയുമായിരുന്നു. മറ്റൊരു തെറ്റിദ്ധാരണ ഞാന്‍ എന്റെ ഭാര്യയുമായി മരണാനന്തരം സംസാരിച്ചിട്ടുണ്ടെന്നാണ്. ഇന്നലെ ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് എന്നെ സമീപിച്ചു പറഞ്ഞു, സര്‍ എന്റെ മകള്‍ മരിച്ചുപോയി. താങ്കള്‍ മരിച്ചു പോയ ഭാര്യയുമായി സംസാരിക്കാറുണ്ടല്ലോ? എങ്ങനെയാണ് എനിക്കെന്റെ മകളുമായി സംസാരിക്കാന്‍ കഴിയുക എന്ന് പറഞ്ഞുതരണം. അത് തെറ്റായ വിവരമാണ്. ഞാന്‍ &amp;amp;lsquo;മീഡിയം&amp;amp;rsquo; വഴിയാണ് സംസാരിക്കാറ്. ഇതേപ്പറ്റി ഞാന്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. അത് വായിച്ചു നോക്കൂ എന്ന് പറഞ്ഞു.&lt;br /&gt;
&lt;br /&gt;
{{qst| മന്ത്രിയെന്ന നിലയില്‍ താങ്കള്‍ ആഭ്യന്തരം മുതല്‍ അനേകം പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നല്ലോ? ആ അനുഭവത്തെ എങ്ങനെ വിലയിരുത്തുന്നു?}}&lt;br /&gt;
:സ്വയം പുകഴ്ത്തലാണെന്നു തോന്നാം. എന്നാലും ഞാന്‍ ആ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിജയമായിരുന്നു. നിയമമന്ത്രിയെന്ന നിലയില്‍ ഇന്ത്യയില്‍ ഒരുമന്ത്രിയും ചെയ്യാത്ത കാര്യങ്ങള്‍ സംസ്ഥാനതലത്തില്‍ ഞാര്‍ ചെയ്തിട്ടുണ്ട്. പല നിയമങ്ങളും മാറ്റിയെഴുതി, പുതിയവ നിര്‍മിച്ചു. കോടതികള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കി, വക്കീലിനെ വച്ചു സ്വയം പ്രതിരോധിക്കാന്‍ സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ അത് ലഭ്യമാക്കി. എല്ലാമൊന്നും വിസ്തരിക്കുന്നില്ല.&lt;br /&gt;
&lt;br /&gt;
:ജലസേചനത്തിലും വൈദ്യുതിയിലും വളരെയേറെ കാര്യങ്ങള്‍ ചെയ്തു. മലബാറില്‍ വൈദ്യുതി കൊണ്ടുവന്നത് ഞാനാണ്. മദ്രാസിന്റെ ഭാഗമായിരുന്നപ്പോള്‍ മലബാറില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് അത് സാധിച്ചത്. പോസ്റ്റുകള്‍ സ്ഥാപിക്കലും ലൈന്‍ വലിക്കലുമെല്ലാം ശ്രമദാനമായിട്ടായിരുന്നു. കുറ്റിയാടി പ്രൊജക്ട് ഞാനാണ് ആരംഭിച്ചത്.&lt;br /&gt;
&lt;br /&gt;
:അനേകം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ ഞാന്‍ ആരംഭിച്ചു. അതും ജനപങ്കാളിത്തത്തോടെയായിരുന്നു. അതുവരെ വാഗ്ദാനങ്ങള്‍ മാത്രമേ ജനങ്ങള്‍ കണ്ടിട്ടുണ്ടായിരുന്നുളളൂ. ഇതാ യഥാര്‍ഥത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നു കണ്ടപ്പോള്‍ അവര്‍ക്കും ആവേശമായി. കേരളത്തിലെ ജലസ്രോതസുകളുടെ ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. അന്ന് കേന്ദ്രത്തിലെ ജലസേചന മന്ത്രിയായിരുന്ന കെ.എല്‍. റാവു എന്നോടു പറയാറുണ്ടായിരുന്നു. കൃഷ്ണയ്യര്‍, ഇന്ത്യയിലാകെ നിങ്ങളുടെ സംസ്ഥാനത്തു മാത്രമേ ഇങ്ങനെയൊരു മാസ്റ്റര്‍ പ്ലാന്‍ ഉളളൂ എന്ന്. ഇന്നും മറ്റൊരു സംസ്ഥാനവും അതു ചെയ്തിട്ടില്ല. ആറുമാസം മുന്‍പ് കേരളത്തിലെ ജലസേചനമന്ത്രി എന്നോടു വന്നു പറഞ്ഞു; സര്‍ ലജ്ജ തോന്നുന്നു. താങ്കള്‍ക്കു ശേഷം വന്ന ഒരു മന്ത്രിയും ആ മാസ്റ്റര്‍പ്ലാന്‍ വായിച്ചുനോക്കിയിട്ടു പോലുമില്ല എന്ന്. നെഹ്‌റു എന്നെ പുകഴ്ത്തി. ഇത് നടപ്പിലാക്കൂ, കേരളത്തിനു വേണ്ടത് ഇതാണ് എന്നു പറഞ്ഞു. പോലീസ് വകുപ്പില്‍ മാറ്റങ്ങള്‍ക്കുവേണ്ടി ഒരു കമ്മിറ്റിയെ നിയമിച്ചു. ഇപ്പോഴത്തെ ലോക്‌സഭാ സ്പീക്കറുടെ അച്ഛന്‍ എന്‍.സി. ചാറ്റര്‍ജിയായിരുന്നു അതിന്റെ അധ്യക്ഷന്‍. മോഹന്‍ കുമാരമംഗലവും ഒരംഗമായിരുന്നു. വനിതാ പോലീസ് നിയമനവും മറ്റും ശിപാര്‍ശകളായുണ്ടായിരുന്നു. റെസ്ക്യൂ ഹോമുകളും ദുര്‍ഗുണ പരിഹാരപാഠശാലകളും സ്ഥാപിച്ചു. ഓരോന്നോരാന്നായി ശിപാര്‍ശകള്‍ നടപ്പിലാക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ ഞങ്ങള്‍ക്ക് ആകെ രണ്ടര വര്‍ഷമല്ലേ കിട്ടിയുളളൂ. പിന്നീട് ആ റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചുവെന്ന് ദൈവത്തിനു മാത്രമറിയാം.&lt;br /&gt;
&lt;br /&gt;
{{qst| ആ മന്ത്രിസഭയുടെ പതനത്തിനുശേഷം താങ്കള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി അഭിഭാഷകവൃത്തിയിലേക്ക് മടങ്ങിപ്പോയതിന്റെ കാരണങ്ങള്‍?}}&lt;br /&gt;
:തുറന്നു പറഞ്ഞാല്‍, ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല, രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയക്കാരോട് എതിര്‍പ്പാണെനിക്ക്. നല്ലതു ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. രാഷ്ട്രീയമെന്നാല്‍ അധികാരമാണ്. നല്ലതു ചെയ്യാനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനും പുരോഗമനം കൈവരിക്കാനുമുളള അധികാരം. മന്ത്രിസഭയുടെ പതനത്തോടെ എനിക്ക് ആ അധികാരം നഷ്ടപ്പെട്ടു. രാഷ്ട്രീയം ഒരു തൊഴിലായി കൊണ്ടുനടക്കാന്‍ എനിക്ക് ഒരുകാലത്തും താല്‍പര്യമുണ്ടായിരുന്നില്ല. രണ്ടു പ്രാവശ്യം ഞാന്‍ വീണ്ടും മത്സരിച്ചു. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ എന്നെ അവര്‍ മന്ത്രിസഭയിലെടുക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ അവര്‍ അധികാരത്തില്‍ വന്നില്ല. മൂന്നാംപ്രാവശ്യം അവരെന്നെ സ്ഥാനാര്‍ഥിയാക്കിയില്ല. ഇ.എം.എസ് പറഞ്ഞു, ഞങ്ങളുടെ ചിഹ്നത്തില്‍ മത്സരിക്കണമെന്ന്. ഞാന്‍ കമ്യൂണിസ്റ്റല്ലാത്തതുകൊണ്ട് അതു കഴിയില്ല എന്ന് ഞാനും. അങ്ങനെ 1965ലെ ആ തെരഞ്ഞെടുപ്പില്‍ അവര്‍ എന്നെ എതിര്‍ത്തു. ഞാന്‍ പരാജയപ്പെടുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
:ആ തെരഞ്ഞെടുപ്പു പരാജയത്തിനുശേഷം അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന എം.എസ്. മേനോന്‍ എന്നോട് പറഞ്ഞു, കൃഷ്ണയ്യര്‍, നിങ്ങള്‍ സമര്‍ത്ഥനായ ഒരു അഭിഭാഷകനാണ്. നിങ്ങള്‍ കോടതിയിലേക്ക് വരണം, ജഡ്ജിയായി. പക്ഷേ, തെരഞ്ഞെടുപ്പു രാഷ്ട്രീയ അവസാനിപ്പിക്കണം. ഞാന്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയം അവസാനിപ്പിച്ചിരിക്കുന്നു; ജനങ്ങള്‍ക്ക് നന്മ ചെയ്യാന്‍ അധികാരത്തിനുവേണ്ടിയാണ് ഞാന്‍ മത്സരിച്ചിരുന്നത്; ഇനി അതുപേക്ഷിക്കുന്നു. ഞാന്‍ ജഡ്ജിയാവുന്നതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചു. എന്റെ ഭാര്യയ്ക്കും ഇഷ്ടമായിരുന്നില്ല. അച്യുതമേനോന്‍ എന്റെ വീട്ടില്‍ വന്നു പറഞ്ഞു. അത് സ്വീകരിക്കരുത്, ഞങ്ങള്‍ക്ക് നിങ്ങളെ പല കാര്യങ്ങളിലും ആവശ്യമുണ്ട്, ജഡ്ജിയായാല്‍ അത് നടക്കില്ല. എന്നാല്‍ അവസാനം എം.എസ്. മേനോന്റെ ആഗ്രഹംതന്നെ നടപ്പിലായി.&lt;br /&gt;
&lt;br /&gt;
:മൂന്നുവര്‍ഷം കഴിഞ്ഞ് ഞാന്‍ ലോ കമ്മിഷനിലേക്ക് പോയി. അന്ന് ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി. മോഹന്‍ കുമാരമംഗലം അവരുടെ ഏറ്റവും അടുത്ത ഉപദേശകരില്‍ ഒരാളായിരുന്നു. മോഹന്‍ എന്റേയും വളരെ അടുത്ത സുഹൃത്തായിരുന്നു. മോഹന്‍ ഇന്ദിരാഗാന്ധിയോട് പറഞ്ഞു. താങ്കള്‍ ഉദ്ദേശിക്കുന്ന ബാങ്ക് ദേശസാല്‍ക്കരണംപോലുളള പുരോഗമനപരമായ മാറ്റങ്ങള്‍ കൊണ്ടുവരണമെങ്കില്‍ സുപ്രീംകോടതിയും പുരോഗമന ആശയങ്ങളുടെ ഉരുക്കുകോട്ടയാവണം. അങ്ങനെയൊരു കോടതിയില്‍ കൃഷ്ണയ്യര്‍ ഉണ്ടാവണം. അല്ലെങ്കില്‍ താങ്കളുടെ പരിപാടികള്‍ക്ക് പ്രതിബന്ധങ്ങളുണ്ടാവും. അങ്ങനെയാണ് ഞാന്‍ സുപ്രീംകോടതി ജഡ്ജിയാവുന്നത്.&lt;br /&gt;
&lt;br /&gt;
:പിന്നീട് ഞങ്ങളുടെ ബെഞ്ച് ബാങ്ക് ദേശസാല്‍ക്കരണം ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പു കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിലക്കിന് ഞാന്‍ സ്‌റ്റേ അനുവദിച്ചില്ല. കാരണം, ഒരു ന്യായാധിപന് ആദര്‍ശങ്ങളുണ്ടാവണം. സൗഹൃദങ്ങള്‍ നീതിബോധത്തെ ഉലയ്ക്കാന്‍ പാടില്ല. എനിക്ക് എന്റേതായ ആദര്‍ശങ്ങളുണ്ട്. ഞാന്‍ ഹൈക്കോടതിയില്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം നടത്തിയ പ്രസംഗം ഒന്നു വായിച്ചുനോക്കൂ. ഇന്ത്യയില്‍ ഒരു ന്യായാധിപനും ഇങ്ങനെയൊരു പ്രഭാഷണം നടത്തിയിട്ടില്ല. ജഡ്ജിയെന്ന നിലയില്‍ ഞാന്‍ എന്തൊക്കെയാണ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നു മനസിലാകും.&lt;br /&gt;
 {{Quote box&lt;br /&gt;
 |align = right&lt;br /&gt;
 |width = 300px&lt;br /&gt;
 |border = 1px&lt;br /&gt;
 |fontsize = 110%&lt;br /&gt;
 |bgcolor = #FFFFF0&lt;br /&gt;
 |quoted = true&lt;br /&gt;
 |quote = ബുദ്ധനിലൂടെ, ഗാന്ധിയിലൂടെ കടന്നുവന്ന നമ്മുടെ പാരമ്പര്യത്തിന് വധശിക്ഷയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയു? ജീവന്‍ വിലപിടിച്ചതാണ്. എത്ര ക്രൂരനായ മനുഷ്യനേയും മാറ്റിയെടുക്കാമെന്നു തന്നെയാണ് എന്റെ വിശ്വാസം. ഇങ്ങനെയുളള കേസുകളിലെ എന്റെ വിധികളെ ഞാന്‍ ‘ഓപ്പറേഷന്‍ വാല്‍മീകി’ എന്നാണ് വിളിച്ചിരുന്നത്. കൊളളക്കാരനും കൊലപാതകിയുമായിരുന്ന വാല്‍മീകിയെ സന്യാസിമാര്‍ മാറ്റിയെടുത്തില്ലേ? അതാണ് എന്റെയും സമീപനം. പിന്നെ മരണശിക്ഷ വിധിക്കുന്ന ഒരു ന്യായാധിപന്‍ എന്താണു കരുതുന്നത്. വധിക്കപ്പെട്ടവനെ പൂര്‍ണമായും ഇല്ലാതാക്കുന്നു എന്നാണോ? അതോ ഭൗതികമല്ലാത്ത ഒരു തലത്തില്‍ അയാള്‍ നിലനില്‍ക്കുന്നുണ്ടോ?}}&lt;br /&gt;
{{qst| താങ്കള്‍ വധശിക്ഷക്കെതിരായിരുന്നു. വധശിക്ഷ പുറപ്പെടുവിക്കുന്നത് വളരെ അപൂര്‍വ സാഹചര്യങ്ങളിലേക്ക് ചുരുക്കാന്‍ താങ്കളുടെ വിധിന്യായങ്ങളിലെ ഉപാധികള്‍ കാരണമായിട്ടുണ്ട്.}}&lt;br /&gt;
:മഹാത്മാഗാന്ധി വധശിക്ഷക്ക് എതിരായിരുന്നു. ജവാഹര്‍ലാല്‍ നെഹ്‌റുവും വധശിക്ഷയെ അനുകൂലിച്ചിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം വധശിക്ഷ സ്വയം പരാജയപ്പെടുത്തുന്നതാണ്. ബുദ്ധനിലൂടെ, ഗാന്ധിയിലൂടെ കടന്നുവന്ന നമ്മുടെ പാരമ്പര്യത്തിന് വധശിക്ഷയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയു? ജീവന്‍ വിലപിടിച്ചതാണ്. എത്ര ക്രൂരനായ മനുഷ്യനേയും മാറ്റിയെടുക്കാമെന്നു തന്നെയാണ് എന്റെ വിശ്വാസം. ഇങ്ങനെയുളള കേസുകളിലെ എന്റെ വിധികളെ ഞാന്‍ &amp;amp;lsquo;ഓപ്പറേഷന്‍ വാല്‍മീകി&amp;amp;rsquo; എന്നാണ് വിളിച്ചിരുന്നത്. കൊളളക്കാരനും കൊലപാതകിയുമായിരുന്ന വാല്‍മീകിയെ സന്യാസിമാര്‍ മാറ്റിയെടുത്തില്ലേ? അതാണ് എന്റെയും സമീപനം. പിന്നെ മരണശിക്ഷ വിധിക്കുന്ന ഒരു ന്യായാധിപന്‍ എന്താണു കരുതുന്നത്. വധിക്കപ്പെട്ടവനെ പൂര്‍ണമായും ഇല്ലാതാക്കുന്നു എന്നാണോ? അതോ ഭൗതികമല്ലാത്ത ഒരു തലത്തില്‍ അയാള്‍ നിലനില്‍ക്കുന്നുണ്ടോ? ഇതു വായിച്ച് ചീഫ് ജസ്റ്റിസ് എന്നോടു ചോദിച്ചു; കൃഷ്ണയ്യര്‍ നിങ്ങളെന്താണീ ചെയ്തത്? മരണശിക്ഷ തന്നെ ഇല്ലാതാക്കിയോ? ഇല്ല, ഞാന്‍ മരണശിക്ഷ ഇല്ലാതാക്കിയില്ല. ചില നിബന്ധനകള്‍ വച്ചുവെന്നേയുളളൂ. കോമണ്‍വെല്‍ത്തിലെ തന്നെ ഏറ്റവും മഹാനായ ന്യായാധിപന്‍ ലോര്‍ഡ് കാര്‍മന്‍ എനിക്കെഴുതി: കൃഷ്ണയ്യര്‍, നിങ്ങളുടെ വിധി എന്നെ വല്ലാതെ സ്പര്‍ശിച്ചു, ഞാനത് എന്റെ പ്രിവികൗണ്‍സില്‍ വിധിയുടെ ഭാഗമാക്കിയിട്ടുണ്ട് എന്ന്. 1977ല്‍ അമ്‌നെസ്റ്റി ഇന്റര്‍നാഷണല്‍ എന്നെ സ്‌റ്റോക്‌ഹോമിലേക്ക് ക്ഷണിച്ചിരുന്നു. മരണശിക്ഷക്കെതിരേയുളള കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യാന്‍ സ്വീഡന്റെ പ്രധാനമന്ത്രി ഒലാഫ് പാമേയും സന്നിഹിതനായിരുന്നു ആ ചടങ്ങില്‍.&lt;br /&gt;
&lt;br /&gt;
{{qst| പൊതുതാല്‍പര്യ വ്യവഹാരത്തിന്റെ  (പി.ഐ.എല്‍) പ്രണേതാക്കളില്‍ പ്രമുഖനായിരുന്നു താങ്കള്‍?}}&lt;br /&gt;
:അതൊരു വിവാദ വിഷയമാണ്. എന്റെ അടുത്ത സുഹൃത്ത് ജസ്റ്റിസ് ഭഗവതി താനാണ് പി.ഐ.എല്ലിന്റെ ജനയിതാവ് എന്ന് അവകാശപ്പെടാറുണ്ട്. നിര്‍ഭാഗ്യവശാല്‍ അതു ശരിയല്ല. ഞാനാണ് പി.ഐ.എല്‍ തുടങ്ങിവച്ചത്. അതിനുവേണ്ടി ഒരുപാട് വിമര്‍ശനങ്ങള്‍ സഹിക്കേണ്ടിയും വന്നിട്ടുണ്ട്. പുകഴ്ത്തലുകള്‍ സന്തോഷിപ്പിച്ചിട്ടുമുണ്ട്. എനിക്ക് പി.ഐ.എല്‍ ഒരു ആവേശംതന്നെയായിരുന്നു. സാധാരണക്കാര്‍ക്ക് നീതിപീഠങ്ങളിലേക്ക് എത്താന്‍ ബുദ്ധിമുട്ടാണ്. അതിനുവേണ്ട ധനസൗകര്യം അവര്‍ക്കുണ്ടാവില്ല. എന്നാല്‍ ഇന്നു സാധാരണക്കാര്‍ക്കും സംഘടനകള്‍ക്കും ജനങ്ങളുടെ പ്രശ്‌നങ്ങളുമായി വളരെയെളുപ്പം കോടതിയെ സമീപിക്കാം. ഇന്നു നമ്മുടെ നാട്ടില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട പല വിധികളും പൊതുതാല്‍പര്യഹര്‍ജികളിന്മേലാണ്.&lt;br /&gt;
&lt;br /&gt;
{{qst| താങ്കള്‍ ഒരിക്കല്‍ ഗ്ലോബലൈസേഷനെ റോബ്&amp;amp;ndash;ഗ്രാബ്&amp;amp;ndash;ഗ്ലോബലൈസ് എന്നു വിശേഷിപ്പിക്കുകയുണ്ടായി. വിശദീകരിക്കാമോ?}}&lt;br /&gt;
:&amp;amp;lsquo;ഗ്ലോബലൈസേഷന്‍&amp;amp;rsquo; ഒരു കണ്ടുപിടുത്തമാണെന്നതു തന്നെ പറയാം. അതിനു പിന്നില്‍ ഒരു &amp;amp;lsquo;ഹിഡണ്‍ അജന്‍ഡ&amp;amp;rsquo; ഉണ്ട്. ഈ അജന്‍ഡയെ മറച്ചുപിടിക്കാനുളള ഒരു വാക്കാണ് ഗ്ലോബലൈസേഷന്‍. ഇന്ത്യയെപ്പോലെ പ്രകൃതിവിഭവങ്ങളും മനുഷ്യശക്തിയുമുളള രാജ്യങ്ങളിലേക്ക് അമേരിക്ക പോലുളള രാജ്യങ്ങള്‍ക്ക് കടന്നുകയറാനുളള ഒരു തന്ത്രമാണിത്. കടന്നുകയറി കോളനിവല്‍ക്കരിച്ചു കടത്തിക്കൊണ്ടു പോവുക. വിഭവങ്ങള്‍ മാത്രമല്ല, സമൂഹത്തിലെ ബുദ്ധിമാന്മാരെയും സമര്‍ത്ഥന്മാരെയും അവര്‍ കൊണ്ടുപോകുന്നു. എന്റെ മകനും അമേരിക്കയിലാണ്. എനിക്കറിയാവുന്ന നിരവധി കുടുംബങ്ങളിലെ പുതിയ തലമുറ അമേരിക്കയിലാണ്. വില നല്‍കാതെ കൊണ്ടുപോകാനുളള സൂത്രമാണ് ഗ്ലോബലൈസേഷന്‍. നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് ഉപയോഗിച്ചു പഠിപ്പിച്ച്, നമ്മുടെ സൗകര്യങ്ങള്‍ ഉപയോഗിച്ചു പരിപോഷിപ്പിച്ചു പ്രാപ്തരാക്കി കഴിയുമ്പോള്‍ അവര്‍ കൊണ്ടു പോകുന്നു. അവരൊക്കെ പോയിട്ടു ചെയ്യുന്നതോ സമ്പന്നര്‍ക്ക് ജീവിതസൗകര്യം വര്‍ധിപ്പിക്കാനുളള പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുക്കുന്നു. ദരിദ്രരുടെ ജീവിതം സമ്പന്നമാക്കാന്‍ ഉതകുന്ന ഏതു കണ്ടുപിടുത്തമാണ് ഇന്നു ലോകത്തിലുണ്ടാവുന്നത്?&lt;br /&gt;
&lt;br /&gt;
:ലെനിന്റെ സോവിയറ്റ് യൂണിയനെവരെ മക്‌ഡൊണാള്‍ഡ് കൊണ്ടുപോയില്ലേ. ഞാന്‍ ഇന്തോ സോവിയറ്റ്് സാംസ്കാരിക സമിതിയുടെ പ്രസിഡന്റായിരുന്നു. പല ആവര്‍ത്തി അവിടെ പോയിട്ടുണ്ട്. എന്നാല്‍ എന്തുകഷ്ടം. ഇന്നെല്ലാം നശിച്ചിരിക്കുന്നു. ഇന്ത്യയിലും ഇതുതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ആദിവാസികള്‍ പട്ടിണികൊണ്ടു മരിക്കുന്നു. അതേസമയം എത്രയെത്ര സ്വര്‍ണക്കടകളാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്! ആത്മഹത്യകളുടെയും കൂട്ട ആത്മഹത്യുകളുടേയും എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. ദിനപത്രങ്ങളില്‍ ഒരു പേജുതന്നെ അതിനായി മാറ്റിവച്ചിരിക്കുന്നതുപോലെയാണ്.&lt;br /&gt;
&lt;br /&gt;
:നമ്മുടെ പ്രധാനമന്ത്രി ധിഷണാശാലിയാണ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് പലവട്ടം പറഞ്ഞിട്ടുണ്ട്- &amp;amp;lsquo;താങ്കള്‍ കാപട്യമില്ലാത്ത ഒരു വ്യക്തിയാണ്. എന്നാല്‍ എന്താണ് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്? അമേരിക്ക ഓപ്പണ്‍ സെസാം ഓപ്പണ്‍ സെസാം എന്നു മന്ത്രിച്ചു കൊണ്ടേയിരിക്കുന്നു. നമ്മള്‍ തുറന്നുകൊടുത്തു കൊണ്ടേയിരിക്കുന്നു. നമുക്ക് നമ്മുടെ രാജ്യത്തിനുമേല്‍ യഥാര്‍ത്ഥത്തില്‍ നിയന്ത്രണമില്ലാതായിരിക്കുന്നു&amp;amp;rsquo;&amp;amp;rsquo;.&lt;br /&gt;
&lt;br /&gt;
{{qst| നഗരത്തിന്റെ ഹൃദയഭാഗത്ത് ലക്ഷക്കണക്കിനു രൂപാ വിലമതിക്കുന്ന ഈ വീട് &amp;amp;lsquo;സദ്ഗമയ&amp;amp;rsquo; ശാരദാ മഠത്തിന് നല്‍കാന്‍ തീരുമാനിച്ചതെന്തേ?}}&lt;br /&gt;
:&amp;amp;rsquo;സദ്ഗമയാ&amp;amp;rsquo; എന്നു ഈ വീടിന് നാമകരണം ചെയ്തത് എന്റെ ഭാര്യ ശാരദയാണ്. അവരുടെ ഓര്‍മയ്ക്കായി ഇത് ശാരദാമഠത്തിന് നല്‍കുന്നു.&lt;br /&gt;
&lt;br /&gt;
{{qst| താങ്കള്‍ ഒരിക്കല്‍ സ്വന്തം ജീവിതത്തെ മാത്യു അര്‍നോള്‍ഡിന്റെ വരികളാല്‍ വിശേഷിപ്പിച്ചിരുന്നു. &amp;amp;lsquo;I&amp;amp;rsquo;m a wayfarer of an endless road, my greetings of a wanderer thee&amp;amp;rsquo;.  അതുപോലെതന്നെ &amp;amp;lsquo;ഹ്യൂമണ്‍ റ്റൈ്‌സ് ആന്‍ഡ് ദ ലോ&amp;amp;rsquo; എന്ന പുസ്തകത്തില്‍ ടാഗോറിന്റെ വരികള്‍ ഉദ്ധരിച്ചിരുന്നു &amp;amp;lsquo;Home of lost causes and foresaken beliefs and unpopular names and impossible loyalties&amp;amp;rsquo;.  എന്റെ ചോദ്യമിതാണ്. എന്തായിരുന്നു അല്ലെങ്കില്‍ എന്താണ് താങ്കളുടെ ജീവിതത്തിന്റെ തത്ത്വശാസ്ത്രം?}}&lt;br /&gt;
:നാം ജീവിക്കുന്ന ഈ ലോകം മാത്രമല്ല യാഥാര്‍ത്ഥ്യമായിട്ടുളളത്. നമുക്കു ശരീരങ്ങള്‍ തന്നെ പലതുണ്ട്. സ്ഥൂല ശരീരം, സൂക്ഷ്മ ശരീരം&amp;amp;hellip; അതുപോലെതന്നെ ഈ ലോകം കൂടാതെ അസ്തിത്വത്തിന്റെ മറ്റു തലങ്ങളുമുണ്ട്. &amp;amp;lsquo;കോസ്മിക്&amp;amp;rsquo; അതാണ് എന്റെ ജീവിതത്തിന്റെ തത്ത്വശാസ്ത്രം. (മേശപ്പുറത്തിരുന്ന ഒരു പുസ്തകം തലോടിക്കൊണ്ട്) അരബിന്ദോയുടെ &amp;amp;lsquo;ലൈഫ് ഡിവൈന്‍&amp;amp;rsquo; ഇതാണന്റെ തത്ത്വശാസ്ത്രം. സമയം കിട്ടുമ്പോഴൊക്കെ ഇതു വായിക്കുന്നു. മനുഷ്യന് അതിമാനസമായ കഴിവുകള്‍, സാധ്യകള്‍ ഉണ്ട്. സാധാരണ ഫാക്കൾറ്റീസിനും അതീതമായ തലങ്ങളിലാണ് യഥാര്‍ത്ഥത്തില്‍ നാം ജീവിക്കുന്നത്. ഞാന്‍ അങ്ങനെയാണ് ജീവിതത്തെ കാണുന്നത്.&lt;br /&gt;
&lt;br /&gt;
:നിങ്ങള്‍ ടാഗോറിന്റെ വരികള്‍ ഉദ്ധരിച്ചില്ലേ? ഇംഗ്ലണ്ടിലെ ഏറ്റവും മഹാനായ ന്യായാധിപന്‍ ലോഡ് ഡെന്നിം് എനിക്കെഴുതി: &amp;amp;lsquo;പ്രിയപ്പെട്ട കൃഷ്ണയ്യര്‍, നിങ്ങള്‍ ജഡ്ജിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ചിന്തയുടെ മണ്ഡലത്തില്‍ വരിഷ്ഠനാണ്. ഗീതാഞ്ജലിയിലേ ഈ വരികള്‍ എനിക്ക് വളരെ ഇഷ്ടമായി. ഞാന്‍ എഴുതാന്‍ പോകുന്ന ആത്മകഥയിലും ഈ വരികള്‍ ഉണ്ടാവും.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
:ഈ ലോകം ആകെത്തന്നെ മാറ്റിമറിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് മനുഷ്യരില്ലാതായിരിക്കുന്നു. പണം പണം, പണം അതുമാത്രമായിരിക്കുന്നു എല്ലാം. ഞാന്‍ മാര്‍കിസിസ്റ്റുകളോട് പറയാറുണ്ട്. നിങ്ങള്‍ മാര്‍ക്‌സിന്റെ ആത്മീയത മനസിലാക്കിയിട്ടില്ല. ആ മനുഷ്യന് രാജ്യങ്ങളില്‍ നിന്നു രാജ്യങ്ങളിലേക്ക് കൂടുമാറേണ്ടിവരുന്നു. ലണ്ടന്‍ ലൈബ്രറിയില്‍ കര്‍മനിരതനായി. എന്തിന്? സാമ്പത്തികമായ അടിമത്തം ഇല്ലാതാക്കുന്നതിന്. അദ്ദേഹത്തിനു സ്വയം ചില്ലിക്കാശുപോലും കിട്ടിയില്ലല്ലോ? ആത്മീയമായ ഒരന്വേഷണം കൂടിയായിരുന്നു അദ്ദേഹത്തിനത്.&lt;br /&gt;
{{***|3}}&lt;br /&gt;
{{INT/Interviews}}&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Main_Page&amp;diff=14585</id>
		<title>SFN:Main Page</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Main_Page&amp;diff=14585"/>
		<updated>2014-10-23T17:54:12Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{| id=&amp;quot;mp-topbanner&amp;quot; style=&amp;quot;width:100%; background:#f9f9f9; margin:1.2em 0 6px 0; border:1px solid #ddd;&amp;quot;&lt;br /&gt;
| style=&amp;quot;width:61%; color:#000;&amp;quot; |&lt;br /&gt;
{| style=&amp;quot;width:280px; border:none; background:none;&amp;quot;&lt;br /&gt;
| style=&amp;quot;width:280px; text-align:center; white-space:nowrap; color:#000;&amp;quot; |&lt;br /&gt;
&amp;lt;div style=&amp;quot;font-size:162%; border:none; margin:0; padding:.1em; color:#000;&amp;quot;&amp;gt;Welcome to Sayahna Foundation,&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div style=&amp;quot;top:+0.2em; font-size:95%;&amp;quot;&amp;gt;the virtual community endeavouring to preserve human heritage.&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div id=&amp;quot;articlecount&amp;quot; style=&amp;quot;font-size:85%;&amp;quot;&amp;gt;[[Special:Statistics|{{NUMBEROFARTICLES}}]] articles in English and Malayalam&amp;lt;/div&amp;gt;&lt;br /&gt;
|}&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [[Sayahna:About|About]]&lt;br /&gt;
* [[:Category:News|News]]&lt;br /&gt;
* [[Sayahna_Projects|Projects]]&lt;br /&gt;
&amp;lt;!--* [[CloudTeX|Cloud{{TeX}}]] Commented out on 2014/04/30--&amp;gt;&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [http://math.sayahna.org Mathematics]&lt;br /&gt;
* [[Malayalam_Books|Malayalam]]&lt;br /&gt;
* [http://ola.in Pradikshina]&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [http://hssa.sayahna.org HSSA]&lt;br /&gt;
* [[Volunteers]] &lt;br /&gt;
* [[In_Memory_of_Michael_S_Hart|In Memory&amp;amp;hellip;]]&lt;br /&gt;
|}&lt;br /&gt;
{| id=&amp;quot;mp-upper&amp;quot; style=&amp;quot;width: 100%; margin:4px 0 0 0; background:none; border-spacing: 0px;&amp;quot;&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:55%; border:1px solid #cef2e0; background:#f5fffa; vertical-align:top; color:#000;&amp;quot; |&lt;br /&gt;
{| id=&amp;quot;mp-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#f5fffa;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-tfa-h2&amp;quot; style=&amp;quot;margin:3px; background:#cef2e0; font-size:120%; font-weight:bold; border:1px solid #a3bfb1; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;തെരഞ്ഞെടുത്ത ഉള്ളടക്കം&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000;&amp;quot; | &amp;lt;div id=&amp;quot;mp-tfa&amp;quot; style=&amp;quot;padding:2px 5px&amp;quot;&amp;gt;&lt;br /&gt;
[[File:PRaman-02.jpg|thumb|right|90px|PRaman|പി.രാമൻ]][[PRaman|പി.രാമൻ]] ''':[[Thurump|തുരുമ്പ്]]'''&amp;amp;ensp; &lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
ആ ഉരുക്കുവാഗണുകള്‍&lt;br /&gt;
ഇന്നു സങ്കല്പിക്കുമ്പോള്‍&lt;br /&gt;
അവയില്‍നിന്ന്&lt;br /&gt;
തുരുമ്പു പാറും.&lt;br /&gt;
കാരണം&lt;br /&gt;
സങ്കല്പം&lt;br /&gt;
തുരുമ്പാണ്.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
[[Thurump|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:Sundar-02.jpg|thumb|left|80px|Sundar|സുന്ദർ]] [[Sundar|സുന്ദർ]] ''':&amp;amp;lsquo;[[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായി&amp;amp;shy;രുന്നെങ്കിൽ]]&amp;amp;rsquo;'''&amp;amp;ensp; &lt;br /&gt;
ആശുപത്രിയുടെ ഗേറ്റ് മലർക്കെ തുറന്നുകിടക്കുന്നു. ആശുപത്രി പരിസരത്തെങ്ങും വെള്ള ട്രൗസറും ഷർട്ടുമിട്ട രോഗികൾ നടക്കുന്നതും പണിയെടുക്കുന്നതും കാണാം. ഒരുപക്ഷേ വസ്ത്രത്തിന് വെണ്മ കുറവാകാം. പക്ഷേ, ഇവർ വസ്ത്രം ധരിച്ചിരിക്കുന്നു. ഇവർക്ക് ഇവിടെ തൊഴിൽചെയ്യാം. സംഗീതം കേൾക്കാം. ക്യാമ്പസ്സിൽ സ്വതന്ത്രമായി നടക്കാം. ഇവർ ഡ്രില്ലിൽ പങ്കെടുക്കണം. ആയിരത്തിയഞ്ഞൂറോളം രോഗികളുണ്ടിവിടെ. [[EeBhranth|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:Ashtamoorthi.jpg|thumb|right|80px|[[അഷ്ടമൂർത്തി|അഷ്ടമൂർത്തി]]]][[അഷ്ടമൂർത്തി|കെ.വി.അഷ്ടമൂർത്തി]]''': [[വീടു വിട്ടു പോകുന്നു|വീടുവിട്ടുപോകുന്നു]]''' &amp;amp;ensp;&lt;br /&gt;
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിട്ടിയ ആദ്യത്തെ കത്തു മുതല്‍ എല്ലാ കത്തുകളും സൂക്ഷിച്ചുവെക്കുന്നത് തനിക്കു വലിയ കാര്യമായിരുന്നു. വാടകവീടുകളിലെത്തിയപ്പോള്‍ ആദ്യത്തെ ചിട്ടയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും ഒന്നും കളഞ്ഞുപോവരുതെന്ന് നിഷ്‌ക്കര്‍ഷിച്ചു. ജീവിതത്തില്‍ ഒരു കത്തുപോലും എഴുതാത്ത പ്രസീത ചോദിച്ചു.&lt;br /&gt;
&lt;br /&gt;
എന്തിനാ ഈ കത്തുകളൊക്കെ ഇങ്ങനെ സൂക്ഷിച്ചുവെക്കണത്?&lt;br /&gt;
&lt;br /&gt;
മരിക്കുന്നതിന്റെ തലേന്ന് എല്ലാം എടുത്തു വായിക്കാന്‍…&lt;br /&gt;
&lt;br /&gt;
പിറ്റേന്നു മരിക്കാന്‍ പോവുകയാണ് എന്നറിഞ്ഞാല്‍ അതിലും ഗൗരവമുള്ള എന്തെല്ലാം ചെയ്യാനുണ്ടാവും എന്നാണ് അപ്പോള്‍ പ്രസീത ചോദിച്ചത്. &lt;br /&gt;
[[വീടു വിട്ടു പോകുന്നു|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:Chaplin-03.jpg|thumb|left|100px|ചാര്‍ളി ചാപ്ലിന്‍]] [[പി എൻ വേണുഗോപാൽ]]''' : &amp;amp;lsquo;[[ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&amp;amp;rsquo;'''&amp;amp;ensp;&lt;br /&gt;
ആരാണീ ‘ട്രാംപ്’? അക്കാലത്ത് അമേരിക്കയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കായിരുന്നു ട്രാംപ്’. നിര്‍വ്വചനം സാധ്യമല്ലെങ്കിലും ട്രാംപ് ഇതൊക്കെയാണെന്നു പറയാം. വീടില്ലാത്തവന്‍, നാടില്ലാത്തവന്‍, പണമില്ലാത്തവന്‍, അടുത്ത ആഹാരം എപ്പോള്‍ എവിടെനിന്നു ലഭിക്കുമെന്നു തിട്ടമില്ലാത്തവന്‍, ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ തളയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്നവന്‍, അലസന്‍, താന്തോന്നി. ലോകമേ തറവാട് എന്ന മനോനിലയോടെ ജീവിക്കുന്ന നിര്‍ദ്ധനന്‍. ലോകത്തില്‍ ഏതു രാജ്യത്തും ഏതുകാലത്തും കാണാവുന്ന ഒരു കഥാപാത്രം. &lt;br /&gt;
[[ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:UNandakumar.jpg|thumb|right|90px|യു നന്ദകുമാർ]] [[യു നന്ദകുമാർ]]''': &amp;amp;ldquo;[[56]]'''&amp;amp;rdquo;&amp;amp;ensp;&lt;br /&gt;
ക്രമമായി വിളി, മറുവിളി, മുറവിളി എന്നിങ്ങനെ ഞങ്ങളുടെ&amp;amp;shy;ചീട്ടുകളി പുരോഗമിച്ചു&amp;amp;shy;കൊണ്ടിരിക്ക&amp;amp;shy;വേയാണ് ബിയറല്ലാതെ മറ്റേതു ദ്രാവകം കഴിച്ചാലും വയറിന് അസുഖം വരുന്ന സുഹൃത്ത് ഒരു സുപ്രധാന കണ്ടുപി&amp;amp;shy;ടിത്തം നടത്തിയത്. സുഖദായ&amp;amp;shy;കമായ രണ്ട് ഏമ്പക്ക&amp;amp;shy;ത്തിനിടയില്‍ ലഭിച്ച ഇടവേള ഉപയോഗിച്ച് സുഹൃത്തു പറഞ്ഞു: ക്ളാവറിലെ ഒരു ജാക്കും ആഡുതന്റെ ഒരു റാണിയും എപ്പോഴും ഒന്നിച്ച് ഒരു കൈയില്‍ തന്നെവരു&amp;amp;shy;ന്നുവെന്ന്. ഒഴിഞ്ഞ ബ്ളാക്ക് ലേബലു&amp;amp;shy;കളുടെയും റെഡ് ലേബലു&amp;amp;shy;കളുടെയും മദ്ധ്യ മറ്റു സുഹൃത്തുക്കള്‍ തുടര്‍ച്ചയായി ഒത്തുവരുന്ന ആഡുതന്‍ റാണിയെയും ക്ളാവര്‍ ജാക്കിനെയും കണ്ടുപിടിച്ചു, മഹാനായ ഷേകു്‌സ്‌പിയര്‍ രൂപകല്‌പന ചെയ്‌ത ഒഥല്ലോ – ഡസ്ഡമോണ&amp;amp;shy;മാരുടേതു&amp;amp;shy;പോലൊരു പ്രേമനാട&amp;amp;shy;കമാണത് എന്നുമനസ്സി&amp;amp;shy;ലാക്കാന്‍ ആര്‍ക്കാണു സാധിക്കാ&amp;amp;shy;ത്തത്? &lt;br /&gt;
[[56|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:SVVenugopanNair_01.jpeg|thumb|right|100px|വേണുഗോപൻ നായർ]] [[എസ് വി വേണുഗോപൻ നായർ]]: '''[[കോടതി വിധിക്കു മുമ്പ്]]'''&amp;amp;ensp;&lt;br /&gt;
പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു.&lt;br /&gt;
&lt;br /&gt;
അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന്‍ അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…?&lt;br /&gt;
&lt;br /&gt;
യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന്‍ തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി.&lt;br /&gt;
[[കഥകളതിസാദരം|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:George.jpeg|thumb|100px|left|ജോർജ്]][[ജോർജ്]]: '''[[സ്വകാര്യക്കുറിപ്പുകൾ]]''' &amp;amp;ensp;&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::കാറ്റൊടുങ്ങാത്ത ഒരു മലഞ്ചരുവിലെ&lt;br /&gt;
::ഇളംപുല്ലായിരുന്നു ഞാന്‍&lt;br /&gt;
&lt;br /&gt;
::ഒരു പുലര്‍ച്ചയ്ക്ക്&lt;br /&gt;
::ബുദ്ധന്‍ ഒരാട്ടിന്‍കുട്ടിയായ്‌ വന്ന്&lt;br /&gt;
::എന്നെ തിന്ന് വിശപ്പടക്കി.&lt;br /&gt;
&amp;lt;/poem&amp;gt;[[സ്വകാര്യക്കുറിപ്പുകൾ|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
-----&lt;br /&gt;
[[File:VMGirija.jpg|thumb|right|100px|ഗിരിജ]][[വി എം ഗിരിജ]]: '''[[ചിത്ര]]''' &amp;amp;ensp;&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:: പ്രണയം സൂര്യനാണെന്ന്&lt;br /&gt;
:: ജ്വലിക്കുന്ന മനസ്സാണെന്ന്&lt;br /&gt;
:: ചിറകുകള്‍ കരിഞ്ഞു&lt;br /&gt;
:: മണ്ണില്‍ വീണപ്പോള്‍&lt;br /&gt;
:: ഞാനറിഞ്ഞു.&lt;br /&gt;
&amp;lt;/poem&amp;gt;[[പ്രണയം_ഒരാൽബം|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
-----&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;!-- contents --&amp;gt;&lt;br /&gt;
{| id=&amp;quot;mf-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#FFF8DB;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#ffe994; font-size:120%; font-weight:bold; border:1px solid #ffd175; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;പുതിയതായി ചേർത്തത്&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000;&amp;quot; | &amp;lt;div id=&amp;quot;mf-tfa&amp;quot; style=&amp;quot;padding:2px 5px&amp;quot; &amp;gt;&lt;br /&gt;
* [[ഇ.സന്തോഷ് കുമാർ|ഇ.സന്തോഷ്കുമാർ]] : [[ഗാലപ്പഗോസ്|ഗാലപ്പഗോസ്]] (കഥാസമാഹാരം)&lt;br /&gt;
* [[Sundar|സുന്ദർ]] : [[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ]]&lt;br /&gt;
* [[അഷ്ടമൂർത്തി|അഷ്ടമൂർത്തി]]: [[വീടു വിട്ടു പോകുന്നു|വീടുവിട്ടുപോകുന്നു]] (കഥാസമാഹാരം) &lt;br /&gt;
* [[പി എൻ വേണുഗോപാൽ]]: [[ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
* [[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പ്]]: [[ഭാവിയിലേയ്ക്ക്]]&lt;br /&gt;
* [[യു നന്ദകുമാർ|യു നന്ദകുമാർ: 56]] (കഥാസമാഹാരം)&lt;br /&gt;
* [[എം കൃഷ്ണന്‍ നായര്‍]] : [[കറുത്ത ശലഭങ്ങൾ]] (ലേഖനങ്ങൾ)&lt;br /&gt;
* [[എസ് വി വേണുഗോപൻ നായർ]]: [[കഥകളതിസാദരം]] (കഥാസമാഹാരം)&lt;br /&gt;
* [[ജോർജ്]]:  &amp;amp;lsquo;[[സ്വകാര്യക്കുറിപ്പുകൾ]]&amp;amp;rsquo; (കവിതാസമാഹാരം)&lt;br /&gt;
* [[വി എം ഗിരിജ]]: [[പ്രണയം ഒരാൽബം]] (കവിതാസമാഹാരം)&lt;br /&gt;
|}&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div style=&amp;quot;padding:.5em;&amp;quot;&amp;gt;&amp;amp;nbsp; &amp;lt;/div&amp;gt;   &lt;br /&gt;
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന കാലിഡോസ്കോപ്}}&lt;br /&gt;
&amp;lt;random limit=&amp;quot;10&amp;quot; namespace=&amp;quot;Main&amp;quot; columns=&amp;quot;2&amp;quot; /&amp;gt;}}&lt;br /&gt;
&lt;br /&gt;
&amp;lt;!-- end contents --&amp;gt;&lt;br /&gt;
&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
| style=&amp;quot;border:1px solid transparent;&amp;quot; |&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:45%; border:1px solid #cedff2; background:#f5faff; vertical-align:top;&amp;quot;|&lt;br /&gt;
{| id=&amp;quot;mp-right&amp;quot; style=&amp;quot;width:100%; vertical-align:top; background:#f5faff;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#cedff2; font-size:120%; font-weight:bold; border:1px solid #a3b0bf; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;സായാഹ്ന വാർത്തകൾ&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px 5px;&amp;quot; | &amp;lt;div id=&amp;quot;mp-itn&amp;quot;&amp;gt;&lt;br /&gt;
&lt;br /&gt;
[[File:ESanthoshKumar-01.jpg|thumb|right|90px|ഇ.സന്തോഷ് കുമാർ|ഇ.സന്തോഷ് കുമാർ]] &lt;br /&gt;
കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ [[ഇ.സന്തോഷ് കുമാർ|ഇ.സന്തോഷ്‌കുമാര്‍]]. അദ്ദേഹത്തിന്റെ ആദ്യ ചെറുകഥാ സമാഹാരമായ [[ഗാലപ്പഗോസ്]] സായാഹ്ന പ്രസിദ്ധപ്പെടുത്തി.&lt;br /&gt;
----&lt;br /&gt;
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}&lt;br /&gt;
&lt;br /&gt;
{|style=&amp;quot;width:100%;&amp;quot;&lt;br /&gt;
|-&lt;br /&gt;
&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:right;&amp;quot;|[[File:CVBalakrishnan-01.jpg|center|x100px]]&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:left;&amp;quot;|[[File:PulimanaP-01.jpg|center|x100px]]&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:center;&amp;quot;|[[File:CivicChandran-01.jpg|center|x100px]]&lt;br /&gt;
|-&lt;br /&gt;
&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|സി.വി.ബാലകൃഷ്ണൻ&amp;lt;br/&amp;gt;'''ഉപരോധം'''&amp;lt;br/&amp;gt;(നോവൽ)}}&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|പുളിമാന പരമേശ്വരൻ പിള്ള &amp;lt;br/&amp;gt;'''സമത്വ‌വാദി'''&amp;lt;br/&amp;gt;(നാടകം)}}&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|സിവിക് ചന്ദ്രൻ&amp;lt;br/&amp;gt;'''നിങ്ങളാരെ കമ്യൂണിസ്റ്റാക്കി'''&amp;lt;br/&amp;gt;(നാടകം)}}&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
----[[File:Indulekha-01.jpg|thumb|right|100px| &amp;amp;lsquo;ഇന്ദുലേഖ&amp;amp;rsquo;യുടെ ആദ്യപതിപ്പ് ]]&lt;br /&gt;
നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ '''&amp;amp;lsquo;ഇന്ദുലേഖ'''&amp;amp;rsquo;യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു.  കോഴിക്കോട് സ്പെക്ടട്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്. &lt;br /&gt;
----&lt;br /&gt;
&amp;lt;!---MKN ---&amp;gt;&lt;br /&gt;
{| id=&amp;quot;mf-right&amp;quot; style=&amp;quot;width:100%; vertical-align:top; background:#fffeee;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#EBEB99; font-size:120%; font-weight:bold; border:1px solid #D6D633; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;സാഹിത്യവാരഫലത്തിൽ നിന്ന്&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px 5px; background:#fffeee;&amp;quot; | &amp;lt;div id=&amp;quot;mp-itn&amp;quot;&amp;gt;&amp;lt;!--&lt;br /&gt;
[[File:Mkn-18.jpg|thumb|140px|left|&amp;lt;span style=&amp;quot;color:#555; font-size:70%;&amp;quot;&amp;gt;എം കൃഷ്ണൻ നായർ&amp;lt;/span&amp;gt;]]--&amp;gt;&lt;br /&gt;
*യാസുനാരി കാവാബാത്താ (1899&amp;amp;ndash;1972, നോബൽ സമ്മാനം 1970). യൂക്കിയോ മീഷീമ  (Yukio Mishima, 1925&amp;amp;ndash;1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886&amp;amp;ndash;1965), കെൻസാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബൽ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകൾക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവൽ ഞാൻ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാൻ ഒന്നു രണ്ടു വാക്യങ്ങൾ എടുത്തെഴുതാം:&lt;br /&gt;
::&amp;amp;ldquo;Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos.&lt;br /&gt;
::Even among young, beautiful fat women, there are distinction to be made. Fleshed out one way, they&amp;amp;rsquo;ll leave you lost, trivial, confused.&lt;br /&gt;
::In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.&amp;amp;rdquo; &lt;br /&gt;
:മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേർൺ തരിശുഭൂമിയായി ജപ്പാനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗസ്പർശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകൻ. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവൽ വാങ്ങാൻ. [[സാഹിത്യവാരഫലം_1997_12_26|(തുടർന്നു വായിയ്ക്കുക &amp;amp;hellip;)]]&lt;br /&gt;
-----&lt;br /&gt;
'''ഹരികുമാറിന്റെ കഥ:''' {{#lst:സാഹിത്യവാരഫലം_1986_03_16|SV-quotes}} &lt;br /&gt;
[[സാഹിത്യവാരഫലം_1986_03_16|(തുടർന്നു വായിയ്ക്കുക &amp;amp;hellip;)]]&lt;br /&gt;
&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
&amp;lt;!--- end --&amp;gt;&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
|}&lt;br /&gt;
{{SFbox&lt;br /&gt;
|{{boxtitle|[[Malayalam_Books|മലയാള കൃതികൾ]]|#EBEB99}}&lt;br /&gt;
[[Malayalam_Books|സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക]].&lt;br /&gt;
}}&lt;br /&gt;
{{MKN/Works}}&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/SV-Quotes|state=collapsed}}&lt;br /&gt;
{{EHK/Works}}&lt;br /&gt;
{| id=&amp;quot;mp-upper&amp;quot; style=&amp;quot;margin:4px 0 0 0; width:100%; background:none; border-spacing: 0px;&amp;quot;&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:100%; border:1px solid #ddcef2; background:#faf5ff; vertical-align:top; color:#000;&amp;quot; |&lt;br /&gt;
{| id=&amp;quot;mp-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#faf5ff; color:#000;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px; width:100%;&amp;quot; | &amp;lt;h2 id=&amp;quot;mp-tfp-h2&amp;quot; style=&amp;quot;margin:3px; background:#ddcef2; font-size:120%; font-weight:bold; border:1px solid #afa3bf; text-align:left; color:#000; padding:0.2em 0.4em&amp;quot;&amp;gt;&lt;br /&gt;
English Section&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px;&amp;quot; | &amp;lt;div id=&amp;quot;mf-tfp&amp;quot;&amp;gt;&lt;br /&gt;
* [[Sayahna]]&lt;br /&gt;
* [http://math.sayahna.org KSS Nambooripad]&lt;br /&gt;
* [http://math.sayahna.org/index.php/Cross-Connections Cross-Connections]&lt;br /&gt;
* [http://books.sayahna.org/list-of-books-released Mathematics Books]&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
|}&lt;br /&gt;
__NOTOC____NOEDITSECTION____NOTITLE__&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Main_Page&amp;diff=14584</id>
		<title>SFN:Main Page</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Main_Page&amp;diff=14584"/>
		<updated>2014-10-23T17:52:22Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{| id=&amp;quot;mp-topbanner&amp;quot; style=&amp;quot;width:100%; background:#f9f9f9; margin:1.2em 0 6px 0; border:1px solid #ddd;&amp;quot;&lt;br /&gt;
| style=&amp;quot;width:61%; color:#000;&amp;quot; |&lt;br /&gt;
{| style=&amp;quot;width:280px; border:none; background:none;&amp;quot;&lt;br /&gt;
| style=&amp;quot;width:280px; text-align:center; white-space:nowrap; color:#000;&amp;quot; |&lt;br /&gt;
&amp;lt;div style=&amp;quot;font-size:162%; border:none; margin:0; padding:.1em; color:#000;&amp;quot;&amp;gt;Welcome to Sayahna Foundation,&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div style=&amp;quot;top:+0.2em; font-size:95%;&amp;quot;&amp;gt;the virtual community endeavouring to preserve human heritage.&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div id=&amp;quot;articlecount&amp;quot; style=&amp;quot;font-size:85%;&amp;quot;&amp;gt;[[Special:Statistics|{{NUMBEROFARTICLES}}]] articles in English and Malayalam&amp;lt;/div&amp;gt;&lt;br /&gt;
|}&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [[Sayahna:About|About]]&lt;br /&gt;
* [[:Category:News|News]]&lt;br /&gt;
* [[Sayahna_Projects|Projects]]&lt;br /&gt;
&amp;lt;!--* [[CloudTeX|Cloud{{TeX}}]] Commented out on 2014/04/30--&amp;gt;&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [http://math.sayahna.org Mathematics]&lt;br /&gt;
* [[Malayalam_Books|Malayalam]]&lt;br /&gt;
* [http://ola.in Pradikshina]&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [http://hssa.sayahna.org HSSA]&lt;br /&gt;
* [[Volunteers]] &lt;br /&gt;
* [[In_Memory_of_Michael_S_Hart|In Memory&amp;amp;hellip;]]&lt;br /&gt;
|}&lt;br /&gt;
{| id=&amp;quot;mp-upper&amp;quot; style=&amp;quot;width: 100%; margin:4px 0 0 0; background:none; border-spacing: 0px;&amp;quot;&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:55%; border:1px solid #cef2e0; background:#f5fffa; vertical-align:top; color:#000;&amp;quot; |&lt;br /&gt;
{| id=&amp;quot;mp-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#f5fffa;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-tfa-h2&amp;quot; style=&amp;quot;margin:3px; background:#cef2e0; font-size:120%; font-weight:bold; border:1px solid #a3bfb1; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;തെരഞ്ഞെടുത്ത ഉള്ളടക്കം&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000;&amp;quot; | &amp;lt;div id=&amp;quot;mp-tfa&amp;quot; style=&amp;quot;padding:2px 5px&amp;quot;&amp;gt;&lt;br /&gt;
[[File:PRaman-02.jpg|thumb|right|90px|PRaman|പി.രാമൻ]][[PRaman|പി.രാമൻ]] ''':[[Thurump|തുരുമ്പ്]]'''&amp;amp;ensp; &lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
ആ ഉരുക്കുവാഗണുകള്‍&lt;br /&gt;
ഇന്നു സങ്കല്പിക്കുമ്പോള്‍&lt;br /&gt;
അവയില്‍നിന്ന്&lt;br /&gt;
തുരുമ്പു പാറും.&lt;br /&gt;
കാരണം&lt;br /&gt;
സങ്കല്പം&lt;br /&gt;
തുരുമ്പാണ്.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
[[Thurump|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:Sundar-02.jpg|thumb|left|80px|Sundar|സുന്ദർ]] [[Sundar|സുന്ദർ]] ''':&amp;amp;lsquo;[[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായി&amp;amp;shy;രുന്നെങ്കിൽ]]&amp;amp;rsquo;'''&amp;amp;ensp; &lt;br /&gt;
ആശുപത്രിയുടെ ഗേറ്റ് മലർക്കെ തുറന്നുകിടക്കുന്നു. ആശുപത്രി പരിസരത്തെങ്ങും വെള്ള ട്രൗസറും ഷർട്ടുമിട്ട രോഗികൾ നടക്കുന്നതും പണിയെടുക്കുന്നതും കാണാം. ഒരുപക്ഷേ വസ്ത്രത്തിന് വെണ്മ കുറവാകാം. പക്ഷേ, ഇവർ വസ്ത്രം ധരിച്ചിരിക്കുന്നു. ഇവർക്ക് ഇവിടെ തൊഴിൽചെയ്യാം. സംഗീതം കേൾക്കാം. ക്യാമ്പസ്സിൽ സ്വതന്ത്രമായി നടക്കാം. ഇവർ ഡ്രില്ലിൽ പങ്കെടുക്കണം. ആയിരത്തിയഞ്ഞൂറോളം രോഗികളുണ്ടിവിടെ. [[EeBhranth|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:Ashtamoorthi.jpg|thumb|right|80px|[[അഷ്ടമൂർത്തി|അഷ്ടമൂർത്തി]]]][[അഷ്ടമൂർത്തി|കെ.വി.അഷ്ടമൂർത്തി]]''': [[വീടു വിട്ടു പോകുന്നു|വീടുവിട്ടുപോകുന്നു]]''' &amp;amp;ensp;&lt;br /&gt;
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിട്ടിയ ആദ്യത്തെ കത്തു മുതല്‍ എല്ലാ കത്തുകളും സൂക്ഷിച്ചുവെക്കുന്നത് തനിക്കു വലിയ കാര്യമായിരുന്നു. വാടകവീടുകളിലെത്തിയപ്പോള്‍ ആദ്യത്തെ ചിട്ടയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും ഒന്നും കളഞ്ഞുപോവരുതെന്ന് നിഷ്‌ക്കര്‍ഷിച്ചു. ജീവിതത്തില്‍ ഒരു കത്തുപോലും എഴുതാത്ത പ്രസീത ചോദിച്ചു.&lt;br /&gt;
&lt;br /&gt;
എന്തിനാ ഈ കത്തുകളൊക്കെ ഇങ്ങനെ സൂക്ഷിച്ചുവെക്കണത്?&lt;br /&gt;
&lt;br /&gt;
മരിക്കുന്നതിന്റെ തലേന്ന് എല്ലാം എടുത്തു വായിക്കാന്‍…&lt;br /&gt;
&lt;br /&gt;
പിറ്റേന്നു മരിക്കാന്‍ പോവുകയാണ് എന്നറിഞ്ഞാല്‍ അതിലും ഗൗരവമുള്ള എന്തെല്ലാം ചെയ്യാനുണ്ടാവും എന്നാണ് അപ്പോള്‍ പ്രസീത ചോദിച്ചത്. &lt;br /&gt;
[[വീടു വിട്ടു പോകുന്നു|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:Chaplin-03.jpg|thumb|left|100px|ചാര്‍ളി ചാപ്ലിന്‍]] [[പി എൻ വേണുഗോപാൽ]]''' : &amp;amp;lsquo;[[ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&amp;amp;rsquo;'''&amp;amp;ensp;&lt;br /&gt;
ആരാണീ ‘ട്രാംപ്’? അക്കാലത്ത് അമേരിക്കയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കായിരുന്നു ട്രാംപ്’. നിര്‍വ്വചനം സാധ്യമല്ലെങ്കിലും ട്രാംപ് ഇതൊക്കെയാണെന്നു പറയാം. വീടില്ലാത്തവന്‍, നാടില്ലാത്തവന്‍, പണമില്ലാത്തവന്‍, അടുത്ത ആഹാരം എപ്പോള്‍ എവിടെനിന്നു ലഭിക്കുമെന്നു തിട്ടമില്ലാത്തവന്‍, ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ തളയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്നവന്‍, അലസന്‍, താന്തോന്നി. ലോകമേ തറവാട് എന്ന മനോനിലയോടെ ജീവിക്കുന്ന നിര്‍ദ്ധനന്‍. ലോകത്തില്‍ ഏതു രാജ്യത്തും ഏതുകാലത്തും കാണാവുന്ന ഒരു കഥാപാത്രം. &lt;br /&gt;
[[ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:UNandakumar.jpg|thumb|right|90px|യു നന്ദകുമാർ]] [[യു നന്ദകുമാർ]]''': &amp;amp;ldquo;[[56]]'''&amp;amp;rdquo;&amp;amp;ensp;&lt;br /&gt;
ക്രമമായി വിളി, മറുവിളി, മുറവിളി എന്നിങ്ങനെ ഞങ്ങളുടെ&amp;amp;shy;ചീട്ടുകളി പുരോഗമിച്ചു&amp;amp;shy;കൊണ്ടിരിക്ക&amp;amp;shy;വേയാണ് ബിയറല്ലാതെ മറ്റേതു ദ്രാവകം കഴിച്ചാലും വയറിന് അസുഖം വരുന്ന സുഹൃത്ത് ഒരു സുപ്രധാന കണ്ടുപി&amp;amp;shy;ടിത്തം നടത്തിയത്. സുഖദായ&amp;amp;shy;കമായ രണ്ട് ഏമ്പക്ക&amp;amp;shy;ത്തിനിടയില്‍ ലഭിച്ച ഇടവേള ഉപയോഗിച്ച് സുഹൃത്തു പറഞ്ഞു: ക്ളാവറിലെ ഒരു ജാക്കും ആഡുതന്റെ ഒരു റാണിയും എപ്പോഴും ഒന്നിച്ച് ഒരു കൈയില്‍ തന്നെവരു&amp;amp;shy;ന്നുവെന്ന്. ഒഴിഞ്ഞ ബ്ളാക്ക് ലേബലു&amp;amp;shy;കളുടെയും റെഡ് ലേബലു&amp;amp;shy;കളുടെയും മദ്ധ്യ മറ്റു സുഹൃത്തുക്കള്‍ തുടര്‍ച്ചയായി ഒത്തുവരുന്ന ആഡുതന്‍ റാണിയെയും ക്ളാവര്‍ ജാക്കിനെയും കണ്ടുപിടിച്ചു, മഹാനായ ഷേകു്‌സ്‌പിയര്‍ രൂപകല്‌പന ചെയ്‌ത ഒഥല്ലോ – ഡസ്ഡമോണ&amp;amp;shy;മാരുടേതു&amp;amp;shy;പോലൊരു പ്രേമനാട&amp;amp;shy;കമാണത് എന്നുമനസ്സി&amp;amp;shy;ലാക്കാന്‍ ആര്‍ക്കാണു സാധിക്കാ&amp;amp;shy;ത്തത്? &lt;br /&gt;
[[56|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:SVVenugopanNair_01.jpeg|thumb|right|100px|വേണുഗോപൻ നായർ]] [[എസ് വി വേണുഗോപൻ നായർ]]: '''[[കോടതി വിധിക്കു മുമ്പ്]]'''&amp;amp;ensp;&lt;br /&gt;
പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു.&lt;br /&gt;
&lt;br /&gt;
അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന്‍ അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…?&lt;br /&gt;
&lt;br /&gt;
യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന്‍ തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി.&lt;br /&gt;
[[കഥകളതിസാദരം|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:George.jpeg|thumb|100px|left|ജോർജ്]][[ജോർജ്]]: '''[[സ്വകാര്യക്കുറിപ്പുകൾ]]''' &amp;amp;ensp;&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::കാറ്റൊടുങ്ങാത്ത ഒരു മലഞ്ചരുവിലെ&lt;br /&gt;
::ഇളംപുല്ലായിരുന്നു ഞാന്‍&lt;br /&gt;
&lt;br /&gt;
::ഒരു പുലര്‍ച്ചയ്ക്ക്&lt;br /&gt;
::ബുദ്ധന്‍ ഒരാട്ടിന്‍കുട്ടിയായ്‌ വന്ന്&lt;br /&gt;
::എന്നെ തിന്ന് വിശപ്പടക്കി.&lt;br /&gt;
&amp;lt;/poem&amp;gt;[[സ്വകാര്യക്കുറിപ്പുകൾ|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
-----&lt;br /&gt;
[[File:VMGirija.jpg|thumb|right|100px|ഗിരിജ]][[വി എം ഗിരിജ]]: '''[[ചിത്ര]]''' &amp;amp;ensp;&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:: പ്രണയം സൂര്യനാണെന്ന്&lt;br /&gt;
:: ജ്വലിക്കുന്ന മനസ്സാണെന്ന്&lt;br /&gt;
:: ചിറകുകള്‍ കരിഞ്ഞു&lt;br /&gt;
:: മണ്ണില്‍ വീണപ്പോള്‍&lt;br /&gt;
:: ഞാനറിഞ്ഞു.&lt;br /&gt;
&amp;lt;/poem&amp;gt;[[പ്രണയം_ഒരാൽബം|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
-----&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;!-- contents --&amp;gt;&lt;br /&gt;
{| id=&amp;quot;mf-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#FFF8DB;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#ffe994; font-size:120%; font-weight:bold; border:1px solid #ffd175; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;പുതിയതായി ചേർത്തത്&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000;&amp;quot; | &amp;lt;div id=&amp;quot;mf-tfa&amp;quot; style=&amp;quot;padding:2px 5px&amp;quot; &amp;gt;&lt;br /&gt;
* [[ഇ.സന്തോഷ് കുമാർ|ഇ.സന്തോഷ്കുമാർ]] : [[ഗാലപ്പഗോസ്|ഗാലപ്പഗോസ്]]&lt;br /&gt;
* [[Sundar|സുന്ദർ]] : [[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ]]&lt;br /&gt;
* [[അഷ്ടമൂർത്തി|അഷ്ടമൂർത്തി]]: [[വീടു വിട്ടു പോകുന്നു|വീടുവിട്ടുപോകുന്നു]] (കഥാസമാഹാരം) &lt;br /&gt;
* [[പി എൻ വേണുഗോപാൽ]]: [[ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
* [[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പ്]]: [[ഭാവിയിലേയ്ക്ക്]]&lt;br /&gt;
* [[യു നന്ദകുമാർ|യു നന്ദകുമാർ: 56]] (കഥാസമാഹാരം)&lt;br /&gt;
* [[എം കൃഷ്ണന്‍ നായര്‍]] : [[കറുത്ത ശലഭങ്ങൾ]] (ലേഖനങ്ങൾ)&lt;br /&gt;
* [[എസ് വി വേണുഗോപൻ നായർ]]: [[കഥകളതിസാദരം]] (കഥാസമാഹാരം)&lt;br /&gt;
* [[ജോർജ്]]:  &amp;amp;lsquo;[[സ്വകാര്യക്കുറിപ്പുകൾ]]&amp;amp;rsquo; (കവിതാസമാഹാരം)&lt;br /&gt;
* [[വി എം ഗിരിജ]]: [[പ്രണയം ഒരാൽബം]] (കവിതാസമാഹാരം)&lt;br /&gt;
|}&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div style=&amp;quot;padding:.5em;&amp;quot;&amp;gt;&amp;amp;nbsp; &amp;lt;/div&amp;gt;   &lt;br /&gt;
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന കാലിഡോസ്കോപ്}}&lt;br /&gt;
&amp;lt;random limit=&amp;quot;10&amp;quot; namespace=&amp;quot;Main&amp;quot; columns=&amp;quot;2&amp;quot; /&amp;gt;}}&lt;br /&gt;
&lt;br /&gt;
&amp;lt;!-- end contents --&amp;gt;&lt;br /&gt;
&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
| style=&amp;quot;border:1px solid transparent;&amp;quot; |&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:45%; border:1px solid #cedff2; background:#f5faff; vertical-align:top;&amp;quot;|&lt;br /&gt;
{| id=&amp;quot;mp-right&amp;quot; style=&amp;quot;width:100%; vertical-align:top; background:#f5faff;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#cedff2; font-size:120%; font-weight:bold; border:1px solid #a3b0bf; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;സായാഹ്ന വാർത്തകൾ&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px 5px;&amp;quot; | &amp;lt;div id=&amp;quot;mp-itn&amp;quot;&amp;gt;&lt;br /&gt;
&lt;br /&gt;
[[File:ESanthoshKumar-01.jpg|thumb|right|90px|ഇ.സന്തോഷ് കുമാർ|ഇ.സന്തോഷ് കുമാർ]] &lt;br /&gt;
കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ [[ഇ.സന്തോഷ്‌ കുമാര്‍|ഇ.സന്തോഷ്‌കുമാര്‍]]. അദ്ദേഹത്തിന്റെ ആദ്യ ചെറുകഥാ സമാഹാരമായ [[ഗാലപ്പഗോസ്]] സായാഹ്ന പ്രസിദ്ധപ്പെടുത്തി.&lt;br /&gt;
----&lt;br /&gt;
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}&lt;br /&gt;
&lt;br /&gt;
{|style=&amp;quot;width:100%;&amp;quot;&lt;br /&gt;
|-&lt;br /&gt;
&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:right;&amp;quot;|[[File:CVBalakrishnan-01.jpg|center|x100px]]&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:left;&amp;quot;|[[File:PulimanaP-01.jpg|center|x100px]]&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:center;&amp;quot;|[[File:CivicChandran-01.jpg|center|x100px]]&lt;br /&gt;
|-&lt;br /&gt;
&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|സി.വി.ബാലകൃഷ്ണൻ&amp;lt;br/&amp;gt;'''ഉപരോധം'''&amp;lt;br/&amp;gt;(നോവൽ)}}&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|പുളിമാന പരമേശ്വരൻ പിള്ള &amp;lt;br/&amp;gt;'''സമത്വ‌വാദി'''&amp;lt;br/&amp;gt;(നാടകം)}}&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|സിവിക് ചന്ദ്രൻ&amp;lt;br/&amp;gt;'''നിങ്ങളാരെ കമ്യൂണിസ്റ്റാക്കി'''&amp;lt;br/&amp;gt;(നാടകം)}}&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
----[[File:Indulekha-01.jpg|thumb|right|100px| &amp;amp;lsquo;ഇന്ദുലേഖ&amp;amp;rsquo;യുടെ ആദ്യപതിപ്പ് ]]&lt;br /&gt;
നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ '''&amp;amp;lsquo;ഇന്ദുലേഖ'''&amp;amp;rsquo;യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു.  കോഴിക്കോട് സ്പെക്ടട്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്. &lt;br /&gt;
----&lt;br /&gt;
&amp;lt;!---MKN ---&amp;gt;&lt;br /&gt;
{| id=&amp;quot;mf-right&amp;quot; style=&amp;quot;width:100%; vertical-align:top; background:#fffeee;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#EBEB99; font-size:120%; font-weight:bold; border:1px solid #D6D633; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;സാഹിത്യവാരഫലത്തിൽ നിന്ന്&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px 5px; background:#fffeee;&amp;quot; | &amp;lt;div id=&amp;quot;mp-itn&amp;quot;&amp;gt;&amp;lt;!--&lt;br /&gt;
[[File:Mkn-18.jpg|thumb|140px|left|&amp;lt;span style=&amp;quot;color:#555; font-size:70%;&amp;quot;&amp;gt;എം കൃഷ്ണൻ നായർ&amp;lt;/span&amp;gt;]]--&amp;gt;&lt;br /&gt;
*യാസുനാരി കാവാബാത്താ (1899&amp;amp;ndash;1972, നോബൽ സമ്മാനം 1970). യൂക്കിയോ മീഷീമ  (Yukio Mishima, 1925&amp;amp;ndash;1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886&amp;amp;ndash;1965), കെൻസാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബൽ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകൾക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവൽ ഞാൻ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാൻ ഒന്നു രണ്ടു വാക്യങ്ങൾ എടുത്തെഴുതാം:&lt;br /&gt;
::&amp;amp;ldquo;Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos.&lt;br /&gt;
::Even among young, beautiful fat women, there are distinction to be made. Fleshed out one way, they&amp;amp;rsquo;ll leave you lost, trivial, confused.&lt;br /&gt;
::In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.&amp;amp;rdquo; &lt;br /&gt;
:മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേർൺ തരിശുഭൂമിയായി ജപ്പാനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗസ്പർശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകൻ. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവൽ വാങ്ങാൻ. [[സാഹിത്യവാരഫലം_1997_12_26|(തുടർന്നു വായിയ്ക്കുക &amp;amp;hellip;)]]&lt;br /&gt;
-----&lt;br /&gt;
'''ഹരികുമാറിന്റെ കഥ:''' {{#lst:സാഹിത്യവാരഫലം_1986_03_16|SV-quotes}} &lt;br /&gt;
[[സാഹിത്യവാരഫലം_1986_03_16|(തുടർന്നു വായിയ്ക്കുക &amp;amp;hellip;)]]&lt;br /&gt;
&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
&amp;lt;!--- end --&amp;gt;&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
|}&lt;br /&gt;
{{SFbox&lt;br /&gt;
|{{boxtitle|[[Malayalam_Books|മലയാള കൃതികൾ]]|#EBEB99}}&lt;br /&gt;
[[Malayalam_Books|സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക]].&lt;br /&gt;
}}&lt;br /&gt;
{{MKN/Works}}&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/SV-Quotes|state=collapsed}}&lt;br /&gt;
{{EHK/Works}}&lt;br /&gt;
{| id=&amp;quot;mp-upper&amp;quot; style=&amp;quot;margin:4px 0 0 0; width:100%; background:none; border-spacing: 0px;&amp;quot;&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:100%; border:1px solid #ddcef2; background:#faf5ff; vertical-align:top; color:#000;&amp;quot; |&lt;br /&gt;
{| id=&amp;quot;mp-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#faf5ff; color:#000;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px; width:100%;&amp;quot; | &amp;lt;h2 id=&amp;quot;mp-tfp-h2&amp;quot; style=&amp;quot;margin:3px; background:#ddcef2; font-size:120%; font-weight:bold; border:1px solid #afa3bf; text-align:left; color:#000; padding:0.2em 0.4em&amp;quot;&amp;gt;&lt;br /&gt;
English Section&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px;&amp;quot; | &amp;lt;div id=&amp;quot;mf-tfp&amp;quot;&amp;gt;&lt;br /&gt;
* [[Sayahna]]&lt;br /&gt;
* [http://math.sayahna.org KSS Nambooripad]&lt;br /&gt;
* [http://math.sayahna.org/index.php/Cross-Connections Cross-Connections]&lt;br /&gt;
* [http://books.sayahna.org/list-of-books-released Mathematics Books]&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
|}&lt;br /&gt;
__NOTOC____NOEDITSECTION____NOTITLE__&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Main_Page&amp;diff=14583</id>
		<title>SFN:Main Page</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Main_Page&amp;diff=14583"/>
		<updated>2014-10-23T17:50:44Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{| id=&amp;quot;mp-topbanner&amp;quot; style=&amp;quot;width:100%; background:#f9f9f9; margin:1.2em 0 6px 0; border:1px solid #ddd;&amp;quot;&lt;br /&gt;
| style=&amp;quot;width:61%; color:#000;&amp;quot; |&lt;br /&gt;
{| style=&amp;quot;width:280px; border:none; background:none;&amp;quot;&lt;br /&gt;
| style=&amp;quot;width:280px; text-align:center; white-space:nowrap; color:#000;&amp;quot; |&lt;br /&gt;
&amp;lt;div style=&amp;quot;font-size:162%; border:none; margin:0; padding:.1em; color:#000;&amp;quot;&amp;gt;Welcome to Sayahna Foundation,&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div style=&amp;quot;top:+0.2em; font-size:95%;&amp;quot;&amp;gt;the virtual community endeavouring to preserve human heritage.&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div id=&amp;quot;articlecount&amp;quot; style=&amp;quot;font-size:85%;&amp;quot;&amp;gt;[[Special:Statistics|{{NUMBEROFARTICLES}}]] articles in English and Malayalam&amp;lt;/div&amp;gt;&lt;br /&gt;
|}&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [[Sayahna:About|About]]&lt;br /&gt;
* [[:Category:News|News]]&lt;br /&gt;
* [[Sayahna_Projects|Projects]]&lt;br /&gt;
&amp;lt;!--* [[CloudTeX|Cloud{{TeX}}]] Commented out on 2014/04/30--&amp;gt;&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [http://math.sayahna.org Mathematics]&lt;br /&gt;
* [[Malayalam_Books|Malayalam]]&lt;br /&gt;
* [http://ola.in Pradikshina]&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [http://hssa.sayahna.org HSSA]&lt;br /&gt;
* [[Volunteers]] &lt;br /&gt;
* [[In_Memory_of_Michael_S_Hart|In Memory&amp;amp;hellip;]]&lt;br /&gt;
|}&lt;br /&gt;
{| id=&amp;quot;mp-upper&amp;quot; style=&amp;quot;width: 100%; margin:4px 0 0 0; background:none; border-spacing: 0px;&amp;quot;&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:55%; border:1px solid #cef2e0; background:#f5fffa; vertical-align:top; color:#000;&amp;quot; |&lt;br /&gt;
{| id=&amp;quot;mp-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#f5fffa;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-tfa-h2&amp;quot; style=&amp;quot;margin:3px; background:#cef2e0; font-size:120%; font-weight:bold; border:1px solid #a3bfb1; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;തെരഞ്ഞെടുത്ത ഉള്ളടക്കം&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000;&amp;quot; | &amp;lt;div id=&amp;quot;mp-tfa&amp;quot; style=&amp;quot;padding:2px 5px&amp;quot;&amp;gt;&lt;br /&gt;
[[File:PRaman-02.jpg|thumb|right|90px|PRaman|പി.രാമൻ]][[PRaman|പി.രാമൻ]] ''':[[Thurump|തുരുമ്പ്]]'''&amp;amp;ensp; &lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
ആ ഉരുക്കുവാഗണുകള്‍&lt;br /&gt;
ഇന്നു സങ്കല്പിക്കുമ്പോള്‍&lt;br /&gt;
അവയില്‍നിന്ന്&lt;br /&gt;
തുരുമ്പു പാറും.&lt;br /&gt;
കാരണം&lt;br /&gt;
സങ്കല്പം&lt;br /&gt;
തുരുമ്പാണ്.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
[[Thurump|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:Sundar-02.jpg|thumb|left|80px|Sundar|സുന്ദർ]] [[Sundar|സുന്ദർ]] ''':&amp;amp;lsquo;[[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായി&amp;amp;shy;രുന്നെങ്കിൽ]]&amp;amp;rsquo;'''&amp;amp;ensp; &lt;br /&gt;
ആശുപത്രിയുടെ ഗേറ്റ് മലർക്കെ തുറന്നുകിടക്കുന്നു. ആശുപത്രി പരിസരത്തെങ്ങും വെള്ള ട്രൗസറും ഷർട്ടുമിട്ട രോഗികൾ നടക്കുന്നതും പണിയെടുക്കുന്നതും കാണാം. ഒരുപക്ഷേ വസ്ത്രത്തിന് വെണ്മ കുറവാകാം. പക്ഷേ, ഇവർ വസ്ത്രം ധരിച്ചിരിക്കുന്നു. ഇവർക്ക് ഇവിടെ തൊഴിൽചെയ്യാം. സംഗീതം കേൾക്കാം. ക്യാമ്പസ്സിൽ സ്വതന്ത്രമായി നടക്കാം. ഇവർ ഡ്രില്ലിൽ പങ്കെടുക്കണം. ആയിരത്തിയഞ്ഞൂറോളം രോഗികളുണ്ടിവിടെ. [[EeBhranth|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:Ashtamoorthi.jpg|thumb|right|80px|[[അഷ്ടമൂർത്തി|അഷ്ടമൂർത്തി]]]][[അഷ്ടമൂർത്തി|കെ.വി.അഷ്ടമൂർത്തി]]''': [[വീടു വിട്ടു പോകുന്നു|വീടുവിട്ടുപോകുന്നു]]''' &amp;amp;ensp;&lt;br /&gt;
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിട്ടിയ ആദ്യത്തെ കത്തു മുതല്‍ എല്ലാ കത്തുകളും സൂക്ഷിച്ചുവെക്കുന്നത് തനിക്കു വലിയ കാര്യമായിരുന്നു. വാടകവീടുകളിലെത്തിയപ്പോള്‍ ആദ്യത്തെ ചിട്ടയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും ഒന്നും കളഞ്ഞുപോവരുതെന്ന് നിഷ്‌ക്കര്‍ഷിച്ചു. ജീവിതത്തില്‍ ഒരു കത്തുപോലും എഴുതാത്ത പ്രസീത ചോദിച്ചു.&lt;br /&gt;
&lt;br /&gt;
എന്തിനാ ഈ കത്തുകളൊക്കെ ഇങ്ങനെ സൂക്ഷിച്ചുവെക്കണത്?&lt;br /&gt;
&lt;br /&gt;
മരിക്കുന്നതിന്റെ തലേന്ന് എല്ലാം എടുത്തു വായിക്കാന്‍…&lt;br /&gt;
&lt;br /&gt;
പിറ്റേന്നു മരിക്കാന്‍ പോവുകയാണ് എന്നറിഞ്ഞാല്‍ അതിലും ഗൗരവമുള്ള എന്തെല്ലാം ചെയ്യാനുണ്ടാവും എന്നാണ് അപ്പോള്‍ പ്രസീത ചോദിച്ചത്. &lt;br /&gt;
[[വീടു വിട്ടു പോകുന്നു|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:Chaplin-03.jpg|thumb|left|100px|ചാര്‍ളി ചാപ്ലിന്‍]] [[പി എൻ വേണുഗോപാൽ]]''' : &amp;amp;lsquo;[[ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&amp;amp;rsquo;'''&amp;amp;ensp;&lt;br /&gt;
ആരാണീ ‘ട്രാംപ്’? അക്കാലത്ത് അമേരിക്കയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കായിരുന്നു ട്രാംപ്’. നിര്‍വ്വചനം സാധ്യമല്ലെങ്കിലും ട്രാംപ് ഇതൊക്കെയാണെന്നു പറയാം. വീടില്ലാത്തവന്‍, നാടില്ലാത്തവന്‍, പണമില്ലാത്തവന്‍, അടുത്ത ആഹാരം എപ്പോള്‍ എവിടെനിന്നു ലഭിക്കുമെന്നു തിട്ടമില്ലാത്തവന്‍, ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ തളയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്നവന്‍, അലസന്‍, താന്തോന്നി. ലോകമേ തറവാട് എന്ന മനോനിലയോടെ ജീവിക്കുന്ന നിര്‍ദ്ധനന്‍. ലോകത്തില്‍ ഏതു രാജ്യത്തും ഏതുകാലത്തും കാണാവുന്ന ഒരു കഥാപാത്രം. &lt;br /&gt;
[[ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:UNandakumar.jpg|thumb|right|90px|യു നന്ദകുമാർ]] [[യു നന്ദകുമാർ]]''': &amp;amp;ldquo;[[56]]'''&amp;amp;rdquo;&amp;amp;ensp;&lt;br /&gt;
ക്രമമായി വിളി, മറുവിളി, മുറവിളി എന്നിങ്ങനെ ഞങ്ങളുടെ&amp;amp;shy;ചീട്ടുകളി പുരോഗമിച്ചു&amp;amp;shy;കൊണ്ടിരിക്ക&amp;amp;shy;വേയാണ് ബിയറല്ലാതെ മറ്റേതു ദ്രാവകം കഴിച്ചാലും വയറിന് അസുഖം വരുന്ന സുഹൃത്ത് ഒരു സുപ്രധാന കണ്ടുപി&amp;amp;shy;ടിത്തം നടത്തിയത്. സുഖദായ&amp;amp;shy;കമായ രണ്ട് ഏമ്പക്ക&amp;amp;shy;ത്തിനിടയില്‍ ലഭിച്ച ഇടവേള ഉപയോഗിച്ച് സുഹൃത്തു പറഞ്ഞു: ക്ളാവറിലെ ഒരു ജാക്കും ആഡുതന്റെ ഒരു റാണിയും എപ്പോഴും ഒന്നിച്ച് ഒരു കൈയില്‍ തന്നെവരു&amp;amp;shy;ന്നുവെന്ന്. ഒഴിഞ്ഞ ബ്ളാക്ക് ലേബലു&amp;amp;shy;കളുടെയും റെഡ് ലേബലു&amp;amp;shy;കളുടെയും മദ്ധ്യ മറ്റു സുഹൃത്തുക്കള്‍ തുടര്‍ച്ചയായി ഒത്തുവരുന്ന ആഡുതന്‍ റാണിയെയും ക്ളാവര്‍ ജാക്കിനെയും കണ്ടുപിടിച്ചു, മഹാനായ ഷേകു്‌സ്‌പിയര്‍ രൂപകല്‌പന ചെയ്‌ത ഒഥല്ലോ – ഡസ്ഡമോണ&amp;amp;shy;മാരുടേതു&amp;amp;shy;പോലൊരു പ്രേമനാട&amp;amp;shy;കമാണത് എന്നുമനസ്സി&amp;amp;shy;ലാക്കാന്‍ ആര്‍ക്കാണു സാധിക്കാ&amp;amp;shy;ത്തത്? &lt;br /&gt;
[[56|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:SVVenugopanNair_01.jpeg|thumb|right|100px|വേണുഗോപൻ നായർ]] [[എസ് വി വേണുഗോപൻ നായർ]]: '''[[കോടതി വിധിക്കു മുമ്പ്]]'''&amp;amp;ensp;&lt;br /&gt;
പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു.&lt;br /&gt;
&lt;br /&gt;
അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന്‍ അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…?&lt;br /&gt;
&lt;br /&gt;
യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന്‍ തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി.&lt;br /&gt;
[[കഥകളതിസാദരം|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:George.jpeg|thumb|100px|left|ജോർജ്]][[ജോർജ്]]: '''[[സ്വകാര്യക്കുറിപ്പുകൾ]]''' &amp;amp;ensp;&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::കാറ്റൊടുങ്ങാത്ത ഒരു മലഞ്ചരുവിലെ&lt;br /&gt;
::ഇളംപുല്ലായിരുന്നു ഞാന്‍&lt;br /&gt;
&lt;br /&gt;
::ഒരു പുലര്‍ച്ചയ്ക്ക്&lt;br /&gt;
::ബുദ്ധന്‍ ഒരാട്ടിന്‍കുട്ടിയായ്‌ വന്ന്&lt;br /&gt;
::എന്നെ തിന്ന് വിശപ്പടക്കി.&lt;br /&gt;
&amp;lt;/poem&amp;gt;[[സ്വകാര്യക്കുറിപ്പുകൾ|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
-----&lt;br /&gt;
[[File:VMGirija.jpg|thumb|right|100px|ഗിരിജ]][[വി എം ഗിരിജ]]: '''[[ചിത്ര]]''' &amp;amp;ensp;&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:: പ്രണയം സൂര്യനാണെന്ന്&lt;br /&gt;
:: ജ്വലിക്കുന്ന മനസ്സാണെന്ന്&lt;br /&gt;
:: ചിറകുകള്‍ കരിഞ്ഞു&lt;br /&gt;
:: മണ്ണില്‍ വീണപ്പോള്‍&lt;br /&gt;
:: ഞാനറിഞ്ഞു.&lt;br /&gt;
&amp;lt;/poem&amp;gt;[[പ്രണയം_ഒരാൽബം|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
-----&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;!-- contents --&amp;gt;&lt;br /&gt;
{| id=&amp;quot;mf-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#FFF8DB;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#ffe994; font-size:120%; font-weight:bold; border:1px solid #ffd175; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;പുതിയതായി ചേർത്തത്&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000;&amp;quot; | &amp;lt;div id=&amp;quot;mf-tfa&amp;quot; style=&amp;quot;padding:2px 5px&amp;quot; &amp;gt;&lt;br /&gt;
* [[ഇ.സന്തോഷ്കുമാർ|ഇ.സന്തോഷ്കുമാർ]] : [[ഗാലപ്പഗോസ്|ഗാലപ്പഗോസ്]]&lt;br /&gt;
* [[Sundar|സുന്ദർ]] : [[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ]]&lt;br /&gt;
* [[അഷ്ടമൂർത്തി|അഷ്ടമൂർത്തി]]: [[വീടു വിട്ടു പോകുന്നു|വീടുവിട്ടുപോകുന്നു]] (കഥാസമാഹാരം) &lt;br /&gt;
* [[പി എൻ വേണുഗോപാൽ]]: [[ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
* [[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പ്]]: [[ഭാവിയിലേയ്ക്ക്]]&lt;br /&gt;
* [[യു നന്ദകുമാർ|യു നന്ദകുമാർ: 56]] (കഥാസമാഹാരം)&lt;br /&gt;
* [[എം കൃഷ്ണന്‍ നായര്‍]] : [[കറുത്ത ശലഭങ്ങൾ]] (ലേഖനങ്ങൾ)&lt;br /&gt;
* [[എസ് വി വേണുഗോപൻ നായർ]]: [[കഥകളതിസാദരം]] (കഥാസമാഹാരം)&lt;br /&gt;
* [[ജോർജ്]]:  &amp;amp;lsquo;[[സ്വകാര്യക്കുറിപ്പുകൾ]]&amp;amp;rsquo; (കവിതാസമാഹാരം)&lt;br /&gt;
* [[വി എം ഗിരിജ]]: [[പ്രണയം ഒരാൽബം]] (കവിതാസമാഹാരം)&lt;br /&gt;
|}&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div style=&amp;quot;padding:.5em;&amp;quot;&amp;gt;&amp;amp;nbsp; &amp;lt;/div&amp;gt;   &lt;br /&gt;
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന കാലിഡോസ്കോപ്}}&lt;br /&gt;
&amp;lt;random limit=&amp;quot;10&amp;quot; namespace=&amp;quot;Main&amp;quot; columns=&amp;quot;2&amp;quot; /&amp;gt;}}&lt;br /&gt;
&lt;br /&gt;
&amp;lt;!-- end contents --&amp;gt;&lt;br /&gt;
&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
| style=&amp;quot;border:1px solid transparent;&amp;quot; |&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:45%; border:1px solid #cedff2; background:#f5faff; vertical-align:top;&amp;quot;|&lt;br /&gt;
{| id=&amp;quot;mp-right&amp;quot; style=&amp;quot;width:100%; vertical-align:top; background:#f5faff;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#cedff2; font-size:120%; font-weight:bold; border:1px solid #a3b0bf; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;സായാഹ്ന വാർത്തകൾ&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px 5px;&amp;quot; | &amp;lt;div id=&amp;quot;mp-itn&amp;quot;&amp;gt;&lt;br /&gt;
&lt;br /&gt;
[[File:ESanthoshKumar-01.jpg|thumb|right|90px|ഇ.സന്തോഷ് കുമാർ|ഇ.സന്തോഷ് കുമാർ]] &lt;br /&gt;
കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ [[ഇ.സന്തോഷ്‌കുമാര്‍]]. അദ്ദേഹത്തിന്റെ ആദ്യ ചെറുകഥാ സമാഹാരമായ [[ഗാലപ്പഗോസ്]] സായാഹ്ന പ്രസിദ്ധപ്പെടുത്തി.&lt;br /&gt;
----&lt;br /&gt;
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}&lt;br /&gt;
&lt;br /&gt;
{|style=&amp;quot;width:100%;&amp;quot;&lt;br /&gt;
|-&lt;br /&gt;
&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:right;&amp;quot;|[[File:CVBalakrishnan-01.jpg|center|x100px]]&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:left;&amp;quot;|[[File:PulimanaP-01.jpg|center|x100px]]&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:center;&amp;quot;|[[File:CivicChandran-01.jpg|center|x100px]]&lt;br /&gt;
|-&lt;br /&gt;
&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|സി.വി.ബാലകൃഷ്ണൻ&amp;lt;br/&amp;gt;'''ഉപരോധം'''&amp;lt;br/&amp;gt;(നോവൽ)}}&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|പുളിമാന പരമേശ്വരൻ പിള്ള &amp;lt;br/&amp;gt;'''സമത്വ‌വാദി'''&amp;lt;br/&amp;gt;(നാടകം)}}&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|സിവിക് ചന്ദ്രൻ&amp;lt;br/&amp;gt;'''നിങ്ങളാരെ കമ്യൂണിസ്റ്റാക്കി'''&amp;lt;br/&amp;gt;(നാടകം)}}&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
----[[File:Indulekha-01.jpg|thumb|right|100px| &amp;amp;lsquo;ഇന്ദുലേഖ&amp;amp;rsquo;യുടെ ആദ്യപതിപ്പ് ]]&lt;br /&gt;
നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ '''&amp;amp;lsquo;ഇന്ദുലേഖ'''&amp;amp;rsquo;യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു.  കോഴിക്കോട് സ്പെക്ടട്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്. &lt;br /&gt;
----&lt;br /&gt;
&amp;lt;!---MKN ---&amp;gt;&lt;br /&gt;
{| id=&amp;quot;mf-right&amp;quot; style=&amp;quot;width:100%; vertical-align:top; background:#fffeee;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#EBEB99; font-size:120%; font-weight:bold; border:1px solid #D6D633; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;സാഹിത്യവാരഫലത്തിൽ നിന്ന്&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px 5px; background:#fffeee;&amp;quot; | &amp;lt;div id=&amp;quot;mp-itn&amp;quot;&amp;gt;&amp;lt;!--&lt;br /&gt;
[[File:Mkn-18.jpg|thumb|140px|left|&amp;lt;span style=&amp;quot;color:#555; font-size:70%;&amp;quot;&amp;gt;എം കൃഷ്ണൻ നായർ&amp;lt;/span&amp;gt;]]--&amp;gt;&lt;br /&gt;
*യാസുനാരി കാവാബാത്താ (1899&amp;amp;ndash;1972, നോബൽ സമ്മാനം 1970). യൂക്കിയോ മീഷീമ  (Yukio Mishima, 1925&amp;amp;ndash;1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886&amp;amp;ndash;1965), കെൻസാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബൽ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകൾക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവൽ ഞാൻ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാൻ ഒന്നു രണ്ടു വാക്യങ്ങൾ എടുത്തെഴുതാം:&lt;br /&gt;
::&amp;amp;ldquo;Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos.&lt;br /&gt;
::Even among young, beautiful fat women, there are distinction to be made. Fleshed out one way, they&amp;amp;rsquo;ll leave you lost, trivial, confused.&lt;br /&gt;
::In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.&amp;amp;rdquo; &lt;br /&gt;
:മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേർൺ തരിശുഭൂമിയായി ജപ്പാനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗസ്പർശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകൻ. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവൽ വാങ്ങാൻ. [[സാഹിത്യവാരഫലം_1997_12_26|(തുടർന്നു വായിയ്ക്കുക &amp;amp;hellip;)]]&lt;br /&gt;
-----&lt;br /&gt;
'''ഹരികുമാറിന്റെ കഥ:''' {{#lst:സാഹിത്യവാരഫലം_1986_03_16|SV-quotes}} &lt;br /&gt;
[[സാഹിത്യവാരഫലം_1986_03_16|(തുടർന്നു വായിയ്ക്കുക &amp;amp;hellip;)]]&lt;br /&gt;
&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
&amp;lt;!--- end --&amp;gt;&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
|}&lt;br /&gt;
{{SFbox&lt;br /&gt;
|{{boxtitle|[[Malayalam_Books|മലയാള കൃതികൾ]]|#EBEB99}}&lt;br /&gt;
[[Malayalam_Books|സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക]].&lt;br /&gt;
}}&lt;br /&gt;
{{MKN/Works}}&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/SV-Quotes|state=collapsed}}&lt;br /&gt;
{{EHK/Works}}&lt;br /&gt;
{| id=&amp;quot;mp-upper&amp;quot; style=&amp;quot;margin:4px 0 0 0; width:100%; background:none; border-spacing: 0px;&amp;quot;&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:100%; border:1px solid #ddcef2; background:#faf5ff; vertical-align:top; color:#000;&amp;quot; |&lt;br /&gt;
{| id=&amp;quot;mp-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#faf5ff; color:#000;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px; width:100%;&amp;quot; | &amp;lt;h2 id=&amp;quot;mp-tfp-h2&amp;quot; style=&amp;quot;margin:3px; background:#ddcef2; font-size:120%; font-weight:bold; border:1px solid #afa3bf; text-align:left; color:#000; padding:0.2em 0.4em&amp;quot;&amp;gt;&lt;br /&gt;
English Section&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px;&amp;quot; | &amp;lt;div id=&amp;quot;mf-tfp&amp;quot;&amp;gt;&lt;br /&gt;
* [[Sayahna]]&lt;br /&gt;
* [http://math.sayahna.org KSS Nambooripad]&lt;br /&gt;
* [http://math.sayahna.org/index.php/Cross-Connections Cross-Connections]&lt;br /&gt;
* [http://books.sayahna.org/list-of-books-released Mathematics Books]&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
|}&lt;br /&gt;
__NOTOC____NOEDITSECTION____NOTITLE__&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Main_Page&amp;diff=14582</id>
		<title>SFN:Main Page</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Main_Page&amp;diff=14582"/>
		<updated>2014-10-23T17:44:17Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{| id=&amp;quot;mp-topbanner&amp;quot; style=&amp;quot;width:100%; background:#f9f9f9; margin:1.2em 0 6px 0; border:1px solid #ddd;&amp;quot;&lt;br /&gt;
| style=&amp;quot;width:61%; color:#000;&amp;quot; |&lt;br /&gt;
{| style=&amp;quot;width:280px; border:none; background:none;&amp;quot;&lt;br /&gt;
| style=&amp;quot;width:280px; text-align:center; white-space:nowrap; color:#000;&amp;quot; |&lt;br /&gt;
&amp;lt;div style=&amp;quot;font-size:162%; border:none; margin:0; padding:.1em; color:#000;&amp;quot;&amp;gt;Welcome to Sayahna Foundation,&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div style=&amp;quot;top:+0.2em; font-size:95%;&amp;quot;&amp;gt;the virtual community endeavouring to preserve human heritage.&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div id=&amp;quot;articlecount&amp;quot; style=&amp;quot;font-size:85%;&amp;quot;&amp;gt;[[Special:Statistics|{{NUMBEROFARTICLES}}]] articles in English and Malayalam&amp;lt;/div&amp;gt;&lt;br /&gt;
|}&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [[Sayahna:About|About]]&lt;br /&gt;
* [[:Category:News|News]]&lt;br /&gt;
* [[Sayahna_Projects|Projects]]&lt;br /&gt;
&amp;lt;!--* [[CloudTeX|Cloud{{TeX}}]] Commented out on 2014/04/30--&amp;gt;&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [http://math.sayahna.org Mathematics]&lt;br /&gt;
* [[Malayalam_Books|Malayalam]]&lt;br /&gt;
* [http://ola.in Pradikshina]&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [http://hssa.sayahna.org HSSA]&lt;br /&gt;
* [[Volunteers]] &lt;br /&gt;
* [[In_Memory_of_Michael_S_Hart|In Memory&amp;amp;hellip;]]&lt;br /&gt;
|}&lt;br /&gt;
{| id=&amp;quot;mp-upper&amp;quot; style=&amp;quot;width: 100%; margin:4px 0 0 0; background:none; border-spacing: 0px;&amp;quot;&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:55%; border:1px solid #cef2e0; background:#f5fffa; vertical-align:top; color:#000;&amp;quot; |&lt;br /&gt;
{| id=&amp;quot;mp-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#f5fffa;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-tfa-h2&amp;quot; style=&amp;quot;margin:3px; background:#cef2e0; font-size:120%; font-weight:bold; border:1px solid #a3bfb1; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;തെരഞ്ഞെടുത്ത ഉള്ളടക്കം&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000;&amp;quot; | &amp;lt;div id=&amp;quot;mp-tfa&amp;quot; style=&amp;quot;padding:2px 5px&amp;quot;&amp;gt;&lt;br /&gt;
[[File:PRaman-02.jpg|thumb|right|90px|PRaman|പി.രാമൻ]] ''':[[Thurump|തുരുമ്പ്]]'''&amp;amp;ensp; &lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
ആ ഉരുക്കുവാഗണുകള്‍&lt;br /&gt;
ഇന്നു സങ്കല്പിക്കുമ്പോള്‍&lt;br /&gt;
അവയില്‍നിന്ന്&lt;br /&gt;
തുരുമ്പു പാറും.&lt;br /&gt;
കാരണം&lt;br /&gt;
സങ്കല്പം&lt;br /&gt;
തുരുമ്പാണ്.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
[[Thurump|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:Sundar-02.jpg|thumb|left|80px|Sundar|സുന്ദർ]] [[Sundar|സുന്ദർ]] ''':&amp;amp;lsquo;[[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായി&amp;amp;shy;രുന്നെങ്കിൽ]]&amp;amp;rsquo;'''&amp;amp;ensp; &lt;br /&gt;
ആശുപത്രിയുടെ ഗേറ്റ് മലർക്കെ തുറന്നുകിടക്കുന്നു. ആശുപത്രി പരിസരത്തെങ്ങും വെള്ള ട്രൗസറും ഷർട്ടുമിട്ട രോഗികൾ നടക്കുന്നതും പണിയെടുക്കുന്നതും കാണാം. ഒരുപക്ഷേ വസ്ത്രത്തിന് വെണ്മ കുറവാകാം. പക്ഷേ, ഇവർ വസ്ത്രം ധരിച്ചിരിക്കുന്നു. ഇവർക്ക് ഇവിടെ തൊഴിൽചെയ്യാം. സംഗീതം കേൾക്കാം. ക്യാമ്പസ്സിൽ സ്വതന്ത്രമായി നടക്കാം. ഇവർ ഡ്രില്ലിൽ പങ്കെടുക്കണം. ആയിരത്തിയഞ്ഞൂറോളം രോഗികളുണ്ടിവിടെ. [[EeBhranth|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:Ashtamoorthi.jpg|thumb|right|80px|[[അഷ്ടമൂർത്തി|അഷ്ടമൂർത്തി]]]][[അഷ്ടമൂർത്തി|കെ.വി.അഷ്ടമൂർത്തി]]''': [[വീടു വിട്ടു പോകുന്നു|വീടുവിട്ടുപോകുന്നു]]''' &amp;amp;ensp;&lt;br /&gt;
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിട്ടിയ ആദ്യത്തെ കത്തു മുതല്‍ എല്ലാ കത്തുകളും സൂക്ഷിച്ചുവെക്കുന്നത് തനിക്കു വലിയ കാര്യമായിരുന്നു. വാടകവീടുകളിലെത്തിയപ്പോള്‍ ആദ്യത്തെ ചിട്ടയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും ഒന്നും കളഞ്ഞുപോവരുതെന്ന് നിഷ്‌ക്കര്‍ഷിച്ചു. ജീവിതത്തില്‍ ഒരു കത്തുപോലും എഴുതാത്ത പ്രസീത ചോദിച്ചു.&lt;br /&gt;
&lt;br /&gt;
എന്തിനാ ഈ കത്തുകളൊക്കെ ഇങ്ങനെ സൂക്ഷിച്ചുവെക്കണത്?&lt;br /&gt;
&lt;br /&gt;
മരിക്കുന്നതിന്റെ തലേന്ന് എല്ലാം എടുത്തു വായിക്കാന്‍…&lt;br /&gt;
&lt;br /&gt;
പിറ്റേന്നു മരിക്കാന്‍ പോവുകയാണ് എന്നറിഞ്ഞാല്‍ അതിലും ഗൗരവമുള്ള എന്തെല്ലാം ചെയ്യാനുണ്ടാവും എന്നാണ് അപ്പോള്‍ പ്രസീത ചോദിച്ചത്. &lt;br /&gt;
[[വീടു വിട്ടു പോകുന്നു|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:Chaplin-03.jpg|thumb|left|100px|ചാര്‍ളി ചാപ്ലിന്‍]] [[പി എൻ വേണുഗോപാൽ]]''' : &amp;amp;lsquo;[[ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&amp;amp;rsquo;'''&amp;amp;ensp;&lt;br /&gt;
ആരാണീ ‘ട്രാംപ്’? അക്കാലത്ത് അമേരിക്കയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കായിരുന്നു ട്രാംപ്’. നിര്‍വ്വചനം സാധ്യമല്ലെങ്കിലും ട്രാംപ് ഇതൊക്കെയാണെന്നു പറയാം. വീടില്ലാത്തവന്‍, നാടില്ലാത്തവന്‍, പണമില്ലാത്തവന്‍, അടുത്ത ആഹാരം എപ്പോള്‍ എവിടെനിന്നു ലഭിക്കുമെന്നു തിട്ടമില്ലാത്തവന്‍, ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ തളയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്നവന്‍, അലസന്‍, താന്തോന്നി. ലോകമേ തറവാട് എന്ന മനോനിലയോടെ ജീവിക്കുന്ന നിര്‍ദ്ധനന്‍. ലോകത്തില്‍ ഏതു രാജ്യത്തും ഏതുകാലത്തും കാണാവുന്ന ഒരു കഥാപാത്രം. &lt;br /&gt;
[[ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:UNandakumar.jpg|thumb|right|90px|യു നന്ദകുമാർ]] [[യു നന്ദകുമാർ]]''': &amp;amp;ldquo;[[56]]'''&amp;amp;rdquo;&amp;amp;ensp;&lt;br /&gt;
ക്രമമായി വിളി, മറുവിളി, മുറവിളി എന്നിങ്ങനെ ഞങ്ങളുടെ&amp;amp;shy;ചീട്ടുകളി പുരോഗമിച്ചു&amp;amp;shy;കൊണ്ടിരിക്ക&amp;amp;shy;വേയാണ് ബിയറല്ലാതെ മറ്റേതു ദ്രാവകം കഴിച്ചാലും വയറിന് അസുഖം വരുന്ന സുഹൃത്ത് ഒരു സുപ്രധാന കണ്ടുപി&amp;amp;shy;ടിത്തം നടത്തിയത്. സുഖദായ&amp;amp;shy;കമായ രണ്ട് ഏമ്പക്ക&amp;amp;shy;ത്തിനിടയില്‍ ലഭിച്ച ഇടവേള ഉപയോഗിച്ച് സുഹൃത്തു പറഞ്ഞു: ക്ളാവറിലെ ഒരു ജാക്കും ആഡുതന്റെ ഒരു റാണിയും എപ്പോഴും ഒന്നിച്ച് ഒരു കൈയില്‍ തന്നെവരു&amp;amp;shy;ന്നുവെന്ന്. ഒഴിഞ്ഞ ബ്ളാക്ക് ലേബലു&amp;amp;shy;കളുടെയും റെഡ് ലേബലു&amp;amp;shy;കളുടെയും മദ്ധ്യ മറ്റു സുഹൃത്തുക്കള്‍ തുടര്‍ച്ചയായി ഒത്തുവരുന്ന ആഡുതന്‍ റാണിയെയും ക്ളാവര്‍ ജാക്കിനെയും കണ്ടുപിടിച്ചു, മഹാനായ ഷേകു്‌സ്‌പിയര്‍ രൂപകല്‌പന ചെയ്‌ത ഒഥല്ലോ – ഡസ്ഡമോണ&amp;amp;shy;മാരുടേതു&amp;amp;shy;പോലൊരു പ്രേമനാട&amp;amp;shy;കമാണത് എന്നുമനസ്സി&amp;amp;shy;ലാക്കാന്‍ ആര്‍ക്കാണു സാധിക്കാ&amp;amp;shy;ത്തത്? &lt;br /&gt;
[[56|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:SVVenugopanNair_01.jpeg|thumb|right|100px|വേണുഗോപൻ നായർ]] [[എസ് വി വേണുഗോപൻ നായർ]]: '''[[കോടതി വിധിക്കു മുമ്പ്]]'''&amp;amp;ensp;&lt;br /&gt;
പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു.&lt;br /&gt;
&lt;br /&gt;
അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന്‍ അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…?&lt;br /&gt;
&lt;br /&gt;
യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന്‍ തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി.&lt;br /&gt;
[[കഥകളതിസാദരം|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:George.jpeg|thumb|100px|left|ജോർജ്]][[ജോർജ്]]: '''[[സ്വകാര്യക്കുറിപ്പുകൾ]]''' &amp;amp;ensp;&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::കാറ്റൊടുങ്ങാത്ത ഒരു മലഞ്ചരുവിലെ&lt;br /&gt;
::ഇളംപുല്ലായിരുന്നു ഞാന്‍&lt;br /&gt;
&lt;br /&gt;
::ഒരു പുലര്‍ച്ചയ്ക്ക്&lt;br /&gt;
::ബുദ്ധന്‍ ഒരാട്ടിന്‍കുട്ടിയായ്‌ വന്ന്&lt;br /&gt;
::എന്നെ തിന്ന് വിശപ്പടക്കി.&lt;br /&gt;
&amp;lt;/poem&amp;gt;[[സ്വകാര്യക്കുറിപ്പുകൾ|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
-----&lt;br /&gt;
[[File:VMGirija.jpg|thumb|right|100px|ഗിരിജ]][[വി എം ഗിരിജ]]: '''[[ചിത്ര]]''' &amp;amp;ensp;&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:: പ്രണയം സൂര്യനാണെന്ന്&lt;br /&gt;
:: ജ്വലിക്കുന്ന മനസ്സാണെന്ന്&lt;br /&gt;
:: ചിറകുകള്‍ കരിഞ്ഞു&lt;br /&gt;
:: മണ്ണില്‍ വീണപ്പോള്‍&lt;br /&gt;
:: ഞാനറിഞ്ഞു.&lt;br /&gt;
&amp;lt;/poem&amp;gt;[[പ്രണയം_ഒരാൽബം|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
-----&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;!-- contents --&amp;gt;&lt;br /&gt;
{| id=&amp;quot;mf-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#FFF8DB;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#ffe994; font-size:120%; font-weight:bold; border:1px solid #ffd175; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;പുതിയതായി ചേർത്തത്&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000;&amp;quot; | &amp;lt;div id=&amp;quot;mf-tfa&amp;quot; style=&amp;quot;padding:2px 5px&amp;quot; &amp;gt;&lt;br /&gt;
* [[ഇ.സന്തോഷ്കുമാർ|ഇ.സന്തോഷ്കുമാർ]] : [[ഗാലപ്പഗോസ്|ഗാലപ്പഗോസ്]]&lt;br /&gt;
* [[Sundar|സുന്ദർ]] : [[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ]]&lt;br /&gt;
* [[അഷ്ടമൂർത്തി|അഷ്ടമൂർത്തി]]: [[വീടു വിട്ടു പോകുന്നു|വീടുവിട്ടുപോകുന്നു]] (കഥാസമാഹാരം) &lt;br /&gt;
* [[പി എൻ വേണുഗോപാൽ]]: [[ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
* [[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പ്]]: [[ഭാവിയിലേയ്ക്ക്]]&lt;br /&gt;
* [[യു നന്ദകുമാർ|യു നന്ദകുമാർ: 56]] (കഥാസമാഹാരം)&lt;br /&gt;
* [[എം കൃഷ്ണന്‍ നായര്‍]] : [[കറുത്ത ശലഭങ്ങൾ]] (ലേഖനങ്ങൾ)&lt;br /&gt;
* [[എസ് വി വേണുഗോപൻ നായർ]]: [[കഥകളതിസാദരം]] (കഥാസമാഹാരം)&lt;br /&gt;
* [[ജോർജ്]]:  &amp;amp;lsquo;[[സ്വകാര്യക്കുറിപ്പുകൾ]]&amp;amp;rsquo; (കവിതാസമാഹാരം)&lt;br /&gt;
* [[വി എം ഗിരിജ]]: [[പ്രണയം ഒരാൽബം]] (കവിതാസമാഹാരം)&lt;br /&gt;
|}&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div style=&amp;quot;padding:.5em;&amp;quot;&amp;gt;&amp;amp;nbsp; &amp;lt;/div&amp;gt;   &lt;br /&gt;
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന കാലിഡോസ്കോപ്}}&lt;br /&gt;
&amp;lt;random limit=&amp;quot;10&amp;quot; namespace=&amp;quot;Main&amp;quot; columns=&amp;quot;2&amp;quot; /&amp;gt;}}&lt;br /&gt;
&lt;br /&gt;
&amp;lt;!-- end contents --&amp;gt;&lt;br /&gt;
&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
| style=&amp;quot;border:1px solid transparent;&amp;quot; |&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:45%; border:1px solid #cedff2; background:#f5faff; vertical-align:top;&amp;quot;|&lt;br /&gt;
{| id=&amp;quot;mp-right&amp;quot; style=&amp;quot;width:100%; vertical-align:top; background:#f5faff;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#cedff2; font-size:120%; font-weight:bold; border:1px solid #a3b0bf; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;സായാഹ്ന വാർത്തകൾ&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px 5px;&amp;quot; | &amp;lt;div id=&amp;quot;mp-itn&amp;quot;&amp;gt;&lt;br /&gt;
&lt;br /&gt;
[[File:ESanthoshKumar-01.jpg|thumb|right|90px|ഇ.സന്തോഷ്കുമാർ|ഇ.സന്തോഷ്കുമാർ]] &lt;br /&gt;
കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ [[ഇ.സന്തോഷ്‌കുമാര്‍]]. അദ്ദേഹത്തിന്റെ ആദ്യ ചെറുകഥാ സമാഹാരമായ [[ഗാലപ്പഗോസ്]] സായാഹ്ന പ്രസിദ്ധപ്പെടുത്തി.&lt;br /&gt;
----&lt;br /&gt;
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}&lt;br /&gt;
&lt;br /&gt;
{|style=&amp;quot;width:100%;&amp;quot;&lt;br /&gt;
|-&lt;br /&gt;
&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:right;&amp;quot;|[[File:CVBalakrishnan-01.jpg|center|x100px]]&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:left;&amp;quot;|[[File:PulimanaP-01.jpg|center|x100px]]&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:center;&amp;quot;|[[File:CivicChandran-01.jpg|center|x100px]]&lt;br /&gt;
|-&lt;br /&gt;
&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|സി.വി.ബാലകൃഷ്ണൻ&amp;lt;br/&amp;gt;'''ഉപരോധം'''&amp;lt;br/&amp;gt;(നോവൽ)}}&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|പുളിമാന പരമേശ്വരൻ പിള്ള &amp;lt;br/&amp;gt;'''സമത്വ‌വാദി'''&amp;lt;br/&amp;gt;(നാടകം)}}&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|സിവിക് ചന്ദ്രൻ&amp;lt;br/&amp;gt;'''നിങ്ങളാരെ കമ്യൂണിസ്റ്റാക്കി'''&amp;lt;br/&amp;gt;(നാടകം)}}&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
----[[File:Indulekha-01.jpg|thumb|right|100px| &amp;amp;lsquo;ഇന്ദുലേഖ&amp;amp;rsquo;യുടെ ആദ്യപതിപ്പ് ]]&lt;br /&gt;
നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ '''&amp;amp;lsquo;ഇന്ദുലേഖ'''&amp;amp;rsquo;യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു.  കോഴിക്കോട് സ്പെക്ടട്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്. &lt;br /&gt;
----&lt;br /&gt;
&amp;lt;!---MKN ---&amp;gt;&lt;br /&gt;
{| id=&amp;quot;mf-right&amp;quot; style=&amp;quot;width:100%; vertical-align:top; background:#fffeee;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#EBEB99; font-size:120%; font-weight:bold; border:1px solid #D6D633; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;സാഹിത്യവാരഫലത്തിൽ നിന്ന്&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px 5px; background:#fffeee;&amp;quot; | &amp;lt;div id=&amp;quot;mp-itn&amp;quot;&amp;gt;&amp;lt;!--&lt;br /&gt;
[[File:Mkn-18.jpg|thumb|140px|left|&amp;lt;span style=&amp;quot;color:#555; font-size:70%;&amp;quot;&amp;gt;എം കൃഷ്ണൻ നായർ&amp;lt;/span&amp;gt;]]--&amp;gt;&lt;br /&gt;
*യാസുനാരി കാവാബാത്താ (1899&amp;amp;ndash;1972, നോബൽ സമ്മാനം 1970). യൂക്കിയോ മീഷീമ  (Yukio Mishima, 1925&amp;amp;ndash;1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886&amp;amp;ndash;1965), കെൻസാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബൽ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകൾക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവൽ ഞാൻ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാൻ ഒന്നു രണ്ടു വാക്യങ്ങൾ എടുത്തെഴുതാം:&lt;br /&gt;
::&amp;amp;ldquo;Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos.&lt;br /&gt;
::Even among young, beautiful fat women, there are distinction to be made. Fleshed out one way, they&amp;amp;rsquo;ll leave you lost, trivial, confused.&lt;br /&gt;
::In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.&amp;amp;rdquo; &lt;br /&gt;
:മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേർൺ തരിശുഭൂമിയായി ജപ്പാനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗസ്പർശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകൻ. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവൽ വാങ്ങാൻ. [[സാഹിത്യവാരഫലം_1997_12_26|(തുടർന്നു വായിയ്ക്കുക &amp;amp;hellip;)]]&lt;br /&gt;
-----&lt;br /&gt;
'''ഹരികുമാറിന്റെ കഥ:''' {{#lst:സാഹിത്യവാരഫലം_1986_03_16|SV-quotes}} &lt;br /&gt;
[[സാഹിത്യവാരഫലം_1986_03_16|(തുടർന്നു വായിയ്ക്കുക &amp;amp;hellip;)]]&lt;br /&gt;
&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
&amp;lt;!--- end --&amp;gt;&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
|}&lt;br /&gt;
{{SFbox&lt;br /&gt;
|{{boxtitle|[[Malayalam_Books|മലയാള കൃതികൾ]]|#EBEB99}}&lt;br /&gt;
[[Malayalam_Books|സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക]].&lt;br /&gt;
}}&lt;br /&gt;
{{MKN/Works}}&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/SV-Quotes|state=collapsed}}&lt;br /&gt;
{{EHK/Works}}&lt;br /&gt;
{| id=&amp;quot;mp-upper&amp;quot; style=&amp;quot;margin:4px 0 0 0; width:100%; background:none; border-spacing: 0px;&amp;quot;&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:100%; border:1px solid #ddcef2; background:#faf5ff; vertical-align:top; color:#000;&amp;quot; |&lt;br /&gt;
{| id=&amp;quot;mp-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#faf5ff; color:#000;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px; width:100%;&amp;quot; | &amp;lt;h2 id=&amp;quot;mp-tfp-h2&amp;quot; style=&amp;quot;margin:3px; background:#ddcef2; font-size:120%; font-weight:bold; border:1px solid #afa3bf; text-align:left; color:#000; padding:0.2em 0.4em&amp;quot;&amp;gt;&lt;br /&gt;
English Section&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px;&amp;quot; | &amp;lt;div id=&amp;quot;mf-tfp&amp;quot;&amp;gt;&lt;br /&gt;
* [[Sayahna]]&lt;br /&gt;
* [http://math.sayahna.org KSS Nambooripad]&lt;br /&gt;
* [http://math.sayahna.org/index.php/Cross-Connections Cross-Connections]&lt;br /&gt;
* [http://books.sayahna.org/list-of-books-released Mathematics Books]&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
|}&lt;br /&gt;
__NOTOC____NOEDITSECTION____NOTITLE__&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Main_Page&amp;diff=14581</id>
		<title>SFN:Main Page</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Main_Page&amp;diff=14581"/>
		<updated>2014-10-23T17:41:12Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{| id=&amp;quot;mp-topbanner&amp;quot; style=&amp;quot;width:100%; background:#f9f9f9; margin:1.2em 0 6px 0; border:1px solid #ddd;&amp;quot;&lt;br /&gt;
| style=&amp;quot;width:61%; color:#000;&amp;quot; |&lt;br /&gt;
{| style=&amp;quot;width:280px; border:none; background:none;&amp;quot;&lt;br /&gt;
| style=&amp;quot;width:280px; text-align:center; white-space:nowrap; color:#000;&amp;quot; |&lt;br /&gt;
&amp;lt;div style=&amp;quot;font-size:162%; border:none; margin:0; padding:.1em; color:#000;&amp;quot;&amp;gt;Welcome to Sayahna Foundation,&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div style=&amp;quot;top:+0.2em; font-size:95%;&amp;quot;&amp;gt;the virtual community endeavouring to preserve human heritage.&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div id=&amp;quot;articlecount&amp;quot; style=&amp;quot;font-size:85%;&amp;quot;&amp;gt;[[Special:Statistics|{{NUMBEROFARTICLES}}]] articles in English and Malayalam&amp;lt;/div&amp;gt;&lt;br /&gt;
|}&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [[Sayahna:About|About]]&lt;br /&gt;
* [[:Category:News|News]]&lt;br /&gt;
* [[Sayahna_Projects|Projects]]&lt;br /&gt;
&amp;lt;!--* [[CloudTeX|Cloud{{TeX}}]] Commented out on 2014/04/30--&amp;gt;&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [http://math.sayahna.org Mathematics]&lt;br /&gt;
* [[Malayalam_Books|Malayalam]]&lt;br /&gt;
* [http://ola.in Pradikshina]&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [http://hssa.sayahna.org HSSA]&lt;br /&gt;
* [[Volunteers]] &lt;br /&gt;
* [[In_Memory_of_Michael_S_Hart|In Memory&amp;amp;hellip;]]&lt;br /&gt;
|}&lt;br /&gt;
{| id=&amp;quot;mp-upper&amp;quot; style=&amp;quot;width: 100%; margin:4px 0 0 0; background:none; border-spacing: 0px;&amp;quot;&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:55%; border:1px solid #cef2e0; background:#f5fffa; vertical-align:top; color:#000;&amp;quot; |&lt;br /&gt;
{| id=&amp;quot;mp-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#f5fffa;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-tfa-h2&amp;quot; style=&amp;quot;margin:3px; background:#cef2e0; font-size:120%; font-weight:bold; border:1px solid #a3bfb1; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;തെരഞ്ഞെടുത്ത ഉള്ളടക്കം&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000;&amp;quot; | &amp;lt;div id=&amp;quot;mp-tfa&amp;quot; style=&amp;quot;padding:2px 5px&amp;quot;&amp;gt;&lt;br /&gt;
[[File:PRaman-02.jpg|thumb|right|90px|PRaman|പി.രാമൻ]] ''':[[Thurump|തുരുമ്പ്]]'''&amp;amp;ensp; &lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
ആ ഉരുക്കുവാഗണുകള്‍&lt;br /&gt;
ഇന്നു സങ്കല്പിക്കുമ്പോള്‍&lt;br /&gt;
അവയില്‍നിന്ന്&lt;br /&gt;
തുരുമ്പു പാറും.&lt;br /&gt;
കാരണം&lt;br /&gt;
സങ്കല്പം&lt;br /&gt;
തുരുമ്പാണ്.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
[[Thurump|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:Sundar-02.jpg|thumb|left|80px|Sundar|സുന്ദർ]] [[Sundar|സുന്ദർ]] ''':&amp;amp;lsquo;[[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായി&amp;amp;shy;രുന്നെങ്കിൽ]]&amp;amp;rsquo;'''&amp;amp;ensp; &lt;br /&gt;
ആശുപത്രിയുടെ ഗേറ്റ് മലർക്കെ തുറന്നുകിടക്കുന്നു. ആശുപത്രി പരിസരത്തെങ്ങും വെള്ള ട്രൗസറും ഷർട്ടുമിട്ട രോഗികൾ നടക്കുന്നതും പണിയെടുക്കുന്നതും കാണാം. ഒരുപക്ഷേ വസ്ത്രത്തിന് വെണ്മ കുറവാകാം. പക്ഷേ, ഇവർ വസ്ത്രം ധരിച്ചിരിക്കുന്നു. ഇവർക്ക് ഇവിടെ തൊഴിൽചെയ്യാം. സംഗീതം കേൾക്കാം. ക്യാമ്പസ്സിൽ സ്വതന്ത്രമായി നടക്കാം. ഇവർ ഡ്രില്ലിൽ പങ്കെടുക്കണം. ആയിരത്തിയഞ്ഞൂറോളം രോഗികളുണ്ടിവിടെ. [[EeBhranth|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:Ashtamoorthi.jpg|thumb|right|80px|[[അഷ്ടമൂർത്തി|അഷ്ടമൂർത്തി]]]][[അഷ്ടമൂർത്തി|കെ.വി.അഷ്ടമൂർത്തി]]''': [[വീടു വിട്ടു പോകുന്നു|വീടുവിട്ടുപോകുന്നു]]''' &amp;amp;ensp;&lt;br /&gt;
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിട്ടിയ ആദ്യത്തെ കത്തു മുതല്‍ എല്ലാ കത്തുകളും സൂക്ഷിച്ചുവെക്കുന്നത് തനിക്കു വലിയ കാര്യമായിരുന്നു. വാടകവീടുകളിലെത്തിയപ്പോള്‍ ആദ്യത്തെ ചിട്ടയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും ഒന്നും കളഞ്ഞുപോവരുതെന്ന് നിഷ്‌ക്കര്‍ഷിച്ചു. ജീവിതത്തില്‍ ഒരു കത്തുപോലും എഴുതാത്ത പ്രസീത ചോദിച്ചു.&lt;br /&gt;
&lt;br /&gt;
എന്തിനാ ഈ കത്തുകളൊക്കെ ഇങ്ങനെ സൂക്ഷിച്ചുവെക്കണത്?&lt;br /&gt;
&lt;br /&gt;
മരിക്കുന്നതിന്റെ തലേന്ന് എല്ലാം എടുത്തു വായിക്കാന്‍…&lt;br /&gt;
&lt;br /&gt;
പിറ്റേന്നു മരിക്കാന്‍ പോവുകയാണ് എന്നറിഞ്ഞാല്‍ അതിലും ഗൗരവമുള്ള എന്തെല്ലാം ചെയ്യാനുണ്ടാവും എന്നാണ് അപ്പോള്‍ പ്രസീത ചോദിച്ചത്. &lt;br /&gt;
[[വീടു വിട്ടു പോകുന്നു|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:Chaplin-03.jpg|thumb|left|100px|ചാര്‍ളി ചാപ്ലിന്‍]] [[പി എൻ വേണുഗോപാൽ]]''' : &amp;amp;lsquo;[[ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&amp;amp;rsquo;'''&amp;amp;ensp;&lt;br /&gt;
ആരാണീ ‘ട്രാംപ്’? അക്കാലത്ത് അമേരിക്കയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കായിരുന്നു ട്രാംപ്’. നിര്‍വ്വചനം സാധ്യമല്ലെങ്കിലും ട്രാംപ് ഇതൊക്കെയാണെന്നു പറയാം. വീടില്ലാത്തവന്‍, നാടില്ലാത്തവന്‍, പണമില്ലാത്തവന്‍, അടുത്ത ആഹാരം എപ്പോള്‍ എവിടെനിന്നു ലഭിക്കുമെന്നു തിട്ടമില്ലാത്തവന്‍, ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ തളയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്നവന്‍, അലസന്‍, താന്തോന്നി. ലോകമേ തറവാട് എന്ന മനോനിലയോടെ ജീവിക്കുന്ന നിര്‍ദ്ധനന്‍. ലോകത്തില്‍ ഏതു രാജ്യത്തും ഏതുകാലത്തും കാണാവുന്ന ഒരു കഥാപാത്രം. &lt;br /&gt;
[[ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:UNandakumar.jpg|thumb|right|90px|യു നന്ദകുമാർ]] [[യു നന്ദകുമാർ]]''': &amp;amp;ldquo;[[56]]'''&amp;amp;rdquo;&amp;amp;ensp;&lt;br /&gt;
ക്രമമായി വിളി, മറുവിളി, മുറവിളി എന്നിങ്ങനെ ഞങ്ങളുടെ&amp;amp;shy;ചീട്ടുകളി പുരോഗമിച്ചു&amp;amp;shy;കൊണ്ടിരിക്ക&amp;amp;shy;വേയാണ് ബിയറല്ലാതെ മറ്റേതു ദ്രാവകം കഴിച്ചാലും വയറിന് അസുഖം വരുന്ന സുഹൃത്ത് ഒരു സുപ്രധാന കണ്ടുപി&amp;amp;shy;ടിത്തം നടത്തിയത്. സുഖദായ&amp;amp;shy;കമായ രണ്ട് ഏമ്പക്ക&amp;amp;shy;ത്തിനിടയില്‍ ലഭിച്ച ഇടവേള ഉപയോഗിച്ച് സുഹൃത്തു പറഞ്ഞു: ക്ളാവറിലെ ഒരു ജാക്കും ആഡുതന്റെ ഒരു റാണിയും എപ്പോഴും ഒന്നിച്ച് ഒരു കൈയില്‍ തന്നെവരു&amp;amp;shy;ന്നുവെന്ന്. ഒഴിഞ്ഞ ബ്ളാക്ക് ലേബലു&amp;amp;shy;കളുടെയും റെഡ് ലേബലു&amp;amp;shy;കളുടെയും മദ്ധ്യ മറ്റു സുഹൃത്തുക്കള്‍ തുടര്‍ച്ചയായി ഒത്തുവരുന്ന ആഡുതന്‍ റാണിയെയും ക്ളാവര്‍ ജാക്കിനെയും കണ്ടുപിടിച്ചു, മഹാനായ ഷേകു്‌സ്‌പിയര്‍ രൂപകല്‌പന ചെയ്‌ത ഒഥല്ലോ – ഡസ്ഡമോണ&amp;amp;shy;മാരുടേതു&amp;amp;shy;പോലൊരു പ്രേമനാട&amp;amp;shy;കമാണത് എന്നുമനസ്സി&amp;amp;shy;ലാക്കാന്‍ ആര്‍ക്കാണു സാധിക്കാ&amp;amp;shy;ത്തത്? &lt;br /&gt;
[[56|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:SVVenugopanNair_01.jpeg|thumb|right|100px|വേണുഗോപൻ നായർ]] [[എസ് വി വേണുഗോപൻ നായർ]]: '''[[കോടതി വിധിക്കു മുമ്പ്]]'''&amp;amp;ensp;&lt;br /&gt;
പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു.&lt;br /&gt;
&lt;br /&gt;
അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന്‍ അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…?&lt;br /&gt;
&lt;br /&gt;
യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന്‍ തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി.&lt;br /&gt;
[[കഥകളതിസാദരം|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
----&lt;br /&gt;
[[File:George.jpeg|thumb|100px|left|ജോർജ്]][[ജോർജ്]]: '''[[സ്വകാര്യക്കുറിപ്പുകൾ]]''' &amp;amp;ensp;&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::കാറ്റൊടുങ്ങാത്ത ഒരു മലഞ്ചരുവിലെ&lt;br /&gt;
::ഇളംപുല്ലായിരുന്നു ഞാന്‍&lt;br /&gt;
&lt;br /&gt;
::ഒരു പുലര്‍ച്ചയ്ക്ക്&lt;br /&gt;
::ബുദ്ധന്‍ ഒരാട്ടിന്‍കുട്ടിയായ്‌ വന്ന്&lt;br /&gt;
::എന്നെ തിന്ന് വിശപ്പടക്കി.&lt;br /&gt;
&amp;lt;/poem&amp;gt;[[സ്വകാര്യക്കുറിപ്പുകൾ|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
-----&lt;br /&gt;
[[File:VMGirija.jpg|thumb|right|100px|ഗിരിജ]][[വി എം ഗിരിജ]]: '''[[ചിത്ര]]''' &amp;amp;ensp;&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:: പ്രണയം സൂര്യനാണെന്ന്&lt;br /&gt;
:: ജ്വലിക്കുന്ന മനസ്സാണെന്ന്&lt;br /&gt;
:: ചിറകുകള്‍ കരിഞ്ഞു&lt;br /&gt;
:: മണ്ണില്‍ വീണപ്പോള്‍&lt;br /&gt;
:: ഞാനറിഞ്ഞു.&lt;br /&gt;
&amp;lt;/poem&amp;gt;[[പ്രണയം_ഒരാൽബം|(തുടര്‍ന്ന് വായിക്കുക&amp;amp;hellip;)]]&lt;br /&gt;
-----&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;!-- contents --&amp;gt;&lt;br /&gt;
{| id=&amp;quot;mf-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#FFF8DB;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#ffe994; font-size:120%; font-weight:bold; border:1px solid #ffd175; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;പുതിയതായി ചേർത്തത്&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000;&amp;quot; | &amp;lt;div id=&amp;quot;mf-tfa&amp;quot; style=&amp;quot;padding:2px 5px&amp;quot; &amp;gt;&lt;br /&gt;
* [[Sundar|സുന്ദർ]] : [[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ]]&lt;br /&gt;
* [[അഷ്ടമൂർത്തി|അഷ്ടമൂർത്തി]]: [[വീടു വിട്ടു പോകുന്നു|വീടുവിട്ടുപോകുന്നു]] (കഥാസമാഹാരം) &lt;br /&gt;
* [[പി എൻ വേണുഗോപാൽ]]: [[ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
* [[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പ്]]: [[ഭാവിയിലേയ്ക്ക്]]&lt;br /&gt;
* [[യു നന്ദകുമാർ|യു നന്ദകുമാർ: 56]] (കഥാസമാഹാരം)&lt;br /&gt;
* [[എം കൃഷ്ണന്‍ നായര്‍]] : [[കറുത്ത ശലഭങ്ങൾ]] (ലേഖനങ്ങൾ)&lt;br /&gt;
* [[എസ് വി വേണുഗോപൻ നായർ]]: [[കഥകളതിസാദരം]] (കഥാസമാഹാരം)&lt;br /&gt;
* [[ജോർജ്]]:  &amp;amp;lsquo;[[സ്വകാര്യക്കുറിപ്പുകൾ]]&amp;amp;rsquo; (കവിതാസമാഹാരം)&lt;br /&gt;
* [[വി എം ഗിരിജ]]: [[പ്രണയം ഒരാൽബം]] (കവിതാസമാഹാരം)&lt;br /&gt;
|}&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div style=&amp;quot;padding:.5em;&amp;quot;&amp;gt;&amp;amp;nbsp; &amp;lt;/div&amp;gt;   &lt;br /&gt;
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന കാലിഡോസ്കോപ്}}&lt;br /&gt;
&amp;lt;random limit=&amp;quot;10&amp;quot; namespace=&amp;quot;Main&amp;quot; columns=&amp;quot;2&amp;quot; /&amp;gt;}}&lt;br /&gt;
&lt;br /&gt;
&amp;lt;!-- end contents --&amp;gt;&lt;br /&gt;
&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
| style=&amp;quot;border:1px solid transparent;&amp;quot; |&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:45%; border:1px solid #cedff2; background:#f5faff; vertical-align:top;&amp;quot;|&lt;br /&gt;
{| id=&amp;quot;mp-right&amp;quot; style=&amp;quot;width:100%; vertical-align:top; background:#f5faff;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#cedff2; font-size:120%; font-weight:bold; border:1px solid #a3b0bf; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;സായാഹ്ന വാർത്തകൾ&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px 5px;&amp;quot; | &amp;lt;div id=&amp;quot;mp-itn&amp;quot;&amp;gt;&lt;br /&gt;
&lt;br /&gt;
[[File:ESanthoshKumar-01.jpg|thumb|right|90px|ഇ.സന്തോഷ്കുമാർ|ഇ.സന്തോഷ്കുമാർ]] &lt;br /&gt;
കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ [[ഇ.സന്തോഷ്‌കുമാര്‍]]. അദ്ദേഹത്തിന്റെ ആദ്യ ചെറുകഥാ സമാഹാരമായ [[ഗാലപ്പഗോസ്]] സായാഹ്ന പ്രസിദ്ധപ്പെടുത്തി.&lt;br /&gt;
----&lt;br /&gt;
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}&lt;br /&gt;
&lt;br /&gt;
{|style=&amp;quot;width:100%;&amp;quot;&lt;br /&gt;
|-&lt;br /&gt;
&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:right;&amp;quot;|[[File:CVBalakrishnan-01.jpg|center|x100px]]&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:left;&amp;quot;|[[File:PulimanaP-01.jpg|center|x100px]]&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:center;&amp;quot;|[[File:CivicChandran-01.jpg|center|x100px]]&lt;br /&gt;
|-&lt;br /&gt;
&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|സി.വി.ബാലകൃഷ്ണൻ&amp;lt;br/&amp;gt;'''ഉപരോധം'''&amp;lt;br/&amp;gt;(നോവൽ)}}&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|പുളിമാന പരമേശ്വരൻ പിള്ള &amp;lt;br/&amp;gt;'''സമത്വ‌വാദി'''&amp;lt;br/&amp;gt;(നാടകം)}}&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|സിവിക് ചന്ദ്രൻ&amp;lt;br/&amp;gt;'''നിങ്ങളാരെ കമ്യൂണിസ്റ്റാക്കി'''&amp;lt;br/&amp;gt;(നാടകം)}}&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
----[[File:Indulekha-01.jpg|thumb|right|100px| &amp;amp;lsquo;ഇന്ദുലേഖ&amp;amp;rsquo;യുടെ ആദ്യപതിപ്പ് ]]&lt;br /&gt;
നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ '''&amp;amp;lsquo;ഇന്ദുലേഖ'''&amp;amp;rsquo;യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു.  കോഴിക്കോട് സ്പെക്ടട്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്. &lt;br /&gt;
----&lt;br /&gt;
&amp;lt;!---MKN ---&amp;gt;&lt;br /&gt;
{| id=&amp;quot;mf-right&amp;quot; style=&amp;quot;width:100%; vertical-align:top; background:#fffeee;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#EBEB99; font-size:120%; font-weight:bold; border:1px solid #D6D633; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;സാഹിത്യവാരഫലത്തിൽ നിന്ന്&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px 5px; background:#fffeee;&amp;quot; | &amp;lt;div id=&amp;quot;mp-itn&amp;quot;&amp;gt;&amp;lt;!--&lt;br /&gt;
[[File:Mkn-18.jpg|thumb|140px|left|&amp;lt;span style=&amp;quot;color:#555; font-size:70%;&amp;quot;&amp;gt;എം കൃഷ്ണൻ നായർ&amp;lt;/span&amp;gt;]]--&amp;gt;&lt;br /&gt;
*യാസുനാരി കാവാബാത്താ (1899&amp;amp;ndash;1972, നോബൽ സമ്മാനം 1970). യൂക്കിയോ മീഷീമ  (Yukio Mishima, 1925&amp;amp;ndash;1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886&amp;amp;ndash;1965), കെൻസാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബൽ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകൾക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവൽ ഞാൻ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാൻ ഒന്നു രണ്ടു വാക്യങ്ങൾ എടുത്തെഴുതാം:&lt;br /&gt;
::&amp;amp;ldquo;Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos.&lt;br /&gt;
::Even among young, beautiful fat women, there are distinction to be made. Fleshed out one way, they&amp;amp;rsquo;ll leave you lost, trivial, confused.&lt;br /&gt;
::In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.&amp;amp;rdquo; &lt;br /&gt;
:മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേർൺ തരിശുഭൂമിയായി ജപ്പാനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗസ്പർശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകൻ. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവൽ വാങ്ങാൻ. [[സാഹിത്യവാരഫലം_1997_12_26|(തുടർന്നു വായിയ്ക്കുക &amp;amp;hellip;)]]&lt;br /&gt;
-----&lt;br /&gt;
'''ഹരികുമാറിന്റെ കഥ:''' {{#lst:സാഹിത്യവാരഫലം_1986_03_16|SV-quotes}} &lt;br /&gt;
[[സാഹിത്യവാരഫലം_1986_03_16|(തുടർന്നു വായിയ്ക്കുക &amp;amp;hellip;)]]&lt;br /&gt;
&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
&amp;lt;!--- end --&amp;gt;&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
|}&lt;br /&gt;
{{SFbox&lt;br /&gt;
|{{boxtitle|[[Malayalam_Books|മലയാള കൃതികൾ]]|#EBEB99}}&lt;br /&gt;
[[Malayalam_Books|സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക]].&lt;br /&gt;
}}&lt;br /&gt;
{{MKN/Works}}&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/SV-Quotes|state=collapsed}}&lt;br /&gt;
{{EHK/Works}}&lt;br /&gt;
{| id=&amp;quot;mp-upper&amp;quot; style=&amp;quot;margin:4px 0 0 0; width:100%; background:none; border-spacing: 0px;&amp;quot;&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:100%; border:1px solid #ddcef2; background:#faf5ff; vertical-align:top; color:#000;&amp;quot; |&lt;br /&gt;
{| id=&amp;quot;mp-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#faf5ff; color:#000;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px; width:100%;&amp;quot; | &amp;lt;h2 id=&amp;quot;mp-tfp-h2&amp;quot; style=&amp;quot;margin:3px; background:#ddcef2; font-size:120%; font-weight:bold; border:1px solid #afa3bf; text-align:left; color:#000; padding:0.2em 0.4em&amp;quot;&amp;gt;&lt;br /&gt;
English Section&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px;&amp;quot; | &amp;lt;div id=&amp;quot;mf-tfp&amp;quot;&amp;gt;&lt;br /&gt;
* [[Sayahna]]&lt;br /&gt;
* [http://math.sayahna.org KSS Nambooripad]&lt;br /&gt;
* [http://math.sayahna.org/index.php/Cross-Connections Cross-Connections]&lt;br /&gt;
* [http://books.sayahna.org/list-of-books-released Mathematics Books]&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
|}&lt;br /&gt;
__NOTOC____NOEDITSECTION____NOTITLE__&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%87.%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%B7%E0%B5%8D_%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC&amp;diff=14580</id>
		<title>ഇ.സന്തോഷ് കുമാർ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%87.%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%B7%E0%B5%8D_%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC&amp;diff=14580"/>
		<updated>2014-10-23T17:39:41Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;‌__NOTITLE____NOTOC__&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:ഇ.സന്തോഷ് കുമാർ]]&lt;br /&gt;
{{Infobox writer &amp;lt;!-- For more information see [[:Template:Infobox Writer/doc]]. --&amp;gt; &lt;br /&gt;
| name          = ഇ. സന്തോഷ് കുമാർ&lt;br /&gt;
| honorific_prefix = &lt;br /&gt;
| honorific_suffix = &lt;br /&gt;
| image         = ESanthoshKumar-01.jpg&lt;br /&gt;
| image_size    = 150px&lt;br /&gt;
| border        = yes&lt;br /&gt;
| alt           = &lt;br /&gt;
| caption       = &lt;br /&gt;
| native_name   =&lt;br /&gt;
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| pseudonym     = &lt;br /&gt;
| birth_name    = &lt;br /&gt;
| birth_date    = {{Birth year and age|1969}}&lt;br /&gt;
| birth_place   = പട്ടാമ്പി, പാലക്കാട് ജില്ല&lt;br /&gt;
| death_date    = &lt;br /&gt;
| death_place   = &lt;br /&gt;
| resting_place = &lt;br /&gt;
| occupation    = മാനേജർ, നാഷണൽ ഇൻഷ്വറൻസ് കമ്പനി&lt;br /&gt;
| language      = &lt;br /&gt;
| nationality   = &lt;br /&gt;
| ethnicity     = &lt;br /&gt;
| religion      =&lt;br /&gt;
| citizenship   = &lt;br /&gt;
| education     = &lt;br /&gt;
| alma_mater    = &lt;br /&gt;
| period        = &lt;br /&gt;
| genre         = &lt;br /&gt;
| subject       = &lt;br /&gt;
| movement      = &lt;br /&gt;
| notableworks  = അന്ധകാരനഴി&amp;lt;br/&amp;gt;ചാവുകളി &amp;lt;br/&amp;gt;ഗാലപ്പഗോസ്&lt;br /&gt;
| spouse        = രോഷ്ണി&lt;br /&gt;
| partner       = &lt;br /&gt;
| children      = അമൽ&amp;lt;br /&amp;gt; ലക്ഷ്മി&lt;br /&gt;
| relatives     = &lt;br /&gt;
| awards        = &lt;br /&gt;
| signature     = &lt;br /&gt;
| signature_alt = &lt;br /&gt;
| module        =&lt;br /&gt;
| website       = &amp;lt;!-- www.example.com --&amp;gt;&lt;br /&gt;
| portaldisp    = &lt;br /&gt;
}}&lt;br /&gt;
==ഇ. സന്തോഷ് കുമാർ==&lt;br /&gt;
കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസവും 'ക്ലിഷേ'യും പരിഹാസ്യവുമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ ഈ സന്തോഷ്‌കുമാര്‍. മികച്ച കഥാ സമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. &lt;br /&gt;
&lt;br /&gt;
===കൃതികൾ===&lt;br /&gt;
====കഥകൾ====&lt;br /&gt;
*[[ഗാലപ്പഗോസ്]]&lt;br /&gt;
*മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003)&lt;br /&gt;
*ചാവുകളി (ചെറുകഥ)  ഡി. സി. ബുക്സ് (2005)&lt;br /&gt;
*മൂന്നു വിരലുകൾ , ഡി. സി. ബുക്സ് (2008)&lt;br /&gt;
*നീചവേദം , ഡി.സി. ബുക്സ് (2010)&lt;br /&gt;
*കഥകൾ , ഡി.സി. ബുക്സ് (2013)&lt;br /&gt;
&lt;br /&gt;
====നോവൽ====&lt;br /&gt;
*അമ്യൂസ്മെന്റ് പാർക്ക്, എൻ. ബി. എസ് കോട്ടയം (2002)&lt;br /&gt;
*വാക്കുകൾ, കറന്റ് ബുക്സ് (2007)&lt;br /&gt;
*തങ്കച്ചൻ മഞ്ഞക്കാരൻ, ഗ്രീൻ  ബുക്സ് (2009) &lt;br /&gt;
*അന്ധകാരനഴി (നോവൽ) മാതൃഭൂമി ബുക്സ് (2012)&lt;br /&gt;
*കുന്നുകൾ നക്ഷത്രങ്ങൾ , മാതൃഭൂമി ബുക്സ് (2014)&lt;br /&gt;
&lt;br /&gt;
====പരിഭാഷ====&lt;br /&gt;
*റെയിനർ മാരിയ റിൽക്കേയുടെ ‘യുവ കവിക്കുള്ള കത്തുകൾ, പാപ്പിയോൺ (2004)&lt;br /&gt;
&lt;br /&gt;
===ബാലസാഹിത്യം===&lt;br /&gt;
*കാക്കരദേശത്തെ ഉറുമ്പുകൾ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് (2008)&lt;br /&gt;
&lt;br /&gt;
===പുരസ്കാരങ്ങൾ===&lt;br /&gt;
&lt;br /&gt;
*പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002&lt;br /&gt;
*വി. പി. ശിവകുമാർ കേളി അവാർഡ്, 2006&lt;br /&gt;
*ടി. പി. കിഷോർ അവാർഡ്, 2006&lt;br /&gt;
*‘ചാവുകളി’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, 2006&lt;br /&gt;
*കാക്കരദേശത്തെ ഉറുമ്പുകൾക്ക് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം (2011)&lt;br /&gt;
*അന്ധകാരനഴിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (2012)&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%87.%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%B7%E0%B5%8D_%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC&amp;diff=14579</id>
		<title>ഇ.സന്തോഷ് കുമാർ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%87.%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%B7%E0%B5%8D_%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC&amp;diff=14579"/>
		<updated>2014-10-23T17:38:55Z</updated>

		<summary type="html">&lt;p&gt;Venu: Created page with &amp;quot;‌__NOTITLE____NOTOC__ Category:മലയാളം Category:ഇ.സന്തോഷ് കുമാർ {{Infobox writer &amp;lt;!-- For more information see :Template:Infob...&amp;quot;&lt;/p&gt;
&lt;hr /&gt;
&lt;div&gt;‌__NOTITLE____NOTOC__&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:ഇ.സന്തോഷ് കുമാർ]]&lt;br /&gt;
{{Infobox writer &amp;lt;!-- For more information see [[:Template:Infobox Writer/doc]]. --&amp;gt; &lt;br /&gt;
| name          = ഇ. സന്തോഷ് കുമാർ&lt;br /&gt;
| honorific_prefix = &lt;br /&gt;
| honorific_suffix = &lt;br /&gt;
| image         = ESanthoshKumar-01.jpg&lt;br /&gt;
| image_size    = 150px&lt;br /&gt;
| border        = yes&lt;br /&gt;
| alt           = &lt;br /&gt;
| caption       = &lt;br /&gt;
| native_name   =&lt;br /&gt;
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| pseudonym     = &lt;br /&gt;
| birth_name    = &lt;br /&gt;
| birth_date    = {{Birth year and age|1969}}&lt;br /&gt;
| birth_place   = പട്ടാമ്പി, പാലക്കാട് ജില്ല&lt;br /&gt;
| death_date    = &lt;br /&gt;
| death_place   = &lt;br /&gt;
| resting_place = &lt;br /&gt;
| occupation    = മാനേജർ, നാഷണൽ ഇൻഷ്വറൻസ് കമ്പനി&lt;br /&gt;
| language      = &lt;br /&gt;
| nationality   = &lt;br /&gt;
| ethnicity     = &lt;br /&gt;
| religion      =&lt;br /&gt;
| citizenship   = &lt;br /&gt;
| education     = [http://en.wikipedia.org/wiki/Bachelor_of_Arts എം.എ മലയാളം]&lt;br /&gt;
| alma_mater    = &lt;br /&gt;
| period        = &lt;br /&gt;
| genre         = &lt;br /&gt;
| subject       = &lt;br /&gt;
| movement      = &lt;br /&gt;
| notableworks  = അന്ധകാരനഴി&amp;lt;br/&amp;gt;ചാവുകളി &amp;lt;br/&amp;gt;ഗാലപ്പഗോസ്&lt;br /&gt;
| spouse        = രോഷ്ണി&lt;br /&gt;
| partner       = &lt;br /&gt;
| children      = അമൽ&amp;lt;br /&amp;gt; ലക്ഷ്മി&lt;br /&gt;
| relatives     = &lt;br /&gt;
| awards        = &lt;br /&gt;
| signature     = &lt;br /&gt;
| signature_alt = &lt;br /&gt;
| module        =&lt;br /&gt;
| website       = &amp;lt;!-- www.example.com --&amp;gt;&lt;br /&gt;
| portaldisp    = &lt;br /&gt;
}}&lt;br /&gt;
==ഇ. സന്തോഷ് കുമാർ==&lt;br /&gt;
കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസവും 'ക്ലിഷേ'യും പരിഹാസ്യവുമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ ഈ സന്തോഷ്‌കുമാര്‍. മികച്ച കഥാ സമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. &lt;br /&gt;
&lt;br /&gt;
===കൃതികൾ===&lt;br /&gt;
====കഥകൾ====&lt;br /&gt;
*[[ഗാലപ്പഗോസ്]]&lt;br /&gt;
*മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003)&lt;br /&gt;
*ചാവുകളി (ചെറുകഥ)  ഡി. സി. ബുക്സ് (2005)&lt;br /&gt;
*മൂന്നു വിരലുകൾ , ഡി. സി. ബുക്സ് (2008)&lt;br /&gt;
*നീചവേദം , ഡി.സി. ബുക്സ് (2010)&lt;br /&gt;
*കഥകൾ , ഡി.സി. ബുക്സ് (2013)&lt;br /&gt;
&lt;br /&gt;
====നോവൽ====&lt;br /&gt;
*അമ്യൂസ്മെന്റ് പാർക്ക്, എൻ. ബി. എസ് കോട്ടയം (2002)&lt;br /&gt;
*വാക്കുകൾ, കറന്റ് ബുക്സ് (2007)&lt;br /&gt;
*തങ്കച്ചൻ മഞ്ഞക്കാരൻ, ഗ്രീൻ  ബുക്സ് (2009) &lt;br /&gt;
*അന്ധകാരനഴി (നോവൽ) മാതൃഭൂമി ബുക്സ് (2012)&lt;br /&gt;
*കുന്നുകൾ നക്ഷത്രങ്ങൾ , മാതൃഭൂമി ബുക്സ് (2014)&lt;br /&gt;
&lt;br /&gt;
====പരിഭാഷ====&lt;br /&gt;
*റെയിനർ മാരിയ റിൽക്കേയുടെ ‘യുവ കവിക്കുള്ള കത്തുകൾ, പാപ്പിയോൺ (2004)&lt;br /&gt;
&lt;br /&gt;
===ബാലസാഹിത്യം===&lt;br /&gt;
*കാക്കരദേശത്തെ ഉറുമ്പുകൾ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് (2008)&lt;br /&gt;
&lt;br /&gt;
===പുരസ്കാരങ്ങൾ===&lt;br /&gt;
&lt;br /&gt;
*പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002&lt;br /&gt;
*വി. പി. ശിവകുമാർ കേളി അവാർഡ്, 2006&lt;br /&gt;
*ടി. പി. കിഷോർ അവാർഡ്, 2006&lt;br /&gt;
*‘ചാവുകളി’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, 2006&lt;br /&gt;
*കാക്കരദേശത്തെ ഉറുമ്പുകൾക്ക് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം (2011)&lt;br /&gt;
*അന്ധകാരനഴിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (2012)&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=File:CivicChandran-01.jpg&amp;diff=14578</id>
		<title>File:CivicChandran-01.jpg</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=File:CivicChandran-01.jpg&amp;diff=14578"/>
		<updated>2014-10-23T16:21:51Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN/News&amp;diff=14577</id>
		<title>SFN/News</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN/News&amp;diff=14577"/>
		<updated>2014-10-23T16:19:09Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;&lt;br /&gt;
{| id=&amp;quot;mp-right&amp;quot; style=&amp;quot;width:45%; vertical-align:top; background:#f5faff;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#cedff2; font-size:120%; font-weight:bold; border:1px solid #a3b0bf; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;സായാഹ്ന വാർത്തകൾ&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px 5px;&amp;quot; | &amp;lt;div id=&amp;quot;mp-itn&amp;quot;&amp;gt;&lt;br /&gt;
&lt;br /&gt;
[[File:ESanthoshKumar-01.jpg|thumb|right|90px|ഇ.സന്തോഷ്കുമാർ|ഇ.സന്തോഷ്കുമാർ]] &lt;br /&gt;
കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ [[ഇ.സന്തോഷ്‌കുമാര്‍]]. അദ്ദേഹത്തിന്റെ ആദ്യ ചെറുകഥാ സമാഹാരമായ [[ഗാലപ്പഗോസ്]] സായാഹ്ന പ്രസിദ്ധപ്പെടുത്തി.&lt;br /&gt;
----&lt;br /&gt;
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}&lt;br /&gt;
&lt;br /&gt;
{|style=&amp;quot;width:100%;&amp;quot;&lt;br /&gt;
|-&lt;br /&gt;
&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:right;&amp;quot;|[[File:CVBalakrishnan-01.jpg|center|x100px]]&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:left;&amp;quot;|[[File:PulimanaP-01.jpg|center|x100px]]&lt;br /&gt;
|style=&amp;quot;padding-top:6px;vertical-align:top;width:33%;text-align:center;&amp;quot;|[[File:CivicChandran-01.jpg|center|x100px]]&lt;br /&gt;
|-&lt;br /&gt;
&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|സി.വി.ബാലകൃഷ്ണൻ&amp;lt;br/&amp;gt;'''ഉപരോധം'''&amp;lt;br/&amp;gt;(നോവൽ)}}&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|പുളിമാന പരമേശ്വരൻ പിള്ള &amp;lt;br/&amp;gt;'''സമത്വ‌വാദി'''&amp;lt;br/&amp;gt;(നാടകം)}}&lt;br /&gt;
|style=&amp;quot;vertical-align:top;&amp;quot;|{{center|സിവിക് ചന്ദ്രൻ&amp;lt;br/&amp;gt;'''നിങ്ങളാരെ കമ്യൂണിസ്റ്റാക്കി'''&amp;lt;br/&amp;gt;(നാടകം)}}&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
----&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%97%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D%E0%B4%A1%E0%B5%8D_%E0%B4%B1%E0%B4%B7%E0%B5%8D%E2%80%99&amp;diff=13430</id>
		<title>ചാപ്ലിൻ: ‘ഗോള്‍ഡ് റഷ്’</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%97%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D%E0%B4%A1%E0%B5%8D_%E0%B4%B1%E0%B4%B7%E0%B5%8D%E2%80%99&amp;diff=13430"/>
		<updated>2014-09-07T15:29:30Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=&amp;amp;lsquo;ഗോള്‍ഡ് റഷ്&amp;amp;rsquo;=&lt;br /&gt;
&lt;br /&gt;
തിരിച്ച് അമേരിക്കയിലെത്തി &amp;amp;lsquo;പേ ഡേ&amp;amp;rsquo; എന്ന ഇരട്ടറീല്‍ ചിത്രവും &amp;amp;lsquo;ദ പില്‍ഗ്രിം&amp;amp;rsquo; എന്ന നാലു റീല്‍ ചിത്രവുമെടുത്തതോടെ ഫസ്റ്റ്നേഷനുമായുള്ള കരാറില്‍ നിന്നു ചാപ്ലിനു വിടുതല്‍ ലഭിച്ചു. ഇനി യുണൈറ്റഡ് ആര്‍ട്ടിസ്റ്റ് എന്ന സ്വന്തം സ്ഥാപനത്തിനുവേണ്ടി തനിക്കിഷ്ടമുള്ള ചിലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാം. &lt;br /&gt;
&lt;br /&gt;
ചാപ്ലിന്റെ ആദ്യത്തെ ചിന്തതന്നെ &amp;amp;lsquo;ട്രാംപി&amp;amp;rsquo;ന് പെന്‍ഷന്‍ കൊടുക്കാമെന്നായിരുന്നു. &amp;amp;ldquo;സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഞാന്‍ സൃഷ്ടിച്ച ഈ കഥാപാത്രം&amp;amp;hellip;എനിക്കു മടുത്തു.&amp;amp;rdquo; എന്ന് ദ കിഡ്ഡിനു ശേഷം ചാപ്ലിന്‍ പറഞ്ഞിരുന്നു. ട്രാംപിനു താന്‍ തന്നെ നല്‍കിയ സ്വഭാവസവിശേഷതകള്‍ തന്റെ സൃഷ്ടിപരതയെ തളച്ചിടുന്നു എന്ന് ചാപ്ലിനു തോന്നി.&lt;br /&gt;
&lt;br /&gt;
അങ്ങിനെയാണ് ഒരു ത്രികോണ പ്രേമം, യുണൈറ്റഡ് ആര്‍ട്ടിസ്റ്റിനുവേണ്ടി ചാപ്ലിന്‍ നിര്‍മ്മിച്ച ആദ്യചിത്രത്തിന്റെ  &amp;amp;mdash; &amp;amp;lsquo;വുമന്‍ ഇന്‍ പാരീസ് &amp;amp;mdash;  പ്രമേയമാവുന്നത്. തന്റെ ചിത്രങ്ങളില്‍ ഇതിനുശേഷം എഡ്നാ നായികയാവില്ലെന്നും ചാപ്ലിന്‍ തീരുമാനിച്ചിരുന്നു. തങ്ങളുടെ ഏഴു വര്‍ഷത്തെ ചലച്ചിത്രബന്ധം ഇവിടെ അവസാനിക്കുന്നു. അതിനുമുമ്പ് അവളുടെ കഴിവുകള്‍ പൂര്‍ണ്ണമായും പ്രകടിപ്പിക്കാന്‍ സാധ്യതകള്‍ പ്രദാനം ചെയ്യുന്ന ഒരു സീരിയസ്&amp;amp;rsquo; റോളില്‍ അഭിനയിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കണം. ഈ ചിത്രത്തിലെ പ്രകടനത്തിന്റെ ബലത്തില്‍ എഡ്നായ്ക്ക് മറ്റു സ്റ്റുഡിയോകളില്‍ നിന്ന് ക്ഷണങ്ങള്‍ ലഭിക്കുമല്ലോ എന്നും ചാപ്ലിന്‍ കരുതി.&lt;br /&gt;
&lt;br /&gt;
ത്രികോണത്തിലെ രണ്ടു പുരുഷന്മാര്‍ തന്റെ സ്വത്വത്തിന്റെ ഇരുരൂപങ്ങളായി ചാപ്ലിന്‍ വിഭാവനം ചെയ്തു. സ്വയം ആ റോളുകളില്‍ അഭിനയിച്ചില്ല. കാള്‍ മില്ലറും അഡോള്‍ഫ് മെന്‍ജറുമാണ് എഡ്നായുടെ രണ്ടു കമിതാക്കളായി അഭിനയിച്ചത്. ചാപ്ലിന്റെ പ്രതിഭ വളരെ സാധാരണമായ ഒരു പ്രമേയത്തെ ആവേശോജ്ജ്വലമായ ഒരു ചിത്രമാക്കി മാറ്റി. ഏറ്റവും മികച്ച കൊമേഡിയന്‍ നിര്‍മ്മിച്ച ഒരു വ്യത്യസ്തചിത്രം &amp;amp;mdash;  ഒരു ട്രാജി-കോമിക് ചിത്രം. &lt;br /&gt;
&lt;br /&gt;
എന്നാല്‍ ജനം &amp;amp;lsquo;വുമന്‍ ഇന്‍ പാരീസി&amp;amp;rsquo;നെ അംഗീകരിച്ചില്ല. അവര്‍ക്ക് ചാപ്ലിനില്‍നിന്ന്ന് ഇതല്ലാ വേണ്ടിയിരുന്നത്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വിരോധാഭാസവും മന:ശാസ്ത്രവും കൈകാര്യം ചെയ്ത ആദ്യത്തെ നിശബ്ദ സിനിമ&amp;amp;rdquo; എന്നാണ് ചാപ്ലിന്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. ഈ ചലച്ചിത്രത്തില്‍നിന്ന് പ്രചോദനമുൾക്കൊൻട് സിനിമാ രംഗത്തേയ്ക്കു വന്ന പ്രതിഭാധനര്‍ അനവധിയാണ്. &amp;amp;lsquo;ദ റെഡ് ഷൂസ്,&amp;amp;rsquo; &amp;amp;lsquo;ഐ നോ വെയര്‍ അയാം ഗോയിങ്ങ്&amp;amp;rsquo; &amp;amp;lsquo;പീപ്പിങ്ങ് ടോം&amp;amp;rsquo; തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച മൈക്കല്‍ പവല്‍ അവരിലൊരാളായിരുന്നു.&lt;br /&gt;
&lt;br /&gt;
എന്നാല്‍ പ്രേക്ഷകര്‍ &amp;amp;lsquo;പാരീസിലെ നാരി&amp;amp;rsquo;യെ നിരാകരിച്ചു. ആദ്യമായി ഒരു ചാപ്ലിന്‍ ചിത്രം നിര്‍മ്മാണച്ചിലവുപോലും തിരിച്ചു നല്‍കിയില്ല. ലൗകിക നാടകങ്ങളില്‍ കൈകടത്താതെ ട്രാംപിന്റെ അന്തമില്ലാത്ത വഴിത്താരകളിലൂടെത്തന്നെ നടന്നാല്‍ മതി ചാപ്ലിന്‍, എന്ന സന്ദേശമായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. &lt;br /&gt;
&lt;br /&gt;
അങ്ങനെ ട്രാംപ് &amp;amp;lsquo;ദ ഗോള്‍ഡ് റഷി&amp;amp;rsquo;ല്‍ പുനര്‍ജനിച്ചു. അങ്ങകലെ അലാസ്കായില്‍ സ്വര്‍ണ്ണം കണ്ടിരിക്കുന്നു. ബിഗ് ജിമ്മും ചാര്‍ളിയും സ്വര്‍ണ്ണം തേടിപ്പോകുന്നു. മഞ്ഞുമഴയും ഹിമപാതവും വന്യമൃഗങ്ങളുടെ ആക്രമണവുമെല്ലാം മറികടന്ന് പട്ടിണിയും കഷടപ്പാടും സഹിച്ചുള്ള ഭാഗ്യാന്വേഷണ യാത്രയ്ക്കിടെ ഒരു മദ്യ-നൃത്തശാലയിലെ സുന്ദരിയായ പെണ്‍കുട്ടിയെ ജായ്ക്കെന്ന റൗഡിയില്‍നിന്നു രക്ഷിക്കുന്നു. എന്നാല്‍ അവരുടെ പിണക്കം കേവലം തമാശയായിരുന്നെന്ന് പാവം ചാര്‍ളി മനസ്സിലാക്കുന്നില്ല. എങ്കിലും അവള്‍ ചാപ്ലിനുമൊത്തു നൃത്തം ചെയ്യുന്നു. അവളുടെ തലയില്‍നിന്നു വീഴുന്ന ഒരു പൂവ് ചാര്‍ളി കുനിഞ്ഞെടുത്ത് അവള്‍ക്കു കൊടുക്കുന്നു. ഒരു ശൃംഗാരച്ചിരിയോടെ അവള്‍ അതു ചാര്‍ളിക്കു തിരിച്ചു നല്‍കുന്നു. ജാക്കിനെ ശുണ്ഠിപ്പിടിപ്പിക്കാന്‍ മാത്രമാണിതെന്ന് ചാര്‍ളിക്ക് പിടികിട്ടുന്നില്ല. ചാര്‍ളിയെ സംബന്ധിച്ചിടത്തോളം ആ വാടിയ പൂവ് അവളുടെ മനസ്സിന്റെ അസന്തുഷ്ടാവസ്ഥയുടെ പ്രതീകമാണ്. മെച്ചപ്പെട്ട ഒരു ജീവിതത്തിലേയ്ക്ക് അവളെ കൈപിടിച്ചു കൊണ്ടുപോവാന്‍ എന്നെങ്കിലും കഴിയുമെന്ന് അവന്‍ സ്വപ്നം കാണുന്നു.&lt;br /&gt;
[[File:Chaplin_ch12.jpg|thumb|left|220px|ഗോൾഡ് റഷ്. ഷൂ തിന്നുന്ന ചാർളി]]&lt;br /&gt;
എന്നാല്‍ അവനെ കുരങ്ങുകളിപ്പിക്കുന്നത് ജോർജിയ തുടരുന്നു. പുതുവര്‍ഷപ്പുലരി ആഘോഷിക്കാന്‍ അവളും കൂട്ടുകാരികളും തന്റെ ടെന്റില്‍ എത്താമെന്ന വാക്കുകേട്ട് ചാര്‍ളി തീന്‍മേശയൊരുക്കുന്നു. മെഴുകുതിരികള്‍ കത്തിക്കുന്നു. സമ്മാനങ്ങള്‍ വാങ്ങുന്നു. എന്നാല്‍ അവര്‍ വന്നതേയില്ല. ഉറക്കത്തിലേയ്ക്കു വീഴുന്ന ചാര്‍ളി സ്വപ്നം കാണുന്നു. ചെറുപ്പത്തില്‍ വീട്ടില്‍വച്ച് ചാപ്ലിന്‍ തന്റെ അമ്മയുമൊത്ത് നൃത്തശാലയിലെ ചില ചുവടുകള്‍ വയ്ക്കാറുണ്ടായിരുന്നു. അതുപോലെയൊരു നൃത്തം സ്വപ്നത്തില്‍ തന്റെ (വരാത്ത) അതിഥികള്‍ക്കായി കാഴ്ചവയ്ക്കുന്നു. നൃത്തശാലയില്‍ പുതുവത്സരാഘോഷം പൊടിപൊടിക്കയാണ്. വെളുക്കാറായപ്പോള്‍ ജോര്‍ജിയ ചാര്‍ളിക്കു നല്‍കിയ വാക്കിനെപ്പറ്റി ഓര്‍ക്കുന്നു. അവളും സുഹൃത്തുക്കളുമൊത്ത് ചാര്‍ളിയുടെ ക്യാബിനിലെത്തുന്നു. ഒരു പാര്‍ട്ടിക്കുവേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതു കണ്ട് അവള്‍ക്കു മനസ്സാക്ഷിക്കുത്തനുഭവപ്പെടുന്നു. ഇതിനിടെ അവളുടെ ഒപ്പമുള്ള ജായ്ക്ക് അവളോട് ഒരു &amp;amp;lsquo;ന്യൂ ഇയര്‍ കിസ്സ്&amp;amp;rsquo; ആവശ്യപ്പെടുന്നു. അവള്‍ സമ്മതിക്കുന്നില്ല. നിര്‍ബന്ധിക്കുന്ന ജാക്കിനെ അവള്‍ അടിക്കുന്നു.  &lt;br /&gt;
&lt;br /&gt;
എന്നാല്‍ അടുത്തദിവസം ഒരു കുറിപ്പെഴുതി അവള്‍ ജാക്കിനു കൈമാറുന്നു&amp;amp;rsquo; &amp;amp;ldquo;ഇന്നലെ രാത്രി ഞാന്‍ ചെയ്തതോര്‍ത്ത് ദു;ഖിക്കുന്നു. എന്നോടുക്ഷമിക്കൂ. ഐ.ലവ്.യൂ&amp;amp;rdquo;എന്നാല്‍ ജാക്കിന് അവളോടു വെറുപ്പായിക്കഴിഞ്ഞു. അവളെ നോക്കി പുച്ഛത്തോടെ ചിരിച്ച്  കുറിപ്പ് അയാള്‍ ചാര്‍ളിക്കു കൈമാറുന്നു. അത് തന്നെ ഉദ്ദേശിച്ചെഴുതിയതാണെന്ന വിശ്വാസത്തില്‍ ചാര്‍ളി അവളെ കെട്ടിപ്പിടിക്കുന്നു, വിരലുകളില്‍ ചുംബിക്കുന്നു. ജൂലിയാ തന്നോട് പ്രതികരിക്കുന്നില്ലാ എന്നത് ചാര്‍ളി ശ്രദ്ധിക്കുന്നതേയില്ല. &lt;br /&gt;
&lt;br /&gt;
സ്വര്‍ണ്ണം കണ്ടുപിടിച്ച് പണക്കാരനായ ചാര്‍ളിയും ബിഗ് ജിമ്മും കപ്പലില്‍ കയറി നാട്ടിലേയ്ക്കു തിരിക്കുന്നു. ആ കപ്പലില്‍ തന്നെ മൂന്നാംക്ലാസ്സില്‍ ജോര്‍ജ്ജിയായുമുണ്ട്. അവര്‍ ഒരുമിച്ചു ജീവിക്കുമെന്ന സൂചനകളോടെ ചിത്രം അവസാനിക്കുന്നു. താന്‍ ചാര്‍ളിയെ സ്നേഹിക്കുന്നുവെന്ന് അവള്‍ ഒരിക്കല്‍പോലും പറയുന്നില്ല. എന്നാല്‍ അയാള്‍ ഇപ്പൊഴൊരു കോടീശ്വരനാനെന്നത് അവളുടെ പരിഗണനയിലുണ്ടെന്നുള്ളതിന് വേണ്ടത്ര സൂചനകളും ലഭിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഗോൾഡ് റഷിന്റെ ചിത്രീകരണം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. &amp;amp;lsquo;ദ കിഡ്ഡി&amp;amp;rsquo;ല്‍ ഒരു സ്വപ്നരംഗത്തില്‍ അഭിനയിച്ച ലില്ലിറ്റാ മക്മറേ &amp;amp;mdash; അന്നവള്‍ കൊച്ചുകുട്ടിയായിരുന്നു  ഗോള്‍ഡ് റഷിലെ നായികയുടെ റോള്‍ അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ചാപ്ലിനെ സമീപിച്ചു. ഇപ്പോള്‍ അവള്‍ക്ക് പതിനഞ്ച് വയസ്സ്. റോളി റ്റോത്തറോ, ജിം ടുള്ളി എന്നിവര്‍, സ്ക്രീന്‍ ടെസ്റ്റിനുശേഷം അവള്‍ ശരിയാവില്ലാ എന്നു പറഞ്ഞെങ്കിലും ചാപ്ലിന്‍ ആല്‍ഫ് റീവ്സിനോടു കരാര്‍ ശരിയാക്കാന്‍ നിര്‍ദ്ദേശിച്ചു. &amp;amp;lsquo;ഇന്നു മുതല്‍ നിന്റെ പേര് ലിറ്റാ ഗ്രേ&amp;amp;rsquo; എന്നായിരിക്കുമെന്നും ചാപ്ലിന്‍ അവളോടു പറഞ്ഞു. വളരെ വ്യക്തമായും ചാപ്ലിന്‍ അവളില്‍ ആസക്തനായിരുന്നു. &amp;amp;ldquo;മൈ ലൈഫ് വിത്ത് ചാപ്ലിന്‍&amp;amp;rdquo; എന്ന തന്റെ പുസ്തകത്തില്‍ എങ്ങിനെയാണ് ചാപ്ലിന്‍ തന്നെ കീഴ്പ്പെടുത്തിയതെന്ന് ലിറ്റാ വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും അവളുടെ ഭാവന മാത്രമാണെന്ന് വിമര്‍ശനം ഉണ്ടായിട്ടുണ്ടെങ്കിലും സംഭവങ്ങളുടെ സത്യാവസ്ഥയെ ആരും ചോദ്യം ചെയ്യുന്നില്ല. പ്രായം കുറഞ്ഞ പെണ്‍കുട്ടികളോടുള്ള തന്റെ അടക്കാനാവാത്ത അഭിനിവേശത്തിന്റെ അടിമയാവുകയായിരുന്നു, ഒരിക്കല്‍ക്കൂടി ചാപ്ലിന്‍. താന്‍ നെപ്പോലിയന്റെ സിനിമാ എടുക്കുന്നുവെന്നും അതില്‍ അവള്‍ക്ക് ജോസഫൈന്റെ റോള്‍ കൊടുക്കാമെന്നും ചാപ്ലിന്‍ അവളെ ധരിപ്പിച്ചു. മനുഷ്യന്റെ ഏറ്റവും സുന്ദരമായ രൂപം മൊട്ടില്‍നിന്നും പൂവായി വിരിയുന്ന ഒരു പെണ്‍കുട്ടിയാണെന്നും അവളിപ്പോള്‍ അതാണെന്നും ചാപ്ലിന്‍ അവളോടോതി.&lt;br /&gt;
&lt;br /&gt;
ലിറ്റാ ഗര്‍ഭിണിയാവുമെന്ന ആശങ്കയേ ചാപ്ലിന് ഉണ്ടായിരുന്നില്ല. എന്നാല്‍ ആ സെപ്റ്റംബര്‍ ആയപ്പോള്‍ അതുതന്നെ സംഭവിച്ചു. ലിറ്റായുടെ അമ്മ ഇടപെട്ടു. തനിക്കവളെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും ഗര്‍ഭഛിദ്രം നടത്തണമെന്നും ചാപ്ലിന്‍ പറഞ്ഞു. കൗമാരപ്രായംകഴിഞ്ഞ ഒരു കുട്ടിയെ താന്‍ ഇതിനു മുന്‍പു വിവാഹം കഴിച്ചപ്പോഴുണ്ടായ ദുരന്തം ചാപ്ലിന്‍ അവരോടു വിശദമായി പറഞ്ഞു. ഏതമ്മയാണ് ഇതിനോട് യോജിക്കുക?&lt;br /&gt;
&lt;br /&gt;
അഭിഭാഷകനായ ലിറ്റയുടെ അമ്മാവന്‍ രംഗപ്രവേശം ചെയ്തു. മൈനറുമായുള്ള ലൈംഗികബന്ധം ബലാല്‍സംഗത്തിനു സമമാണെന്നും ശിക്ഷ മുപ്പതുവര്‍ഷത്തെ തടവുവരെയാവാമെന്നും കാണിച്ച് അയാള്‍ ചാപ്ലിന് ഒരു ഭീഷണിക്കത്തെഴുതി. അതൊടെ ചാപ്ലീന്‍ കീഴടങ്ങി. ലിറ്റയെ വിവാഹം കഴിക്കാമെന്നു സമ്മതിച്ചു. ഗോള്‍ഡ് റഷിന്റെ ഷൂട്ടിങ്ങ് നിറുത്തിവച്ചു. മറ്റൊരു നായികയെ കണ്ടെത്തണം. ഇനി ലിറ്റാ ശരിയാവില്ല. നൃത്തശാലയിലെ പെണ്‍കുട്ടിയുടെ രംഗങ്ങള്‍ ഏതാണ്ട് മുഴുവന്‍ തന്നെയും ചിത്രീകരിക്കാന്‍ അവശേഷിക്കുന്നു. ഗര്‍ഭിണിയായ ലിറ്റയേയും വ്ച്ച് അത് പൂര്‍ത്തിയാക്കാന്‍ കഴിയില്ല.&lt;br /&gt;
&lt;br /&gt;
പത്രങ്ങളില്‍ വലിയ വാര്‍ത്തയാവാതിരിക്കാന്‍ ഷൂട്ടിങ്ങിനെന്നോണം ചാപ്ലീനും സംഘവും മെക്സിക്കോയിലേക്കു തിരിച്ചു. അവിടെവച്ച് അതീവ രഹസ്യമായി ഒരു ജഡ്ജിയുടെ വീട്ടില്‍ വച്ച് വിവാഹം നടത്തി. &lt;br /&gt;
&lt;br /&gt;
എന്നാല്‍ ചാപ്ലിന്‍ ഒരു പതിനാറു വയസ്സുകാരിയെ വിവാഹം ചെയ്തുവെന്ന് അടുത്ത ദിവസത്തെ പത്രങ്ങളില്‍ വന്‍ തലക്കെട്ടുമായി വാര്‍ത്ത പരന്നു. മൂന്നാഴ്ച കഴിഞ്ഞ് സ്റ്റുഡിയോ ഒരു പത്രക്കുറുപ്പിറക്കി. മിസ്സിസ് ചാപ്ലിൻ തന്റെ സമയം പൂര്‍ണ്ണമായും ഭര്‍ത്താവുമൊത്തു ചിലവഴിക്കുമെന്നും തുടര്‍ന്ന് അഭിനയിക്കില്ലെന്നും. അവള്‍ ഗര്‍ഭിണിയാണെന്ന വസ്തുത ഗോപ്യമായിത്തന്നെ വച്ചു.&lt;br /&gt;
&lt;br /&gt;
ഇതിനകം ജോര്‍ജിയ ഹാലേ എന്ന നടിയെ ഗോള്‍ഡ് റഷിലെ പുതിയ നായികയായി തിരഞ്ഞെടുത്തിരുന്നു, ചാപ്ലിന്റെ ജീവിതത്തിലെ മറ്റു പല സ്ത്രീകളേയുംപോലെ അച്ഛന്റെ സ്നേഹവും ശ്രദ്ധയും കുടുംബത്തിന്റെ സുരക്ഷിതത്ത്വവും ലഭിക്കാതിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു ജോര്‍ജിയാ. അവളെ നായികയാക്കിയതോടൊപ്പം വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനും ചാപ്ലിന്‍ ശ്രമിച്ചു. എന്നാല്‍ ചാപ്ലിന്‍ വിവാഹിതനാണെന്നുള്ളതുകൊണ്ട് അവള്‍ അടുത്തില്ല. 1928-ല്‍ ലിറ്റായുമായുള്ള ബന്ധം വേര്‍പെടുത്തിയതിനുശേഷം മാത്രമേ ജോര്‍ജിയാ ചാപ്ലിനുമായി ശാരീരികമായി ബന്ധപ്പെട്ടുള്ളൂ. പക്ഷേ ജോര്‍ജിയായ്ക്ക് &amp;amp;lsquo;ചാര്‍ളി&amp;amp;rsquo;യെ മാത്രമേ ഇഷ്ടമായിരുന്നുള്ളൂ. ചാര്‍ളിയുടെ നിഴലായ &amp;amp;lsquo;മി. ചാപ്ലിന്‍&amp;amp;rsquo; മഞ്ഞുകട്ടപൊലെ തണുത്ത, ക്രൂരനായ, അടിസ്ഥാനപരമായി അരക്ഷിതാബോധം മനസ്സില്‍ കുടിയേറ്റിയ ഒരാള്‍ ആയാണ് അവള്‍ക്കു അനുഭവപ്പെട്ടത്. &amp;amp;ldquo;മി ചാപ്ലിന് അനുകമ്പയാണ് വേണ്ടത്,&amp;amp;rdquo; അവള്‍ വര്‍ഷങ്ങള്‍ക്കുശേഷം പറഞ്ഞു. &lt;br /&gt;
&lt;br /&gt;
ലിറ്റാഗ്രേ, പക്ഷേ &amp;amp;lsquo;ചാര്‍ളി&amp;amp;rsquo;യേ ഒരിക്കലും കണ്ടില്ല. &amp;amp;lsquo;മി. ചാപ്ലിന്‍&amp;amp;rsquo; അവളുടെ സമീപത്തേയ്ക്ക് പോയില്ല. രാത്രി വൈകിയെത്തുന്ന ചാപ്ലിന്‍ ബഡ് റൂമിലേയ്ക്കു കടന്നതേയില്ല. &amp;amp;lsquo;ദ ഗോള്‍ഡ് റഷി&amp;amp;rsquo; ന്റെ കടലാസു പണികളില്‍ മുഴുകി രാത്രി മുഴുവന്‍ ചിലവഴിച്ചു. ചില അപൂര്‍വ്വ രാത്രികളില്‍ അവളെ തന്റെ മുറിയിലേയ്ക്കു വിളിച്ചു. ആവശ്യം കഴിഞ്ഞ് ഒരു വേശ്യയെന്നപോലെ മടക്കി അയയ്ക്കുകയും ചെയ്തുവെന്നാണ് ലിറ്റാ തന്റെ പുസ്തകത്തില്‍ അവകാശപ്പെടുന്നത്. എന്തായാലും ഒന്നാമത്തെ കുട്ടി ജനിച്ച് അധികം വൈകാതെതന്നെ ലിറ്റാ വീണ്ടും ഗര്‍ഭിണിയായി. &lt;br /&gt;
&lt;br /&gt;
ഇതറിഞ്ഞ് ചാപ്ലിന്‍ ഏറെ ക്ഷുഭിതനായി. ലിറ്റാ തന്റെ കരിയര്‍ നശിപ്പിക്കുകയാനെന്ന് &amp;amp;ldquo;ഒരു ഭ്രാന്തനെപ്പോലെ ജല്പനം തുടങ്ങി&amp;amp;rdquo; എന്നാണ് ലിറ്റാ പറയുന്നത്. മുന്‍പുതന്നെ ദിവസത്തില്‍ പലപ്രാവശ്യം ചാപ്ലിന്‍ കുളിക്കാറുണ്ടായിരുന്നു. ഇക്കാലത്ത്  ഒരു ദിവസം എട്ടുപത്തു പ്രാവശ്യം കുളിക്കാന്‍ തുടങ്ങി. രാത്രി ഉറക്കമില്ലാതായി. റിവോള്‍വറുമെടുത്ത് കള്ളനെ പിടിക്കാനെന്നോണം തന്റെ വീട്ടുവളപ്പില്‍ ഉലാത്താന്‍ തുടങ്ങി. ഗര്‍ഭഛിദ്രം നടത്താന്‍ ലിറ്റായോട് വീണ്ടും ആവശ്യപ്പെട്ടു. അത് അവള്‍ വീണ്ടും നിരാകരിച്ചു: എന്നാല്‍ അവള്‍ തന്നെ വിവാഹമോചനത്തെക്കുറിച്ച് സൂചിപ്പിച്ചു. ഇതും ചാപ്ലിന് സഹിക്കാനായില്ല. ഒരു കൈക്കുഞ്ഞുള്ള, വീണ്ടും ഗര്‍ഭിണിയായ, യുവതിയായ ഭാര്യയെ ഉപേക്ഷിച്ച കശ്മലനായി തന്നെ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതോര്‍ത്ത് ചാപ്ലിന്‍ ഭ്രാന്തനായി.  &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82_%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD&amp;diff=13429</id>
		<title>ചാപ്ലിൻ: വീണ്ടും ഇംഗ്ലണ്ടിൽ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82_%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD&amp;diff=13429"/>
		<updated>2014-09-07T15:00:11Z</updated>

		<summary type="html">&lt;p&gt;Venu: /* വീണ്ടും ഇംഗ്ലണ്ടില്‍ */&lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
= വീണ്ടും ഇംഗ്ലണ്ടില്‍=&lt;br /&gt;
&lt;br /&gt;
1919 ഏപ്രില്‍ 17-ആം തീയതി &amp;amp;lsquo;യുണൈറ്റ്ഡ് ആര്‍ട്ടിസ്റ്റ്&amp;amp;rsquo; രൂപീകൃതമായി. ചാപ്ലിനെ കൂടാതെ ഡി.ഡബ്ല്യൂ. ഗ്രിഫിത്ത്, അമേരിക്കയുടെ സ്വീറ്റ് ഹാര്‍ട്ട് എന്നറിയപ്പെട്ടിരുന്ന നടി മേരി പിക്ഫോര്‍ഡ്, അവരുടെ ഭര്‍ത്താവും പ്രസിദ്ധ നടനും ചാപ്ലിന്റെ സുഹൃത്തുമായ ഡഗ്ലസ് ഫെയര്‍ബാങ്ക്സ് എന്നിവരായിരുന്നു അതിന്റെ പാര്‍ട്ടണര്‍മാര്‍. ഫസ്റ്റ് നാഷണല്‍ തന്നോടനുവര്‍ത്തിച്ചുപോന്ന നയങ്ങളില്‍ ചാപ്ലിന് അതിയായ രോഷമുണ്ടായിരുന്നു. മറ്റു മൂന്നുപേര്‍ക്കും അവരവര്‍ കരാര്‍ ഒപ്പിട്ടിരുന്ന കമ്പിനികളുമായി ഇതേ തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. &amp;amp;lsquo;ഷോള്‍ഡര്‍ ആംസും&amp;amp;rsquo; &amp;amp;lsquo;ഏഡോഗ്സ് ലൈഫും&amp;amp;rsquo; ഫസ്റ്റ് നേഷന്റെ പണപ്പെട്ടികള്‍ കുത്തിനിറച്ചിട്ടും തന്നോട് എന്തേയിങ്ങനെ എന്ന് ചാപ്ലിന് കൂടെക്കൂടെ തോന്നിയിരുന്നു.&lt;br /&gt;
&lt;br /&gt;
ഇരട്ട റീല്‍ ചിത്രങ്ങളുടെ കാലം കഴിഞ്ഞുവെന്നും ദീര്‍ഘമായ ഫീച്ചര്‍ ഫിലിമുകളുടെ കാലമാണ് ഇനിയെന്നും ഫിലിം കമ്പനികള്‍ മനസിലാക്കിത്തുടങ്ങിയിരുന്നു. എന്നാല്‍ അതിനു ചിലവു വളരെ കൂടും. നോവലുകളോ നാടകങ്ങളോ എടുത്താല്‍ അവയ്ക്കു വന്‍ തുക റോയല്‍റ്റി നല്‍കണം. കൂടുതല്‍ സ്റ്റാഫ്, വലിയ സെറ്റുകള്‍, കൊസ്ട്യൂംസ്.. എന്നിങ്ങനെ. ഈ ഒരു സാഹചര്യത്തില്‍ അവര്‍ ഏതാണ്ട് സ്ഥിരമായി എടുത്തിരിക്കുന്ന, കരാറുകളുള്ള താരങ്ങള്‍ക്ക് കൊടുക്കുന്ന ഭീമമായ തുക ന്യായീകരിക്കാന്‍ പറ്റില്ലെന്ന് അവര്‍ക്ക് തോന്നി. ഈ ചിന്താഗതിയായിരുന്നു ഗ്രിഫിത്തിനേയും ചാപ്ലിനേയും പോലുള്ള മഹാരഥന്മാരോടുള്ള കമ്പിനികളുടെ സമീപനം മാറ്റാനിടയാക്കിയത്.&lt;br /&gt;
&lt;br /&gt;
ചിത്രങ്ങള്‍ നിര്‍മ്മിച്ച് സ്വയം വിതരണം നടത്തുകയെന്നതായിരുന്നു യുണൈറ്റഡ് ആര്‍ട്ടിസ്റ്റിന്റെ ലക്ഷ്യം.&lt;br /&gt;
&lt;br /&gt;
എന്നാല്‍ 1921 ജാനുവരി ആയിട്ടുപോലും യുണൈറ്റഡിനുവേണ്ടി ഒരു ചിത്രവുമെടുക്കാന്‍ ചാപ്ലിനു കഴിഞ്ഞില്ല. കാരണം ഫസ്റ് നേഷനുമായുള്ള കരാര്‍ പ്രകാരം ഇനിയും മൂന്നു ചിത്രങ്ങള്‍ ചാപ്ലിന്‍ അവരുടെ ബാനറില്‍ നിര്‍മ്മിക്കേണ്ടിയിരുന്നു. എത്രയും വേഗം ഫസ്റ്റ് നേഷനുമായുള്ള ഇടപാട് അവസാനിപ്പിച്ച് തങ്ങള്‍ക്കുവേണ്ടി ചിത്രങ്ങളെടുക്കാന്‍ മറ്റു മൂന്നു പാര്‍ട്ട്നര്‍മാരും നിരന്തരം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. &amp;amp;lsquo;ദ ഐഡില്‍ ക്ലാസ്സ്&amp;amp;rsquo; എന്ന ചിത്രം വേഗം തട്ടിക്കൂട്ടി, ചാപ്ലിന്‍ ലണ്ടനിലേയ്ക്ക് യാത്രതിരിച്ചു. &lt;br /&gt;
&lt;br /&gt;
ഒന്‍പതുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ചാപ്ലിന്‍ ഇംഗ്ലണ്ടിലെത്തുന്നത്. ന്യൂയോര്‍ക്ക് വഴിയാണ് യാത്ര. ഡഗ്ലസ് ഫെയര്‍ ബാങ്ക്സും ഭാര്യ മേരിയും ചാപ്ലിനെ ഫെയര്‍ബാങ്കിന്റെ &amp;amp;lsquo;ദ ത്രീ മസ്കറ്റിയേര്‍സി&amp;amp;rsquo;ന്റെ പ്രീമിയറിനു ക്ഷണിച്ചു. തീയേറ്ററില്‍ എത്തിയ ചാപ്ലിനെ കയ്യില്‍ കത്രികയുമായി ഒരു ആരാധിക സമീപിച്ചു. അവൾ ചാപ്ലിന്റെ പാന്റിന്റെ പിന്‍ഭാഗത്തുനിന്നും ഒരു കഷണം മുറിച്ചെടുത്തു. മറ്റൊരു ആരാധകന്‍ ടൈയില്‍ കടന്നുപിടിച്ചു. നിമിഷങ്ങൾക്കുള്ളിൽ ചാപ്ലിന്റെ കോളര്‍ പോയി. ബട്ടണുകള്‍ നഷ്ടപ്പെട്ടു. മുഖം ആരോ മാന്തിക്കീറി. പൊലീസ് ഇടപെട്ട ചാപ്ലിനെ പൊക്കിയെടുത്ത് ജനക്കൂട്ടത്തിന്റെ തലകള്‍ക്കു മുകളിലൂടെ ഫെയര്‍ബാങ്കിന്റെ ബോക്സിലെത്തിച്ചു. ഇതൊന്നുമറിയാത്ത മേരി &amp;amp;ldquo;ചാര്‍ളീ, ഇന്നെങ്കിലും നല്ലവേഷം ധരിച്ചുകൂടായിരുന്നോ?&amp;amp;rdquo; എന്ന് ചാപ്ലിനോടു ചോദിച്ചു.&lt;br /&gt;
&lt;br /&gt;
വാട്ടര്‍ലൂ തുറമുഖത്ത് അഭൂതപൂര്‍വ്വമായ ജനക്കൂട്ടമായിരുന്നു ചാപ്ലിനെ എതിരേല്‍ക്കാന്‍ എത്തിയിരുന്നത്. ഇതൊരു സ്വപ്നമോ എന്നു ചാപ്ലിനു തോന്നിയെങ്കില്‍ അത്ഭുതപ്പെടാനില്ല. ഒമ്പതുവര്‍ഷം മുന്‍പ് അതേതുറമുഖത്തുനിന്ന് അമേരിക്കയിലേയ്ക്കു കപ്പല്‍ കയറുമ്പോള്‍ പൊക്കംകുറഞ്ഞു മെലിഞ്ഞ ഒരു ചെറിയ മനുഷ്യന്‍ മാത്രമായിരുന്നല്ലോ അദ്ദേഹം.&lt;br /&gt;
&lt;br /&gt;
ലണ്ടനിലെ ദിനങ്ങള്‍ എങ്ങിനെ ചിലവഴിക്കണം? ബാല്യം പിന്നിട്ട തെരുവുകളിലും നാടകശാലകളിലും പോകാം, പഴയ പരിചയക്കാരെ തിരയാം&amp;amp;hellip; ആയിരക്കണക്കിനു ക്ഷണക്കത്തുകള്‍ ലഭിച്ചിരുന്നു. &amp;amp;mdash; അത്താഴ വിരുന്നുകള്‍ക്കും പാര്‍ട്ടികള്‍ക്കും. അവയില്‍ തിരഞ്ഞെടുത്ത ചില പരിപാടികള്‍ക്കു പോവാം&amp;amp;hellip;&lt;br /&gt;
&lt;br /&gt;
[[File:Chaplin_ch11a.jpg|thumb|left|310px|എച്ച്. ജി. വെല്‍സിനൊപ്പം]]&lt;br /&gt;
അടുത്ത ദിവസം റിറ്റ്സ് ഹോട്ടലിന്റെ പിന്‍വാതിലൂടെ പുറത്തിറങ്ങിയ ചാപ്ലിന്‍ ഒരു ടാക്സിയില്‍ കയറി തേംസ് നദികടന്ന് ദക്ഷിണലണ്ടനിലേക്കു പോയി. തന്റെ അച്ഛന്‍ ചാള്‍സ് അഭിനയിക്കുന്നത് ആദ്യമായി കണ്ട  കാന്റര്‍ബറി മ്യൂസിക് ഹോള്‍, ഹന്നാ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന വെസ്സ് മിനിസ്റ്റര്‍ ബ്രിജ് റോഡിലുള്ള പള്ളി, താന്‍ ജോലി ചെയ്തിരുന്ന ചെസ്റ്റര്‍ സ്ട്രീറ്റിലെ ബാര്‍ബര്‍ ഷാപ്പ്, ഇവിടെയൊക്കെ പോയി. തന്റെ ആത്മാവിനെ സംഗീതത്തിലേയ്ക്ക് ആവാഹിച്ച &amp;amp;lsquo;ദ ഹണി സിക്കിള്‍ ആന്ഡ് ദ ബീ&amp;amp;rsquo; എന്ന ഗാനം ക്ലാറനെറ്റില്‍ കേട്ട കെന്‍സിങ്ങ്ടണ്‍ ക്രോസ്സില്‍ അല്പസമയം ചുറ്റി നടന്നു. മറ്റൊരു രാത്രി ചില സുഹൃത്തുക്കളുമൊത്ത് ലണ്ടനിലൂടെ നടന്നപ്പോള്‍ പൗനാള്‍ ടെറസ്റ്റ് എന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ മുറിയിലേയ്ക്കു കയറിചെന്ന് അവിടെ തമസിച്ചിരുന്ന വിധവയോട് ഒരു രാത്രി ഇവിടെ കഴിഞ്ഞോട്ടെ എന്നു ചോദിച്ചു. അത്ഭുതസ്തബ്ധയായി നിന്ന അവരോട് താന്‍ പണ്ട് ഇവിടെ താമസിച്ചിരുന്നെന്നും വെറുതെ ചോദിച്ചതാണ് എന്നും പറഞ്ഞ് ചാപ്ലിന്‍ മടങ്ങി. മനസ്സിലേയ്ക്ക് ഇരമ്പിക്കയറിയ തീവ്രമായ ഓര്‍മ്മകളെ ചെറുക്കാനുള്ള ശ്രമമായിരുന്നിരിക്കാമിത്.&lt;br /&gt;
&lt;br /&gt;
ചാപ്ലിനു ലഭിച്ച ആയിരക്കണക്കിനു ക്ഷണങ്ങളില്‍ നിന്ന് സെക്രട്ടറി ടോം ഹാരിംഗ്ടണ്‍ തിരഞ്ഞെടുത്തവയില്‍ ചിലത് ചാപ്ലിന്‍ സ്വീകരിച്ചു. എന്നാന്‍ അവയില്‍ പലതിനും ചാപ്ലിന്‍ പോയില്ല. ഇംഗ്ലീഷുകാരുടെ ചിട്ടയും ക്രമവും അറിയാഞ്ഞല്ല; അങ്ങിനെ അപ്പോള്‍ തോന്നി, അത്രമാത്രം. പങ്കെടുത്ത വിരുന്നുകളില്‍ ചാപ്ലിന്‍ തിളങ്ങി. ചാപ്ലിന്റെ ഓരോ വാക്കും മറ്റതിഥികള്‍ മുത്തുകള്‍പോലെ പിടിച്ചെടുത്തു.&lt;br /&gt;
&lt;br /&gt;
എച്ച്. ജി. വെല്‍സിനേയും അദ്ദേഹത്തിന്റെ കൂട്ടുകാരി റബേക്കാവെസ്റ്റിനേയും ലണ്ടനില്‍വച്ചാണ് ചാപ്ലിന്‍ ആദ്യമായി കാണുന്നത്. വെല്‍സ് റഷ്യയില്‍ പര്യടനം കഴിഞ്ഞ് എത്തിയതേയുണ്ടായിരുന്നുള്ളൂ. റഷ്യയിലെ തന്റെ പല അനുഭവങ്ങളെക്കുറിച്ചും വെല്‍സ് സംസാരിച്ചു. ചെറുകഥാകൃത്തും നിരൂപകനുമായിരുന്ന തോമസ് ബര്‍ക്ക് ആയിരുന്നു മറ്റൊരു ആതിഥേയന്‍. &lt;br /&gt;
&lt;br /&gt;
തോമസ് ബര്‍ക്ക് പിന്നീടൊരിക്കല്‍ എഴുതി. &amp;amp;ldquo;ആദ്യവും അവസാനവും ചാര്‍ളി ചാപ്ലിന്‍ ഒരു നടനാണ്. ഏതെങ്കിലും ഒരു റോളില്‍ മാത്രമേ അദ്ദേഹത്തിനു ജീവിക്കാന്‍ കഴിയൂ. ഒരു റോളില്ലെങ്കില്‍ ചാപ്ലിന്‍ ഒരു നഷ്ടമനുഷ്യനാണ്. ഉള്ളിലേയ്ക്ക് ഊളിയിട്ടാല്‍ ശൂന്യത മാത്രമേ ഉള്ളൂ എന്നതുകൊണ്ടാവാം, ഭാവനയുടെ തേരിലേറി ഒരു കാല്പനിക ലോകത്തില്‍ അദ്ദേഹം ഇഴുകിച്ചേരുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
പാരീസിലേയ്ക്കാണ് ചാപ്ലിന്‍ ലണ്ടനില്‍ നിന്നു പോയത്. അവിടെ നിന്നു ജര്‍മ്മനിയിലേയ്ക്കും. പാരീസിലും വമ്പിച്ച ജനക്കൂട്ടവും സ്വീകരണങ്ങളുമായിരുന്നു. എന്നാല്‍ ജര്‍മ്മനിയിലേയ്ക്ക് ചാപ്ലിന്റെ ചിത്രങ്ങള്‍ എത്തിത്തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അവിടെ അദ്ദേഹം അത്രയ്ക്കറിയപ്പെട്ടിരുന്നില്ല.   &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%A6_%E0%B4%95%E0%B4%BF%E0%B4%A1%E0%B5%8D%E2%80%99&amp;diff=13428</id>
		<title>ചാപ്ലിൻ: ‘ദ കിഡ്’</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%A6_%E0%B4%95%E0%B4%BF%E0%B4%A1%E0%B5%8D%E2%80%99&amp;diff=13428"/>
		<updated>2014-09-07T14:23:17Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
= &amp;amp;lsquo;ദ കിഡ്&amp;amp;rsquo;=&lt;br /&gt;
&lt;br /&gt;
1919-ലെ വസന്തത്തില്‍ &amp;amp;lsquo;സണ്ണി സൈഡ്&amp;amp;rsquo; റിലീസു ചെയ്തു. ചാപ്ലിന്‍ എന്ന കൊമേഡിയന്റെ മരണമാണ് ഈ ചിത്രമെന്ന് നിരൂപകര്‍ വിധിയെഴുതി. ഫാറ്റി അര്‍ബക്കിളും ഹാരോള്‍ഡ് ലോയഡും തങ്ങളുടെ കോമഡി ചിത്രങ്ങളുമായി വെന്നിക്കൊടി പാറിച്ചിരുന്ന കാലമായിരുന്നു അത്. രണ്ട് സ്വപ്ന സ്വീകെന്‍സുകളാണ് &amp;amp;lsquo;സണ്ണി സൈഡ്.&amp;amp;rsquo; വിമര്‍ശനങ്ങള്‍ ഏറെയുണ്ടായെങ്കിലും ചിത്രം ബോക്സോഫീസില്‍ തെറ്റില്ലാത്ത പ്രകടനം കാഴ്ച‌വച്ചു. എങ്കിലും വൈയക്തികമായും സൃഷ്ടിപരമായും വളരെ മോശം കാലമായിരുന്നു ചാപ്ലിന്. &amp;amp;lsquo;ചാര്‍ലീസ് പിക്നിക്&amp;amp;rsquo; എന്നൊരു ചിത്രം തുടങ്ങിവച്ചു. ചാര്‍ളിയും ഭാര്യയും അവരുടെ അഞ്ചു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ കഥയായിരുന്നു അത്. മില്‍ഡ്രഡിന്റെ പ്രസവമടുത്തതോടെ താൻ അച്ഛനാവുന്ന ഫാന്‍റസികള്‍ ചാപ്ലിന്റെ മനസ്സില്‍ തിങ്ങി നിറഞ്ഞതിന്റെ നിദര്‍ശനമായിരുന്നു ആ സ്ക്രിപ്റ്റ്. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ അദ്ദേഹം ആ സംരഭം ഉപേക്ഷിച്ചു,&lt;br /&gt;
&lt;br /&gt;
ജൂലൈ ഏഴാംതീയതി മില്‍ഡ്രഡ് പ്രസവിച്ചു. പക്ഷേ നാലാം ദിവസം കുഞ്ഞു മരിച്ചു. കുഞ്ഞിന്റെ മരണം ചാപ്ലിനെ അഗാധമായ ദു:ഖത്തിലാഴ്ത്തി. മില്‍ഡ്രഡുമായി മാനസികമായൊരു ബന്ധം തീരെ ഇല്ലായിരുന്നെങ്കിലും കുഞ്ഞ് അല്ലെങ്കില്‍ അച്ഛനെന്ന ആശയം ചാപ്ലിന്റെ ദൗര്‍ബല്യമായിരുന്നു. ആ ആഘാതത്തില്‍നിന്നും മോചനം നേടാന്‍ ചലചിത്രങ്ങളില്‍ പൂര്‍ണ്ണമായും മുഴുകുകമാത്രമായിരുന്നു മാര്‍ഗ്ഗം. കുഞ്ഞിന്റെ മരണത്തിലൂടെ തനിക്കു നഷ്ടപ്പെട്ടത് തിരിച്ചുകിട്ടുന്ന ഒരു സ്വപ്നസാക്ഷാത്കാരമായ &amp;amp;lsquo;ദ കിഡ്&amp;amp;rsquo; അങ്ങിനെയാണ് പിറവിയെടുക്കുന്നത്. ജൂലൈ 21-ആം തീയതി കിഡ്ഡിന്റെ ചിത്രീകരണം തുടങ്ങി. ജാക്കികൂഗന്‍ എന്നൊരു അഞ്ചുവയസ്സുകാരനെ പ്രധാന റോളിലേക്കു കണ്ടുപിടിച്ചിരുന്നു. ജാക്കി അതുല്യമായ അഭിനവപാടവം പ്രദര്‍ശിപ്പിച്ചിരുന്നു. &amp;amp;lsquo;മാസ്റ്ററുടെ&amp;amp;rsquo; (അങ്ങിനെയാണ് സഹപ്രവര്‍ത്തകര്‍ ചാപ്ലിനെ അപ്പോള്‍ വിളിച്ചിരുന്നത്) പരിശീലനം കൂടിയായയപ്പോള്‍ അവന്‍ തിളങ്ങി. &amp;amp;ldquo;അവന് അഭിനയത്തില്‍ വികാരം കലര്‍ത്താനും വികാരവായ്പോടെ അഭിനയിക്കാനും നൈസര്‍ഗ്ഗികത നഷ്ടപ്പെടാതെ അത് എത്ര പ്രാവശ്യം വേണമെങ്കിലും ആവര്‍ത്തിക്കാനും കഴിഞ്ഞു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എന്നാല്‍ &amp;amp;lsquo;ദ കിഡ്ഡിന്റെ നിര്‍മ്മാണം തടസ്സങ്ങള്‍ നിറഞ്ഞതായിരുന്നു. ഫസ്റ്റ് നാഷണലുമായി എട്ടു ചിത്രങ്ങളുടെ കരാര്‍ ഒപ്പിട്ടിരുന്ന  ചാപ്ലിന്‍ അതുവരേയ്ക്കും മൂന്നു ചിത്രങ്ങള്‍ മാത്രമേ പൂര്‍ത്തിയാക്കിയിരുന്നുള്ളൂ. &amp;amp;lsquo;ദ കിഡ്ഡ്&amp;amp;rsquo; എന്നത്തേയ്ക്ക് തീര്‍ക്കാന്‍  കഴിയുമെന്ന് ചാപ്ലിന്‍ ഒട്ടു പറയുന്നുമില്ല. തങ്ങള്‍ക്കൊരു ചിത്രം ഉടനെ വേണമെന്ന കമ്പിനിയുടെ നിരന്തരമായ സമ്മര്‍ദ്ദത്തിനു വഴങ്ങി &amp;amp;lsquo;ദ കിഡ്ഡ്&amp;amp;rsquo; മാറ്റിവച്ച് &amp;amp;lsquo;ഏ ഡേയ്സ് പ്ലഷര്‍&amp;amp;rsquo; എന്ന ഒരു ഇരട്ടറീല്‍ ചിത്രം അതിവേഗം നിര്‍മ്മിച്ച് ഫസ്റ്റ് നാഷണലിന് എറിഞ്ഞുകൊടുത്തു. കിഡ്ഡിലേയ്ക്കു മടങ്ങിവരാനുള്ള തിരക്കായിരുന്നു ചാപ്ലിന്. എന്നാല്‍ വൈകാരിക പ്രശ്നങ്ങള്‍ പ്രതിബന്ധങ്ങളുണ്ടാക്കി.&lt;br /&gt;
&lt;br /&gt;
മില്‍ഡ്രഡും അവളുടെ അമ്മയും ചാപ്ലിനുമൊത്താണ് താമസിച്ചിരുന്നത്. എന്നാൽ ചാപ്ലിനും ഭാര്യയും തമ്മിൽ മിണ്ടാട്ടമുണ്ടായിരുന്നുല്ല. അപൂര്‍വ്വമായേ പരസ്പരം കാണാറുണ്ടായിരുന്നുള്ളു. ചാപ്ലിന്‍ തന്നോടു കാട്ടിയ വെറുപ്പ് അതേ രീതിയില്‍ തന്നെ മില്‍ഡ്രഡും അങ്ങോട്ടു പ്രകടിപ്പിച്ചു. അവള്‍ സ്വന്തം സുഹൃത്തുക്കളുമൊത്ത് സമയം ചിലവഴിച്ചു. അല്ലെങ്കില്‍ അമ്മയുമൊത്ത് നീണ്ട യാത്രകള്‍ പോയി. ചാപ്ലിനും തന്റേതായ ലോകത്തില്‍ വിഹരിച്ചു. മാക്സ് ഈസ്റ്റുമാനുമായുള്ള ബന്ധം ദൃഢതരമായി; മാക്സുമായി മാത്രമല്ലാ, അയാളുടെ ഗേള്‍ഫ്രണ്ട് ഫ്ളോറന്‍സുമായും. കടഞ്ഞെടുത്ത വെണ്ണക്കല്‍ പ്രതിമയുടെ സൗന്ദര്യത്തിന്റെ ഉടമയായിരുന്നു&amp;amp;rsquo; ഫ്ളോറന്‍സ്. തന്റെ ദാമ്പത്യജീവിതത്തിന്റെ പരാജയത്തിന്റെ കയ്പുനീര്‍ മാക്സ്-ഫ്ളോറന്‍സ് ജോഡിയുമായി ചാപ്ലിന്‍ പങ്കിട്ടു. ക്രമേണ അത് ചാപ്ലിനും ഫ്ളോറന്‍സുമായുള്ള ശാരീരികബന്ധത്തില്‍ കലാശിച്ചു. ഈസ്റ്റ്മാന് അതില്‍ പരാതിയുമില്ലായിരുന്നു. പരസ്പ്പരം നല്ല ബന്ധം പുലര്‍ത്തിക്കൊണ്ടിരുന്ന അവര്‍ ഫ്ളോറന്‍സിനേയും പങ്കിടുകയായിരുന്നെന്നു പറയാം. &lt;br /&gt;
&lt;br /&gt;
[[File:Chaplin_ch10.jpg|thumb|left|220px|'ദ കിഡ്'. ചാപ്ലിനും ജാക്കി കൂഗനും]]&lt;br /&gt;
ചാപ്ലിന്‍ ലോസേഞ്ചല്‍സ് അത്ലറ്റിക് ക്ലബ്ബിലേയ്ക്കു താമസം മാറി. 1920 മാര്‍ച്ച് മാസത്തില്‍ മില്‍ഡ്രഡ് വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്തു. ലൂയിസ് ബി മേയര്‍ എന്ന നിര്‍മ്മാതാവ് മില്‍ഡ്രഡിനെ നായികയാക്കി ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയിരുന്നു. മില്‍ഡ്രഡിന്റെ പേരിന്റെ വാലായുള്ള ചാപ്ലിന്‍ എന്ന പേരിനെ മുതലെടുക്കാം എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ വിവാഹമോചനകേസ് വന്നതോടെ ഈ പദ്ധതി പൊളിയുമെന്നുറപ്പായി.&lt;br /&gt;
&lt;br /&gt;
ഒരു രാത്രി, ഹോട്ടല്‍ അലക്സാന്‍ഡ്രിയായിലെ ഡൈനിങ്ങ് ഹാളില്‍ ചാപ്ലിനും സുഹൃത്തുക്കളും അത്താഴം കഴിച്ചു കൊണ്ടിരിക്കുന്നതിനടുത്തുതന്നെ മേയറും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. മില്‍ഡ്രഡിനോടു ചാപ്ലിന്‍ ക്രൂരമായി പെരുമാറിയെന്നും മറ്റും പറഞ്ഞ് ഒരധിക്ഷേപക്കുറിപ്പ് മേയര്‍, വെയ്റ്റര്‍ വശം ചാപ്ലിനു കൊടുത്തയച്ചു. ക്ഷുഭിതനായ ചാപ്ലിന്‍ ചുട്ടമറുപടി മറ്റൊരു കുറുപ്പിന്റെ രൂപത്തില്‍ കൈമാറി. എന്നാല്‍ അതുകൊണ്ടും അശരീരം തീരാഞ്ഞ് ചാപ്ലിന്‍ എഴുന്നേറ്റ് മേയറുടെ അടുത്തുചെന്ന് അയാളെ അടിച്ചു. ആജാനുബാഹുവായ മേയര്‍ക്ക് ഒരു ഈച്ച പറന്നു വന്നിരുന്നതുപോലയേ തോന്നിയിട്ടുണ്ടാവൂ. പക്ഷേ അയാള്‍ തിരിച്ചടിച്ചു. ചാപ്ലിന്‍ താഴെ വീണു.അടുത്ത ദിവസങ്ങളിൽ പത്രങ്ങള്‍ ഇതെല്ലാം ശരിക്കു ഘോഷിച്ചു. &lt;br /&gt;
&lt;br /&gt;
കുഞ്ഞിന്റെ അകാലമൃത്യു, വിവാഹമോചന പ്രശ്നങ്ങള്‍, ഹോട്ടലില്‍ വച്ചുള്ള അടികലശല്‍, കമ്യൂണിസ്റ്റാണെന്നുള്ളതിന്റെ രോഷം നിറഞ്ഞ പ്രതികരണങ്ങള്‍, ഇംഗ്ലണ്ടില്‍ തനിച്ചുകഴിയുന്ന അമ്മയെ ഓര്‍ത്ത് ഉള്ളിന്റെയുള്ളില്‍ എപ്പോഴും തിരയടിച്ചിരുന്ന സങ്കടം, ഫസ്റ്റ് നാഷണലിന്റെ സമ്മര്‍ദ്ദങ്ങള്‍, എല്ലാത്തിലുമുപരി ഒരു കൊമേഡിയന്‍ എന്ന നിലയില്‍ താന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന വിമര്‍ശകരുടെ നിഗമനം..എല്ലാംകൊണ്ടും മാനസിക വിക്ഷോഭത്തിന്റെ നാളുകളായിരുന്നു ചാപ്ലിന്. &lt;br /&gt;
&lt;br /&gt;
മൃദുഭാഷിണിയും ഏതുപ്രതിസന്ധിയിലും സുസ്മേരവദനയുമായിരുന്ന ഫ്ളോറന്‍സുമായുള്ള ബന്ധം മാത്രമായിരുന്നു അക്കാലത്ത് ചാപ്ലിന് ആശ്വാസം. എന്നാല്‍ ഫ്ളോറന്‍സിന് കലശലായ അസുഖം ബാധിച്ചു. അവള്‍ ഗര്‍ഭിണിയാണെന്നും മൂന്നു മാസം വളര്‍ച്ചയെത്തിയ ഭ്രൂണത്തിന് ജീവനില്ലെന്നും ഉടന്‍തന്നെ ഓപ്പറേഷന്‍ വേണ്ടിവരുമെന്നും വളരെ വൈകിയാണ് ഡോക്ടര്‍മാര്‍ മനസ്സിലാക്കിയത്. (ആ കുഞ്ഞ് ചാപ്ലിന്റെ ആയിരുന്നുവെന്നാണ് ഹോളിവുഡ്ഡില്‍ പരക്കെയുണ്ടായിരുന്ന ധാരണ.) ഓപ്പറേഷന്‍ കഴിഞ്ഞ് അവള്‍ ആരോഗ്യം വീണ്ടെടുത്തപ്പോള്‍, ഏതാനും മാസങ്ങള്‍ക്കകം താന്‍ വിവാഹമോചിതനാവുകയാണെന്ന് ചാപ്ലിന്‍ സൂചിപ്പിച്ചു. എന്നാല്‍ ചാപ്ലിനുമായി ഒരു സ്ഥിരം ബന്ധത്തിന് ഫ്ളോറന്‍സ് തയ്യാറായില്ല. അവള്‍ ഈസ്റ്റ്മാന്റെ അടുത്തേയ്ക്ക് മടങ്ങിപോയി. മാസങ്ങള്‍ക്കുശേഷം ഫ്ളോറന്‍സ് ചാപ്ലിനെ തേടിയെത്തിയെങ്കിലും അതിനിടെ അദ്ദേഹം മേ കോളിന്‍സ് എന്ന നടിയുമായി സഹവാസം തുടങ്ങിയിരുന്നു. വൈകാതെതന്നെ ഈസ്റ്റ്മാനുമായുള്ള ബന്ധവും തകര്‍ന്നു. തന്റെ ജീവിതത്തിലെ വൈരുദ്ധ്യങ്ങളുമായി സമരസപ്പെടാന്‍ കഴിയാത്തതിനാലാവം കേവലം ഇരുപത്തിയാറു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ആ സുന്ദരി മുറിയില്‍ കയറി വാതിലുകളടച്ച് ഗ്യാസ് തുറന്നുവിട്ട് മരണം കാത്തുകിടന്നു. അവളെ ആശുപത്രിയില്‍ എത്തിച്ച് ഈസ്റ്റ്മാന്‍ സ്വന്തംരക്തം ദാനംചെയ്തുവെങ്കിലും ഫ്ളോറന്‍സിനെ രക്ഷിക്കാനായില്ല.&lt;br /&gt;
&lt;br /&gt;
ഊനാ ഒനീലിനെ ഒഴിച്ചുനിര്‍ത്തിയാല്‍, ചാപ്ലിന്റെ ജീവിതത്തിലൂടെ കടന്നുപോയ അനേകം സ്ത്രീകളില്‍ ചാപ്ലിന് ഏറ്റവും പ്രിയപ്പെട്ടവള്‍ ഫ്ളോറന്‍സായിരുന്നെന്ന് മാക്സ് ഈസ്റ്റ്മാന്‍ പറഞ്ഞിട്ടുണ്ട്.&lt;br /&gt;
&lt;br /&gt;
ഇതിനിടെ &amp;amp;lsquo;ദ കിഡ്ഡി&amp;amp;rsquo;ന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. എഡിറ്റിങ്ങ് അവശേഷിച്ചു. എന്നാല്‍ സ്റ്റുഡിയോയില്‍വച്ച് എഡിറ്റിങ്ങ് ചെയ്യാന്‍ ചാപ്ലിനു മനസ്സു വന്നില്ല. വിവാഹമോചന ദ്രവ്യമായി തീരുമാനിച്ചിരുന്ന ഒരു ലക്ഷം ഡോളര്‍ പോരാ എന്നവാദവുമായി മില്‍ഡ്രഡ് രംഗത്തു വന്നു. ദ കിഡ്ഡ് നിര്‍മ്മിക്കാനായി നാലു ലക്ഷം ഡോളര്‍ മാത്രമേ തങ്ങള്‍ കൊടുക്കൂ എന്ന് ഫസ്റ്റ്നാഷണല്‍ പിടിവാശി പിടിച്ചു. താന്‍ ഇതിനകം അഞ്ചുലക്ഷം ഡോളര്‍ മുടക്കിക്കഴിഞ്ഞെന്നും അത്രയുംതന്നെ കിട്ടണമെന്നു ചാപ്ലിനും. സ്റ്റുഡിയോയില്‍വച്ച് എഡിറ്റു ചെയ്താല്‍ മില്‍ഡ്രഡും ഫസ്റ്റ്നേഷനും ഒത്തുകൂടി കോടതിവഴി നെഗറ്റീവ് ജപ്തി ചെയ്തു കൊണ്ടുപോവുമോ എന്നായിരുന്നു ചാപ്ലിന്റെ ഭയം. അതുകൊണ്ട് ചാപ്ലിനും റോളി ടോത്തറോയും ആല്‍ഫ് റീവ്സും ഫിലിംപെട്ടികളുമായി ആരുമറിയാതെ സാള്‍ട്ട്ലേക്ക് സിറ്റിയിലേക്ക് ട്രെയിന്‍ കയറി. പിന്നീട് ഫ്ളോറന്‍സും അവിടെയെത്തി. നാല് ലക്ഷം അടി ഫിലിം എഡിറ്റുചെയ്തു 5300 അടിയാക്കി. ആ ചിത്രം ആദ്യം കണ്ട പ്രേക്ഷക ഫ്ളോറന്‍സ് ആയിരുന്നു. ഫ്ളോറന്‍സ് മാക്സ് ഈസ്റ്റ്മാനെഴുതി. &amp;amp;ldquo;പ്രിയപ്പെട്ടവനെ, ഇന്നലെ ചാര്‍ളി ഡിന്നറിനു വന്നിരുന്നു. നിങ്ങളുടെ പുസ്തകം ഞാന്‍ ചാര്‍ളിക്കു കൊടുത്തു. ചാര്‍ളിക്ക് എന്തെന്നില്ലാത്ത സന്തോഷമായി. പ്രൊജക്ഷന്‍ റൂമിലിരുന്ന് ഞാന്‍ &amp;amp;lsquo;ദ കിഡ്ഡ്&amp;amp;rsquo; കണ്ടു. അതു ഗംഭീരമായിരിക്കുന്നു.ഗംഭീരം. ഞാന്‍ കരയുകയും ചിരിക്കുകയും ചെയ്തു. വേവലാതിപൂണ്ടു, വീണ്ടും ചിരിച്ചു. ഞാന്‍ ഇതുവരെ  കണ്ടിട്ടുള്ളതില്‍‌വച്ച്  ഏറ്റവും ആവേശകരമായ ചിത്രം.&amp;amp;rdquo; സാള്‍ട്ട്ലേക്ക് സിറ്റിയിലെ  ഒരു തീയേറ്ററില്‍ത്തന്നെ പ്രിവ്യൂ നടത്തി. പ്രേക്ഷരുടെ ആവേശകരമായ പ്രതികരണം ചാപ്ലിന്റെ ആശങ്കകളെ ശമിപ്പിച്ചു.&lt;br /&gt;
&lt;br /&gt;
വിവാഹമോചനത്തിന് ഒരുലക്ഷം ഡോളര്‍ മതിയെന്ന് മില്‍ഡ്രഡ് സമ്മതിച്ചു. താനായി കിഡ്ഡിന്റെ പ്രദര്‍ശനത്തെ തടസ്സപ്പെടുത്തില്ലെന്നും അവള്‍ ഉറപ്പുകൊടുത്തു. &amp;amp;lsquo;കിഡ്ഡ് അഭൂതപൂര്‍വ്വമായ വിജയമായി.&lt;br /&gt;
&lt;br /&gt;
തന്റെ ആന്തരികജീവിതത്തിന്റെ മൂശയില്‍ ചാപ്ലിന്‍ വാര്‍ത്തെടുത്ത ചിത്രമാണ് &amp;amp;lsquo;ദ കിഡ്ഡ്&amp;amp;rsquo;. അതിലെ കോമഡിയും നാടകീയതയും ആർദ്രതയും സ്വന്തം ജീവിതത്തില്‍നിന്ന് കടംകൊണ്ടതാണ്. &lt;br /&gt;
&lt;br /&gt;
എഡ്നാ ഒരു കുഞ്ഞിനെ പ്രസവിക്കുന്നു. അവള്‍ വിവാഹിതയായിരുന്നില്ല. കുഞ്ഞിന്റെ അച്ഛനായ ആര്‍ടിസ്റ്റിന്  ഇതേപറ്റിയൊന്നും യാതൊരു കൂസലുമില്ല. ചാപ്ലിന്‍ തീര്‍ച്ചയായും തന്റെ ജനനത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങളും സ്വന്തം അച്ഛന്റെ നിരുത്തരവാദപരമായ പെരുമാറ്റങ്ങളും ജീവിതവും ഓര്‍ത്തുകാണണം. മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതിനാല്‍ എഡ്നാ തന്റെ കുഞ്ഞിനെ സമ്പന്നര്‍ താമസിക്കുന്ന ഒരു തെരുവില്‍ പാര്‍ക്ക് ചെയ്തിരുന്ന വലിയൊരു കാറില്‍ കിടത്തുന്നു. ഏതോ ധനവാന്റെ കാറാണത് എന്നുറപ്പ്. അയാള്‍ തന്റെ കുഞ്ഞിനെ സംരക്ഷിക്കാതിരിക്കില്ല എന്നാണ് അവളുടെ ആശ. ഒപ്പം ഒരുകുറിപ്പും എഴുതിവെച്ചു. &amp;amp;ldquo;ദയവുവിചാരിച്ച് ഈ കുഞ്ഞിനെ സംരക്ഷിക്കുക,   &lt;br /&gt;
&lt;br /&gt;
സ്നേഹിക്കുക.&amp;amp;rdquo; എന്നാല്‍ രണ്ടു കള്ളന്മാര്‍ ആ കാറും മോഷ്ടിച്ചുകൊണ്ടുപോവുന്നു. കുറേദൂരം പോയിക്കഴിഞ്ഞാണ് അവര്‍ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നത്. അതിനകം ഒരു ചേരിപ്രദേശത്തെത്തിയിരുന്ന അവര്‍ ഒരു ചവറുകൂമ്പാരത്തിനടുത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് കാറോടിച്ചു പോവുന്നു. അപ്പോള്‍ ചാര്‍ളി അതുവഴി നടന്നുവരുന്നു. കുഞ്ഞിനെ കണ്ട് നില്‍ക്കുന്നു. മുകളിലെ ജനാലയില്‍നിന്ന് മറ്റു ചവറുകളുടെ ഒപ്പം കുഞ്ഞിനേയും എറിഞ്ഞതാവും എന്ന മട്ടില്‍ മുകളിലേയ്ക്കു നോക്കുന്നു. ആര്‍ദ്രതയോടെ കുഞ്ഞിനെ എടുക്കുന്നു. എന്നാല്‍ താന്‍ കാണിച്ചത് അബദ്ധമായി എന്നു തിരിച്ചറിഞ്ഞ് കുഞ്ഞിനെ പലരുടേയും തലയില്‍ കെട്ടി വയ്ക്കാന്‍ നോക്കുന്നു. എന്നാല്‍ വിജയിക്കുന്നില്ല. അവസാനം അതിന്റെ ഉത്തരവാദിത്വം സ്വയം പേറാന്‍ തീരുമാനിക്കുന്നു. &lt;br /&gt;
&lt;br /&gt;
അഞ്ചുവര്‍ഷം കഴിഞ്ഞ്, വഴിയരികില്‍ നഖവും കടിച്ചിരിക്കുന്ന ജാക്കി കൂഗനേയാണ് ക്യാമറ പിന്നീട് കാണുന്നത്. വീട്ടിനുള്ളില്‍ ചാര്‍ളിയും കിഡ്ഡും തമ്മിലുള്ള ബന്ധം അമ്മ-മകന്റേതാണ്. അവന്റെ മുടി ചീകുന്നു, ആഹാരം കൊടുക്കുന്നു, കത്തി ഉപയോഗിച്ച് ആഹാരം കഴിക്കാന്‍ പഠിപ്പിക്കുന്നു. കിഡ്ഡ് കവിളത്തൊരു ഉമ്മ കൊടുത്താല്‍ ഏറ്റവും സ്ത്രൈണമായ പ്രതികരണമാണ് ചാര്‍ളിയില്‍നിന്നുണ്ടാവുക.&lt;br /&gt;
&lt;br /&gt;
മാനസിക വിഭ്രാന്തിക്ക് അടിമയല്ലാതിരുന്ന ദിനങ്ങളില്‍ ദാരിദ്രത്തിന്റെ പരിമിതിയിലും തന്റെ അമ്മ എത്ര സ്നേഹമസൃണമായിട്ടാണ് തന്നെ ഓമനിക്കാറുണ്ടായിരുന്നതെന്ന് &amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo;യില്‍ ചാപ്ലിന്‍ വിവരിക്കുന്നുണ്ട്.&lt;br /&gt;
&lt;br /&gt;
തങ്ങളുടെ വാസസ്ഥലത്തുനിന്നു പുറത്തിറങ്ങിയാല്‍ ചാര്‍ളി-കിഡ്ഡ് ബന്ധം അച്ഛന്‍-മകന്റെയാവുന്നു. തെരുവിലെ ജീവിതത്തില്‍, അതിജീവനത്തിനായി അവശ്യം അറിഞ്ഞിരിക്കേണ്ട വേലത്തരങ്ങള്‍ ചാര്‍ളി അവനെ പഠിപ്പിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഇതിനിടെ കിഡ്ഡിന്റെ അമ്മ എഡ്നാ, ഒരു ഓപ്പറാ നര്‍ത്തകിയായി ജീവിതത്തില്‍ വിജയം വരിച്ചിരുന്നു. തന്റെ കുഞ്ഞിനെ ഉപേക്ഷിച്ചതിലുള്ള അപരാധബോധത്തില്‍ നിന്നു മോചനം നേടാനായി അവള്‍ ചേരി പ്രദേശത്ത് സാമൂഹ്യസേവനം നടത്താറുണ്ടായിരുന്നു. ഒരുദിവസം, തെരുവില്‍ പനിപിടിച്ചു കിടക്കുന്ന കിഡ്ഡിനെ കാണാനിടയാവുന്ന എഡ്നാ അവനെ ഡോക്ടറുടെയടുത്ത് എത്തിക്കുന്നു. ചാര്‍ളി, കിഡ്ഡിന്റെ അച്ഛനല്ലായെന്നു മനസ്സിലാക്കിയ ഡോക്ടര്‍, കിഡ്ഡിനെ ഒരനാഥാലയത്തില്‍ എത്തിക്കാന്‍ ഇടപാടു ചെയ്യുന്നു. അനാഥാലയത്തിന്റെ വണ്ടിയിലേയ്ക്ക് കിഡ്ഡിനെ കയറ്റുമ്പോള്‍ അതു തടയാന്‍ ശ്രമിക്കുന്ന ചാര്‍ളിയെ പൊലീസുകാരന്‍ വിലക്കുന്നു. തന്നെ കൊണ്ടുപോവരുതെന്ന് പറഞ്ഞു കരയുന്ന കിഡ്ഡിന്റേയും തന്റെ നിസ്സഹായതയില്‍ വീര്‍പ്പുമുട്ടുന്ന ചാര്‍ളിയുടേയും രംഗങ്ങള്‍ ഹൃദയാവര്‍ജ്ജകമാണ്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലൂടെ ഓടി, സാഹസികമായി പിന്‍തുടര്‍ന്ന് ചാര്‍ളി വണ്ടിയ്ക്കൊപ്പമെത്തി കിഡ്ഡിനെ തിരിച്ചുകൊണ്ടുവരുന്നു.&lt;br /&gt;
&lt;br /&gt;
എന്നാല്‍ അവരുടെ പുനഃസ്സമാഗത്തിന് ഒരു രാത്രി മാത്രമേ ആയുസ്സുണ്ടായുള്ളൂ. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോള്‍ എഡ്നാ എഴുതിയിരുന്ന കുറിപ്പ് ചാപ്ലിനില്‍നിന്ന് കൈക്കലാക്കിയിരുന്ന ഡോക്ടര്‍ അത് എഡ്നായ്ക്ക് കൊടുത്തു. പൊലീസിനെ ഇടപെടുത്തി എഡ്നാ കിഡ്ഡിനെയും കൊണ്ടുപോവുന്നു.&lt;br /&gt;
കിഡ്ഡിനെ അന്വേഷിച്ച് രാത്രി മുഴുവന്‍ അലഞ്ഞ ചാര്‍ളി താന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പടികളില്‍ തളർന്നുറങ്ങുന്നു. ഒരു പോലീസുകാരൻ ചാർളിയെ ഉണർത്തി കാത്തുനില്‍ക്കുന്ന കാറില്‍ കയറ്റുന്നു. ഒരു വലിയ വീട്ടിലേയ്ക്കാണ് കാറ് ചാര്‍ളിയെ എത്തിക്കുന്നത്. കിഡ്ഡും എഡ്നായും ചാര്‍ളിയെ കാത്ത് അവിടെയുണ്ട്. വീടിന്റെ മുന്‍വാതില്‍ ചാര്‍ളിക്കുപുറകെ അടയുമ്പോള്‍ ചിത്രം അവസാനിക്കുന്നു.  &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82_%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%A1%E0%B4%BF%E0%B4%AF%E0%B5%8B&amp;diff=13427</id>
		<title>ചാപ്ലിൻ: സ്വന്തം സ്റ്റുഡിയോ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82_%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%A1%E0%B4%BF%E0%B4%AF%E0%B5%8B&amp;diff=13427"/>
		<updated>2014-09-07T11:55:47Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
= സ്വന്തം സ്റ്റുഡിയോ=&lt;br /&gt;
&lt;br /&gt;
മ്യൂച്വലിന്റെ ഉടമ ജോണ്‍ ഫ്രൂളര്‍ക്ക് എങ്ങിനെയും ചാപ്ലിനെ തന്റെ കമ്പനിയില്‍ തന്നെ പിടിച്ചുനിര്‍ത്തണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എട്ടു ചിത്രങ്ങള്‍ക്ക് പത്തുലക്ഷം ഡോളര്‍ കൊടുക്കാമെന്നും പറഞ്ഞു. എന്നാല്‍ തനിക്കു വേണ്ടത്ര സമയമെടുത്ത്, ആവശ്യമെന്നു തോന്നുന്ന പണം മുടക്കി സ്വതന്ത്രമായി ചിത്രങ്ങള്‍ നിര്‍മ്മിക്കണമെന്നായിരുന്നു ചാപ്ലിന്റെ മോഹം. &amp;amp;ldquo;ഇനിമുതല്‍ മണിക്കൂറില്‍ അറുപതു മൈല്‍ സ്പീഡില്‍ സിനിമാ നിര്‍മ്മണമില്ല. മേന്മയാണ് എണ്ണമല്ല ഇനി ഞങ്ങളുടെ ലക്ഷ്യം.&amp;amp;rdquo; സിഡ്നി ചാപ്ലിന്‍ ഒരു പ്രസ് കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചു.&lt;br /&gt;
&lt;br /&gt;
ഫേമസ് പ്ലയേഴ്സ് കമ്പനി ഉടമ അഡോള്‍ഫ് സുക്കൂര്‍ പൗരമൗണ്ട് എന്ന വന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിനു സ്വന്തമായി നിരവധി സിനിമാശാലകളുമുണ്ടായിരുന്നു. നിര്‍മ്മാണവും വിതരണവും തന്റെ വരുതിയിലായതോടെ ഫിലിം വാടക യാതൊരു പരിധിയുമില്ലാതെ വര്‍ദ്ധിപ്പിച്ചു. ഇതിനെ ചെറുക്കാനായി തിയേറ്റര്‍ ഉടമകളുടെ ഒരു സംഘം &amp;amp;lsquo;ഫസ്റ്റ് നാഷണല്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് സര്‍ക്യൂട്ട്&amp;amp;rsquo; എന്ന ഒരു സംരംഭം ആരംഭിച്ചു. ചിത്രങ്ങള്‍ നിര്‍മ്മിക്കുക, വിതരണം നടത്തുക എന്നതായിരുന്നു ലക്ഷ്യം. അവരുടെ ആദ്യ നടപടി, ചാപ്ലിനെ തങ്ങളുടെ കുടക്കീഴില്‍ കൊണ്ടുവരിക എന്നതായിരുന്നു. എട്ട് രണ്ട് റീല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുക. ചിലവു മുഴുവന്‍ ചാപ്ലിന്‍ വഹിക്കും. എന്നാല്‍ ഓരോ ചിത്രത്തിനും ഫസ്റ്റ് നാഷണല്‍ 1,25,000 ഡോളര്‍ മുന്‍കൂറായി കൊടുക്കും. രണ്ടില്‍ കൂടുതല്‍ റീലുകളുണ്ടെങ്കില്‍ ഓരോ റീലിനും 15,000 ഡോളര്‍ വേറെയും. പരസ്യത്തിന്റെയും മറ്റും ചിലവുകളും കമ്പിനി വഹിക്കും. എല്ലാ ചിലവും തിരിച്ചു പിടിച്ചുകഴിഞ്ഞ് മിച്ചമുള്ളത് ചാപ്ലിനും കമ്പനിയും പപ്പാതി വീതിയ്ക്കും, ഇതായിരുന്നു കരാര്‍. ഒരു കാരണവശാലും ചാപ്ലിനു നഷ്ടമുണ്ടാവില്ല എന്നതും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാ എന്നുള്ളതുമായിരുന്നു ഈ കരാരിന്റെ സവിശേഷത. എന്നാല്‍ എട്ടു ചിത്രങ്ങളെടുക്കാന്‍ അഞ്ചു വര്‍ഷമെടുക്കുമെന്നുള്ളതും അവയെല്ലാം ഇരട്ടറീല്‍ ചിത്രങ്ങളാവില്ലെന്നതും ഇരുകൂട്ടര്‍ക്കും മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല.&lt;br /&gt;
&lt;br /&gt;
അഞ്ചേക്കര്‍ സ്ഥലത്ത് സ്റ്റുഡിയോയുടെ പണി തുടങ്ങി. കീസ്റ്റോണിലെ പഴയ സുഹൃത്ത് ആല്‍ഫ് റീവ്സിനെയാണ് സ്റ്റുഡിയോയുടെ ചുമതല ഏല്‍പ്പിച്ചത്. പരസ്പരം ചീത്ത പറയുന്ന തലത്തിലുലുള്ള  വഴക്കുകള്‍ അവര്‍ തമ്മില്‍ കൂടെക്കൂടെ ഉണ്ടാവുമായിരുന്നെങ്കിലും 1946-ല്‍ തന്റെ മരണംവരെയും ആല്‍ഫ് ചാപ്ലിന്റെ വലംകൈയ്യായിരുന്നു. വളരെയേറെ സഹപ്രവര്‍ത്തകര്‍ക്ക് ചാപ്ലിനെ ഇഷ്ടമായിരുന്നില്ലെങ്കിലും ഭൂരിപക്ഷത്തോടും തണുപ്പന്‍ സമീപനമായിരുന്നെങ്കിലും ആത്മാര്‍ത്ഥതയുള്ള, ദീര്‍ഘകാലം നിലനിന്ന സുഹൃദ് ബന്ധങ്ങളും ചലചിത്രരംഗത്ത് ചാപ്ലിനുണ്ടായിരുന്നു. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഏ ഡോഗ്സ് ലൈഫ്&amp;amp;rdquo; ആയിരുന്നു ചാപ്ലിന്റെ ആദ്യത്തെ ഫസ്റ്റ് നാഷണല്‍ ചിത്രം. മൂന്നു റീല്‍. ചാപ്ലിന്‍ &amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo;യില്‍ പറയുന്നു: &amp;amp;ldquo;ഈ ചിത്രം മുതലാണ് കോമഡിയുടെ വാസ്തുശില്പത്തെപ്പറ്റി ഞാന്‍ ബോധവാനായത്. ഒരു സ്വീകന്‍സില്‍തന്നെ അടുത്ത സ്വീകെന്‍സിന്റെ ബീജാവാപം നടക്കണം.&amp;amp;rdquo; എന്നാല്‍ ഇങ്ങിനെയൊരു ഘടന തന്റെ കോമഡി സ്വാതന്ത്യത്തെ ഒരു പരിധിവരെ നിയന്ത്രിച്ചുവെന്നും ചാപ്ലിന്‍ പറഞ്ഞു. &amp;amp;ldquo;ട്രാംപ് സര്‍വ്വതന്ത്രസ്വതന്ത്രനായിരുന്നു. അവന് അപ്പപ്പോള്‍ തോന്നുന്നതാണ് ഇതുവരെ ചെയ്തിരുന്നത്. ചോദനകളാണ് തലച്ചോറല്ല ട്രാംപിനെ നിയന്ത്രിച്ചിരുന്നത്.&amp;amp;rdquo; ലളിതമായ സ്വിറ്റ്വേഷനുകള്‍ ഉപേക്ഷിച്ച് നായകന്റെ വൈയക്തികമായ വേദനയും ദുരന്തവും കുറേക്കൂടി സങ്കീര്‍ണ്ണമായ സ്വിറ്റ്വേഷനുകളിലേയ്ക്ക് സന്നിവേശിപ്പിക്കുകയാണ് ചാപ്ലിന്‍, ഈ ചിത്രത്തില്‍.&lt;br /&gt;
[[File:Chaplin_ch09.jpg|thumb|left|250px|ചാപ്ലിന്‍ സ്റ്റുഡിയോ]]&lt;br /&gt;
പേരില്ലാത്ത ഒരു നഗരത്തിലെ അക്രമത്തിന്റെ നിരാലംബതയുടെ, ദാരിദ്രത്തിന്റെ, വിശപ്പിന്റെ, മദ്ധ്യത്തിലാണ് &amp;amp;lsquo;ഏ ഡോഗ്സ് ലൈഫ്&amp;amp;rsquo; ചിരിയുണര്‍ത്തുന്നത്. തൊഴിലില്ലാതെ അലഞ്ഞു നടക്കുന്ന ചാര്‍ളി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതു കാണാനിടയായ പൊലീസുകാരനില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ചിത്രം തുടങ്ങുന്നത്. എംപ്ലോയ്മെന്റ് എക്സേഞ്ചില്‍, ജോലിക്കു ശ്രമിക്കുന്ന ചാര്‍ളിയെ കൂടുതല്‍ തടിമിടുക്കുള്ള തൊഴിലന്വേഷകര്‍ തട്ടിമാറ്റുന്നതാണ് അടുത്ത രംഗം. മൂന്നാം സീനില്‍, ഭക്ഷണം തട്ടിയെടുക്കുന്നതില്‍ ചാര്‍ളി വിജയിക്കുന്നു. എന്നാല്‍ ഇതുകൊണ്ടും ചാര്‍ളിയുടെ മുഖത്തു വെളിച്ചം പരക്കുന്നില്ല. വെളിമ്പ്രദേശത്ത് തണുപ്പില്‍, വഴിയില്‍ ഒപ്പംകൂടിയ സ്ക്രാപ്സ് എന്ന നായയോട് പറ്റിച്ചേര്‍ന്ന് ഉറങ്ങാന്‍ ശ്രമിക്കുകയാണ് ചാര്‍ളി. അല്പം ഉന്മേഷത്തിനായി ഗ്രീന്‍ലാന്റേണ്‍ എന്ന മദ്യശാലയില്‍ കയറാന്‍ നോക്കുന്നു. പക്ഷേ അവിടെ നായകള്‍ക്കു പ്രവേശനമില്ല. ചാര്‍ളി സ്ക്രാപ്സിനെ തന്റെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുപോവുന്നു: പാന്റിന്റെ ഒരു കീറലിലൂടെ നായയുടെ വാല് പുറത്തേയ്ക്കു നില്‍ക്കുന്നതിനെപ്പറ്റി അറിയാതെ&amp;amp;hellip;ഗ്രീന്‍ ലാന്റേണിലെ നര്‍ത്തകിയായ എഡ്നായെ കയറിപ്പിടിക്കുന്ന ഒരു കുടിയനെ അവള്‍ ആട്ടിയകറ്റുന്നു. എന്നാല്‍ ഷാപ്പുടമ അവളെയാണ് ശിക്ഷിക്കുന്നത്. ശമ്പളംപോലും കൊടുക്കാതെ പറഞ്ഞുവിടുന്നു. നിറയെ പണമടങ്ങിയ ഒരു ബാഗിനുവേണ്ടി രണ്ടു ഗാംഗുകള്‍ തമ്മില്‍ അടിപിടി. ഒരുകൂട്ടര്‍ ഒളിപ്പിച്ചു വച്ചയിടത്തുനിന്ന് അവിചാരിതമായി സ്ക്രാപ് അതുകണ്ടുപിടിക്കുന്നു. മറ്റൊരു നിവര്‍ത്തിയുമില്ലാതെ വേശ്യാലയത്തിലേയ്ക്കു തിരിയാന്‍ താന്‍ നിര്‍ബ്ബന്ധിതയാവുമോ എന്ന് വിഷമിച്ചിരുന്ന എഡ്നായെ വിവാഹം കഴിച്ച്, ഒരു കൃഷിയിടം വാങ്ങി, അഞ്ചു കുട്ടികളുള്ള ഒരു കുടുംബത്തെയും പുലര്‍ത്തി സമാധനത്തോടെ കഴിയാമെന്ന് ചാര്‍ളി അവള്‍ക്ക് ആശ കൊടുക്കുന്നു.&lt;br /&gt;
&lt;br /&gt;
പിന്നെയൊരു സ്വപ്നലോകമാണ്. കൃഷിക്കാരനായ ചാര്‍ളി കുഴികളെടുത്ത് ചെടികള്‍ നടുകയാണ്. അനന്തതയിലേക്ക് നീളുന്ന കൃഷിസ്ഥലം. ഫയര്‍പ്ലെയ്സിനു മുന്നില്‍ തൂങ്ങുന്ന തൊട്ടിലിലേയ്ക്ക് ചാര്‍ളിയും എഡ്നായും ഉറ്റുനോക്കുന്നു. തൊട്ടിലില്‍ അവരുടെ ആദ്യശിശുവിനെയാണ് കാണികള്‍ പ്രതീക്ഷിക്കുക. എന്നാല്‍ സ്ക്രാപ്പും അവളുടെ നായക്കുട്ടിയുമാണ് തൊട്ടിലില്‍!&lt;br /&gt;
&lt;br /&gt;
ഒന്നാംലോകമഹായുദ്ധത്തിന്റെ നിഴലില്‍ എടുത്ത ചിത്രമായിരുന്നു &amp;amp;lsquo;ഷോള്‍ഡര്‍ ആംസ്. ഒരു സീനിന്റെ മികവില്‍ മാത്രം ഒരുകാലത്തും വിസ്മൃതിയില്‍ ആണ്ടുപോകാന്‍ ഇടയില്ലാത്ത ചിത്രമാണത്. പട്ടാളക്കാരനായ ചാര്‍ളി ട്രെഞ്ചില്‍ ഇരിക്കുകയാണ്. എല്ലാവര്‍ക്കും വീട്ടില്‍നിന്നു കത്തുകള്‍ വരുന്നു. ചാര്‍ളിക്കു മാത്രമില്ല. മറ്റൊരു ട്രഞ്ചില്‍ മഴയത്തു നിന്നു കത്തുവായിക്കുന്ന ഒരു പട്ടാളക്കാരന്റെ പുറകില്‍ ചാര്‍ളി ചെല്ലുന്നു. അയാള്‍ വായിക്കുന്ന കത്ത് ചാര്‍ളിയും വായിക്കുന്നു. വരികളിലൂടെ നീങ്ങുമ്പോള്‍ പേജുകള്‍ മറിയുമ്പോള്‍ ആ പട്ടാളക്കാരെന്റേയും ചാര്‍ലിയുടേയും മുഖത്ത് ഒരേ വികാരങ്ങള്‍ &amp;amp;mdash; സന്തോഷം, വിഷാദം, സംതൃപ്തി&amp;amp;hellip;ഒരേ സമയത്ത് മിന്നിമറയുന്നു. &lt;br /&gt;
&lt;br /&gt;
ബ്രിട്ടീഷുകാരനായ ചാപ്ലിന്‍ തന്റെ രാജ്യം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ സൈനിക സേവനം ചെയ്യുന്നതിനു പകരം സുഖിച്ചു കഴിയുകയാണ് എന്ന ഒരു വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ രാഷ്ട്രസേവനം യുദ്ധക്കളത്തില്‍ മാത്രമല്ല സാധ്യമാവുക എന്ന് ചാപ്ലിന്‍ മറുപടികൊടുത്തു. ഒന്നാംലോകയുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരുടെ പ്രധാന വിനോദോപാധി ചാപ്ലിന്റെ സിനിമകളായിരുന്നു. പ്രസിദ്ധ ചലച്ചിത്രകാരനായ ജീന്‍റെന്വ അന്ന് ഫ്രഞ്ച് പട്ടാളത്തിലെ ഒരു യുവഭടനായിരുന്നു. കാലിലേറ്റ മുറിവുമായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന റെന്വ താന്‍ ചാര്‍ളിയുടെ കോമഡികളുമായി &amp;amp;lsquo;പ്രണയത്തിലായതും&amp;amp;rsquo; ഇക്കാലത്താണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.&lt;br /&gt;
&lt;br /&gt;
1917-ല്‍ അരങ്ങേറിയ റഷ്യന്‍ വിപ്ലവം അമേരിക്കയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഇടതുപക്ഷ ലേബര്‍ പാര്‍ട്ടിയുടേയും അംഗങ്ങളുടെയിടയില്‍ വമ്പിച്ച ആവേശമുളവാക്കിയിരുന്നു. ചാര്‍ളി ചാപ്ലിനും അതേ ആവേശം ഉള്‍കൊണ്ടു. റഷ്യയില്‍ നടന്നത് ലോകത്തിലെ ആര്‍ത്തന്‍മാര്‍ക്കും ആലംബഹീനര്‍ക്കും അഗതികള്‍ക്കും മോചനത്തിനു വഴിയൊരുക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ചാപ്ലിന്‍ 1943-ല്‍ എഴുതി: &amp;amp;ldquo;സാധാരണക്കാരന് ആശയും പ്രചോദനവും പ്രദാനം ചെയ്ത ഒരു ധീരനവലോകം ഇരുപത്തിയഞ്ചുവര്‍ഷംമുമ്പു പിറവിയെടുത്തു. വംശവര്‍ണ്ണ വ്യത്യാസമില്ലാതെ തങ്ങളുടെ ജനങ്ങള്‍ക്ക് ഒരു സ്വപ്നം സോവിയറ്റ് റഷ്യ നല്‍കി. സ്വാതന്ത്ര്യത്തിനും സമത്വത്തിനും നീതിക്കും വേണ്ടി പണിയെടുക്കാന്‍, തുല്യമായ അവസരങ്ങളുടെ ഒരു സ്വപ്നം.&amp;amp;rdquo; മാക്സ് ഈസ്റ്റ്മാന്‍, റോസ് വാഗ്നര്‍ തുടങ്ങി കമ്യൂണിസ്റ്റ് ചായ്‌വുള്ള കലാകാരന്മാര്‍ ചാപ്ലിന്റെ ഉറ്റസുഹൃത്തുക്കളായി. ചാപ്ലിന്‍ തന്റെ ഇടതുപക്ഷബന്ധങ്ങള്‍ മറച്ചുവെച്ചില്ല. എന്നാല്‍ അമേരിക്ക ഈ ആഭിമുഖ്യത്തെ സ്വാഗതം ചെയ്യാൻ വിസമ്മതിച്ചു. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%82&amp;diff=13426</id>
		<title>ചാപ്ലിൻ: വിവാഹം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%82&amp;diff=13426"/>
		<updated>2014-09-07T11:48:42Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
= വിവാഹം=&lt;br /&gt;
&lt;br /&gt;
മ്യൂച്ച്വല്‍ഫിലിം കോര്‍പ്പറേഷനുവെണ്ടി ചാപ്ലിന്‍ നിര്‍മ്മിച്ച ഷോര്‍ട്ട്‌ ഫിലിമുകളില്‍ എറ്റവും പ്രസിദ്ധമായത് &amp;amp;lsquo;ഈസീ സ്ട്രീറ്റ് ആണ്. &amp;amp;lsquo;വണ്‍ എ എം, &amp;amp;lsquo;റിങ്ക്‌, &amp;amp;lsquo;ദ ഫ്ളോര്‍ വാക്കര്‍&amp;amp;rsquo;, &amp;amp;lsquo;ദ പോണ്‍ ഷോപ്പ്&amp;amp;rsquo;, &amp;amp;lsquo;ദ ഇമിഗ്രന്റ്&amp;amp;rsquo;, മുതലായ ചിത്രങ്ങളും റിലീസു ചെയ്തപ്പോള്‍ തന്നെ &amp;amp;lsquo;ഹിറ്റു&amp;amp;rsquo;കളായിരുന്നു. വെറും കോമഡി എന്നതിനപ്പുറത്തേയ്ക്ക് സാമുഹ്യരാഷ്ട്രീയസാഹചര്യങ്ങളിലേയ്ക്കും പ്രശ്നങ്ങളിലേയ്ക്കും (രണ്ടു റീലില്‍ സാധ്യമാവുന്നത്ര) ചാപ്ലിന്‍ കാല്‍വച്ചു തുടങ്ങിയിരുന്നു. &amp;amp;lsquo;ദ ഇമിഗ്രന്‍്ി&amp;amp;rsquo;ലെ ഒരു രംഗം ഉദാഹരണമാണ്‌.&lt;br /&gt;
&lt;br /&gt;
പല യുറോപ്യന്‍ രാജ്യങ്ങളില്‍നിന്നും കുടിയേറ്റക്കാരുമായി വന്ന കപ്പല്‍ ന്യൂയോര്‍ക്ക് തുറമുഖത്തിലേയ്ക്കു പ്രവേശിക്കുകയാണ്‌. ന്യായമായും ആദ്യം സ്ക്രീനില്‍ വരുന്നത് &amp;amp;lsquo;സ്റ്റാച്യൂ ഓഫ്‌ ലിബര്‍ട്ടിയാണ്&amp;amp;rsquo;. അപ്പോള്‍ ഒരു ടൈറ്റില്‍ കാര്‍ഡു വരുന്നു. &amp;amp;lsquo;സ്വാതന്ത്ര്യത്തിന്റെ നാട്ടിലേയ്ക്ക് ആഗമനം&amp;amp;rsquo;. ഒറ്റ നോട്ടത്തിന്‍ വളരെ സാധാരണമായ ഒരു രംഗം. എന്നാല്‍ അത് 1917 ആയിരുന്നു, ഒന്നാംലോകയുദ്ധത്തില്‍ തങ്ങളും ഇടപെടാന്‍ പോവുകയാണെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. പൊതുജനാഭിപ്രായത്തിനു വിരുദ്ധമായിരുന്നു ഇത്&amp;amp;rsquo;. ചരിത്രത്തില്‍ ആദ്യമായി അമേരിക്കയില്‍ സെന്‍സര്‍ഷിപ്പ് എര്‍പ്പെടുത്തി. വിരുദ്ധാഭിപ്രായങ്ങളുടെ പ്രകാശനം നിരോധിക്കുന്ന പല പുതിയ നിയമങ്ങളും പ്രാബല്യത്തില്‍ വന്നു. യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ജര്‍മ്മന്‍ ബന്ധങ്ങളുണ്ടോയെന്ന നിരീക്ഷണം കര്‍ശനമാക്കി. പല മൌലികവകാശങ്ങളുടേയും മേല്‍ വൂഡ്രൂ വില്‍സണ്‍ന്റെ ഭരണകൂടം കടന്നാക്രമണം നടത്തി. ആ സാഹചര്യങ്ങളിലാണ് സ്വാതന്ത്ര്യപ്രതിമയും &amp;amp;ldquo;സ്വാതന്ത്ര്യത്തിന്റെ നാട്ടിലേയ്ക്ക് ആഗമനം എന്ന ടൈറ്റില്‍ കാര്‍ഡും കാണിക്കാന്‍ ചാപ്ലിന്‍ ധൈര്യം കാണിച്ചത്.&lt;br /&gt;
&lt;br /&gt;
ഈ ധൈര്യപ്രകടനം യാദൃച്ഛികമായിരുന്നില്ല. ചാപ്ലിന്‍ എസ്സാനേയില്‍ ആയിരുന്നപ്പോള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍ ചാപ്ലിനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ലൈംഗികതയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സൂചനകള്‍ അവസാനിപ്പിക്കണമന്ന് ആവശ്യപ്പെട്ടിരുന്നു. സമൂഹത്തില്‍ കാണുന്നതു മാത്രമേ താന്‍ ചിത്രികരിക്കുന്നുള്ളു എന്നായിരുന്നു ചാപ്ലിന്റെ മറുപടി.&lt;br /&gt;
&lt;br /&gt;
ഇനി &amp;amp;lsquo;ഈസീ സ്ട്രീറ്റിലേയ്ക്കു വരാം. ചാപ്ലിന്റെ ചെറുപ്പത്തിലെ ലണ്ടനിലാണ് കഥ നടക്കുന്നത്. &amp;amp;lsquo;ഈസീ സ്ട്രീറ്റ്&amp;amp;rsquo; എന്ന പേരുപോലും ചാപ്ലിന്‍ ജനിച്ച &amp;amp;lsquo;ഈസ്റ്റ്ലേന്‍&amp;amp;rsquo; ന്റെ ഒരു രൂപഭേദമാണ്. ചെറുപ്പത്തില്‍ ആകെ കൈമുതലായുണ്ടായിരുന്ന ദാരിദ്ര്യം നിറഞ്ഞതാണ് സിനിമയിലെ ഈസി സ്ട്രീറ്റ്. പേരു സൂചിപ്പിക്കുന്നതുപോലെ അത്ര &amp;amp;lsquo;ഈസി&amp;amp;rsquo;യായ ഒരു ജീവിതമായിരുന്നില്ല ആ തെരുവില്‍. വ്യവസ്ഥാപിതമായ എല്ലാം ചാപ്ലിന്റെ നിശിതമായ കളിയാക്കലിന് ഇരയാവുന്നു. പള്ളി, പൊലീസ്, സാമൂഹ്യ വ്യവസ്ഥ&amp;amp;hellip; സാധാരണക്കാരന് ഭീഷണമായുള്ള പലതിനേയും തകര്‍ക്കുന്നു ചാര്‍ളി. എല്ലാം ഭംഗിയായിപ്പോകുന്ന, എല്ലാവരും നല്ല വസ്ത്രങ്ങള്‍ ധരിക്കുന്ന, റൗഡികള്‍ക്കുപോലും മാനസാന്തരം വന്ന ഒരു ഡ്രിം സ്ട്രീറ്റ് കാണിച്ചുകൊണ്ടാണ് സിനിമ അവസാനിപ്പിക്കുന്നത്. നിയമരഹിതമായിരുന്ന, അടുക്കും ചിട്ടയുമില്ലാതിരുന്ന, ദാരിദ്ര്യത്തില്‍ മുങ്ങിയ തന്റെ ബാല്യത്തെ ഒരു സ്വപ്നലോകത്തില്‍ കുടിയിരുത്തുകയാണ് ചാപ്ലിന്‍ ഈ ചിത്രത്തില്‍.&lt;br /&gt;
&lt;br /&gt;
പ്രശസ്‌ത എഴുത്തുകാരനായിരുന്ന വില്യം സരോയനും ഭാര്യ കരോളും 1947-ലെ ഒരു സായാഹ്നത്തില്‍ ചാപ്ലിന്റേയും ഭാര്യ ഊനാ ഒനീലിന്‍റേയും അതിഥികളായി എത്തി. സംഭാഷണത്തിനിടെ ഊനാ പൊട്ടിത്തെറിച്ചു. &amp;amp;ldquo;ഇയാള്‍ ഒപ്പം ശയിച്ചിട്ടുള്ള പെണുങ്ങളെക്കുറിച്ച് കേട്ടു മടുത്തു ഞാന്‍. ഇയാള്‍ ഈ പറയുന്നതെല്ലാം കേട്ട് പൊട്ടിത്തെറിക്കാതെ ഞാന്‍ മറ്റെന്താണ് ചെയ്യുക?. ഇവിടെയിരുന്ന് പുഞ്ചിരിക്കണോ?&amp;amp;rdquo; &lt;br /&gt;
ആ രോഷപ്രകടനത്തിനു കാരണം എച്ച് ജി വെല്‍സിന്റെ കുട്ടിയുടെ അമ്മയായിരുന്ന റബേക്ക വെസ്റ്റിനെ താന്‍ കീഴ്പ്പെടുത്തിയ കഥ വില്യം സരോയനോടു പറഞ്ഞത് കേട്ടതാണ്.&lt;br /&gt;
[[File:Chaplin_ch08.jpg|thumb|right|220px|ആദ്യ ഭാര്യ: മില്‍ഡ്രഡ്]]&lt;br /&gt;
ഊനായെ അല്ല, മില്‍ഡ്രഡ് ഹാരിസിനെയാണ് ചാപ്ലിന്‍ ആദ്യം വിവാഹം കഴിച്ചത്. സാം ഗോള്‍ഡ്‌വിന്നിന്റെ വീട്ടില്‍ ഒരു സ്വിമ്മിംഗ് പാര്‍ട്ടിയില്‍ വച്ചാണ് ചാപ്ലിന്‍ മില്‍ഡ്രഡിനെ കാണുന്നത്. കുട്ടിയുടെ ചേഷ്ടകളും മുഖഭാവങ്ങളുമുള്ള ഒരു സുന്ദരി. വലിയ, ഭാവതീവ്രമായ കണ്ണുകള്‍, സുന്ദരമായ നാസികയും വായും. &amp;amp;lsquo;വിസാര്‍ഡ് ഓഫ് ദ ഓസ്&amp;amp;rsquo; സിരീസില്‍ ഡൊറോത്തിയായി അഭിനയിച്ച പെണ്‍കുട്ടി. ഡി. ഡബ്‌ള്യൂ ഗ്രിഫിത്തിന്റെ  &amp;amp;lsquo;ഇന്‍ടോളറന്‍സിലും&amp;amp;rsquo; അവള്‍ ചെറിയൊരു റോളില്‍ ഉണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
മില്‍ഡ്രഡിനെ പാര്‍ട്ടിക്കു കൊണ്ടുവന്ന യുവാവുമായി  എന്തോ കാര്യത്തില്‍ അവള്‍ പിണങ്ങി. തന്നെ വീട്ടില്‍ വിട്ടുപോവുമോ എന്ന് മില്‍ഡ്രഡ് ചാപ്ലിനോടു ചോദിച്ചു. മില്‍ഡ്രഡിനെ അവളുടെ വീട്ടിലാക്കി ചാപ്ലിന്‍ തന്റെ വാസസ്ഥലമായ ലോസ്ഏഞ്ചലസ് അത്‌ലറ്റിക് ക്ലബ്ബിലേയ്ക്കു പോയി. മില്‍ഡ്രഡ് ഹാരിസ് ഇങ്ങോട്ടുവന്ന് താല്പര്യം കാണിച്ചില്ലായിരുന്നെങ്കില്‍  താന്‍ ഒരിക്കലും അവളുമായി ഒരു ബന്ധത്തില്‍ പെടില്ലായിരുന്നെന്നാണ് ചാപ്ലിന്‍ &amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo;യില്‍ പറയുന്നത്. എന്തായാലും അഞ്ചുമിനിറ്റു കഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.&lt;br /&gt;
&lt;br /&gt;
മില്‍ഡ്രഡ് ആയിരുന്നു അത്. നിങ്ങള്‍ എന്തു ചെയ്യുകയാണെന്നറിയാനണ് ഞാന്‍ വിളിച്ചത് എന്നു പറഞ്ഞുതുടങ്ങിയ സംഭാഷണം ചാപ്ലിന്‍ അവളെ ഡിന്നറിനു ക്ഷണിച്ചുകൊണ്ടാണ്&amp;amp;rsquo;, അവസാനിച്ചത്.&lt;br /&gt;
&lt;br /&gt;
അടുത്തയാഴ്ച മില്‍ഡ്രഡ് ചാപ്ലിനെ വീണ്ടും വിളിച്ചു. അവളുടെ സൗന്ദര്യത്തെ  തന്റെ ഡ്രൈവര്‍ പുകഴ്ത്തുന്നതും &amp;amp;ldquo;അദ്ദേഹം വര്‍ണനാതീതനാണ്, എന്നോട് അച്ഛനെന്നപോലെയാണ് പെരുമാറുന്നത്&amp;amp;rsquo;, എന്നുപറയുന്നതു കേള്‍ക്കാനിടയായതും ചാപ്ലിനെ അവളിലേയ്ക്ക് അടുപ്പിച്ചു. യൂണിവേഴ്സല്‍ സ്റ്റുഡിയോയുടെ പുറത്ത്&amp;amp;rsquo; മില്‍ഡ്രഡ് ഷൂട്ടിങ് കഴിഞ്ഞ് ഇറങ്ങി വരുന്നതും നോക്കി മണിക്കൂറുകളോളം ചാപ്ലിന്‍  കാറില്‍ കാത്തിരിക്കാന്‍ തുടങ്ങി. ഡി.ഡബ്‌‌ള്യൂ ഗ്രിഫിത്ത് ഒരിക്കല്‍ മില്‍ഡ്രഡിനോട് ചോദിച്ചൂ &amp;amp;lsquo;മില്‍ഡ്രഡ്; നീ എന്താ ചാര്‍ളിയെ വിവാഹം കഴിക്കാത്തത്? അതേശ്വാസത്തില്‍ത്തന്നെ ചാര്‍ളിക്കുനേരെ തിരിഞ്ഞു പറഞ്ഞു &amp;amp;lsquo;ചാര്‍ളീ&amp;amp;hellip; ഇവള്‍ നിനക്കു നല്ലൊരു ഭാര്യയായിരിക്കും.&amp;amp;rdquo; കുറച്ചുനാള്‍ കഴിഞ്ഞു മില്‍ഡഡ്രഡ് ചാപ്ലിനോട് ചോദിച്ചു &amp;amp;lsquo;എന്നാണെന്നെ വിവാഹം കഴിക്കുക്?&amp;amp;rdquo; &amp;amp;ldquo;ഒരിക്കലുമില്ല&amp;amp;rdquo; എന്നായിരുന്നു ചാപ്ലിന്റെ മറുപടി.&lt;br /&gt;
&lt;br /&gt;
ഇതോടെ പ്രശ്നം കഴിഞ്ഞു എന്നായിരുന്നു ചാപ്ലിന്റെ ധാരണ. എന്നാല്‍ 1918  വേനലില്‍ താന്‍ ഗര്‍ഭിണിയാണെന്ന് മില്‍ഡ്രഡ് അറിയിച്ചു. ഇനി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചാല്‍ താന്‍ ആപ്പിലാകുമെന്ന് ചാപ്ലിന്‍ മനസ്സിലാക്കി. പത്രങ്ങളില്‍ വന്‍ വാര്‍ത്തകള്‍ വരും. മില്‍ഡ്രഡ് തന്റെ പ്രായം കുറച്ചുപറഞ്ഞാല്‍ ബലാല്‍സംഗക്കേസ്. അതുവരെയും അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിട്ടില്ലാ എന്നതിനാല്‍ ജയില്‍ശിക്ഷ കഴിഞ്ഞ് നാടുകടത്തിയെന്നും വരാം. തന്റെ സെക്രട്ടറി ടോം ഹാരിങ്ടന്നോടു രജിസ്ട്രര്‍ വിവാഹത്തിനുവേണ്ട സംവിധാനങ്ങള്‍ ചെയ്യാന്‍ ഹതാശനായ ചാപ്ലിന്‍ നിര്‍ദ്ദേശിച്ചു. ഒക്റ്റോബര്‍ 23-ആം തീയതി യാതൊരു പബ്ലിസിറ്റിയുമില്ലാതെ ഒരു ജഡ്ജിയുടെ വീട്ടില്‍വച്ച്‌ വിവാഹം നടന്നു.&lt;br /&gt;
&lt;br /&gt;
അടുത്തു ദിവസം ചാപ്ലിന്‍ സാധാരണപോലെ സ്റ്റുഡിയോയില്‍ എത്തി. ഹണിമൂണിനൊന്നും ചാപ്ലിന് മനസ്സുണ്ടായിരുന്നില്ല. തന്റെ ഡ്രസ്സിങ് റൂമിലേയ്ക്കു നടന്ന ചാപ്ലിനെ  എഡ്ന പര്‍‌വേയന്‍സ് തടഞ്ഞു നിര്‍ത്തി. &amp;amp;lsquo;അഭിനന്ദനങ്ങള്‍&amp;amp;rsquo; അവള്‍ മൃദുവായി പറഞ്ഞു. &amp;amp;lsquo;താങ്ക് യൂ&amp;amp;rsquo; ചാപ്ലിന്‍ വല്ലായ്മയോടെ പ്രതികരിച്ചു. മില്‍ഡ്രഡിന്റെ ഗര്‍ഭധാരണം വെറും കെട്ടുകഥയായിരുന്നെന്ന്‌ തെളിഞ്ഞു. എങ്കിലും ചാപ്ലിന്‍ തന്റെ &amp;amp;lsquo;പാവക്കുട്ടി വധുവു&amp;amp;rsquo;മൊത്തു കഴിഞ്ഞു. നവംബറില്‍ മില്‍ഡ്രഡ് ശരിക്കും ഗര്‍ഭവതിയായി. എന്നാല്‍ ഇതുകൊണ്ടും ചാപ്ലിന് അവളോടു തോന്നിയിരുന്ന വെറുപ്പു കുറഞ്ഞില്ല. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B0%E0%B5%80%E0%B4%A4%E0%B4%BF&amp;diff=13425</id>
		<title>ചാപ്ലിൻ: ചിത്രീകരണരീതി</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B0%E0%B5%80%E0%B4%A4%E0%B4%BF&amp;diff=13425"/>
		<updated>2014-09-07T11:42:50Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=ചിത്രീകരണരീതി=&lt;br /&gt;
&lt;br /&gt;
തന്റെ സഹപ്രവര്‍ത്തകരുമായി ചാപ്ലിന്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1916ല്‍ ക്യാമറാമാന്‍ ആയി ചാപ്ലിനോടുകൂടിയ റോളണ്ട് ടോത്തറോ 1954 വരെയും ഒപ്പമുണ്ടായിരുന്നു. ആല്‍ഫ് റീവ്സ്‌ അദ്ദേഹത്തിന്റെ അന്ത്യംവരെയും സന്തതസഹചാരിയായിരുന്നു. എന്നാല്‍ സഹോദരന്‍ സിഡ്നിയുടെ അഭിപ്രായം വ്യത്യസ്തമായിരുന്നു. ആരെയും അധികകാലം കൂടെ നിര്‍ത്താന്‍ പാടില്ല എന്നായിരുന്നു സിഡ്നിയുടെ വാദം. &amp;amp;ldquo;നിന്നെപ്പറ്റി അവര്‍ കൂടുതല്‍ മനസ്സിലാക്കുന്നതിനുമുന്‍പ് അവരെ പറഞ്ഞുവിടണം&amp;amp;rdquo; &amp;amp;mdash; സ്റ്റുഡിയോ ഫ്ളോറിലും മറ്റെവിടെയും ചാപ്ലിനെ മറുള്ളവരില്‍നിന്നും കാത്തു സുക്ഷിക്കുക തന്റെ കടമയാണെന്നു വിശ്വസിച്ചിരുന്ന സിഡ്നി ഒരിക്കല്‍ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
ചാപ്ലിന്‍ ചിത്രങ്ങള്‍ക്ക് സ്ക്രിപ്റ്റ് തയ്യാറാക്കാന്‍ ഇന്നു വിസ്മൃതിയില്‍ ആണ്ടുപോയിരിക്കുന്ന അനേകം എഴുത്തുകാരും സെക്രട്ടറിമാരും ഉണ്ടായിരുന്നെങ്കിലും &amp;amp;lsquo;ദ ഗ്രേറ്റ് ഡിറ്റേക്ടര്‍&amp;amp;rsquo; വരെ ഒരു ചിത്രത്തിനും പൂര്‍ണമായ സ്ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടയില്‍ ഓരോ സീനും ഉരുത്തിരിഞ്ഞുവരികയായിരുന്നു പതിവ്. തന്റെ ഈ പ്രവണത ചാപ്ലിനുതന്നെ അതിയായ മാനസിക വിക്ഷോഭം ഉണ്ടാക്കാറുണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
ഒരു കോമിക് സീനിന്റെ ശ്ളഥമായ ആശയങ്ങളുമായി ചാപ്ലിന്‍ രാവിലെ സ്റ്റുഡിയോയിലെത്തുന്നു. ടേക്കുകള്‍ തുടങ്ങുന്നു. പലഭാഗത്തു നിന്നും &amp;amp;lsquo;ഇതിങ്ങിനെയാവാം&amp;amp;rsquo; അല്ലാ &amp;amp;lsquo;ഇങ്ങിനെയാവാം&amp;amp;rsquo; എന്ന് അഭിപ്രായങ്ങള്‍ ഉയരുന്നു. (&amp;amp;lsquo;ഇങ്ങിനെ തന്നെ വേണം&amp;amp;rsquo; എന്ന് ചാപ്ലിനോട് തറപ്പിച്ചു പറയാന്‍ തക്ക ധൈര്യവും വിഡ്ഢിത്തവുമുള്ള ആരുമുണ്ടായിരുന്നില്ല). ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് ആ സീന്‍ ശരിയാവും. ചിലപ്പോള്‍ വല്ലാതെ നീണ്ടുപോവും. ചിട്ടയില്ലാത്ത ഈ രീതിമൂലം കണക്കില്ലാത്തത്ര അടി റോ ഫിലം എക്സ്പോസു ചെയ്യപ്പെട്ടു. ഉദാഹരണത്തിന്  &amp;amp;lsquo;ദ ഇമിഗ്രന്റ്&amp;amp;rsquo; എന്ന ഫിലിമിന്  90,000 അടിയിലേറെ ഉപയോഗിച്ചു, എന്നാല്‍ റിലീസു ചെയ്തപ്പോള്‍ 1809 അടി മാത്രം ദൈര്‍ഘ്യമുള്ള ഒരു ഇരട്ട റീല്‍ ചിത്രം! ചാപ്ലിന്റെ മൂഡില്‍ ഉണ്ടാവുന്ന അപ്രതീക്ഷിതമായ വ്യതിയാനങ്ങളും ചിലവു വര്‍ദ്ധിപ്പിച്ചു. പെട്ടെന്ന് ഷുട്ടിങ്ങ്  നിറുത്തി ചാപ്ലിന്‍ ഡ്രെസ്സിംഗ് റൂമില്‍ കയറി അടച്ചിരിക്കും. അല്ലെങ്കില്‍ കാറില്‍ കയറി നീണ്ട ഡ്രൈവിനുപോകും. അതുമല്ലെങ്കില്‍ ഒരു മുറിയില്‍ കയറി ഇരുന്ന് വയലിന്‍ മീട്ടും (പിയാനോ, വയലിന്‍ മുതലായവ വായിക്കാന്‍ ചാപ്ലിന്‍ പ്രാഗത്ഭ്യം നേടിയിരുന്നു. സ്വന്തമായി സംഗീതറെക്കോര്‍ഡുകള്‍ നിര്‍മ്മിക്കാനും പരിപാടിയിട്ടിരുന്നു).&lt;br /&gt;
&lt;br /&gt;
റിഹേഴ്സലിനിടെ സഹനടന്‍മാര്‍ക്ക് അവരുടെ റോള്‍ അഭിനയിച്ചു കാണിക്കുക ചാപ്ലിന്റെ പതിവായിരുന്നു ഈ നിമിഷം സൌമ്യയായ ഒരു വയോവൃദ്ധയെങ്കില്‍ അടുത്തനിമിഷം എല്ലാം തല്ലിത്തകര്‍ക്കാന്‍ വെമ്പുന്ന റൗഡിയായും അതിനടുത്ത നിമിഷം സ്നേഹം വഴിഞ്ഞൊഴുകുന്ന നായികയായും ഓരോന്നും വ്യത്യസ്തമായ രീതികളില്‍ അഭിനയിച്ചു കാണിക്കും. മറ്റു നടീനടന്‍മാര്‍ ഇതുമൂലം പലപ്പോഴും വല്ലാത്ത ധര്‍മ്മസങ്കടത്തില്‍ പെട്ടുപോകുമായിരുന്നു &amp;amp;ndash; ഇതില്‍ ഏതു സ്വീകരിക്കണം?&lt;br /&gt;
[[File:Chaplin_ch07.jpg|thumb|left|220px|സംവിധായകൻ ]]&lt;br /&gt;
അഭിനേതാക്കളുടെ മേക്കപ്പിനെക്കുറിച്ചും ചാപ്ലിന് തന്‍റേതായ ആശയങ്ങളുണ്ടായിരുന്നു. എന്നാല്‍ അതില്‍ വല്ലാത്ത ചാഞ്ചല്യവും പ്രകടിപ്പിച്ചിരുന്നു. ഇന്നൊരു നടന് താടിവേണമെന്ന് നിഷ്കര്‍ഷിച്ചാല്‍ അടുത്ത ദിവസം എന്തിനീ താടിയെന്നു ചോദിക്കും. എഡ്നാ പര്‍വേയന്‍സ് ഉള്‍പ്പടെ തന്റെ എല്ലാ നായികമാരുടേയും വസ്ത്രാലങ്കാരം ചാപ്ലിന്‍ തനിയെയാണ് ചെയ്തിരുന്നത്. എന്തിന്, നടീനടന്‍മാരുടെ മുടി ചീകലില്‍ പോലും ചാപ്ലിന്‍ ശ്രദ്ധ പതിപ്പിക്കുകയും കൈകടത്തുകയും ചെയ്തു. (ചാപ്ലിന്‍ ഒരിക്കലും ബാര്‍ബര്‍ ഷോപ്പില്‍ പോയിരുന്നില്ല, വീട്ടില്‍തന്നെ സ്വയം മുടിവെട്ടുകയായിരുന്നു പതിവ്.)&lt;br /&gt;
&lt;br /&gt;
ഉപയോഗിക്കാത്ത, വെട്ടിമാറ്റപ്പെട്ട ഫിലിം കഷണങ്ങള്‍ (അവയുടെ ഒരു കൂമ്പാരം തന്നെ ഉണ്ടാവുമായിരുന്നു) സിഡ്നി ആരുമറിയാതെ സ്റ്റുഡിയോയില്‍ നിന്നും കടത്തിക്കൊണ്ടുപോവുമായിരുന്നു. അത് സ്റ്റുഡിയോയുടെ വകയാണെന്ന് അറിയാഞ്ഞിട്ടല്ല. ചാപ്ലിന്റെ കാലശേഷം ഉപയോഗിക്കാനാണ് സിഡ്നിയുടെ ഉദ്ദേശ്യമെന്ന് പലരും ആക്ഷേപിക്കാറുണ്ടാതിരുന്നു. ചാപ്ലിന്‍ സ്വന്തമായി സ്റ്റുഡിയോ തുടങ്ങിതോടെ ഇങ്ങിനെ സംഭരിച്ചിരുന്ന വെട്ടുകഷണങ്ങള്‍ അവിടുത്തെ അലമാരികളില്‍ ഭദ്രമായി സൂക്ഷിച്ചു. 1952ല്‍ തന്റെ സ്റ്റുഡിയോ പൂട്ടി എന്നേയ്ക്കുമായി ചാപ്ലിന്‍ അമേരിക്ക വിട്ടപ്പോള്‍ അവയെല്ലാം നശിപ്പിക്കാന്‍ ടോത്തറോയോട് ചാപ്ലിന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അങ്ങിനെ ചെയ്യാന്‍ ടോത്തറോയ്ക്ക് മനസ്സു വന്നില്പ. മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം ബിബിസി മുന്നു ഭാഗമായി ടെലികാസ്റ്റ് ചെയ്ത &amp;amp;lsquo;ദ അണ്‍നോൺ ചാപ്ലിന്‍&amp;amp;rsquo; ഈ മുറിക്കഷണങ്ങളില്‍ നിന്നായിരുന്നു. പൂര്‍ണ്ണത കൈവരിക്കാനുള്ള ഒരു കലാകരന്റെ നിരന്തരമായ പരിശ്രമത്തിന്റെ വിശദമായ ചിത്രീകരണമാണ് ഈ ടെലി ഫിലിം.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ദ ട്രാംപി്ല്‍ എഡ്നായുടെ അച്ഛന്റെ വേഷമിട്ട ഫ്രെഡ് ഗുഡ് വില്‍സ് ആയിരുന്നു ആദ്യം ചാപ്ലിന്റെ പബ്ലിസിറ്റി മാനേജര്‍. 1917 ല്‍ ഒരു പത്രക്കാരനായിരുന്ന കാര്‍ലൈന്‍ റോബിന്‍സണ്‍ ആ ചുമതല ഏറ്റെടുത്തു. നാണക്കേടു മൂലം ചാപ്ലിന്‍ തന്റെ അമ്മയെ ബ്രിട്ടനിലെ ഒരു നഴ്സിങ്ങ്ഹോമില്‍ തള്ളിയിരിക്കുകയാണെന്ന് ലോകം കരുതുമെന്നും അമ്മയെ അമേരിക്കയിലേയ്ക്കു കൊണ്ടുവരണമെന്നും റോബിന്‍സണ്‍ ഉപദേശിച്ചു. താനും അമ്മയെപ്പോലെ ആവുമോ, അമ്മയുടെ വിധി തന്നെയാണോ തനിക്കും നിയതി വച്ചിരിക്കുന്നത് എന്നായിരുന്നു ചാപ്ലിന്റെ യഥാര്‍ത്ഥ ഭയം. യുദ്ധം മൂലം 1917-ലും 18-ലും ഹാന്നായെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. 1919ല്‍ ഇമിഗ്രേഷന്റെ എല്ലാ ഔപചാരികതയും പുര്‍ത്തിയായപ്പോള്‍, ഇപ്പോള്‍വേണ്ടാ എന്ന് ചാപ്ലിന്‍ പറഞ്ഞു. വ്യക്തിപരമായും തൊഴില്‍പരമായും ഏതാണ്ടൊരു പ്രതിസന്ധിയിലായിരുന്ന ചാപ്ലിന് അമ്മയുടെ സാന്നിദ്ധ്യം തല്‍ക്കാലം അഭിലഷണീയമല്ലെന്നു തോന്നി.&lt;br /&gt;
&lt;br /&gt;
അവസാനം 1921-ലാണ് ഹാന്നാ അമേരിക്കയിലെത്തുന്നത്. അമ്മയെ സ്വീകരിക്കാന്‍ ചാപ്ലിനോ സിഡ്നിയോ വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. ഹാന്നായ്ക്കുവേണ്ടി ചാപ്ലിന്‍ ഒരു ബംഗ്ളാവ് വാങ്ങിയിരുന്നു.  ഹാന്നായുടെ ജിവിതത്തില്‍ അവശേഷിച്ച ഏഴുവര്‍ഷവും ചാപ്ലിന്‍ വളരെ അപൂര്‍വ്വമായി മാത്രമേ അവരെ സന്ദര്‍ശിച്ചിരുന്നുള്ളു. തന്റെ വിട്ടിലേയ്ക്കോ തന്റെ സ്റ്റുഡിയോയിലേയ്ക്കോ അമ്മയെ കൊണ്ടുപോയതും വളരെ ചുരുക്കം പ്രാവശ്യം മാത്രം. കാര്‍ണോയില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന ഒരുമിച്ച് സിനിമാസ്വപ്നം കണ്ടിരുന്ന ആല്‍ഫ് റീവ്സ് ഇതിനകം ചാപ്ലിന്റെ സ്റ്റുഡിയോയുടെ ജനറല്‍ മാനേജരായിരുന്നു. ആല്‍ഫും പത്നിയും, സിഡ്നിയും ഇടയ്ക്കിടെയെങ്കിലും അമ്മയെ കാണാന്‍ എത്താറുണ്ടായിരുന്നു. അല്ലെങ്കില്‍ ജോലിക്കാരും നഴ്സുമാരുമായിരുന്നു ഹാന്നായുടെ സഹചാരികള്‍.&lt;br /&gt;
&lt;br /&gt;
ചുരുക്കിപ്പറഞ്ഞാല്‍ സ്നേഹശുശ്രൂഷകള്‍ക്കു പകരം ഹാന്നായ്ക്ക്&amp;amp;rsquo; തന്റെ പ്രശസ്തനായ മകനില്‍ നിന്ന് ലഭിച്ചത് പണം ചിലവഴിച്ച് ലഭ്യമാക്കാവുന്ന എല്ലാ സൌകര്യങ്ങളുമായിരുന്നു. ഇത് അമ്മയോടുള്ള സ്നേഹക്കുറവു മൂലമായിരുന്നില്ല. മാനസിക വിഭ്രാന്തികളില്‍ ആണ്ടുപോയ അമ്മയെ ആ അവസ്ഥയില്‍ കാണാന്‍ ചാപ്ലിന് മാനസികമായി കഴിവില്ലായിരുന്നതു മൂലമായിരുന്നു. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%8E%E0%B4%A1%E0%B5%8D%E0%B4%A8%E0%B4%BE&amp;diff=13424</id>
		<title>ചാപ്ലിൻ: എഡ്നാ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%8E%E0%B4%A1%E0%B5%8D%E0%B4%A8%E0%B4%BE&amp;diff=13424"/>
		<updated>2014-09-07T11:38:22Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
= എഡ്നാ=&lt;br /&gt;
&lt;br /&gt;
ന്യൂയോര്‍ക്കില്‍വച്ച് ചാപ്ലിനെ കാണാന്‍ നിരവധി പ്രമുഖ വ്യക്തികളെത്തി. സോമര്‍സെറ്റ് മോം, ഹെലന്‍ കെല്ലര്‍, നിജിന്‍സ്കി, പാവ് ലോവാ&amp;amp;hellip; ചാപ്ലിന് പല പുതിയ സുഹൃത്തുക്കളുമുണ്ടായി. അവരൊക്കെയൊത്ത് സമയം ചിലവഴിച്ചെങ്കിലും അകമഴിഞ്ഞ സ്നേഹം എന്നൊന്ന് ആരോടും പ്രദര്‍ശിപ്പിച്ചില്ല. &amp;amp;ldquo;എനിക്കു സുഹൃത്തുക്കള്‍ സംഗീതം പോലെയാണ്. എനിക്കു മൂഡുള്ളപ്പോള്‍ മാത്രംമതി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഹെറ്റി കെല്ലിയെ ഓര്‍ക്കുന്നുവോ? പതിനൊന്നു ദിവസം മാത്രം നീണ്ടുനിന്ന തന്റെ ആദ്യ പ്രണയിനിയെ ചാപ്ലിന്‍ മറന്നിരുന്നില്ല. ഒരു ലക്ഷപ്രഭുവിനെ വിവാഹം ചെയ്ത തന്റെ സഹോദരിയുടെ അതിഥിയായി ഹെറ്റി ന്യുയോര്‍ക്കിലുണ്ടെന്ന് ചാപ്ലിന്‍ അറിഞ്ഞു. പ്ലാസാ ഹോട്ടലിനടുത്തുള്ള ആ കൊട്ടാരത്തിനു മുന്പിലൂടെ അരമണിക്കൂറോളം ചാപ്ലിന്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു, ജനാലകളിലൂടെ ഹെറ്റി തന്നെ കാണുമെന്നും ഇറങ്ങിവരുമെന്നും പ്രതീക്ഷിച്ച്. എന്നാല്‍ അങ്ങിനെയുണ്ടായില്ല. അങ്ങോട്ടു ചെന്നു ഹെറ്റിയെ കാണാന്‍ ചാപ്ലിന്റെ &amp;amp;lsquo;അഹം&amp;amp;rsquo; അനുവദിച്ചുമില്ല.&lt;br /&gt;
&lt;br /&gt;
ഈ സമയത്താണ്, തന്നെ മറന്നുവോ, വേഗം ലോസ്എഞ്ചലസ്സിലേയ്ക്കു തിരിച്ചു വരു എന്നപേക്ഷിച്ച് എഡ്നായുടെ കത്തുവന്നത്. കൃത്യമായി കത്തെഴുതാം എന്ന് വാഗ്ദാനം ചെയ്തു പോന്നിരുന്ന ചാപ്ലിന്‍ ഒരു ടെലിഗ്രാം അയയ്ക്കുക മാത്രമാണ് ആകെ ചെയ്തിരുന്നത്. ലോസ്ഏഞ്ചലസ്സില്‍ തിരികെയെത്തിയ ചാപ്ലിന്‍ പോയത് തന്റെ വാസസ്ഥലമായ ലോസ്ഏഞ്ചലസ്സ് അത്‌ലെറ്റിക് ക്ളബ്ബിലേയ്ക്കാണ്. ഒരാഴ്ച ആരുമറിയാതെ അവിടുത്തെ ഒരു വന്‍ ഹോട്ടലില്‍ താമസിച്ച്  &amp;amp;lsquo;സുഖിക്കാന്‍&amp;amp;rsquo; തീരുമാനിച്ചു എന്ന് തന്റെ &amp;amp;lsquo;ആത്മകഥയില്‍&amp;amp;rsquo; അദ്ദേഹം പറയുന്നു. വേഷം മാറിക്കൊണ്ടിരുന്നപ്പോള്‍ ചാപ്ലിന്‍ ന്യുയോര്‍ക്കില്‍ വച്ചുകേട്ട ഒരു പാട്ടുമൂളി. ഇടയ്ക്കു പാട്ടു നിറുത്തുമ്പോള്‍ അടുത്തമുറിയില്‍നിന്ന് ഒരു സ്ത്രീശബ്ദം തുടര്‍ന്നുള്ള വരികള്‍ പാടുന്നു. പലകുറി ആവര്‍ത്തിച്ച ഇത് ഇടക്കതകിലെ താക്കോല്‍ ദ്വാരത്തിലൂടെയുള്ള സംഭാഷണമായി പരിണമിച്ചു. ചാപ്ലിന്റെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് മറുവശത്തെ സത്രീ വാതില്‍ തുറന്നു. പട്ടുകൊണ്ടുള്ള നിശാവസ്ത്രങ്ങള്‍ ധരിച്ച ഒരു സുന്ദരിയായ യുവതിയാണ് അവള്‍ എന്ന് കണ്ട് ചാപ്ലിന് സന്തോഷമായി. &amp;amp;ldquo;അകത്തോട്ടു കടക്കരുത്, ഞാന്‍ അടിക്കും&amp;amp;rdquo; എന്നവള്‍ പറഞ്ഞെങ്കിലും തന്റെ മുന്നില്‍ നില്‍ക്കുന്ന ചെറുപ്പക്കാരന്‍ ആരാണെന്ന് അവള്‍ക്കറിയാമെന്നും അന്നുരാത്രി തനിച്ചു കിടന്നുറങ്ങാന്‍ അവള്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വേഗം തന്നെ വ്യക്തമായി. അടുത്ത രാത്രി അവള്‍ കതകില്‍മുട്ടി. മൂന്നാം രാത്രി താന്‍ ക്ഷീണിതനാണെന്നും തനിക്കു ചെയ്യാന്‍ ധാരാളം ജോലിയുണ്ടെന്നും തന്റെ കരിയറിനെ മറക്കരുതെന്നും അവളോടൊപ്പം കിടക്കയില്‍ കിടന്നപ്പോള്‍ ചാപ്ലിനു തോന്നി. നാലാം രാത്രിയും വാതിലില്‍ മുട്ടുകേട്ടു. എന്നാല്‍ ആ വാതില്‍ തുറന്നില്ല. അടുത്ത പ്രഭാതത്തില്‍ ചാപ്ലിന്‍ ഹോട്ടല്‍ വിട്ടു.&lt;br /&gt;
&lt;br /&gt;
ചാപ്ലിനും സ്ത്രീകളുമായുള്ള കഥകള്‍ കണക്കില്ലാത്തതാണെങ്കിലും ചാപ്ലിന്‍ &amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo;യില്‍ അതേപറ്റിയൊന്നും അധികം വിവരിക്കുന്നില്ല. &amp;amp;ldquo;എന്റെ ലൈംഗിക ഊര്‍ജം ഏറിയകൂറും പോയത് എന്റെ തൊഴിലിലേയ്ക്ക് തന്നെയായിരുന്നു. ലൈംഗിക കേളികളുടെ വിവരണങ്ങളാവാം &amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo;യില്‍ പലരും പ്രതീക്ഷിച്ചത്. എന്നാല്‍ ഫ്രോയ്ഡ് കരുതുന്നതുപോലെ സെക്സ് ഒരാളുടെ സ്വഭാവ വിശ്ളേഷണത്തില്‍ പ്രമുഖ പങ്കുവഹിക്കുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. തണുപ്പും വിശപ്പും ദാരിദ്ര്യത്തെക്കുറിച്ചുള്ള ലജ്ജയുമാവാം ഒരു വ്യക്തിയുടെ മന:ശ്ശാസ്ത്രത്തെ സെക്സിലുമുപരി ബാധിക്കുക. സെക്സല്ലാതെ, അത്രയും തന്നെ പൂര്‍ണ്ണമായും ലയിച്ചു ചേരുന്ന മറ്റു സൃഷ്ടിപരമായ താല്പര്യങ്ങള്‍ എനിക്കു ജീവിതത്തിലുണ്ടായിരുന്നു. എന്റെ ലൈംഗിക ബന്ധങ്ങളുടെ വിശദമായ വിവരണങ്ങള്‍ തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.&lt;br /&gt;
&lt;br /&gt;
അതു തീര്‍ത്തും കലാപരമല്ലാത്തതും കേവലം ശാരീരികവും ഒട്ടുംതന്നെ കാവ്യമയമല്ലാത്തതുമായാണ് എനിക്കു തോന്നുന്നത്. ലൈംഗിക ബന്ധങ്ങളിലേയ്ക്ക് നയിക്കുന്ന സാഹചര്യങ്ങളാണ് കൂടുതല്‍ താല്പര്യജനകവും ആര്‍ജ്ജവത്വമുള്ളതുമായി എനിക്കു തോന്നുന്നത്.&amp;amp;rdquo;&lt;br /&gt;
[[File:Chaplin_ch06.jpg|thumb|left|220px|എഡ്നയും ചാർളിയും ]]&lt;br /&gt;
1916-ലും 17-ന്റെ എറിയപങ്കും മറ്റേതു സ്ത്രീയേക്കാളും എഡ്നായാണ് ചാപ്ലിന്റെ കിടക്ക പങ്കുവച്ചത്. ചാപ്ലിന്‍ താമസിച്ചിരുന്ന ലോസ് എഞ്ചലസ് അത്‌ലറ്റിക്ക്ലബ്ബിന്റെ അടുത്തുതന്നെ ഒരു അപ്പാര്‍ട്മെന്റ് വാടകയ്ക്കെടുത്താണ് എഡ്നാ താമസിച്ചിരുന്നത്. മിക്കവാറും സായാഹ്നങ്ങളില്‍ അത്താഴത്തിനായി ചാപ്ലിന്‍ അവളെ ക്ലബ്ബിലേക്ക് കൊണ്ടുവരുമായിരുന്നു.എഡ്നയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ചും ചാപ്ലിന്‍ ഗൗരവമായി ആലോചിച്ചിരുന്നു. എന്നാല്‍ അതേസമയം തന്നെ അതുവേണ്ടായെന്ന ചിന്തയും ഉയര്‍ന്നു വന്നിരുന്നു. ഇടയ്ക്കിടയ്ക്ക് ചാപ്ലിന്റെ ശ്രദ്ധ മറ്റു യുവതികളിലേയ്ക്ക്  തിരിയുമ്പോള്‍ എഡ്നാ അസ്വസ്ഥയും അസൂയാലുവുമായി. ചാപ്ലിന്റെ കടിഞ്ഞാണില്ലാത്ത പോക്ക് അവളെ മെയ്ഘന്‍ എന്നൊരു ജനപ്രിയ നടനോടടുപ്പിച്ചു. ചാപ്ലിന് എന്തുമാവാമെന്നും താന്‍ എപ്പോഴും ചാപ്ലിനെക്കാത്ത് അവിടെയുണ്ടാവുമെന്നും ചാപ്ലിനുള്ള ധാരണ ഒന്നു തിരുത്തണം എന്നു മാത്രമേ എഡ്നായ്ക് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ചാപ്ലിന്‍ പറയുന്നു &amp;amp;lsquo;ഇതറിഞ്ഞ ആ നിമിഷം എഡ്നാ എനിക്ക് ഒരപരിചിതയായി മാറി&amp;amp;rsquo;. അവളുടേത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം മാത്രമായിരുന്നു, വഞ്ചനയായിരുന്നില്ലായെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല, അല്ലെങ്കില്‍ മനസ്സിലായില്ലെന്നു നടിച്ചു.&lt;br /&gt;
&lt;br /&gt;
എന്തായാലും അതോടെ ചാപ്ലിന്റെ &amp;amp;lsquo;ഔദ്യോഗിക ഗേള്‍ ഫ്രണ്ട്&amp;amp;rsquo; എന്ന സ്ഥാനത്തുനിന്നും എഡ്നാ നിഷ്കാസനം ചെയ്യപ്പെട്ടു. വല്ലപ്പോഴുമുള്ള ലൈംഗിക പുര്‍ത്തീകരണം മാത്രമായി മാറി അവള്‍. എങ്കിലും 1923 വരെ ചാപ്ലിന്റെ സിനിമാകളിലെ നായികയായി എഡ്നാ തുടര്‍ന്നു. 1926ല്‍ &amp;amp;lsquo;സീഗള്‍സ്&amp;amp;rsquo; എന്ന ചിത്രമായിരുന്നു എഡ്നായുടെ അവസാന ചാപ്ലിന്‍ സിനിമ. എന്നാല്‍ ചിത്രീകരണം പുര്‍ത്തിയായപ്പോള്‍ അതു റിലീസുചെയ്യാന്‍ ചാപ്ലിന്‍ അനുവദിച്ചില്ല. എഡ്നായുടെ അഭിനയം ശരിയായില്ല എന്നായിരുന്നു വിശദീകരണം. (ചിത്രം പിന്നീട് റിലീസ് ചെയ്തു.) എഡ്നായ്ക്ക് ചാപ്ലിന്‍ ഒരു കൊച്ചു വീട് വാങ്ങിക്കൊടുത്തു. മാസംതോറും ഒരു തുകയും ചാപ്ലിന്റെ ഓഫീസില്‍നിന്ന് അവള്‍ക്കു ലഭിച്ചുകൊണ്ടിരുന്നു. പിന്നീട് എഡ്നാ ഒരു പൈലറ്റിനെ വിവാഹം കഴിച്ച് റിയോഡിജനീരിയോയിലേയ്ക്കു മാറി. അയാളുടെ മരണശേഷം എഡ്നാ തിരിച്ച് ലോസ്ഏഞ്ചലസിലെത്തി. ഇക്കാലമത്രയും ചാപ്ലിനെക്കുറിച്ച് പത്രങ്ങളിലും മാഗസീനുകളിലും പ്രത്യക്ഷപ്പെട്ടിരുന്ന ചിത്രങ്ങളും ലേഖനങ്ങളും മറ്റും അവള്‍ ശേഖരിച്ചു വയ്ക്കുമായിരുന്നു. വല്ലപ്പോഴും ചാപ്ലിന് കത്തുകള്‍ എഴുതിയിരുന്നു. 1958ല്‍ എഡ്നാ മരിച്ചു. അതിനു രണ്ടുദിവസം മുന്‍പ് എഡ്നാ എഴുതിയ കത്തില്‍ നിന്ന്.&lt;br /&gt;
&lt;br /&gt;
&amp;lt;br/&amp;gt;&lt;br /&gt;
::പ്രിയപ്പെട്ട ചാര്‍ളി,&lt;br /&gt;
&amp;lt;br/&amp;gt;&lt;br /&gt;
::ഞാന്‍ വീണ്ടും ആശുപത്രിയിലെത്തിയിരിക്കുന്നു. കോബാള്‍ട് എക്സ് റേ ചികിത്സയാണ്. ഇതുവഴി മരണത്തെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്നാണ് അവര്‍ പറയുന്നത്. ബ്രോഡ്‌വേയില്‍ വഴിയോരത്തുനിന്ന് കടലാസു കീറി കാറ്റിലേയ്ക്കു പറത്തുന്ന ആ കൊച്ചു മനുഷ്യനെ ഓര്‍മ്മിയ്ക്കുന്നുവോ? ഒരു പോലീസുകാരന്‍ നീയെന്താണീ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ആനകളെ അകറ്റി നിര്‍ത്തുകയാണ് ഞാന്‍ എന്ന് മറുപടി. അതിന് ഈ നാട്ടിൽ ആനകളില്ലല്ലോ എന്നു പോലീസുകാരന്‍ മറുപടി പറയുന്നു. &amp;amp;lsquo;അപ്പോള്‍ എന്റെ സൂത്രം ഫലിക്കുന്നുവെന്നതിനു തെളിവായില്ലേ? എന്ന് ആ കൊച്ചു മനുഷ്യൻ.&lt;br /&gt;
&lt;br /&gt;
::എന്റെ മനസ്സിലൂടെ കടന്നുപോകുന്ന ഇന്നത്തെ വ്യർത്ഥ ചിന്ത ഇതാണ്. എനിക്കു മാപ്പുതരൂ. നിങ്ങളും നിങ്ങളുടെ കുടുംബവും സുഖമായിരിക്കുന്നെന്നും എന്തിനുവേണ്ടി പ്രയത്നിച്ചുവോ അതെല്ലാം ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നും ആശിക്കുന്നു. &lt;br /&gt;
&amp;lt;br/&amp;gt;&lt;br /&gt;
::എന്നെന്നും സ്നേഹത്തോടെ,&lt;br /&gt;
&amp;lt;br/&amp;gt;&lt;br /&gt;
::എഡ്നാ. &lt;br /&gt;
&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%A6_%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%82%E0%B4%AA%E0%B5%8D%E2%80%99&amp;diff=13423</id>
		<title>ചാപ്ലിൻ: ‘ദ ട്രാംപ്’</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%A6_%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%82%E0%B4%AA%E0%B5%8D%E2%80%99&amp;diff=13423"/>
		<updated>2014-09-07T11:32:33Z</updated>

		<summary type="html">&lt;p&gt;Venu: /* &amp;amp;lsquo;ദ ട്രാംപ്&amp;amp;rsquo; */&lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=&amp;amp;lsquo;ദ ട്രാംപ്&amp;amp;rsquo;=&lt;br /&gt;
&lt;br /&gt;
ഇംഗ്ളണ്ടില്‍ നിന്ന് അമേരിക്കയിലെത്തി 22 മാസങ്ങള്‍ക്കു ശേഷം 1914 ആഗസ്റ്റ്  9ാം തീയതി, അതായത് ഒന്നാം ലോക യുദ്ധം ആരംഭിച്ച് അഞ്ചു ദിവസം കഴിഞ്ഞ് ചാര്‍ളി ചാപ്ലിന്‍, ജ്യേഷ്ഠന്‍ സിഡ്നിക്ക് ആദ്യമായി ഒരു കത്തെഴുതി. &amp;amp;lsquo;സിഡ്&amp;amp;rsquo; ഇതാ അവസാനം ഞാന്‍ വിജയിച്ചിരിക്കുന്നു. ഇന്ന് അമേരിക്കയിലെ തീയേറ്ററുകളിലെല്ലാം എന്റെ പേരു മുഴങ്ങി കേള്‍ക്കുന്നു.&amp;amp;rdquo; ലോസ്എഞ്ചലസ്സിലെ പ്രസിദ്ധമായ ഒരു ക്ളബ്ബിലാണ് താമസമെന്നും 6700 ഡോളര്‍ പല ബാങ്കുകളിലായി ഉണ്ടെന്നും അറിയിച്ചു. &amp;amp;lsquo;സിഡ്, നാം താമസിയാതെ ലക്ഷപ്രഭുക്കളാകും&amp;amp;rdquo; ചാപ്ലിന്‍ തുടര്‍ന്നു. ഉടന്‍ തന്നെ സിഡ്നിയോട് അമേരിക്കയിലേയ്ക്ക് വരാനും സിനിമയില്‍ അഭിനയിക്കാന്‍ അവസരമൊരുക്കാമെന്നും ചാപ്ലിന്‍ എഴുതി.&lt;br /&gt;
&lt;br /&gt;
അതുവരെ ചാപ്ലിന്‍ അഭിനയിച്ചതില്‍വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രം, &amp;amp;lsquo;ടില്ലീസ് പംക്ചേഡ് റൊമാന്‍സ് &amp;amp;lsquo; പൂര്‍ത്തിയായ സമയമായിരുന്നു &amp;amp;ndash;  ആറു റീല്‍. അതോടെയാണ് മേരി ഡ്രസ്‌ലര്‍, ആ ചിത്രത്തിലെ നായിക, ഒരു ഹോളിവുഡ് സ്റ്റാര്‍ ആയത്. &amp;amp;lsquo;ടില്ലി&amp;amp;rsquo; വന്‍ വിജയമായിരുന്നു. ചാപ്ലിന്റെ പ്രശസ്തി വര്‍ദ്ധിച്ചു.&lt;br /&gt;
&lt;br /&gt;
കീസ്റ്റോണിലെ കരാര്‍ കാലാവധി അവസാനിക്കാറായിരുന്നു. അവിടെ തുടരില്ലെന്ന് ചാപ്ലിന്‍ തീരുമാനിച്ചിരുന്നു. &amp;amp;lsquo;എസ്സാനേ&amp;amp;rsquo; എന്ന ഷിക്കാഗോ കമ്പനി ചാപ്ലിനെ വലവീശി. ഒരാഴ്ചയ്ക്ക് 1250 ഡോളറും കരാര്‍ ഒപ്പ് വയ്ക്കാന്‍ 10,000 ഡോളറും. 1914 ഡിസംബറിലെ ഒരു ശനിയാഴ്ച ആരോടും യാത്രപറയാതെ ചാപ്ലിന്‍ കീസ്റ്റോണ്‍ വിട്ടു.&lt;br /&gt;
&lt;br /&gt;
എസ്സാനേയില്‍ ചേര്‍ന്നപ്പൊള്‍ തന്നെ &amp;amp;ldquo;ഇനി ഞാന്‍ മറ്റുള്ളവരുടെ സ്ക്രിപ്റ്റില്‍ ജോലി ചെയ്യില്ല; ഞാന്‍ എന്റെ സ്ക്രിപ്റ്റ് സ്വയം എഴുതും&amp;amp;rdquo; എന്ന് ചാപ്ലിന്‍ പ്രഖ്യാപിച്ചു. അങ്ങിനെ എല്ലാ അര്‍ത്ഥത്തിലും ചാപ്ലിന്റെ മാത്രമായ ആദ്യചിത്രം &amp;amp;lsquo;ഹിസ് ന്യൂ ജോബ് &amp;amp;lsquo;ന്റെ പണിപ്പുര ജോലികള്‍ തുടങ്ങി. എസ്സാനേയിലേയ്ക്ക് അഡ്വാന്‍സ് ഓര്‍ഡറുകള്‍ പ്രവഹിച്ചുതുടങ്ങി. ആ ചിത്രം പൂര്‍ത്തിയായതോടെ ഇനി തനിക്ക് ഷിക്കാഗോയില്‍ ചിത്രനിര്‍മ്മാണം കഴിയില്ലെന്നും കാലിഫോര്‍ണിയായില്‍ പോവണമെന്നും ചാപ്ലിന്‍ വാശിപിടിച്ചു. കാലിഫോര്‍ണിയായില്‍ അല്ലെങ്കിലും &amp;amp;lsquo;നൈല്‍ സിറ്റി&amp;amp;rsquo;യില്‍ കമ്പനി വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു.&lt;br /&gt;
&lt;br /&gt;
പുതിയൊരു നായികയെ തേടലായി ചാപ്ലിന്‍. എല്ലാം ഒത്തുവരുമെങ്കില്‍ അവള്‍ തന്റെ ജീവിതത്തിലെ നായികയും ആവണമെന്ന മോഹവും ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ഒരു സ്റ്റെനോഗ്രാഫറായിരുന്ന എഡ്നാ പര്‍വേയന്‍സിനെ കണ്ടുമുട്ടുന്നത്. അവളുടെ വലിയ കണ്ണുകളും ഭംഗിയുള്ള ദന്തനിരയും തുടുത്ത അധരങ്ങളും ആകാരസൌഷ്ടവവും തന്റെ നായികസ്ഥാനത്തിന് അവളെ അനുയോജ്യയാക്കുന്നുവെന്ന് ചാപ്ലിന്‍ തീരുമാനിച്ചു. എന്നാല്‍ ഇത്രയും ഗൗരവമുള്ള ഒരു മുഖത്ത് മന്ദസ്മിതവും ചിരിയും കളിയാടുമോ എന്ന സംശയം ചാപ്ലിന്റെ മനസ്സില്‍ ഉദിച്ചു. പക്ഷേ ആ സംശയം അസ്ഥാനത്തായിരുന്നു.&lt;br /&gt;
&lt;br /&gt;
തങ്ങളുടെ പുതിയ ചിത്രത്തിന്റെ തലേന്ന് രാത്രിയിലെ ഡിന്നര്‍ പാര്‍ട്ടി. ആരോ ഹിപ്നോട്ടിസത്തെപറ്റി സംഭാഷണമാരംഭിച്ചു. ചാപ്ലിന്‍ തന്റെ ഹിപ്നോട്ടിക് കഴിവുകളെക്കുറിച്ച് പൊങ്ങച്ചം പറയാന്‍ തുടങ്ങി. വിഡ്ഢിത്തം പറയാതെ എന്ന് എഡ്നാ. എന്നാല്‍ നിന്നെ അറുപതു സെക്കന്‍ഡുകൊണ്ട് ഹിപ്‌നോട്ടൈസ് ചെയ്യാം, പന്തയം വയ്ക്കുന്നോ എന്നു ചാപ്ലിന്‍. എഡ്നാ പത്തു ഡോളര്‍ വാതുവെച്ചു. ചാപ്ലിന്‍ എഡ്നായെ ഭിത്തിയോടു ചേര്‍ത്തു നിര്‍ത്തി. അടുത്തു ചെന്നുനിന്ന് അവളുടെ വലിയ കണ്ണുകളിലേയ്ക്ക് ഗാഢമായി ഉറ്റുനോക്കി. എന്നിട്ട് പതുക്കെ മന്ത്രിച്ചു. &amp;amp;ldquo;നീ അഭിനയിക്കണം.&amp;amp;rdquo; അവളുടെ മിഴികള്‍ കൂമ്പി. കാലുകള്‍ തളര്‍ന്നു.&lt;br /&gt;
[[File:Chaplin_ch05.jpg|thumb|left|220px|ട്രാമ്പ് ]]&lt;br /&gt;
ചാപ്ലിന്‍ എഡ്നായെ താങ്ങി. &amp;amp;lsquo;വേഗം, ഇവളെ കിടത്താന്‍ ആരെങ്കിലും സഹായിക്കൂ.&amp;amp;rsquo; ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒന്നുമറിയാത്തമട്ടില്‍ എഡ്നാ കണ്ണുതുറന്നു. &amp;amp;ldquo;ഞാനെവിടെയാണ്&amp;amp;rdquo; എന്നൊരു ചോദ്യവും. ചാപ്ലിന് എല്ലാം &amp;amp;ldquo;ക്ഷ&amp;amp;rdquo;പിടിച്ചു. ഒരു നര്‍മ്മരംഗത്തിനുവേണ്ടി പത്ത് ഡോളര്‍ നഷ്ടപ്പെടാന്‍ എഡ്നാ തയ്യാറായത് അവളോടു ചാപ്ലിന് മമതയും ബഹുമാനവും ഉളവാക്കി. എന്നാല്‍ അവളുടെ ത്യാഗത്തിന് ചാപ്ലിനെ സംബന്ധിച്ചിടത്തോളം മറ്റു പല അര്‍ത്ഥതലങ്ങളുമുണ്ടായിരുന്നു. തന്റെ അധീശത്വം അംഗീകരിക്കാന്‍ എഡ്നാ തയ്യാറായി എന്നതായിരുന്നു പ്രധാനം. ചാപ്ലിന്‍ ചവിട്ടിമെതിച്ചു കടന്നുപോയ അനേകം യുവജീവിതങ്ങളില്‍ ആദ്യത്തെ സുന്ദരിയായിരുന്നു എഡ്നാ. ചാപ്ലിന്റെ എല്ലാ മോഹങ്ങളും സാധിച്ചുകൊടുക്കാന്‍ അവള്‍ തയ്യാറായിരുന്നു. ഉറച്ച പാറയുടെ സുരക്ഷിതത്വമായിരുന്നു ചാപ്ലിന് അവള്‍. ചാപ്ലിന്റെ മെലിഞ്ഞ കൊച്ചു രൂപത്തിന് പരിപൂരകമായി &amp;amp;lsquo;ജുണോ&amp;amp;rsquo; റാണിയുടെ സൌന്ദര്യമായിരുന്നു എഡ്നായുടേത്. സൌമ്യവും മധുരവും മാതൃതുല്യവുമായ ഒരു അഭയകേന്ദ്രമായിരുന്നു ചാപ്ലിന് എഡ്നാ. തന്റെ മാതാവില്‍നിന്ന് ലഭിക്കാതിരുന്നതും അതിലപ്പുറവും അവളില്‍ ചാപ്ലിന്‍ ദര്‍ശിച്ചു.&lt;br /&gt;
&lt;br /&gt;
എസ്സാനെയില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങളിലൂടെ അവരുടെ വ്യക്തിബന്ധം ഗാഢമായി. ആ  ചിത്രങ്ങളിലും ഒരു മാറ്റത്തിന്റെ അന്തര്‍ധാരയുണ്ടായിരുന്നു. കീസ്റ്റോണ്‍ ചിത്രങ്ങളില്‍ താന്‍ കാമാവേശത്തോടെ പുറകേ നടക്കുന്ന യുവതികളോട് ചാര്‍ളിക്ക് ആത്യന്തികമായി യാതൊരു പ്രതിപത്തിയുമുണ്ടായിരുന്നില്ല. എന്നാല്‍ എസ്സാനേ ചിത്രങ്ങളില്‍ പ്രധാന പുരുഷ കഥാപാത്രങ്ങള്‍ക്ക് സ്ത്രീകളോടുള്ള സമീപനത്തില്‍ മൃദുത്വവും അവരുടെ നിസ്സഹായാവസ്ഥയില്‍ അനുകമ്പയും മുന്നിട്ടുനിന്നു.&lt;br /&gt;
&lt;br /&gt;
നൈല്‍സില്‍ വച്ചെടുത്ത ചലച്ചിത്രങ്ങളിലെ അവസാനത്തേതായ &amp;amp;lsquo;ദ ട്രാംപ്&amp;amp;rsquo; എന്ന രണ്ടു റീല്‍ ചിത്രം ലോകത്തിനു മുന്‍പില്‍ ചാര്‍ളി ചാപ്ലിന്റെ &amp;amp;lsquo;ഇമേജ്&amp;amp;rsquo; എക്കാലത്തേയ്ക്കും ഉറപ്പിച്ചു. അടുത്ത ഇരുപതു വര്‍ഷങ്ങളില്‍ എത്രയെത്ര വൈവിധ്യമാര്‍ന്ന റോളുകളിലാണ് അദ്ദേഹം അഭിനയിച്ചത്&amp;amp;hellip; എന്നാല്‍ എല്ലാ റോളുകളും കാണികളെ സംബന്ധിച്ചിടത്തോളം ട്രാംപിന്റെ വിവിധ രൂപങ്ങള്‍ മാത്രമായിരുന്നു.&lt;br /&gt;
&lt;br /&gt;
ആരാണീ &amp;amp;lsquo;ട്രാംപ്&amp;amp;rsquo;? അക്കാലത്ത് അമേരിക്കയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കായിരുന്നു ട്രാംപ്&amp;amp;rsquo;. നിര്‍വ്വചനം സാധ്യമല്ലെങ്കിലും ട്രാംപ് ഇതൊക്കെയാണെന്നു പറയാം. വീടില്ലാത്തവന്‍, നാടില്ലാത്തവന്‍, പണമില്ലാത്തവന്‍, അടുത്ത ആഹാരം എപ്പോള്‍ എവിടെനിന്നു ലഭിക്കുമെന്നു തിട്ടമില്ലാത്തവന്‍, ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ തളയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്നവന്‍, അലസന്‍, താന്തോന്നി. ലോകമേ തറവാട് എന്ന മനോനിലയോടെ ജീവിക്കുന്ന നിര്‍ദ്ധനന്‍. ലോകത്തില്‍ ഏതു രാജ്യത്തും ഏതുകാലത്തും കാണാവുന്ന ഒരു കഥാപാത്രം.&lt;br /&gt;
&lt;br /&gt;
ലോകം മുഴുവന്‍ ചാപ്ലിന് അംഗീകാരം ലഭിക്കുന്നതിന്റെ മൂലകാരണവും ഇതുതന്നെ.&lt;br /&gt;
&lt;br /&gt;
വിശന്നു നടക്കുന്ന ചാര്‍ളിക്ക് ഒരു ഫാം ഹൌസിലെ പെണ്‍കുട്ടിയെ മോഷ്ടാവില്‍നിന്നും രക്ഷിക്കുന്നതിനു പ്രത്യുപകാരമായി അവിടെ ഒരു സഹായിയായി ജോലി ലഭിക്കുന്നു. ഫാം ഹൌസിന്റെ ഉടമയുടെ മകളായ ഈ പെണ്‍കുട്ടി (എഡ്നാ) യുമായി ചാര്‍ളി സ്നേഹത്തിലാവുന്നു. മോഷ്ടാവ് തന്റെ രണ്ടു സുഹൃത്തുക്കളേയും കൂട്ടി തോക്കുമായി ഫാം ഹൌസ് ആക്രമിക്കാനെത്തുന്നു. അവരെ തുരത്താന്‍ കഴിഞ്ഞെങ്കിലും ചാര്‍ളിയുടെ മുട്ടിനു വെടിയേല്‍ക്കുന്നു.  കാലുഭേദമാകുമ്പോഴേയ്ക്കും എഡ്നായുടെ പ്രതിശ്രുത വരന്‍ അവിടെയെത്തുന്നു. എഡ്നായോട് വിട പറഞ്ഞ് ചാര്‍ളി വീണ്ടും അനന്തമായ പാതയിലേയ്ക്കിറങ്ങുന്നു.&lt;br /&gt;
&lt;br /&gt;
അതുവരെ ഇറങ്ങിയിട്ടുള്ള കോമഡികളില്‍നിന്ന് തികച്ചും വ്യത്യസ്ഥമായിരുന്നു &amp;amp;lsquo;ദ ട്രാംപ്&amp;amp;rsquo;. ഒരു കോമഡിയില്‍, നായകന്‍, നിരാശനായി തന്റെ പെണ്ണിനെ കൂടാതേ പോവാനോ? ചരിത്രപരമായ ഒരു വ്യതിയാനമായിരുന്നു അത്. സ്ത്രീകളില്‍നിന്നുള്ള തിരസ്കാരം &amp;amp;mdash;  അത് ചാപ്ലിന്റെ ബാല്യകൌമാരാനുഭവമായിരുന്നു. മനഃപൂര്‍വ്വമല്ലെങ്കിലും അമ്മയില്‍ നിന്നുണ്ടായ അനുഭവം ചാപ്ലിന് സ്ത്രീകളില്‍ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായിരുന്നു. ഇവിടെ അതാവര്‍ത്തിക്കുകയാണ്.&lt;br /&gt;
&lt;br /&gt;
അവസാനരംഗം തുടക്കത്തിലെ പോലെ തന്നെയാണ്. ചാര്‍ളി നടന്നു പോകുന്നു. എന്നാല്‍ ഇത്തവണ ചില വ്യത്യാസങ്ങളുണ്ട്. ആദ്യത്തെ ചടുലതയില്ല നടപ്പിന്. നിരാശയുടെ ഭാരത്താല്‍ ഭുജങ്ങള്‍ ഇടിഞ്ഞിരിക്കുന്നു. സ്വയം സഹതാപത്തോടെ, വിഷാദത്തോടെ അവസാനിക്കുന്ന ഒരു കോമഡി ചിത്രം? അല്ലാ. എന്തെന്നാല്‍ പെട്ടെന്ന് ചാര്‍ളി ബാലേ നൃത്തക്കാരന്റെ ചുവടുവയ്പുകളിലേയ്ക്കു മാറുന്നു. നടപ്പിന് പഴയ ഊര്‍ജ്ജസ്വലത കൈവരുന്നു. എന്തായാലും അയാള്‍ സ്വതന്ത്രനായ വ്യക്തിയാണല്ലോ. നീണ്ടപാതയില്‍, അടുത്ത വളവില്‍ എന്താണ് തന്നെ കാത്തിരിക്കുന്നതെന്ന് ആരറിഞ്ഞു! സഹൃദയത്വവും ശുഭാപ്തിവിശ്വാസവും ഉള്ളിടത്തോളം ജീവിതത്തെ വെറുക്കാനോ നിരാകരിക്കാനോ കഴിയില്ല. &amp;amp;lsquo;ഇതെന്റെ വിധി&amp;amp;rsquo;യെന്നു വിലപിക്കുന്നവന് നിലനില്പില്ല.&lt;br /&gt;
&lt;br /&gt;
എതാണ്ട് ഇതേ കാലത്തുതന്നെ വിയന്നായിലെ തെരുവുകളിലൂടെ മറ്റൊരു &amp;amp;lsquo;ട്രാംപ്&amp;amp;rsquo; അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നു. ജീവിതപ്പാതയില്‍നിന്ന് അയാള്‍ പെറുക്കിസൂക്ഷിച്ചത് മനുഷ്യവംശത്തോടുള്ള സ്നേഹത്തിന്റെ പൊട്ടുകളായിരുന്നില്ല എന്നുമാത്രം. അഡോള്‍ഫ് ഹിറ്റ്‌ലര്‍.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ദ ട്രാംപ്&amp;amp;rsquo; റിലീസായതിനുശേഷം ചാപ്ലിന്‍ ലോസ്ഏഞ്ചലസ്സിലേയ്ക്കു പോന്നു. അവിടെ ഒരു വലിയ കെട്ടിടം ചാപ്ലിനായി എസ്സാനേ കമ്പനി വാടകയ്ക്കെടുത്തിരുന്നു. ഒരു സ്റ്റുഡിയോ തയ്യാറാകുന്നതുവരെ ചിത്രങ്ങള്‍ എടുക്കാനായി. ചാപ്ലിന്‍ സിഡ്നിയെ മാനേജരായി നിയമിച്ചു. &amp;amp;lsquo;ബൈ ദ സീ&amp;amp;rsquo;, &amp;amp;lsquo;വര്‍ക്ക്&amp;amp;rsquo; &amp;amp;lsquo;ലൈഫ്&amp;amp;rsquo; ഇവയായിരുന്നു അടുത്ത ചിത്രങ്ങള്‍. എന്നാല്‍ ചാപ്ലിന് ഇരട്ട റീല്‍ ചിത്രങ്ങള്‍ മടുത്തു തുടങ്ങിയിരുന്നു. തന്റെ സൃഷ്ടിപരമായ സാമര്‍ത്ഥ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഇത്ര ഹ്രസ്വമായ സമയം തികച്ചും അപര്യാപ്തമായി ചാപ്ലിനു തോന്നി.&lt;br /&gt;
&lt;br /&gt;
ന്യൂയോര്‍ക്കിലെ പല കമ്പനികളും തങ്ങള്‍ക്കുവേണ്ടി ജോലിചെയ്യാന്‍ ചാപ്ലിനെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. സിഡ്നി ന്യൂയോര്‍ക്കിലെത്തി പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിവച്ചിരുന്നു. മിക്ക കമ്പനി മേധാവികള്‍ക്കും ചാപ്ലിനോട് നേരിട്ടു സംസാരിക്കണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. താന്‍ ഇന്ന ദിവസം ന്യൂയോര്‍ക്കിലേയ്ക്&amp;amp;rsquo; ട്രെയിന്‍മാര്‍ഗ്ഗം പുറപ്പെടുന്നുവെന്നു കാണിച്ച് ചാപ്ലിന്‍ സിഡ്നിക്ക് ടെലിഗ്രാം അയച്ചു. ട്രെയിന്‍ ഏറെദുരം പിന്നിട്ടിട്ടും അധികം സംസാരിക്കാത്ത, മാന്യമായ വേഷം ധരിച്ച ഈ ചെറുപ്പക്കാരനെ സഹയാത്രികര്‍ തിരിച്ചറിഞ്ഞില്ല. അമാറില്ലോ സ്റ്റേഷനില്‍ വണ്ടിയെത്തിയപ്പോള്‍ ചാപ്ലിന്‍ ടോയ്‌ലറ്റില്‍ അടിവസ്ത്രം മാത്രം ധരിച്ച് നിന്ന് ഷേവു ചെയ്യുകയും അത്താഴം കഴിക്കാന്‍ വേണ്ടി തയ്യാറാവുകയുമായിരുന്നു. പ്ളാറ്റ്ഫോമില്‍ ജനം തിങ്ങി നിറഞ്ഞിരിക്കുന്നത് ജനാലയിലൂടെ ചാപ്ലിനു കാണാമായിരുന്നു. &lt;br /&gt;
&lt;br /&gt;
പ്ളാറ്റ്ഫോം ദീപാലംകൃതമായിരുന്നു. ട്രെയിനിനകത്ത് കതകുകള്‍ തുറന്നടഞ്ഞു. പെട്ടെന്ന് ടോയ്‌ലറ്റിന്റെ വാതില്‍ പുറത്തുനിന്ന് തള്ളിത്തുറക്കപ്പെട്ടു. &amp;amp;ldquo;അമാറില്ലോയുടെ മേയര്‍ക്കും അങ്ങയുടെ ആരാധകര്‍ക്കും വേണ്ടി ഞാന്‍ അങ്ങയെ ക്ഷണിക്കുന്നു. ഞങ്ങളോടൊപ്പം ഒരു ഡ്രിങ്കും സാന്‍ഡ്‌വിച്ചും കഴിക്കൂ.&amp;amp;rdquo; മനസ്സില്ലാ മനസ്സോടെയെങ്കിലും വേഷം ധരിച്ച് ചാപ്ലിന്‍ പ്ലാറ്റ്ഫോമിലേയ്ക്കിറങ്ങി. മേയര്‍ അനുമോദന പ്രസംഗം നടത്തി. എല്ലാവരും ഒരുമിച്ചിരുന്ന് സാന്‍ഡ്‌വിച്ചും ശീതളപാനീയങ്ങളും കഴിച്ചു. താന്‍ ഈ ട്രെയ്‌നില്‍ ഉണ്ടെന്ന് എങ്ങിനെ മനസ്സിലാക്കിയെന്ന് ചാപ്ലിന്‍ മേയറോടു ചോദിച്ചു. ചാപ്ലിന്‍ സിഡ്നിക്കയച്ച ടെലിഗ്രാം രാജ്യം മുഴുവനുമുള്ള ടെലിഗ്രാഫ് ഓപ്പറേറ്റര്‍മാര്‍ വഴിയാണ് ന്യൂയോര്‍ക്കിലെത്തിയത്. ചില ഓപ്പറേറ്റര്‍മാര്‍ ആ ടെലിഗ്രാമിലെ വിവരം പത്രമോഫീസുകളിലെത്തിച്ചു.&lt;br /&gt;
&lt;br /&gt;
കാന്‍സാസ് സിറ്റിയിലും ഷിക്കോഗോയിലും വന്‍ തിരക്കായിരുന്നു. സ്റ്റേഷനുകള്‍വിട്ട് വണ്ടി വയലുകളിലൂടെ ഓടുമ്പോഴും ട്രെയിനിനെ നോക്കി ജനം കൈവീശുന്നുണ്ടായിരുന്നു. ഷിക്കാഗോയില്‍ രാത്രി ഒരു ഹോട്ടലില്‍ തങ്ങിയ ചാപ്ലിന് ന്യൂയോര്‍ക്കിലെ പോലീസ് തലവനില്‍നിന്ന് ഒരു കമ്പിസന്ദേശം ലഭിച്ചു. ന്യൂയോര്‍ക്കിലെ ഗ്രാന്റ് ട്രങ്ക് സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ പ്രധാന കവാടം ഒഴിവാക്കി മറ്റൊരു വാതിലിലൂടെ പുറത്തു കടക്കണമെന്ന്. അവിടെയുണ്ടാവുന്ന തിരക്ക്‌ നിയന്ത്രിക്കാന്‍ കഴിയുമോയെന്ന് അദ്ദേഹത്തിന് സംശയമുണ്ടെന്ന്. ആരാധകരുടെ ഈ സ്നേഹപ്രകടനങ്ങളില്‍ ഉത്സാഹഭരിതനാകുന്നതിനു പകരം ഒരു കുടുക്കില്‍ വീണ തോന്നലാണ് ചാപ്ലിനില്‍ സുഷ്ടിച്ചത്.&lt;br /&gt;
&lt;br /&gt;
യുണിവേഴ്സല്‍, വിറ്റാഗ്രാഫ്, ഫേമസ് പ്ലയേഴ്സ്, ഫോക്സ്, തുടങ്ങി നിരവധി പ്രമുഖ കമ്പനികളുടെ മേധാവികള്‍ ചാപ്ലിനെ മാറി മാറി സല്ക്കരിച്ചു. വിവിധ നൈറ്റ് ക്ലബ്ബുകളില്‍ പാര്‍ട്ടികളും കാബറേയും ലക്ഷക്കണക്കിനു ഡോളറുകളുടെ വാഗ്ദാനങ്ങളും. എന്നാല്‍ ചാപ്ലിന് അവരാരും വിശ്വസ്തരായി തോന്നിയില്ല. മദ്യവും മദിരാക്ഷിയുമില്ലാതെ ബിസിനസ്സ് സംസാരിച്ച മ്യൂച്ചല്‍ ഫിലിം കോര്‍പ്പറേഷന്റെ ജോണ്‍ ആര്‍ ഫ്രൂയിലര്‍ മുന്നോട്ടു വച്ച കരാറിലാണ് ചാപ്ലിന്‍ ഒപ്പിട്ടത്. ആഴ്പയില്‍ 10,000 ഡോളറും ഒപ്പിടുമ്പോള്‍ 1,50,000 ഡോളറും. അതായത് 6,70,000 ഡോളര്‍ ഒരു വര്‍ഷം. ഇന്നത്തെ ഡോളര്‍മുല്യത്തില്‍ ഈ തുക മനസ്സിലാക്കണമെങ്കില്‍ അതിനെ 15 കൊണ്ടു ഗുണിക്കുക. ഇന്‍ഡ്യന്‍ രൂപയില്‍ അറിയണമെങ്കില്‍ വീണ്ടും 47 കൊണ്ടു ഗുണിക്കുക).&lt;br /&gt;
&lt;br /&gt;
പത്രങ്ങളിലേയും ആനുകാലികങ്ങളിലേയും കാര്‍ട്ടുണിസ്റ്റുകള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ചാപ്ലിന്റെ പുതിയ കരാറായിരുന്നു വിഷയം. എകാകിയായ, മുഷിഞ്ഞ വേഷം മാത്രം ധരിക്കാറുള്ള പട്ടിണിപ്പാവമായ &amp;amp;lsquo;ലിറ്റില്‍ ട്രാംപ്&amp;amp;rsquo; എവിടെ? കോടികളുടെ പ്രഭുവായ ഈ ഇരുപത്തിയേഴുകാരനെവിടെ? &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%87%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D&amp;diff=13422</id>
		<title>ചാപ്ലിൻ: സിനിമയിലേയ്ക്ക്</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%87%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D&amp;diff=13422"/>
		<updated>2014-09-07T11:22:21Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=സിനിമയിലേയ്ക്ക്=&lt;br /&gt;
&lt;br /&gt;
ആരാണ് ചാപ്ലിനെ സിനിമയിലേയ്ക്കു കൊണ്ടുവന്നത് എന്നതിനെപ്പറ്റി തര്‍ക്കമുണ്ട്. പല അവകാശവാദങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു സാധ്യത താഴെ വിവരിക്കുന്നു.&lt;br /&gt;
&lt;br /&gt;
1913-ലെ വസന്തത്തില്‍ ആല്‍ഫ് റീവ്സിന് ഒരു ടെലിഗ്രാം വരുന്നു. c/o നിക്സണ്‍ തീയേറ്റര്‍ ഫിലാഡെല്‍ഫിയ. &amp;amp;lsquo;അവിടെ ചാഫിന്‍&amp;amp;rsquo; എന്നോമറ്റോ പേരുള്ള ഒരാളുണ്ടോ. ഉണ്ടെങ്കില്‍ അയാള്‍ ബ്രോഡ്‌വേയില്‍ 24 ലോംഗ് കെയര്‍ ബില്‍ഡിംഗ്സില്‍ വന്ന് കെസ്സലിനെയോ ബോമാനേയോ ഉടന്‍ തന്നെ കാണുമോ?.&lt;br /&gt;
&lt;br /&gt;
അടുത്ത ദിവസം അതിരാവിലെ ചാപ്ലിന്‍ ന്യുയോര്‍ക്കിലേയ്ക്കുള്ള ട്രെയിന്‍ പിടിച്ചു. കെസ്സല്‍-ബോമാന്റെ &amp;amp;lsquo;കീസ്റ്റോണ്‍ കമ്പനിയുടെ തിളങ്ങുന്ന താരമായ ഫ്രെഡ്‌-മാക് കമ്പനി വിടുന്നു. പകരക്കാരനായാണ് ചാപ്ലിനെ ഉദ്ദേശിച്ചത്. ഒരു വര്‍ഷത്തെ കോണ്‍ട്രാക്ട്. ഒരാഴ്ചയ്ക്ക് 150 ഡോളര്‍. കാര്‍ണോ ട്രുപ്പുമായുള്ള ചാപ്ലിന്റെ കരാര്‍ നവഠബര്‍ അവസാനമേ കഴിയൂ എന്നതുകൊണ്ട് ഡിസംബര്‍ 16, 1913 മുതല്‍ കരാറ് പ്രാബല്യത്തില്‍ വന്നു.&lt;br /&gt;
&lt;br /&gt;
തുടര്‍ന്നും അമേരിക്കയില്‍ ജിവിക്കണമെന്ന് മോഹമുണ്ടായിരുന്നെങ്കിലും കീസ്റ്റോണ്‍ നിര്‍മ്മിച്ചിരുന്ന സിനിമകളില്‍ ചാപ്ലിന് താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും സിനിമയില്‍ അഭിനയിക്കുക ഒരു ചിരകാല അഭിലാഷമായിരുന്നു. സിനിമയില്‍ അഭിനയിച്ചാല്‍ പ്രശസ്തി തനിയെ എത്തിക്കൊള്ളുമെന്ന് ചാപ്ലിനറിയാമായിരുന്നു. ഒരു വര്‍ഷം എങ്ങനെയും കഴിച്ചുകുട്ടുക. പിന്നീട് അന്തര്‍ദ്ദേശീയ താരപരിവേഷത്തോടെ സ്റ്റേജിലേയ്ക്ക് തിരിച്ചുപോകാം, ചാപ്ലിന്‍ കരുതി.സിനിമയുടെ മായാവലയത്തിൽ ഒരിക്കൽ വീണുകഴിഞ്ഞാൽ പിന്നെ അതിൽനിന്ന് മോചനമില്ല എന്ന വസ്തുത അന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.&lt;br /&gt;
&lt;br /&gt;
സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡി. ഡബ്ള്യൂ. ഗ്രിഫിത്ത് 1908ലാണ് ബയോഗ്രാഫ് എന്ന സിനിമാ കമ്പനിയില്‍ ചേരുന്നത്. അന്നു ബയോഗ്രാഫ് രണ്ടുതരം ചിത്രങ്ങളാണെടുത്തിരുന്നത്. തീരത്തില്‍ തിരകള്‍ വന്നടിക്കുന്നത്. ട്രയിന്‍ സ്റ്റേഷനില്‍ വന്നു നില്‍ക്കുന്നത് മുതലായ യഥാര്‍ത്ഥ രംഗങ്ങളും പൊതുവിനോദമേഖലകളില്‍നിന്നു കടമെടുത്ത ചെറിയ കോമഡികളും. &amp;amp;lsquo;സ്പ്ലിറ്റ് റീല്‍&amp;amp;rsquo; എന്നാണ് അവ അറിയപ്പെട്ടിരുന്നത്. &amp;amp;lsquo;പീപ്പിങ്ങ് ടോം ഇന്‍ ദ ഡ്രസ്സിംങ്ങ് റൂം&amp;amp;rsquo; തുടങ്ങിയ ഇക്കിളിപ്പടങ്ങളും ഉണ്ടായിരുന്നു. ഗ്രിഫിത്തിനെ ഡയറക്ടറാക്കിയതോടെ ചിത്രങ്ങളുടെ സ്വഭാവവും മാറി. ക്ളോസ്‌ അപ്, ക്രോസ് കട്ടിങ് മുതലായ സാങ്കേതിക നൂതനത്വങ്ങള്‍ അദ്ദേഹം ആദ്യമായി പ്രയോഗിച്ചു. ഗ്രിഫിത്തിന്റെ സഹപ്രവര്‍ത്തകനും ശിഷ്യനുമായിരുന്ന മാക് സെന്നറ്റ് 1912 ല്‍ കീസ്റ്റോണിന്റെ മാനേജിങ്ങ് ഡയറക്ടറായി. പുതിയ പ്രതിഭകളെ തങ്ങളുടെ കമ്പനിയില്‍ ചേര്‍ക്കുക എന്ന സംരംഭത്തിന്റെ ഭാഗമായാണ് ചാപ്ലിനെ അവര്‍ തിരഞ്ഞെടുത്തത്.&lt;br /&gt;
&lt;br /&gt;
നാടകട്രൂപ്പിലെന്നപോലെ സിനിമാ കമ്പനിയിലും ചാപ്ലിന്‍ സഹപ്രവര്‍ത്തകരുടെ പ്രിയങ്കരനായില്ല. പോരെങ്കില്‍ കീസ്റ്റോണ്‍ സ്റ്റുഡിയോയിലെ പല രീതികളെക്കുറിച്ചം ചാപ്ലിന് എതിരഭിപ്രായമുണ്ടായിരുന്നു. ഒരു നവാഗതന്റെ ഇത്തരം അഭിപ്രായങ്ങള്‍ ചെവിയിലെത്തിയപ്പോള്‍ സെന്നറ്റിന് അതൊന്നും ന്യായമായും രസിച്ചില്ല. ചാപ്ലിന് ഒരു ജോലിയും കൊടുക്കാതിരിക്കുക എന്നതായിരുന്നു സെന്നറ്റിന്റെ പ്രതികരണം. ചാപ്ലിന്‍ സ്റ്റുഡിയോ മുഴുവന്‍ കറങ്ങി നടന്നു. തനിക്ക് പുതുമയായ മാധ്യമത്തെ പല പല വീക്ഷണകോണുകളില്‍നിന്ന് നിരീക്ഷിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. സംഗീതം പ്രാക്ടീസ് ചെയ്തു. അവസാനം 1914 ജനുവരി ആയപ്പോഴാണ് ചാപ്ലിന് ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ആദ്യമായി അവസരം ലഭിക്കുന്നത്.&lt;br /&gt;
[[File:Chaplin_ch04.jpg|thumb|left|220px|'മേക്കിങ് എ ലിവിങ്' എന്ന ആദ്യചിത്രത്തിൽ ]]&lt;br /&gt;
ആയിരം അടി നീളമുള്ള ഒരു ഒറ്റ റീല്‍ ചിത്രം  &amp;amp;lsquo;മേക്കിങ്ങ് ഏ ലിവിങ്ങ്.&amp;amp;rsquo; ആസ്ട്രിയായില്‍ നിന്നു കുടിയേറിപാര്‍ത്ത ലെഹ്‌മാന്‍ ആയിരുന്നു സംവിധായകന്‍. സഠവിധായകനും ചാപ്ലിനും തമ്മില്‍ ആദ്യംമുതലേ ഇടഞ്ഞു. സ്റ്റേജിലെ വലിയ കൊമേഡിയന്‍ എന്ന പേരുമായി എത്തിയ ചാപ്ലിനെ ലെഹ്‌മാന് വെറുപ്പായിരുന്നു. തന്റെ ആദ്യ ചിത്രം വിജയിക്കണമെന്ന തീവ്രമായ ആഗ്രഹം മൂലം കാണികളെ ചിരിപ്പിക്കാനായി തന്‍റേതായ പല ട്രിക്കുകളും ചാപ്ലിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലെഹ്‌മാന്‍ അതിലേറേയും എഡിറ്റു ചെയ്തു കളഞ്ഞു. &amp;amp;ldquo;ആ കശാപ്പുകാരന്‍ എല്ലാം വെട്ടിനശിപ്പിച്ചു. ചിത്രം കണ്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നുപോയി.&amp;amp;rdquo; ചാപ്ലിന്‍ വിലപിച്ചു. രണ്ടുപേരും തമ്മില്‍ വഴക്കായി. എന്നാല്‍ സെന്നറ്റ് തന്റെ ഡയക്ടറുടെ ഒപ്പം നില്‍ക്കുകയാണുണ്ടായത്. ചാപ്ലിനെ റിക്രൂട്ടു ചെയ്തത് രെബദ്ധമായോ എന്ന സംശയവുമായി സെന്നറ്റിനും കെസ്പല്‍ ബോമാനും. &lt;br /&gt;
&lt;br /&gt;
തന്റെ ചിത്രങ്ങളുടെ പശ്ചാത്തലമായി യഥാര്‍ത്ഥ സംഭവങ്ങള്‍  &amp;amp;mdash;   ഒരു പരേഡ്, പാര്‍ക്കില്‍വച്ചു  നടക്കുന്ന സംഗീത സായാഹ്നം, കുതിരപ്പന്തയം  &amp;amp;mdash;  തുടങ്ങിയവ  ചിത്രകരിക്കുക സെന്നറ്റിന്റെ പതിവായിരുന്നു.&amp;amp;lsquo;ലോസേഞ്ചലസ്സിനടുത്തുള്ള വെനീസ് എന്ന ഒരു ചെറു പട്ടണത്തില്‍ ഒരു കാര്‍റേസ് നടക്കുന്നുവെന്നറിഞ്ഞപ്പോള്‍ രണ്ടു ക്യാമറാ യുണിറ്റുകളെയും ലെഹ്‌മാനെയും ചാപ്ലിനെയും സെന്നറ്റ് അങ്ങോട്ടു പറഞ്ഞുവിട്ടു. ലെഹ്‌മാന്‍ ഒരു ഡോക്കുമെന്ററി നിര്‍മ്മിക്കുന്നു എന്ന നാട്യത്തോടെ ചിത്രീകരണം നടത്തും. രണ്ടാമത്തെ ക്യാമറ അതിന്റെ ചിത്രീകരണവും എല്ലാത്തിനെയും തടസപ്പെടുത്തുന്ന ചാപ്ലിനെയും. &amp;amp;lsquo;കിഡ് ആട്ടോ റേസസ് അറ്റ് വെനീസ്&amp;amp;rsquo; എന്ന ഈ ചിത്രത്തിലാണ് പില്‍ക്കാലത്ത് ചാപ്ലിന്റെ ട്രേഡ് മാര്‍ക്കായിമാറിയ &amp;amp;lsquo;ട്രാംപ്&amp;amp;rsquo; രംഗത്തു വരുന്നത്. വലിയ കാല്‍ശരായിയും പാകമല്ലാത്ത തൊപ്പിയും ഷൂസും&amp;amp;rsquo; കൈയില്‍ കറക്കുന്ന വാക്കിംഗ് സ്റ്റിക്കും, ദീര്‍ഘചതുരത്തിലുള്ള കട്ടിമീശയും. പിന്നീടു നമ്മള്‍ അറിയുന്ന ചാടിച്ചാടിയുള്ള നടപ്പും സിഗററ്റ് കത്തിച്ച് തീപ്പെട്ടിക്കൊള്ളി പുറകോട്ടെറിഞ്ഞ് അതു ചവിട്ടികെടുത്തലും മറും ഈ ചിത്രത്തില്‍ തന്നെ ആരംഭിച്ചു.ലെഹ്‌മാനും ചാപ്ലിനും തമ്മിലുള്ള സ്പര്‍ദ്ധ ഈ ചിത്രത്തിനു മാറ്റുകൂട്ടുകയാണു ചെയ്തത്. ലെഹ്‌മാന്‍ ചാപ്ലിനോടു പുറകോട്ടു മാറി നില്‍ക്കാന്‍ പറയുമ്പോള്‍ ചാപ്ലിന്‍ തുറിച്ചു നോക്കിക്കൊണ്ട് മുന്നോട്ടു തന്നെ വരും. ഒരു പ്രാവശ്യം ലെഹ്‌മാന്‍ ചാപ്ലിനെ തള്ളിത്താഴെയിടുന്നു. എന്നാല്‍ ഒരു റബ്ബര്‍ പന്തുപോലെ അടുത്ത നിമിഷം തന്നെ ചാപ്ലിന്‍ പൂര്‍വ്വസ്ഥിതിയിലെത്തുന്നു. ക്യാമറയുടെ ശ്രദ്ധ തന്നില്‍ത്തന്നെ കേന്ദ്രീകരിക്കണമെന്ന് ചാപ്ലിനു നിര്‍ബന്ധമായിരുന്നു.&lt;br /&gt;
&lt;br /&gt;
എത്രയൊക്കെ കാണിച്ചു കൂട്ടിയെങ്കിലും അവസാനം എഡിറ്റിങ്ങ് കഴിഞ്ഞപ്പോള്‍ ചിത്രത്തിന് കേവലം ആറുമിനിറ്റ് ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മേബല്‍സ് സ്ട്രേംച് പ്രഡിക്കാമെന്‍റ് &amp;amp;lsquo; എന്ന മൂന്നാമത്തെ ചിത്രത്തിലാണ് ചാപ്ലിന്‍ മേബല്‍ നോര്‍മാന്‍ഡുമൊത്ത് ആദ്യമായി അഭിനയിക്കുന്നത്. പൈജാമാ മാത്രം ധരിച്ച മേബലിനു താക്കോല്‍ നഷ്ടപ്പെട്ടതിനാല്‍ തന്റെ ഹോട്ടല്‍മുറിയിലേയ്ക്കു കയറാന്‍ കഴിയാത്തതും അപ്പോള്‍ അവിടെയെത്തുന്ന ചാര്‍ളി അവളോടു സ്നേഹം കൂടാന്‍ ശ്രമിക്കുന്നതുമാണ് വിഷയം. &amp;amp;lsquo;സെക്സി ക്ളൗണ്‍&amp;amp;rsquo; എന്നു പേരെടുത്തിരുന്ന മേബലിനെ കടത്തിവെട്ടുന്ന പ്രകടനമായിരുന്നു ചാപ്ലിന്‍റേത്.&lt;br /&gt;
&lt;br /&gt;
ചാപ്ലിന്‍ കീസ്റ്റോണില്‍ ചേരുന്ന കാലം മുതല്‍ മേബലിന് അദ്ദേഹത്തോട് വളരെ നിസ്സംഗമായ ബന്ധമാണുണ്ടായിരുന്നത്. എന്നാല്‍ ഒരുമിച്ചഭിനയിച്ചതുമുതല്‍ ആ ശൈത്യം മാറി. ചാപ്ലിന്റെ ചടുലമായ ചലനങ്ങളും സെറ്റിനു പുറത്തെ പെരുമാറ്റങ്ങളും അവളെ ചാപ്ലിനിലേയ്ക്ക് ആകര്‍ഷിച്ചു. എങ്കിലും അടുത്ത ചിത്രമായ &amp;amp;lsquo;മേബല്‍ ആന്‍ഡ് വീല്‍&amp;amp;rsquo; സംവിധാനം ചെയ്യാന്‍ സെന്നറ്റ് മേബ്ലിനെ തന്നെ എര്‍പ്പെടുത്തിയപ്പോള്‍ ചാപ്ലിന് പ്രശ്നമായി. ഷൂട്ടിങ്ങിനിടെ അവര്‍ പിണങ്ങി. അത്തവണ പക്ഷേ സെന്നറ്റ് ചാപ്ലിനോടൊപ്പം നിന്നു. അതിനു കാരണവുമുണ്ടായിരുന്നു. അമേരിക്കയിലെമ്പാടുമുള്ള പ്രദര്‍ശകര്‍ ആ കൊച്ചുമനുഷ്യന്‍ അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ബുക്കുചെയ്യുന്നുവെന്നു വിവരം ലഭിച്ചിരുന്നു. പ്രേക്ഷകര്‍ക്ക്, സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചാപ്ലിന്‍ &amp;amp;lsquo;ചാര്‍ളി&amp;amp;rsquo; യായി മാറിക്കഴിഞ്ഞിരുന്നു. പ്രദര്‍ശനവിജയമാണല്ലോ രെഭിനേതാവിന്റെ താരപദവി നിര്‍ണയിക്കുക. സെന്നറ്റ് തന്നെ ആ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തു. അതു പൂര്‍ത്തിയായ ഉടന്‍തന്നെ &amp;amp;lsquo;ട്വന്‍റ്റി മിനിട്ട്സ് ഓഫ് ലൌ&amp;amp;rsquo; എന്ന അടുത്തതും സെന്നറ്റു തന്നെ സംവിധാനം ചെയ്തു. ഇതിനകം മേബല്‍ നോര്‍മാന്‍ഡും ചാപ്ലിനും വീണ്ടും സുഹൃത്തുക്കളായിരുന്നു. &amp;amp;lsquo;കോട്ട് ഇന്‍ എ കാബറെ&amp;amp;rsquo; അവര്‍ ഒരുമിച്ച് സംവിധാനം ചെയ്ത് അഭിനയിച്ചു. അതിനുശേഷം വന്ന &amp;amp;lsquo;കോട്ട് ഇന്‍ ദ റെയ്ന്‍&amp;amp;rsquo; മുതല്‍ 1914 ഡിസംബര്‍വരെ കീസ്റ്റോണില്‍ നിര്‍മ്മിക്കപ്പെട്ട എതാണ്ടെല്ലാ ഹാസ്യചിത്രങ്ങളും, ഒന്നോ രണ്ടോ ഒഴിച്ച്, ചാപ്ലിനാണ് സംവിധാനം ചെയ്തത്.&lt;br /&gt;
&lt;br /&gt;
1915ഓടെ ചാപ്ലിന്‍ അമേരിക്കക്കാരുടെ പ്രിയങ്കരനായി മാറിക്കഴിഞ്ഞിരുന്നു. അമ്മമാര്‍ക്ക് ചാപ്ലിന്റെ പല വേലത്തരങ്ങളും, (ഉദാ. എ ഡത്ത് ഇന്‍ ദ ഫാമിലി  &amp;amp;mdash;   പാര്‍ക്കിലെ ബഞ്ചിലിരിക്കുന്ന യുവതിയുടെ സ്കര്‍ട്ട് തന്റെ വാക്കിങ് സ്റ്റിക്കുകൊണ്ട് ഉയര്‍ത്തുന്നു. അവളുടെ തുടകളെ ഉറ്റുനോക്കുന്നു. ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ അവള്‍ ഇരിക്കുന്നു. വടി വീണ്ടും സ്കര്‍ട്ടിന്റെ തുമ്പു പൊക്കുന്നു. ഇത്തവണ യുവതിയുടെ അടിവസത്രങ്ങളെയാണ് ക്യാമറ ഫോക്കസു ചെയ്യുന്നത്.) അശ്ളീലമായി തോന്നിയെങ്കിലും അച്ഛന്‍മാര്‍ക്കും മക്കള്‍ക്കും ചാപ്ലിന്‍ വ്യത്യസ്തതയാണ് പ്രദാനം ചെയ്തത്. സ്കര്‍ട്ട് ഉയര്‍ത്തുക മാത്രമായിരുന്നില്ലല്ലോ ചാപ്ലിന്‍ സിനിമകള്‍. അതുവരെ സിനിമാശാലകളില്‍ എത്തിയിരുന്ന ചലച്ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ശൈലിയാണ് ചാപ്ലിന്‍ സ്വീകരിച്ചിരുന്നത്. കാര്‍ട്ടൂണ്‍ സിനിമകളിലെപ്പോലെയായിരുന്ന ചലനങ്ങളിലാണ് പ്രധാനമായും മാറ്റങ്ങള്‍ കൊണ്ടുവന്നത്. സ്പീഡ് കുറച്ചകൊണ്ടാണ് ഈ മാറ്റം കൈവരിച്ചത്. ചിരി ഉയര്‍ത്താന്‍ വേണ്ടി ഉപയോഗിച്ചിരുന്ന സ്ഥിരം വേലത്തരങ്ങളില്‍ പലതും ചാപ്ലിന്‍ ഉപേക്ഷിച്ചു. എന്നാല്‍ ബലഹീനരെ, പ്രത്യേകിച്ചും വൃദ്ധരെ പലവിധത്തില്‍ ഉപദ്രവിക്കുന്നതില്‍ നിന്നുളവാകുന്ന &amp;amp;lsquo;തമാശ&amp;amp;rsquo;  അക്കാലത്ത് അമേരിക്കക്കാര്‍ക്ക് പ്രിയങ്കരമായിരുന്നു. ചാപ്ലിനും തന്റെ ആദ്യകാലചിത്രങ്ങളില്‍ (ഉദാ. ദ പ്രോപ്പര്‍ട്ടി മാന്‍) ആ പാരമ്പര്യം തുടര്‍ന്നു.&lt;br /&gt;
&lt;br /&gt;
വിവാഹത്തില്‍ താല്പര്യമില്ലായിരുന്നെങ്കിലും ചാപ്ലിന്‍ ഒരു സ്നേഹിതയ്ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു പെഗ്ഗി പിയേഴ്സ്. വയസ്സ് 18. ചെമ്പന്‍മുടിയുള്ള മെലിഞ്ഞ സുന്ദരി. ചാപ്ലിന്‍ അവളുടെ പുറകെ കൂടി. പലരാത്രികളിലും അവര്‍ ഒരുമിച്ച് നൃത്തം ചെയ്തു. പരസ്പരം സ്നേഹം വാഗ്ദാനം ചെയ്തു. എന്നാല്‍ ചാപ്ലിന് വാഗ്ദാനങ്ങള്‍ മാത്രം പോരായിരുന്നു. പെഗ്ഗിയെ പുര്‍ണ്ണമായും സ്വന്തമാക്കണം. പക്ഷേ തന്റെ കന്യകാത്വം വിവാഹക്കിടക്കമേല്‍ മാത്രമേ കൈവെടിയൂ എന്ന നിശ്ചയത്തിലായിരുന്നു അവള്‍. എന്നാല്‍ ചാപ്ലിന് ആരേയും വിവാഹം കഴിക്കേണ്ടാ. അങ്ങിനെ ആ ബന്ധം അവസാനിച്ചു.&lt;br /&gt;
&lt;br /&gt;
മേബല്‍ നോര്‍മാന്‍ഡിനോടും ചാപ്ലിന്‍ അഭിനിവേശം പ്രകടിപ്പിച്ചു. അവള്‍ ഫാറ്റ് അര്‍ബക്കിളിന്റെ പെണ്ണായിരുന്നു. ഒരു രാത്രി ഒരു സാന്‍ഫ്രാന്‍സിസ്കോ തീയേറ്ററില്‍ ഒരു ബനിഫിറ്റ് ഷോയില്‍ ഇവര്‍ മൂവരും പങ്കെടുത്തു. അതിനുശേഷം ഡ്രസ്സിങ് റൂമില്‍ ചാപ്ലിനും മേബലും തനിച്ച് എതാനും നിമിഷങ്ങള്‍ പങ്കിട്ടു. അവര്‍ ചുംബിച്ചു. എന്നാല്‍ അര്‍ബക്കിള്‍ പുറത്തു കാറില്‍ കാത്തിരിപ്പുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ കൂടി ചാപ്ലിന്‍ അവളെ സമീപിച്ചു. ചാപ്ലിനു ചേരുന്ന പെണ്ണല്ലാ താന്‍ എന്നായിരുന്നു മേബലിന്റെ പ്രതികരണം. അവളുടെ അനുമാനം വളരെ ശരിയായിരുന്നു. തനിക്കു പൂര്‍ണ്ണമായും കീഴടങ്ങുന്ന ഒരു സ്ത്രീയെയാണ് ചാപ്ലിന് വേണ്ടിയിരുന്നത്. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE_%E0%B4%A8%E0%B4%9F%E0%B5%BB&amp;diff=13421</id>
		<title>ചാപ്ലിൻ: ജന്മനാ നടൻ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE_%E0%B4%A8%E0%B4%9F%E0%B5%BB&amp;diff=13421"/>
		<updated>2014-09-07T11:15:37Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=ജന്മനാ നടന്‍=&lt;br /&gt;
&lt;br /&gt;
ചാള്‍സ് ഡിക്കന്‍സിന്റെ, ഒലിവര്‍ ട്വിസ്റ്റിന്റെ ലണ്ടന്‍. തെരുവുഗായകരുടേയും &amp;amp;lsquo;പഞ്ച് ആൻഡ് ജുഡി ഷോ&amp;amp;rsquo;യുടേയും ചീട്ടുവിദ്യക്കാരുടേയും മുഖം പെയിന്‍റു ചെയ്ത കോമാളികളുടേയും ലണ്ടന്‍. വ്യാവസായിക വിപ്ലവത്തോടെ ജീവിതത്തിന്റെ അടിത്തറ നഷ്ടപ്പെട്ട അനേകായിരങ്ങള്‍ ആഹാരസമ്പാദനത്തിന് മോഷണവും പോക്കറ്റടിയും പിടിച്ചുപറിയും നിത്യവൃത്തിയാക്കിയിരുന്നു. ലണ്ടന്‍ തെരുവുകള്‍ അവരെക്കൊണ്ടു തിങ്ങിനിറഞ്ഞു.&lt;br /&gt;
&lt;br /&gt;
അങ്ങിനെയൊരു തെരുവില്‍ ചാര്‍ളി പാടുകയും ഒരറബിക്കുതിരയെപ്പോലെ ചാടിക്കളിക്കുകയുമാണ്. കുറേ നേരമായി ഒരാള്‍ തന്നേത്തന്നെ സുക്ഷിച്ചു നോക്കുന്നതായി അവന് തോന്നി.&lt;br /&gt;
 &lt;br /&gt;
&amp;amp;ldquo;ഈ പയ്യന്‍ ജന്മനാതന്നെ ഒരു നടനാണ്&amp;amp;rdquo; എന്നു പറയുന്നതും കേട്ടു. അതു വില്യം ജാക്സണ്‍ ആയിരുന്നു &amp;amp;lsquo;ലങ്കാഷയര്‍ ലാഡ്സ്&amp;amp;rsquo; എന്ന തിയേറര്‍ ഗ്രുപ്പിന്റെ ഉടമ. &lt;br /&gt;
&lt;br /&gt;
അങ്ങിനെ ചാര്‍ളി ഒരഭിനേതാവായി  &amp;amp;mdash;  ലങ്കാഷയര്‍ ലാഡ്സില്‍. താമസവും ആഹാരവും, ആഴ്ചതോറും ഹാന്നായ്ക്ക് അര പൌണ്ടും&amp;amp;hellip; അതായിരുന്നു വേതനം. ചാര്‍ളി ചാപ്ലിന്‍ ഇരുപത്തെട്ടുമാസം ലങ്കാഷയര്‍ ലാഡ്സ് ട്രൂപ്പില്‍ പ്രവര്‍ത്തിച്ചു. സിന്‍ഡ്രല എന്ന മ്യൂസിക്കലില്‍ ഒരു പ്രധാനവേഷം ചെയ്തു. &lt;br /&gt;
&lt;br /&gt;
ഔപചാരികമായ പഠനം നിലച്ചിരുന്നുവെങ്കിലും അറിവു നേടണമെന്നുള്ള അദമ്യമായ ആഗ്രഹം ചാപ്ലിനുണ്ടായിരുന്നു. പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നിന്നും ചാര്‍ളി വാങ്ങിയ നിരവധി പുസ്തകങ്ങളിലൊന്ന് &amp;amp;lsquo;ഒലിവര്‍ ട്വിസ്റ്റ്&amp;amp;rsquo; ആയിരുന്നു. &lt;br /&gt;
&lt;br /&gt;
ചാര്‍ളിക്കു പന്ത്രണ്ടു വയസ്സുള്ളപ്പോള്‍, കരളിനു ബാധിച്ച അസുഖം മൂലം അച്ഛന്‍ സീനിയര്‍ ചാപ്ലിൻ അന്തരിച്ചു.&lt;br /&gt;
&lt;br /&gt;
പന്ത്രണ്ട്  &amp;amp;mdash;  പതിന്നാലു വയസ്സിനിടെ നിരവധി വ്യത്യസ്ത സ്ഥാപനങ്ങളില്‍ ചാര്‍ളി ജോലിയെടുത്തു, ബാര്‍ബര്‍ഷോപ്പ്, സ്റ്റേഷനറിക്കട, ഒരു ഡോക്ടറുടെ ക്ലിനിക്ക്.. ഗ്ളാസ്സ് ഫാക്ടറി, മെഴുകുതിരി നിര്‍മ്മാണശാല, അച്ചടിശാല ഇതൊക്കെക്കൂടാതെ മറ്റുകുട്ടികള്‍ക്ക് നൃത്തപരിശീലന ക്ളാസ്സുകളും എടുക്കാറുണ്ടായിരുന്നു. ചിലയവസരങ്ങളില്‍ തെരുവില്‍ ഒരു പഴയ പെട്ടിക്കു മുകളില്‍ കയറിനിന്ന് പഴയ വസ്ത്രങ്ങള്‍ വിറ്റു. പഴയ വസ്ത്രങ്ങളുടെ വില്പന വിക്ടോറിയന്‍ ഇംഗ്ളണ്ടിന്റെ ഒരു പ്രത്യേകതയായിരുന്നു. പാവങ്ങള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിയാതിരുന്നതുമുലം പഴയ കാല്‍സ്രായികള്‍ക്കും കോട്ടുകള്‍ക്കും ഷൂസുകള്‍ക്കും നല്ലൊരു വിപണിയുണ്ടായിരുന്നു. ചാര്‍ളിചാപ്ലിന്‍റെ സിനിമകളില്‍ അദ്ദേഹത്തിന്റെ വേഷം ഒന്നോര്‍ത്തുനോക്കൂ. ബാഗി പാന്‍സ്, ഇറുകിയ കോട്ട്, പാദങ്ങളേക്കാള്‍ വളരെ വലിയ ഷുസ്.. ഒരുകാലത്ത് ചാപ്ലിന്‍ ധരിക്കുകയും വില്‍ക്കുകയും ചെയ്തിരുന്ന വേഷങ്ങള്‍.&lt;br /&gt;
&lt;br /&gt;
അമ്മയുടേയോ അച്ഛന്റേയോ സംരക്ഷണമില്ലാതെ കടന്നുപോയ ബാല്യം ചാപ്ലിന്റെ ജീവിതത്തിലുടനീളം നിഴല്‍ വീഴ്ത്തി. അമ്മയുടെ മനോനില മെച്ചപ്പെടും, അതു സാധാരണമാവും എന്ന ആശ ചാര്‍ളിക്ക് എക്കാലവുമുണ്ടായിരുന്നു.  എന്തെങ്കിലു അത്ഭുതം സംഭവിക്കാതിരിക്കില്ല&amp;amp;hellip; എന്നാല്‍ അമ്മയുടെ ഭ്രാന്തമായ അവസ്ഥയില്‍ വ്യത്യാസമുണ്ടായില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. ചാപ്ളിന്റെ ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന, വ്രണിതബാല്യത്തോടും അശരണരോടും സഹാനഭൂതി പ്രദര്‍ശിപ്പിക്കണമെന്ന അഭ്യര്‍ത്ഥനകള്‍ ഉറക്കമില്ലാത്ത തന്റെ രാത്രികളുടെ പ്രതിഫലനങ്ങളായിരുന്നിരിക്കാം. &lt;br /&gt;
&lt;br /&gt;
അഞ്ചടി നാലിഞ്ചു പൊക്കമുണ്ടെങ്കിലും ചാപ്ലിന് കാഴ്പയില്‍ അത്ര തോന്നിക്കില്ല. കുറിയ കാലുകളും കൈകളും ചലനത്തിലെ ചടുലതയും അംഗവിക്ഷേപങ്ങളിലെ നിയന്ത്രിതമായ ആകര്‍ഷകത്വവും അസാധാരണമായ ഒരു &amp;amp;lsquo;കുള്ളത്തം&amp;amp;rsquo; അയാള്‍ക്കു പ്രദാനം ചെയ്തു. &lt;br /&gt;
&lt;br /&gt;
വ്യത്യസ്തമായ പല പണികളെടുത്തു നടന്നിരുന്ന ചാപ്ലിന്‍, സി. ഇ. ഹാമില്‍ട്ടണ്‍ന്റെ കമ്പനിയില്‍  അഭിനേതാവായി ചേര്‍ന്നു. ജിം, ഷെര്‍ ലക് ഹോംസ് തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. പിന്നീട് ഹാരി യോര്‍ക്കിന്റെ കമ്പനിയിലേക്കു മാറി. അവിടെവച്ച് കൊമേഡിയന്‍ വില്‍ മറേയുടെയൊപ്പം അഭിനയിക്കാനിടവന്നു. ചാപ്ലിന്റെ ആദ്യഗുരു ആയിരുന്നു മറേ എന്നു പറയാം. &lt;br /&gt;
&lt;br /&gt;
ഹാരി യോര്‍ക്കുമായി തെറ്റി പതിനേഴു വയസുള്ള ചാപ്ലിന്‍ സ്വന്തം നിലയില്‍ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ പരിപാടിയിട്ടു. എന്നാല്‍ ആദ്യ ശ്രമം തന്നെ തികഞ്ഞ പരാജയമായിരുന്നു. കാണികളുടെ പീഡനമേല്‍ക്കാതെ തിയേറ്ററിന്‍ നിന്നു ചാപ്ലിന് ഓടി രക്ഷപ്പെടേണ്ടിവന്നു. &lt;br /&gt;
 &lt;br /&gt;
നിവര്‍ത്തിയില്ലാതെ ചാര്‍ളി ചാപ്ലിന്‍ ഫ്രെഡ് കാര്‍ണോയുടെ കമ്പനി  &amp;amp;lsquo;കാര്‍ണോസ് സ്പീച്ച്‌ലസ് കൊമേഡിയന്‍സ്&amp;amp;rsquo;  എന്ന ട്രൂപ്പില്‍ അംഗമായി. &amp;amp;lsquo;ഫണ്‍ ഫാക്ടറി&amp;amp;rsquo; എന്നാണു കാര്‍ണോ തന്റെ കമ്പനിയെ വിശേഷിപ്പിച്ചിരുന്നത്.&lt;br /&gt;
&lt;br /&gt;
1900-ത്തിനുശേഷം ബ്രിട്ടീഷ് സമുഹത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ വന്നു. ആഴ്പയില്‍ അറുപതു മണിക്കൂര്‍ ജോലിയെന്നതു 1910 ആയപ്പോഴേയ്ക്കും ശരാശരി അമ്പത്തിമൂന്നു മണിക്കൂറായി ചുരുങ്ങി. വിശ്രമസമയം കൂടിയതോടെ മദ്ധ്യവര്‍ഗത്തിന് അതെങ്ങനെ ചിലവഴിക്കണമെന്ന പ്രശ്നമുദിച്ചു. വിനോദയാത്രകളും കായികവിനോദങ്ങളും കൂടാതെ ഗായക-നാടക-ശാലകളിലേയ്ക്കും അവര്‍ തള്ളിക്കയറി. &lt;br /&gt;
[[File:Chaplin_ch02.jpg|thumb|left|220px|കാർണോയുടെ പോസ്റ്റർ ]]&lt;br /&gt;
എന്നാല്‍ കായികമായി അദ്ധ്വാനിക്കുന്നവരുടെ ജിവിത സാഹചര്യങ്ങളില്‍ സാരമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. സത്യത്തില്‍ അവരുടെ യഥാര്‍ത്ഥ വേതനം കുറഞ്ഞുവന്നു. സമരങ്ങള്‍ക്കും പണിമുടക്കുകള്‍ക്കുമിടയില്‍, വിപ്ലവാഹ്വാനങ്ങളുടെ പശ്ചാത്തലത്തില്‍, നിശിതമായ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടങ്ങളെന്ന നിലയില്‍ അവരും നാടകശാലകളിലേയ്ക്കു തിക്കിക്കയറി. കാര്‍ണോയുടെ നാടകങ്ങള്‍ അവരുടെ ജീവിതങ്ങളെയാണ് ചിത്രീകരിച്ചത്. കാര്‍ണോയാണ് ചാര്‍ളിയെ കോമഡി എന്തെന്നു പഠിപ്പിച്ചത്. മുമ്പ് സര്‍ക്കസ് കലാകാരനായിരുന്ന കാര്‍ണോ ശരീരചലനങ്ങളിലും ആ ചലനങ്ങള്‍ വഴി സംവേദനം ചെയ്യപ്പെടുന്ന ശരീരഭാഷയിലും പ്രത്യേകം നിഷ്ക്കര്‍ഷ ചെലുത്തി. അവസാനമില്ലെന്നു തോന്നിക്കുന്ന റിഹേഷ്സലുകളായിരുന്നു കാര്‍ണോയുടെ ഒരു പ്രത്യേകത. പുര്‍ണ്ണതയിലെത്താനുളള അക്ഷീണമായ പരിശ്രമം ചാപ്ലിന്റെ ഭാവി ജീവിതത്തില്‍ ഒരു മാര്‍ഗരേഖയായി. ഫണ്‍ ഫാക്ടറിയിലെ സഹപ്രവര്‍ത്തകര്‍ക്ക് ചാര്‍ളിയോടു വലിയ പ്രതിപത്തിയൊന്നുമുണ്ടായിരുന്നില്ല. &lt;br /&gt;
&lt;br /&gt;
കാര്‍ണോ പറഞ്ഞു: &amp;amp;ldquo;അയാളെ ആരും അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. സഹപ്രവര്‍ത്തകരോട് ആഴ്ചകളോളം ചാര്‍ളി ഒരക്ഷരം പോലും ഉരിയാടാത്ത കാലമുണ്ടായിരുന്നു. ചിലപ്പോളൊക്കെ അയാള്‍ എന്തെങ്കിലും സംസാരിച്ചെന്നിരിക്കും. എന്നാല്‍ പൊതുവേ നിശ്ശബ്ദനായിരുന്നു. അയാള്‍ ഒരു സന്യാസിയെപ്പോലെയാണു ജീവിച്ചത്. മദ്യത്തിനെ ഭയമായിരുന്നു. ശമ്പളം കിട്ടിയാല്‍ അപ്പോള്‍ത്തന്നെ അതുമായി ബാങ്കിലേയ്ക്ക് ഓടും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്നാല്‍ ചാപ്ലിന്‍ പണം ചിലവാക്കാതെയൊന്നുമിരുന്നില്ല. കുറച്ചു പണം കയ്യില്‍ വന്നപ്പോള്‍ത്തന്നെ രണ്ടു സഹോദരന്മാരും ചേര്‍ന്ന് ഒരു ഭേദപ്പെട്ട വീട് വാടകയ്ക്കെടുത്ത് വേണ്ട സാധനങ്ങള്‍ എല്ലാം വാങ്ങി. കൂട്ടത്തില്‍ ഒരു വലിയ പിയാനോയും ഒരു നഗ്നസുന്ദരിയുടെ പുര്‍ണ്ണകായചിത്രവും. &lt;br /&gt;
&lt;br /&gt;
മറ്റു കൊമേഡിയന്മാരെപ്പോലെയായിരുന്നില്ല ചാപ്ലിന്‍. കൂടുതല്‍ അറിയാനുള്ള മോഹം അദമ്യമായിരുന്നു. ഇംഗ്ളീഷ് വ്യാകരണം, ലാറ്റിന്‍-ഇംഗ്ളീഷ് ഡിക്ഷ്ണറി തുടങ്ങിയ പുസ്തകങ്ങളിലേയ്ക്കു വായന വികസിച്ചു. &amp;amp;lsquo;ഷേര്‍ലക് ഹോംസി&amp;amp;rsquo;ല്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ആ ഡിറ്റക്ടീവിനെ അനുകരിച്ച് ചാപ്ളിന്‍ ഒരു വയലിന്‍ വാങ്ങി. അതിന്റെ കമ്പികള്‍ ഇടതുകൈകൊണ്ടു മീട്ടാന്‍ പാകത്തിനു തിരിച്ചിട്ടു. എവിടെപ്പോയാലും ആ വയലിന്‍ ഒപ്പം കൊണ്ടുപോകുമായിരുന്നു. സെല്ലോയും പിയാനോയും പഠിച്ചു. മണിക്കൂറുകളോളം പ്രാക്ടീസു ചെയ്തു. വിഷാദം ബാധിക്കുന്പോള്‍ ചാര്‍ളി തിരിഞ്ഞത് സംഗീതത്തിലേയ്ക്കാണ്. &lt;br /&gt;
&lt;br /&gt;
1908-ലെ വേനല്‍ക്കാലം. എമ്പയര്‍ തീയേറ്ററില്‍ &amp;amp;lsquo;മമ്മിംഗ് ബേഡ്‌സ്&amp;amp;rsquo; എന്ന നാടകം. നാടകത്തിനു മുന്‍പ് ഒരു നൃത്ത പരിപാടി. കര്‍ട്ടന്റെ സൈഡില്‍ നൃത്തവും കണ്ടുകൊണ്ട് നാടകത്തിനു വേഷമിട്ട ചാര്‍ളി. നൃത്തത്തിനിടയില്‍ ഒരു പെണ്‍കുട്ടി കാല്‍തെന്നി വീണു. മറ്റു പെണ്‍കുട്ടികള്‍ ചിരിച്ചു. അവളുടെ വലിയ, ചെമ്പന്‍ കണ്ണുകള്‍ പതിഞ്ഞത് സൈഡ് കര്‍ട്ടനുകളുടെ ഇടയില്‍ നില്‍ക്കുന്ന ചാര്‍ളിയിലാണ്. അവളുടെ മെലിഞ്ഞ ശരീരവും തുടുത്ത മുഖവും ചാര്‍ളിയെ ആകര്‍ഷിച്ചു. ഹെറ്റി കെല്ലി. വയസ്സു പതിനഞ്ച്. ചാര്‍ളിക്ക് അന്ന് പത്തൊന്‍പതു വയസ്സ്‌. &lt;br /&gt;
&lt;br /&gt;
നാടകം കഴിഞ്ഞ് അവളെക്കണ്ടപ്പോള്‍ അടുത്ത ഞായറാഴ്ച താനുമൊത്തു കുറച്ചു സമയം ചിലവഴിക്കാമോ എന്ന് ചാപ്ളിന്‍ ചോദിച്ചു. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചുവന്ന മൂക്കില്ലാതെ നിങ്ങള്‍ കാണാന്‍ എങ്ങിനെയുണ്ടാവും എന്നുപോലും എനിക്കറിയില്ലല്ലോ&amp;amp;rdquo; എന്നായിരുന്നു അവളുടെ പ്രതികരണം. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മമ്മിംഗ് ബേര്‍ഡ്&amp;amp;rsquo;സില്‍ ഒരു മുഴുക്കുടിയന്റെ റോളായാരുന്നു ചാപ്ളിന്. അയാളുടെ മദോന്മത്തത വ്യക്തമാക്കാന്‍ മൂക്കിന്റെ തുമ്പത്ത് ചുവന്ന ചായം തേച്ചിരുന്നു. എന്തായാലും അടുത്ത ഞായറാഴ്ച അവര്‍ ഒരു ട്രാം സ്റ്റേഷനില്‍ വച്ച് സന്ധിച്ചു. മേയ്ക്കപ്പ് ഇല്ലാത്ത ഹെറ്റി ചാര്‍ളിയുടെ ദൃഷ്ടിയില്‍ അതീവസുന്ദരിയായി. നിഷ്‌‌കളങ്കമായ കണ്ണുകള്‍. കണ്ടമാത്രയില്‍ത്തന്നെ ചാര്‍ളി, തനിക്കവളോടു തോന്നുന്ന അദമ്യമായ സ്നേഹത്തേപ്പറ്റി പറഞ്ഞു. അവര്‍ ഒരു വലിയ റസ്റ്റോറന്റില്‍ പോയി. ചാര്‍ളി വയറുനിറയെ ഭക്ഷിച്ചു. അവള്‍ ഒരു സാന്‍വിച് മാത്രം! നാലാം ദിവസം ചാര്‍ളി  ചോദിച്ചു, &amp;amp;ldquo;നീയെന്നെ വിവാഹം കഴിക്കുമോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അവള്‍ക്കു വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. &amp;amp;ldquo;അല്ലെങ്കില്‍ വേണ്ട, ഇപ്പോള്‍ത്തന്നെ നിനക്ക് എന്റെമേല്‍ ആവശ്യത്തിലേറെ അധികാരമുണ്ടായിരിക്കുന്നു. ഗുഡ്‌ബൈ!&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അടുത്തദിവസം അവളുടെ വീട്ടില്‍ച്ചെന്ന് ചാര്‍ളി വീണ്ടും ഗുഡ്‌ബൈ പറഞ്ഞു. ഒരു വര്‍ഷത്തിനുശേഷം അവര്‍ അവിചാരിതമായി കണ്ടുമുട്ടി. അവള്‍ വളര്‍ന്നിരുന്നു. എന്നാല്‍ അവളുടെ മാറിടം ചെറുതും അത്ര ആകര്‍ഷകമല്ലാത്തതുമായിരുന്നു. &amp;amp;ldquo;എന്നേക്കൊണ്ടു പറ്റുമായിരുന്നെങ്കിലും ഞാനവളെ വിവാഹം കഴിക്കുമായിരുന്നോ? ഇല്ല, എനിക്കാരേയും വിവാഹം കഴിക്കണ്ട,&amp;amp;rdquo; ചാപ്ളിന്‍ തന്റെ ആത്മകഥയില്‍ എഴുതി.&lt;br /&gt;
&lt;br /&gt;
1909 അവസാനത്തില്‍ കാര്‍ണോയുടെ ട്രൂപ്പ് പാരീസിലെത്തി. കുറച്ചു ദിവസങ്ങള്‍ മുന്‍പുവരേയും ഹെറ്റി കെല്ലി പാരീസില്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അവളുടെ ട്രൂപ്പ് മോസ്ക്കോയിലാണെന്നും അറിയാന്‍ കഴിഞ്ഞു. തനിക്ക് ആദ്യമായി പ്രണയം തോന്നിയ ഹെറ്റി കെല്ലിയെ ഒരിക്കലും ചാപ്ലിന്‍ മറന്നില്ല. തന്നേക്കാള്‍ പ്രായം വളരെക്കുറഞ്ഞ പെണ്‍കുട്ടികളോട് ചാപ്ലിന് ജീവിതകാലം മുഴുവന്‍ തോന്നിയിരുന്ന അഭിനിവേശത്തിന്റെ ആദ്യദൃഷ്ടാന്തമായിരുന്നു ഇത്. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE_%E0%B4%A8%E0%B4%9F%E0%B5%BB&amp;diff=13420</id>
		<title>ചാപ്ലിൻ: ജന്മനാ നടൻ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE_%E0%B4%A8%E0%B4%9F%E0%B5%BB&amp;diff=13420"/>
		<updated>2014-09-07T11:10:43Z</updated>

		<summary type="html">&lt;p&gt;Venu: /* ജന്മനാ നടന്‍ */&lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=ജന്മനാ നടന്‍=&lt;br /&gt;
&lt;br /&gt;
ചാള്‍സ് ഡിക്കന്‍സിന്റെ, ഒലിവര്‍ ട്വിസ്റ്റിന്റെ ലണ്ടന്‍. തെരുവുഗായകരുടേയും &amp;amp;lsquo;പഞ്ച് ആൻഡ് ജുഡി ഷോ&amp;amp;rsquo;യുടേയും ചീട്ടുവിദ്യക്കാരുടേയും മുഖം പെയിന്‍റു ചെയ്ത കോമാളികളുടേയും ലണ്ടന്‍. വ്യാവസായിക വിപ്ലവത്തോടെ ജീവിതത്തിന്റെ അടിത്തറ നഷ്ടപ്പെട്ട അനേകായിരങ്ങള്‍ ആഹാരസമ്പാദനത്തിന് മോഷണവും പോക്കറ്റടിയും പിടിച്ചുപറിയും നിത്യവൃത്തിയാക്കിയിരുന്നു. ലണ്ടന്‍ തെരുവുകള്‍ അവരെക്കൊണ്ടു തിങ്ങിനിറഞ്ഞു.&lt;br /&gt;
&lt;br /&gt;
അങ്ങിനെയൊരു തെരുവില്‍ ചാര്‍ളി പാടുകയും ഒരറബിക്കുതിരയെപ്പോലെ ചാടിക്കളിക്കുകയുമാണ്. കുറേ നേരമായി ഒരാള്‍ തന്നേത്തന്നെ സുക്ഷിച്ചു നോക്കുന്നതായി അവന് തോന്നി.&lt;br /&gt;
 &lt;br /&gt;
&amp;amp;ldquo;ഈ പയ്യന്‍ ജന്മനാതന്നെ ഒരു നടനാണ്&amp;amp;rdquo; എന്നു പറയുന്നതും കേട്ടു. അതു വില്യം ജാക്സണ്‍ ആയിരുന്നു &amp;amp;lsquo;ലങ്കാഷയര്‍ ലാഡ്സ്&amp;amp;rsquo; എന്ന തിയേറര്‍ ഗ്രുപ്പിന്റെ ഉടമ. &lt;br /&gt;
&lt;br /&gt;
അങ്ങിനെ ചാര്‍ളി ഒരഭിനേതാവായി  &amp;amp;mdash;  ലങ്കാഷയര്‍ ലാഡ്സില്‍. താമസവും ആഹാരവും, ആഴ്ചതോറും ഹാന്നായ്ക്ക് അര പൌണ്ടും&amp;amp;hellip; അതായിരുന്നു വേതനം. ചാര്‍ളി ചാപ്ലിന്‍ ഇരുപത്തെട്ടുമാസം ലങ്കാഷയര്‍ ലാഡ്സ് ട്രൂപ്പില്‍ പ്രവര്‍ത്തിച്ചു. സിന്‍ഡ്രല എന്ന മ്യൂസിക്കലില്‍ ഒരു പ്രധാനവേഷം ചെയ്തു. &lt;br /&gt;
&lt;br /&gt;
ഔപചാരികമായ പഠനം നിലച്ചിരുന്നുവെങ്കിലും അറിവു നേടണമെന്നുള്ള അദമ്യമായ ആഗ്രഹം ചാപ്ലിനുണ്ടായിരുന്നു. പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നിന്നും ചാര്‍ളി വാങ്ങിയ നിരവധി പുസ്തകങ്ങളിലൊന്ന് &amp;amp;lsquo;ഒലിവര്‍ ട്വിസ്റ്റ്&amp;amp;rsquo; ആയിരുന്നു. &lt;br /&gt;
&lt;br /&gt;
ചാര്‍ളിക്കു പന്ത്രണ്ടു വയസ്സുള്ളപ്പോള്‍, കരളിനു ബാധിച്ച അസുഖം മൂലം അച്ഛന്‍ സീനിയര്‍ ചാപ്ലിൻ അന്തരിച്ചു.&lt;br /&gt;
&lt;br /&gt;
പന്ത്രണ്ട്  &amp;amp;mdash;  പതിന്നാലു വയസ്സിനിടെ നിരവധി വ്യത്യസ്ത സ്ഥാപനങ്ങളില്‍ ചാര്‍ളി ജോലിയെടുത്തു, ബാര്‍ബര്‍ഷോപ്പ്, സ്റ്റേഷനറിക്കട, ഒരു ഡോക്ടറുടെ ക്ലിനിക്ക്.. ഗ്ളാസ്സ് ഫാക്ടറി, മെഴുകുതിരി നിര്‍മ്മാണശാല, അച്ചടിശാല ഇതൊക്കെക്കൂടാതെ മറ്റുകുട്ടികള്‍ക്ക് നൃത്തപരിശീലന ക്ളാസ്സുകളും എടുക്കാറുണ്ടായിരുന്നു. ചിലയവസരങ്ങളില്‍ തെരുവില്‍ ഒരു പഴയ പെട്ടിക്കു മുകളില്‍ കയറിനിന്ന് പഴയ വസ്ത്രങ്ങള്‍ വിറ്റു. പഴയ വസ്ത്രങ്ങളുടെ വില്പന വിക്ടോറിയന്‍ ഇംഗ്ളണ്ടിന്റെ ഒരു പ്രത്യേകതയായിരുന്നു. പാവങ്ങള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിയാതിരുന്നതുമുലം പഴയ കാല്‍സ്രായികള്‍ക്കും കോട്ടുകള്‍ക്കും ഷൂസുകള്‍ക്കും നല്ലൊരു വിപണിയുണ്ടായിരുന്നു. ചാര്‍ളിചാപ്ലിന്‍റെ സിനിമകളില്‍ അദ്ദേഹത്തിന്റെ വേഷം ഒന്നോര്‍ത്തുനോക്കൂ. ബാഗി പാന്‍സ്, ഇറുകിയ കോട്ട്, പാദങ്ങളേക്കാള്‍ വളരെ വലിയ ഷുസ്.. ഒരുകാലത്ത് ചാപ്ലിന്‍ ധരിക്കുകയും വില്‍ക്കുകയും ചെയ്തിരുന്ന വേഷങ്ങള്‍.&lt;br /&gt;
&lt;br /&gt;
അമ്മയുടേയോ അച്ഛന്റേയോ സംരക്ഷണമില്ലാതെ കടന്നുപോയ ബാല്യം ചാപ്ലിന്റെ ജീവിതത്തിലുടനീളം നിഴല്‍ വീഴ്ത്തി. അമ്മയുടെ മനോനില മെച്ചപ്പെടും, അതു സാധാരണമാവും എന്ന ആശ ചാര്‍ളിക്ക് എക്കാലവുമുണ്ടായിരുന്നു.  എന്തെങ്കിലു അത്ഭുതം സംഭവിക്കാതിരിക്കില്ല&amp;amp;hellip; എന്നാല്‍ അമ്മയുടെ ഭ്രാന്തമായ അവസ്ഥയില്‍ വ്യത്യാസമുണ്ടായില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. ചാപ്ളിന്റെ ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന, വ്രണിതബാല്യത്തോടും അശരണരോടും സഹാനഭൂതി പ്രദര്‍ശിപ്പിക്കണമെന്ന അഭ്യര്‍ത്ഥനകള്‍ ഉറക്കമില്ലാത്ത തന്റെ രാത്രികളുടെ പ്രതിഫലനങ്ങളായിരുന്നിരിക്കാം. &lt;br /&gt;
&lt;br /&gt;
അഞ്ചടി നാലിഞ്ചു പൊക്കമുണ്ടെങ്കിലും ചാപ്ലിന് കാഴ്പയില്‍ അത്ര തോന്നിക്കില്ല. കുറിയ കാലുകളും കൈകളും ചലനത്തിലെ ചടുലതയും അംഗവിക്ഷേപങ്ങളിലെ നിയന്ത്രിതമായ ആകര്‍ഷകത്വവും അസാധാരണമായ ഒരു &amp;amp;lsquo;കുള്ളത്തം&amp;amp;rsquo; അയാള്‍ക്കു പ്രദാനം ചെയ്തു. &lt;br /&gt;
&lt;br /&gt;
വ്യത്യസ്തമായ പല പണികളെടുത്തു നടന്നിരുന്ന ചാപ്ലിന്‍, സി. ഇ. ഹാമില്‍ട്ടണ്‍ന്റെ കമ്പനിയില്‍  അഭിനേതാവായി ചേര്‍ന്നു. ജിം, ഷെര്‍ ലക് ഹോംസ് തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. പിന്നീട് ഹാരി യോര്‍ക്കിന്റെ കമ്പനിയിലേക്കു മാറി. അവിടെവച്ച് കൊമേഡിയന്‍ വില്‍ മറേയുടെയൊപ്പം അഭിനയിക്കാനിടവന്നു. ചാപ്ലിന്റെ ആദ്യഗുരു ആയിരുന്നു മറേ എന്നു പറയാം. &lt;br /&gt;
&lt;br /&gt;
ഹാരി യോര്‍ക്കുമായി തെറ്റി പതിനേഴു വയസുള്ള ചാപ്ലിന്‍ സ്വന്തം നിലയില്‍ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ പരിപാടിയിട്ടു. എന്നാല്‍ ആദ്യ ശ്രമം തന്നെ തികഞ്ഞ പരാജയമായിരുന്നു. കാണികളുടെ പീഡനമേല്‍ക്കാതെ തിയേറ്ററിന്‍ നിന്നു ചാപ്ലിന് ഓടി രക്ഷപ്പെടേണ്ടിവന്നു. &lt;br /&gt;
 &lt;br /&gt;
നിവര്‍ത്തിയില്ലാതെ ചാര്‍ളി ചാപ്ലിന്‍ ഫ്രെഡ് കാര്‍ണോയുടെ കമ്പനി  &amp;amp;lsquo;കാര്‍ണോസ് സ്പീച്ച്‌ലസ് കൊമേഡിയന്‍സ്&amp;amp;rsquo;  എന്ന ട്രൂപ്പില്‍ അംഗമായി. &amp;amp;lsquo;ഫണ്‍ ഫാക്ടറി&amp;amp;rsquo; എന്നാണു കാര്‍ണോ തന്റെ കമ്പനിയെ വിശേഷിപ്പിച്ചിരുന്നത്.&lt;br /&gt;
&lt;br /&gt;
1900-ത്തിനുശേഷം ബ്രിട്ടീഷ് സമുഹത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ വന്നു. ആഴ്പയില്‍ അറുപതു മണിക്കൂര്‍ ജോലിയെന്നതു 1910 ആയപ്പോഴേയ്ക്കും ശരാശരി അമ്പത്തിമൂന്നു മണിക്കൂറായി ചുരുങ്ങി. വിശ്രമസമയം കൂടിയതോടെ മദ്ധ്യവര്‍ഗത്തിന് അതെങ്ങനെ ചിലവഴിക്കണമെന്ന പ്രശ്നമുദിച്ചു. വിനോദയാത്രകളും കായികവിനോദങ്ങളും കൂടാതെ ഗായക-നാടക-ശാലകളിലേയ്ക്കും അവര്‍ തള്ളിക്കയറി. &lt;br /&gt;
[[File:Chaplin_ch02.jpg|thumb|left|220px|കാർണോയുടെ പോസ്റ്റർ അമേരിക്കയിൽ ]]&lt;br /&gt;
എന്നാല്‍ കായികമായി അദ്ധ്വാനിക്കുന്നവരുടെ ജിവിത സാഹചര്യങ്ങളില്‍ സാരമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. സത്യത്തില്‍ അവരുടെ യഥാര്‍ത്ഥ വേതനം കുറഞ്ഞുവന്നു. സമരങ്ങള്‍ക്കും പണിമുടക്കുകള്‍ക്കുമിടയില്‍, വിപ്ലവാഹ്വാനങ്ങളുടെ പശ്ചാത്തലത്തില്‍, നിശിതമായ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടങ്ങളെന്ന നിലയില്‍ അവരും നാടകശാലകളിലേയ്ക്കു തിക്കിക്കയറി. കാര്‍ണോയുടെ നാടകങ്ങള്‍ അവരുടെ ജീവിതങ്ങളെയാണ് ചിത്രീകരിച്ചത്. കാര്‍ണോയാണ് ചാര്‍ളിയെ കോമഡി എന്തെന്നു പഠിപ്പിച്ചത്. മുമ്പ് സര്‍ക്കസ് കലാകാരനായിരുന്ന കാര്‍ണോ ശരീരചലനങ്ങളിലും ആ ചലനങ്ങള്‍ വഴി സംവേദനം ചെയ്യപ്പെടുന്ന ശരീരഭാഷയിലും പ്രത്യേകം നിഷ്ക്കര്‍ഷ ചെലുത്തി. അവസാനമില്ലെന്നു തോന്നിക്കുന്ന റിഹേഷ്സലുകളായിരുന്നു കാര്‍ണോയുടെ ഒരു പ്രത്യേകത. പുര്‍ണ്ണതയിലെത്താനുളള അക്ഷീണമായ പരിശ്രമം ചാപ്ലിന്റെ ഭാവി ജീവിതത്തില്‍ ഒരു മാര്‍ഗരേഖയായി. ഫണ്‍ ഫാക്ടറിയിലെ സഹപ്രവര്‍ത്തകര്‍ക്ക് ചാര്‍ളിയോടു വലിയ പ്രതിപത്തിയൊന്നുമുണ്ടായിരുന്നില്ല. &lt;br /&gt;
&lt;br /&gt;
കാര്‍ണോ പറഞ്ഞു: &amp;amp;ldquo;അയാളെ ആരും അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. സഹപ്രവര്‍ത്തകരോട് ആഴ്ചകളോളം ചാര്‍ളി ഒരക്ഷരം പോലും ഉരിയാടാത്ത കാലമുണ്ടായിരുന്നു. ചിലപ്പോളൊക്കെ അയാള്‍ എന്തെങ്കിലും സംസാരിച്ചെന്നിരിക്കും. എന്നാല്‍ പൊതുവേ നിശ്ശബ്ദനായിരുന്നു. അയാള്‍ ഒരു സന്യാസിയെപ്പോലെയാണു ജീവിച്ചത്. മദ്യത്തിനെ ഭയമായിരുന്നു. ശമ്പളം കിട്ടിയാല്‍ അപ്പോള്‍ത്തന്നെ അതുമായി ബാങ്കിലേയ്ക്ക് ഓടും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്നാല്‍ ചാപ്ലിന്‍ പണം ചിലവാക്കാതെയൊന്നുമിരുന്നില്ല. കുറച്ചു പണം കയ്യില്‍ വന്നപ്പോള്‍ത്തന്നെ രണ്ടു സഹോദരന്മാരും ചേര്‍ന്ന് ഒരു ഭേദപ്പെട്ട വീട് വാടകയ്ക്കെടുത്ത് വേണ്ട സാധനങ്ങള്‍ എല്ലാം വാങ്ങി. കൂട്ടത്തില്‍ ഒരു വലിയ പിയാനോയും ഒരു നഗ്നസുന്ദരിയുടെ പുര്‍ണ്ണകായചിത്രവും. &lt;br /&gt;
&lt;br /&gt;
മറ്റു കൊമേഡിയന്മാരെപ്പോലെയായിരുന്നില്ല ചാപ്ലിന്‍. കൂടുതല്‍ അറിയാനുള്ള മോഹം അദമ്യമായിരുന്നു. ഇംഗ്ളീഷ് വ്യാകരണം, ലാറ്റിന്‍-ഇംഗ്ളീഷ് ഡിക്ഷ്ണറി തുടങ്ങിയ പുസ്തകങ്ങളിലേയ്ക്കു വായന വികസിച്ചു. &amp;amp;lsquo;ഷേര്‍ലക് ഹോംസി&amp;amp;rsquo;ല്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ആ ഡിറ്റക്ടീവിനെ അനുകരിച്ച് ചാപ്ളിന്‍ ഒരു വയലിന്‍ വാങ്ങി. അതിന്റെ കമ്പികള്‍ ഇടതുകൈകൊണ്ടു മീട്ടാന്‍ പാകത്തിനു തിരിച്ചിട്ടു. എവിടെപ്പോയാലും ആ വയലിന്‍ ഒപ്പം കൊണ്ടുപോകുമായിരുന്നു. സെല്ലോയും പിയാനോയും പഠിച്ചു. മണിക്കൂറുകളോളം പ്രാക്ടീസു ചെയ്തു. വിഷാദം ബാധിക്കുന്പോള്‍ ചാര്‍ളി തിരിഞ്ഞത് സംഗീതത്തിലേയ്ക്കാണ്. &lt;br /&gt;
&lt;br /&gt;
1908-ലെ വേനല്‍ക്കാലം. എമ്പയര്‍ തീയേറ്ററില്‍ &amp;amp;lsquo;മമ്മിംഗ് ബേഡ്‌സ്&amp;amp;rsquo; എന്ന നാടകം. നാടകത്തിനു മുന്‍പ് ഒരു നൃത്ത പരിപാടി. കര്‍ട്ടന്റെ സൈഡില്‍ നൃത്തവും കണ്ടുകൊണ്ട് നാടകത്തിനു വേഷമിട്ട ചാര്‍ളി. നൃത്തത്തിനിടയില്‍ ഒരു പെണ്‍കുട്ടി കാല്‍തെന്നി വീണു. മറ്റു പെണ്‍കുട്ടികള്‍ ചിരിച്ചു. അവളുടെ വലിയ, ചെമ്പന്‍ കണ്ണുകള്‍ പതിഞ്ഞത് സൈഡ് കര്‍ട്ടനുകളുടെ ഇടയില്‍ നില്‍ക്കുന്ന ചാര്‍ളിയിലാണ്. അവളുടെ മെലിഞ്ഞ ശരീരവും തുടുത്ത മുഖവും ചാര്‍ളിയെ ആകര്‍ഷിച്ചു. ഹെറ്റി കെല്ലി. വയസ്സു പതിനഞ്ച്. ചാര്‍ളിക്ക് അന്ന് പത്തൊന്‍പതു വയസ്സ്‌. &lt;br /&gt;
&lt;br /&gt;
നാടകം കഴിഞ്ഞ് അവളെക്കണ്ടപ്പോള്‍ അടുത്ത ഞായറാഴ്ച താനുമൊത്തു കുറച്ചു സമയം ചിലവഴിക്കാമോ എന്ന് ചാപ്ളിന്‍ ചോദിച്ചു. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചുവന്ന മൂക്കില്ലാതെ നിങ്ങള്‍ കാണാന്‍ എങ്ങിനെയുണ്ടാവും എന്നുപോലും എനിക്കറിയില്ലല്ലോ&amp;amp;rdquo; എന്നായിരുന്നു അവളുടെ പ്രതികരണം. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മമ്മിംഗ് ബേര്‍ഡ്&amp;amp;rsquo;സില്‍ ഒരു മുഴുക്കുടിയന്റെ റോളായാരുന്നു ചാപ്ളിന്. അയാളുടെ മദോന്മത്തത വ്യക്തമാക്കാന്‍ മൂക്കിന്റെ തുമ്പത്ത് ചുവന്ന ചായം തേച്ചിരുന്നു. എന്തായാലും അടുത്ത ഞായറാഴ്ച അവര്‍ ഒരു ട്രാം സ്റ്റേഷനില്‍ വച്ച് സന്ധിച്ചു. മേയ്ക്കപ്പ് ഇല്ലാത്ത ഹെറ്റി ചാര്‍ളിയുടെ ദൃഷ്ടിയില്‍ അതീവസുന്ദരിയായി. നിഷ്‌‌കളങ്കമായ കണ്ണുകള്‍. കണ്ടമാത്രയില്‍ത്തന്നെ ചാര്‍ളി, തനിക്കവളോടു തോന്നുന്ന അദമ്യമായ സ്നേഹത്തേപ്പറ്റി പറഞ്ഞു. അവര്‍ ഒരു വലിയ റസ്റ്റോറന്റില്‍ പോയി. ചാര്‍ളി വയറുനിറയെ ഭക്ഷിച്ചു. അവള്‍ ഒരു സാന്‍വിച് മാത്രം! നാലാം ദിവസം ചാര്‍ളി  ചോദിച്ചു, &amp;amp;ldquo;നീയെന്നെ വിവാഹം കഴിക്കുമോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അവള്‍ക്കു വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. &amp;amp;ldquo;അല്ലെങ്കില്‍ വേണ്ട, ഇപ്പോള്‍ത്തന്നെ നിനക്ക് എന്റെമേല്‍ ആവശ്യത്തിലേറെ അധികാരമുണ്ടായിരിക്കുന്നു. ഗുഡ്‌ബൈ!&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അടുത്തദിവസം അവളുടെ വീട്ടില്‍ച്ചെന്ന് ചാര്‍ളി വീണ്ടും ഗുഡ്‌ബൈ പറഞ്ഞു. ഒരു വര്‍ഷത്തിനുശേഷം അവര്‍ അവിചാരിതമായി കണ്ടുമുട്ടി. അവള്‍ വളര്‍ന്നിരുന്നു. എന്നാല്‍ അവളുടെ മാറിടം ചെറുതും അത്ര ആകര്‍ഷകമല്ലാത്തതുമായിരുന്നു. &amp;amp;ldquo;എന്നേക്കൊണ്ടു പറ്റുമായിരുന്നെങ്കിലും ഞാനവളെ വിവാഹം കഴിക്കുമായിരുന്നോ? ഇല്ല, എനിക്കാരേയും വിവാഹം കഴിക്കണ്ട,&amp;amp;rdquo; ചാപ്ളിന്‍ തന്റെ ആത്മകഥയില്‍ എഴുതി.&lt;br /&gt;
&lt;br /&gt;
1909 അവസാനത്തില്‍ കാര്‍ണോയുടെ ട്രൂപ്പ് പാരീസിലെത്തി. കുറച്ചു ദിവസങ്ങള്‍ മുന്‍പുവരേയും ഹെറ്റി കെല്ലി പാരീസില്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അവളുടെ ട്രൂപ്പ് മോസ്ക്കോയിലാണെന്നും അറിയാന്‍ കഴിഞ്ഞു. തനിക്ക് ആദ്യമായി പ്രണയം തോന്നിയ ഹെറ്റി കെല്ലിയെ ഒരിക്കലും ചാപ്ലിന്‍ മറന്നില്ല. തന്നേക്കാള്‍ പ്രായം വളരെക്കുറഞ്ഞ പെണ്‍കുട്ടികളോട് ചാപ്ലിന് ജീവിതകാലം മുഴുവന്‍ തോന്നിയിരുന്ന അഭിനിവേശത്തിന്റെ ആദ്യദൃഷ്ടാന്തമായിരുന്നു ഇത്. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%AC%E0%B4%BE%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%82&amp;diff=13419</id>
		<title>ചാപ്ലിൻ: ബാല്യം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%AC%E0%B4%BE%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%82&amp;diff=13419"/>
		<updated>2014-09-07T11:04:31Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;‌‌__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=ബാല്യം=&lt;br /&gt;
&lt;br /&gt;
1894  &amp;amp;mdash;  ലണ്ടന്‍ നഗരത്തിലെ വാല്‍വര്‍ത്ത് പ്രദേശം. ഈസ്റ്റ് ലെയ്‌നിലെ ഒരു വീട്ടില്‍ രണ്ടു കൊച്ചു കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ചാര്‍ളിയും സിഡ്നിയും. അവരുടെ അമ്മ  &amp;amp;mdash;  ഹാന്നാ  &amp;amp;mdash;  വേച്ചുവേച്ച് മുറിയിലേക്കു കടന്നു വരുന്നു. ചാര്‍ളി അമ്മയുടെ വിരലുകള്‍ സ്പര്‍ശിച്ചു.  അവ വല്ലാതെ  തണുത്തിരിക്കുന്നു. അവള്‍  കട്ടിലിലേയ്ക്കു ചെരിഞ്ഞു. തൊട്ടുപുറകേ അവരുടെ അച്ഛന്‍ അകത്തെത്തി.  മുറിയിലാകെ മദ്യത്തിന്റെ മണം പരന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീ ജോലിക്കു പോകാതിരുന്നാല്‍ പറ്റില്ല. നമുക്ക് ആ പണം ആവശ്യമുണ്ട്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇന്നെനിക്കു കഴിയില്ല. തീരെ വയ്യ  &amp;amp;mdash;  ഇന്നു ഞാന്‍ പാടിയാല്‍ ശരിയാവില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നാല്‍ ഞാന്‍ ചാര്‍ളിയെ കൊണ്ടുപോകും എവിടെ ആ കുരുത്തംകെട്ടവന്‍?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അമ്മ ചാര്‍ളിയെ അടുത്തേക്കു വിളിച്ചു. അമ്മയ്ക്കു പകരം അവന്‍ നാടകശാലയിലെ സ്റ്റേജില്‍ കയറി പാടണമെന്നു പറഞ്ഞു. അവനെ നല്ല വേഷം ധരിപ്പിച്ചു. നെറ്റിയില്‍ ഉമ്മവച്ച് അച്ഛനോടൊപ്പം യാത്രയാക്കി. &lt;br /&gt;
&lt;br /&gt;
നാടകശാലയിലെത്തിയപ്പോള്‍ &amp;amp;lsquo;ജാക്‌ജോണ്‍സ്&amp;amp;rsquo; എന്ന പാട്ടുപാടാന്‍ അച്ഛന്‍ നിര്‍ദ്ദേശിച്ചു. ഹാളില്‍ നല്ല തിരക്ക്.  എന്നാല്‍ ചാര്‍ളിക്കു തീരെ പരിഭ്രമം തോന്നിയില്ല. പാട്ടു പകുതിയായപ്പോള്‍ സ്റ്റേജിലേക്ക് നാണയങ്ങളുടെ ഒരു മഴ തന്നെ തുടങ്ങി. കാണികള്‍ അവനു സമ്മാനമായി നാണയത്തുട്ടുകള്‍ എറിയുകയായിരുന്നു. ചാര്‍ളി പാട്ടുനിര്‍ത്തി തുട്ടുകള്‍ പെറുക്കാന്‍ തുടങ്ങി. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞാനിതൊക്കെ പെറുക്കിയെടുക്കട്ടെ. എന്നിട്ടു പാടാം&amp;amp;rsquo; അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. &lt;br /&gt;
&lt;br /&gt;
കാണികള്‍ ഇളകിമറിഞ്ഞു അവര്‍ കസേരകളില്‍ കയറിനിന്നു കൊണ്ട് വീണ്ടും പണമെറിഞ്ഞു. കീശ നിറഞ്ഞപ്പോള്‍ ചാര്‍ളി തന്റെ തൊപ്പിയിലേയ്ക്കും പെറുക്കിയിട്ടു. അവന്‍ പാട്ടുപാടി മുഴുമിപ്പിച്ചു. കാണികളുടെ ആവശ്യപ്രകാരം വീണ്ടും വീണ്ടും പാടി.&lt;br /&gt;
&lt;br /&gt;
ചാര്‍ളി ചാപ്ലിനെക്കുറിച്ച് പരാമര്‍ശമുണ്ടാകുമ്പോഴൊക്കെ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള ഒരു കഥയാണിത്. എന്നാല്‍ തന്റെ ആത്മകഥയില്‍ ചാപ്ലിന്‍ എഴുതിയ ഈ സംഭവം അദ്ദേഹത്തിന്റെ ഒരു കാല്‍പനിക കഥ മാത്രമായിരുന്നുവെന്ന് പിന്നീടു നടന്ന അന്വേഷണങ്ങള്‍ വെളിവാക്കി. ചാപ്ലിന്‍റെ അമ്മ ഹാന്നാ 1887 ല്‍ത്തന്നെ, അതായത് ചാപ്ലിന്‍ ഭൂജാതനാവുന്നതിന് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്, &amp;amp;lsquo;മ്യുസിക് ഹാളു&amp;amp;rsquo;കളില്‍ പാടുന്നത് നിര്‍ത്തിയിരുന്നു എന്നതിനു രേഖകളുണ്ട്.&lt;br /&gt;
&lt;br /&gt;
ചാപ്ലിന്റെ ജീവിതമെന്തായിരുന്നു, എങ്ങനെയായിരുന്നു, എന്നറിയാന്‍ താല്പര്യമുള്ള ഒരു വ്യക്തിക്ക് മുഖവിലയ്ക്കെടുക്കാന്‍ കഴിയുന്നതല്ല &amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo; (My Autobiography) എന്നതിനു ലഭിക്കുന്ന അനേകം ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണിത്.&lt;br /&gt;
&lt;br /&gt;
ഹാന്നാ ഹില്ലിന്റേയും ചാര്‍ളി ചാപ്ലിന്‍റേയും (സീനിയര്‍)  മകനായി ചാര്‍ളി ചാപ്ലിന്‍ ജനിക്കുന്നത് 1889 ഏപ്രില്‍ 16നാണ്. ലണ്ടനിലെ മ്യൂസിക് ഹാളുകളില്‍ ഗായികയും നര്‍ത്തകിയുമായിരുന്ന ഹാന്നായ്ക്ക് അന്നു നാലു വയസ്സുള്ള ഒരു മകനുണ്ട്  &amp;amp;mdash;  സിഡ്നി. അവന്‍ പക്ഷേ അഭിനേതാവും ഗായകനുമായിരുന്ന സീനിയര്‍ ചാര്‍ളി ചാപ്ലിന്റെ മകനായിരുന്നില്ല. തികഞ്ഞ മദ്യപാനിയായിരുന്ന സീനിയര്‍ ചാപ്ലിന്‍ ചാര്‍ളിയുടെ ജനനത്തിനു രണ്ടുവര്‍ഷം മുമ്പു മാത്രമാണ്‌ ഹാന്നായുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.&lt;br /&gt;
&lt;br /&gt;
അതീവ സുന്ദരിയല്ലെങ്കിലും  നീലക്കണ്ണുകളും ഊതവര്‍ണ്ണത്തിലുള്ള നീണ്ട മുടിയുമുണ്ടായിരുന്ന ഹാന്നാ സിഡ്നിക്കും ചാര്‍ളിക്കും ഒരു മാലാഖ തന്നെയായിരുന്നു. കുടുംബം പുലര്‍ത്തുന്നതില്‍ ഭര്‍ത്താവിന്റെ സഹായം തീരെയും ലഭ്യമല്ലായിരുന്നു എങ്കിലും ഹാന്നാ കഷ്ടപ്പാടുകള്‍ സഹിച്ച് തന്റെ മക്കളെ അല്ലലറിയിക്കാതെ വളര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ അന്നുതന്നെ അവള്‍ &amp;amp;lsquo;സ്കിസോഫ്രേനിയ&amp;amp;rsquo; എന്ന മാനസിക രോഗത്തിന് അടിമയായിരുന്നു.  അതിനു പുറമേയാണ്‌ ശബ്ദവും നഷ്ടപ്പെട്ടത്. തുന്നല്‍ ജോലി ചെയ്തും മറ്റുപല കൊച്ചുകൊച്ചു പണികളെടുത്തുമാണ്‌ അവള്‍ നിത്യവൃത്തി കഴിച്ചിരുന്നത്. ഇടയ്ക്കിടെ അവള്‍ മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാറുണ്ടായിരുന്നു. അങ്ങിനെയുള്ള അവസരങ്ങളില്‍ ചാര്‍ളിയും സിഡ്നിയും അനാഥാലയങ്ങളിലാണ് കഴിഞ്ഞിരുന്നത്.   ആ സമയത്ത് അച്ഛന്‍ അവരെ തിരിഞ്ഞു നോക്കാറുണ്ടായിരുന്നില്ല.&lt;br /&gt;
[[File:Chaplin_ch01.jpg|thumb|left|170px| ഹാന്നാ ചാപ്ലിന്‍]]&lt;br /&gt;
ഹാന്നാ മറ്റൊരു പുരുഷനില്‍ അഭയം തേടി. ഗായകനായ ലിയോ ഡ്രൈഡന്‍ . എന്നാല്‍ അവര്‍ക്ക് ഒരു കുട്ടി ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അയാള്‍ ആ കുട്ടിയേയും കൊണ്ട് ഇംഗ്ളണ്ടു വിട്ടുപോയി. ചാര്‍ളിയായിരുന്നു അമ്മയുടെ പ്രിയപുത്രന്‍. പക്ഷേ പരിലാളനങ്ങള്‍ക്കു പകരം രാത്രിയില്‍ തന്നെ കെട്ടിപ്പിടിച്ചു കരയുന്ന അമ്മയെ ആശ്വസിപ്പിക്കേണ്ട അവസ്ഥയായിരുന്നു ചാര്‍ളിയുടേത്. തെരുവുകളില്‍ വച്ച് സമനിലതെറ്റുന്ന അമ്മയെ കൂക്കിവിളിക്കുന്ന തെരുവു പിള്ളേരില്‍നിന്ന് പലപ്പോഴും രക്ഷിച്ചുകൊണ്ടുവരേണ്ടിവന്നു ചാര്‍ളിക്ക്. വര്‍ഷങ്ങള്‍ക്കുശേഷം ഡാനാ ബര്‍ണറ്റ് എന്ന എഴുത്തുകാരിയോടു ചാപ്ലിന്‍ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാന്‍ ഒരു മെലിഞ്ഞുണങ്ങിയ, വേണ്ടത്ര വളര്‍ച്ചയില്ലാത്ത കൊച്ചു പയ്യന്‍  &amp;amp;mdash;  അമ്മയെ കൊടുംതണുപ്പത്ത് വൃത്തിഹീനമായ തെരുവിന്റെ ദുര്‍ഗ്ഗന്ധങ്ങളിലൂടെ പിടിച്ച് വലിച്ച്, പുറകേ വരുന്ന പിള്ളേരില്‍നിന്നും രക്ഷിച്ച് ഞങ്ങളുടെ ദയനീയമായ വീട്ടിലേയ്ക്കു കൊണ്ടുപോകുന്ന രംഗങ്ങള്‍ എന്റെ മനസ്സില്‍ ഇടയ്ക്കിടെ തെളിഞ്ഞു വരാറുണ്ട്&amp;amp;rdquo; &amp;amp;lsquo;ചാപ്ലിന്റെ മനസ്സില്‍ അമ്മ ദുരന്തതീവ്രതയുടെ പ്രതീകമായി മാറി&amp;amp;rsquo; എന്നും ഡാനാ ബര്‍ണറ്റ് കൂട്ടിച്ചേര്‍ക്കുന്നു എങ്കിലും പല ദിവസങ്ങളിലും അവര്‍ തന്റെ തുന്നല്‍ സാമഗ്രികള്‍ മാറ്റിവച്ച്  നാടകശാലകളില്‍ താന്‍ അവതരിപ്പിക്കാറുണ്ടായിരുന്ന പാട്ടുകള്‍ പാടി, നൃത്തമാടി കുട്ടികളെ രസിപ്പിക്കാറുണ്ടായിരുന്നു. ഹാന്നാ ചില നാടകങ്ങള്‍ അഭിനയിച്ചു കാണിക്കും. കുട്ടികള്‍ക്കുവേണ്ടി അവര്‍ നെപ്പോളിയന്‍, ജോസഫൈന്‍, ചാള്‍സ് രണ്ടാമന്‍ ഒക്കെയാവും വിക്ടോറിയന്‍ ഇംഗ്ളണ്ടിലെ നാടകശാലകളില്‍ മദ്യവും ലഭ്യമായിരുന്നു. പരിപാടി കഴിഞ്ഞാല്‍ പ്രധാന നടന്മാര്‍ തിയേറ്ററില്‍ത്തന്നെയുള്ള മദ്യശാലകളില്‍ പ്രേക്ഷകരുമൊത്തിരുന്നു മദ്യപിക്കണമെന്ന ഒരു അലിഖിത നിയമവുമുണ്ടായിരുന്നു. പലപ്പോഴും നാടകശാലാ ഉടമകള്‍ക്ക് കൂടുതല്‍ പണം ലഭിച്ചിരുന്നത് ഈ മദ്യശാലകളില്‍ നിന്നായിരുന്നു. ഘനഗാംഭീര്യമാര്‍ന്ന ശബ്ദമുള്ള ഗായകനായിരുന്ന തന്റെ അച്ഛന്‍ ഒരു മദ്യപാനിയാവാനുള്ള പ്രധാന കാരണം ഇതായിരുന്നുവെന്ന് ചാപ്ലിന്‍ &amp;amp;lsquo;എന്റെ ആത്മകഥയില്‍&amp;amp;rsquo; പറയുന്നുണ്ട്.&lt;br /&gt;
&lt;br /&gt;
1895 ജുണ്‍ മാസത്തില്‍ ഹാന്നാ, &amp;amp;lsquo;ചാംപ്യന്‍ ഹില്‍ ഇന്‍ഫേര്‍മറിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. നഗരാധികാരികള്‍ ചാര്‍ളിയേയും സിഡ്നിയേയും ആദ്യം ന്യൂവിംഗ്‌ടണ്‍ വര്‍ക്ക്ഹൌസിലും പിന്നീട് ചാപ്ലിന്‍ സീനിയറിനെ തേടിപ്പിടിച്ച് എല്ലാ ആഴ്ചയിലും കുട്ടികളുടെ ചിലവിലേയ്ക്കായി പതിനഞ്ചു ഷില്ലിംഗ്‌ വീതം കൊടുത്തുകൊള്ളാമെന്ന ഉറപ്പില്‍ ഹാന്‍വെല്‍ പുവര്‍ സ്കൂളിലേയ്ക്കും മാറ്റി. ചാപ്ലിന്‍ സീനിയര്‍ ഈ ഉറപ്പു പാലിച്ചില്ല എന്നതു മറ്റൊരു കാര്യം.&lt;br /&gt;
&lt;br /&gt;
ഒരു വര്‍ഷത്തിനകം സിഡ്നിക്ക് ഒരു കപ്പലില്‍ ജോലി കിട്ടി. അതോടെ ചാര്‍ളി തനിച്ചായി. രണ്ടുവര്‍ഷത്തിനുശേഷം സിഡ്നി തിരിച്ചെത്തിയപ്പോള്‍ ആശുപത്രിയില്‍നിന്നും പുറത്തുവന്ന അമ്മയോടൊപ്പം അവരും ചേര്‍ന്നു. എന്നാല്‍ ഇത് അധികകാലം നീണ്ടുനിന്നില്ല. ഹാന്നാ വീണ്ടും ആശുപത്രിയിലായി. അധികാരികള്‍ കുട്ടികളെ അച്ഛനെയേല്‍പ്പിച്ചു. ഒരു വെപ്പാട്ടിയോടൊത്തു കഴിഞ്ഞിരുന്ന ചാപ്ലിന്‍ സീനിയറിന്റെ വീട്ടിലെ ജീവിതം അവര്‍ക്ക് ദുസഹമായിരുന്നു.  വിദ്യാഭ്യാസവും അതോടെ അവസാനിച്ചു. &lt;br /&gt;
&lt;br /&gt;
പല ദിവസങ്ങളിലും ചാര്‍ളി നീണ്ട നടത്തത്തിനു പോകുമായിരുന്നു. അലഞ്ഞുതിരിഞ്ഞു എന്നു പറയുകയാവും കൂടുതല്‍ ശരി. ഒരര്‍ദ്ധരാത്രിയില്‍ കെന്‍സിങ്ടണ്‍ ക്രോസ്‌വഴി തിരിച്ചു വരുമ്പോള്‍ &amp;amp;lsquo;ദ ഹണീ സിക്കിള്‍ ആന്‍ഡ് ദ ബീ&amp;amp;rsquo; എന്ന സുന്ദരമായ ഒരു ട്യുണ്‍ ഹാര്‍മോണിയത്തിലും ക്ലാരനറ്റിലും കൂടി സമീപത്തെ ഒരു മദ്യശാലയില്‍ നിന്ന് ഒഴുകി വരുന്നതു കേട്ട് ചാര്‍ളി മന്ത്രമുഗ്ദ്ധനായിനിന്നു. ജീവിതകാലം മുഴുവന്‍ നീണ്ടുനിന്ന ചാര്‍ളിയുടെ സംഗീതോപാസനയുടെ തുടക്കം അവിടുന്നായിരുന്നു.&lt;br /&gt;
 &lt;br /&gt;
അമ്മ ഹാന്നാ സാനിട്ടോറിയത്തില്‍നിന്ന് വീണ്ടും പുറത്തുവന്നു. സിഡ്നി ഒരു ടെലഗ്രാഫ് ബോയ് ആയി ജോലി ചെയ്യാന്‍ തുടങ്ങിയിരുന്നു. ചാര്‍ളി തെരുവിലേക്കിറങ്ങി. ഒരു തെരുവു നര്‍ത്തകനായി ചില്ലറ നാണയങ്ങള്‍ സമ്പാദിക്കാന്‍ തുടങ്ങി. അപ്പോളവന്  കേവലം  പത്തു വയസ്സ് പ്രായം. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%B9%E0%B5%83%E0%B4%A6%E0%B4%AF%E0%B4%82_%E0%B4%A4%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82_%E0%B4%AA%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E2%80%A6%E2%80%99&amp;diff=13418</id>
		<title>ചാപ്ലിൻ: ‘ഹൃദയം തകരുന്നെങ്കിലും പുഞ്ചിരിക്കൂ…’</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%B9%E0%B5%83%E0%B4%A6%E0%B4%AF%E0%B4%82_%E0%B4%A4%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82_%E0%B4%AA%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E2%80%A6%E2%80%99&amp;diff=13418"/>
		<updated>2014-09-07T10:47:52Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=&amp;amp;lsquo;ഹൃദയം തകരുന്നെങ്കിലും പുഞ്ചിരിക്കൂ&amp;amp;hellip;&amp;amp;rsquo;=&lt;br /&gt;
&lt;br /&gt;
റെഡ് ഇന്‍ഡ്യന്‍ സംസ്കാരത്തെ തച്ചുടച്ച പാരമ്പര്യമല്ലാതെ മറ്റൊരു സംസ്കാരിക പാരമ്പര്യവും കൈമുതലായി ഇല്ലാതിരുന്ന അമേരിക്കന്‍ സംസ്കാരത്തിന് മാനത്തുനിന്നും വീണുകിട്ടിയ ഒരു സ്വത്തായിരുന്നു, ഇരുപതാം നൂറ്റാണ്ടിലെ തങ്ങളുടെ ഏറ്റവും മികച്ച ആസ്തികളിലൊന്നായിരുന്ന ചാര്‍ളി ചാപ്ലിന്‍. നോവല്‍ സാഹിത്യത്തില്‍ നത്താനിയല്‍ ഹാതോണും കവിതയില്‍ വാള്‍ട് വിറ്റ്മാനും തത്വശാസ്ത്രത്തില്‍ എമേഴ്സണും മാനുഷിക-ഹാസ്യ രചനകളില്‍ മാര്‍ക് ട്വൈനും അടിത്തറകളായിരുന്നതുപോലെ, മനുഷ്യോന്മുഖ ചലച്ചിത്ര സംസ്കാരത്തിന്റെ അടിത്തറയായിരുന്നു ചാര്‍ളി ചാപ്ലിന്‍. അന്ധമായ കമ്യൂണിസ്റ്റ് വിരോധംമൂലം ചവിട്ടിപുറത്താക്കിയ ആ സ്വത്തിനെ ഓര്‍ത്തുള്ള നഷ്ടബോധം വൈകിയാണെങ്കിലും അമേരിക്കന്‍ സമൂഹമനസ്സിനെ മഥിക്കാന്‍ തുടങ്ങി. &lt;br /&gt;
&lt;br /&gt;
1960-ൽ ന്യൂയോര്‍ക്ക് ടൈംസും ടൈംസ് മാഗസീനുമാണ് ചാപ്ലിനോടുള്ള പുനര്‍ചിന്തനം തുടങ്ങിവച്ചത്. തങ്ങള്‍ അമേരിക്കക്കാര്‍ ചാപ്ലിനോടു കാട്ടിയത് അനീതിയായിരുന്നില്ലേ എന്ന സംശയരൂപേണയായിരുന്നു തുടക്കം. &amp;amp;ldquo;യുക്തിസഹമല്ലാത്ത അസഹിഷ്ണുതയുടെ, പീഡനത്തിന്റെ, അടിച്ചമര്‍ത്തലിന്റെ ജ്വാലയ്ക്കിരയായവരില്‍ ഒരാളായിരുന്നില്ലേ ചാപ്ലിന്‍?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
തളം കെട്ടിനില്‍ക്കുന്ന അപരാധബോധത്തിനു ബഹിര്‍ഗമിക്കാന്‍ ഒരു സുഷിരം കിട്ടിയാല്‍ പിന്നെയതൊരു വെള്ളച്ചാട്ടമായാണ് പ്രവഹിക്കുക. 1962-ല്‍ ടൈംസ് തങ്ങളുടെ സ്വയം വിമര്‍ശനം ആവര്‍ത്തിച്ചു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി, ചാപ്ലിന് ഡോക്ടര്‍ ഓഫ് ലറ്റേഴ്സ് എന്ന ബഹുമതി നല്‍കിയതായിരുന്നു അവസരം. തന്റെ സിനിമകളിലൂടെ ചാപ്ലിന്‍ അനശ്വരനാക്കിയ ട്രാംപ് എക്കാലവും ജീവിക്കുമെന്നും ടൈംസിന്റെ എഡിറ്റോറിയല്‍ പ്രഖ്യാപിച്ചു.&lt;br /&gt;
&lt;br /&gt;
1963-ല്‍ പ്ലാസാ തീയേറ്ററില്‍ ചാപ്ലിന്‍ ചിത്രങ്ങളുടെ പുന:പ്രദര്‍ശനം തുടങ്ങി. എല്ലാ ചിത്രങ്ങളും സാമ്പത്തികമായി വിജയമായിരുന്നെങ്കിലും ഹിറ്റായത് വിരോധാഭാസമെന്നു പറയട്ടെ, മൊസ്യേ വെര്‍ദൂ ആയിരുന്നു.&lt;br /&gt;
&lt;br /&gt;
ബെര്‍ട്ട്ഷീഡര്‍ എന്ന ഇടതുപക്ഷ ചലച്ചിത്ര നിര്‍മ്മാതാവും, അമേരിക്കന്‍ ചലച്ചിത്ര അക്കാഡമിയുടെ പ്രസിഡന്റ് ഡാനിയല്‍ ടാറാഡാഷും ചാപ്ലിന് ഒരു സ്പെഷ്യല്‍ ഓസ്കാര്‍ അവാര്‍ഡ് നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. വിസാ ലഭിക്കുമെങ്കില്‍ അമേരിക്കയിലേയ്ക്ക് വരാന്‍  താന്‍ തയ്യാറാണെന്ന് ചാപ്ലിന്‍ അറിയിച്ചു. അപ്പോഴേയ്ക്കും 1971 ആയിരുന്നു. ചാപ്ലിന് 82 വയസ്സു പ്രായം.&lt;br /&gt;
&lt;br /&gt;
1972-ഓടെ അക്കാദമിയുടെ മറ്റംഗങ്ങളെയും സമ്മതിപ്പിക്കാന്‍ ടാറാഡാഷിനു കഴിഞ്ഞു. സിനിമയുടെ ഭാഷാവലിയില്‍ ചാപ്ലിന്‍ എന്നത് അനശ്വരമായ ഒരു വാക്കാണെന്നു തുടങ്ങുന്ന ഒരുകത്ത് ഷ്നീഡറുടെ കൈയില്‍ ചാപ്ലിനു കൊടുത്തയച്ചു.&lt;br /&gt;
[[File:Chaplin_ch23-1.jpg|thumb|left|220px|ജാക് ലെമണിൽനിന്നും അക്കാഡമി അവാർഡ് സ്വീകരിക്കുന്നു]]&lt;br /&gt;
ഏപ്രില്‍ മൂന്നാംതീയതി ചാപ്ലിനും ഊനായും ന്യൂയോര്‍ക്കിലേയ്ക്കു പറന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ ചാപ്ലിന്റെ ജീവിതത്തിലെ അവിസ്മരണീയമായ ദിനങ്ങളായിരുന്നു. വിരുന്നുകള്‍, പൊതുസമ്മേളനങ്ങള്‍, പഴയ സുഹൃത്തുക്കളുമായി സമാഗമങ്ങള്‍. പ്രായാധിക്യം മൂലം ചാപ്ലിനു പലപ്പോഴും ഈ തിരക്കുമായി യോജിച്ചു പോകാന്‍ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം പിടിച്ചുനിന്നു. മറ്റൊരര്‍ത്ഥത്തില്‍, മുടിയനായ പുത്രന്റെ ആഘോഷസമന്വിതമായ ജൈത്രയാത്രയായിരുന്നല്ലോ അത്. മധുരമായ, അല്ലെങ്കില്‍ കയ്പ് ഇറ്റുവീണ പ്രതികാരവും.&lt;br /&gt;
&lt;br /&gt;
അക്കാദമി അവാര്‍ഡുകളുടെ നാല്‍പത്തിനാലാം വര്‍ഷമായിരുന്നു അത്. സാധാരണ ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡാണ് അവസാനം നല്‍കുക. എന്നാല്‍ ആ വര്‍ഷം ആ പാരമ്പര്യത്തെ ഖണ്ഡിച്ചുകൊണ്ട് &amp;amp;lsquo;ദ ഫ്രഞ്ച് കണക്ഷന്&amp;amp;rsquo; ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡു നല്‍കിയതിനുശേഷം ചാപ്ലിന്റെ ചിത്രങ്ങളുടെ ക്ലിപ്പുങ്ങുകളുടെ പ്രദര്‍ശനം നടന്നു. ദ സര്‍ക്കസ്സിലെ അവസാന രംഗം, ട്രാംപ് വിദൂരതയിലുള്ള മലനിരകളിലേയ്ക്ക് നടന്നകലുന്ന രംഗത്തോടെ അതും അവസാനിച്ചു. അവശേഷിച്ചത് അവാര്‍ഡ് ദാനം. ടാറാഡാഷ് അരങ്ങത്തു വന്നു. &amp;amp;ldquo;ചലച്ചിത്രത്തെ ഈ നൂറ്റാണ്ടിന്റെ കലയാക്കി മാറ്റിയതില്‍ അഗണ്യമായ പങ്കുവഹിച്ചതിന്&amp;amp;rdquo; ഈ സ്പെഷ്യല്‍ അവാര്‍ഡ് എന്നു വിളംബരം ചെയ്ത് ചാപ്ലിന് ഓസ്കാര്‍ സമ്മാനിച്ചു. അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ചാപ്ലിന്‍ പറഞ്ഞു. &amp;amp;ldquo;വാക്കുകള്‍ അര്‍ത്ഥശൂന്യമാണ്, ദുര്‍ബലമാണ്&amp;amp;hellip;&amp;amp;rdquo; അദ്ദേഹത്തിന് തുടരാന്‍ കഴിഞ്ഞില്ല. എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ചാപ്ലിന്‍ അവസാനിപ്പിച്ചു.&lt;br /&gt;
[[File:Chaplin_ch23-2.jpg|thumb|right|170px|സ്വിറ്റ്സർലാൻഡിൽ അന്ത്യവിശ്രമം]]&lt;br /&gt;
സ്റ്റേജിന്റെ പാര്‍ശ്വങ്ങളില്‍ നിന്ന് ജായ്ക്ക് ലമണ്‍ കടന്നു വന്നു. ജയിന്‍ ഫോണ്ടായുടെ നേതൃത്വത്തില്‍ വിയറ്റ്നാം യുദ്ധവിരുദ്ധ കലാകാരന്‍മാരുടെ ഒരു സംഘവും. ട്രാംപിന്റെ വടിയും തൊപ്പിയും ലമണ്‍ ചാപ്ലിനു സമ്മാനിച്ചു. വടി ലെക്ടേണില്‍വച്ച്, തൊപ്പി തലയില്‍വച്ച് തന്റെ മൂക ചലച്ചിത്രങ്ങളില്‍ അനേകം പ്രാവശ്യം ചെയ്തിട്ടുള്ളതു പോലെ അതു മുകളിലേയിക്കു ഉയർത്തി. ഹോളിൽ ഗംഭീരമായ ഹര്‍ഷാരവം മുഴങ്ങി. എണ്‍പത്തിമൂന്നാം വയസ്സിലും ചാപ്ലിന്റെ &amp;amp;lsquo;ഷോമാന്‍ ഷിപ്പിന്&amp;amp;rsquo; യാതൊരു ന്യൂനതയും സംഭവിച്ചിരുന്നില്ല. മോഡേണ്‍ ടൈംസിലെ &amp;amp;lsquo;സ്മൈല്‍&amp;amp;rsquo; എന്ന ഗാനം പശ്ചാത്തലത്തിലുയര്‍ന്നു. മൈക്ക് ചാടിപ്പിടിച്ച ജായ്ക്ക് ലമണ്‍ എല്ലാവരോടും ഒപ്പം പാടാന്‍ ആഹ്വാനം ചെയ്തു. &amp;amp;ldquo;ഹൃദയം തകരുന്നെങ്കിലും പുഞ്ചിരിക്കൂ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
1975-ല്‍ ചാര്‍ളി ചാപ്ലിനു സര്‍ പദവി നല്‍കപ്പെട്ടു. അതേവര്‍ഷം തന്നെ ഷ്നീഡര്‍ നിര്‍മ്മിച്ച &amp;amp;lsquo;ദ ജന്റില്‍മന്‍ ട്രാംപ്&amp;amp;rsquo; എന്ന ഡോക്കുമെന്ററി പ്രദര്‍ശനത്തിനെത്തി. &amp;amp;lsquo;പഴംതുണിയില്‍നിന്ന് പട്ടുകുപ്പായത്തിലേയ്ക്കുള്ള&amp;amp;rsquo; ചാപ്ലിന്റെ യാത്രയാണ് അതിലെ പ്രമേയം. ചാൾസ് ഡിക്കന്‍സിന്റെ ലണ്ടനില്‍ നിന്നു തുടങ്ങുന്ന ചിത്രമവസാനിക്കുന്നത് ഊനായുടെ കൈയുംപിടിച്ച് മറുകൈയില്‍ തന്റെ വടിയുമായി വിദൂരതയിലുള്ള വൃക്ഷത്തലപ്പുകളിലേയ്ക്കു നടന്നകലുന്ന ചാപ്ലിന്റെ ദൃശ്യവുമായാണ്.&lt;br /&gt;
&lt;br /&gt;
അവസാന വിടവാങ്ങലിനു സമയമായിരിക്കുന്നു. 1977 ഡിസംബര്‍ 25-ആം തീയതി ക്രിസ്മസ് പ്രഭാതത്തില്‍ ഊനായുടെ കരതലങ്ങളും വേര്‍പെടുത്തി ചാര്‍ളി ചാപ്ലിന്‍ അന്ത്യയാത്രയായി. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC_%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82&amp;diff=13417</id>
		<title>ചാപ്ലിൻ: കുടുംബ ജീവിതം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC_%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82&amp;diff=13417"/>
		<updated>2014-09-07T10:42:14Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=കുടുംബ ജീവിതം=&lt;br /&gt;
&lt;br /&gt;
വര്‍ഷങ്ങളോളം ചാപ്ലിന്‍ തന്റെ ആത്മകഥയായ &amp;amp;lsquo;മൈ ആട്ടോബയോഗ്രാഫി&amp;amp;rsquo;യുടെ പണിപ്പുരയിലായിരുന്നു. 1964-ല്‍ പുസ്തകം പ്രകാശനം ചെയ്തു. &amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo; ചൂടപ്പംപോലെ വിറ്റുപോയെങ്കിലും ഉള്ളടക്കം നിരാശാജനകമായിരുന്നു. വസ്തുതാപരമായും വികാരപരമായും സത്യസന്ധമായിരുന്നില്ല പ്രതിപാദ്യം. കാല്പനികതയ്ക്കാണ് യാഥാര്‍ത്ഥ്യത്തെക്കാള്‍ മുന്‍തൂക്കം കൊടുത്തിരിക്കുന്നത്. അരനൂറ്റാണ്ടു കാലത്തിനിടെ പല അഭിമുഖസംഭാഷണങ്ങളിലും ചാപ്ലിന്‍ തന്നെ പറഞ്ഞിട്ടുള്ള നിരവധി കാര്യങ്ങള്‍ക്കു വിരുദ്ധമായി പലതും &amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo; യില്‍ ഉണ്ട്. ഹന്നാ ഒരു ബ്രട്ടീഷ് പ്രഭുവിനൊപ്പം ആഫ്രിക്കയിലേയ്ക്ക് ഒളിച്ചൊടിപ്പോയെന്നും ആ ബന്ധത്തില്‍ ആഫ്രിക്കയില്‍ വച്ചാണ് സിഡ്നി ജനിച്ചതെന്നും ഈ പുസ്തകത്തില്‍ പറയുന്നു. ഇതു തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടതാണ്. വീലര്‍ ഡ്രൈഡന്‍ എന്ന് മറ്റൊരു അര്‍ദ്ധ സഹോദരന്‍ ഉണ്ടെന്നുള്ളത് തീര്‍ത്തും തമസ്കരിക്കപ്പെട്ടിരിക്കുന്നു. ഹാന്നാ മനോരോഗാശുപത്രിയില്‍ എത്താനുണ്ടായ കാരണങ്ങളും അക്കാലത്തുണ്ടായ പല സംഭവങ്ങളും നിഗൂഢതയില്‍ പൊതിഞ്ഞാണ് അവതരിപ്പിച്ചിരിക്കുന്നത്. ചാപ്ലിനുമൊത്ത് ദീര്‍ഘകാലം വളരെ അടുത്ത ബന്ധമുണ്ടായിരുന്ന സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഒന്നര ഡസനിലേറെ വ്യക്തികളെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ല. അല്ലെങ്കില്‍ കേവലം ഒരു വരിയില്‍ ഒതുക്കി. അതേസമയം, തന്റെ ജീവിതപ്പാതയില്‍ കണ്ടുമുട്ടിയ അനേകം പ്രശസ്തരുടെ ഒരു ഘോഷയാത്ര തന്നെയാണ് ആ ആത്മകഥ. തന്റെ ജീവിതത്തിലൂടെ കടന്നുപോയ അനേകമനേകം സ്ത്രീകളെക്കുറിച്ചും തീര്‍ത്തും നിര്‍വികാരമായ പരാമര്‍ശങ്ങളേയുള്ളൂ. അതൊക്കെ അവഗണിച്ചാലും &amp;amp;lsquo;ദ സര്‍ക്കസ്&amp;amp;rsquo; &amp;amp;rsquo;ദ ട്രാംപ്&amp;amp;rsquo; എന്ന ഏറ്റവും മികച്ച തന്റെ രണ്ടു ചിത്രങ്ങളുടെ പേരുകള്‍പോലും പ്രതിപാദിപ്പിക്കപ്പെടുന്നില്ല എന്നത് അത്ഭുതം തന്നെ.&lt;br /&gt;
&lt;br /&gt;
ജീവിതം എന്ന പ്രഹേളികയില്‍ വൈരുദ്ധ്യങ്ങള്‍ക്കുള്ള പ്രസക്തി ചാപ്ലിന്‍ ചിത്രങ്ങളിലെല്ലാം തിരയടിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ അത്തരം വൈരുദ്ധ്യങ്ങള്‍ ഇല്ലായിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചത് വിരോധാഭാസമായി നിലനിൽക്കുന്നു. വസ്തുതകളോടും അനുഭവങ്ങളോടും നീതിപുലര്‍ത്തുന്ന ആത്മകഥകള്‍ വിരളമാണ് എന്ന പൊതുതത്വത്തിനെ സാധൂകരിക്കുന്നതാണ് &amp;amp;lsquo;എന്റെ ആത്മകഥ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ചാപ്ലിനും മക്കളും തമ്മിലൂള്ള ബന്ധം പൂര്‍ണ്ണപരാജയമായിരുന്നുവെന്നു പറയാം. തികഞ്ഞ ഒരു സ്വേഛാധിപതിയുടെ സമീപനമായിരുന്നു അദ്ദേഹത്തിനവരോട്. തന്റെ സിനിമകള്‍ മാത്രമേ കുട്ടികളെ കാണാന്‍ അനുവദിച്ചിരുന്നുള്ളൂ. മൂത്തമകള്‍ ജെറാള്‍ഡൈന്‍ പറയുന്നു. &amp;amp;ldquo;മറ്റുള്ളവര്‍ സിനിമകള്‍ നിര്‍മ്മിക്കാറുണ്ടെന്നു പോലും അക്കാലത്ത് എനിക്കറിയുമായിരുന്നില്ല. സിനിമ എന്നുവെച്ചാല്‍ ചാര്‍ളി ചാപ്ലിന്‍! അവയല്ലാതെ മൈക്കിളും ഞാനും കാണുന്ന ആദ്യചലച്ചിത്രം &amp;amp;lsquo;ക്വൊ വാദിസ്&amp;amp;rsquo; ആയിരുന്നു. അതു കളറിലായിരുന്നു. കൂടാതെ അതില്‍ ചാര്‍ളി ചാപ്ലിന്‍ ഉണ്ടായിരുന്നില്ല! ഞങ്ങള്‍ക്ക് ആവേശമടക്കാന്‍ കഴിഞ്ഞില്ല. സിംഹങ്ങള്‍ ഉള്ള ഒരുഗ്രന്‍ സിനിമ കണ്ടുവെന്ന് വീട്ടില്‍ തിരിച്ചെത്തി വിളിച്ചുകൂവിയത് അച്ഛന് അത്രയ്ക്കു രസിച്ചില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സ്വാഭാവികമായും കുട്ടികള്‍ അച്ഛനെതിരെ തിരിഞ്ഞു. ചാപ്ലിന്റെ സമ്മതമില്ലാതെ ജെറാള്‍ഡൈന്‍ ലണ്ടനിലെ റോയല്‍ ബാലേ സ്ക്കൂളില്‍ ചേര്‍ന്നു. പല ആവര്‍ത്തി സ്ക്കൂളില്‍നിന്നും ഓടിപ്പോയ മൈക്കിള്‍, ലണ്ടനില്‍, ഗിറ്റാര്‍ വായിക്കുന്ന, മയക്കുമരുന്നുപയോഗിക്കുന്ന ഹിപ്പിയായി നടന്നു. റോയല്‍ അക്കാഡമി ഓഫ് ഡ്രാമാറ്റിക് ആര്‍ട്ടില്‍ ചില കോഴ്സുകള്‍ ചെയ്തു. വിക്ടോറിയ ഒരു ഫ്രഞ്ചു നടനുമൊത്ത് ഒളിച്ചോടി, അയാളെ വിവാഹം കഴിച്ചു. അതോടെ ആ മകളുമായി എല്ലാ ബന്ധങ്ങളും ചാപ്ലിന്‍ അവസാനിപ്പിച്ചു. ഊനായ്ക്കും ചാപ്ലിനും ആദ്യസന്തതി പിറക്കുമ്പോള്‍ ചാപ്ലിന് അന്‍പത്തിയഞ്ചു വയസ്സാണ്. ഒന്നോ രണ്ടോ തലമുറകളുടേതല്ല, അനേകം തലമുറകളുടെ വിടവാണ് അച്ഛനും മക്കളും തമ്മില്‍ ഉണ്ടായിരുന്നത്. കാഴ്ചപ്പാടിലുള്ള വന്‍വ്യത്യാസം ഈ പ്രായവ്യത്യാസത്തില്‍ നിന്നുറവയെടുത്തതാവാം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വളരെ ഇഴുകിച്ചേര്‍ന്ന ഒരു ബന്ധമാണുള്ളതെങ്കില്‍ അവരുടെ മക്കള്‍ക്ക് ആ ബന്ധത്തിനിടെ സ്ഥാനമില്ലാതാവുമോ? മറ്റൊരു മകള്‍ ആനി ഒരിക്കല്‍ പറഞ്ഞു &amp;amp;ldquo;അച്ഛന്റെയും അമ്മയുടെയും ബന്ധം പരിപൂര്‍ണ്ണമായിരുന്നു. ആ ഗാഢബന്ധത്തിനിടയില്‍ മറ്റാര്‍ക്കും കയറിക്കൂടാനുള്ള വൈകാരിക ഇടമുണ്ടായിരുന്നില്ല.&amp;amp;rdquo;&lt;br /&gt;
[[File:Chaplin_ch22.jpg|thumb|left|250px|ഊനായും ആറു മക്കൾക്കും ഒപ്പം]]&lt;br /&gt;
ക്രിസ്തുമസ്സിനെപ്പറ്റി മൈക്കിളും ജെറാള്‍ഡൈനും ഒരിക്കല്‍ പറഞ്ഞത് തങ്ങളുടെ അച്ഛനെക്കുറിച്ചുള്ള അവരുടെ അന്തിമമായ ഒരു വിശകലനം കൂടിയാണ്. അല്പം ക്രൂരവും. &amp;amp;ldquo;അച്ഛന്‍ ക്രിസ്മസ് ദിനത്തെ വെറുത്തിരുന്നു.&amp;amp;rdquo; മൈക്കിള്‍ പറയുന്നു. ജെറാള്‍ഡൈന്‍ അതിനോടു യോജിച്ചു. &amp;amp;ldquo;ക്രിസ്മസ് അദ്ദേഹത്തെ വിഷാദഭരിതനാക്കി. തനിക്കപ്രിയമായിരുന്ന പല ഗതകാലസ്മരണകളും തിരയടിച്ചെത്തുന്ന ദിനമായിരുന്നു അതച്ഛന്. മറ്റുള്ളവരുടെ ക്രിസ്മസ്സും എത്രമോശമാക്കാമോ അതൊക്കെ ചെയ്തിരുന്നു. അവസാനവും അങ്ങനെ തന്നെ ചെയ്തു. അദ്ദേഹം മരിച്ചത് ഒരു ക്രിസ്മസ് പ്രഭാതത്തിലാണ്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ചാര്‍ളി ചാപ്ലിന്റെ ജീവിതത്തില്‍ ഊനയുമായുള്ള ബന്ധം വേറിട്ടു നില്‍ക്കുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയല്ലാതെ പൂര്‍ണ്ണമായും തന്റെ ഇഷ്ടപ്രകാരം ചാപ്ലിന്‍ ഏര്‍പ്പെട്ട ആദ്യവിവാഹബന്ധമായിരുന്നു അത്. ഒരേസമയം ഭാര്യയും മകളും അമ്മയുമായിരുന്നു ചാപ്ലിന് ഊനാ. ഊനായുമായുള്ള വിവാഹത്തിനുശേഷം മറ്റേതെങ്കിലും സ്ത്രീയുമായി ചാപ്ലിന്‍ വൈകാരികമായോ ശാരീരികമായോ ബന്ധപ്പെട്ടതായി അപവാദങ്ങള്‍ പോലുമില്ല. പല ചിത്രങ്ങളിലും ട്രാംപ് സ്വപ്നം കാണാറുണ്ടായിരുന്ന സന്തുഷ്ടകുടുംബം പക്ഷേ ഒരു മരീചികയായി അവശേഷിച്ചു.&lt;br /&gt;
&lt;br /&gt;
ശിശുവായിരിക്കുമ്പോള്‍തന്നെ നഷ്ടപ്പെട്ട അച്ഛനെയാണ് ചാപ്ലിനുമായുള്ള വിവാഹത്തോടെ ഊനായ്ക്കു തിരിച്ചുകിട്ടിയത്. തന്റെയച്ഛന്‍ യൂജിന്‍ ഓനീലിനേക്കാള്‍ കേവലം ഒരു വയസ്സു മാത്രമേ ചാപ്ലിനു പ്രായം കുറവുണ്ടായിരുന്നുള്ളൂ. ഊനാ ചാപ്ലിനുവേണ്ടി ജീവിച്ചു. അദ്ദേഹത്തിന്റെ ഓരോ വാക്കും അവളെ സംബന്ധിച്ചിടത്തോളം മുത്തുമണിയായിരുന്നു. ഒരേയൊരു പുരുഷനുമൊത്ത് പതിനെട്ടാമത്തെ വയസ്സു മുതല്‍ ജീവിക്കുക, അന്നത്തെ പാശ്ചാത്യ ലോകത്തില്‍ ഒരപൂര്‍വ്വതയായിരുന്നു. ചാപ്ലിന്റെ സന്തോഷമായിരുന്നു ഊനയുടെ സന്തോഷം. &amp;amp;lsquo;പതിവൃതയായ ഭാരതീയനാരിയുടെ പതിഭക്തി&amp;amp;rsquo; എന്നൊക്കെ നമ്മള്‍ കേള്‍ക്കാറുള്ളതാണല്ലോ. അതുപോലൊരു ജീവിതം. ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്കൊത്തു ജീവിക്കുക. അയാളുടെ സുഖസൗകര്യങ്ങള്‍ തന്റെ സുഖസൗകര്യങ്ങളാവുക. അയാളുടെ അസുഖ-ദുഃഖങ്ങള്‍ സ്വന്തം അസുഖങ്ങളും ദുഃഖങ്ങളുമാവുക&amp;amp;hellip;അയാളുടെ കുട്ടികളെ പ്രസവിക്കുക, പറക്കമുറ്റുംവരെ വളര്‍ത്തുക. ഇതെല്ലാം ഊനാ അക്ഷരംപ്രതി ആചരിച്ചു.&lt;br /&gt;
&lt;br /&gt;
ഒരര്‍ത്ഥത്തില്‍ ആചാരം തന്നെയായിരുന്നു. കാരണം അത്രതന്നെ അറിയപ്പെടാതിരുന്ന ഒരു മറുവശവുമുണ്ടായിരുന്നു ഊനായുടെ ജീവിതത്തിന്. ഇടദിവസങ്ങളില്‍ ഊനാ മുറിയടച്ചിരിക്കുമായിരുന്നു. മദ്യപാനമാണ് അങ്ങിനെയുള്ള അവസരങ്ങളില്‍. എന്നാല്‍ മദ്യപിച്ച് മറ്റുള്ളവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ ഊനാ പ്രത്യേകം ശ്രദ്ധിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു. ക്രിസ്മസ് പ്രഭാതത്തിലെ ചാപ്ലിന്റെ മരണം വരെയും ഊനാ ഒരു മുഖംമൂടി അണിഞ്ഞിരുന്നെങ്കില്‍ അതാരും പറിച്ചുമാറ്റാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%85%E0%B4%B5%E0%B4%B8%E0%B4%BE%E0%B4%A8_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&amp;diff=13416</id>
		<title>ചാപ്ലിൻ: അവസാന ചലച്ചിത്രം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%85%E0%B4%B5%E0%B4%B8%E0%B4%BE%E0%B4%A8_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&amp;diff=13416"/>
		<updated>2014-09-07T10:36:20Z</updated>

		<summary type="html">&lt;p&gt;Venu: /* അവസാന ചലച്ചിത്രം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=അവസാന ചലച്ചിത്രം=&lt;br /&gt;
&lt;br /&gt;
1953-ന്റെ തുടക്കത്തില്‍ ചാപ്ലിന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ സ്ഥിരതാമസമായി. മുപ്പത്തിയേഴ് ഏക്കറില്‍ പരന്നുകിടക്കുന്ന പതിനഞ്ചു മുറികളുള്ള &amp;amp;lsquo;മാനര്‍ ദിബാന്‍&amp;amp;rsquo; എന്ന വന്‍സൗധത്തില്‍.&lt;br /&gt;
&lt;br /&gt;
സ്വിറ്റ്സര്‍ലന്‍ഡിലെ സാമൂഹ്യജീവിതവുമായി ഇഴുകിച്ചേരാന്‍ ചാപ്ലിനു കഴിഞ്ഞില്ല. വൈകാതെ തന്നെ മുനിസിപ്പിലാറ്റിയുമായി തര്‍ക്കത്തിലായി. സ്റ്റെനോഗ്രാഫര്‍ ആയിരുന്ന ഇസാബെല്‍ ദെല്യൂസ് ചാപ്ലിന്റെ തികച്ചും സ്വേഛാധിപത്യപരമായ പെരുമാറ്റത്തില്‍ സഹികെട്ട് ജോലിവിട്ടു. അവസാനത്തെ മുന്നുമാസത്തെ ശമ്പളത്തിനുവേണ്ടി അവര്‍ക്ക് കോടതിയില്‍ പോകേണ്ടിവന്നു. ഇതൊക്കെയാണെങ്കിലും മഹാനായൊരു കലാകാരന്‍ തങ്ങളുടെ നാട്ടില്‍ സ്ഥിരതാമസമായത് സ്വിറ്റ്സര്‍ലന്‍ഡിലെ ജനങ്ങള്‍ക്ക് അഭിമാനമായിരുന്നു.&lt;br /&gt;
&lt;br /&gt;
1954-ല്‍ ചാപ്ലിന്‍ &amp;amp;lsquo;കിങ്ങ് ഇന്‍ ന്യൂയോര്‍ക്ക്&amp;amp;rsquo; എന്ന ചിത്രത്തിന്റെ തിരക്കഥയുടെ പണി ആരംഭിച്ചു. 56-ല്‍ ലണ്ടനില്‍ വച്ചാണ് ഷൂട്ടിങ്ങ് നടത്തിയത്. അന്ന് അത്രതന്നെ പ്രശസ്തരല്ലായിരുന്ന അഭിനേതാക്കളേയാണ് ചാപ്ലിന്‍ തിരഞ്ഞെടുത്തത്. പത്തുവയസ്സുള്ള മൈക്കിള്‍ ചാപ്ലിനും ചിത്രത്തില്‍ അഭിനയിച്ചു.&lt;br /&gt;
&lt;br /&gt;
യുദ്ധക്കൊതിയന്മാരുടെ ലോകം. എന്നാല്‍ &amp;amp;lsquo;ഷാഡോവ്&amp;amp;rsquo; രാജാവ് സമാധാനപ്രിയനാണ്. പക്ഷേ അദ്ദേഹത്തിന്റെ മന്ത്രിമാരും പ്രജകളും (അമേരിക്കന്‍ ശൈലിയില്‍) അണ്വായുധങ്ങള്‍ നിര്‍മ്മിക്കണമെന്നും അവ മറ്റു രാജ്യങ്ങളുടെ മേല്‍ പ്രയോഗിക്കണമെന്നുമാണ് ആഗ്രഹിക്കുന്നത്. അതേസമയം ഷാഡോവ് അണുശക്തിയെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് സാമൂഹിക-സാമ്പത്തിക വിപ്ലവം കൊണ്ടുവരാമെന്നു  സ്വപ്നം കാണുന്നു. ഈ വൈരുദ്ധ്യം രാജാവിനെ നിഷ്കാസിതനാക്കുന്നതിലാണ് പരിണമിക്കുന്നത്. ഷാഡോവ് അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടുന്നു. പല രീതിയിലും, അമേരിക്കന്‍ സ്ഥാപനങ്ങള്‍ മാധ്യമങ്ങളുള്‍പ്പെടെ അവസരം കിട്ടുമ്പോഴൊക്കെ രാജാവിനെ അവഹേളിക്കുന്നു. ഒരു സ്കൂള്‍ സന്ദര്‍ശനവേളയില്‍ റൂപര്‍ട്ട് മക്കാബിയെന്ന വിദ്യാര്‍ത്ഥി (മൈക്കിള്‍ ചാപ്ലിന്‍) &amp;amp;mdash;  അവന്‍ ഒരു കുട്ടികമ്യൂണിസ്റ്റാണ് &amp;amp;mdash;  മുതലാളിത്തത്തിനെതിരേയും അണ്വായുധങ്ങള്‍ക്കെതിരേയും, ഒരു രാഷ്ട്രത്തിന്റെ (അതായത് അമേരിക്കയുടെ) കൈകളില്‍ അദമ്യമായ ശക്തിവന്നുചേരുന്നതിന്റെ അപകടത്തെപ്പറ്റിയും പ്രസംഗിക്കുന്നതു കേള്‍ക്കാനിടയാവുന്നു. (ഇന്നത്തെ ലോകസാഹചര്യത്തില്‍ എത്രയേറെ പ്രസക്തമായ ഒരു പ്രസ്താവന.)&lt;br /&gt;
&lt;br /&gt;
കമ്യൂണിസ്റ്റുകളെ വേട്ടയാടുന്ന കമ്മറ്റിക്കു മുന്‍പില്‍ കുട്ടിയെ വിചാരണയ്ക്കു വിളിക്കുന്നു. ഒരു കമ്യൂണിസ്റ്റായ അവന്റെ അച്ഛന്‍ തന്റെ സഖാക്കളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്നു. ഷാഡോവിനെയും കുറ്റവിചാരണ ചെയ്യുന്നു. രാജാവിനെതിരെ വേണ്ടത്ര തെളിവുകള്‍ ലഭിക്കുന്നില്ല. ഒരു കുട്ടിക്കു ചെറുത്തുനില്‍ക്കാന്‍ കഴിയാത്ത സമ്മര്‍ദ്ദത്തിനടിപ്പെട്ട് റൂപര്‍ട്ട് തന്റെയും അച്ഛന്റെയും കമ്യൂണിസ്റ്റ് സഖാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുന്നു. അമേരിക്ക മടുത്ത്, ഷാഡോവ് യൂറോപ്പിലേയ്ക്ക് വിമാനം കയറുന്നു. തന്റെ സുഹൃത്തുക്കളെ ഒറ്റിക്കൊടുക്കേണ്ടിവന്ന റൂപര്‍ട്ട് തനിക്കുണ്ടായ അപചയത്തിലും നിസ്സഹായതയിലും തേങ്ങിക്കരഞ്ഞുകൊണ്ട് നില്‍ക്കുന്ന രംഗത്തോടെ ചിത്രം അവസാനിക്കുന്നു.&lt;br /&gt;
&lt;br /&gt;
മക്കാര്‍ത്തിയുടെ അമേരിക്ക. ചാപ്ലിന്റെ സ്വന്തം കഥ. &lt;br /&gt;
&lt;br /&gt;
ഉദാത്തമായ കഥ എക്കാലവും കലാകാരന്റെ ജീവിതത്തിലെ തീക്ഷ്ണമായ പ്രതിസന്ധികളെ പ്രതിഫലിപ്പിക്കുന്നു. തന്റെ ഉള്ളിന്റെ ഉള്ളിലേയ്ക്ക് ഊളിയിടുന്ന ചിന്തകളുടെയും വികാരങ്ങളുടെയും രേഖാചിത്രമാണ് മഹത്തായ കല. അങ്ങിനെയൊരു ചിത്രമായിരുന്നു &amp;amp;lsquo;കിങ്ങ് ഇന്‍ ന്യൂയോര്‍ക്ക്&amp;amp;rsquo;.&lt;br /&gt;
&lt;br /&gt;
എന്നാല്‍ ചിത്രത്തിന്ന് വളരെ മോശം പ്രതികരണമാണ് ലഭിച്ചത്. ഏറ്റവും പരിതാപകരമായി ചൂണ്ടിക്കാണിക്കപ്പെട്ടത് അതിലെ സംഭാഷണങ്ങളായിരുന്നു. അതിഭാവുകത്വം കലര്‍ന്നതും നാടകീയവുമായിരുന്നു ഡയലോഗുകളില്‍ ഏറെയും. സംസാരിക്കുന്ന ചലച്ചിത്രങ്ങളുമായി സമരസപ്പെടാന്‍ ചാപ്ലിന് കഴിഞ്ഞില്ല എന്നതിന്റെ ഒരു തെളിവുകൂടിയാണ് &amp;amp;lsquo;കിങ്ങ് ഇന്‍ ന്യൂയോര്‍ക്ക്.&amp;amp;rsquo;&lt;br /&gt;
[[File:Chaplin_ch21.jpg|thumb|left|220px|അവസാനചിത്രത്തിന്റെ പോസ്റ്റർ]]&lt;br /&gt;
&amp;amp;lsquo;ഏ കൗണ്ടസ് ഫ്രം ഹോങ്ങ്കോങ്ങ് ആയിരുന്നു ചാപ്ലിന്റെ അവസാനചിത്രം. ആദ്യ കളര്‍ ചിത്രവും. അപ്പോഴേയ്ക്കും അദ്ദേഹത്തിന് എഴുപത്തിയേഴ് വയസ്സാവാറായി. തനിക്ക് പാകമല്ലാത്ത നായകവേഷം ചെയ്യാന്‍ ചാപ്ലിന് തീരെ താല്പര്യമുണ്ടായില്ല. &amp;amp;lsquo;വിമന്‍ ഇന്‍ പാരീസി&amp;amp;rsquo;ല്‍ ചെറിയൊരു റോള്‍ മാത്രമേ ചാപ്ലിന്‍ അഭിനയിച്ചുള്ളു.&amp;amp;lsquo;ഏ കൗണ്ട്സ് ഫ്രം ഹോങ്ങ്കോങ്ങിലും അങ്ങിനെതന്നെയായി. അതാദ്യമായി ചാപ്ലിന്‍ തന്റെ സിനിമയ്ക്ക് വന്‍ താരങ്ങളെ ക്ഷണിച്ചു. സോഫിയാ ലോറനും മാര്‍ലണ്‍ ബ്രാന്‍ഡോയുമായിരുന്നു നായികാനായകന്മാര്‍.&lt;br /&gt;
&lt;br /&gt;
നടാഷാ എന്നു പേരുള്ള ഒരു റഷ്യന്‍ പ്രഭ്വി &amp;amp;mdash;  അവര്‍ ഇന്നു പട്ടിണിയിലാണ് &amp;amp;mdash; കള്ളക്കപ്പല്‍ കയറി ഹോംകോങ്ങില്‍ നിന്ന് ഹോണോലൂലുവിലേയ്ക്കു പോവാന്‍ തുനിയുന്നു. കപ്പലില്‍ വച്ച് അവള്‍ ഒരു അമേരിക്കന്‍ കോടീശ്വരന്റെ ക്യാബിനില്‍ എത്തിപ്പെടുന്നു. അവര്‍ തമ്മില്‍ വിരിഞ്ഞുവരുന്ന പ്രണയമാണ് ചിത്രത്തിലെ പ്രമേയം.&lt;br /&gt;
&lt;br /&gt;
1966 ജനുവരിയില്‍ കൗണ്ടസ്സിന്റെ ചിത്രീകരണം ആരംഭിച്ചു. തുടക്കംമുതല്‍ തന്നെ പ്രശ്നങ്ങളായിരുന്നു. സോഫിയാ ലോറനും ബ്രാന്‍ഡോയും തമ്മില്‍ പിണങ്ങി. തന്റെ ഒരിക്കലും അടങ്ങാത്ത ആവേശം കൊണ്ട് ചാപ്ലിനും കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. മറ്റുള്ളവര്‍ക്ക് ചാപ്ലിനൊപ്പം എത്താന്‍ കഴിഞ്ഞില്ല. ആ ചിത്രത്തില്‍ അഭിനയിച്ചിരുന്ന മകന്‍ സിഡ്നി ചാപ്ലിനാണ് ചാപ്ലിന്റെ ദേഷ്യത്തിന് എപ്പോഴും ഇരയായത്. ഒരു കാര്യവുമില്ലാതെ സെറ്റില്‍വച്ച് ചാപ്ലിന്‍ സിഡ്നിയെ വഴക്കു പറഞ്ഞുകൊണ്ടേയിരുന്നു.&lt;br /&gt;
&lt;br /&gt;
ചാപ്ലിനെ സംബന്ധിക്കുന്ന ഏതാണ്ടെല്ലാ കാര്യങ്ങള്‍ക്കും രണ്ടു ഭാഷ്യങ്ങളുണ്ടെന്നു നാം കണ്ടുകഴിഞ്ഞു. ഇതാ ഒരു ഉദാഹരണം കൂടി. ഒരു ദിവസം ബ്രാന്‍ഡോ കുറച്ചു വൈകിയാണ് സെറ്റിലെത്തിയത്. (ബാന്‍ഡോ പറയുന്നു. &amp;amp;ldquo;ഞാന്‍ പതിനഞ്ചുമിനിറ്റു വൈകിയാണ് സെറ്റിലെത്തിയത്. അതു തെറ്റുതന്നെ. എന്നാല്‍ എല്ലാവരുടേയും മുന്‍പില്‍വച്ച് ചാപ്ലിന്‍ എന്റെ നേരെ തട്ടിക്കയറി. എനിക്ക് പ്രൊഫഷണല്‍ എത്തിക്സ് എന്താണെന്ന് വിവരമില്ലെന്നും എന്റെ തൊഴിലിനുതന്നെ ഞാന്‍ ഒരപമാനമാണെന്നും അദ്ദേഹമലറി. അവസാനം എനിക്കു പ്രതികരിക്കേണ്ടിവന്നു. &amp;amp;ldquo;മി. ചാപ്ലിന്‍, ഞാന്‍ എന്റെ ഡ്രസ്സിങ്ങ് റൂമില്‍ ഇരുപതുമിനിറ്റുനേരം കൂടിയുണ്ടാവും. അതിനകം എന്നോടു ക്ഷമ പറയുന്നില്ലെങ്കില്‍ ഞാന്‍ അമേരിക്കന്‍ ഐക്യനാടുകളിലേയ്ക്ക് വിമാനം കയറും. ഇരുപതു മിനിറ്റു മാത്രം.&amp;amp;rdquo; അല്പസമയത്തിനുശേഷം, വിനയാന്വിതനായ ചാപ്ലിന്‍ ബ്രാൻഡോയോട് ക്ഷമ ചോദിച്ചുവത്രേ. &lt;br /&gt;
&lt;br /&gt;
ഇനി ആ ചിത്രത്തിന്റെ നിര്‍മ്മാതാവും &amp;amp;lsquo;ലൈം ലൈറ്റു&amp;amp;rsquo; മുതല്‍ ചാപ്ലിന്റെ അടുത്ത സുഹൃത്തുമായിരുന്ന ജെറി എപ്സ്റ്റീന്‍ അതേ സംഭവത്തെപ്പറ്റി പറയുന്നതു ശ്രദ്ധിക്കാം. &amp;amp;ldquo;ഇരുനൂറ് എക്സ്ട്രാ അഭിനേതാക്കളെ ഷൂട്ടിങ്ങിനായി ഒരുക്കിനിര്‍ത്തിയിരുന്നു. ചാര്‍ളിയും സോഫിയായും രാവിലെ എട്ടുമുതല്‍ റിഹേഴ്സലിനു തയ്യാറായി ഇരുന്നു. രണ്ടുമണിക്കൂര്‍ കഴിഞ്ഞു. മാര്‍ലോണെ കാണാനില്ല. ചാര്‍ളി അരിശംമൂത്ത് ഭ്രാന്തനാവുകയായിരുന്നു. അപ്പോള്‍ നിഷ്കളങ്കനായ ഒരു കുട്ടിയെപ്പോലെ മാര്‍ലോണ്‍ എത്തുന്നു. ചാര്‍ളി ഒരു കൊടുങ്കാറ്റുപൊലെ അയാളുടെ പുറകെകൂടി. ഞാന്‍ തടയാന്‍ നോക്കി. കഴിഞ്ഞില്ല. ചാര്‍ളി ബ്രാന്‍ഡോയുടെ കൈയില്‍ കടന്നുപിടിച്ചു. &amp;amp;ldquo;കേള്‍ക്ക്, നായിന്റെ മോനേ, നീ ഇപ്പോള്‍  ചാര്‍ളി ചാപ്ലിനുവേണ്ടിയാണ് ജോലിയെടുക്കുന്നത്. ഇങ്ങിനെയാണ് ജോലി ചെയ്യുന്നതെങ്കില്‍ അടുത്ത വിമാനത്തില്‍ ഹോളിവുഡ്ഡിലേയ്ക്ക് പൊയ്ക്കോളൂ. ഞങ്ങള്‍ക്കു തന്നെ വേണ്ടാ..&amp;amp;rdquo; കുറ്റം ചെയ്ത കുട്ടി അച്ഛന്റെ മുന്‍പിലെന്നപോലെ ഒതുങ്ങിനിന്ന് ബ്രാന്‍ഡോ ക്ഷമാപണപൂര്‍വ്വം മധുരസ്വരത്തില്‍ മൊഴിഞ്ഞു. &amp;amp;ldquo;അതേ ചാര്‍ളീ, എനിക്കു നല്ല സുഖമില്ലായിരുന്നു..&amp;amp;rdquo; മുഴുവന്‍ പറയാന്‍ ചാപ്ലിന്‍ സമ്മതിച്ചില്ല. &amp;amp;ldquo;നോക്ക് ഒരു വയസ്സനായ ഞാന്‍ കൃത്യസമയത്ത് എത്തുന്നു. എന്നെപ്പോലെ കൃത്യം എട്ടരമണിക്ക് ഷൂട്ടിങ്ങിന് തയ്യാറായി സെറ്റില്‍ എത്തിയിരിക്കണം.&amp;amp;rdquo; മാര്‍ലോണ്‍ &amp;amp;lsquo;ചിന്നപ്പയ്യന്‍&amp;amp;rsquo; വിടര്‍ന്ന മിഴികളോടെ സമ്മതിച്ചു. &amp;amp;ldquo;ഉവ്വ  ചാര്‍ളീ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സത്യം ഇതിനിടയ്ക്കെവിടെയോ ആയിരിക്കാം. ഈ കാര്യത്തില്‍ മാത്രമല്ല, സ്വന്തം ജീവിതകഥയിലും വ്യക്തതയുടേയും സത്യത്തിന്റെയും വെളിച്ചം വീശാന്‍ ചാപ്ലിന്‍ സ്വയം സഹായിച്ചില്ല എന്നതാണ് പരിതാപകരം. &amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo; ഏറിയകൂറും കേവലം കഥ മാത്രമായി അവശേഷിച്ചു.&lt;br /&gt;
&lt;br /&gt;
ബ്രാന്‍ഡോ തുടര്‍ന്നു പറഞ്ഞു. &amp;amp;ldquo;എങ്കിലും ചലച്ചിത്രമെന്ന മാധ്യമം സൃഷ്ടിച്ച ഏറ്റവും മഹാനായ പ്രതിഭാശാലിയായിത്തന്നെയാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിനുണ്ടായിരുന്നത്ര പ്രാഗല്ഭ്യം മറ്റാര്‍ക്കും ഒരിക്കലും ഉണ്ടായിരുന്നതായി എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിന്റെ മുന്നില്‍ മറ്റെല്ലാവരും ലില്ലിപുട്ടുകാരായി മാറി. എന്നാല്‍ ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹവും നമ്മെഒക്കെപ്പോലെയായിരുന്നു &amp;amp;mdash;  കൂടിക്കുഴഞ്ഞ ഒരു ഭാണ്ഡം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതാണ് എന്റെ ഏറ്റവും നല്ല ചിത്രം.&amp;amp;rdquo; ചാപ്ലിന്‍ &amp;amp;lsquo;ഏ കൗൻടസ് ഫ്രം ഹോങ്ങ്കോങ്ങ്&amp;amp;rsquo; നെ പറ്റി പറഞ്ഞു. എന്നാല്‍ പ്രേക്ഷകരും നിരൂപകരും അങ്ങിനെയല്ല കരുതിയത്. ചാപ്ലിന്‍, സോഫിയാ ലോറന്‍, മാര്‍ലൊണ്‍ ബ്രാന്‍ഡോ എന്നീ മൂന്നു വിശിഷ്ട നാമങ്ങളുടെ അലങ്കാരമുണ്ടായിട്ടും ചിത്രം സാമ്പത്തികമായി വന്‍പരാജയമായി.  &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%82&amp;diff=13415</id>
		<title>ചാപ്ലിൻ: ചാപ്ലിന്‍ നിരോധനം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%82&amp;diff=13415"/>
		<updated>2014-09-07T08:23:38Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=ചാപ്ലിന്‍ നിരോധനം=&lt;br /&gt;
&lt;br /&gt;
1944 ആഗസ്റ്റില്‍ ഊനാ പ്രസവിച്ചു. ജെറാള്‍ഡൈന്‍. തുടര്‍ന്ന്, മൈക്കിള്‍, ജോസഫൈന്‍, വിക്ടോറിയ, യൂജിന്‍,ജൈന്‍, ആനെറ്റ്, ക്രിസ്റ്റഫര്‍ &amp;amp;mdash; അങ്ങിനെ ചാര്‍ളി&amp;amp;ndash;ഊനാ ദമ്പതികള്‍ക്ക് എട്ടു മക്കളാണ് ജനിച്ചത്. ഒരു വലിയ കുടുംബമെന്ന ചാപ്ലിന്റെ സ്വപ്നം, അദ്ദേഹത്തിന്റെ പല ചലച്ചിത്രങ്ങളിലും പ്രതിഫലിച്ച ഒരു സ്വപ്നം, സാക്ഷാത്കരിക്കപ്പെട്ടു. എന്നാല്‍ സ്വപ്നസാക്ഷാല്‍ക്കാരം കൊണ്ടുമാത്രം ജീവിതം സുഗമവും സുഖസമ്പൂര്‍ണ്ണവും ആവാറില്ല എന്ന ജീവിതസത്യത്തിന്റെ ദൃഷ്ടാന്തമായി മാറി ചാപ്ലിന്റെ കുടുംബജീവിതം.&lt;br /&gt;
&lt;br /&gt;
തന്റെ ജീവിതവുമായി അഭേദ്യബന്ധമുള്ള &amp;amp;ldquo;ലൈം ലൈറ്റി&amp;amp;rdquo;ന്റെ പ്രീമിയറിന് അമേരിക്കയിലല്ല ലണ്ടനില്‍ തന്നെയാണ് താന്‍ ഉണ്ടാവേണ്ടതെന്ന് ചാപ്ലിനു തോന്നി. &amp;amp;lsquo;മക്കാര്‍ത്തിയിസം&amp;amp;rsquo; എന്നു പിന്നീടറിയപെട്ട, ജോസഫ് മക്കാര്‍ത്തിയെന്ന സൈനറ്ററുടെ പിടിവാശികള്‍ അമേരിക്കന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗദര്‍ശകമായി സ്വീകരിച്ചിരുന്ന നാളുകളായിരുന്നു അത്. ആര്‍ക്കും ആരേയും കമ്യൂണിസ്റ്റ് എന്നു മുദ്രകുത്താം. അതോടെ അയാളുടെ വിധി നിര്‍ണ്ണയിക്കപ്പെടുന്നു. അയാള്‍ അനഭിമതനാവുന്നു.അയാള്‍ക്ക് തന്റെ തൊഴില്‍ നഷ്ടപ്പെടുന്നു.തടവുശിക്ഷയും നാടുകടത്തലും ഉണ്ടായിക്കൂടെന്നില്ല. വലതുപക്ഷങ്ങളുടേയും സ്ഥാപിത താല്പര്യങ്ങളുടേയും ഉത്സവാഘോഷമായിരുന്നു അമേരിക്കയില്‍ അത്.&lt;br /&gt;
&lt;br /&gt;
1952 സെപ്തംബര്‍ 18-ആം തീയതി ചാപ്ലിനും കുടുംബവും ലണ്ടനിലേയ്ക്ക് കപ്പല്‍ കയറി. അതിനുമുമ്പ് &amp;amp;lsquo;ചാപ്ലിന്‍ സ്റ്റുഡിയോ&amp;amp;rsquo; അടച്ചു പൂട്ടിയിരുന്നു. ജനതയുടെ ബഹുഭൂരിപക്ഷത്തിന്റേയും വാത്സല്യഭാജനമായ തന്നെ തിരിച്ചു വരുന്നതില്‍നിന്നു തടയാന്‍ അമേരിക്കന്‍ ഭരണകൂടത്തിനു കഴിയില്ല എന്ന ഉറപ്പ് ചാപ്ലിനുണ്ടായിരുന്നെന്നും,  , അങ്ങിനെയല്ലാ, അമേരിക്കന്‍ ജീവിതം മതിയായി, തിരിച്ചുവരാന്‍ തന്നെ അനുവദിച്ചില്ലെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ല എന്ന ആത്മവിശ്വാസത്തോടെയാണ് ചാപ്ലിന്‍ അമേരിക്ക വിട്ടത്, എന്ന രണ്ടഭിപ്രായങ്ങള്‍ നിലവിലുണ്ട്. &lt;br /&gt;
&lt;br /&gt;
എന്തായാലും പ്രസിഡന്റ് ട്രൂമാനും അദ്ദേഹത്തിന്റെ ആഭ്യന്തരവകുപ്പുമന്ത്രി മക്കാര്‍ത്തിയും അറ്റോര്‍ണി ജനറല്‍ മക്ഗ്രാനറിയും ഇങ്ങിനെയൊരവസരത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ചാപ്ലിനേയും വഹിച്ച് അറ്റ്ലാന്റിക് സമുദ്രത്തിലെ തിരമാലകള്‍ കീറിമുറിച്ച് വിദൂര ചക്രവാളത്തിലേയ്ക്ക് പോയിക്കോണ്ടിരുന്ന കപ്പലിലേയ്ക്ക് 19-ആം തീയതി ഒരു വയര്‍ലെസ് സന്ദേശമെത്തി. ചാപ്ലിന്‍ ഇനിയൊരിക്കലും അമേരിക്കന്‍ മണ്ണില്‍ കാലുകുത്താന്‍ പാടില്ലായെന്ന്. &amp;amp;ldquo;ഭ്രാന്ത്, ആരോഗ്യപ്രശ്നങ്ങള്‍, അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍, കമ്യൂണിസ്റ്റുകളുമായി സഹകരിക്കുക, കമ്യൂണിസ്റ്റ് അനുകൂല സംഘടനകളെ സഹായിക്കുക,.&amp;amp;rdquo; തുടങ്ങിയ വകുപ്പുകളിൽപ്പെടുത്തിയാണ് ചാപ്ലിന് അമേരിക്കയിലേയ്ക്ക് പുന:പ്രവേശനം നിഷേധിച്ചത്.&lt;br /&gt;
&lt;br /&gt;
പത്തുദിവസം കഴിഞ്ഞ് ഇമിഗ്രേഷന്‍ അധികാരികളുടേയും എഫ്.ബി.ഐ.തലവന്മാരുടേയും  ഒരു യോഗം ഈ നടപടിയെ അവലോകനം ചെയ്തു. ഈ തീരുമാനം പുനര്‍വിചിന്തനം ചെയ്യണമെന്ന് ചാപ്ലിന്‍ അപ്പീല്‍ കൊടുത്താല്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ടത്ര തെളിവുകള്‍ തങ്ങളുടെ പക്കലില്ലായെന്ന് യോഗം വിലയിരുത്തി.&lt;br /&gt;
&lt;br /&gt;
എന്നാല്‍ അങ്ങിനെയൊരു അപ്പീല്‍ നല്‍കാന്‍ ചാര്‍ളി ചാപ്ലിന് യാതൊരുദ്ദേശവും ഉണ്ടായിരുന്നില്ല. താന്‍ മാത്രമല്ല എല്ലാ മനുഷ്യജീവികളും ലോകപൗരന്മാരാണെന്ന് ഗാഢമായി വിശ്വസിച്ചിരുന്ന ചാപ്ലിന് ലോകമെന്ന തന്റെ തറവാട്ടില്‍ എവിടെയും തനിക്കു വേണ്ട രീതിയില്‍ ശിഷ്ടജീവിതം ജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ഭാവനയുടെയും ധിഷണയുടേയും ചിറകുകള്‍ മുറിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.&lt;br /&gt;
[[File:Chaplin_ch20.jpg|thumb|left|220px|[http://www.theguardian.com/theguardian/from-the-archive-blog/2012/feb/17/charlie-chaplin-1952-communist ഗാർഡിയൻ പത്രത്തിലെ റിപ്പോർട്ട്]]]&lt;br /&gt;
1910-ആണ് ചാപ്ലിന്‍ ആദ്യമായി അമേരിക്കയില്‍ കാലുകുത്തിയത്. തിരിച്ച് ഇംഗ്ലൻടിലേയ്ക്ക് പോയിട്ട്  1912 ഒക്ടോബര്‍ 2-ആം തീയതിയാണ് അദ്ദേഹം വീണ്ടും അമേരിക്കയിലെത്തിയത്. കൃത്യം നാല്പതു വര്‍ഷം അമേരിക്കയില്‍ ചിലവഴിച്ചു. അക്കാലമത്രയും ആ രാജ്യത്തിന്റെ അഭിമാനഭാജനമായിരുന്ന തന്നെ കേവലം കറിവേപ്പിലയായി മാറ്റിയ ഭരണാധികാരികളോട് കാരുണ്യത്തിനുവേണ്ടി യാചിക്കുക അദ്ദേഹത്തിന് തികച്ചും അന്യമായിരുന്നു. &lt;br /&gt;
[[File:Chaplin_ch20-2.jpg|thumb|right|220px|[http://www.theguardian.com/theguardian/from-the-archive-blog/2012/feb/17/charlie-chaplin-1952-communist ഗാർഡിയൻ പത്രത്തിലെ റിപ്പോർട്ട് ]]]&lt;br /&gt;
ചാപ്ലിന്റെ നാടുകടത്തല്‍ സമ്മിശ്ര പ്രതികരണമാണ് അമേരിക്കയില്‍ ഉണ്ടാക്കിയത്. &amp;amp;lsquo;ഡെയ്‌ലി വര്‍ക്കര്‍&amp;amp;rsquo; എഴുതി: &amp;amp;ldquo;ഇതു ഫാഷിസമാണ്. ഹിറ്റ്ലറും മുസ്സോളിനിയും ചാപ്ലിന്റെ സിനിമകളെയാണ് നിരോധിച്ചത്. ട്രൂമാനും മക്ഗ്രാനെറിയും ഒരുപടി മുമ്പോട്ടുപോയിരിക്കുന്നു. അവര്‍ ചാപ്ലിനെ തന്നെ നിരോധിച്ചിരിക്കുന്നു.&amp;amp;rdquo; ന്യൂയോര്‍ക്ക് ടൈംസും ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രൈബ്യൂണും ഈ നടപടിയെ ചോദ്യം ചെയ്തു. എന്നാല്‍ അമേരിക്കന്‍ വലതുപക്ഷം ഇതൊരാഘോഷമാക്കി മാറ്റി. അമേരിക്കല്‍ ജനാധിപത്യമുഖംമൂടിക്കു പിന്നിലുള്ള ഫാഷിസ്റ്റ് ദ്രംഷ്ടങ്ങള്‍ മൂടിനീക്കി ഇളിച്ചു. ഈ രാജ്യത്തിന്റെ പൗരനാവാന്‍ വിസമ്മതിച്ചവനാണ് ചാപ്ലിന്‍ എന്നു ചിക്കാഗോ ട്രൈബ്യൂൺ ഓര്‍മ്മിപ്പിച്ചു; എക്കാലവും ചാപ്ലിന്‍ വിരോധിയായിരുന്ന ഹെഡ്ഡാഹോപ്പര്‍ &amp;amp;ldquo;അമേരിക്കക്കാര്‍ ആനന്ദനൃത്തമാടുകയാണെന്ന്&amp;amp;rdquo; എഴുതി. &amp;amp;ldquo;ഹോളിവുഡ്ഡിലെ ചുവപ്പന്‍ പടയ്ക്കെതിരേയുള്ള ഭരണകൂടത്തിന്റെ ആദ്യത്തെ ഉറച്ചനീക്കം&amp;amp;rdquo; എന്നു മറ്റൊരു ലേഖകന്‍. അല്ലെങ്കില്‍ തന്നെയും ചാപ്ലിന്‍ ഒരു തറകോമാളിയാണെന്നും അയാള്‍ തുടര്‍ന്നു.&lt;br /&gt;
&lt;br /&gt;
വലതുപക്ഷം പ്രസ്താവനകള്‍ കൊണ്ടുമാത്രം അടങ്ങിയില്ല. ഇരുപത്തിയഞ്ചുലക്ഷം അംഗങ്ങളുള്ള &amp;amp;lsquo;ദ അമേരിക്കന്‍ ലീജിയണ്‍&amp;amp;rsquo; എന്ന സംഘടന, ന്യായമായ വിശദീകരണങ്ങളുമായി പുന:പരിശോധനയ്ക്കായി ചാപ്ലിന്‍ ഐ.എന്‍.എസ്സിനെ സമീപിക്കുന്നില്ലെങ്കില്‍ ചാപ്ലിന്റെ സിനിമകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു. (ദയാഹര്‍ജിയുമായി ചാപ്ലിന്‍ കാല്‍ക്കല്‍ വീഴും എന്നുതന്നെയായിരുന്നു അവരുടെയൊക്കെ വിചാരം). ലൈംലൈറ്റ് തീയേറ്ററുകളില്‍നിന്നു പിന്‍വലിക്കപ്പെട്ടു. ക്രമേണ ചാപ്ലിന്റെ മറ്റെല്ലാ ചിത്രങ്ങളും. ലോകജനാധിപത്യത്തിന്റെ അപ്പോസ്തലന്‍മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയില്‍. ഈ നിരോധനം ഏതാണ്ട് രണ്ടു ദശകങ്ങള്‍ നീണ്ടുനിന്നു.&lt;br /&gt;
&lt;br /&gt;
ലൈംലൈറ്റിന്റെ ലണ്ടന്‍ പ്രീമിയര്‍ ഒരു വന്‍ സംഭവമായിരുന്നു. പതിനായിരക്കണക്കിന് ജനങ്ങളാണ് ലൈസ്റ്റര്‍ സ്ക്വയറിലെ ഓഡിയോണ്‍ തീയേറ്ററിനു മുന്‍പില്‍ തടിച്ചുകൂടിയത്. ഇംഗ്ലണ്ടില്‍ മാത്രമല്ല,അമേരിക്കയൊഴിച്ചുള്ള മറ്റെല്ലാരാജ്യങ്ങളിലും ലൈംലൈറ്റ് സാമ്പത്തികമായി വന്‍ നേട്ടം കൊയ്തു. ദ് ഗ്രേറ്റ് ഡിറ്റേക്ടറിനേയും മറികടന്ന്, ഏറ്റവും അധികം പണം നേടിയ ചാപ്ലിന്‍ ചിത്രമായി അതുമാറി.&lt;br /&gt;
&lt;br /&gt;
ഒരുദിവസം ചാപ്ലിനും ക്ലെയര്‍ ബ്ലൂമും കൂടി കോവന്റ് ഗാര്‍ഡന്‍ മാര്‍ക്കറ്റിലൂടെ പ്രഭാതസവാരിക്കുപോയി. പഴം പച്ചക്കറിയുടെ വന്‍ ചന്തയാണ് കോവന്റ് ഗാര്‍ഡന്‍. ചാപ്ലിനെക്കണ്ട് ഓരോ കടയിലേയും ആളുകള്‍ എഴുന്നേറ്റുനിന്നു. അമേരിക്കയിലായിരുന്നെങ്കില്‍ അവര്‍ ഓട്ടോഗ്രാഫിനായി തടിച്ചുകൂടുമായിരുന്നു. എന്നാല്‍ ഇവിടെയവര്‍ അനൗപചാരികമായി സലാംവച്ച് &amp;amp;lsquo;ഹലോ ഗവണര്‍&amp;amp;rsquo; എന്ന് അഭിവാദ്യം ചെയ്തു. ഒരു രാജാവിനെയെന്നപോലെ. എല്ലാ അര്‍ത്ഥത്തിലും നാടുകടത്തപ്പെട്ട ഒരു രാജാവായിരുന്നു ചാപ്ലിന്‍. &lt;br /&gt;
&lt;br /&gt;
ലണ്ടനില്‍ ഒരു പ്രസ്താവനയില്‍ ചാപ്ലിന്‍ പറഞ്ഞു. &amp;amp;ldquo;നാല്പതുവര്‍ഷം ജീവിച്ച ഒരു രാജ്യത്തുനിന്നും എന്നെയും എന്റെ കുടുംബത്തെയും പറിച്ചുനടാന്‍ നിര്‍ബ്ബന്ധിതനാവുമ്പോള്‍ അതു ദു:ഖത്തോടെയല്ലാതാവില്ല. കഴിഞ്ഞ യുദ്ധത്തിനുശേഷം ശക്തരായ പിന്‍തിരിപ്പന്‍ വിഭാഗങ്ങളുടെ ആക്രമണത്തിനിരയായിരുന്നു ഞാന്‍. സ്വതന്ത്ര ചിന്താഗതിക്കാരായ വ്യക്തികളെ തിരഞ്ഞെടുത്ത് ഹേമദണ്ഡങ്ങള്‍ ഏല്പിക്കാന്‍ പാകത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ ശക്തികള്‍ക്കും അമേരിക്കയിലെ മഞ്ഞപത്രങ്ങള്‍ക്കും കഴിഞ്ഞിരിക്കുന്നു.&amp;amp;rdquo;&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%A3&amp;diff=13414</id>
		<title>ചാപ്ലിൻ: കമ്യൂണിസ്റ്റ് വിചാരണ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%A3&amp;diff=13414"/>
		<updated>2014-09-07T08:17:35Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=കമ്യൂണിസ്റ്റ് വിചാരണ=&lt;br /&gt;
&lt;br /&gt;
1947 ഫ്രെബ്രുവരിയില്‍ ചാപ്ലിന്റെ സുഹൃത്തും സംഗീതജ്ഞനുമായ ഐഡ്ലറെ എഫ്. ബി. ഐ. അറസ്റ്റു ചെയ്തു. കമ്യൂണിസ്റ്റ് ആണെന്നും രാജ്യതാല്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നുമായിരുന്നു ആരോപണം. അതോടൊപ്പം ചാപ്ലിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നുവന്നു. അമേരിക്കന്‍ സെനറ്റില്‍ പ്രശ്നം ഉന്നയിക്കപ്പെട്ടു. &amp;amp;ldquo;കമ്യൂണിസ്റ്റ് ചായ്‌വുള്ള, നിയമനിഷേധിയായ, 16&amp;amp;ndash;17 വയസ്സു മാത്രം പ്രായമുള്ള അമേരിക്കന്‍ പെണ്‍കുട്ടികളെ ബലാല്‍ക്കാരവും ലൈംഗിക ചൂഷണവും നടത്തുന്ന ചാര്‍ളി ചാപ്ലിനെപ്പോലുള്ള ഒരു വ്യക്തി ഈ രാജ്യത്ത് എന്തിന് വസിക്കണം?&amp;amp;rdquo; വില്യം ലാംഗര്‍ എന്ന സെനറ്റര്‍ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
രണ്ടാം ലോകയുദ്ധത്തിനു മുമ്പുമുതല്‍തന്നെ ചാപ്ലിന്റെ കമ്യൂണിസ്റ്റ് ബന്ധങ്ങളെപ്പറ്റി എഫ്.ബി.ഐ. അന്വേഷണം ആരംഭിച്ചതാണ്. ഒരിക്കല്‍ അവര്‍ തുടര്‍ച്ചയായി നാലുമണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. 1947 ആയപ്പോഴേയ്ക്ക് ഏഴു വാല്യങ്ങള്‍ നീൻട ഒരു റിപ്പോര്‍ട്ടായി അതു മാറിയിരുന്നു. മലയാളികളായ നമുക്ക് ഒരാള്‍ കമ്യൂണിസ്റ്റാവുന്നത് എങ്ങിനെ ഒരപരാധമാവുമെന്ന് അത്ഭുതം തോന്നിയേക്കാം. എന്നാല്‍ അമേരിക്കയിലെ അവസ്ഥ തികച്ചും വിഭിന്നമായിരുന്നു. പ്രത്യേകിച്ചും രണ്ടാംലോകയുദ്ധത്തിനുശേഷം സോവിയറ്റ് യൂണീയനുമായുള്ള ശീതയുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഹിസ്റ്റീരിയാ ബാധിച്ചവരെപ്പോലെയാണ് അമേരിക്കന്‍ ഭരണകൂടവും മാധ്യമങ്ങളും പൊതുജനങ്ങളും പെരുമാറിയിരുന്നത്.&lt;br /&gt;
&lt;br /&gt;
എന്നാല്‍ ചാപ്ലിനെതിരെ സംശയലേശമന്യേ തെളിയിക്കപ്പെടാവുന്ന യതൊന്നും എഫ്.ബി.ഐ.യ്ക്കു ലഭിച്ചില്ല. അമേരിക്കന്‍ രാജ്യതാല്പര്യങ്ങള്‍ക്കു വിരുദ്ധമായി ചാപ്ലിന്‍ എന്തെങ്കിലും ചെയ്തതായി അവര്‍ക്ക് തറപ്പിച്ചുപറയാനായില്ല. കമ്യൂണിസ്റ്റ്കാര്‍ക്ക് ചാപ്ലിന്‍ 25,000 ഡോളര്‍ സംഭാവന ചെയ്തപ്പോള്‍ റെഡ്ക്രോസിന് 100 ഡോളര്‍ മാത്രമേ കൊടുത്തുള്ളൂ എന്നിങ്ങനെയുള്ള പത്ര റിപ്പോര്‍ട്ടുകളായിരുന്നു എഫ്. ബി. ഐയുടെ പ്രധാന &amp;amp;lsquo;രേഖകള്‍&amp;amp;rsquo;. അജയ്യരായ ലോകശക്തികളാണ് തങ്ങള്‍ എന്ന അഹങ്കാരത്തിനു വിലങ്ങുതടിയായി സോവിയറ്റ് യൂണിയന്‍ ഉയര്‍ന്നുവന്നത് അമേരിക്കയ്ക്ക് ഒരു തരത്തിലും സഹിക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെയുള്ള സോവിയറ്റ് യൂണിയനെ ചാപ്ലിന്‍ പുകഴ്ത്തുന്നത് അവരുടെ കണ്ണില്‍ ഘോരാപരാധം തന്നെയായിരുന്നു.&lt;br /&gt;
&lt;br /&gt;
നീണ്ടുനിന്ന ചോദ്യംചെയ്യലുകളില്‍ തന്റെ കമ്യൂണിസ്റ്റ് സുഹൃത്തുക്കളെ തള്ളിപ്പഠയാന്‍ ചാപ്ലിന്‍ തുനിഞ്ഞില്ല. അവരുമായുള്ള ബന്ധം  നിഷേധിച്ചുമില്ല. മനുഷ്യനുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും തന്റെ ആശയങ്ങളില്‍ ചിലതെങ്കിലും കമ്യൂണിസ്റ്റുകാരുടേതാവുന്നതും കമ്യൂണിസ്റ്റുകാരുടെ ചില കാഴ്ചപ്പാടുകള്‍ തന്റേതാവുന്നതും കേവലം യാദൃഛികമാണെന്നുമായിരുന്നു ചാപ്ലിന്റെ നിലപാട്.&lt;br /&gt;
&lt;br /&gt;
മൊസ്യേ വെര്‍ദൂ ചാപ്ലിന്‍ വരുദ്ധലോബിയെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. &amp;amp;lsquo;അണ്‍ അമേരിക്കന്‍ ആക്റ്റിവിറ്റീസ് കമ്മിറ്റി&amp;amp;rsquo;യും &amp;amp;lsquo;കാത്തലിക് വാർ വെറ്ററന്‍സ്&amp;amp;rsquo; എന്ന സംഘടനയും ചാപ്ലിനെ നാടുകടത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ക്ക് തല്ക്കാലം ഒന്നും ചെയ്യാനായില്ല. അവര്‍ അവസരം പാര്‍ത്തിരുന്നു.&lt;br /&gt;
&lt;br /&gt;
തനിക്കുനേരെ ഉയരുന്ന ഭീഷണികളെപ്പറ്റി ചാപ്ലിനു വ്യക്തമായ ധാരണകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലണ്ടനിലേയ്ക്ക് ഒരു സന്ദര്‍ശനത്തിനു പോകണമെന്നുണ്ടായിരുന്നെങ്കിലും അമേരിക്കവിട്ടു പുറത്തുപോയാല്‍ തിരിച്ചുവരാന്‍ അനുമതി ലഭിച്ചില്ലെങ്കിലോ എന്ന ആശങ്കമൂലം അതുവേണ്ടെന്നു വയ്ക്കുകയായിരുന്നു. (ചാപ്ലിന്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിരുന്നില്ല.) താന്‍ ഒരു ലോകപൗരനാണെന്നായിരുന്നു ചാപ്ലിന്‍ വിശ്വസിച്ചിരുന്നത്. താന്‍ മാത്രമല്ല, മനുഷ്യരാശി മൊത്തം ലോകപൗരന്മാരാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. &amp;amp;ldquo;ലോകം പിന്താങ്ങിയ,പ്രോത്സാഹിപ്പിച്ച ഏറ്റവും വലിയ ഭ്രാന്താണ് രാജ്യസ്നേഹം&amp;amp;rdquo; എന്ന അദ്ദേഹത്തിന്റെ പ്രസ്താവന പ്രസിദ്ധമാണ്.&lt;br /&gt;
[[File:Chaplin_ch19.jpg|thumb|left|220px|ലൈംലൈറ്റിൽ ആത്മകഥാംശം]]&lt;br /&gt;
ഇങ്ങിനെ കാറ്റുംകോളും നിറഞ്ഞ ഒരു പശ്ചാത്തലത്തിലാണ് &amp;amp;lsquo;ലൈം ലൈറ്റ്&amp;amp;rsquo; എന്ന തന്റെ പുതിയ ചിത്രത്തിന്റെ നിര്‍മ്മാണത്തിലേയ്ക്ക് അദ്ദേഹം പ്രവേശിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ലൈം ലൈറ്റ് ചാപ്ലിന്റെ തന്നെ കഥയാണ്. കാല്‍വരോ എന്ന നായക കഥാപാത്രം ചാപ്ലിന്റെ പ്രതിരൂപവും. ഇംഗ്ലണ്ടിലെ ഒരു സംഗീത നാടകശാലയിലെ കൊമേഡിയനാണ് കാല്‍വരോ. ഇപ്പോള്‍ പ്രായമായി. &amp;amp;lsquo;പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല.&amp;amp;rsquo; എന്ന തോന്നല്‍ അയാളെ മഥിക്കുന്നു. പഴയതുപൊലെ ജനപ്രീതിയില്ല, ഒരു തിരിച്ചുവരവിന് കിണഞ്ഞു ശ്രമിക്കുകയാണ് അയാള്‍. തന്റെ പ്രേക്ഷകരെ തുടര്‍ന്നും തനിക്കു ചിരിപ്പിക്കാന്‍ കഴിയില്ലേ എന്ന അതിരുകവിഞ്ഞ ആശങ്ക അയാളെ ഒരു മദ്യപാനിയാക്കുന്നു. കാല്‍വരോയുടെ മുറിയില്‍ ചാപ്ലിന്റെ ട്രാംപിന്റെ ഒരു ചിത്രം ഭിത്തിയെ അലങ്കരിക്കുന്നു. ചാപ്ലിനെ പോലെ കാല്‍വരോയും ഇടതുകൈകൊണ്ട് വയലിന്‍ വായിക്കുന്നു. പഴ സ്റ്റെലില്‍, ബട്ടണുകളുള്ള ഷൂസു ധരിക്കുന്നു.&lt;br /&gt;
&lt;br /&gt;
തന്റെ പ്രേമഭാജനമായിരുന്ന ഫ്ളോറന്‍സ് ആത്മഹത്യ ചെയ്തത് ജനല്‍ വാതിലുകളടച്ച് ഗ്യാസ് തുറന്നുവിട്ടായിരുന്നു. ടെറി അംബ്രോസെന്ന ലൈം ലൈറ്റിലെ നായികയും അങ്ങിനെ തന്നെ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നു. ഫ്ളോറന്‍സിനെ രക്ഷിക്കാന്‍ ചാപ്ലിനു കഴിഞ്ഞില്ല. എന്നാല്‍ അനാരോഗ്യംമൂലം നൃത്തംചെയ്യാന്‍ കഴിയാത്തതില്‍ നിരാശപൂണ്ട ഈ യുവനര്‍ത്തകിയെ സമയോചിതമായി ഇടപെടുന്ന കാല്‍വരോ മരണത്തില്‍നിന്നു രക്ഷിക്കുന്നു. അവള്‍ക്കു പക്ഷേ അതില്‍ യാതൊരു സന്തോഷവുമില്ല. തന്നെ എന്തിനു രക്ഷിച്ചു എന്നാണവളുടെ ചോദ്യം. കാല്‍വരോയുടെ മറുപടി: &amp;amp;ldquo;എന്താ നിനക്കിത്ര തിരക്ക്? ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ ഉണ്ടായ പരിണാമത്തിന്റെ ഫലമാണ് മനുഷ്യര്‍. നീ എന്താ അതിനെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നോ? നക്ഷത്രങ്ങള്‍ക്കും സൂര്യനും അവരവരുടെ അച്ചുതണ്ടില്‍ കറങ്ങുകയും അഗ്നിജ്വാലകള്‍ വമിപ്പിക്കുകയുമല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും? സൂര്യനു ചിന്തിക്കാന്‍ കഴിയുമൊ? അതിനു ബോധമുണ്ടോ? ഇല്ല. പക്ഷേ നിനക്കുണ്ട്. നിനക്കു ചിന്തിക്കാന്‍ കഴിയും.&amp;amp;rdquo;  തന്റെ സിനിമകളിലൂടെ ചാപ്ലിൻ പറഞ്ഞുവയ്ക്കുന്ന ഏറ്റവും തത്വജ്ഞാനപരമായ വാചകങ്ങൾ ഈ ചിത്രത്തിലാണെന്നു പറയാം.&lt;br /&gt;
&lt;br /&gt;
അവളില്‍ ജീവിക്കാനുള്ളമോഹം പുനര്‍ജനിപ്പിക്കാന്‍ കാല്‍വരോയ്ക്ക് നന്നേ പാടുപെടേണ്ടിവന്നു. അയാള്‍ അവളോടു പറയുന്നു. &amp;amp;ldquo;കുട്ടിയായിരുന്നപ്പോള്‍ എനിക്കു കളിപ്പാട്ടങ്ങളില്ലായെന്ന് ഞാന്‍ പരാതി പറയാറുണ്ടായിരുന്നു. അപ്പോള്‍ അച്ഛന്‍ പറയും (കാല്‍വരോ തന്റെ തലയില്‍ തൊട്ടുകാണിക്കുന്നു) സൃഷ്ടിക്കപ്പെട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മഹത്തായ കളിപ്പാട്ടം ഇതാണ്. എല്ലാ സുഖത്തിന്റെയും സന്തോഷത്തിന്റെയും രഹസ്യം ഇതിനുള്ളിലാണ്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ആത്മകഥാപരമായ പല അംശങ്ങളും വീണ്ടും ചിത്രത്തില്‍ കടന്നുവരുന്നു. തന്നെപ്പറ്റി കാല്‍വരോ ടെറിയോടു വിവരിക്കുമ്പോള്‍ &amp;amp;ldquo;ഞാനൊരു കൊടുംപാപി&amp;amp;rsquo; യെന്നും തനിക്ക് അഞ്ചു ഭാര്യമാരുണ്ടായിരുന്നെന്നും പറയുന്നു. തന്റെ അഞ്ചു മക്കള്‍ക്ക് ചാപ്ലിന്‍ ഈ ചിത്രത്തില്‍ റോളുകള്‍ നല്‍കി. സിഡ്നി ചാപ്ലിന്‍ (ജൂനിയര്‍) സംഗീത സംവിധായകനായ നെവിലിന്റെ ഭാഗം ചെയ്യുന്നു. വീലര്‍ ഡ്രൈഡനും അഭിനയിക്കുന്നുണ്ട്. കാഴ്ചയില്‍ ഏതാണ്ട് ഊനയെപ്പോലുള്ള ബ്രട്ടീഷ് നടി ക്ലെയര്‍ ബ്ലൂം ആണ് ടെറിയുടെ റോളില്‍. ഊനായോട് രൂപസാദൃശ്യമുണ്ടെങ്കിലും ഹാന്നായുടെ സ്വഭാവ വിശേഷങ്ങള്‍ സന്നിവേശിപ്പിക്കാനാണ് ചാപ്ലിന്‍ ശ്രമിച്ചത്. കൊസ്റ്റ്യൂം ചെയ്ത ബ്രൂക്സിനോട്, ടെറിയുടെ വേഷവിധാനത്തെപറ്റി സംസാരിച്ചപ്പോള്‍ ഗായികയും നര്‍ത്തകിയുമായിരുന്ന തന്റെ അമ്മയുടെ വസ്ത്രസങ്കല്പം വിശദീകരിക്കുകയും അതേ പാറ്റേണിലുള്ള വേഷവിധാനം വേണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
തന്റെ ബാല്യകാലത്തെ ലണ്ടനെപ്പറ്റി ചാപ്ലിന്‍ ക്ലെയറിനോട് വളരെ വിശദമായി ദിവസങ്ങളോളം സംസാരിച്ചു. താന്‍ വിഭാവനം ചെയ്യുന്ന അന്തരീക്ഷം ക്ലെയര്‍ ഉള്‍ക്കൊള്ളണമെന്ന് ചാപ്ലിന് നിര്‍ബന്ധമുണ്ടായിരുന്നു &amp;amp;ldquo;തന്നെ മുറിവേല്പിക്കുകയും കഷ്ടപ്പെടുത്തുകയുംചെയ്ത ഒരു ലണ്ടനാണ് ചാര്‍ളി എനിക്കുകാണിച്ചു തന്നുകൊണ്ടിരുന്നത്. എനിക്കു തീര്‍ത്തും അപരിചിതമായ ഒരു ലണ്ടന്‍. ഉദാഹരണത്തിന്, എനിക്ക് ആഹ്ലാദവും ഉന്മേഷവും പകര്‍ന്നുതന്നിരുന്ന ലണ്ടനിലെ ഉദ്യാനങ്ങള്‍ ചാപ്ലിന്റെ ഓര്‍മ്മയില്‍ ഏകാന്തരുടേയും അഗതികളുടേതും അഭയസ്ഥാനങ്ങളായിരുന്നു. &amp;amp;ldquo;ക്ലെയര്‍ ബ്ലൂം പറഞ്ഞു. ക്ലെയറിന് വളരെ കര്‍ശനമായ ഒരു ദിനചര്യയാണ് ചാപ്ലിന്‍ നിര്‍ദ്ദേശിച്ചത്. സ്റ്റുഡിയോയിലെത്തിയാല്‍ ഒരു മണിക്കൂര്‍ ജിംനേഷ്യത്തില്‍ വ്യായാമം, അഞ്ചു മണിക്കൂര്‍ റിഹേഴ്സല്‍, പിന്നെ ഒരു മണിക്കൂര്‍ ബാലേ ക്ലാസ്സ്. ക്ലെയറിനെ ബാലേ പഠിപ്പിക്കാനായി അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ ബാലേ ഡാന്‍സര്‍, മെലിസ്റ്റാ ഹെയ്സനെയാണ് ചാപ്ലിന്‍ കൊണ്ടുവന്നത്. തന്റെ കലാസൃഷ്ടി പരിപൂര്‍ണ്ണതയുടെ  മകുടോദാഹരണമാവണം എന്ന ചാപ്ലിന്റെ നിര്‍ബന്ധബുദ്ധിയുടെ ദൃഷ്ടാന്തമാണിത്. വ്യക്തിജീവിതം എത്രയേറെ കുത്തഴിഞ്ഞതായിരുന്നോ അത്രയേറെ അടുക്കും ചിട്ടയുമുള്ളതും കുത്തിക്കെട്ടിയതുമായിരുന്നു ചാപ്ലിന്റെ കലാജീവിതം.&lt;br /&gt;
&lt;br /&gt;
കാല്‍വരോ, ടെറിയെ അകമഴിഞ്ഞു സ്നേഹിക്കുന്നു. എന്നാല്‍ താന്‍ അവള്‍ക്ക് അനുയോജ്യനല്ലെന്ന് അയാള്‍ക്കറിയാം. അവളുടെ ശാരീരികമായ പ്രശ്നങ്ങള്‍, മാനസികവും മന:ശാസ്ത്രപരവുമാണെന്ന് മനസ്സിലാക്കി, അയാള്‍ അവളെ പരിചരിച്ചും ധൈര്യം നല്‍കിയും വീണ്ടും സ്റ്റേജില്‍ കയറാവുന്ന അവസ്ഥയിലെത്തിക്കുന്നു. യുവാവും സുമുഖനുമായ നെവിലിനെ അവള്‍ സ്നേഹിക്കാന്‍ വേണ്ട അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു, രംഗത്തുനിന്നു സ്വയം നിഷ്കാസിതനാവുന്നു.&lt;br /&gt;
&lt;br /&gt;
കാല്‍വരോയുടെ ബഹുമാനാര്‍ത്ഥം.അയാളുടെ സുഹൃത്തുക്കള്‍ ഒരുക്കുന്ന പരിപാടിയില്‍ അയാളും ടെറിയും പങ്കെടുക്കുന്നു. തന്റെ ഒരു നർമ്മരംഗം അവതരിപ്പിക്കുമ്പൊള്‍ സ്റ്റേജില്‍ നിന്നു താഴെവീഴുന്ന കാല്‍വരോയ്ക്ക് ഹൃദയാഘാതമുണ്ടായി അവശനും മൃതപ്രായനുമാവുന്നു. എന്നാല്‍ തന്റെ അവശത അവളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കാതെ സന്തോഷവദനനായി &amp;amp;ldquo;ഇനി മുതല്‍ ഇങ്ങിനെയാവും പെണ്ണേ, നീ ബാലേനൃത്തമാടും, ഞാന്‍ കോമഡി അഭിനയിക്കും&amp;amp;rdquo; എന്നു പറയുന്നു. കാല്‍വരോയുടെ ചുറ്റും കൂടിയവരില്‍ നെവിലുമുണ്ട്. &amp;amp;ldquo;ആകുലമായ ഒരു സായം സന്ധ്യയുടെ ആര്‍ദ്രതയില്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് ഇയാള്‍ നിന്നോടു പറയും.&amp;amp;rdquo; &amp;amp;ldquo;അതൊക്കെ പോട്ടെ ഞാന്‍ നിങ്ങളെയാണ് സ്നേഹിക്കുന്നത്.&amp;amp;rdquo; കാല്‍വരോയുടെ കൈകള്‍ തന്റെ കവിളില്‍ ചേര്‍ത്ത് അവള്‍ വിതുമ്പി.&lt;br /&gt;
&lt;br /&gt;
നൃത്തം ചെയ്യാന്‍ ടെറിക്ക് സ്റ്റേജില്‍ കയറേണ്ട സമയമായി. &amp;amp;ldquo;ഞാന്‍ വേഗംവരാം ഡാര്‍ളിങ്&amp;amp;rdquo; എന്നു വാഗ്ദാനം ചെയ്തുകൊണ്ട് അവള്‍ സ്റ്റേജില്‍ കയറുന്നു. തനിക്ക് അവളുടെ നൃത്തം കാണണമെന്ന് കാല്‍വരോ ആവശ്യപ്പെടുന്നു. സൈഡ് കര്‍ട്ടനുകളുടെ ഇടയിലേയ്ക്ക് കാല്‍വരോയെ കൊണ്ടുപോകുന്നു. എന്നാല്‍ അവളുടെ ഒരു ദൃശ്യം മാത്രമേ അയാള്‍ക്കു ലഭിക്കുന്നുള്ളൂ, അപ്പോഴേയ്ക്കും മരണം അയാളെ മാടിവിളിച്ചു കഴിഞ്ഞു. സ്ക്രീനില്‍ ടെറിയുടെ നൃത്തം തുടരുന്നു. വലിയ സ്റ്റേജില്‍ ഏകയായൊരു നര്‍ത്തകി, പൂര്‍ണ്ണതയുടെ മകുടോദാഹരണമായ ഒരു ബാലേ പോസില്‍. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%8A%E0%B4%A8%E0%B4%BE_%E0%B4%93%E0%B4%A8%E0%B4%BF%E0%B5%BD&amp;diff=13413</id>
		<title>ചാപ്ലിൻ: ഊനാ ഓനിൽ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%8A%E0%B4%A8%E0%B4%BE_%E0%B4%93%E0%B4%A8%E0%B4%BF%E0%B5%BD&amp;diff=13413"/>
		<updated>2014-09-07T06:22:34Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
= ഊനാ ഓനില്‍=&lt;br /&gt;
&lt;br /&gt;
ചാപ്ലിനൊപ്പംതന്നെ പോളെറ്റെയും ലോകപ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നെങ്കിലും അവരുടെ വ്യക്തിബന്ധങ്ങളില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിരുന്നു. ഇരുവരും മറ്റു പങ്കാളികളെ കണ്ടുപിടിച്ചിരുന്നു. 1941 അവസാനം മെക്സിക്കോയില്‍വച്ച് അവര്‍ വിവാഹമോചനം നേടി. പത്തു ലക്ഷം ഡോളറും തന്റെ ഉല്ലാസ നൗകയും ചാപ്ലിന്‍ അവള്‍ക്കു നല്‍കി. &lt;br /&gt;
&lt;br /&gt;
എന്നാല്‍ ചാപ്ലിന്‍ ഒരിക്കലും പോളെറ്റെയെ വിവാഹം കഴിച്ചിരുന്നില്ലെന്നും അവള്‍ക്കു സമൂഹത്തില്‍ മാന്യതയുടെ ആവരണം പ്രദാനം ചെയ്യാന്‍ വേണ്ടിമാത്രം വിവാഹ മോചനമെന്ന നാടകം അരങ്ങേറിയതാണെന്നും ഒരുകൂട്ടം നിരീക്ഷകര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ചാപ്ലിന് ഭാര്യമാര്‍ മൂന്നോ നാലോ എന്ന തര്‍ക്കവും നിലനിന്നിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ദ ഗ്രേറ്റ് ഡിക്ടേറ്ററി&amp;amp;rsquo;ന്റെ മഹത്തായ വിജയം ചാപ്ലിനെ ഇതിനു മുന്‍പ് ഒരിക്കലും എത്തിയിട്ടില്ലാത്ത ഇടങ്ങളിലേയ്ക്ക് എത്തിച്ചു. പ്രസിഡന്റ് റൂസ്വെല്‍റ്റ് അദ്ദേഹത്തെ ലഞ്ചിനു ക്ഷണിച്ചു. അധികം മദ്യം കഴിക്കില്ലായിരുന്ന ചാപ്ലിനെ റൂസ്വെല്‍റ്റ് തന്റെ സ്നേഹാദരങ്ങളുടെ പ്രകടനമെന്നോണം അമിതമായി കുടിക്കാന്‍ പ്രോത്സാഹിപ്പിച്ചു. അന്നു വൈകുന്നേരം ഒരു വലിയ പൊതുസമ്മേളനത്തില്‍ ചാപ്ലിനു പ്രസംഗിക്കേണ്ടിയിരുന്നു. &amp;amp;lsquo;സമാധാന സന്ദേശം&amp;amp;rsquo; നല്‍കുക എന്നതായിരുന്നു ചടങ്ങ്. റേഡിയോയില്‍ അതിന്റെ തല്‍ക്ഷണ സംപ്രേഷണവുമുണ്ടായിരുന്നു. കാലുനിലത്തുറയ്ക്കാത്ത അവസ്ഥയില്‍ വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയ ചാപ്ലിന്‍ പലയാവര്‍ത്തി കുളിച്ചും അനേകം കപ്പു കാപ്പികുടിച്ചും സാധാരണ അവസ്ഥയിലേയ്ക്കെത്താന്‍ ശ്രമിച്ചു. &lt;br /&gt;
&lt;br /&gt;
പ്രസംഗമണ്ഡപത്തിലേറി, സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ചാപ്ലിന്റെ ശബ്ദം അടഞ്ഞു. വായ വറ്റി വരണ്ടു; നാക്ക് അനങ്ങുന്നില്ല. മുന്‍പിലുള്ള വന്‍ജനസമുദ്രത്തെക്കൂടാതെ അറുപതു ലക്ഷം റേഡിയോ ശ്രോതാക്കളും കാത്തിരിക്കുകയാണ്. ഒരാള്‍ വെള്ളത്തിനായി ഓടി. ഒരു ഗ്ലാസ് വെള്ളം കുടിച്ചപ്പോള്‍ ചാപ്ലിന് ഏതാണ്ട് ആശ്വാസമായി. അദ്ദേഹം പ്രസംഗം പുനരാരംഭിച്ചു. ആ രണ്ടുമിനിറ്റ് അമേരിക്ക മുഴുവന്‍ നിശ്ശബ്ദമായി എന്നാണ് കഥ.&lt;br /&gt;
&lt;br /&gt;
മകന്‍, ചാര്‍ളി ചാപ്ലിന്‍ ജൂനിയര്‍ പിന്നീടെഴുതി &amp;amp;ldquo;അച്ഛന്റെ അന്നത്തെ പ്രസംഗവും അതിന് അദ്ദേഹത്തിനു ലഭിച്ച അഭിനന്ദനങ്ങളും അമേരിക്കന്‍ പൊതുജീവിതത്തില്‍ അദ്ദേഹം കൊടുമുടി കയറിയതിന്റെ സൂചനകളായിരുന്നു. അതിനുശേഷം ആ ഉയരങ്ങളില്‍നിന്ന് താഴെയ്ക്കുള്ള ഇറക്കമായിരുന്നു. അമേരിക്കയില്‍നിന്ന് സ്വയം നാടുകടത്തപ്പെടുന്നതിലാണ് ആ ഇറക്കം എത്തിനിന്നത്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
പോളെറ്റയുടെ വിടപറയലിനൊപ്പം തന്നെ പുതിയ സ്ത്രീകള്‍ ചാപ്ലിന്റെ ജീവിതത്ത്ലേയ്ക്കു കടന്നു വന്നിരുന്നു. കരോള്‍ ലാന്റിങ്ങ്, ഹെഡ്ഡി ലാമര്‍, ജോവാന്‍ ബാരി&amp;amp;hellip;ഇതില്‍ ജോവന്‍ &amp;amp;lsquo;ചാപ്ലിന്‍ സ്ത്രീ&amp;amp;rsquo;യ്ക്കു ചേര്‍ന്ന വിശേഷണമുള്ള പെണ്‍കുട്ടിയായിരുന്നു. അച്ഛന്‍ വളരെ ചെറുപ്പത്തിലേ മരിച്ചു. തകര്‍ന്ന കുടുംബം. ഹോളിവുഡ്ഡില്‍ ഭാഗ്യംതേടിയെത്തിയവള്‍. അക്ഷരാര്‍ത്ഥത്തില്‍ പലകൈ മറിഞ്ഞ് ചാപ്ലിന്റെയടുത്തെത്തി. അവളുമായി ബന്ധമൊഴിവാക്കാന്‍ ചാപ്ലിന്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നാല്‍ അവളുടെ താല്പര്യവും ചാപ്ലിന്റെ ചാഞ്ചല്യവും ഒത്തു ചേര്‍ന്നപ്പോള്‍ കാറ്റുവിതച്ച് കൊടുങ്കാറ്റു കൊയ്യുന്ന മറ്റൊരു ബന്ധമായി അതു മാറി. ചരിത്രത്തിന്റെ തനിയാവര്‍ത്തനം. അവരുടെ ബന്ധത്തെക്കുറിച്ച് പല വിവരണങ്ങളും വായിച്ചതില്‍നിന്ന് &amp;amp;lsquo;സ്നേഹം&amp;amp;rsquo; എന്നൊരു വശം അതിലുണ്ടായിരുന്നതായി തോന്നുന്നില്ല. ലൈംഗിക തൃഷ്ണയും പണവുമായിരുന്നു ആ ബന്ധത്തെ നയിച്ചിരുന്നത്. ജോവന്‍ രണ്ടുപ്രാവശ്യം ഗര്‍ഭിണിയായി. രണ്ടു പ്രാവശ്യവും ചാപ്ലിന്റെ നിര്‍ബ്ബന്ധപ്രകാരം അവള്‍ ഗര്‍ഭഛിദ്രം നടത്തി. അക്കാലത്ത് അമേരിക്കയില്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമായിരുന്നു.&lt;br /&gt;
[[File:Chaplin_ch18.jpg|thumb|left|170px|ഊനാ ഓനിൽ]]&lt;br /&gt;
ഇതിനിടയില്‍ ചാപ്ലിന്‍ തന്റെ അടുത്ത ചിത്രത്തിനായി &amp;amp;lsquo;ഷാഡോ ആന്റ് സബ്സ്റ്റന്‍സ്&amp;amp;rsquo; എന്ന നാടകം തിരഞ്ഞെടുത്തിരുന്നു. സാധാരണ പോലെ ജോവന് അഭിനയ പരിശീലനവും കൊടുക്കുന്നുണ്ടായിരുന്നു. &lt;br /&gt;
&lt;br /&gt;
എന്നാല്‍ ആ സംരംഭം മുന്നോട്ടു പോയില്ല. ഓര്‍സണ്‍ വെല്‍സ് എഴുതിയ ഒരു സ്ക്രിപ്റ്റ് &amp;amp;lsquo;ദ ലേഡി കില്ലറിലായി ചാപ്ലിനു താല്പര്യം. അതിലഭിനയിക്കാനാണ് നടീനടന്മാരുടെ ഏജന്റായി മിന്നാവാലീസ്, ഊനാ ഓനീലിനെ ചാപ്ലിന്റെയടുത്തു കൊണ്ടുവരുന്നത്. പ്രസിദ്ധ നാടകകൃത്തും നോബല്‍സമ്മാന ജേതാവുമായിരുന്ന യൂജീന്‍ ഓനീലിന്റെ മകളാണ് ഈനാ ഓനീല്‍. ചാപ്ലിന്റെ ജിവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഊനാ.&lt;br /&gt;
&lt;br /&gt;
ചാപ്ലിന്റെ സ്ത്രീകള്‍ക്ക് നാമിതുവരെക്കണ്ട പൊതുസ്വഭാവത്തോട് വളരെയേറെ യോജിക്കുന്നതായിരുന്നു ഊനായുടെ അതുവരെയുള ചരിത്രം. യൂജീന്‍ ഓനീലും ഊനായുടെ അമ്മ ആഗ്നസും ഊനാ ഒരു കൊച്ചുകുഞ്ഞായിരിക്കുമ്പോൾത്തന്നെ വിവാഹമോചിതരായിരുന്നു.ഓനീൽ മറ്റൊരു വിവഹം കഴിച്ചു. ആഗ്നസ് തന്റേതായ അനേകം ബന്ധങ്ങളില്‍ ആമഗ്നയായിരുന്നു എക്കാലവും. യൂജീന്‍ ഓനീലാവട്ടെ, മകളുമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നുമില്ല. തന്നെ കാണാനായി വീട്ടിലേയ്ക്ക് ഊനാ വരുന്നതുപോലും അദ്ദേഹത്തിന് ഇഷ്ടമായിരുന്നുല്ല. ചാപ്ലിനും ഊനായും വേഗംതന്നെ തമ്മിലടുത്തു.&lt;br /&gt;
&lt;br /&gt;
എന്നാല്‍ ജോവന്‍ അത്രയെളുപ്പമൊന്നും ചാപ്ലിനെ വിട്ടുപോവാന്‍ തയ്യാറായിരുന്നില്ല. ഹാന്നായുടെ അതേ അസുഖം &amp;amp;lsquo;സ്കിസോഫ്രേനിയ&amp;amp;rsquo; അവളേയും കാത്ത് ഒരു ദശകത്തിനപ്പൂറം പതുങ്ങിയിരുപ്പുണ്ടായിരുന്നു. 1942 ഡിസംബര്‍ 31ന് അവര്‍ തമ്മില്‍ എന്നേയ്ക്കുമായി വേര്‍പിരിഞ്ഞെങ്കിലും 43 മേയില്‍ അവള്‍ &amp;amp;lsquo;സമ്മിറ്റ് ഡ്രൈവി&amp;amp;rsquo;ല്‍ വീണ്ടുമെത്തി &amp;amp;mdash; താന്‍ വീണ്ടും ഗര്‍ഭിണിയാണ്, ചാപ്ലിനാണ് കുട്ടിയുടെ അച്ഛന്‍ എന്നും പറഞ്ഞ്. ഊനായുമായുള്ള ചാപ്ലിന്റെ ബന്ധം ജോവാനെ വിറളിപ്പിടിപ്പിച്ചു. ഗര്‍ഭിണിയായ തന്നെ ചാപ്ലിന്‍ വിവാഹം കഴിക്കണമെന്ന ആവശ്യം അവള്‍ മുന്നോട്ടുവച്ചു. താനല്ലാ അതിനുത്തരവാദിയെന്നും വിവാഹം ചെയ്യാന്‍ സാധിക്കില്ല എന്നും ചാപ്ലിന്‍ പ്രതികരിച്ചു.&lt;br /&gt;
&lt;br /&gt;
വാര്‍ത്ത പത്രങ്ങളിലെത്തി. ജോവന്‍ ചാപ്ലിനെതിരെ കേസ്സുകൊടുത്തു. ഒരു കമ്യൂണിസ്റ്റ് അനുഭാവിയെന്ന നിലയില്‍ അമേരിക്കയിലെ വലതുപക്ഷങ്ങളുടെ കടുത്ത വെറുപ്പിനു പാത്രമായിരുന്ന ചാപ്ലിനെ ക്രൂശിക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം എന്ന് അവര്‍ കരുതി. നിയമവിരുദ്ധമായിരുന്ന ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചു എന്ന ക്രിമിനല്‍ കുറ്റവും ആരോപിക്കപ്പെട്ടു. നീണ്ട നിയമയുദ്ധങ്ങള്‍ക്കിടയില്‍ ചാപ്ലിന്റെ വക്കീലും ജോവാന്റെ വക്കീലും ചര്‍ച്ച ചെയ്ത് ഒരു ധാരണയിലെത്തി &amp;amp;mdash;  കുട്ടി ജനിച്ചതിനുശേഷം രക്തപരിശോധന നടത്താം. പരിശോധനയില്‍ ചാപ്ലിന്‍ കുട്ടിയുടെ അച്ഛനല്ലാ എന്നു തെളിഞ്ഞാല്‍ കേസ്സു പിന്‍വലിക്കാം. &amp;amp;lsquo;43 ഒക്ടോബറില്‍ ജോവാന്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന് കരോള്‍ ആന്‍ എന്ന് ജോവാന്‍ നാമകരണം ചെയ്തു. രക്തപരിശോധനയില്‍ ചാപ്ലിന്റെ രക്തഗ്രൂപ്പ് &amp;amp;lsquo;ഒ&amp;amp;rsquo; യും ജോവന്റേയും കരോളിന്റേയും &amp;amp;lsquo;ബി&amp;amp;rsquo;യുമായിരുന്നു.അതായത് ചാപ്ലിനല്ല കുട്ടിയുടെ അച്ഛന്‍. എന്നാല്‍ കരാര്‍ പ്രകാരം കേസ്സു പിന്‍വലിക്കാന്‍ ജോവാന്‍ തയ്യാറായില്ല. അന്നു നിലവിലുണ്ടായിരുന്ന നിയമപ്രകാരം കാലിഫോര്‍ണിയയിലെ കോടതികള്‍ പിതൃത്വത്തിന്റെ കാര്യത്തില്‍ രക്തപരിശോധന അംഗീകരിച്ചിരുന്നില്ല. 1945 വരെ നീണ്ടുനിന്ന വിചാരണകള്‍ക്കുശേഷം ജോവന് അന്‍പതിനായിരം ഡോളറും കരോളിന് ഇരുപത്തിയൊന്നു വയസ്സാവുന്നതുവരെ മാസം എഴുപത്തിയഞ്ചു ഡോളറും നല്‍കാന്‍ വിധിയായി. അമേരിക്കയിലെ ചാപ്ലിന്റെ പ്രതാപകാലം അസ്തമിക്കുന്നതിന്റെ നാന്ദിയായിരുന്നു ജോവാന്‍ &amp;amp;mdash; ചാപ്ലിന്‍ കേസ്സ്.&lt;br /&gt;
&lt;br /&gt;
ഇതിനിടയില്‍ 1943 ജൂണില്‍ ചാപ്ലിന്‍ ഊനാ ഒനീലിനെ വിവാഹം ചെയ്തിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഒരനാഥയായിരുന്ന ഊനായ്ക്ക് വേണ്ടിയിരുന്നതെല്ലാം  &amp;amp;mdash; അച്ഛന്റെ വാത്സല്യവും ഭര്‍ത്താവിന്റെ സ്നേഹവും വീടിന്റെ സുരക്ഷിതത്വവും ചാപ്ലിന്‍ നല്‍കി. പതിനെട്ടു വയസ്സുള്ള ഊനാ അന്‍പത്തിനാലു വയസ്സുള്ള ചാപ്ലിന്റെ ഭാര്യയായി. ചാപ്ലിന്റെ ജീവിതത്തിലൂടെ കടന്നുപോയ സ്ത്രീകളുടെ നീണ്ടഘോഷയാത്രയിലെ അവസാനത്തെ കണ്ണി.&lt;br /&gt;
&lt;br /&gt;
വിവാഹത്തിനുശേഷം രണ്ടുമാസത്തോളം  ഊനായും ചാപ്ലിനും അജ്ഞാതവാസത്തിലായിരുന്നു. ജോവാന്റെ കേസ്സുമായി ബന്ധപ്പെട്ട് ചാപ്ലിന്റെ രക്തത്തിനായി പത്രക്കാരും വലതുപക്ഷ രാഷ്ട്രീയക്കാരും സദാചാരപാലകരും നാട് മുഴുവന്‍ പായുന്ന സമയമായിരുന്നു അത്. അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരായ പല സുഹൃത്തുക്കളും ചാപ്ലിനെ സമാശ്വാസിപ്പിക്കാന്‍ ഇക്കാലത്ത് എത്താറുണ്ടായിരുന്നു. അവരില്‍ പ്രമുഖര്‍ പ്രസിദ്ധ നാടകകൃത്തായ ബെട്രോള്‍ ബ്രഹ്തും സംഗീതജ്ഞനായ ഹാന്‍സ് ഐഡ്ലറുമായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മൊസ്യേ വെര്‍ദൂ&amp;amp;rsquo; എന്ന ചിത്രത്തിന്റെ തിരക്കഥ പി.സി.എ. തിരിച്ചയിച്ചു. ആ തിരക്കഥവച്ച് ചിത്രമെടുത്താല്‍ ഒരു കാരണവശാലും പ്രദര്‍ശനാനുമതി നല്‍കില്ലെന്നും പി.സി. എ.യുടെ തലവന്‍ ജോ ബ്രീന്‍ ചാപ്ലിനെ അറിയിച്ചു. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോബുകള്‍ വര്‍ഷിച്ച് ആറുമാസം കഴിഞ്ഞപ്പോള്‍ ചാപ്ലിന്‍ മൊസ്യേ വെര്‍ദൂവിന്റെ സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിരുന്നു. സമൂല നശീകരണായുധങ്ങള്‍ (വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍) നിര്‍മ്മിച്ച് അതു മനുഷ്യരാശിയുടെ മേല്‍ പ്രയോഗിച്ചു നോക്കിയ അമേരിക്കയുടെ സൈനിക അധ:പതനം ചാപ്ലിനെ വല്ലാതെ മഥിച്ചിരുന്നു. (ഇതു കേള്‍ക്കുമ്പോള്‍ ഇറാക്കിനേയും ഇറാക്കിലെ അമേരിക്കന്‍ നടപടികളേയും സ്മരിക്കാതിരിക്കാന്‍ നമുക്കു കഴിയില്ലല്ലോ.) &amp;amp;ldquo;ഒരാളെ കൊല്ലുന്നവന്‍ കൊലയാളി, ദശലക്ഷങ്ങളെ കൊന്നൊടുക്കുന്നവന്‍ വീരനായകന്‍&amp;amp;rdquo;. ഇതെന്തു നീതി എന്നു ചാപ്ലിന്‍ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
മുപ്പത്തിയഞ്ചു വര്‍ഷമായി ബാങ്കില്‍ ജോലി ചെയ്യുന്ന വെര്‍ദൂവിനെ ഒരു കാരണവുമില്ലാതെ (ബാങ്കിന്റെ ചിലവുചുരുക്കലിന്റെ ഭാഗമായി) ജോലിയില്‍നിന്നും പിരിച്ചുവിടുന്നു. തന്റെ ഭാര്യയേയും കൊച്ചുമകനേയും പുലര്‍ത്താന്‍ അയാള്‍ മാര്‍ഗ്ഗമൊന്നും കാണുന്നില്ല. പണക്കാരായ സ്ത്രീകളെ വധിച്ച് അവരുടെ സ്വത്തു കൈക്കലാക്കുക എന്ന വഴിയാണ് വെര്‍ദൂ തിരഞ്ഞെടുത്തത്. അവസാനം പിടിക്കപ്പെട്ടപ്പോള്‍, വിചാരണസമയത്ത് സ്വയം ന്യായീകരിക്കാനായി രാജ്യാതിര്‍ത്തികളുടെ പേരില്‍ രാഷ്ടങ്ങള്‍, പ്രത്യേകിച്ച് അമേരിക്ക, വിതയ്ക്കുന്ന നാശത്തെപ്പറ്റി പ്രസംഗിക്കുന്നു. ഇതും, ഒരു തെരുവുവേശ്യ പണം സമ്പാദിച്ച് സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തുന്നതുമായിരുന്നു സെന്‍സര്‍മാര്‍ക്ക് പിടിക്കാതിരുന്നത്. മാസങ്ങളോളം നീണ്ട കത്തിടപാടുകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം തന്റെ സ്ക്രിപ്റ്റില്‍ ചാപ്ലിന് വളരെയേറെ മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു. &lt;br /&gt;
&lt;br /&gt;
ചാപ്ലിന്റെ സുഹൃത്തായിരുന്ന ഫ്രഞ്ച് സവിധായകന്‍ റോബര്‍ട്ട് ഫ്ളോറി ആ സമയത്ത് ഹോളിവുഡ്ഡ് സന്ദര്‍ശിക്കാനിടയായി. &amp;amp;lsquo;മൊസ്യേ വെര്‍ദൂ&amp;amp;rsquo; ഫ്ളോറി സംവിധാനം ചെയ്യണമെന്ന് ചാപ്ലിന്‍ ആവശ്യപ്പെട്ടു. സന്തോഷപൂര്‍വ്വം ഫ്ളോറി ആ ദൗത്യമേറ്റെടുത്തു. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ്, കരാര്‍ ഒപ്പിട്ടപ്പോള്‍ , ചാപ്ലിന്‍ ഫ്ളോറിയെ അസോസിയേറ്റ് ഡയറക്ടറായി തരംതാഴ്ത്തി, സ്വയം സംവിധായകനായി. ചിത്രീകരണ വേളയില്‍ അവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിരന്തരം ഉയര്‍ന്നുവന്നു. അതിവേഗം മാറിവന്ന സാങ്കേതിക വിദ്യയോടു പൊരുത്തപ്പെടാന്‍ ചാപ്ലിനു കഴിയാതിരുന്നതും അതേസമയം ഫ്ളോറിക്ക് അതിലുള്ള മികവുമായിരുന്നു വിരുദ്ധാഭിപ്രായങ്ങള്‍ക്കുള്ള പ്രധാന കാരണം. സംസാരിക്കുന്ന ചിത്രങ്ങള്‍ മൂകസിനിമയെ പുറംതള്ളിയിട്ട് ഏറെ വര്‍ഷങ്ങളായിരുന്നെങ്കിലും ചാപ്ലിന്‍ ആത്യന്തികമായി മൂകസിനിമ തന്നെയാണ് മനസ്സില്‍ വിഭാവനം ചെയ്തിരുന്നത്. സംഭാഷണങ്ങള്‍ ആവശ്യമില്ലാത്ത സ്വീകന്‍സുകള്‍ തന്നെയാണ് അദ്ദേഹം രൂപകല്പന ചെയ്തിരുന്നത്. അതുകൊണ്ട് സംഭാഷണങ്ങള്‍ മുഴച്ചു നില്‍ക്കുന്നതായി അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളില്‍ കാണാം. ഒരു ലോകപൗരനായിരുന്ന ചാപ്ലിന് തന്റെ സൃഷ്ടികളെ ഏതെങ്കിലും ഒരു ഭാഷയുടെ തടവിലാക്കുന്നത് അചിന്ത്യമായിരുന്നു. അടിസ്ഥാനപരമായ ഈ പോരായ്മ (അതുവരെ മഹനീയതയായിരുന്നത് അപ്പോഴേയ്ക്കും പോരായ്മയായി മാറിയിരുന്നു) മാധ്യമത്തിന്റെ പുതിയ മാനവുമായി ഇഴുകിച്ചേര്‍ന്നവരുമൊത്ത് ചാപ്ലിന്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ അന്തമില്ലാത്ത അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചു. ഫ്ളോറിയുമായുള്ള പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ തന്റെ അര്‍ദ്ധസഹോദരന്‍ വീലര്‍ ഡ്രൈഡനെ(ചെറുപ്പത്തിൽത്തന്നെ അച്ഛൻ ഡ്രൈഡനുമൊത്ത് പോയിരുന്ന കുട്ടി) കൂടി അസോസിയേറ്റ് ഡയറക്ടറാക്കി. സൃഷ്ടിപരമായ കഴിവുകളോ, ചലച്ചിത്രാവബോധമോ ഇല്ലായിരുന്ന ഡ്രൈഡൻ കുറേക്കാലം കൊച്ചുകൊച്ചു ജോലികളുമായി ചാപ്ലിന്‍ സ്റ്റുഡിയോയിലുണ്ടായിരുന്നു. ഫ്ളോറിയെ തന്റെ സ്ഥാനം ബോധ്യപ്പെടുത്തിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ചാപ്ലിന്‍ ഇങ്ങനെ ചെയ്തത്.&lt;br /&gt;
&lt;br /&gt;
ഫ്ളോറി ചാപ്ലിനെക്കുറിച്ചു പറയുന്നു: &amp;amp;ldquo;ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഈ കൊമേഡിയന് രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളാണുണ്ടായിരുന്നത്. &amp;amp;ldquo;വശീകരണ ശക്തിയുള്ള, ആരെയും പുകഴ്ത്തി മനം മയക്കുന്ന, ലോകം മുഴുവന്‍ ആരാധിക്കുന്ന ചാര്‍ളി&amp;amp;rdquo;യാണ് ഒരു വ്യക്തിയെങ്കില്‍ &amp;amp;ldquo;സ്വേച്ഛാധിപത്യസ്വഭാവമുള്ള കുത്സിത മന:സ്ഥിതിയുള്ള നിഷ്ഠൂരനായ, തന്നില്‍ തന്നെ ആമഗ്നനായ ഞാന്‍ ഞാന്‍ മാത്രം എന്ന ചിന്തയുമായി കഴിയുന്ന ചാപ്ലിന്‍&amp;amp;rdquo; ആണ് മറ്റേത്.  &lt;br /&gt;
&lt;br /&gt;
ഈ ചാര്‍ളിയും ഈ ചാപ്ലിനും തമ്മിലുള്ള സംഘട്ടനമായിരുന്നു, അല്ലെങ്കില്‍ സമരസപ്പെടലായിരുന്നു ചാര്‍ളി ചാപ്ലിന്റെ ജീവിതമെന്ന് ഒറ്റവാചകത്തില്‍ പറയാം.&lt;br /&gt;
&lt;br /&gt;
1930 കളിലെ ആഗോളസാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു സിറ്റി ലൈറ്റ്സും മോഡേണ്‍ ടൈംസും രൂപകല്പന ചെയ്യപ്പെട്ടിരുന്നത്. മോസ്യൂ വെര്‍ദൂയിലും അതിന്റെ അനുരണനങ്ങള്‍ കാണാം. ഓഹരി വിപണി തകര്‍ന്നതോടെ അനേകം നിക്ഷേപകര്‍ ആത്മഹത്യ ചെയ്യുന്നു. തനിക്കുണ്ടായിരുന്ന ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, അവയ്ക്ക് കടലാസ്സിന്റെ വിലപോലുമില്ലെന്ന് അയാള്‍ അറിയുന്നു. ഇതിനകം അയാളുടെ ഭാര്യയും മകനും മരിച്ചുകഴിഞ്ഞിരുന്നു. അയാള്‍ക്കിനി ജീവിക്കാന്‍ യാതൊരു പ്രചോദനവും അവശേഷിക്കുന്നില്ല. അയാള്‍ മരിക്കാന്‍ തയ്യാറാണ്. പാരീസിലെ ഒരു കഫേയില്‍ നാസികള്‍ ചെയ്തു കൂട്ടിയിരുന്ന ക്രൂരതകളെപ്പറ്റിയുള്ള ഒരു ലേഖനം വായിച്ചുകൊണ്ടിരുന്ന വെര്‍ദൂ പൊലീസിനു സ്വയം പിടികൊടുക്കുന്നു.&lt;br /&gt;
&lt;br /&gt;
വിചാരണയ്ക്കിടെ അയാള്‍ ആറ്റംബോംബ് ഉപയോഗിച്ചതിന് അമേരിക്കയെ നിശിതമായി വിമര്‍ശിക്കുന്നു. &amp;amp;ldquo;എനിക്കു തൊഴിലില്ലാതായി, എന്റെ നിക്ഷേപങ്ങള്‍ക്ക് വിലയില്ലാതെയായി. എന്നാല്‍ മാരകായുധങ്ങള്‍ നിര്‍മ്മിച്ചു വില്‍ക്കുന്നവന്‍ മാന്യനായ &amp;amp;lsquo;ബിസിനസ്സുകാരായി സമൂഹത്തിന്റെ ഉത്തുംഗശ്രേണിയില്‍ വിലസുന്നു. ഞാന്‍ കൂട്ടക്കൊല ചെയ്തു. എന്നാല്‍ ലോകം അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യുന്നത്? സമൂലനശീകരണത്തിനായുള്ള ആയുധങ്ങള്‍ കൂട്ടക്കൊലകള്‍ക്കുവേണ്ടിയല്ലെങ്കില്‍ പിന്നെയെന്തിനാണ്? യുദ്ധരംഗത്തെങ്ങുമില്ലാത്ത സ്ത്രീകളേയും കുട്ടികളേയും കീറിമുറിച്ച് ഛിന്നഭിന്നമാക്കാനല്ലേ ഈ ആയുധങ്ങള്‍? അതും എത്ര ശാസ്ത്രീയമായാണ് ചെയ്യാറുള്ളത്? ഞാന്‍ വെറുമൊരു അമച്വര്‍ മാത്രമല്ലേ താരതമ്യം ചെയ്താല്‍?&amp;amp;rdquo; വെര്‍ദൂവിന് മരണശിക്ഷ ലഭിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഇടതുപക്ഷ പ്രസിദ്ധീകരണങ്ങള്‍ മൊസ്യൂ വെര്‍ദൂവിനെ പുകഴ്ത്തി. എന്നാല്‍ മറ്റെല്ലാവരും കഠിനമായി വിമര്‍ശിച്ചു. ചിത്രം സാമ്പത്തികമായി വന്‍ പരാജയമായിരുന്നു.&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%A6_%E0%B4%97%E0%B5%8D%E0%B4%B0%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%A1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B0%E0%B5%8D%E2%80%8D%E2%80%99&amp;diff=13412</id>
		<title>ചാപ്ലിൻ: ‘ദ ഗ്രേറ്റ് ഡിക്ടേറ്റര്‍’</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%A6_%E0%B4%97%E0%B5%8D%E0%B4%B0%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%A1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B0%E0%B5%8D%E2%80%8D%E2%80%99&amp;diff=13412"/>
		<updated>2014-09-07T06:12:29Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
= &amp;amp;lsquo;ദ ഗ്രേറ്റ് ഡിക്ടേറ്റര്‍&amp;amp;rsquo;=&lt;br /&gt;
&lt;br /&gt;
പോപ്ളെറ്റയെ നായികയാക്കി ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ചാപ്ലിൻ തുടര്‍ന്നും ശ്രമിച്ചു. നെപ്പോളിയന്റെ ജീവിതം ചലച്ചിത്രമാക്കണമെന്ന് വളരെക്കാലമായി ചാപ്ലിൻ&amp;amp;lsquo; ആഗ്രഹമുൻടായിരുന്നു. അതിനായി ഒരു തിരക്കഥ തയ്യറാക്കന്‍ തുടങ്ങി. എന്നാല്‍ പിന്നീടതു വേണ്ടെന്നുവച്ചു. സംസാരിക്കുന്ന സിനിമയോടു സമരസപ്പെടാന്‍ ചാപ്ലിനു കഴിയാത്തതുകൊണ്ടായിരുന്നു നെപ്പോളിയന്‍ പോലെയുള്ള പല സംരംഭങ്ങളും ഉപേക്ഷിക്കേണ്ടി വന്നത്.&lt;br /&gt;
&lt;br /&gt;
ആ തരുണത്തിലാണ് സെര്‍ജി ഐസന്‍സ്റ്റീന്റെ സുഹൃത്തായ ഐവര്‍ മൊണ്ടേഗു നാസികള്‍ പുറത്തിറക്കിയ, അവര്‍ക്ക് അനഭിമതരായ ജൂതന്മാരുടെ ചിത്രങ്ങളടങ്ങിയ ഒരു പുസ്തകം (&amp;amp;lsquo;ജൂതന്മാര്‍ നിങ്ങളെ നോക്കുന്നു&amp;amp;rsquo;) ജര്‍മ്മനിയില്‍നിന്ന് ചാപ്ലിന് അയച്ചുകൊടുത്തത്. അതില്‍ ചാപ്ലിന്റെ ഫോട്ടോയുമുണ്ടായിരുന്നു. (ചാപ്ലിന് ജൂതരക്തമുള്ള പൂര്‍വ്വികരുണ്ടായിരുന്നു.) &amp;amp;ldquo;അറപ്പുളവാക്കുന്ന ബോറനായ കുള്ളന്‍ ചാട്ടക്കാരന്‍&amp;amp;rdquo; എന്നായിരുന്നു ചാപ്ലിന്റെ ഫോട്ടോയുടെ അടിക്കുറുപ്പ്. ഒരു നാസിവിരുദ്ധ ചിത്രം നിര്‍മ്മിക്കാന്‍ ചാപ്ലിന് പ്രചോദനമാവട്ടേ എന്ന ഉദ്ദേശ്യത്തോടെയാണ് മോണ്‍ടേഗു &amp;amp;lsquo;ജൂതന്മാര്‍ നിങ്ങളെ നോക്കുന്നു&amp;amp;rsquo; ചാപ്ലിന് അയച്ചത്.&lt;br /&gt;
&lt;br /&gt;
ഇതേ സമയത്തുതന്നെ ലണ്ടന്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ തലവനും ഹംഗറിക്കാരനുമായിരുന്ന അലക്സാണ്ടര്‍ കോര്‍ഡാ ഹിറ്റ്ലറെ അനുകരിച്ചികൊണ്ട് ഒരു കോമഡി ചിത്രം നിര്‍മ്മിക്കാന്‍ ചാപ്ലിനെ പ്രേരിപ്പിച്ചു. സ്വഭാവത്തിലും വ്യക്തിത്വത്തിലും ജീവിതശൈലിയിലും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നെങ്കിലും ഇവര്‍ തമ്മില്‍ ചില സമാനതകളെങ്കിലുമുണ്ടെന്നു പലര്‍ക്കും തോന്നിയിരുന്നു. തീക്ഷ്ണമായ സ്വഭാവ വൈചിത്ര്യങ്ങളുള്ള  വ്യക്തികളാണ് കാരിക്കേച്ചറിനു പറ്റിയവരെന്ന കോമഡി തത്ത്വവും ഇതിനു പിന്നില്‍ ഉണ്ടായിരുന്നിരിക്കണം.&lt;br /&gt;
&lt;br /&gt;
കോണ്‍റാഡ് ബര്‍ക്കോവിച്ച് എന്ന എഴുത്തുകാരന്‍ ഒരു പടികൂടി കടന്ന് ഹിറ്റ്ലറുമായി രൂപസാദൃശ്യമുള്ള ഒരു ബാര്‍ബര്‍, അല്ലെങ്കില്‍ ഒരു ഉന്തുവണ്ടിക്കാരന്‍ എന്ന ആശയവുമായി ആറുപേജുള്ള ഒരു &amp;amp;lsquo;വിഷയപരിചരണം&amp;amp;rsquo; തയ്യാറാക്കിക്കൊടുത്തു. അവസാനം പ്രദര്‍ശനത്തിനെത്തിയ ചലച്ചിത്രത്തിലെ പല സീക്വെന്‍സുകളും ആ വിഷയ പരിചരണത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചാപ്ലിന്‍ അദ്ദേഹത്തിനു &amp;amp;lsquo;ക്രെഡിറ്റ്&amp;amp;rsquo; നല്‍കുകയോ പണം നല്‍കുകയൊ ചെയ്തില്ല. ചാപ്ലിന്റെ സ്വഭാവ വൈചിത്രത്തിന്റെ ഒരുദാഹരണം എന്നല്ലാതെ എന്തുപറയാന്‍! ബര്‍ക്കോവിച്ച് ചാപ്ലിനെതിരെ കോടതിയില്‍പ്പോയി. അദ്ദേഹത്തിന് 90,000 ഡോളര്‍ നഷ്ടപരിഹാരമായി ചാപ്ലിന്‍ കൊടുക്കേണ്ടിവന്നു.&lt;br /&gt;
[[File:Chaplin_ch17.jpg|thumb|left|220px|ഭൂഗോളം എന്റെ വിരൽത്തുമ്പിൽ]]&lt;br /&gt;
ജര്‍മ്മനിയില്‍നിന്ന് ജൂതന്മാരുടേയും കമ്യൂണിസ്റ്റുകാരുടേയും ഹോളിവുഡ്ഡിലേയ്ക്കുള്ള ഒഴുക്കു തുടങ്ങിക്കഴിഞ്ഞിരുന്നു. ഫ്രിറ്റ്സ് ലാങ്ങ് അക്കൂട്ടത്തിലൊരാളായിരുന്നു. ബര്‍ളിനില്‍ നീരോ ഫിലിംസിലെ ഡയറക്ടറായിരുന്ന ലാങ്ങ് &amp;amp;lsquo;ദ ടെസ്റ്റ്മെന്റ് ഓഫ് ഡോക്ടര്‍ മാബ്യൂസ്&amp;amp;rsquo; എന്ന ചിത്രത്തില്‍ നാസി വിരുദ്ധ ആശയങ്ങള്‍ തിരുകിക്കയറ്റിയിരുന്നു. ഹിറ്റ്ലറുടെ സാംസ്ക്കാരിക വകുപ്പുമന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സ് ചിത്രം നിരോധിച്ചു; ലാങ്ങിനെ തന്റെ ഓഫീസിലേയ്ക്കു വിളിപ്പിച്ചു. കഴിവും പ്രതിഭയും എവിടെക്കണ്ടാലും അതു തങ്ങളുടേതാവണമെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്ന ഗീബല്‍സ്, ലാങ്ങിനെ ശിക്ഷിക്കുന്നതിനുപകരം ജര്‍മ്മന്‍ സിനിമാ വ്യവസായത്തിന്റെ തലവനാകാന്‍ ക്ഷണിച്ചു. ആലോചിക്കാന്‍ ഒരു ദിവസത്തെ സമയം ചോദിച്ച ഫ്രിറ്റ്സ്ലാങ്ങ് അന്നു രാത്രി തന്നെ ജര്‍മ്മനിയില്‍നിന്ന് ഓടിപ്പോന്നു. അമേരിക്കയിലെത്തിയ ലാങ്ങ് &amp;amp;lsquo;ഫ്യൂറി&amp;amp;rsquo; എന്നൊരു ചിത്രമെടുത്തു. അമേരിക്കയിലെ വര്‍ണ്നവിവേചനത്തെ ലക്ഷ്യമാക്കിയ ഫാസ്റ്റിറ്റ് വിരുദ്ധതയായിരുന്നു ആ ചലച്ചിത്രത്തിന്റെ പ്രമേയം. പിന്നീട് ലാങ്ങിന്റെയും മറ്റുചില കമ്യൂണിസ്റ്റ്, ഫാസിസ്റ്റ് വിരുദ്ധരുടെയും ആഭിമുഖ്യത്തില്‍ &amp;amp;lsquo;ആന്റി നാസി ലീഗ്&amp;amp;rsquo; എന്നൊരു സംഘടന ഹോളിവുഡ്ഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. മനുഷ്യന്റേയും സമൂഹത്തിന്റേയും പ്രശ്നങ്ങളില്‍നിന്ന്. പ്രതിസന്ധികളില്‍നിന്ന്, ഒരിക്കലും ഒളിച്ചോടിയിട്ടില്ലാത്ത ചാപ്ലിന് &amp;amp;lsquo;ദ ഗ്രേറ്റ് ഡിക്ടേഠ്ടര്‍&amp;amp;rsquo; നിര്‍മ്മിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങി. ഇങ്ങനെയൊരു അരങ്ങ് ഒരുകാലത്തും ഒരു കലാകാരനുംവേണ്ടി ഒരുങ്ങിക്കാത്തിരുന്നിട്ടില്ല.&lt;br /&gt;
&lt;br /&gt;
ചാപ്ലിന്‍ തന്റെ സ്റ്റുഡിയോയ്ക്കു പുറത്തുനിന്ന് കലാകാരന്മാരെ തിരഞ്ഞെടുത്തു. സംഗീതസംവിധാനത്തിന് മെറിഡിത്ത് വില്‍സണ്‍, മുസ്സോളിനിയുടെ സ്ക്രീന്‍ രൂപമായ നാപോളിയുടെ റോളില്‍ ജാക് ഓകി. ഹിഠ്ലറുടെ, സിനിമയിലെ പ്രതിരൂപമായ ഹിന്‍കലിന്റെ റോളിലും അതേ ഛായയുള്ള ജൂതബാര്‍ബറായും ചാര്‍ളി ചാപ്ലിന്‍. ബാര്‍ബറുടെ ജൂത ഗേള്‍ഫ്രണ്ട് ഹാന്നാ ആയി പോളെറ്റ് ഗോഡാര്‍ഡ്.&lt;br /&gt;
&lt;br /&gt;
ഓകിയും ചാപ്ലിനും വളരെയേറെ സമയം ഒരുമിച്ചു ചിലവഴിക്കാന്‍ തുടങ്ങി. കോമഡിയേപ്പറ്റിയുള്ള തന്റെ ആശയങ്ങള്‍ ചാപ്ലിന്‍ ഓകിയുമായി പങ്കുവച്ചു. മാക് സെന്നറ്റിന്റെ കോമഡി ശൈലിയുടെ &amp;amp;lsquo;ദ്രുതകാല&amp;amp;rsquo;ത്തെ താന്‍ കുറച്ചുവെന്നും അതില്‍ അന്തര്‍ലീനമായിരുന്ന അക്രമത്തെ ക്രമീകരിച്ചുവെന്നും ചാപ്ലിന്‍ പറഞ്ഞു. ഓകിയുടെ അഭിപ്രായത്തില്‍ കോമഡിയിലെ എല്ലാ ട്രിക്കുകളുടേയും ജനയിതാവ് ചാപ്ലിനാണ്. ചാപ്ലിന്‍ ഓകിയോടു പറഞ്ഞുവത്രേ &amp;amp;ldquo;ഒരു ലക്ഷ്യം ഞാന്‍ കണ്ടുപിടിക്കും. ഉദാഹരണത്തിന് വില്ലന്റെ തല. എന്റെ വടികൊണ്ട് ഒരടികൊടുക്കുന്നു. പിന്നെ അയാളുടെ തൊപ്പി ഊരിയെടുത്ത് ഒരടി, തല അല്പംതിരിച്ച് ഒന്നുകൂടി, വീണ്ടും അയാളുടെ തല അല്പം കൂടി തിരിച്ച് മര്‍മ്മസ്ഥാനം നോക്കി ഒരടികൂടി..&amp;amp;rdquo; സ്വയം ഒരു കൊമേഡിയനായിരുന്ന ഓകി ചാപ്ലിനെ &amp;amp;lsquo;മാസ്റ്റര്‍ മാത്തമാറ്റീഷ്യന്‍ ഓഫ് കോമഡി&amp;amp;rsquo; എന്നാണു വിശേഷിപ്പിച്ചത്. മറ്റു കൊമേഡിയന്മാര്‍ ഒരു സിറ്റ്വേഷനില്‍നിന്ന് ഒരു ചിരിയുയര്‍ത്തുമ്പോള്‍ ചാപ്ലിന് മൂന്നോ നാലോ ചിരിയുയര്‍ത്താന്‍ കഴിയുമായിരുന്നു.&lt;br /&gt;
&lt;br /&gt;
ചാപ്ലിന്‍ ഹിറ്റ്ലറുടെ വേഷമിടുന്നുവെന്ന് 1938 അവസാനമായപ്പോഴേയ്ക്കും ലോകം മുഴുവന്‍ അറിഞ്ഞിരുന്നു. ജര്‍മ്മനിയുടെ ലോസ് ഏഞ്ചലസിലെ കോണ്‍സല്‍ ജനറല്‍, ബര്‍ലിനില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം പി.സി.എ.യുടെ മേധാവി ജോസഫ് ബ്രീനിന് കത്തെഴുതി &amp;amp;mdash; അതു ചെയ്യാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട്. എന്നാല്‍ പി.സി.എ. ഇടപെട്ടില്ല. മാത്രമല്ല, തിരക്കഥയാകെ പരിശോധിച്ചതിനുശേഷം ആകെ ഒരുവാക്ക്, &amp;amp;lsquo;ലൗസി&amp;amp;rsquo; എന്ന ഒരു വാക്ക് ഒഴിവാക്കണമെന്നും അതു പോലും പറയാന്‍ വിഷമമുണ്ടെന്നും നിവര്‍ത്തിയില്ലാതെ പറയുകയാണെന്നും പ്.സി.എ. പ്രതികരിച്ചു. ദ ഗ്രേറ്റ് ഡിക്ടേറ്റര്‍  മഹത്തായ ഒരു ചലച്ചിത്രമാവുമെന്നുകൂടി ജോസഫ് ബ്രീന്‍ കൂട്ടിച്ചേര്‍ത്തു.&lt;br /&gt;
&lt;br /&gt;
1940 ഒക്ടോബര്‍ 15 ന് ചിത്രം റിലീസ് ചെയ്തപ്പോള്‍ പൊതുജനത്തിനും അതേ അഭിപ്രായമായിരുന്നു. അച്ചുതണ്ടുശക്തികളായ ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ റിലീസു ചെയ്തില്ലെങ്കിലും ചിത്രത്തില്‍ നിന്നുള്ള വരുമാനം അന്‍പതു ലക്ഷം ഡോളറിനു മുകളിലായിരുന്നു. &lt;br /&gt;
&lt;br /&gt;
ഒന്നാംലോകയുദ്ധത്തില്‍ പങ്കെടുക്കുന്ന ജര്‍മ്മന്‍ ജൂതനായ ബാര്‍ബറുടെ യുദ്ധാനുഭവങ്ങളടങ്ങിയ പൂര്‍വ്വരംഗത്തോടെ &amp;amp;lsquo;ദ ഗ്രേറ്റ് ഡിക്ടേറ്റര്‍&amp;amp;rsquo; തുടങ്ങുന്നു. തുടര്‍ന്ന് രണ്ടു ഗംഭീര പ്രസംഗങ്ങളുടെ ഉള്ളിലാണ് ചിത്രം രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യം ഹിന്‍കലിന്റെ (ഹിറ്റ്ലര്‍) രോഷാകുലമായ, തീക്ഷ്ണമായ , ജൂതന്മാരോടും ലോകത്തിലെ മറ്റനേകം ജനസമൂഹങ്ങളോടുമുള്ള വെറുപ്പു കുമിഞ്ഞുമറിയുന്ന ന്യൂറംബര്‍ഗ് റാലിയിലെപ്പോലുള്ള പ്രസംഗം. രൻടാമത്തേത്, ഒന്നാം ലോകയുദ്ധത്തില്‍ പരിക്കുപറ്റി നീണ്ടകാലത്തെ ചികിത്സയിലും അബോധാവസ്ഥയിലും കഴിഞ്ഞ് പുറംലോകത്തില്‍ ഇതിനിടയില്‍ എന്തു നടന്നുവെന്ന് അറിയാത്ത ബാര്‍ബര്‍ (മറ്റുള്ളവര്‍ അയാളെ ഹിന്‍കലായി തെറ്റിദ്ധരിക്കുന്നു.) നടത്തുന്ന പ്രസംഗം.&lt;br /&gt;
&lt;br /&gt;
ബാര്‍ബര്‍ തിരിച്ചെത്തുമ്പോള്‍ തന്റെ ബാര്‍ബര്‍ ഷാപ്പിന്റെ നിരപ്പലകമേലും &amp;amp;lsquo;ജ്യൂ&amp;amp;rsquo; എന്നു മുദ്രകുത്തിയിരിക്കുന്നതുകണ്ട് ക്ഷുഭിതനാവുന്നു. നാസിപ്പട്ടാളക്കാരെ ചെറുക്കുന്നതില്‍ ബാര്‍ബര്‍ പ്രകടിപ്പിക്കുന്ന ചങ്കൂറ്റത്തില്‍ ആകൃഷ്ടയായ അയല്‍ക്കാരിയും അനാഥയുമായ ഹാന്നാ എന്ന യുവതി അയാളുമായി പ്രണയത്തിലാവുന്നു. ഒന്നാം ലോകയുദ്ധത്തില്‍ താന്‍മൂലം മരണത്തില്‍നിന്നു രക്ഷപ്പെട്ട കമാന്‍ഡര്‍ ഷൂള്‍സിന്റെ കാരുണ്യംമൂലം നാസികളുടെ പീഡനത്തില്‍നിന്ന് ബാര്‍ബര്‍ തല്ക്കാലം രക്ഷപെടുന്നു.&lt;br /&gt;
&lt;br /&gt;
ഗ്ലോബെടുത്ത് തന്റെ വിരല്‍ത്തുമ്പില്‍ കറക്കി താന്‍ ലോക ചക്രവര്‍ത്തിയാവുന്ന ദിവാസ്വപ്നം കണ്ട് നൃത്തം ചെയ്യുന്ന (എസ്സന്‍സ് ഓഫ് ദ വേള്‍ഡ് ബാലേ എന്നാണ് ഇതറിയപ്പെടുന്നത്.) ഹിന്‍കലിന്റെ രൂപം, ഹിറ്റ്ലര്‍ പോളണ്ടും ഓസ്ത്രിയയും നോര്‍വേയും ഫ്രാന്‍സും കീഴ്പ്പെടുത്തി മുന്നേറിക്കൊണ്ടിരുന്ന കാലത്ത് സിനിമാശാലകളില്‍ തികഞ്ഞ നിശബ്ദത നിറച്ചു.&lt;br /&gt;
&lt;br /&gt;
ജൂതന്മാരെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്ന ഷൂള്‍സിനെയും, സുഹൃത്തായ ബാര്‍ബറേയും ഹിന്‍കല്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലടയ്ക്കുന്നു. എന്നാല്‍ അവര്‍ അവിടെ നിന്ന് രക്ഷപ്പെടുന്നു. ജര്‍മ്മനി മുഴുവന്‍ ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചിലില്‍ മുഴുകുന്നു. ഹിന്‍കലും ബാര്‍ബറും തമ്മിലുള്ള രൂപസാദൃശ്യത്തില്‍ വഞ്ചിതരായ പട്ടാളക്കാര്‍ ഹിന്‍കലിനെ തടവിലാക്കുകയും ബാര്‍ബറെ സ്വേച്ഛാധിപതിയുടെ സ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ജനാധിപത്യവും സമത്വവും സ്വാതന്ത്ര്യവുമാണ് ലോകത്തിന്റെ ശാപമെന്നും ഇനിമേല്‍ അവയുണ്ടാവില്ലെന്നും ആമുഖമായി പറഞ്ഞ് സാംസ്കാരിക മന്ത്രി &amp;amp;lsquo;ലോകചക്രവര്‍ത്തി, മഹാനായ ഹിന്‍കലിനെ&amp;amp;rdquo; പ്രസംഗിക്കാന്‍ ക്ഷണിക്കുന്നു.&lt;br /&gt;
&lt;br /&gt;
മന്ത്രിയെന്നല്ലാ, ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രസംഗമാണ് തുടര്‍ന്നുണ്ടായത്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നോടു ക്ഷമിക്കുക. എനിക്കു ചക്രവര്‍ത്തിയാവേണ്ട, അതെന്നെ സംബന്ധിക്കുന്ന കാര്യമല്ല .എനിക്കാരേയും കീഴ്പ്പെടുത്താനോ ഭരിക്കാനോ താല്പര്യമില്ല. എന്നെക്കൊണ്ടാവുമെങ്കില്‍ ലോകത്തിലൂള്ള എല്ലാവരേയും വെള്ളക്കാരനേയും കറുത്തവനേയും ജൂതന്മാരേയും മറ്റെല്ലാവരേയും സംരക്ഷിക്കാനാണ് താല്പര്യം. മറ്റുള്ളവരുടെ സന്തോഷം, ആനന്ദം, കണ്ടുകൊണ്ടാണ്, യാതനയും വേദനയും കണ്ടുകൊണ്ടല്ല നാം ജീവിക്കേണ്ടത്. ഈ ലോകത്തിൽ എല്ലാവർക്കും ഇടമുൻട്. റേഡിയോയുടേയും വിമാനത്തിന്റേയും വരവ് ലോകജനതയെ പണ്ടൊന്നുമില്ലാത്തതുപോലെ ഒന്നിച്ചു കൊണ്ടുവന്നിരിക്കുന്നു. ഈ കണ്ടിപിടുത്തങ്ങളുടെ പ്രകൃതംതന്നെ മനുഷ്യനിലെ നന്മയ്ക്കുവേണ്ടി കേഴുകയാണ്. ലോകസാഹോദര്യത്തിനും ഐക്യത്തിനും വേണ്ടി വാദിക്കുകയാണ്. &lt;br /&gt;
&lt;br /&gt;
(ഇന്‍ന്റര്‍നെറ്റിന്റേയും ആഗോളവല്‍ക്കരണത്തിന്റെയും അമേരിക്കന്‍ സ്വേഛാധിപത്യ മോഹത്തിന്റെയും ഈ കാലത്തും ഈ വാചകങ്ങള്‍ അറുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പെന്നപോലെ തന്നെ പ്രസക്തമാണ്.)&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പുതിയൊരു ലോകത്തിനുവേണ്ടി നമുക്കു പരിശ്രമിക്കാം. അതിര്‍ത്തികളില്ലാത്ത ഒരു ലോകത്തിലേയ്ക്ക് നമുക്ക് ഉറ്റുനോക്കാം.&amp;amp;rdquo; (&amp;amp;ldquo;തന്റെ രാജ്യത്തോടു മാത്രമുള്ള രാജ്യസ്നേഹമാണ് ലോകത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ മാനസിക അപഭ്രംശം&amp;amp;rdquo; എന്ന് ഉറച്ചു വിശ്വസിക്കുന്ന ചാപ്ലിനില്‍ നിന്ന് ഇങ്ങനെയുള്ള വിചാരവികാരപ്രകടനങ്ങള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.‌)&lt;br /&gt;
&lt;br /&gt;
ജൂതന്മാരുടെ &amp;amp;lsquo;ഗെറ്റോ&amp;amp;rsquo;യില്‍ നാസിഭടന്‍മാരാല്‍ ആക്രമിക്കപ്പെട്ട് അവശരായി കിടക്കുന്ന ഹാന്നാ, ബാര്‍ബറുടെ (ഹിന്‍കലിന്റെ) പ്രസംഗം റേഡിയോയിലൂടെ കേള്‍ക്കുന്നു. കരഞ്ഞ് അവശയായി നിലത്തുകിടക്കുന്ന ഹാന്നായെ ക്യാമറാ ഫോക്കസ് ചെയ്യുന്നു. റേഡിയോയിലൂടെ ഒഴുകിവരുന്ന വിചിത്രവും സ്നേഹമസൃണവുമായ പ്രഭാഷണം അവളെ അത്ഭുതസ്തബ്ധയാക്കുന്നു. അവസാനം അവള്‍ കേള്‍ക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹാന്നാ, എവിടെയാണെങ്കിലും നീ ധൈര്യം കൈവിടരുത്.&amp;amp;rdquo; സ്ക്രീനില്‍ ഹന്നായുടെ ക്ലോസ് അപ്. തന്റെ അമ്മയുടെ, ഏതു പ്രതിസന്ധിയിലും തന്റെ കുഞ്ഞുങ്ങളെ രക്ഷിച്ചു നിലനിര്‍ത്താന്‍ പൊരുതുന്ന അമ്മമാരുടെ, മനുഷ്യവംശത്തിന്റെ തന്നെ പ്രതീകം. &amp;amp;ldquo;ഹാന്നാ, ഉയരങ്ങളിലേയ്ക്കു നോക്കൂ, കാര്‍മേഘാവൃതമായ മാനം തെളിയുകയാണ്. സൂര്യന്‍ മേഘങ്ങളുടെ മറവില്‍നിന്നു പുറത്തേയ്ക്കു വരുന്നു. അന്ധകാരത്തില്‍നിന്നു നാം പുതിയൊരു ലോകത്തിലേയ്ക്കുണരുകയാണ്. വെറുപ്പില്‍നിന്നും ആര്‍ത്തിയില്‍നിന്നും ക്രൂരതയില്‍നിന്നും മോചിതരാവുകയാണ്. ധൈര്യമാര്‍ജ്ജിക്കൂ ഹാന്നാ, മനുഷ്യന്റെ ആത്മാവിന് ചിറകുകള്‍ ലഭിച്ചിരിക്കുന്നു; അവന്‍ പറന്നുയരുകയാണ്. ഒരു മഴവില്ലിലേയ്ക്ക്, ആശയുടെ പ്രഭാപൂരത്തിലേയ്ക്ക്, ഭാവിയിലേയ്ക്ക്, നിന്റെയും എന്റെയും നമ്മുടേയും ഭാവിയിലേയ്ക്ക്. ഹതാശയാവരുത് ഹാന്നാ, ധൈര്യം സംഭരിക്കൂ ഹാന്നാ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
രണ്ടാം ലോകയുദ്ധം മറ്റൊരഞ്ചു വര്‍ഷം കൂടി നീണ്ടുനിന്നു. അക്കാലമെല്ലാം സാധാരണ മനുഷ്യർക്കും ലോക നേതാക്കൾക്കും ആശയും ആത്മധൈര്യവും പകര്‍ന്നുകൊടുത്ത ഒരു രംഗമായിരുന്നു ഇത്. സമാധാനം കളിയാടുന്ന അന്താരാഷ്ട്ര ബന്ധങ്ങളുടെ ഭാവനാലോകത്തിലേയ്ക്ക് പറന്നുയരുമ്പോള്‍ തന്നെ തന്റെ അമ്മ ഹാന്നായേയും അനശ്വരയാക്കുകയാണ് ചാപ്ലിന്‍.&amp;amp;rsquo;&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%AE%E0%B5%8B%E0%B4%A1%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D_%E0%B4%9F%E0%B5%88%E0%B4%82%E0%B4%B8%E0%B5%8D%E2%80%99&amp;diff=13411</id>
		<title>ചാപ്ലിൻ: ‘മോഡെണ്‍ ടൈംസ്’</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%AE%E0%B5%8B%E0%B4%A1%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D_%E0%B4%9F%E0%B5%88%E0%B4%82%E0%B4%B8%E0%B5%8D%E2%80%99&amp;diff=13411"/>
		<updated>2014-09-07T06:02:13Z</updated>

		<summary type="html">&lt;p&gt;Venu: /* &amp;amp;lsquo;മോഡെണ്‍ ടൈംസ്&amp;amp;rsquo; */&lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=&amp;amp;lsquo;മോഡെണ്‍ ടൈംസ്&amp;amp;rsquo;= &lt;br /&gt;
&lt;br /&gt;
അടക്കിനിര്‍ത്താന്‍ കഴിയാത്ത വികാരങ്ങളുടെ നൈസര്‍ഗ്ഗികമായ കവിഞ്ഞൊഴുക്കാണ് കവിതയെന്ന് വില്യം വേഡ്സ്വര്‍ത്ത് വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നു. അത്രതന്നെ നൈസര്‍ഗ്ഗികമല്ല കവിതയെന്ന് പില്‍ക്കാലത്ത് തെളിയിക്ക്പ്പെട്ടിട്ടുണ്ട്. എന്തായാലും സിനിമ ഒരു നൈസര്‍ഗ്ഗിക കലയല്ല. ഇത്രമാത്രം ഗാഢമായ പര്യാലോചനയ്ക്കുശേഷം, അവധാനപൂര്‍വ്വമായ പരിചിന്തനത്തിനുശേഷം സൃഷ്ടിക്കപ്പെടുന്ന ഒരു കലാരൂപം വേറെയില്ല. എത്രയെത്രഘട്ടങ്ങളിലൂടെയാണ് ചലച്ചിത്രത്തിഉന്റെ സൃഷ്ടി കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പ്രദര്‍ശനശാലയിലെത്തുന്ന ഒരു ചലച്ചിത്രത്തിലെ ഓരോ സ്വീകന്‍സും ചലച്ചിത്രകാരന്റെ രാഷ്ട്രീയ, സാമൂഹിക, താത്ത്വിക പ്രസ്താവനകളായി മാറുന്നു. അവയിലെ രാഷ്ട്രീയം കണ്ടില്ലെന്നു നടിക്കാനാവില്ല. &lt;br /&gt;
&lt;br /&gt;
കേവലനര്‍മ്മത്തിനപ്പുറത്തേയ്ക്ക് ചാപ്ലിന്റെ സിനിമകള്‍ കടന്നുതുടങ്ങിയിരുന്നു. തന്റെ മനുഷ്യോന്മുഖത്വവും സാമൂഹ്യ പ്രതിബദ്ധതയും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രകടമായി പ്രത്യക്ഷപ്പെട്ടു. നെടുങ്കൻ പ്രസംഗങ്ങളിലൂടെയല്ലാ സൂക്ഷ്മമായ മനുഷ്യവികാരങ്ങളെ നിര്‍മ്മമത്വവും നര്‍മ്മവും കലര്‍ന്ന ജീവിത വീക്ഷണത്തിലൂടെ അഭിവ്യഞ്ജിപ്പിച്ചാണ് ചാപ്ലിന്‍ തന്റെ കലാജീവിതം സമ്പുഷ്ടമാക്കിയത്.&lt;br /&gt;
&lt;br /&gt;
ഈ കാലയളവില്‍ അമേരിക്കന്‍ സിനിമയില്‍ വര്‍ദ്ധിച്ചുവന്നിരുന്ന ലൈംഗിക അതിപ്രസരവും അശ്ലീതയും, മതമേലദ്ധ്യക്ഷന്മാരുടേയും ചില യാഥാസ്ഥിതിക സാമൂഹ്യ പരിഷ്കര്‍ത്താക്കളുടേയും അപ്രീതിക്കു പാത്രമായിരുന്നു. &amp;amp;lsquo;പ്രൊഡക്ഷന്‍ കോഡ് അഡ്മിനിസ്ട്രേഷന്‍&amp;amp;rsquo; (പി സി ഏ) എന്ന ഒരു സെമി ഗവണ്‍മെന്റ് സംഘടന സിനിമയുടെ സദാചാരം കാത്തുസൂക്ഷിക്കാനായി നിലവില്‍ വന്നിരുന്നു. കമ്യൂണിസത്തേയും ഇടതുപക്ഷചിന്താഗതികളേയും അവര്‍ സെന്‍സര്‍ ചെയ്തിരുന്നു. അവര്‍ നിര്‍ദ്ദേശിച്ച അഞ്ചു &amp;amp;lsquo;കട്ടു&amp;amp;rsquo; കള്‍ ഏര്‍പ്പെടുത്തിയതിനുശേഷം മാത്രമെ ചാപ്ലിന് &amp;amp;lsquo;മോഡേണ്‍ ടൈംസ്&amp;amp;rsquo; റിലീസ് ചെയ്യാന്‍ കഴിഞ്ഞുള്ളൂ. പശുവിന്റെ മുലകളുടെ ഒരു ക്ലോസ്-അപ് ആയിരുന്നു അതിലൊന്ന് എന്നു പറഞ്ഞാല്‍ എത്രമാത്രം യാഥാസ്ഥിതികമായിരുന്നു പി.സി. ഏ. എന്നു വ്യക്തമാകുമല്ലോ.&lt;br /&gt;
&lt;br /&gt;
മോഡേണ്‍ ടൈംസിലെ നായികയായത് പോളെറ്റ് കൊദാര്‍ഡ് എന്ന നടിയായിരുന്നു. കുറേയേറെക്കാലം അവള്‍ ചാപിന്റെ ജീവിതത്തിലെ നായികയുമായി. ഒരു ഉല്ലാസ നൗകയില്‍ വച്ചാണ് അവര്‍ കണ്ടുമുട്ടിയത്. &lt;br /&gt;
&lt;br /&gt;
താമസിയാതെ പോളെറ്റ് ചാപ്ലിന്റെ ഗൃഹമായ &amp;amp;lsquo;സമ്മിറ്റ് ഡ്രൈവി&amp;amp;rsquo;ല്‍ താമസമായി. ലിറ്റാ ഗ്രേയില്‍ ചാപ്ലിനുണ്ടായ മക്കള്‍ കൊച്ചു ചാര്‍ളിക്ക് ഏഴും കൊച്ചു സിഡ്നിക്ക് ആറും വയസ്സായിരുന്നു. ഇടയ്ക്കിടെ അവര്‍ അച്ഛന്റെ ഒപ്പം വന്നു താമസിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ നല്ല രണ്ടാനമ്മ എന്ന നിലയ്ക്കാണ് കുട്ടികള്‍ പോളെറ്റയെ കണ്ടിരുന്നത്.&lt;br /&gt;
&lt;br /&gt;
വാളുപോലെയുള്ള സെക്കന്‍ഡ് സൂചിയുള്ള ഒരു വലിയ ടൈംപീസ് സ്ക്രീന്‍ നിറയ്ക്കുന്നു. ചിത്രത്തിന്റെ പേരും മറ്റു ക്രെഡിറ്റും അതില്‍ സൂപ്പര്‍ ഇംപോസു ചെയ്ത് വരുന്നു. &amp;amp;ldquo;മോഡേണ്‍ ടൈംസ്&amp;amp;rdquo;. ആധുനിക ജിവിതത്തില്‍ &amp;amp;lsquo;സമയം&amp;amp;rsquo; എന്ന സ്വേച്ഛാധിപതിയുടെ അപ്രമാദിത്വമാവാം ആ ഭീകരരൂപിയായ നാഴികമണി പ്രതീകവല്‍ക്കരിക്കുന്നത്. &amp;amp;ldquo;വ്യവസായത്തിന്റെയും വ്യവസായ സംരംഭകരുടേയും, സുഖം തേടിയുള്ള മനുഷ്യവംശത്തിന്റെ കുരിശുയുദ്ധങ്ങളുടേയും കഥ&amp;amp;rdquo; എന്നു ടൈറ്റില്‍ കാര്‍ഡ്. ഒരു റണ്‍വേയില്‍ തിങ്ങിനിറയുന്ന ആട്ടിന്‍ പറ്റത്തിന്റെയും സബ് വേയില്‍ നിന്ന് പടികള്‍ കയറിവരുന്ന തൊഴിലാളികളുടേയും മൊണ്‍ടാഷ്. മനുഷ്യനെ മൃഗങ്ങളുടെ തലത്തിലേക്ക് താഴ്ത്തിക്കെട്ടുന്നതിന്റെ സൂചന.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo;യില്‍ ചാപ്ലിന്‍ പറയുന്നു. &amp;amp;ldquo;ഒരഭിമുഖ സംഭാഷണത്തിനിടയില്‍ ഒരുപത്രപ്രവര്‍ത്തകന്‍ ഡെട്രോയ്റ്റിലെ ഫാക്ടറിബെല്‍റ്റ് സിസ്റ്റത്തെക്കുറിച്ച് പറയാനിടയായി. വന്‍ വ്യവസായങ്ങള്‍ കൃഷിക്കാരായ അരോഗദൃഢഗാത്രരായ ചെറുപ്പക്കാരെ പണംകാട്ടി പ്രലോഭിപ്പിച്ച് തങ്ങളുടെ ഫാക്ടറികളിലേയ്ക്ക് ആകര്‍ഷിക്കുന്നു. അവിടെ നാലോ അഞ്ചോ വര്‍ഷം പണിയെടുക്കുമ്പോള്‍ അവര്‍ മാനസികമായി തകര്‍ന്ന നിലയിലാവുന്നു. ഈ സംഭാഷണമാണ് എനിക്ക് മോഡേണ്‍ ടൈംസിന്റെ ആശയം നല്‍കിയത്.&amp;amp;rdquo;&lt;br /&gt;
[[File:Chaplin_ch16.jpg|thumb|left|250px|യന്ത്രത്തൊഴിലാളി]]&lt;br /&gt;
ഡെട്രോയ്റ്റിലെ ഫാക്ടറിയുടെ പുറത്തു നിന്നുള്ള കാഴ്ച മാത്രമേ യഥാതഥമായുള്ളു: അകത്തോട്ടു കടന്നാല്‍പിന്നെ ചാപ്ലിന്റെ മനോവിലാസമാണ് കാണാന്‍ കഴിയുക. ക്ലൊസ്ഡ് സര്‍ക്യൂട്ട് ടി.വി.യിലൂടെ ഫാക്ടറിയിലെ കക്കൂസുള്‍പ്പടെ എല്ലാം നിരീക്ഷിക്കുന്ന ഫാക്ടറി ഉടമ (അന്ന് ടി. വി. കേവലമൊരു കളിപ്പാട്ടമായിരുന്നു. ഓര്‍വിലിന്റെ &amp;amp;lsquo;1984&amp;amp;rsquo; എഴുതപ്പെട്ടിരുന്നില്ല. എല്ലാം കാണുന്ന &amp;amp;lsquo;വല്യേട്ടനെ&amp;amp;rsquo; (ബിഗ് ബ്രദര്‍) ആദ്യമായി സൃഷ്ടിച്ചത് ചാര്‍ളി ചാപ്ലിനാണ്). ടോയ്ലറ്റില്‍ ഇരുന്ന് പുകവലിക്കുന്ന ചാര്‍ളിയെ അങ്ങിനെയാണ് അയാള്‍ കൈയോടെ പിടികൂടുന്നത്. &amp;amp;lsquo;തീറ്റ മെഷീനാ&amp;amp;rsquo;ണ് മറ്റൊരു കണ്ടുപിടുത്തം. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജോലി മുടങ്ങാതെ തന്നെ തൊഴിലാളികള്‍ക്കു ഭക്ഷണം കഴിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ യന്ത്രം. ഈ യന്ത്രഭീകരന്റെ പരീക്ഷണം ചാര്‍ളിയുടെ മേലാണ് നടത്തുന്നത്.&lt;br /&gt;
&lt;br /&gt;
തന്റെ മുന്നിലൂടെ പാഞ്ഞുപോവുന്ന കണ്‍വേയര്‍ ബല്‍റ്റിലൂടെ വരുന്ന യന്ത്രങ്ങളുടെ നട്ടു മുറുക്കുക എന്നതാണ് ചാര്‍ളിയുടെ ജോലി.  &lt;br /&gt;
&lt;br /&gt;
ഒരു നട്ടുമുറുക്കി കഴിയുമ്പോഴേയ്ക്കും അടുത്ത യന്ത്രം മുന്നിലെത്തിക്കഴിയും. മുതലാളിയാണെങ്കില്‍ ദിവസം തോറും കണ്‍വേയര്‍ ബല്‍റ്റിന്റെ വേഗത കൂട്ടുകയും ചെയ്യുന്നു. യന്ത്രങ്ങളില്‍നിന്ന് ഒരുതരത്തിലും വ്യത്യസ്തരല്ല ചാര്‍ളിയും മറ്റു തൊഴിലാളികളും. സ്ക്രൂ മുറുക്കാത്തപ്പോഴും ചാര്‍ളിയുടെ ആംഗ്യങ്ങള്‍ ഒരു യന്ത്രത്തിന്റേതു പോലെ തന്നെയാവുന്നു. വേഗത വല്ലാതെ വര്‍ദ്ധിക്കുന്നതോടെ ചാര്‍ളിയുടെ മനസ്സിന്റെ സമനില തെറ്റുന്നു. അവന്‍ ഇപ്പോള്‍ കണ്‍വേയര്‍ ബല്‍റ്റിലൂടെ പാഞ്ഞുപോവുകയാണ്. ഇപ്പോള്‍ ഫോര്‍മാന്റേയും മറ്റു തൊഴിലാളികലുടേയും സുന്ദരിയായ സെക്രട്ടറിയുടേയും നട്ടുകളാണ് ചാര്‍ളി മുറുക്കുന്നത്. ഫാക്ടറിയുടെ മൊത്തം പ്രവർത്തനവും ചാർളി അവതാളത്തിലാക്കുന്നു. ചാര്‍ളി ഒരു മനോരാഗാശുപത്രിയിലേയ്ക്ക് മാറ്റപ്പെടുന്നു.&lt;br /&gt;
&lt;br /&gt;
ആശുപത്രിയില്‍നിന്നും പുറത്തിറങ്ങുന്ന ചാര്‍ളി കാണുന്നത് ഫാക്ടറി അടച്ചു പൂട്ടിയതായാണ്. ഇനിയെന്തുചെയ്യണം എന്നാലോചിച്ച് നില്‍ക്കുമ്പോഴാണ് തടിയും കയറ്റി വന്ന ഒരു ലോറിയുടെ പുറകില്‍ &amp;amp;lsquo;അപകട സൂചന&amp;amp;rsquo;യായി വച്ചിരുന്ന ചുവന്നകൊടി താഴെ വീഴുന്നത്. അതു കൈയിലെടുത്തുനടക്കുമ്പോള്‍ പിന്നില്‍നിന്ന് തൊഴിലില്ലാത്തവരുടെ ഒരു ജാഥ വരുന്നു. ജാഥ തടയാന്‍ വന്ന പൊലീസ്, മുന്നില്‍ ചുവന്ന കൊടിയുമായി നടക്കുന്ന ചാര്‍ളിയാണ് നേതാവ് എന്നു ധരിക്കുന്നു. ചാര്‍ളി അറസ്റ്റിലാവുന്നു.&lt;br /&gt;
&lt;br /&gt;
പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെടുന്ന അച്ഛന്റെ മകളായാണ് പോളെറ്റ് അഭിനയിക്കുന്ന, അല്പം മോഷണവുമൊക്കെയായി കഴിയുന്ന തെരുവിലെ സുന്ദരിയുടെ കഥാപാത്രം. തന്റെ രണ്ടു കൊച്ചനിയത്തിമാര്‍ക്ക് അമ്മയാണവള്‍. &amp;amp;ldquo;വിശന്നുജീവിക്കാന്‍ സമ്മതമില്ലാത്ത തെരുവു പെണ്‍കുട്ടി&amp;amp;rdquo; എന്ന ടൈറ്റില്‍ കാര്‍ഡ്. അച്ഛന്‍ മരിച്ചപ്പോള്‍ നിയമം &amp;amp;lsquo;സഹായഹസ്തവു&amp;amp;rsquo; മായി എത്തുന്നു. അവരെ അനാഥാലയത്തിലേയ്ക്കുമാറ്റാന്‍ ഒരുക്കങ്ങള്‍ നടക്കുന്നു. പോളെറ്റ് അതില്‍നിന്നു രക്ഷപ്പെടുന്നു. ജയില്‍ മോചിതനാവുന്ന ചാര്‍ളി പോളെറ്റിനെ കണ്ടുമുട്ടുന്നു. ഇനിയുള്ള ജീവിതപ്പാത താണ്ടുക അവര്‍ ഒരുമിച്ച്. ഒരു വീടും കുടുംബവും അവര്‍ സ്വപനം കാണുന്നു. ഒരു ജോലിയില്‍നിന്ന് മറ്റൊരു ജോലിയിലേയ്ക്ക് ചാര്‍ളി ചാടിക്കളിക്കുന്നു. റസ്റ്റോറന്റില്‍ വെയ്റ്‌ററാവുന്നു. പാട്ടുപാടുന്ന വെയ്റ്റര്‍. ആദ്യമായി ചാര്‍ളിയുടെ ശബ്ദം അഭ്രപാളികളില്‍ മുഴങ്ങുന്നു. ശബ്ദമുള്ള സിനിമയിലേയ്ക്ക് ചാപ്ലിന്റെ ആദ്യത്തെ ചുവടുവയ്പ്. &amp;amp;ldquo;ഹൃദയം തകരുന്നെങ്കിലും പുഞ്ചിരിക്കൂ..&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
പൊലീസ് പോളെറ്റെയുടെ പുറകേയാണ്. അതുകൊണ്ട് അവര്‍ അവിടം വിടുന്നു. പോളെറ്റെയ്ക്ക് ജീവിതം മതിയായി. &amp;amp;ldquo;എന്തു ചെയ്തിട്ടും എന്തുമെച്ചം?&amp;amp;rdquo; ക്ഷീണിതയും ദു:ഖിതയുമായി അവള്‍ ചോദിക്കുന്നു. &amp;amp;ldquo;സങ്കടപ്പെടാതിരിക്കൂ, നമ്മള്‍ എങ്ങിനെയും ജീവിക്കും.&amp;amp;rdquo; ചാര്‍ളി പറയുന്നു. അവരുടെ യാത്ര തുടങ്ങുകയാണ്. &amp;amp;lsquo;ദ ട്രാംപി&amp;amp;rsquo;ലെയും &amp;amp;lsquo;ദ സര്‍ക്കസ്സി&amp;amp;rsquo;ലെയും അവസാന രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന യാത്ര. അങ്ങകലെ കാലിഫോര്‍ണിയന്‍ കുന്നുകള്‍. മഞ്ഞില്‍ കുതിര്‍ന്ന പ്രഭാതത്തിലേയ്ക്ക് വെളിച്ചം അരിച്ചരിച്ച് എത്തുന്നതേയുള്ളൂ. ട്രാംപിന്റെ ജീവിതയാത്ര തുടരുകയാണ്.&lt;br /&gt;
&lt;br /&gt;
എന്നാല്‍ ഇത് ട്രാംപിന്റെ &amp;amp;ldquo;ഗുഡ്ബൈ&amp;amp;rdquo; ആണെന്ന് ചാപ്ലിന് അറിയാമായിരുന്നു. നിശബ്ദ സിനിമയുടെ കാലം അവസാനിച്ചിരിക്കുന്നു എന്ന് അദ്ദേഹം ദു:ഖത്തോടെ സമ്മതിച്ചുകൊടുത്തു. ഇനി ട്രാംപിനു നിലനില്‍പ്പില്ല. ട്രാംപിനോട് വിട!&lt;br /&gt;
&lt;br /&gt;
സാധാരണ, ചാപ്ലിന്‍ തന്റെ  സംഗീതം സ്വയം നല്‍കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ മോഡേണ്‍ ടൈംസിൽ റാക്സിന്‍ എന്ന യുവസംഗീതജ്ഞനെക്കൂടി പങ്കുചേര്‍ത്തു.&lt;br /&gt;
&lt;br /&gt;
മോഡേണ്‍ ടൈംസ് റിലീസ് ചെയ്ത് അഞ്ചു ദിവസം കഴിഞ്ഞ് പോളെറ്റെയും ചാപ്ലിനും ഹവായ് ദ്വീപുകളിലേയ്ക്ക് സുഖവാസത്തിനുപോയി. ആ യാത്രയ്ക്കിടെ സിംഗപ്പൂരില്‍വച്ച് അവര്‍ വിവാഹിതരായെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ അവര്‍ രണ്ടുപേരും ഈ വാര്‍ത്ത ശരിവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. 1932-ല്‍ തുടങ്ങിയ അവരുടെ ബന്ധം 1941 വരെ നീണ്ടുനിന്നു.   &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%AF%E0%B5%82%E0%B4%B1%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD&amp;diff=13410</id>
		<title>ചാപ്ലിൻ: യൂറോപ്പിൽ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%AF%E0%B5%82%E0%B4%B1%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD&amp;diff=13410"/>
		<updated>2014-09-07T05:53:26Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=യൂറോപ്പില്‍=&lt;br /&gt;
&lt;br /&gt;
1932-ല്‍  ചാപ്ലിന്‍ വീണ്ടും ഇംഗ്ലണ്ടിലെത്തി. ഇത്തവണ അദ്ദേഹം ആദ്യം പരിചയപ്പെട്ടവരില്‍ ഒരാള്‍ ബര്‍നാഡ് ഷായായിരുന്നു. അന്നത്തെ ബ്രട്ടീഷ് പ്രധാനമന്ത്രിയായിരുന്ന രാംസേ മക്ഡൊണാള്‍ഡ്, മുന്‍ പ്രധാനമന്ത്രി ലോയഡ് ജോര്‍ജ്, പിന്നീട് പ്രധാനമന്ത്രിയായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇവരുടെയൊക്കെ വിരുന്നുകളില്‍ പങ്കെടുത്തു.തൊഴിലില്ലായ്മയും ദാരിദ്ര്യവുമില്ലാത്ത ഒരു നാളയെക്കുറിച്ചും അങ്ങിനെയൊരു സാമൂഹ്യ വ്യവസ്ഥിതിയിളേയ്ക്കുള്ള മാര്‍ഗ്ഗത്തെ സംബന്ധിച്ചുമൊക്കെ ചാപ്ലിന്‍ വളരെ ഗൗരവമായിത്തന്നെ അവര്‍ ഓരോരുത്തരോടും സംസാരിച്ചു. ഏതു കാലത്തിലായാലും ഏതു രാജ്യത്തിലേയായാലും രാഷ്ട്രീയക്കാര്‍ ഒരുപോലെ തന്നെ. അവരാരും തന്നെ ചാപ്ലിനെ കാര്യമായെടുത്തില്ല. ചലച്ചിത്രകാരന്‍, അല്ലെങ്കില്‍ കലാകാരന്‍ രാഷ്ട്രീയക്കാരന്റെ മേഖലയിലേയ്ക്ക് കടക്കേണ്ട എന്ന വ്യക്തമായ സൂചനയായിരുന്നു അവര്‍ നല്‍കിയത്. &lt;br /&gt;
&lt;br /&gt;
മഹാത്മഗാന്ധിയുമായും ലണ്ടനില്‍വച്ച് ഒരു കൂടികാഴ്ചയുണ്ടായി. യന്ത്രവല്‍ക്കരണവും അതുമൂലം തൊഴിലാളികള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങളുമായിരുന്നു പ്രധാന സംഭാഷണവിഷയം.&lt;br /&gt;
&lt;br /&gt;
ചാപ്ലിന്‍, താന്‍ ബാല്യത്തില്‍ പഠിച്ച ഹാന്‍വെല്‍ സ്ക്കൂള്‍ സന്ദര്‍ശിച്ചു. ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സ്ഥാപനം പഴയതുപോലെ തന്നെ പരിതാപകരമായ അവസ്ഥയിലായിരുന്നു. ഗൃഹാതുരത്വം അനുഭവിക്കാന്‍ തക്കതായ ഒന്നും ചാപ്ലിന്റെ, ആ സ്ക്കൂളിലെ ജിവിതത്തിലുണ്ടായിരുന്നില്ലെങ്കിലും ലോലഹൃദയനായ ചാപ്ലിനെ സംബന്ധിച്ചിടത്തോളം ഹൃദയസ്പര്‍ശിയായ ഒരു തിരിച്ചുവരവായിരുന്നു അത്. &lt;br /&gt;
&lt;br /&gt;
ബര്‍ലിനില്‍ ഐന്‍സ്റ്റീനും ഭാര്യയുമൊത്ത് ഡിന്നര്‍ കഴിച്ചു. യന്ത്രങ്ങളുടെ അമിതമായ ഉപയോഗം സാധാരണക്കാരനെ തൊഴിലില്ലായ്മയിലേയ്ക്ക് തള്ളിവിടുകയാണെന്ന് ചാപ്ലിന്‍ അഭിപ്രായപ്പെട്ടു. (മോഡേണ്‍ ടൈംസിന്റെ ബീജാവാപം?) &amp;amp;ldquo;താങ്കള്‍ ഒരു കൊമേഡിയനല്ലാ സാമ്പത്തിക ശാസ്ത്രജ്ഞനാണല്ലോ&amp;amp;rdquo;) എന്നായിരുന്നു ഐന്‍സ്റ്റീന്റെ പുഞ്ചിരിയോടെയുള്ള പ്രതികരണം.&lt;br /&gt;
&lt;br /&gt;
വിയന്നയിലെത്തിയപ്പോള്‍ വന്‍പിച്ച സ്വീകരണമാണ് ചാപ്ലിന് ലഭിച്ചത്. ചാപ്ലിനു കാണണമെന്നുണ്ടായിരുന്നതും ചാപ്ലിനെ കാണണമെന്നുണ്ടായിരുന്നതുമായ ഒരു വ്യക്തിയുമായി മാത്രം കൂട്ടിമുട്ടാനായില്ല. സിംഗമന്റ് ഫ്രോയ്‌ഡ്. ഫ്രോയ്‌ഡ് ഒരു സുഹൃത്തിനെഴുതി:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒരു സംശയവുമില്ല. ചാപ്ലിന്‍ മഹാനായ ഒരു കലാകാരനാണ്. എപ്പോഴും ഒരേ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രീകരിക്കാറ്.  &lt;br /&gt;
&lt;br /&gt;
ദുര്‍ബലനും ദരിദ്രനും നിസ്സഹായനുമായ, തപ്പിത്തടയുന്ന ചെറുപ്പക്കാരന്‍. അയാളുടെ കാര്യങ്ങളെല്ലാം ഭംഗിയായി കലാശിക്കുന്നു. പക്ഷേ സ്വന്തം അഹത്തെ മറന്നാണ് ചാപ്ലിന്‍ ഈ കഥാപാത്രങ്ങളെ സൃഷ്ടിക്കാറുള്ളതെന്ന് നിങ്ങള്‍ കരുതുന്നുവോ? അങ്ങനെയല്ല. അഭിശപ്തമായ തന്റെ ബാല്യ-കൗമാര-യൗവന ജീവിതം പുനരാവിഷ്കരിക്കുന്നതേയുള്ളൂ അദ്ദേഹം. അക്കാലത്തെ അനുഭവങ്ങളുടെ തീവ്രതയില്‍നിന്ന് ചാപ്ലിന്‍ ഇനിയും മോചിതനായിട്ടില്ല. അന്നത്തെ മോഹഭംഗങ്ങളുടേയും അപമാനങ്ങളുടേയും കണക്കുതീര്‍ക്കുകയാണ് ഭംഗ്യന്തരേണ ചാപ്ലിന്‍ ചെയ്യുന്നത്.&amp;amp;rdquo;&lt;br /&gt;
[[File:Chaplin_ch11.jpg|thumb|left|170px|ചാപ്ലിനും ഗാന്ധിയും ലണ്ടനില്‍]]&lt;br /&gt;
വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ സിഡ്നി ചാപ്ലിന്‍ അമേരിക്കവിട്ട് തിരിച്ച് ഇംഗ്ലണ്ടിലെത്തിയിരുന്നു. അവിടെ ചില സിനിമകളില്‍ അഭിനയിക്കുകയും ചിലതു നിര്‍മ്മിക്കുകയും ചെയ്തതിനു ശേഷം പാരീസില്‍ കുടിയേറി പാര്‍ക്കുകയായിരുന്നു സിഡ്നി. ചാപ്ലിന്‍ തന്റെ സഹോദരനെ കണ്ടിട്ട് ഏറെക്കാലമായിരുന്നു. യാത്രാമദ്ധ്യേ പാരീസിലെത്തിയ ചാപ്ലിന്‍ പക്ഷേ സിഡ്നിയുമൊത്തല്ല കഴിഞ്ഞത്. ചാപ്ലിന് ഒരു പുതിയ കൂട്ടുകാരിയെ കിട്ടിയിരുന്നു. മേ റീവ്സ്. അവള്‍ക്കു ചാപ്ലിനെ വിവാഹം കഴിക്കണമെന്ന മോഹമുണ്ടായിരുന്നു. എന്നാല്‍ അധികം വൈയ്കാതെ അവര്‍ &amp;amp;lsquo;നല്ല സുഹൃത്തുക്കളായി&amp;amp;rsquo; പിരിഞ്ഞു.&lt;br /&gt;
&lt;br /&gt;
ആ നീണ്ട യാത്രയുടെ അവസാനമാണ് ചാപ്ലിന്‍ ജപ്പാനിലെത്തുന്നത്. വര്‍ഷങ്ങളായി ചാപ്ലിന്റെ ഡ്രൈവറും പിന്നീട് അദ്ദേഹത്തിന്റെ കാര്യസ്ഥനുമായിരുന്ന ജപ്പാന്‍കാരനായിരുന്ന കോനോ ആയിരുന്നു അവിടെ ചാപ്ലിന്റെ മാര്‍ഗദര്‍ശി. വളരെ അവിചാരിതവും നാടകീയവുമായ ചില സംഭവങ്ങള്‍ ടോക്യോയില്‍ വച്ചുണ്ടായി. മുറമുറയായി നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന സമയമായിരുന്നു ജപ്പാനില്‍ അത്. ഒരുപറ്റം പട്ടാളഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അപ്പോഴത്തെ ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളഭരണം നടപ്പാക്കാം എന്ന ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ കൊലപാതങ്ങള്‍. പ്രധാനമന്ത്രി ഇസുകായ്റ്റുമൊത്ത് ചാപ്ലിന്‍ ഭക്ഷണം കഴിക്കുമ്പോള്‍ രണ്ടുപേരേയും ഒരുമിച്ച് വധിക്കണമെന്നതായിരുന്നു കലാപകാരികളുടെ പദ്ധതി/ എന്നാല്‍ അവസാനനിമിഷം ഇതു പൊളിഞ്ഞുപോയി. അറസ്റ്റിലായ നാല്‍പത്തിയൊന്നു കലാപകാരികളുടെ വിചാരണയ്ക്കിടയിലാണ് വിശദവിവരങ്ങള്‍ പുറത്തു വന്നത്. അമേരിക്കയില്‍ ഏറ്റവും ജനപ്രിയനായ ചാപ്ലിനേയും അമേരിക്കന്‍ അംബാസിഡറേയും വധിച്ചാല്‍ അമേരിക്ക ജപ്പാനുമായി യുദ്ധം പ്രഖ്യാപിക്കുമെന്നും അതോടെ, പ്രധാനമന്ത്രിയുമില്ലാത്ത ജപ്പാനില്‍ പട്ടാളത്തിന്‍ ഭരണം ഏറ്റെടുക്കാന്‍ കഴിയുമെന്നായിരുന്നു കലാപകാരികളുടെ ബുദ്ധിശൂന്യമായ ആശയം. തിരിച്ച് അമേരിക്കയിലെത്തിയ ശേഷമാണ് ചാപ്ലിന്‍ താന്‍ അതിജീവിച്ച അപകടത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%B8%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF_%E0%B4%B2%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D%E2%80%99&amp;diff=13409</id>
		<title>ചാപ്ലിൻ: ‘സിറ്റി ലൈറ്റ്സ്’</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%B8%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF_%E0%B4%B2%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D%E2%80%99&amp;diff=13409"/>
		<updated>2014-09-07T05:49:01Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=&amp;amp;lsquo;സിറ്റി ലൈറ്റ്സ്&amp;amp;rsquo;=&lt;br /&gt;
&lt;br /&gt;
നിശബ്ദ ചിത്രങ്ങളുടെ അവസാന നാളുകളിലേയ്ക്കു കടക്കുകയാണ് നാം. മൂകാഭിനയത്തില്‍ വെന്നിക്കൊടി പാറിച്ചിരുന്ന നടീനടന്മാര്‍ക്ക് തീരെയും ഉള്‍ക്കൊള്ളുവാന്‍ കഴിയാതിരുന്ന വിപ്ലവകരമായ ഒരു മാറ്റമായിരുന്നു അത്. നിശബ്ദ ചിത്രങ്ങളുടെ പ്രദര്‍ശന വേളയില്‍ ആകെയുണ്ടാവാറുള്ള ശബ്ദം ഇടയ്ക്കിടെ മുഴങ്ങുന്ന സംഗീത ശകലങ്ങളായിരുന്നു. സംഗീതം ചിട്ടപ്പെടുത്തി അവയുടെ &amp;amp;lsquo;നൊട്ടേഷന്‍സ്&amp;amp;rsquo; എഴുതി, ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് വേണ്ടതെന്നും രേഖപ്പെടുത്തി ഫിലിം പെട്ടിയുടെ ഒപ്പം അയയ്ക്കുകയായിരുന്നു ചാപ്ലിന്റെ പതിവ്. എല്ലാ സിനിമാശാലകളിലും ഓര്‍ക്കസ്ട്ര ഉണ്ടാവും. അവര്‍ നൊട്ടേഷന്‍സ് നോക്കി അതാതവസരങ്ങളില്‍ സംഗീതമുയര്‍ത്തും.&lt;br /&gt;
&lt;br /&gt;
1926-ല്‍ വാര്‍ണര്‍ ബ്രദേഴ്സ് അവരുടെ &amp;amp;lsquo;ഡോണ്‍ ജുവാന്‍&amp;amp;rsquo; എന്നചിത്രത്തിന്, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സംഗീതം ഡിസ്കില്‍ റെക്കോഡു ചെയ്തു. സംസാരിക്കുന്ന സിനിമയിലേയ്ക്കുള്ള ആദ്യകാല്‍വെയ്പ്പായിരുന്നു ഇത്. അവരുടെ അടുത്ത ചിത്രമായ &amp;amp;lsquo;ദ ജാസ് സിംഗറി&amp;amp;rsquo; ന്റെ റിക്കോര്‍ഡിങ്ങ് നടക്കുമ്പോള്‍ &amp;amp;lsquo;അല്‍ ജോണ്‍സണ്‍&amp;amp;rsquo; എന്ന ഗായകനടന്‍ &amp;amp;ldquo;വെയ്റ്റ് ഏ മിനിറ്റ്! യൂ ഹാവ്ന്റ് ഹേഡ് നത്തിങ്ങ് യെറ്റ്! യൂ വാണ്ണാ ഹിയ ടൂട്-ടൂട്-ടൂട്സീ?&amp;amp;rdquo; എന്നു മൈക്കിലൂടെ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് ടൂട്-ടൂട്-ടൂട്സി എന്ന ഗാനവും ആലപിച്ചു. ഈ വാചകങ്ങള്‍ ഡിസ്കില്‍ കടന്നുവന്നത് വലിയ അപരാധമായാണ് വാര്‍ണര്‍ ബ്രദേഴ്സിന്റെ പാര്‍ട്ടണര്‍മാര്‍ക്ക് തോന്നിയത്. എന്നാല്‍ എല്ലാവരിലും പ്രായംകൂടിയ സാം വാര്‍ണര്‍, ആ വരികള്‍ കളയെണ്ടാ അവ നിലനിര്‍ത്തണം എന്നു നിര്‍ദ്ദേശിച്ചു. വളരെ അവിചാരിതമായി ഡിസ്കില്‍ കടന്നുകൂടിയ ആ വാചകങ്ങളാണ് ചലച്ചിത്ര ചരിത്രത്തിലെ ആദ്യ &amp;amp;lsquo;ഡയലോഗ്. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മൂവീ&amp;amp;rsquo;യില്‍നിന്നും &amp;amp;lsquo;ടോക്കീ&amp;amp;rsquo;യിലേയ്ക്കുള്ള ഈ പരിണാമം ചാപ്ലിന് സഹിക്കാനായില്ല. 1929-ല്‍ ഒരഭിമുഖസംഭാഷണത്തില്‍ ചോദ്യമുയര്‍ന്നു. &amp;amp;ldquo;ടോക്കീകളെ പറ്റി താങ്കളുടെ അഭിപ്രായമെന്താണെന്നാണ് ഞങ്ങളുടെ വായനക്കാരോട് പറയേണ്ടത്?&amp;amp;rdquo; ഞാന്‍ അവയെ വെറുക്കുന്നുവെന്നു പറയൂ. അവ, ലോകത്തിലെ ഏറ്റവും പഴയ കലാരൂപത്തെ, മൂകാഭിനയമെന്നകലയെ നശിപ്പിക്കുകയാണ്. നിശബ്ദതയുടെ മഹത്തായ സൗന്ദര്യത്തെനശിപ്പിക്കുന്നു അവ.&amp;amp;rdquo; ഇനിമുതല്‍ തന്റെ ചിത്രങ്ങളില്‍ സിംക്രണൈസ്ഡ് സംഗീതമുണ്ടാവും, എന്നാല്‍ സംഭാഷണമുണ്ടാവില്ലെന്ന് ചാപ്ലിന്‍ തറപ്പിച്ചു പറഞ്ഞു.&lt;br /&gt;
&lt;br /&gt;
1928 ആഗസ്റ്റ് 28-നു ചാപ്ലിന്റെ അമ്മ ഹാന്നാ ചാപ്ലിന്‍ ദിവംഗതയായി. മാനസിക സന്തുലിതാവസ്ഥ പൂര്‍ണ്ണമായും നഷ്ടപ്പെട്ട തന്റെ അമ്മയെ കാണുന്നതുതന്നെ ചാപ്ലിന് അതീവ വേദനാജനകമായിരുന്നു. അമ്മയെ സന്ദര്‍ശിക്കുക അപൂര്‍വ്വമായിരുന്നു. എന്നാല്‍ അവസാന ആഴ്ചകളില്‍ ഹാന്നായുമൊത്ത് വളരെയേറെ സമയം ചിലവഴിച്ചു.അവരെ ചിരിപ്പിക്കാന്‍ ശ്രമിച്ചു. ഓരോ സന്ദര്‍ശനത്തിനു ശേഷവും അതീവ ദു:ഖിതനായാണ് ചാപ്ലിന്‍ കാണപ്പെട്ടത്. അവരുടെ മരണം ചാപ്ലിനെ വിഷാദരോഗത്തിന്റെ വക്കിലെത്തിച്ചു. ആദായനികുതി വകുപ്പിന്റെ ബുദ്ധിമുട്ടിക്കല്‍ തുടര്‍ന്നുകൊണ്ടിരുന്നു. എല്ലാംകൊണ്ടും വിക്ഷുബ്ധമായ മാനസികാവസ്ഥ. ഈ വിക്ഷുബ്ധതയില്‍ നിന്നാണ് &amp;amp;lsquo;സിറ്റി ലൈറ്റ്സ്&amp;amp;rsquo; രൂപം കൊണ്ടത്.&lt;br /&gt;
[[File:Chaplin_ch14.jpg|thumb|left|170px|പൂക്കാരിയും ചാർളിയും]]&lt;br /&gt;
ഹാന്നായ്ക്ക് സ്കിസോഫ്രേനിയ ആയിരുന്നു. സിറ്റി ലൈറ്റ്സിലെ കോടീശ്വരനും സ്കിസോഫ്രേനിയ ബാധിതനാണ്. മനസ്സിനെ ഇരുട്ടിലാഴ്ത്തുന്ന രോഗവും രോഗത്തെത്തന്നെ ഇരുട്ടിലാക്കുന്ന അന്ധതയും ഒക്കെയുണ്ട് &amp;amp;lsquo;നഗര വിളക്കുകളി&amp;amp;rsquo;ല്‍. പല ഇന്‍ഡ്യന്‍ ഭാഷാചിത്രങ്ങളിലും സിറ്റി ലൈറ്റ്സിന്റെ വികൃതമായ അനുകരണങ്ങളുണ്ടായിട്ടുണ്ട്. അന്ധയായ പൂക്കാരിപ്പെണ്‍കുട്ടിയെ ട്രാംപിന്, ചാര്‍ളിക്ക്, ആദ്യനോട്ടത്തില്‍ തന്നെ ഇഷ്ടമാവുന്നു. തന്നെക്കൊണ്ടാവുന്ന രീതിയിലൊക്കെ അവളെ സഹായിക്കുന്നു. ചാര്‍ളി ഒരു കോടീശ്വരനാണെന്നാണ് അവളുടെ  ധാരണ. ചിലപ്പോഴൊക്കെ, പ്രത്യേകിച്ചും മദ്യപിച്ചു കഴിഞ്ഞാല്‍ ദാനപ്രിയനും ലോകത്തെ മുഴുവന്‍ സ്നേഹിക്കുന്നവനുമാണ് ചിത്രത്തിലെ കോടീശ്വരനായ കഥാപത്രം. മറ്റൂ ചിലപ്പോള്‍ മനുഷ്യരെ വെറുക്കുന്ന രാക്ഷസനും. പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കോടീശ്വരനെ ചാര്‍ളി രക്ഷിക്കുന്നു. പൂക്കാരി പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചികിത്സിച്ച് കാഴ്ച തിരിച്ചുകിട്ടാൻ വേണ്ട ആയിരം ഡോളര്‍ അയാള്‍ ചാര്‍ളിക്കു നല്കുന്നു. എന്നാല്‍ തന്റെ രണ്ടാം വ്യക്തിത്വമായ കാടനായി മാറുമ്പോള്‍ തന്റെ പണം മോഷ്ടിച്ചുവെന്നാരോപിച്ചു ചാര്‍ളിയെ അയാള്‍ പൊലീസിലേല്പിക്കുന്നു. ഇതിനകം കാഴ്ച തിരിച്ചുകിട്ടിയ പൂക്കാരി സാമ്പത്തികമായി ഭദ്രമായ നിലയിലെത്തുന്നു. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ ചാര്‍ളി മുന്‍പെത്തെക്കാളും ദരിദ്രനും പരിക്ഷീണനുമാണ്. അവിചാരിതമായി പരസ്പരം കണ്ടുമുട്ടുന്ന അവര്‍ തിരിച്ചറിയുന്നു. ചാര്‍ളി അവളെ കണ്ടപ്പോള്‍ തന്നെയും, അവള്‍ അയാളെ സ്പര്‍ശിക്കുന്നതോടെയും. എന്നാള്‍ അവരുടെ ഇപ്പോഴത്തെ അവസ്ഥയിലുള്ള അജഗജാന്തരം ഒരു തിരിച്ചറിവായി അവര്‍ക്കു ലഭിക്കുമ്പോള്‍ ചിത്രം അവസാനിക്കുന്നു.&lt;br /&gt;
&lt;br /&gt;
സിറ്റിലെറ്റ്സിന്റെ ഷൂട്ടിങ്ങ് രണ്ടു വര്‍ഷം നീണ്ടു. എന്നാല്‍ അതില്‍ 168 ദിവസം മാത്രമാണ് ചിത്രീകരണം നടന്നത്. അത്രയേറെ പ്രതിബന്ധങ്ങളുണ്ടായി. ഏതാണ്ടെല്ലാം തന്നെ ചാപ്ലിന്റെ സ്വയംകൃതിയായിരുന്നു. പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള അദമ്യമായ ത്വരയും തൊഴിലിന്റെ ചിട്ടകള്‍ പാലിക്കാത്തവരോടുള്ള വിദ്വേഷവുമായിരുന്നു ഇവയുടെ പിന്നില്‍.&lt;br /&gt;
&lt;br /&gt;
പൂക്കാരിയായി വര്‍ജീനിയാ ചെറില്‍ എന്ന യുവതിയെയാണ് തിരഞ്ഞെടുത്തത്. അവളുടെ ആദ്യ ചലച്ചിത്രം. സ്വതന്ത്ര മന:സ്ഥിതിയുള്ള ഒരു സ്ത്രീയായിരുന്നു അവള്‍. അതുകൊണ്ടാണോ എന്നു പറയാന്‍ കഴിയ്ല്ല, ചാപ്ലിന് ചെറിലിനെ ഇഷ്ടമായിരുന്നില്ല. അവള്‍ക്ക് തിരിച്ചും അങ്ങിനെതന്നെ. എന്നാല്‍ ഇരുവര്‍ക്കും പരസ്പരം ആവശ്യവുമുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ പരസ്പരം സഹിച്ചു. പലപ്രാവശ്യം റിഹേഴ്സലുകളെടുക്കുക ചാപ്ലിന്റെ രീതിയായിരുന്നെങ്കിലും ഈ ചിത്രത്തില്‍ അവ പലപ്പോഴും വളരെ നീണ്ടുപോയി. പൂക്കാരി ചാര്‍ളിക്ക് ഒരു പൂവു നല്‍കുന്ന രംഗം ചാപ്ലിനു തൃപ്തികരമായ രീതിയില്‍ ചെറിലിനെക്കൊണ്ടു ചെയ്യിക്കാന്‍ ദിവസങ്ങള്‍ റിഹേഴ്സല്‍ നടത്തി.&lt;br /&gt;
&lt;br /&gt;
എന്നാല്‍ പത്തുമാസത്തെ ഷൂട്ടിങ്ങിനുശേഷം ചാപ്ലിന്‍ ചെറിലിനെ സസ്പന്റു ചെയ്തു. ചെറില്‍ ഒരു &amp;amp;lsquo;പാര്‍ട്ടി പെണ്‍കുട്ടി&amp;amp;rsquo;യായിരുന്നു. ഒരു നിശാസുന്ദരി. ഏതാണ്ടെന്നും അവള്‍ രാത്രിമുഴുവന്‍ നീണ്ടുനില്‍ക്കുന്ന പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. അതിന്റെ ക്ഷീണവും &amp;amp;lsquo;ഹാങ്ങോവറു&amp;amp;rsquo; മായാണ് അടുത്ത പ്രഭാതത്തില്‍ അവള്‍ സെറ്റിലെത്തിയിരുന്നത്. ചില ക്ലോസപ് സ്വീകന്‍സുകളില്‍ സ്വിച്ച്‌വേഷന്‍ ആവശ്യപ്പെടുന്ന വികാരതരംഗങ്ങള്‍ മുഖത്തു പ്രതിഫലിപ്പിക്കാന്‍ അവള്‍ക്കു കഴിയുന്നില്ലായെന്ന് ചാപ്ലിനു തോന്നിത്തുടങ്ങി. അങ്ങിനെയിരിക്കെ ഒരു ദിവസം അവള്‍ തന്റെ കേശാലങ്കാര വിദഗ്ധയുമായി അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നും കുറച്ചു നേരത്തെ പോകണമെന്നും പറഞ്ഞപ്പോള്‍ ചാപ്ലിനു സഹിച്ചില്ല. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സ്റ്റുഡിയോയിലേയ്ക്കു വരേണ്ട എന്നായിരുന്നു ചാപ്ലിന്റെ പ്രതികരണം.&lt;br /&gt;
&lt;br /&gt;
കോടീശ്വരനായി ഹെന്റി ക്ലൈവ് എന്ന ആസ്ട്രേലിയന്‍ നടനായിരുന്നു അഭിനയിച്ചിരുന്നത്. കോടീശ്വരന്‍ ആത്മഹത്യ ചെയ്യുന്ന രംഗം ഷൂട്ടു ചെയ്യാനായി വെള്ളത്തിലേയ്ക്കു ചാടാന്‍ ഹെന്‍റിയോട് ചാപ്ലിന്‍ നിര്‍ദ്ദേശിച്ചു.ഇരുളുമാറി പ്രഭാതം വിടരുന്നതേയുണ്ടായിരുന്നുള്ളൂ. നല്ല തണുപ്പ്. തനിക്കു നല്ല ജലദോഷമുണ്ടെന്നും കുറേക്കൂടി കഴിഞ്ഞ് സൂര്യപ്രകാശത്തില്‍ തണുപ്പ് അല്പം കുറഞ്ഞിട്ട് ആ രംഗം ചിത്രീകരിക്കാമെന്നും ഹെന്‍റി പറഞ്ഞു. അപ്പോള്‍ തന്നെ ഹെന്‍റിയെ പറഞ്ഞുവിട്ടു. പിന്നീട് ഹാരി മെയേഴ്സ് എന്ന നടനെ കണ്ടുപിടിച്ച്, അതുവരെ ചിത്രീകരിച്ചിരുന്ന ഭാഗങ്ങള്‍ വീണ്ടും ചെയ്തു.  &lt;br /&gt;
&lt;br /&gt;
സുഹൃത്തും സന്തത സഹചാരിയും അസിസ്റ്റന്റുമായിരുന്ന ഹാരിക്രോക്കറെ പറഞ്ഞുവിട്ടില്ലെങ്കില്‍ ഇനി താന്‍ സ്റ്റുഡിയോയില്‍ കാലുകുത്തില്ലായെന്ന് ചാപ്ലിന്‍ ഒരുദിവസം ആല്‍ഫ് റീവ്സിനോട് ഫോണ്‍ചെയ്തുപറഞ്ഞു. എന്താണ് കാരണമെന്ന് ചാപ്ലിനോ ഹാരിയോ ഒരിക്കലും വെളിപ്പെടുത്തിയില്ല. പിന്നീട് 1951-ല്‍ മാത്രമാണ് ഹാരി ക്രോക്കര്‍ ചാപ്ലിന്റെ ബിസിനസ് മാനേജരായി ജോലിയില്‍ പ്രവേശിക്കുന്നത്.&lt;br /&gt;
&lt;br /&gt;
വര്‍ജീനിയാ ചെറിലിനെ സസ്പെന്റുചെയ്തതോടെ ജോര്‍ജിയാ ഹാല്‌വേയും മറ്റനവധി നടിമാരും ആ റോളിനായി ചാപ്ലിനെ സമീപിച്ചു. എന്നാല്‍ മറ്റാരും ശരിയാവില്ലാ ചെറില്‍ തന്നെ വേണമെന്നു ചാപ്ലിനു അവസാനം ബോധ്യമായി. അഭിമാനക്ഷതം കുടിച്ചിറക്കിക്കൊണ്ട് ചാപ്ലിന്‍ അവളെ ബന്ധപ്പെട്ടു. തന്റെ ശമ്പളം ഇരട്ടിയാക്കിയാലെ താനിനി &amp;amp;lsquo;സിറ്റിലൈറ്റ്സി&amp;amp;rsquo;ലേക്കുള്ളൂ എന്ന് ചെറില്‍ തീര്‍ത്തു പറഞ്ഞു. കിട്ടുന്ന അവസരം പാഴാക്കാന്‍ ചെറിലിന് തീരെ ഉദ്ദേശമുണ്ടായിരുന്നില്ല. നിവര്‍ത്തിയില്ലാതെ ചാപ്ലിന്‍ സമ്മതിച്ചു.&lt;br /&gt;
&lt;br /&gt;
സിറ്റി ലൈറ്റ്സിന്റെ ഷൂട്ടിങ്ങിനിടയിലാണ് ലൂയി ബൂണേലുമായും,സെര്‍ജി ഐസന്‍സ്റ്റീനുമായും ചാപ്ലിന്‍ പരിചയപ്പെടുന്നത്. വ്യത്യസ്ത കാരണങ്ങളാല്‍ ലോസ് ഏഞ്ചലസ്സില്‍ എത്തിയിരുന്ന അവര്‍ ചാപ്ലിന്റെ ചങ്ങാതിമാരായി മാറി.&lt;br /&gt;
&lt;br /&gt;
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു സിറ്റിലൈറ്റ്സിന്റെ പ്രീമിയറില്‍ ചാപ്ലിന്റെ അടുത്ത സീറ്റില്‍ ഇരുന്നിരുന്നത്. ചാപ്ലിന്‍ പിന്നീടെഴുതി: &amp;amp;ldquo;അവസാനരംഗം കണ്ടപ്പോള്‍ ഐന്‍സ്റ്റീന്‍ കണ്ണു തുടയ്ക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു.&amp;amp;rdquo; ആ ചിത്രം കൻട ലോകത്തിലെ ഒട്ടുമുക്കാല്‍ പ്രേക്ഷരുടേയും സ്വാഭാവികമായ പ്രതികരണം അതുതന്നെയായിരുന്നു.&lt;br /&gt;
&lt;br /&gt;
പ്രസിദ്ധ നോവലിസ്റ്റായ അപ്ടണ്‍ സിംക്ലയറും ചാപ്ലിന്റെ അടുത്ത സുഹൃത്തായിരുന്നു. അമേരിക്കയിലേക്കാളും കൂടുതല്‍ ജര്‍മ്മനിയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലുമായിരുന്നു ഈ ജോടി, ഇടതുപക്ഷ ചിന്താഗതിക്കാരെ ആവേശഭരിതരാക്കിയത്. സിംക്ലയറുടെ &amp;amp;lsquo;ദ ജംഗിള്‍&amp;amp;rsquo; തുടങ്ങിയ നോവലുകളും ചാപ്ലിന്റെ സിനിമകളും സാമൂഹ്യനീതി അടിസ്ഥാനശിലയായുള്ള ഒരു നവലോകത്തിന്റെ സന്ദേശങ്ങളായാണ് ലോകജനത ഉള്‍ക്കൊണ്ടത്. എന്നാല്‍ അമേരിക്കക്കാര്‍ ഇവരെ, പ്രത്യേകിച്ചും ചാപ്ലിനെ, കമ്യൂണിസ്റ്റ് അഞ്ചാംപത്തിയെന്ന സംശയത്തോടെയാണ് വീക്ഷിച്ചത്.  &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%A6_%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D%E2%80%99&amp;diff=13408</id>
		<title>ചാപ്ലിൻ: ‘ദ സര്‍ക്കസ്സ്’</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%A6_%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D%E2%80%99&amp;diff=13408"/>
		<updated>2014-09-07T05:42:04Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
= &amp;amp;lsquo;ദ സര്‍ക്കസ്സ്&amp;amp;rsquo;=&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മാനസിക വിഭ്രാന്തിയുടെ പാരമ്യത്തില്‍ ഒരാള്‍ അനിവാര്യമായും കോമഡിയെഴുതുന്നു&amp;amp;rdquo; എന്ന് വി. എസ്. നെയ്പോള്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഈ മാനസികാവസ്ഥയിലായിരുന്ന ചാപ്ലിന്‍ തന്റെ അസിസ്റ്റന്റ് ഹെൻറി ബര്‍ഗ്‌മാനോട് പറഞ്ഞു. &amp;amp;ldquo;ഹെൻറീ, ഞാന്‍ വളരെ ഉയരത്തില്‍ അകപ്പെട്ടിരിക്കുന്നു. പല കാരണങ്ങള്‍കൊണ്ടും എനിക്കു രക്ഷപ്പെടാനാവുന്നില്ല. കുരങ്ങന്മാരോ മറ്റെന്തെക്കെയോ എന്നെ ആക്രമിക്കാന്‍ വരുന്നു.&amp;amp;rdquo; ഈ പ്രമേയത്തിന് ഉതകുന്ന വ്യത്യസ്ത പരിചരണങ്ങള്‍ എഴുതിയുണ്ടാക്കുവാന്‍ ചാപ്ലിന്‍ ഹെൻറിയോട് ആവശ്യപ്പെട്ടു. ഇതായിരുന്നു &amp;amp;lsquo;ദ സര്‍ക്കസ്&amp;amp;rsquo; എന്ന സിനിമയുടെ ബീജാവാപം. ഈ വാചകത്തിന് അപ്പുറവും ഇപ്പുറവുമായി കഥ വികസിക്കുകയാണുണ്ടായത്. ഞാണിന്മേല്‍ കളിക്കാരനെ അനുകരിച്ച് വടത്തില്‍ കയറുന്ന ചാര്‍ളിയെ കുരങ്ങന്മാര്‍ ആക്രമിക്കുന്ന ഒരു രംഗവുമുണ്ട് &amp;amp;lsquo;ദ സര്‍ക്കസ്സില്‍&amp;amp;rsquo;. &lt;br /&gt;
&lt;br /&gt;
പൊലീസുകാരനില്‍നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കസ് റിങ്ങിലേയ്ക്കു ചാടികയറുന്ന ചാര്‍ളി കാണികള്‍ക്ക് ചിരിക്കാന്‍ അനേകം അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ചാര്‍ളിക്ക് സര്‍ക്കസ്സില്‍ വിദൂഷകനായി ജോലി ലഭിക്കുന്നു. എന്നാല്‍ മന:പൂര്‍വ്വം നര്‍മ്മം സൃഷ്ടിക്കാന്‍ ചാര്‍ളിക്കു കഴിയുന്നില്ല. കൃത്രിമമായ നര്‍മ്മം ചാര്‍ളിക്കും അന്യമാണ്. താന്‍ അറിയാതെതന്നെ വന്നുപോകുന്ന, അല്ലെങ്കില്‍ തന്റെ ജീവിത ശൈലിയില്‍ നിന്നാണ് ചാര്‍ളിയുടെ തമാശമുഴുവന്‍. റിങ്ങ്മാസ്റ്ററുടെ മകളോട് ചാര്‍ളിക്ക് പ്രേമമുദിക്കുന്നു. അവള്‍ക്ക് പക്ഷേ തിരിച്ചൊന്നും തോന്നുന്നില്ല. ഒരു ഞാണിന്മേല്‍ കളിക്കാരന്‍, ചെറുപ്പക്കാരന്‍, സര്‍ക്കസ്സില്‍ പുതുതായി ചേരുന്നു. പ്രേമബദ്ധരാവുന്ന അയാളും പെണ്‍കുട്ടിയും വിവാഹം കഴിക്കുന്നു. സര്‍ക്കസ് കമ്പിനി പുതിയ സ്ഥലത്തേക്ക് മാറ്റുന്നു. ചാര്‍ളി അവരോടൊപ്പം പോകുന്നില്ല. യാദൃച്ഛികമായാണ് അയാൾ സര്‍ക്കസ്സില്‍ വന്നടിഞ്ഞത്. അവിടെ തന്നെപ്പിടിച്ചുനിറുത്തിയ സുന്ദരി മറ്റൊരാളുടേതായിക്കഴിഞ്ഞു. ലോകത്തിന്റെ കോമാളിയാവാന്‍ വിധിക്കപ്പെട്ട താന്‍ ഒരു സര്‍ക്കസ്സിലെ കാണികളെ മാത്രം ചിരിപ്പിച്ചാല്‍ പോരല്ലോ&amp;amp;hellip;വിദൂരതയിലേയ്ക്കുമറയുന്ന സര്‍ക്കസ് വാഹനങ്ങളെ നോക്കി ചാര്‍ളി ഏകനായി നില്‍ക്കുമ്പോള്‍ ചിത്രം അവസാനിക്കുന്നു. അവസാന രംഗം ഇരുപതു പ്രാവശ്യം ആവര്‍ത്തിച്ചെടുത്തിട്ടേ ചാപ്ലിനു തൃപ്തിയായുള്ളൂ.&lt;br /&gt;
&lt;br /&gt;
പിന്നീട് ഓസ്കാര്‍ അവാര്‍ഡ് എന്ന പേരില്‍ പ്രശസ്തമായ പുരസ്കാരങ്ങള്‍ ആദ്യമായി നല്‍കപ്പെട്ടത് 1929-ലാണ്. അവാര്‍ഡ് കമ്മിറ്റി ചാപ്ലിന് ഒരു &amp;amp;lsquo;സ്പെഷ്യല്‍&amp;amp;rsquo; അവാര്‍ഡ് നല്‍കി ബഹുമാനിച്ചു. &amp;amp;ldquo;ദ സര്‍ക്കസിന്റെ രചനയിലും സംവിധാനത്തിലും നിര്‍മ്മാണത്തിലും ചാപ്ലിന്‍ പ്രദര്‍ശിപ്പിച്ച അസാമാന്യ പാടവ&amp;amp;rsquo;ത്തിനായിരുന്നു അവാര്‍ഡ്.&lt;br /&gt;
&lt;br /&gt;
ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അപ്രതീക്ഷിതമായ പല പ്രതിബന്ധങ്ങളുമുണ്ടായി. സെറ്റുകള്‍ തയ്യാറാക്കി ഷൂട്ടിങ്ങ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്നതിനു തലേന്ന് ഒരു വന്‍ കൊടുങ്കാറ്റിലും മഴയിലും സെറ്റുകളെല്ലാം തകര്‍ന്നു. ഷൂട്ടിങ്ങ് മാറ്റിവയ്ക്കേണ്ടിവന്നു. ഇതിനിടെ രണ്ടാമത്തെ കുട്ടി ജനിച്ചു. ആറുമാസം കഴിഞ്ഞപ്പോള്‍ സെറ്റിനു തീപിടിച്ചു: സെറ്റു പൂര്‍ണ്ണമായും നശിച്ചു. സ്റ്റുഡിയോയുടെ വിദ്യുച്ഛക്തി സംവിധാനം തകരാറിലായി.&lt;br /&gt;
[[File:Chaplin_ch13.jpg|thumb|left|170px|രൻടാം ഭാര്യ: ലിറ്റാ ഗ്രേ]]&lt;br /&gt;
ഡിസംബര്‍ മാസത്തില്‍ ലിറ്റാ കുട്ടികളേയുമെടുത്ത് വീടുവിട്ടു. വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്തു. പന്ത്രണ്ടര ലക്ഷം ഡോളറാണ് നഷ്ടപരിഹാരമായി അവള്‍ ആവശ്യപ്പെട്ടത്. ചാപ്ലിന്‍ സർക്കസ്സിന്റെ പണി പൂര്‍ണ്ണമായും നിറുത്തിവച്ചു. ലിറ്റായുടെ അമ്മാവന്‍ കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പ്രകൃതിവിരുദ്ധ ലൈംഗിക കേളികള്‍ക്ക് നിര്‍ബന്ധിച്ചു എന്നതായിരുന്നു പ്രധാന കാരണമായി ആരോപിച്ചിരുന്നത്. ഇതിനിടെ ആദായനികുതിവകുപ്പും പുറകേകൂടി. ചാപ്ലിന്റെ 1918 മുതലുള്ള വരുമാനം അവര്‍ പുന:പരിശോധിച്ച്, പതിമൂന്നര ലക്ഷം ഡോളര്‍ നികുതി കുറച്ചാണ് കൊടുത്തിരിക്കുന്നതെന്ന നിഗമനത്തിലെത്തി. അത് ഈടാക്കാനായി ചാപ്ലിന്റെ എല്ലാ ആസ്തികളും മരവിപ്പിച്ചു.&lt;br /&gt;
&lt;br /&gt;
ലിറ്റായുമായുള്ള വിവാഹവും അവരുടെ ദാമ്പത്യവും പത്രമാധ്യമങ്ങളിലും ജനങ്ങളുടെയിടയിലും വിചാരണയ്ക്കു വിധേയമായി. രാജ്യമെങ്ങും ചാപ്ലിന്‍ വിരുദ്ധതരംഗം അലയടിച്ചു. ചാപ്ലിന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ കലാകാരനായ ചാപ്ലിനെതിരെ നിരത്തുന്നതു നീതിയല്ലായെന്നു വാദിച്ച ഒരു ന്യൂനപക്ഷമുണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
വന്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് കേസ് നടന്നു. വന്‍കിട അഭിഭാഷകര്‍ ചാപ്ലിനുവേണ്ടി കേസ് വാദിച്ചു. ഈ ആറേഴുമാസംകൊണ്ട് ചാപ്ലിന്‍ മാനസികമായി ഏറെ തളര്‍ന്നിരുന്നു. ചികിത്സയിലുമായി. അപ്പോള്‍ ലിറ്റായുടെ അമ്മാവന്‍ വീണ്ടും ചന്ദ്രഹാസമിളക്കി. ലിറ്റയും ചാപ്ലിനും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ച അതേ കാലയളവില്‍ ചാപ്ലിന്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ട അഞ്ചു പ്രശസ്ത സ്ത്രീകളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി. മരിയോണ്‍ ഡേവിസ്, മേര്‍ണാ കെന്നഡി, എഡ്നാ പര്‍വേയന്‍സ്. ക്ലയര്‍ വിന്‍സർ, പോളോ നെഗ്രി എന്നിവരായിരുന്നു ആ അഞ്ചുപേര്‍. ലിറ്റാ നേരിട്ട് മരിയോണ്‍ ഡേവിസിനെ സന്ദര്‍ശിച്ച് അവരുടെ പേരു വെളിപ്പെടുത്തുമെന്ന് അറിയിച്ചു. എങ്ങിനെയും വിവാഹമോചനത്തിനു സമ്മതിക്കണമെന്ന് മരിയോണ്‍ ചാപ്ലിനോടഭ്യര്‍ത്ഥിച്ചു. പത്തുലക്ഷം ഡോളര്‍ കൊടുക്കാമെന്ന ധാരണയില്‍ വിവാഹമോചനം നടന്നു. ഏതാണ്ട് അത്രതന്നെ തുക വക്കീലന്മാര്‍ക്കും കോടതിക്കുമായി ചാപ്ലിനു വേറെയും ചിലവായി. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%85%E0%B4%B5%E0%B4%B8%E0%B4%BE%E0%B4%A8_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&amp;diff=13399</id>
		<title>ചാപ്ലിൻ: അവസാന ചലച്ചിത്രം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%85%E0%B4%B5%E0%B4%B8%E0%B4%BE%E0%B4%A8_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&amp;diff=13399"/>
		<updated>2014-09-06T18:41:03Z</updated>

		<summary type="html">&lt;p&gt;Venu: /* അവസാന ചലച്ചിത്രം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=അവസാന ചലച്ചിത്രം=&lt;br /&gt;
&lt;br /&gt;
1953-ന്റെ തുടക്കത്തില്‍ ചാപ്ലിന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ സ്ഥിരതാമസമായി. മുപ്പത്തിയേഴ് ഏക്കറില്‍ പരന്നുകിടക്കുന്ന പതിനഞ്ചു മുറികളുള്ള &amp;amp;lsquo;മാനര്‍ ദിബാന്‍&amp;amp;rsquo; എന്ന വന്‍സൗധത്തില്‍.&lt;br /&gt;
&lt;br /&gt;
സ്വിറ്റ്സര്‍ലന്‍ഡിലെ സാമൂഹ്യജീവിതവുമായി ഇഴുകിച്ചേരാന്‍ ചാപ്ലിനു കഴിഞ്ഞില്ല. വൈകാതെ തന്നെ മുനിസിപ്പിലാറ്റിയുമായി തര്‍ക്കത്തിലായി. സ്റ്റെനോഗ്രാഫര്‍ ആയിരുന്ന ഇസാബെല്‍ ദെല്യൂസ് ചാപ്ലിന്റെ തികച്ചും സ്വേഛാധിപത്യപരമായ പെരുമാറ്റത്തില്‍ സഹികെട്ട് ജോലിവിട്ടു. അവസാനത്തെ മുന്നുമാസത്തെ ശമ്പളത്തിനുവേണ്ടി അവര്‍ക്ക് കോടതിയില്‍ പോകേണ്ടിവന്നു. ഇതൊക്കെയാണെങ്കിലും മഹാനായൊരു കലാകാരന്‍ തങ്ങളുടെ നാട്ടില്‍ സ്ഥിരതാമസമായത് സ്വിറ്റ്സര്‍ലന്‍ഡിലെ ജനങ്ങള്‍ക്ക് അഭിമാനമായിരുന്നു.&lt;br /&gt;
&lt;br /&gt;
1954-ല്‍ ചാപ്ലിന്‍ &amp;amp;lsquo;കിങ്ങ് ഇന്‍ ന്യൂയോര്‍ക്ക്&amp;amp;rsquo; എന്ന ചിത്രത്തിന്റെ തിരക്കഥയുടെ പണി ആരംഭിച്ചു. 56-ല്‍ ലണ്ടനില്‍ വച്ചാണ് ഷൂട്ടിങ്ങ് നടത്തിയത്. അന്ന് അത്രതന്നെ പ്രശസ്തരല്ലായിരുന്ന അഭിനേതാക്കളേയാണ് ചാപ്ലിന്‍ തിരഞ്ഞെടുത്തത്. പത്തുവയസ്സുള്ള മൈക്കിള്‍ ചാപ്ലിനും ചിത്രത്തില്‍ അഭിനയിച്ചു.&lt;br /&gt;
&lt;br /&gt;
യുദ്ധക്കൊതിയന്മാരുടെ ലോകം. എന്നാല്‍ &amp;amp;lsquo;ഷാഡോവ്&amp;amp;rsquo; രാജാവ് സമാധാനപ്രിയനാണ്. പക്ഷേ അദ്ദേഹത്തിന്റെ മന്ത്രിമാരും പ്രജകളും (അമേരിക്കന്‍ ശൈലിയില്‍) അണ്വായുധങ്ങള്‍ നിര്‍മ്മിക്കണമെന്നും അവ മറ്റു രാജ്യങ്ങളുടെ മേല്‍ പ്രയോഗിക്കണമെന്നുമാണ് ആഗ്രഹിക്കുന്നത്. അതേസമയം ഷാഡോവ് അണുശക്തിയെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് സാമൂഹിക-സാമ്പത്തിക വിപ്ലവം കൊണ്ടുവരാമെന്നു  സ്വപ്നം കാണുന്നു. ഈ വൈരുദ്ധ്യം രാജാവിനെ നിഷ്കാസിതനാക്കുന്നതിലാണ് പരിണമിക്കുന്നത്. ഷാഡോവ് അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടുന്നു. പല രീതിയിലും, അമേരിക്കന്‍ സ്ഥാപനങ്ങള്‍ മാധ്യമങ്ങളുള്‍പ്പെടെ അവസരം കിട്ടുമ്പോഴൊക്കെ രാജാവിനെ അവഹേളിക്കുന്നു. ഒരു സ്കൂള്‍ സന്ദര്‍ശനവേളയില്‍ റൂപര്‍ട്ട് മക്കാബിയെന്ന വിദ്യാര്‍ത്ഥി (മൈക്കിള്‍ ചാപ്ലിന്‍) &amp;amp;mdash;  അവന്‍ ഒരു കുട്ടികമ്യൂണിസ്റ്റാണ് &amp;amp;mdash;  മുതലാളിത്തത്തിനെതിരേയും അണ്വായുധങ്ങള്‍ക്കെതിരേയും, ഒരു രാഷ്ട്രത്തിന്റെ (അതായത് അമേരിക്കയുടെ) കൈകളില്‍ അദമ്യമായ ശക്തിവന്നുചേരുന്നതിന്റെ അപകടത്തെപ്പറ്റിയും പ്രസംഗിക്കുന്നതു കേള്‍ക്കാനിടയാവുന്നു. (ഇന്നത്തെ ലോകസാഹചര്യത്തില്‍ എത്രയേറെ പ്രസക്തമായ ഒരു പ്രസ്താവന.)&lt;br /&gt;
&lt;br /&gt;
കമ്യൂണിസ്റ്റുകളെ വേട്ടയാടുന്ന കമ്മറ്റിക്കു മുന്‍പില്‍ കുട്ടിയെ വിചാരണയ്ക്കു വിളിക്കുന്നു. ഒരു കമ്യൂണിസ്റ്റായ അവന്റെ അച്ഛന്‍ തന്റെ സഖാക്കളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്നു. ഷാഡോവിനെയും കുറ്റവിചാരണ ചെയ്യുന്നു. രാജാവിനെതിരെ വേണ്ടത്ര തെളിവുകള്‍ ലഭിക്കുന്നില്ല. ഒരു കുട്ടിക്കു ചെറുത്തുനില്‍ക്കാന്‍ കഴിയാത്ത സമ്മര്‍ദ്ദത്തിനടിപ്പെട്ട് റൂപര്‍ട്ട് തന്റെയും അച്ഛന്റെയും കമ്യൂണിസ്റ്റ് സഖാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുന്നു. അമേരിക്ക മടുത്ത്, ഷാഡോവ് യൂറോപ്പിലേയ്ക്ക് വിമാനം കയറുന്നു. ത്നടെ സുഹൃത്തുക്കളെ ഒറ്റിക്കൊടുക്കേണ്ടിവന്ന റൂപര്‍ട്ട് തനിക്കുണ്ടായ അപചയത്തിലും നിസ്സഹായതയിലും തേങ്ങിക്കരഞ്ഞുകൊണ്ട് നില്‍ക്കുന്ന രംഗത്തോടെ ചിത്രം അവസാനിക്കുന്നു.&lt;br /&gt;
&lt;br /&gt;
മക്കാര്‍ത്തിയുടെ അമേരിക്ക. ചാപ്ലിന്റെ സ്വന്തം കഥ. &lt;br /&gt;
&lt;br /&gt;
ഉദാത്തമായ കഥ എക്കാലവും കലാകാരന്റെ ജീവിതത്തിലെ തീക്ഷ്ണമായ പ്രതിസന്ധികളെ പ്രതിഫലിപ്പിക്കുന്നു. തന്റെ ഉള്ളിന്റെ ഉള്ളിലേയ്ക്ക് ഊളിയിടുന്ന ചിന്തകളുടെയും വികാരങ്ങളുടെയും രേഖാചിത്രമാണ് മഹത്തായ കല. അങ്ങിനെയൊരു ചിത്രമായിരുന്നു &amp;amp;lsquo;കിങ്ങ് ഇന്‍ ന്യൂയോര്‍ക്ക&amp;amp;rsquo;.&lt;br /&gt;
&lt;br /&gt;
എന്നാല്‍ ചിത്രത്തിന്ന് വളരെ മോശം പ്രതികരണമാണ് ലഭിച്ചത്. ഏറ്റവും പരിതാപകരമായി ചൂണ്ടിക്കാണിക്കപ്പെട്ടത് അതിലെ സംഭാഷണങ്ങളായിരുന്നു. അതിഭാവുകത്വം കലര്‍ന്നതും നാടകീയവുമായിരുന്നു ഡയലോഗുകളില്‍ ഏറെയും. സംസാരിക്കുന്ന ചലച്ചിത്രങ്ങളുമായി സമരസപ്പെടാന്‍ ചാപ്ലിന് കഴിഞ്ഞില്ല എന്നതിന്റെ ഒരു തെളിവുകൂടിയാണ് &amp;amp;lsquo;കിങ്ങ് ഇന്‍ ന്യൂയോര്‍ക്ക്.&amp;amp;rsquo;&lt;br /&gt;
[[File:Chaplin_ch21.jpg|thumb|left|220px|അവസാനചിത്രത്തിന്റെ പോസ്റ്റർ]]&lt;br /&gt;
&amp;amp;lsquo;ഏ കൗണ്ടസ് ഫ്രം ഹോങ്ങ്കോങ്ങ് ആയിരുന്നു ചാപ്ലിന്റെ അവസാനചിത്രം. ആദ്യ കളര്‍ ചിത്രവും. അപ്പോഴേയ്ക്കും അദ്ദേഹത്തിന് എഴുപത്തിയേഴ് വയസ്സാവാറായി. തനിക്ക് പാകമല്ലാത്ത നായകവേഷം ചെയ്യാന്‍ ചാപ്ലിന് തീരെ താല്പര്യമുണ്ടായില്ല. &amp;amp;lsquo;വിമന്‍ ഇന്‍ പാരീസി&amp;amp;rsquo;ല്‍ ചെറിയൊരു റോള്‍ മാത്രമേ ചാപ്ലിന്‍ അഭിനയിച്ചുള്ളു.&amp;amp;lsquo;ഏ കൗണ്ട്സ് ഫ്രം ഹോങ്ങ്കോങ്ങിലും അങ്ങിനെതന്നെയായി. അതാദ്യമായി ചാപ്ലിന്‍ തന്റെ സിനിമയ്ക്ക് വന്‍ താരങ്ങളെ ക്ഷണിച്ചു. സോഫിയാ ലോറനും മാര്‍ലണ്‍ ബ്രാന്‍ഡോയുമായിരുന്നു നായികാനായകന്മാര്‍.&lt;br /&gt;
&lt;br /&gt;
നടാഷാ എന്നു പേരുള്ള ഒരു റഷ്യന്‍ പ്രഭ്വി &amp;amp;mdash;  അവര്‍ ഇന്നു പട്ടിണിയിലാണ് &amp;amp;mdash; കള്ളക്കപ്പല്‍ കയറി ഹോംകോങ്ങില്‍ നിന്ന് ഹോണോലൂലുവിലേയ്ക്കു പോവാന്‍ തുനിയുന്നു. കപ്പലില്‍ വച്ച് അവള്‍ ഒരു അമേരിക്കന്‍ കോടീശ്വരന്റെ ക്യാബിനില്‍ എത്തിപ്പെടുന്നു. അവര്‍ തമ്മില്‍ വിരിഞ്ഞുവരുന്ന പ്രണയമാണ് ചിത്രത്തിലെ പ്രമേയം.&lt;br /&gt;
&lt;br /&gt;
1966 ജനുവരിയില്‍ കൗണ്ടസ്സിന്റെ ചിത്രീകരണം ആരംഭിച്ചു. തുടക്കംമുതല്‍ തന്നെ പ്രശ്നങ്ങളായിരുന്നു. സോഫിയാ ലോറനും ബ്രാന്‍ഡോയും തമ്മില്‍ പിണങ്ങി. തന്റെ ഒരിക്കലും അടങ്ങാത്ത ആവേശം കൊണ്ട് ചാപ്ലിനും കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. മറ്റുള്ളവര്‍ക്ക് ചാപ്ലിനൊപ്പം എത്താന്‍ കഴിഞ്ഞില്ല. ആ ചിത്രത്തില്‍ അഭിനയിച്ചിരുന്ന മകന്‍ സിഡ്നി ചാപ്ലിനാണ് ചാപ്ലിന്റെ ദേഷ്യത്തിന് എപ്പോഴും ഇരയായത്. ഒരു കാര്യവുമില്ലതെ സെറ്റില്‍വച്ച് ചാപ്ലിന്‍ സിഡ്നിയെ വഴക്കു പറഞ്ഞുകൊണ്ടേയിരുന്നു.&lt;br /&gt;
&lt;br /&gt;
ചാപ്ലിനെ സംബന്ധിക്കുന്ന ഏതാണ്ടെല്ലാ കാര്യങ്ങള്‍ക്കും രണ്ടു ഭാഷ്യങ്ങളുണ്ടെന്നു നാം കണ്ടുകഴിഞ്ഞു. ഇതാ ഒരു ഉദാഹരണം കൂടി. ഒരു ദിവസം ബ്രാന്‍ഡോ കുറച്ചു വൈകിയാണ് സെറ്റിലെത്തിയത്. (ബാന്‍ഡോ പറയുന്നു. &amp;amp;ldquo;ഞാന്‍ പതിനഞ്ചുമിനിറ്റു വൈയ്കിയാണ് സെറ്റിലെത്തിയത്. അതു തെറ്റുതന്നെ എന്നാല്‍ എല്ലാവരുടേയും മുന്‍പില്‍വച്ച് ചാപ്ലിന്‍ എന്റെ നേരെ തട്ടിക്കയറി. എനിക്ക് പ്രൊഫഷണല്‍ എത്തിക്സ് എന്താണെന്ന് വിവരമില്ലെന്നും എന്റെ തൊഴിലിനുതന്നെ ഞാന്‍ ഒരപമാനമാണെന്നും അദ്ദേഹമലറി. അവസാനം എനിക്കു പ്രതികരിക്കേണ്ടിവന്നു. &amp;amp;ldquo;മി. ചാപ്ലിന്‍, ഞാന്‍ എന്റെ ഡ്രസ്സിങ്ങ് റൂമില്‍ ഇരുപതുമിനിറ്റുനേരം കൂടിയുണ്ടാവും. അതിനകം എന്നോടു ക്ഷമ പറയുന്നില്ലെങ്കില്‍ ഞാന്‍ അമേരിക്കന്‍ ഐക്യനാടുകളിലേയ്ക്ക് വിമാനം കയറും. ഇരുപതു മിനിറ്റു മാത്രം.&amp;amp;rdquo; അല്പസമയത്തിനുശേഷം, വിനയാന്വിതനായ ചാപ്ലിന്‍ ബ്രാൻഡോയോട് ക്ഷമ ചോദിച്ചുവത്രേ. &lt;br /&gt;
&lt;br /&gt;
ഇനി ആ ചിത്രത്തിന്റെ നിര്‍മ്മാതാവും &amp;amp;lsquo;ലൈം ലൈറ്റു&amp;amp;rsquo; മുതല്‍ ചാപ്ലിന്റെ അടുത്ത സുഹൃത്തുമായിരുന്ന ജെറി എപ്സ്റ്റീന്‍ അതേ സംഭവത്തെപ്പറ്റി പറയുന്നതു ശ്രദ്ധിക്കാം. &amp;amp;ldquo;ഇരുനൂറ് എക്സ്ട്രാ അഭിനേതാക്കളെ ഷൂട്ടിങ്ങിനായി ഒരുക്കിനിര്‍ത്തിയിരുന്നു. ചാര്‍ളിയും സോഫിയായും രാവിലെ എട്ടുമുതല്‍ റിഹേഴ്സലിനു തയ്യാറായി ഇരുന്നു. രണ്ടുമണിക്കൂര്‍ കഴിഞ്ഞു. മാര്‍ലോണെ കാണാനില്ല. ചാര്‍ളി അരിശംമൂത്ത് ഭ്രാന്തനാവുകയായിരുന്നു. അപ്പോള്‍ നിഷ്കളങ്കനായ ഒരു കുട്ടിയെപ്പോലെ മാര്‍ലോണ്‍ എത്തുന്നു. ചാര്‍ളി ഒരു കൊടുങ്കാറ്റുപൊലെ അയാളുടെ പുറകെക്കൂടി. ഞാന്‍ തടയാന്‍ നോക്കി. കഴിഞ്ഞില്ല. ചാര്‍ളി ബ്രാന്‍ഡോയുടെ കൈയില്‍ കടന്നുപിടിച്ചു. &amp;amp;ldquo;കേള്‍ക്ക്, നായിന്റെ മോനേ, നീ ഇപ്പോള്‍  ചാര്‍ളി ചാപ്ലിനുവേണ്ടിയാണ് ജോലിയെടുക്കുന്നത്. ഇങ്ങിനെയാണ് ജോലി ചെയ്യുന്നതെങ്കില്‍ അടുത്ത വിമാനത്തില്‍ ഹോളിവുഡ്ഡിലേയ്ക്ക് പൊയ്ക്കോളൂ. ഞങ്ങള്‍ക്കു തന്നെ വേണ്ടാ..&amp;amp;rdquo; കുറ്റം ചെയ്ത കുട്ടി അച്ഛന്റെ മുന്‍പിലെന്നപോലെ ഒതുങ്ങിനിന്ന് ബ്രാന്‍ഡോ ക്ഷമാപണപൂര്‍വ്വം മധുരസ്വരത്തില്‍ മൊഴിഞ്ഞു. &amp;amp;ldquo;അതേ ചാര്‍ളീ, എനിക്കു നല്ല സുഖമില്ലായിരുന്നു..&amp;amp;rdquo; മുഴുവന്‍ പറയാന്‍ ചാപ്ലിന്‍ സമ്മതിച്ചില്ല. &amp;amp;ldquo;നോക്ക് ഒരു വയസ്സനായ ഞാന്‍ കൃത്യസമയത്ത് എത്തുന്നു. എന്നെപ്പോലെ കൃത്യം എട്ടരമണിക്ക് ഷൂട്ടിങ്ങിന് തയ്യാറായി സെറ്റില്‍ എത്തിയിരിക്കണം.&amp;amp;rdquo; മാര്‍ലോണ്‍ &amp;amp;lsquo;ചിന്നപ്പയ്യന്‍&amp;amp;rsquo; വിടര്‍ന്ന മിഴികളോടെ സമ്മതിച്ചു. &amp;amp;ldquo;ഉവ്വ്വ്  ചാര്‍ളീ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സത്യം ഇതിനിടയ്ക്കെവിടെയോ ആയിരിക്കാം. ഈ കാര്യത്തില്‍ മാത്രമല്ല, സ്വന്തം ജീവിതകഥയിലും വ്യക്തതയുടേയും സത്യത്തിന്റെയും വെളിച്ചം വീശാന്‍ ചാപ്ലിന്‍ സ്വയം സഹായിച്ചില്ല എന്നതാണ് പരിതാപകരം. &amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo; ഏറിയകൂറും കേവലം കഥ മാത്രമായി അവശേഷിച്ചു.&lt;br /&gt;
&lt;br /&gt;
ബ്രാന്‍ഡോ തുടര്‍ന്നു പറഞ്ഞു. &amp;amp;ldquo;എങ്കിലും ചലച്ചിത്രമെന്ന മാധ്യമം സൃഷ്ടിച്ച ഏറ്റവും മഹാനായ പ്രതിഭാശാലിയായിത്തന്നെയാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിനുണ്ടായിരുന്നത്ര പ്രാഗല്ഭ്യം മറ്റാര്‍ക്കും ഒരിക്കലും ഉണ്ടായിരുന്നതായി എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിന്റെ മുന്നില്‍ മറ്റെല്ലാവരും ലില്ലിപുട്ടുകാരായി മാറി. എന്നാല്‍ ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹവും നമ്മെഒക്കെപ്പോലെയായിരുന്നു &amp;amp;mdash;  കൂടിക്കുഴഞ്ഞ ഒരു ഭാണ്ഡം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതാണ് എന്റെ ഏറ്റവും നല്ല ചിത്രം.&amp;amp;rdquo; ചാപ്ലിന്‍ &amp;amp;lsquo;ഏ കൗൻടസ് ഫ്രം ഹോങ്ങ്കോങ്ങ്&amp;amp;rsquo; നെ പറ്റി പറഞ്ഞു. എന്നാല്‍ പ്രേക്ഷകരും നിരൂപകരും അങ്ങിനെയല്ല കരുതിയത്. ചാപ്ലിന്‍, സോഫിയാ ലോറന്‍, മാര്‍ലൊണ്‍ ബ്രാന്‍ഡോ എന്നീ മൂന്നു വിശിഷ്ട നാമങ്ങളുടെ അലങ്കാരമുണ്ടായിട്ടും ചിത്രം സാമ്പത്തികമായി വന്‍പരാജയമായി.  &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%A3&amp;diff=13397</id>
		<title>ചാപ്ലിൻ: കമ്യൂണിസ്റ്റ് വിചാരണ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%A3&amp;diff=13397"/>
		<updated>2014-09-06T18:37:21Z</updated>

		<summary type="html">&lt;p&gt;Venu: /* കമ്യൂണിസ്റ്റ് വിചാരണ */&lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=കമ്യൂണിസ്റ്റ് വിചാരണ=&lt;br /&gt;
&lt;br /&gt;
1947 ഫ്രെബ്രുവരിയില്‍ ചാപ്ലിന്റെ സുഹൃത്തും സംഗീതജ്ഞനുമായ ഐഡ്ലറെ എഫ്. ബി. ഐ. അറസ്റ്റു ചെയ്തു. കമ്യൂണിസ്റ്റ് ആണെന്നും രാജ്യതാല്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നുമായിരുന്നു ആരോപണം. അതോടൊപ്പം ചാപ്ലിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നുവന്നു. അമേരിക്കന്‍ സെനറ്റില്‍ പ്രശ്നം ഉന്നയിക്കപ്പെട്ടു. &amp;amp;ldquo;കമ്യൂണിസ്റ്റ് ചായ്‌വുള്ള, നിയമനിഷേധിയായ, 16&amp;amp;ndash;17 വയസ്സു മാത്രം പ്രായമുള്ള അമേരിക്കന്‍ പെണ്‍കുട്ടികളെ ബലാല്‍ക്കാരവും ലൈംഗിക ചൂഷണവും നടത്തുന്ന ചാര്‍ളി ചാപ്ലിനെപ്പോലുള്ള ഒരു വ്യക്തി ഈ രാജ്യത്ത് എന്തിന് വസിക്കണം?&amp;amp;rdquo; വില്യം ലാംഗര്‍ എന്ന സെനറ്റര്‍ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
രണ്ടാം ലോകയുദ്ധത്തിനു മുമ്പുമുതല്‍തന്നെ ചാപ്ലിന്റെ കമ്യൂണിസ്റ്റ് ബന്ധങ്ങളെപ്പറ്റി എഫ്.ബി.ഐ. അന്വേഷണം ആരംഭിച്ചതാണ്. ഒരിക്കല്‍ അവര്‍ തുടര്‍ച്ചയായി നാലുമണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. 1947 ആയപ്പോഴേയ്ക്ക് ഏഴു വാല്യങ്ങള്‍ നീൻട ഒരു റിപ്പോര്‍ട്ടായി അതു മാറിയിരുന്നു. മലയാളികളായ നമുക്ക് ഒരാള്‍ കമ്യൂണിസ്റ്റാവുന്നത് എങ്ങിനെ ഒരപരാധമാവുമെന്ന് അത്ഭുതം തോന്നിയേക്കാം. എന്നാല്‍ അമേരിക്കയിലെ അവസ്ഥ തികച്ചും വിഭിന്നമായിരുന്നു. പ്രത്യേകിച്ചും രണ്ടാംലോകയുദ്ധത്തിനുശേഷം സോവിയറ്റ് യൂണീയനുമായുള്ള ശീതയുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഹിസ്റ്റീരിയാ ബാധിച്ചവരെപ്പോലെയാണ് അമേരിക്കന്‍ ഭരണകൂടവും മാധ്യമങ്ങളും പൊതുജനങ്ങളും പെരുമാറിയിരുന്നത്.&lt;br /&gt;
&lt;br /&gt;
എന്നാല്‍ ചാപ്ലിനെതിരെ സംശയലേശമന്യേ തെളിയിക്കപ്പെടാവുന്ന യതൊന്നും എഫ്.ബി.ഐ.യ്ക്കു ലഭിച്ചില്ല. അമേരിക്കന്‍ രാജ്യതാല്പര്യങ്ങള്‍ക്കു വിരുദ്ധമായി ചാപ്ലിന്‍ എന്തെങ്കിലും ചെയ്തതായി അവര്‍ക്ക് തറപ്പിച്ചുപറയാനായില്ല. കമ്യൂണിസ്റ്റ്കാര്‍ക്ക് ചാപ്ലിന്‍ 25,000 ഡോളര്‍ സംഭാവന ചെയ്തപ്പോള്‍ റെഡ്ക്രോസിന് 100 ഡോളര്‍ മാത്രമേ കൊടുത്തുള്ളൂ എനീങ്ങനെയുള്ള പത്ര റിപ്പോര്‍ട്ടുകളായിരുന്നു എഫ്. ബി. ഐയുടെ പ്രധാന &amp;amp;lsquo;രേഖകള്‍&amp;amp;rsquo;. അജയ്യരായ ലോകശക്തികളാണ് തങ്ങള്‍ എന്ന അഹങ്കാരത്തിനു വിലങ്ങുതടിയായി സോവിയറ്റ് യൂണിയന്‍ ഉയര്‍ന്നുവന്നത് അമേരിക്കയ്ക്ക് ഒരു തരത്തിലും സഹിക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെയുള്ള സോവിയറ്റ് യൂണിയനെ ചാപ്ലിന്‍ പുകഴ്ത്തുന്നത് അവരുടെ കണ്ണില്‍ ഘോരാപരാധം തന്നെയായിരുന്നു.&lt;br /&gt;
&lt;br /&gt;
നീണ്ടുനിന്ന ചോദ്യംചെയ്യലുകളില്‍ തന്റെ കമ്യൂണിസ്റ്റ് സുഹൃത്തുക്കളെ തള്ളിപ്പഠയാന്‍ ചാപ്ലിന്‍ തുനിഞ്ഞില്ല. അവരുമായുള്ള ബന്ധം  നിഷേധിച്ചുമില്ല. മൗഷ്യനുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും തന്റെ ആശയങ്ങളില്‍ ചിലതെങ്കിലും കമ്യൂണിസ്റ്റുകാരുടേതാവുന്നതും കമ്യൂണിസ്റ്റുകാരുടെ ചില കാഴ്ചപ്പാടുകള്‍ തന്റേതാവുന്നതും കേവലം യാദൃഛികമാണെന്നുമായിരുന്നു ചാപ്ലിന്റെ നിലപാട്.&lt;br /&gt;
&lt;br /&gt;
മൊസ്യേ വെര്‍ദൂ ചാപ്ലിന്‍ വരുദ്ധലോബിയെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. &amp;amp;lsquo;അണ്‍ അമേരിക്കന്‍ ആക്റ്റിവിറ്റീസ് കമ്മിറ്റി&amp;amp;rsquo;യും &amp;amp;lsquo;കാത്തലിക് വാർ വെറ്ററന്‍സ്&amp;amp;rsquo; എന്ന സംഘടനയും ചാപ്ലിനെ നാടുകടത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ക്ക് തല്ക്കാലം ഒന്നും ചെയ്യാനായില്ല. അവര്‍ അവസരം പാര്‍ത്തിരുന്നു.&lt;br /&gt;
&lt;br /&gt;
തനിക്കുനേരെ ഉയരുന്ന ഭീഷണികളെപ്പറ്റി ചാപ്ലിനു വ്യക്തമായ ധാരണകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലണ്ടനിലേയ്ക്ക് ഒരു സന്ദര്‍ശനത്തിനു പോകണമെന്നുണ്ടായിരുന്നെങ്കിലും അമേരിക്കവിട്ടു പുറത്തുപോയാല്‍ തിരിച്ചുവരാന്‍ അനുമതി ലഭിച്ചില്ലെങ്കിലോ എന്ന ആശങ്കമൂലം അതുവേണ്ടെന്നു വയ്ക്കുകയായിരുന്നു. (ചാപ്ലിന്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിരുന്നില്ല.) താന്‍ ഒരു ലോകപൗരനാണെന്നായിരുന്നു ചാപ്ലിന്‍ വിശ്വസിച്ചിരുന്നത്. താന്‍ മാത്രമല്ല, മനുഷ്യരാശി മൊത്തം ലോകപൗരന്മാരാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. &amp;amp;ldquo;ലോകം പിന്താങ്ങിയ,പ്രോത്സാഹിപ്പിച്ച ഏറ്റവും വലിയ ഭ്രാന്താണ് രാജ്യസ്നേഹം&amp;amp;rdquo; എന്ന അദ്ദേഹത്തിന്റെ പ്രസ്താവന പ്രസിദ്ധമാണ്.&lt;br /&gt;
[[File:Chaplin_ch19.jpg|thumb|left|220px|ലൈംലൈറ്റിൽ ആത്മകഥാംശം]]&lt;br /&gt;
ഇങ്ങിനെ കാറ്റുംകോളും നിറഞ്ഞ ഒരു പശ്ചാത്തലത്തിലാണ് &amp;amp;lsquo;ലൈം ലൈറ്റ്&amp;amp;rsquo; എന്ന തന്റെ പുതിയ ചിത്രത്തിന്റെ നിര്‍മ്മാണത്തിലേയ്ക്ക് അദ്ദേഹം പ്രവേശിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ലൈം ലൈറ്റ് ചാപ്ലിന്റെ തന്നെ കഥയാണ്. കാല്‍വരോ എന്ന നായക കഥാപാത്രം ചാപ്ലിന്റെ പ്രതിരൂപവും. ഇംഗ്ലണ്ടിലെ ഒരു സംഗീത നാടകശാലയിലെ കൊമേഡിയനാണ് കാല്‍വരോ. ഇപ്പോള്‍ പ്രായമായി. &amp;amp;lsquo;പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല.&amp;amp;rsquo; എന്ന തോന്നല്‍ അയാളെ മഥിക്കുന്നു. പഴയതുപൊലെ ജനപ്രീതിയില്ല, ഒരു തിരിച്ചുവരവിന് കിണഞ്ഞു ശ്രമിക്കുകയാണ് അയാള്‍. തന്റെ പ്രേക്ഷകരെ തുടര്‍ന്നും തനിക്കു ചിരിപ്പിക്കാന്‍ കഴിയില്ലേ എന്ന അതിരുകവിഞ്ഞ ആശങ്ക അയാളെ ഒരു മദ്യപാനിയാക്കുന്നു. കാല്‍വരോയുടെ മുറിയില്‍ ചാപ്ലിന്റെ ട്രാംപിന്റെ ഒരു ചിത്രം ഭിത്തിയെ അലങ്കരിക്കുന്നു. ചാപ്ലിനെ പോലെ കാല്‍വരോയും ഇടതുകൈകൊണ്ട് വയലിന്‍ വായിക്കുന്നു. പഴ സ്റ്റെലില്‍, ബട്ടണുകളുള്ള ഷൂസു ധരിക്കുന്നു.&lt;br /&gt;
&lt;br /&gt;
തന്റെ പ്രേമഭാജനമായിരുന്ന ഫ്ളോറന്‍സ് ആത്മഹത്യ ചെയ്തത് ജനല്‍ വാതിലുകളടച്ച് ഗ്യാസ് തുറന്നുവിട്ടായിരുന്നു. ടെറി അംബ്രോസെന്ന ലൈം ലൈറ്റിലെ നായികയും അങ്ങിനെ തന്നെ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നു. ഫ്ളോറന്‍സിനെ രക്ഷിക്കാന്‍ ചാപ്ലിനു കഴിഞ്ഞില്ല. എന്നാല്‍ അനാരോഗ്യംമൂലം നൃത്തംചെയ്യാന്‍ കഴിയാത്തതില്‍ നിരാശപൂണ്ട ഈ യുവനര്‍ത്തകിയെ സമയോചിതമായി ഇടപെടുന്ന കാല്‍വരോ മരണത്തില്‍നിന്നു രക്ഷിക്കുന്നു. അവള്‍ക്കു പക്ഷേ അതില്‍ യാതൊരു സന്തോഷവുമില്ല. തന്നെ എന്തിനു രക്ഷിച്ചു എന്നാണവളുടെ ചോദ്യം. കാല്‍വരോയുടെ മറുപടി: &amp;amp;ldquo;എന്താ നിനക്കിത്ര തിരക്ക്? ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ ഉണ്ടായ പരിണാമത്തിന്റെ ഫലമാണ് മനുഷ്യര്‍. നീ എന്താ അതിനെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നോ? നക്ഷത്രങ്ങള്‍ക്കും സൂര്യനും അവരവരുടെ അച്ചുതണ്ടില്‍ കറങ്ങുകയും അഗ്നിജ്വാലകള്‍ വമിപ്പിക്കുകയുമല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും? സൂര്യനു ചിന്തിക്കാന്‍ കഴിയുമൊ? അതിനു ബോധമുണ്ടോ? ഇല്ല. പക്ഷേ നിനക്കുണ്ട്. നിനക്കു ചിന്തിക്കാന്‍ കഴിയും.&amp;amp;rdquo;  തന്റെ സിനിമകളിലൂടെ ചാപ്ലിൻ പറഞ്ഞുവയ്ക്കുന്ന ഏറ്റവും തത്വജ്ഞാനപരമായ വാചകങ്ങൾ ഈ ചിത്രത്തിലാണെന്നു പറയാം.&lt;br /&gt;
&lt;br /&gt;
അവളില്‍ ജീവിക്കാനുള്ളമോഹം പുനര്‍ജനിപ്പിക്കാന്‍ കാല്‍വരോയ്ക്ക് നന്നേ പാടുപെടേണ്ടിവന്നു. അയാള്‍ അവളോടു പറയുന്നു. &amp;amp;ldquo;കുട്ടിയായിരുന്നപ്പോള്‍ എനിക്കു കളിപ്പാട്ടങ്ങളില്ലായെന്ന് ഞാന്‍ പരാതി പറയാറുണ്ടായിരുന്നു. അപ്പോള്‍ അച്ഛന്‍ പറയും (കാല്‍വരോ തന്റെ തലയില്‍ തൊട്ടുകാണിക്കുന്നു) സൃഷ്ടിക്കപ്പെട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മഹത്തായ കളിപ്പാട്ടം ഇതാണ്. എല്ലാ സുഖത്തിന്റെയും സന്തോഷത്തിന്റെയും രഹസ്യം ഇതിനുള്ളിലാണ്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ആത്മകഥാപരമായ പല അംശങ്ങളും വീണ്ടും ചിത്രത്തില്‍ കടന്നുവരുന്നു. തന്നെപ്പറ്റി കാല്‍വരോ ടെറിയോടു വിവരിക്കുമ്പോള്‍ &amp;amp;ldquo;ഞാനൊരു കൊടുംപാപി&amp;amp;rsquo; യെന്നും തനിക്ക് അഞ്ചു ഭാര്യമാരുണ്ടായിരുന്നെന്നും പറയുന്നു. തന്റെ അഞ്ചു മക്കള്‍ക്ക് ചാപ്ലിന്‍ ഈ ചിത്രത്തില്‍ റോളുകള്‍ നല്‍കി. സിഡ്നി ചാപ്ലിന്‍ (ജൂനിയര്‍) സംഗീത സംവിധായകനായ നെവിലിന്റെ ഭാഗം ചെയ്യുന്നു. വീലര്‍ ഡ്രൈഡനും അഭിനയിക്കുന്നുണ്ട്. കാഴ്ചയില്‍ ഏതാണ്ട് ഊനയെപ്പോലുള്ള ബ്രട്ടീഷ് നടി ക്ലെയര്‍ ബ്ലൂം ആണ് ടെറിയുടെ റോളില്‍. ഊനായോട് രൂപസാദൃശ്യമുണ്ടെങ്കിലും ഹാന്നായുടെ സ്വഭാവ വിശേഷങ്ങള്‍ സന്നിവേശിപ്പിക്കാനാണ് ചാപ്ലിന്‍ ശ്രമിച്ചത്. കൊസ്റ്റ്യൂം ചെയ്ത ബ്രൂക്സിനോട്, ടെറിയുടെ വേഷവിധാനത്തെപറ്റി സംസാരിച്ചപ്പോള്‍ ഗായികയും നര്‍ത്തകിയുമായിരുന്ന തന്റെ അമ്മയുടെ വസ്ത്രസങ്കല്പം വിശദീകരിക്കുകയും അതേ പാറ്റേണിലുള്ള വേഷവിധാനം വേണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
തന്റെ ബാല്യകാലത്തെ ലണ്ടനെപ്പറ്റി ചാപ്ലിന്‍ ക്ലെയറിനോട് വളരെ വിശദമായി ദിവസങ്ങളോളം സംസാരിച്ചു. താന്‍ വിഭാവനം ചെയ്യുന്ന അന്തരീക്ഷം ക്ലെയര്‍ ഉള്‍ക്കൊള്ളണമെന്ന് ചാപ്ലിന് നിര്‍ബന്ധമുണ്ടായിരുന്നു &amp;amp;ldquo;തന്നെ മുറിവേല്പിക്കുകയും കഷ്ടപ്പെടുത്തുകയുംചെയ്ത ഒരു ലണ്ടനാണ് ചാര്‍ളി എനിക്കുകാണിച്ചു തന്നുകൊണ്ടിരുന്നത്. എനിക്കു തീര്‍ത്തും അപരിചിതമായ ഒരു ലണ്ടന്‍. ഉദാഹരണത്തിന്, എനിക്ക് ആഹ്ലാദവും ഉന്മേഷവും പകര്‍ന്നുതന്നിരുന്ന ലണ്ടനിലെ ഉദ്യാനങ്ങള്‍ ചാപ്ലിന്റെ ഓര്‍മ്മയില്‍ ഏകാന്തരുടേയും അഗതികളുടേതും അഭയസ്ഥാനങ്ങളായിരുന്നു. &amp;amp;ldquo;ക്ലെയര്‍ ബ്ലൂം പറഞ്ഞു. ക്ലെയറിന് വളരെ കര്‍ശനമായ ഒരു ദിനചര്യയാണ് ചാപ്ലിന്‍ നിര്‍ദ്ദേശിച്ചത്. സ്റ്റുഡിയോയിലെത്തിയാല്‍ ഒരു മണിക്കൂര്‍ ജിംനേഷ്യത്തില്‍ വ്യായാമം, അഞ്ചു മണിക്കൂര്‍ റിഹേഴ്സല്‍, പിന്നെ ഒരു മണിക്കൂര്‍ ബാലേ ക്ലാസ്സ്. ക്ലെയറിനെ ബാലേ പഠിപ്പിക്കാനായി അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ ബാലേ ഡാന്‍സര്‍, മെലിസ്റ്റാ ഹെയ്സനെയാണ് ചാപ്ലിന്‍ കൊണ്ടുവന്നത്. തന്റെ കലാസൃഷ്ടി പരിപൂര്‍ണ്ണതയുടെ  മകുടോദാഹരണമാവണം എന്ന ചാപ്ലിന്റെ നിര്‍ബന്ധബുദ്ധിയുടെ ദൃഷ്ടാന്തമാണിത്. വ്യക്തിജീവിതം എത്രയേറെ കുത്തഴിഞ്ഞതായിരുന്നോ അത്രയേറെ അടുക്കും ചിട്ടയുമുള്ളതും കുത്തിക്കെട്ടിയതുമായിരുന്നു ചാപ്ലിന്റെ കലാജീവിതം.&lt;br /&gt;
&lt;br /&gt;
കാല്‍വരോ, ടെറിയെ അകമഴിഞ്ഞു സ്നേഹിക്കുന്നു. എന്നാല്‍ താന്‍ അവള്‍ക്ക് അനുയോജ്യനല്ലെന്ന് അയാള്‍ക്കറിയാം. അവളുടെ ശാരീരികമായ പ്രശ്നങ്ങള്‍, മാനസികവും മന:ശാസ്ത്രപരവുമാണെന്ന് മനസ്സിലാക്കി, അയാള്‍ അവളെ പരിചരിച്ചും ധൈര്യം നല്‍കിയും വീണ്ടും സ്റ്റേജില്‍ കയറാവുന്ന അവസ്ഥയിലെത്തിക്കുന്നു. യുവാവും സുഖുമനുമായ നെവിലിനെ അവള്‍ സ്നേഹിക്കാന്‍ വേണ്ട അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു, സ്വയം രംഗത്തുനിന്നു നിഷ്കാസിതനാവുന്നു.&lt;br /&gt;
&lt;br /&gt;
കാല്‍വരോയുടെ ബഹുമാനാര്‍ത്ഥം.അയാളുടെ സുഹൃത്തുക്കള്‍ ഒരുക്കുന്ന പരിപാടിയില്‍ അയാളും ടെറിയും പങ്കെടുക്കുന്നു. തന്റെ ഒരു നർമ്മരംഗം അവതരിപ്പിക്കുമ്പൊള്‍ സ്റ്റേജില്‍ നിന്നു താഴെവീഴുന്ന കാല്‍വരോയ്ക്ക് ഹൃദയാഘാതമുണ്ടായി അവശനും മൃതപ്രായനുമാവുന്നു. എന്നാല്‍ തന്റെ അവശത അവളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കാതെ സന്തോഷവദനനായി &amp;amp;ldquo;ഇനി മുതല്‍ ഇങ്ങിനെയാവും പെണ്ണേ, നീ ബാലേനൃത്തമാടുന്‍, ഞാന്‍ കോമഡി അഭിനയിക്കും&amp;amp;rdquo; എന്നു പറയുന്നു. കാല്‍വരോയുടെ ചുറ്റും കൂടിയവരില്‍ നെവിലുമുണ്ട്. &amp;amp;ldquo;ആകുലമായ ഒരു സായം സന്ധ്യയുടെ ആര്‍ദ്രതയില്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് ഇയാള്‍ നിന്നോടു പറയും.&amp;amp;rdquo; &amp;amp;ldquo;അതൊക്കെ പോട്ടെ ഞാന്‍ നിങ്ങളെയാണ് സ്നേഹിക്കുന്നത്.&amp;amp;rdquo; കാല്‍വരോയുടെ കൈകള്‍ തന്റെ കവിളില്‍ ചേര്‍ത്ത് അവള്‍ വിതുമ്പി.&lt;br /&gt;
&lt;br /&gt;
എന്നാല്‍  നൃത്തം ചെയ്യാന്‍ ടെറിക്ക് സ്റ്റേജില്‍ കയറേണ്ട സമയമായി. &amp;amp;ldquo;ഞാന്‍ വേഗംവരാം ഡാര്‍ളിങ്&amp;amp;rdquo; എന്നു വാഗ്ദാനം ചെഉതുകൊണ്ട് അവള്‍ സ്റ്റേജില്‍ കയറുന്നു. തനിക്ക് അവളുടെ നൃത്തം കാണണമെന്ന് കാല്‍വരോ ആവശ്യപ്പെടുന്നു. സൈഡ് കര്‍ട്ടനുകളുടെ ഇടയിലേയ്ക്ക് കാല്‍വരോയെ കൊണ്ടുപോകുന്നു. എന്നാല്‍ അവളുടെ ഒരു ദൃശ്യം മാത്രമേ അയാള്‍ക്കു ലഭിക്കുന്നുള്ളൂ, അപ്പോഴേയ്ക്കും മരണം അയാളെ മാടിവിളിച്ചു കഴിഞ്ഞു. സ്ക്രീനില്‍ ടെറിയുടെ നൃത്തം തുടരുന്നു. വലിയ സ്റ്റേജില്‍ ഏകയായൊരു നര്‍ത്തകി, പൂര്‍ണ്ണതയുടെ മകുടോദാഹരണമായ ഒരു ബാലേ പോസില്‍. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%8A%E0%B4%A8%E0%B4%BE_%E0%B4%93%E0%B4%A8%E0%B4%BF%E0%B5%BD&amp;diff=13396</id>
		<title>ചാപ്ലിൻ: ഊനാ ഓനിൽ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%8A%E0%B4%A8%E0%B4%BE_%E0%B4%93%E0%B4%A8%E0%B4%BF%E0%B5%BD&amp;diff=13396"/>
		<updated>2014-09-06T18:35:12Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
= ഊനാ ഓനില്‍=&lt;br /&gt;
&lt;br /&gt;
ചാപ്ലിനൊപ്പംതന്നെ പോളെറ്റെയും ലോകപ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നെങ്കിലും അവരുടെ വ്യക്തിബന്ധങ്ങളില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിരുന്നു. ഇരുവരും മറ്റു പങ്കാളികളെ കണ്ടുപിടിച്ചിരുന്നു. 1941 അവസാനം മെക്സിക്കോയില്‍വച്ച് അവര്‍ വിവാഹമോചനം നേടി. പത്തു ലക്ഷം ഡോളറും തന്റെ ഉല്ലാസ നൗകയും ചാപ്ലിന്‍ അവള്‍ക്കു നല്‍കി. &lt;br /&gt;
&lt;br /&gt;
എന്നാല്‍ ചാപ്ലിന്‍ ഒരിക്കലും പോളെറ്റെയെ വിവാഹം കഴിച്ചിരുന്നില്ലെന്നും അവള്‍ക്കു സമൂഹത്തില്‍ മാന്യതയുടെ ആവരണം പ്രദാനം ചെയ്യാന്‍ വേണ്ടിമാത്രം വിവാഹ മോചനമെന്ന നാടകം അരങ്ങേറിയതാണെന്നും ഒരുകൂട്ടം നിരീക്ഷകര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ചാപ്ലിന് ഭാര്യമാര്‍ മൂന്നോ നാലോ എന്ന തര്‍ക്കവും നിലനിന്നിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ദ ഗ്രേറ്റ് ഡിക്ടേറ്ററി&amp;amp;rsquo;ന്റെ മഹത്തായ വിജയം ചാപ്ലിനെ ഇതിനു മുന്‍പ് ഒരിക്കലും എത്തിയിട്ടില്ലാത്ത ഇടങ്ങളിലേയ്ക്ക് എത്തിച്ചു. പ്രസിഡന്റ് റൂസ്വെല്‍റ്റ് അദ്ദേഹത്തെ ലഞ്ചിനു ക്ഷണിച്ചു. അധികം മദ്യം കഴിക്കില്ലായിരുന്ന ചാപ്ലിനെ റൂസ്വെല്‍റ്റ് തന്റെ സ്നേഹാദരങ്ങളുടെ പ്രകടനമെന്നോണം അമിതമായി കുടിക്കാന്‍ പ്രോത്സാഹിപ്പിച്ചു. അന്നു വൈകുന്നേരം ഒരു വലിയ പൊതുസമ്മേളനത്തില്‍ ചാപ്ലിനു പ്രസംഗിക്കേണ്ടിയിരുന്നു. &amp;amp;lsquo;സമാധാന സന്ദേശം&amp;amp;rsquo; നല്‍കുക എന്നതായിരുന്നു ചടങ്ങ്. റേഡിയോയില്‍ അതിന്റെ തല്‍ക്ഷണ സംപ്രേഷണവുമുണ്ടായിരുന്നു. കാലുനിലത്തുറയ്ക്കാത്ത അവസ്ഥയില്‍ വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയ ചാപ്ലിന്‍ പലയാവര്‍ത്തി കുളിച്ചും അനേകം കപ്പു കാപ്പികുടിച്ചും സാധാരണ അവസ്ഥയിലേയ്ക്കെത്താന്‍ ശ്രമിച്ചു. &lt;br /&gt;
&lt;br /&gt;
പ്രസംഗമണ്ഡപത്തിലേറി, സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ചാപ്ലിന്റെ ശബ്ദം അടഞ്ഞു. വായ വറ്റി വരണ്ടു; നാക്ക് അനങ്ങുന്നില്ല. മുന്‍പിലുള്ള വന്‍ജനസമുദ്രത്തെക്കൂടാതെ അറുപതു ലക്ഷം റേഡിയോ ശ്രോതാക്കളും കാത്തിരിക്കുകയാണ്. ഒരാള്‍ വെള്ളത്തിനായി ഓടി. ഒരു ഗ്ലാസ് വെള്ളം കുടിച്ചപ്പോള്‍ ചാപ്ലിന് ഏതാണ്ട് ആശ്വാസമായി. അദ്ദേഹം പ്രസംഗം പുനരാരംഭിച്ചു. ആ രണ്ടുമിനിറ്റ് അമേരിക്ക മുഴുവന്‍ നിശ്ശബ്ദമായി എന്നാണ് കഥ.&lt;br /&gt;
&lt;br /&gt;
മകന്‍, ചാര്‍ളി ചാപ്ലിന്‍ ജൂനിയര്‍ പിന്നീടെഴുതി &amp;amp;ldquo;അച്ഛന്റെ അന്നത്തെ പ്രസംഗവും അതിന് അദ്ദേഹത്തിനു ലഭിച്ച അഭിനന്ദനങ്ങളും അമേരിക്കന്‍ പൊതുജീവിതത്തില്‍ അദ്ദേഹം കൊടുമുടി കയറിയതിന്റെ സൂചനകളായിരുന്നു. അതിനുശേഷം ആ ഉയരങ്ങളില്‍നിന്ന് താഴെയ്ക്കുള്ള ഇറക്കമായിരുന്നു. അമേരിക്കയില്‍നിന്ന് സ്വയം നാടുകടത്തപ്പെടുന്നതിലാണ് ആ ഇറക്കം എത്തിനിന്നത്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
പോളെറ്റയുടെ വിടപറയലിനൊപ്പം തന്നെ പുതിയ സ്ത്രീകള്‍ ചാപ്ലിന്റെ ജീവിതത്ത്ലേയ്ക്കു കടന്നു വന്നിരുന്നു. കരോള്‍ ലാന്റിങ്ങ്, ഹെഡ്ഡി ലാമര്‍, ജോവാന്‍ ബാരി&amp;amp;hellip;ഇതില്‍ ജോവന്‍ &amp;amp;lsquo;ചാപ്ലിന്‍ സ്ത്രീ&amp;amp;rsquo;യ്ക്കു ചേര്‍ന്ന വിശേഷണമുള്ള പെണ്‍കുട്ടിയായിരുന്നു. അച്ഛന്‍ വളരെ ചെറുപ്പത്തിലേ മരിച്ചു. തകര്‍ന്ന കുടുംബം. ഹോളിവുഡ്ഡില്‍ ഭാഗ്യംതേടിയെത്തിയവള്‍. അക്ഷരാര്‍ത്ഥത്തില്‍ പലകൈ മറിഞ്ഞ് ചാപ്ലിന്റെയടുത്തെത്തി. അവളുമായി ബന്ധമൊഴിവാക്കാന്‍ ചാപ്ലിന്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നാല്‍ അവളുടെ താല്പര്യവും ചാപ്ലിന്റെ ചാഞ്ചല്യവും ഒത്തു ചേര്‍ന്നപ്പോള്‍ കാറ്റുവിതച്ച് കൊടുങ്കാറ്റു കൊയ്യുന്ന മറ്റൊരു ബന്ധമായി അതു മാറി. ചരിത്രത്തിന്റെ തനിയാവര്‍ത്തനം. അവരുടെ ബന്ധത്തെക്കുറിച്ച് പല വിവരണങ്ങളും വായിച്ചതില്‍നിന്ന് &amp;amp;lsquo;സ്നേഹം&amp;amp;rsquo; എന്നൊരു വശം അതിലുണ്ടായിരുന്നതായി തോന്നുന്നില്ല. ലൈംഗിക തൃഷ്ണയും പണവുമായിരുന്നു ആ ബന്ധത്തെ നയിച്ചിരുന്നത്. ജോവന്‍ രണ്ടുപ്രാവശ്യം ഗര്‍ഭിണിയായി. രണ്ടു പ്രാവശ്യവും ചാപ്ലിന്റെ നിര്‍ബ്ബന്ധപ്രകാരം അവള്‍ ഗര്‍ഭഛിദ്രം നടത്തി. അക്കാലത്ത് അമേരിക്കയില്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമായിരുന്നു.&lt;br /&gt;
[[File:Chaplin_ch18.jpg|thumb|left|170px|ഊനാ ഓനിൽ]]&lt;br /&gt;
ഇതിനിടയില്‍ ചാപ്ലിന്‍ തന്റെ അടുത്ത ചിത്രത്തിനായി &amp;amp;lsquo;ഷാഡോ ആന്റ് സബ്സ്റ്റന്‍സ്&amp;amp;rsquo; എന്ന നാടകം തിരഞ്ഞെടുത്തിരുന്നു. സാധാരണ പോലെ ജോവന് അഭിനയ പരിശീലനവും കൊടുക്കുന്നുണ്ടായിരുന്നു. &lt;br /&gt;
&lt;br /&gt;
എന്നാല്‍ ആ സംരംഭം മുന്നോട്ടു പോയില്ല. ഓര്‍സണ്‍ വെല്‍സ് എഴുതിയ ഒരു സ്ക്രിപ്റ്റ് &amp;amp;lsquo;ദ ലേഡി കില്ലറിലായി ചാപ്ലിനു താല്പര്യം. അതിലഭിനയിക്കാനാണ് നടീനടന്മാരുടെ ഏജന്റായി മിന്നാവാലീസ്, ഊനാ ഓനീലിനെ ചാപ്ലിന്റെയടുത്തു കൊണ്ടുവരുന്നത്. പ്രസിദ്ധ നാടകകൃത്തും നോബല്‍സമ്മാന ജേതാവുമായിരുന്ന യൂജീന്‍ ഓനീലിന്റെ മകളാണ് ഈനാ ഓനീല്‍. ചാപ്ലിന്റെ ജിവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഊനാ.&lt;br /&gt;
&lt;br /&gt;
ചാപ്ലിന്റെ സ്ത്രീകള്‍ക്ക് നാമിതുവരെക്കണ്ട പൊതുസ്വഭാവത്തോട് വളരെയേറെ യോജിക്കുന്നതായിരുന്നു ഈനായുടെ അതുവരെയുള ചരിത്രം. യൂജീന്‍ ഓനീലും ഊനായുടെ അമ്മ ആഗ്നസും ഊനാ ഒരു കൊച്ചുകുഞ്ഞായിരിക്കുമ്പോൾത്തന്നെ വിവാഹമോചിതരായിരുന്നു.ഊനീൽ മറ്റൊരു വിവഹം കഴിച്ചു. ആഗ്നസ് തന്റേതായ അനേകം ബന്ധങ്ങളില്‍ ആമഗ്നയായിരുന്നു എക്കാലവും. യൂജീന്‍ ഓനീലാവട്ടെ, മകളുമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നുമില്ല. തന്നെ കാണാനായി വീട്ടിലേയ്ക്ക് ഊനാ വരുന്നതുപോലും അദ്ദേഹത്തിന് ഇഷ്ടമായിരുന്നുല്ല. ചാപ്ലിനും ഊനായും വേഗംതന്നെ തമ്മിലടുത്തു.&lt;br /&gt;
&lt;br /&gt;
എന്നാല്‍ ജോവന്‍ അത്രയെളുപ്പമൊന്നും ചാപ്ലിനെ വിട്ടുപോവാന്‍ തയ്യാറായിരുന്നില്ല. ഹാന്നായുടെ അതേ അസുഖം &amp;amp;lsquo;സ്കിസോഫ്രേനിയ&amp;amp;rsquo; അവളേയും കാത്ത് ഒരു ദശകത്തിനപ്പൂറം പതുങ്ങിയിരുപ്പുണ്ടായിരുന്നു. 1942 ഡിസംബര്‍ 31ന് അവര്‍ തമ്മില്‍ എന്നേയ്ക്കുമായി വേര്‍പിരിഞ്ഞെങ്കിലും 43 മേയില്‍ അവള്‍ &amp;amp;lsquo;സമ്മിറ്റ് ഡ്രൈവി&amp;amp;rsquo;ല്‍ വീണ്ടുമെത്തി &amp;amp;mdash; താന്‍ വീണ്ടും ഗര്‍ഭിണിയാണ്, ചാപ്ലിനാണ് കുട്ടിയുടെ അച്ഛന്‍ എന്നും പറഞ്ഞ്. ഊനായുമായുള്ളചാപ്ലിന്റെ ബന്ധം ജോവാനെ വിറളിപ്പിടിപ്പിച്ചു. ഗര്‍ഭിണിയായ തന്നെ ചാപ്ലിന്‍ വിവാഹം കഴിക്കണമെന്ന ആവശ്യം അവള്‍ മുന്നോട്ടുവച്ചു. താനല്ലാ അതിനുത്തരവാദിയെന്നും വിവാഹം ചെയ്യാന്‍ സാധിക്കില്ല എന്നും ചാപ്ലിന്‍ പ്രതികരിച്ചു.&lt;br /&gt;
&lt;br /&gt;
വാര്‍ത്ത പത്രങ്ങളിലെത്തി. ജോവന്‍ ചാപ്ലിനെതിരെ കേസ്സുകൊടുത്തു. ഒരു കമ്യൂണിസ്റ്റ് അനുഭാവിയെന്ന നിലയില്‍ അമേരിക്കയിലെ വലതുപക്ഷങ്ങളുടെ കടുത്ത വെറുപ്പിനു പാത്രമായിരുന്ന ചാപ്ലിനെ ക്രൂശിക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം എന്ന് അവര്‍ കരുതി. നിയമവിരുദ്ധമായിരുന്ന ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചു എന്ന ക്രിമിനല്‍ കുറ്റവും ആരോപിക്കപ്പെട്ടു. നീണ്ട നിയമയുദ്ധങ്ങള്‍ക്കിടയില്‍ ചാപ്ലിന്റെ വക്കീലും ജോവാന്റെ വക്കീലും ചര്‍ച്ച ചെയ്ത് ഒരു ധാരണയിലെത്തി &amp;amp;mdash;  കുട്ടി ജനിച്ചതിനുശേഷം രക്തപരിശോധന നടത്താം. പരിശോധനയില്‍ ചാപ്ലിന്‍ കുട്ടിയുടെ അച്ഛനല്ലാ എന്നു തെളിഞ്ഞാല്‍ കേസ്സു പിന്‍വലിക്കാം. &amp;amp;lsquo;43 ഒക്ടോബറില്‍ ജോവാന്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന് കരോള്‍ ആന്‍ എന്ന് ജോവാന്‍ നാമകരണം ചെയ്തു. രക്തപരിശോധനയില്‍ ചാപ്ലിന്റെ രക്തഗ്രൂപ്പ് &amp;amp;lsquo;ഒ&amp;amp;rsquo; യും ജോവന്റേയും കരോളിന്റേയും &amp;amp;lsquo;ബി&amp;amp;rsquo;യുമായിരുന്നു.അതായത് ചാപ്ലിനല്ല കുട്ടിയുടെ അച്ഛന്‍. എന്നാല്‍ കരാര്‍ പ്രകാരം കേസ്സു പിന്‍വലിക്കാന്‍ ജോവാന്‍ തയ്യാറായില്ല. അന്നു നിലവിലുണ്ടായിരുന്ന നിയമപ്രകാരം കാലിഫോര്‍ണിയയിലെ കോടതികള്‍ പിതൃത്വത്തിന്റെ കാര്യത്തില്‍ രക്തപരിശോധന അംഗീകരിച്ചിരുന്നില്ല. 1945 വരെ നീണ്ടുനിന്ന വിചാരണകള്‍ക്കുശേഷം ജോവന് അന്‍പതിനായിരം ഡോളറും കരോളിന് ഇരുപത്തിയൊന്നു വയസ്സാവുന്നതുവരെ മാസം എഴുപത്തിയഞ്ചു ഡോളറും നല്‍കാന്‍ വിധിയായി. അമേരിക്കയിലെ ചാപ്ലിന്റെ പ്രതാപകാലം അസ്തമിക്കുന്നതിഒന്റെ നാന്ദിയായിരുന്നു ജോവാന്‍ &amp;amp;mdash; ചാപ്ലിന്‍ കേസ്സ്.&lt;br /&gt;
&lt;br /&gt;
ഇതിനിടയില്‍ 1943 ജൂണില്‍ ചാപ്ലിന്‍ ഊനാ ഒനീലിനെ വിവാഹം ചെയ്തിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഒരനാഥയായിരുന്ന ഊനായ്ക്ക് വേണ്ടിയിരുന്നതെല്ലാം  &amp;amp;mdash; അച്ഛന്റെ വാത്സല്യവും ഭര്‍ത്താവിന്റെ സ്നേഹൗം വീടിന്റെ സുരക്ഷിതത്വവും ചാപ്ലിന്‍ നല്‍കി. പതിനെട്ടു വയസ്സുള്ള ഈനാ അന്‍പത്തിനാലു വയസ്സുള്ള ചാപ്ലിന്റെ ഭാര്യയായി. ചാപ്ലിന്റെ ജീവിതത്തിലൂടെ കടന്നുപോയ സ്ത്രീകളുടെ നീണ്ടഘോഷയാത്രയുടെ അവസാനത്തെ കണ്ണി.&lt;br /&gt;
&lt;br /&gt;
വിവാഹത്തിനുശേഷം രണ്ടുമാസത്തോളം  ഊനായും ചാപ്ലിനും അജ്ഞാതവാസത്തിലായിരുന്നു. ജോവാന്റെ കേസ്സുമായി ബന്ധപ്പെട്ട് ചാപ്ലിന്റെ രക്തത്തിനായി പത്രക്കാരും വലതുപക്ഷ രാഷ്ട്രീയക്കാരും സദാചാരപാലകരും നാട് മുഴുവന്‍ പായുന്ന സമയമായിരുന്നു അത്. അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരായ പല സുഹൃത്തുക്കളും ചാപ്ലിനെ സമാശ്വാസിപ്പിക്കാന്‍ ഇക്കാലത്ത് എത്താറുണ്ടായിരുന്നു. അവരില്‍ പ്രമുഖര്‍ പ്രസിദ്ധ നാടകകൃത്തായ ബെട്രോള്‍ ബ്രഹ്തും സംഗീതജ്ഞനായ ഹാന്‍സ് ഐഡ്ലറുമായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മൊസ്യേ വെര്‍ദൂ&amp;amp;rsquo; എന്ന ചിത്രത്തിന്റെ തിരക്കഥ പി.സി.എ. തിരിച്ചയിച്ചു. ആ തിരക്കഥവച്ച് ചിത്രമെടുത്താല്‍ ഒരു കാരണവശാലും പ്രദര്‍ശനാനുമതി നല്‍കില്ലെന്നും പി.സി. എ.യുടെ തലവന്‍ ജോ ബ്രീന്‍ ചാപ്ലിനെ അറിയിച്ചു. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോബുകള്‍ വര്‍ഷിച്ച് ആറുമാസം കഴിഞ്ഞപ്പോള്‍ ചാപ്ലിന്‍ മൊസ്യേ വെര്‍ദൂവിന്റെ സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിരുന്നു. സമൂല നശീകരണായുധങ്ങള്‍ (വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍) നിര്‍മ്മിച്ച് അതു മനുഷ്യരാശിയുടെ മേല്‍ പ്രയോഗിച്ചു നോക്കിയ അമേരിക്കയുടെ സൈനിക അധ:പതനം ചാപ്ലിനെ വല്ലാതെ മഥിച്ചിരുന്നു. (ഇതു കേള്‍ക്കുമ്പോള്‍ ഇറാക്കിനേയും ഇറാക്കിലെ അമേരിക്കന്‍ നടപടികളേയും സ്മരിക്കാതിരിക്കാന്‍ നമുക്കു കഴിയില്ലല്ലോ.) &amp;amp;ldquo;ഒരാളെ കൊല്ലുന്നവന്‍ കൊലയാളി, ദശലക്ഷങ്ങളെ കൊന്നൊടുക്കുന്നവന്‍ വീരനായകന്‍&amp;amp;rdquo;. ഇതെന്തു നീതി എന്നു ചാപ്ലിന്‍ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
മുപ്പത്തിയഞ്ചു വര്‍ഷമായി ബാങ്കില്‍ ജോലി ചെയ്യുന്ന വെര്‍ദൂവിനെ ഒരു കാരണവുമില്ലാതെ (ബാങ്കിന്റെ ചിലവുചുരുക്കലിന്റെ ഭാഗമായി) ജോലിയില്‍നിന്നും പിരിച്ചുവിടുന്നു. തന്റെ ഭാര്യയേയും കൊച്ചുമകനേയും പുലര്‍ത്താന്‍ അയാള്‍ മാര്‍ഗ്ഗമൊന്നും കാണുന്നില്ല. പണക്കാരായ സ്ത്രീകളെ വധിച്ച് അവരുടെ സ്വത്തു കൈക്കളാക്കുക എന്ന വഴിയാണ് വെര്‍ദൂ തിരഞ്ഞെടുത്തത്. അവസാനം പിടിക്കപ്പെട്ടപ്പോള്‍, വിചാരണസമയത്ത് സ്വയം ന്യായീകരിക്കാനായി രാജ്യാതിര്‍ത്ത്കളുടെ പേരില്‍ രാഷ്ടങ്ങള്‍, പ്രത്യേകിച്ച് അമേരിക്ക, വിതയ്ക്കുന്ന നാശത്തെപ്പറ്റി പ്രസംഗിക്കുന്നു. ഇതും, ഒരു തെരുവുവേശ്യ പണം സമ്പാദിച്ച് സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തുന്നതുമായിരുന്നു സെന്‍സര്‍മാര്‍ക്ക് പിടിക്കാതിരുന്നത്. മാസങ്ങളോളം നീണ്ട കത്തിടപാടുകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം തന്റെ സ്ക്രിപ്റ്റില്‍ ചാപ്ലിന് വളരെയേറെ മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു. &lt;br /&gt;
&lt;br /&gt;
ചാപ്ലിന്റെ സുഹൃത്തായിരുന്ന ഫ്രഞ്ച് സവിധായകന്‍ റോബര്‍ട്ട് ഫ്ളോറി ആ സമയത്ത് ഹോളിവുഡ്ഡ് സന്ദര്‍ശിക്കാനിടയായി. &amp;amp;lsquo;മൊസ്യേ വെര്‍ദൂ&amp;amp;rsquo; ഫ്ളോറി സംവിധാനം ചെയ്യണമെന്ന് ചാപ്ലിന്‍ ആവശ്യപ്പെട്ടു. സന്തോഷപൂര്‍വ്വം ഫ്ളോറി ആ ദൗത്യമേറ്റെടുത്തു. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ്, കരാര്‍ ഒപ്പിട്ടപ്പോള്‍ , ചാപ്ലിന്‍ ഫ്ളോറിയെ അസോസിയേറ്റ് ഡയറക്ടറായി തരംതാഴ്ത്തി, സ്വയം സംവിധായകനായി. ചിത്രീകരണ വേളയില്‍ അവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിരന്തരം ഉയര്‍ന്നുവന്നു. അതിവേഗം മാറിവന്ന സാങ്കേതിക വിദ്യയോടു പൊരുത്തപ്പെടാന്‍ ചാപ്ലിനു കഴിയാതിരുന്നതും അതേസമയം ഫ്ളോറിക്ക് അതിലുള്ള മികവുമായിരുന്നു വിരുദ്ധാഭിപ്രായങ്ങള്‍ക്കുള്ള പ്രധാന കാരണം. സംസാരിക്കുന്ന ചിത്രങ്ങള്‍ മൂകസിനിമയെ പുറംതള്ളിയിട്ട് ഏറെ വര്‍ഷങ്ങളായിരുന്നെങ്കിലും ചാപ്ലിന്‍ ആത്യന്തികമായി മൂകസിനിമ തന്നെയാണ് മനസ്സില്‍ വിഭാവനം ചെയ്തിരുന്നത്. സംഭാഷണങ്ങള്‍ ആവശ്യമില്ലാത്ത സ്വീകന്‍സുകള്‍ തന്നെയാണ് അദ്ദേഹം രൂപകല്പന ചെയ്തിരുന്നത്. അതുകൊണ്ട് സംഭാഷണങ്ങള്‍ മുഴച്ചു നില്‍ക്കുന്നതായി അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളില്‍ കാണാം. ഒരു ലോകപൗരനായിരുന്ന ചാപ്ലിന് തന്റെ സൃഷ്ടികളെ ഏതെങ്കിലും ഒരു ഭാഷയുടെ തടവിലാക്കുന്നത് അചിന്ത്യമായിരുന്നു. അടിസ്ഥാനപരമായ ഈ പോരായ്മ (അതുവരെ മഹനീയതയായിരുന്നത് അപ്പോഴേയ്ക്കും പോരായ്മയായി മാറിയിരുന്നു) മാധ്യമത്തിന്റെ പുതിയ മാനവുമായി ഇഴുകിച്ചേര്‍ന്നവരുമൊത്ത് ചാപ്ലിന്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ അന്തമില്ലാത്ത അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചു. ഫ്ളോറിയുമായുള്ള പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ തന്റെ അര്‍ദ്ധസഹോദരന്‍ വീലര്‍ ഡ്രൈഡനെ(ചെറുപ്പത്തിൽത്തന്നെ അച്ഛൻ ഡ്രൈഡനുമൊത്ത് പോയിരുന്ന കുട്ടി) കൂടി അസോസിയേറ്റ് ഡയറക്ടറാക്കി. സൃഷ്ടിപരമായ കഴിവുകളോ, ചലച്ചിത്രാവബോധമോ ഇല്ലായിരുന്ന ഡ്രൈഡൻ കുറേക്കാലം കൊച്ചുകൊച്ചു ജോലികളുമായി ചാപ്ലിന്‍ സ്റ്റുഡിയോയിലുണ്ടായിരുന്നു. ഫ്ളോറിയെ തന്റെ സ്ഥാനം ബോധ്യപ്പെടുത്തിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ചാപ്ലിന്‍ ഇങ്ങനെ ചെയ്തത്.&lt;br /&gt;
&lt;br /&gt;
ഫ്ളോറി ചാപ്ലിനെക്കുറിച്ചു പറയുന്നു: &amp;amp;ldquo;ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഈ കൊമേഡിയന് രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളാണുണ്ടായിരുന്നത്. &amp;amp;ldquo;വശീകരണ ശക്തിയുള്ള, ആരെയും പുകഴ്ത്തി മനം മയക്കുന്ന, ലോകം മുഴുവന്‍ ആരാധിക്കുന്ന ചാര്‍ളി&amp;amp;rdquo;യാണ് ഒരു വ്യക്തിയെങ്കില്‍ &amp;amp;ldquo;സ്വേച്ഛാധിപത്യസ്വഭാവമുള്ള കുത്സിത മന:സ്ഥിതിയുള്ള നിഷ്ഠൂരനായ, തന്നില്‍ തന്നെ ആമഗ്നനായ ഞാന്‍ ഞാന്‍ മാത്രം എന്ന ചിന്തയുമായി കഴിയുന്ന ചാപ്ലിന്‍&amp;amp;rdquo; ആണ് മറ്റേത്.  &lt;br /&gt;
&lt;br /&gt;
ഈ ചാര്‍ളിയും ഈ ചാപ്ലിനും തമ്മിലുള്ള സംഘട്ടനമായിരുന്നു, അല്ലെങ്കില്‍ സമരസപ്പെടലായിരുന്നു ചാര്‍ളി ചാപ്ലിന്റെ ജീവിതമെന്ന് ഒറ്റവാചകത്തില്‍ പറയാം.&lt;br /&gt;
&lt;br /&gt;
1930 കളിലെ ആഗോളസാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു സിറ്റി ലൈറ്റ്സും മോഡേണ്‍ ടൈംസും രൂപകല്പന ചെയ്യപ്പെട്ടിരുന്നത്. മോസ്യൂ വെര്‍ദൂയിലും അതിന്റെ അനുരണനങ്ങള്‍ കാണാം. ഓഹരി വിപണി തകര്‍ന്നതോടെ അനേകം നിക്ഷേപകര്‍ ആത്മഹത്യ ചെയ്യുന്നു. തനിക്കുണ്ടായിരുന്ന ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, അവയ്ക്ക് കടലാസ്സിന്റെ വിലപോലുമില്ലെന്ന് അയാള്‍ അറിയുന്നു. ഇതിനകം അയാളുടെ ഭാര്യയും മകനും മരിച്ചുകഴിഞ്ഞിരുന്നു. അയാള്‍ക്കിനി ജീവിക്കാന്‍ യാതൊരു പ്രചോദനവും അവശേഷിക്കുന്നില്ല. അയാള്‍ മരിക്കാന്‍ തയ്യാറാണ്. പാരീസിലെ ഒരു കഫേയില്‍ നാസികള്‍ ചെയ്തു കൂട്ടിയിരുന്ന ക്രൂരതകളെപ്പറ്റിയുള്ള ഒരു ലേഖനം വായിച്ചുകൊണ്ടിരുന്ന വെര്‍ദൂ പൊലീസിനു സ്വയം പിടികൊടുക്കുന്നു.&lt;br /&gt;
&lt;br /&gt;
വിചാരണയ്ക്കിടെ അയാള്‍ ആറ്റംബോംബ് ഉപയോഗിച്ചതിന് അമേരിക്കയെ നിശിതമായി വിമര്‍ശിക്കുന്നു. &amp;amp;ldquo;എനിക്കു തൊഴിലില്ലാതായി, എന്റെ നിക്ഷേപങ്ങള്‍ക്ക് വിലയില്ലാതെയായി. എന്നാല്‍ മാരകായുധങ്ങള്‍ നിര്‍മ്മിച്ചു വില്‍ക്കുന്നവന്‍ മാന്യനായ &amp;amp;lsquo;ബിസിനസ്സുകാരായി സമൂഹത്തിന്റെ ഉത്തുംഗശ്രേണിയില്‍ വിലസുന്നു. ഞാന്‍ കൂട്ടക്കൊല ചെയ്തു. എന്നാല്‍ ലോകം അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യുന്നത്? സമൂലനശീകരണത്തിനായുള്ള ആയുധങ്ങള്‍ കൂട്ടക്കൊലകള്‍ക്കുവേണ്ടിയല്ലെങ്കില്‍ പിന്നെയെന്തിനാണ്? യുദ്ധരംഗത്തെങ്ങുമില്ലാത്ത സ്ത്രീകളേയും കുട്ടികളേയും കീറിമുറിച്ച് ഛിന്നഭിന്നമാക്കാനല്ലേ ഈ ആയുധങ്ങള്‍? അതും എത്ര ശാസ്ത്രീയമായാണ് ചെയ്യാറുള്ളത്? ഞാന്‍ വെറുമൊരു അമച്വര്‍ മാത്രമല്ലേ താരതമ്യം ചെയ്താല്‍?&amp;amp;rdquo; വെര്‍ദൂവിന് മരണശിക്ഷ ലഭിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഇടതുപക്ഷ പ്രസിദ്ധീകരണങ്ങള്‍ മൊസ്യൂ വെര്‍ദൂവിനെ പുകഴ്ത്തി. എന്നാല്‍ മറ്റെല്ലാവരും കഠിനമായി വിമര്‍ശിച്ചു. ചിത്രം സാമ്പത്തികമായി വന്‍ പരാജയമായിരുന്നു.&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%8A%E0%B4%A8%E0%B4%BE_%E0%B4%93%E0%B4%A8%E0%B4%BF%E0%B5%BD&amp;diff=13395</id>
		<title>ചാപ്ലിൻ: ഊനാ ഓനിൽ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%8A%E0%B4%A8%E0%B4%BE_%E0%B4%93%E0%B4%A8%E0%B4%BF%E0%B5%BD&amp;diff=13395"/>
		<updated>2014-09-06T18:34:04Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
= ഊനാ ഓനില്‍=&lt;br /&gt;
&lt;br /&gt;
ചാപ്ലിനൊപ്പംതന്നെ പോളെറ്റെയും ലോകപ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നെങ്കിലും അവരുടെ വ്യക്തിബന്ധങ്ങളില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിരുന്നു. ഇരുവരും മറ്റു പങ്കാളികളെ കണ്ടുപിടിച്ചിരുന്നു. 1941 അവസാനം മെക്സിക്കോയില്‍വച്ച് അവര്‍ വിവാഹമോചനം നേടി. പത്തു ലക്ഷം ഡോളറും തന്റെ ഉല്ലാസ നൗകയും ചാപ്ലിന്‍ അവള്‍ക്കു നല്‍കി. &lt;br /&gt;
&lt;br /&gt;
എന്നാല്‍ ചാപ്ലിന്‍ ഒരിക്കലും പോളെറ്റെയെ വിവാഹം കഴിച്ചിരുന്നില്ലെന്നും അവള്‍ക്കു സമൂഹത്തില്‍ മാന്യതയുടെ ആവരണം പ്രദാനം ചെയ്യാന്‍ വേണ്ടിമാത്രം വിവാഹ മോചനമെന്ന നാടകം അരങ്ങേറിയതാണെന്നും ഒരുകൂട്ടം നിരീക്ഷകര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ചാപ്ലിന് ഭാര്യമാര്‍ മൂന്നോ നാലോ എന്ന തര്‍ക്കവും നിലനിന്നിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ദ ഗ്രേറ്റ് ഡിക്ടേറ്ററി&amp;amp;rsquo;ന്റെ മഹത്തായ വിജയം ചാപ്ലിനെ ഇതിനു മുന്‍പ് ഒരിക്കലും എത്തിയിട്ടില്ലാത്ത ഇടങ്ങളിലേയ്ക്ക് എത്തിച്ചു. പ്രസിഡന്റ് റൂസ്വെല്‍റ്റ് അദ്ദേഹത്തെ ലഞ്ചിനു ക്ഷണിച്ചു. അധികം മദ്യം കഴിക്കില്ലായിരുന്ന ചാപ്ലിനെ റൂസ്വെല്‍റ്റ് തന്റെ സ്നേഹാദരങ്ങളുടെ പ്രകടനമെന്നോണം അമിതമായി കുടിക്കാന്‍ പ്രോത്സാഹിപ്പിച്ചു. അന്നു വൈകുന്നേരം ഒരു വലിയ പൊതുസമ്മേളനത്തില്‍ ചാപ്ലിനു പ്രസംഗിക്കേണ്ടിയിരുന്നു. &amp;amp;lsquo;സമാധാന സന്ദേശം&amp;amp;rsquo; നല്‍കുക എന്നതായിരുന്നു ചടങ്ങ്. റേഡിയോയില്‍ അതിന്റെ തല്‍ക്ഷണ സംപ്രേഷണവുമുണ്ടായിരുന്നു. കാലുനിലത്തുറയ്ക്കാത്ത അവസ്ഥയില്‍ വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയ ചാപ്ലിന്‍ പലയാവര്‍ത്തി കുളിച്ചും അനേകം കപ്പു കാപ്പികുടിച്ചും സാധാരണ അവസ്ഥയിലേയ്ക്കെത്താന്‍ ശ്രമിച്ചു. &lt;br /&gt;
&lt;br /&gt;
പ്രസംഗമണ്ഡപത്തിലേറി, സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ചാപ്ലിന്റെ ശബ്ദം അടഞ്ഞു. വായ വറ്റി വരണ്ടു; നാക്ക് അനങ്ങുന്നില്ല. മുന്‍പിലുള്ള വന്‍ജനസമുദ്രത്തെക്കൂടാതെ അറുപതു ലക്ഷം റേഡിയോ ശ്രോതാക്കളും കാത്തിരിക്കുകയാണ്. ഒരാള്‍ വെള്ളത്തിനായി ഓടി. ഒരു ഗ്ലാസ് വെള്ളം കുടിച്ചപ്പോള്‍ ചാപ്ലിന് ഏതാണ്ട് ആശ്വാസമായി. അദ്ദേഹം പ്രസംഗം പുനരാരംഭിച്ചു. ആ രണ്ടുമിനിറ്റ് അമേരിക്ക മുഴുവന്‍ നിശ്ശബ്ദമായി എന്നാണ് കഥ.&lt;br /&gt;
&lt;br /&gt;
മകന്‍, ചാര്‍ളി ചാപ്ലിന്‍ ജൂനിയര്‍ പിന്നീടെഴുതി &amp;amp;ldquo;അച്ഛന്റെ അന്നത്തെ പ്രസംഗവും അതിന് അദ്ദേഹത്തിനു ലഭിച്ച അഭിനന്ദനങ്ങളും അമേരിക്കന്‍ പൊതുജീവിതത്തില്‍ അദ്ദേഹം കൊടുമുടി കയറിയതിന്റെ സൂചനകളായിരുന്നു. അതിനുശേഷം ആ ഉയരങ്ങളില്‍നിന്ന് താഴെയ്ക്കുള്ള ഇറക്കമായിരുന്നു. അമേരിക്കയില്‍നിന്ന് സ്വയം നാടുകടത്തപ്പെടുന്നതിലാണ് ആ ഇറക്കം എത്തിനിന്നത്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
പോളെറ്റയുടെ വിടപറയലിനൊപ്പം തന്നെ പുതിയ സ്ത്രീകള്‍ ചാപ്ലിന്റെ ജീവിതത്ത്ലേയ്ക്കു കടന്നു വന്നിരുന്നു. കരോള്‍ ലാന്റിങ്ങ്, ഹെഡ്ഡി ലാമര്‍, ജോവാന്‍ ബാരി&amp;amp;hellip;ഇതില്‍ ജോവന്‍ &amp;amp;lsquo;ചാപ്ലിന്‍ സ്ത്രീ&amp;amp;rsquo;യ്ക്കു ചേര്‍ന്ന വിശേഷണമുള്ള പെണ്‍കുട്ടിയായിരുന്നു. അച്ഛന്‍ വളരെ ചെറുപ്പത്തിലേ മരിച്ചു. തകര്‍ന്ന കുടുംബം. ഹോളിവുഡ്ഡില്‍ ഭാഗ്യംതേടിയെത്തിയവള്‍. അക്ഷരാര്‍ത്ഥത്തില്‍ പലകൈ മറിഞ്ഞ് ചാപ്ലിന്റെയടുത്തെത്തി. അവളുമായി ബന്ധമൊഴിവാക്കാന്‍ ചാപ്ലിന്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നാല്‍ അവളുടെ താല്പര്യവും ചാപ്ലിന്റെ ചാഞ്ചല്യവും ഒത്തു ചേര്‍ന്നപ്പോള്‍ കാറ്റുവിതച്ച് കൊടുങ്കാറ്റു കൊയ്യുന്ന മറ്റൊരു ബന്ധമായി അതു മാറി. ചരിത്രത്തിന്റെ തനിയാവര്‍ത്തനം. അവരുടെ ബന്ധത്തെക്കുറിച്ച് പല വിവരണങ്ങളും വായിച്ചതില്‍നിന്ന് &amp;amp;lsquo;സ്നേഹം&amp;amp;rsquo; എന്നൊരു വശം അതിലുണ്ടായിരുന്നതായി തോന്നുന്നില്ല. ലൈംഗിക തൃഷ്ണയും പണവുമായിരുന്നു ആ ബന്ധത്തെ നയിച്ചിരുന്നത്. ജോവന്‍ രണ്ടുപ്രാവശ്യം ഗര്‍ഭിണിയായി. രണ്ടു പ്രാവശ്യവും ചാപ്ലിന്റെ നിര്‍ബ്ബന്ധപ്രകാരം അവള്‍ ഗര്‍ഭഛിദ്രം നടത്തി. അക്കാലത്ത് അമേരിക്കയില്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമായിരുന്നു.&lt;br /&gt;
[[File:Chaplin_ch18.jpg|thumb|left|170px|ഊനാ ഒനിൽ]]&lt;br /&gt;
ഇതിനിടയില്‍ ചാപ്ലിന്‍ തന്റെ അടുത്ത ചിത്രത്തിനായി &amp;amp;lsquo;ഷാഡോ ആന്റ് സബ്സ്റ്റന്‍സ്&amp;amp;rsquo; എന്ന നാടകം തിരഞ്ഞെടുത്തിരുന്നു. സാധാരണ പോലെ ജോവന് അഭിനയ പരിശീലനവും കൊടുക്കുന്നുണ്ടായിരുന്നു. &lt;br /&gt;
&lt;br /&gt;
എന്നാല്‍ ആ സംരംഭം മുന്നോട്ടു പോയില്ല. ഓര്‍സണ്‍ വെല്‍സ് എഴുതിയ ഒരു സ്ക്രിപ്റ്റ് &amp;amp;lsquo;ദ ലേഡി കില്ലറിലായി ചാപ്ലിനു താല്പര്യം. അതിലഭിനയിക്കാനാണ് നടീനടന്മാരുടെ ഏജന്റായി മിന്നാവാലീസ്, ഊനാ ഓനീലിനെ ചാപ്ലിന്റെയടുത്തു കൊണ്ടുവരുന്നത്. പ്രസിദ്ധ നാടകകൃത്തും നോബല്‍സമ്മാന ജേതാവുമായിരുന്ന യൂജീന്‍ ഓനീലിന്റെ മകളാണ് ഈനാ ഓനീല്‍. ചാപ്ലിന്റെ ജിവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഊനാ.&lt;br /&gt;
&lt;br /&gt;
ചാപ്ലിന്റെ സ്ത്രീകള്‍ക്ക് നാമിതുവരെക്കണ്ട പൊതുസ്വഭാവത്തോട് വളരെയേറെ യോജിക്കുന്നതായിരുന്നു ഈനായുടെ അതുവരെയുള ചരിത്രം. യൂജീന്‍ ഓനീലും ഊനായുടെ അമ്മ ആഗ്നസും ഊനാ ഒരു കൊച്ചുകുഞ്ഞായിരിക്കുമ്പോൾത്തന്നെ വിവാഹമോചിതരായിരുന്നു.ഊനീൽ മറ്റൊരു വിവഹം കഴിച്ചു. ആഗ്നസ് തന്റേതായ അനേകം ബന്ധങ്ങളില്‍ ആമഗ്നയായിരുന്നു എക്കാലവും. യൂജീന്‍ ഓനീലാവട്ടെ, മകളുമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നുമില്ല. തന്നെ കാണാനായി വീട്ടിലേയ്ക്ക് ഊനാ വരുന്നതുപോലും അദ്ദേഹത്തിന് ഇഷ്ടമായിരുന്നുല്ല. ചാപ്ലിനും ഊനായും വേഗംതന്നെ തമ്മിലടുത്തു.&lt;br /&gt;
&lt;br /&gt;
എന്നാല്‍ ജോവന്‍ അത്രയെളുപ്പമൊന്നും ചാപ്ലിനെ വിട്ടുപോവാന്‍ തയ്യാറായിരുന്നില്ല. ഹാന്നായുടെ അതേ അസുഖം &amp;amp;lsquo;സ്കിസോഫ്രേനിയ&amp;amp;rsquo; അവളേയും കാത്ത് ഒരു ദശകത്തിനപ്പൂറം പതുങ്ങിയിരുപ്പുണ്ടായിരുന്നു. 1942 ഡിസംബര്‍ 31ന് അവര്‍ തമ്മില്‍ എന്നേയ്ക്കുമായി വേര്‍പിരിഞ്ഞെങ്കിലും 43 മേയില്‍ അവള്‍ &amp;amp;lsquo;സമ്മിറ്റ് ഡ്രൈവി&amp;amp;rsquo;ല്‍ വീണ്ടുമെത്തി &amp;amp;mdash; താന്‍ വീണ്ടും ഗര്‍ഭിണിയാണ്, ചാപ്ലിനാണ് കുട്ടിയുടെ അച്ഛന്‍ എന്നും പറഞ്ഞ്. ഊനായുമായുള്ളചാപ്ലിന്റെ ബന്ധം ജോവാനെ വിറളിപ്പിടിപ്പിച്ചു. ഗര്‍ഭിണിയായ തന്നെ ചാപ്ലിന്‍ വിവാഹം കഴിക്കണമെന്ന ആവശ്യം അവള്‍ മുന്നോട്ടുവച്ചു. താനല്ലാ അതിനുത്തരവാദിയെന്നും വിവാഹം ചെയ്യാന്‍ സാധിക്കില്ല എന്നും ചാപ്ലിന്‍ പ്രതികരിച്ചു.&lt;br /&gt;
&lt;br /&gt;
വാര്‍ത്ത പത്രങ്ങളിലെത്തി. ജോവന്‍ ചാപ്ലിനെതിരെ കേസ്സുകൊടുത്തു. ഒരു കമ്യൂണിസ്റ്റ് അനുഭാവിയെന്ന നിലയില്‍ അമേരിക്കയിലെ വലതുപക്ഷങ്ങളുടെ കടുത്ത വെറുപ്പിനു പാത്രമായിരുന്ന ചാപ്ലിനെ ക്രൂശിക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം എന്ന് അവര്‍ കരുതി. നിയമവിരുദ്ധമായിരുന്ന ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചു എന്ന ക്രിമിനല്‍ കുറ്റവും ആരോപിക്കപ്പെട്ടു. നീണ്ട നിയമയുദ്ധങ്ങള്‍ക്കിടയില്‍ ചാപ്ലിന്റെ വക്കീലും ജോവാന്റെ വക്കീലും ചര്‍ച്ച ചെയ്ത് ഒരു ധാരണയിലെത്തി &amp;amp;mdash;  കുട്ടി ജനിച്ചതിനുശേഷം രക്തപരിശോധന നടത്താം. പരിശോധനയില്‍ ചാപ്ലിന്‍ കുട്ടിയുടെ അച്ഛനല്ലാ എന്നു തെളിഞ്ഞാല്‍ കേസ്സു പിന്‍വലിക്കാം. &amp;amp;lsquo;43 ഒക്ടോബറില്‍ ജോവാന്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന് കരോള്‍ ആന്‍ എന്ന് ജോവാന്‍ നാമകരണം ചെയ്തു. രക്തപരിശോധനയില്‍ ചാപ്ലിന്റെ രക്തഗ്രൂപ്പ് &amp;amp;lsquo;ഒ&amp;amp;rsquo; യും ജോവന്റേയും കരോളിന്റേയും &amp;amp;lsquo;ബി&amp;amp;rsquo;യുമായിരുന്നു.അതായത് ചാപ്ലിനല്ല കുട്ടിയുടെ അച്ഛന്‍. എന്നാല്‍ കരാര്‍ പ്രകാരം കേസ്സു പിന്‍വലിക്കാന്‍ ജോവാന്‍ തയ്യാറായില്ല. അന്നു നിലവിലുണ്ടായിരുന്ന നിയമപ്രകാരം കാലിഫോര്‍ണിയയിലെ കോടതികള്‍ പിതൃത്വത്തിന്റെ കാര്യത്തില്‍ രക്തപരിശോധന അംഗീകരിച്ചിരുന്നില്ല. 1945 വരെ നീണ്ടുനിന്ന വിചാരണകള്‍ക്കുശേഷം ജോവന് അന്‍പതിനായിരം ഡോളറും കരോളിന് ഇരുപത്തിയൊന്നു വയസ്സാവുന്നതുവരെ മാസം എഴുപത്തിയഞ്ചു ഡോളറും നല്‍കാന്‍ വിധിയായി. അമേരിക്കയിലെ ചാപ്ലിന്റെ പ്രതാപകാലം അസ്തമിക്കുന്നതിഒന്റെ നാന്ദിയായിരുന്നു ജോവാന്‍ &amp;amp;mdash; ചാപ്ലിന്‍ കേസ്സ്.&lt;br /&gt;
&lt;br /&gt;
ഇതിനിടയില്‍ 1943 ജൂണില്‍ ചാപ്ലിന്‍ ഊനാ ഒനീലിനെ വിവാഹം ചെയ്തിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഒരനാഥയായിരുന്ന ഊനായ്ക്ക് വേണ്ടിയിരുന്നതെല്ലാം  &amp;amp;mdash; അച്ഛന്റെ വാത്സല്യവും ഭര്‍ത്താവിന്റെ സ്നേഹൗം വീടിന്റെ സുരക്ഷിതത്വവും ചാപ്ലിന്‍ നല്‍കി. പതിനെട്ടു വയസ്സുള്ള ഈനാ അന്‍പത്തിനാലു വയസ്സുള്ള ചാപ്ലിന്റെ ഭാര്യയായി. ചാപ്ലിന്റെ ജീവിതത്തിലൂടെ കടന്നുപോയ സ്ത്രീകളുടെ നീണ്ടഘോഷയാത്രയുടെ അവസാനത്തെ കണ്ണി.&lt;br /&gt;
&lt;br /&gt;
വിവാഹത്തിനുശേഷം രണ്ടുമാസത്തോളം  ഊനായും ചാപ്ലിനും അജ്ഞാതവാസത്തിലായിരുന്നു. ജോവാന്റെ കേസ്സുമായി ബന്ധപ്പെട്ട് ചാപ്ലിന്റെ രക്തത്തിനായി പത്രക്കാരും വലതുപക്ഷ രാഷ്ട്രീയക്കാരും സദാചാരപാലകരും നാട് മുഴുവന്‍ പായുന്ന സമയമായിരുന്നു അത്. അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരായ പല സുഹൃത്തുക്കളും ചാപ്ലിനെ സമാശ്വാസിപ്പിക്കാന്‍ ഇക്കാലത്ത് എത്താറുണ്ടായിരുന്നു. അവരില്‍ പ്രമുഖര്‍ പ്രസിദ്ധ നാടകകൃത്തായ ബെട്രോള്‍ ബ്രഹ്തും സംഗീതജ്ഞനായ ഹാന്‍സ് ഐഡ്ലറുമായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മൊസ്യേ വെര്‍ദൂ&amp;amp;rsquo; എന്ന ചിത്രത്തിന്റെ തിരക്കഥ പി.സി.എ. തിരിച്ചയിച്ചു. ആ തിരക്കഥവച്ച് ചിത്രമെടുത്താല്‍ ഒരു കാരണവശാലും പ്രദര്‍ശനാനുമതി നല്‍കില്ലെന്നും പി.സി. എ.യുടെ തലവന്‍ ജോ ബ്രീന്‍ ചാപ്ലിനെ അറിയിച്ചു. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോബുകള്‍ വര്‍ഷിച്ച് ആറുമാസം കഴിഞ്ഞപ്പോള്‍ ചാപ്ലിന്‍ മൊസ്യേ വെര്‍ദൂവിന്റെ സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിരുന്നു. സമൂല നശീകരണായുധങ്ങള്‍ (വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍) നിര്‍മ്മിച്ച് അതു മനുഷ്യരാശിയുടെ മേല്‍ പ്രയോഗിച്ചു നോക്കിയ അമേരിക്കയുടെ സൈനിക അധ:പതനം ചാപ്ലിനെ വല്ലാതെ മഥിച്ചിരുന്നു. (ഇതു കേള്‍ക്കുമ്പോള്‍ ഇറാക്കിനേയും ഇറാക്കിലെ അമേരിക്കന്‍ നടപടികളേയും സ്മരിക്കാതിരിക്കാന്‍ നമുക്കു കഴിയില്ലല്ലോ.) &amp;amp;ldquo;ഒരാളെ കൊല്ലുന്നവന്‍ കൊലയാളി, ദശലക്ഷങ്ങളെ കൊന്നൊടുക്കുന്നവന്‍ വീരനായകന്‍&amp;amp;rdquo;. ഇതെന്തു നീതി എന്നു ചാപ്ലിന്‍ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
മുപ്പത്തിയഞ്ചു വര്‍ഷമായി ബാങ്കില്‍ ജോലി ചെയ്യുന്ന വെര്‍ദൂവിനെ ഒരു കാരണവുമില്ലാതെ (ബാങ്കിന്റെ ചിലവുചുരുക്കലിന്റെ ഭാഗമായി) ജോലിയില്‍നിന്നും പിരിച്ചുവിടുന്നു. തന്റെ ഭാര്യയേയും കൊച്ചുമകനേയും പുലര്‍ത്താന്‍ അയാള്‍ മാര്‍ഗ്ഗമൊന്നും കാണുന്നില്ല. പണക്കാരായ സ്ത്രീകളെ വധിച്ച് അവരുടെ സ്വത്തു കൈക്കളാക്കുക എന്ന വഴിയാണ് വെര്‍ദൂ തിരഞ്ഞെടുത്തത്. അവസാനം പിടിക്കപ്പെട്ടപ്പോള്‍, വിചാരണസമയത്ത് സ്വയം ന്യായീകരിക്കാനായി രാജ്യാതിര്‍ത്ത്കളുടെ പേരില്‍ രാഷ്ടങ്ങള്‍, പ്രത്യേകിച്ച് അമേരിക്ക, വിതയ്ക്കുന്ന നാശത്തെപ്പറ്റി പ്രസംഗിക്കുന്നു. ഇതും, ഒരു തെരുവുവേശ്യ പണം സമ്പാദിച്ച് സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തുന്നതുമായിരുന്നു സെന്‍സര്‍മാര്‍ക്ക് പിടിക്കാതിരുന്നത്. മാസങ്ങളോളം നീണ്ട കത്തിടപാടുകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം തന്റെ സ്ക്രിപ്റ്റില്‍ ചാപ്ലിന് വളരെയേറെ മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു. &lt;br /&gt;
&lt;br /&gt;
ചാപ്ലിന്റെ സുഹൃത്തായിരുന്ന ഫ്രഞ്ച് സവിധായകന്‍ റോബര്‍ട്ട് ഫ്ളോറി ആ സമയത്ത് ഹോളിവുഡ്ഡ് സന്ദര്‍ശിക്കാനിടയായി. &amp;amp;lsquo;മൊസ്യേ വെര്‍ദൂ&amp;amp;rsquo; ഫ്ളോറി സംവിധാനം ചെയ്യണമെന്ന് ചാപ്ലിന്‍ ആവശ്യപ്പെട്ടു. സന്തോഷപൂര്‍വ്വം ഫ്ളോറി ആ ദൗത്യമേറ്റെടുത്തു. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ്, കരാര്‍ ഒപ്പിട്ടപ്പോള്‍ , ചാപ്ലിന്‍ ഫ്ളോറിയെ അസോസിയേറ്റ് ഡയറക്ടറായി തരംതാഴ്ത്തി, സ്വയം സംവിധായകനായി. ചിത്രീകരണ വേളയില്‍ അവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിരന്തരം ഉയര്‍ന്നുവന്നു. അതിവേഗം മാറിവന്ന സാങ്കേതിക വിദ്യയോടു പൊരുത്തപ്പെടാന്‍ ചാപ്ലിനു കഴിയാതിരുന്നതും അതേസമയം ഫ്ളോറിക്ക് അതിലുള്ള മികവുമായിരുന്നു വിരുദ്ധാഭിപ്രായങ്ങള്‍ക്കുള്ള പ്രധാന കാരണം. സംസാരിക്കുന്ന ചിത്രങ്ങള്‍ മൂകസിനിമയെ പുറംതള്ളിയിട്ട് ഏറെ വര്‍ഷങ്ങളായിരുന്നെങ്കിലും ചാപ്ലിന്‍ ആത്യന്തികമായി മൂകസിനിമ തന്നെയാണ് മനസ്സില്‍ വിഭാവനം ചെയ്തിരുന്നത്. സംഭാഷണങ്ങള്‍ ആവശ്യമില്ലാത്ത സ്വീകന്‍സുകള്‍ തന്നെയാണ് അദ്ദേഹം രൂപകല്പന ചെയ്തിരുന്നത്. അതുകൊണ്ട് സംഭാഷണങ്ങള്‍ മുഴച്ചു നില്‍ക്കുന്നതായി അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളില്‍ കാണാം. ഒരു ലോകപൗരനായിരുന്ന ചാപ്ലിന് തന്റെ സൃഷ്ടികളെ ഏതെങ്കിലും ഒരു ഭാഷയുടെ തടവിലാക്കുന്നത് അചിന്ത്യമായിരുന്നു. അടിസ്ഥാനപരമായ ഈ പോരായ്മ (അതുവരെ മഹനീയതയായിരുന്നത് അപ്പോഴേയ്ക്കും പോരായ്മയായി മാറിയിരുന്നു) മാധ്യമത്തിന്റെ പുതിയ മാനവുമായി ഇഴുകിച്ചേര്‍ന്നവരുമൊത്ത് ചാപ്ലിന്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ അന്തമില്ലാത്ത അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചു. ഫ്ളോറിയുമായുള്ള പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ തന്റെ അര്‍ദ്ധസഹോദരന്‍ വീലര്‍ ഡ്രൈഡനെ(ചെറുപ്പത്തിൽത്തന്നെ അച്ഛൻ ഡ്രൈഡനുമൊത്ത് പോയിരുന്ന കുട്ടി) കൂടി അസോസിയേറ്റ് ഡയറക്ടറാക്കി. സൃഷ്ടിപരമായ കഴിവുകളോ, ചലച്ചിത്രാവബോധമോ ഇല്ലായിരുന്ന ഡ്രൈഡൻ കുറേക്കാലം കൊച്ചുകൊച്ചു ജോലികളുമായി ചാപ്ലിന്‍ സ്റ്റുഡിയോയിലുണ്ടായിരുന്നു. ഫ്ളോറിയെ തന്റെ സ്ഥാനം ബോധ്യപ്പെടുത്തിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ചാപ്ലിന്‍ ഇങ്ങനെ ചെയ്തത്.&lt;br /&gt;
&lt;br /&gt;
ഫ്ളോറി ചാപ്ലിനെക്കുറിച്ചു പറയുന്നു: &amp;amp;ldquo;ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഈ കൊമേഡിയന് രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളാണുണ്ടായിരുന്നത്. &amp;amp;ldquo;വശീകരണ ശക്തിയുള്ള, ആരെയും പുകഴ്ത്തി മനം മയക്കുന്ന, ലോകം മുഴുവന്‍ ആരാധിക്കുന്ന ചാര്‍ളി&amp;amp;rdquo;യാണ് ഒരു വ്യക്തിയെങ്കില്‍ &amp;amp;ldquo;സ്വേച്ഛാധിപത്യസ്വഭാവമുള്ള കുത്സിത മന:സ്ഥിതിയുള്ള നിഷ്ഠൂരനായ, തന്നില്‍ തന്നെ ആമഗ്നനായ ഞാന്‍ ഞാന്‍ മാത്രം എന്ന ചിന്തയുമായി കഴിയുന്ന ചാപ്ലിന്‍&amp;amp;rdquo; ആണ് മറ്റേത്.  &lt;br /&gt;
&lt;br /&gt;
ഈ ചാര്‍ളിയും ഈ ചാപ്ലിനും തമ്മിലുള്ള സംഘട്ടനമായിരുന്നു, അല്ലെങ്കില്‍ സമരസപ്പെടലായിരുന്നു ചാര്‍ളി ചാപ്ലിന്റെ ജീവിതമെന്ന് ഒറ്റവാചകത്തില്‍ പറയാം.&lt;br /&gt;
&lt;br /&gt;
1930 കളിലെ ആഗോളസാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു സിറ്റി ലൈറ്റ്സും മോഡേണ്‍ ടൈംസും രൂപകല്പന ചെയ്യപ്പെട്ടിരുന്നത്. മോസ്യൂ വെര്‍ദൂയിലും അതിന്റെ അനുരണനങ്ങള്‍ കാണാം. ഓഹരി വിപണി തകര്‍ന്നതോടെ അനേകം നിക്ഷേപകര്‍ ആത്മഹത്യ ചെയ്യുന്നു. തനിക്കുണ്ടായിരുന്ന ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, അവയ്ക്ക് കടലാസ്സിന്റെ വിലപോലുമില്ലെന്ന് അയാള്‍ അറിയുന്നു. ഇതിനകം അയാളുടെ ഭാര്യയും മകനും മരിച്ചുകഴിഞ്ഞിരുന്നു. അയാള്‍ക്കിനി ജീവിക്കാന്‍ യാതൊരു പ്രചോദനവും അവശേഷിക്കുന്നില്ല. അയാള്‍ മരിക്കാന്‍ തയ്യാറാണ്. പാരീസിലെ ഒരു കഫേയില്‍ നാസികള്‍ ചെയ്തു കൂട്ടിയിരുന്ന ക്രൂരതകളെപ്പറ്റിയുള്ള ഒരു ലേഖനം വായിച്ചുകൊണ്ടിരുന്ന വെര്‍ദൂ പൊലീസിനു സ്വയം പിടികൊടുക്കുന്നു.&lt;br /&gt;
&lt;br /&gt;
വിചാരണയ്ക്കിടെ അയാള്‍ ആറ്റംബോംബ് ഉപയോഗിച്ചതിന് അമേരിക്കയെ നിശിതമായി വിമര്‍ശിക്കുന്നു. &amp;amp;ldquo;എനിക്കു തൊഴിലില്ലാതായി, എന്റെ നിക്ഷേപങ്ങള്‍ക്ക് വിലയില്ലാതെയായി. എന്നാല്‍ മാരകായുധങ്ങള്‍ നിര്‍മ്മിച്ചു വില്‍ക്കുന്നവന്‍ മാന്യനായ &amp;amp;lsquo;ബിസിനസ്സുകാരായി സമൂഹത്തിന്റെ ഉത്തുംഗശ്രേണിയില്‍ വിലസുന്നു. ഞാന്‍ കൂട്ടക്കൊല ചെയ്തു. എന്നാല്‍ ലോകം അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യുന്നത്? സമൂലനശീകരണത്തിനായുള്ള ആയുധങ്ങള്‍ കൂട്ടക്കൊലകള്‍ക്കുവേണ്ടിയല്ലെങ്കില്‍ പിന്നെയെന്തിനാണ്? യുദ്ധരംഗത്തെങ്ങുമില്ലാത്ത സ്ത്രീകളേയും കുട്ടികളേയും കീറിമുറിച്ച് ഛിന്നഭിന്നമാക്കാനല്ലേ ഈ ആയുധങ്ങള്‍? അതും എത്ര ശാസ്ത്രീയമായാണ് ചെയ്യാറുള്ളത്? ഞാന്‍ വെറുമൊരു അമച്വര്‍ മാത്രമല്ലേ താരതമ്യം ചെയ്താല്‍?&amp;amp;rdquo; വെര്‍ദൂവിന് മരണശിക്ഷ ലഭിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഇടതുപക്ഷ പ്രസിദ്ധീകരണങ്ങള്‍ മൊസ്യൂ വെര്‍ദൂവിനെ പുകഴ്ത്തി. എന്നാല്‍ മറ്റെല്ലാവരും കഠിനമായി വിമര്‍ശിച്ചു. ചിത്രം സാമ്പത്തികമായി വന്‍ പരാജയമായിരുന്നു.&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%A6_%E0%B4%97%E0%B5%8D%E0%B4%B0%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%A1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B0%E0%B5%8D%E2%80%8D%E2%80%99&amp;diff=13393</id>
		<title>ചാപ്ലിൻ: ‘ദ ഗ്രേറ്റ് ഡിക്ടേറ്റര്‍’</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%A6_%E0%B4%97%E0%B5%8D%E0%B4%B0%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%A1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B0%E0%B5%8D%E2%80%8D%E2%80%99&amp;diff=13393"/>
		<updated>2014-09-06T18:32:24Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
= &amp;amp;lsquo;ദ ഗ്രേറ്റ് ഡിക്ടേറ്റര്‍&amp;amp;rsquo;=&lt;br /&gt;
&lt;br /&gt;
പോപ്ളെറ്റയെ നായികയാക്കി ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ചാപ്ലിൻ തുടര്‍ന്നും ശ്രമിച്ചു. നെപ്പോളിയന്റെ ജീവിതം ചലച്ചിത്രമാക്കണമെന്ന് വളരെക്കാലമായി ചാപ്ലിൻ&amp;amp;lsquo; ആഗ്രഹമുൻടായിരുന്നു. അതിനായി ഒരു തിരക്കഥ തയ്യറാക്കന്‍ തുടങ്ങി. എന്നാല്‍ പിന്നീടതു വേണ്ടെന്നുവച്ചു. സംസാരിക്കുന്ന സിനിമയോടു സമരസപ്പെടാന്‍ ചാപ്ലിനു കഴിയാത്തതുകൊണ്ടായിരുന്നു നെപ്പോളിയന്‍ പോലെയുള്ള പല സംരംഭങ്ങളും ഉപേക്ഷിക്കേണ്ടി വന്നത്.&lt;br /&gt;
&lt;br /&gt;
ആ തരുണത്തിലാണ് സെര്‍ജി ഐസന്‍സ്റ്റീന്റെ സുഹൃത്തായ ഐവര്‍ മൊണ്ടേഗു നാസികള്‍ പുറത്തിറക്കിയ, അവര്‍ക്ക് അനഭിമതരായ ജൂതന്മാരുടെ ചിത്രങ്ങളടങ്ങിയ ഒരു പുസ്തകം (&amp;amp;lsquo;ജൂതന്മാര്‍ നിങ്ങളെ നോക്കുന്നു&amp;amp;rsquo;) ജര്‍മ്മനിയില്‍നിന്ന് ചാപ്ലിന് അയച്ചുകൊടുത്തത്. അതില്‍ ചാപ്ലിന്റെ ഫോട്ടോയുമുണ്ടായിരുന്നു. (ചാപ്ലിന് ജൂതരക്തമുള്ള പൂര്‍വ്വികരുണ്ടായിരുന്നു.) &amp;amp;ldquo;അറപ്പുളവാക്കുന്ന ബോറനായ കുള്ളന്‍ ചാട്ടക്കാരന്‍&amp;amp;rdquo; എന്നായിരുന്നു ചാപ്ലിന്റെ ഫോട്ടോയുടെ അടിക്കുറുപ്പ്. ഒരു നാസിവിരുദ്ധ ചിത്രം നിര്‍മ്മിക്കാന്‍ ചാപ്ലിന് പ്രചോദനമാവട്ടേ എന്ന ഉദ്ദേശ്യത്തോടെയാണ് മോണ്‍ടേഗു &amp;amp;lsquo;ജൂതന്മാര്‍ നിങ്ങളെ നോക്കുന്നു&amp;amp;rsquo; ചാപ്ലിന് അയച്ചത്.&lt;br /&gt;
&lt;br /&gt;
ഇതേ സമയത്തുതന്നെ ലണ്ടന്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ തലവനും ഹംഗറിക്കാരനുമായിരുന്ന അലക്സാണ്ടര്‍ കോര്‍ഡാ ഹിറ്റ്ലരെ അനുകരിച്ചികൊണ്ട് ഒരു കോമഡി ചിത്രം നിര്‍മ്മിക്കാന്‍ ചാപ്ലിനെ പ്രേരിപ്പിച്ചു. സ്വഭാവത്തിലും വ്യക്തിത്വത്തിലും ജീവിതശൈലിയിലും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നെങ്കിലും ഇവര്‍ തമ്മില്‍ ചില സമാനതകളെങ്കിലുമുണ്ടെന്നു പലര്‍ക്കും തോന്നിയിരുന്നു. തീക്ഷ്ണമായ സ്വഭാവ വൈചിത്ര്യങ്ങളുള്ള  വ്യക്തികളാണ് കാരിക്കേച്ചറിനു പറ്റിയവരെന്ന കോമഡി തത്ത്വവും ഇതിനു പിന്നില്‍ ഉണ്ടായിരുന്നിരിക്കണം.&lt;br /&gt;
&lt;br /&gt;
കോണ്‍റാഡ് ബര്‍ക്കോവിച്ച് എന്ന എഴുത്തുകാരന്‍ ഒരു പടികൂടി കടന്ന് ഹിറ്റ്ലറുമായി രൂപസാദൃശ്യമുള്ള ഒരു ബാര്‍ബര്‍, അല്ലെങ്കില്‍ ഒരു ഉന്തുവണ്ടിക്കാരന്‍ എന്ന ആശയവുമായി ആറുപേജുള്ള ഒരു &amp;amp;lsquo;വിഷയപരിചരണം&amp;amp;rsquo; തയ്യാറാക്കിക്കൊടുത്തു. അവസാനം പ്രദര്‍ശനത്തിനെത്തിയ ചലച്ചിത്രത്തിലെ പല സീക്വെന്‍സുകളും ആ വിഷയ പരിചരണത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചാപ്ലിന്‍ അദ്ദേഹത്തിനു &amp;amp;lsquo;ക്രെഡിറ്റ്&amp;amp;rsquo; നല്‍കുകയോ പണം നല്‍കുകയൊ ചെയ്തില്ല. ചാപ്ലിന്റെ സ്വഭാവ വൈചിത്രത്തിന്റെ ഒരുദാഹരണം എന്നല്ലാതെ എന്തുപറയാന്‍! ബര്‍ക്കോവിച്ചിചാപ്ലിനെതിരെ കോടതിയില്‍പ്പോയി. അദ്ദേഹത്തിന് 90,000 ഡോളര്‍ നഷ്ടപരിഹാരമായി ചാപ്ലിന്‍ കൊടുക്കേണ്ടിവന്നു.&lt;br /&gt;
[[File:Chaplin_ch17.jpg|thumb|left|220px|ഭൂഗോളം എന്റെ വിരൽത്തുമ്പിൽ]]&lt;br /&gt;
ജര്‍മ്മനിയില്‍നിന്ന് ജൂതന്മാരുടേയും കമ്യൂണിസ്റ്റുകാരുടേയും ഹോളിവുഡ്ഡിലേയ്ക്കുള്ള ഒഴുക്കു തുടങ്ങിക്കഴിഞ്ഞിരുന്നു. ഫ്രിറ്റ്സ് ലാങ്ങ് അക്കൂട്ടത്തിലൊരാളായിരുന്നു. ബര്‍ളിനില്‍ നീരോ ഫിലിംസിലെ ഡയറക്ടറായിരുന്ന ലാങ്ങ് &amp;amp;lsquo;ദ ടെസ്റ്റ്മെന്റ് ഓഫ് ഡോക്ടര്‍ മാബ്യൂസ്&amp;amp;rsquo; എന്ന ചിത്രത്തില്‍ നാസി വിരുദ്ധ ആശയങ്ങള്‍ തിരുകിക്കയറ്റിയിരുന്നു. ഹിറ്റ്ലറുടെ സാംസ്ക്കാരിക വകുപ്പുമന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സ് ചിത്രം നിരോധിച്ചു; ലാങ്ങിനെ തന്റെ ഓഫീസിലേയ്ക്കു വിളിപ്പിച്ചു. കഴിവും പ്രതിഭയും എവിടെക്കണ്ടാലും അതു തങ്ങളുടേതാവണമെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്ന ഗീബല്‍സ്, ലാങ്ങിനെ ശിക്ഷിക്കുന്നതിനുപകരം ജര്‍മ്മന്‍ സിനിമാ വ്യവസായത്തിന്റെ തലവനാകാന്‍ ക്ഷണിച്ചു. ആലോചിക്കാന്‍ ഒരു ദിവസത്തെ സമയം ചോദിച്ച ഫ്രിറ്റ്സ്ലാങ്ങ് അന്നു രാത്രി തന്നെ ജര്‍മ്മനിയില്‍നിന്ന് ഓടിപ്പോന്നു. അമേരിക്കയിലെത്തിയ ലാങ്ങ് &amp;amp;lsquo;ഫ്യൂറി&amp;amp;rsquo; എന്നൊരു ചിത്രമെടുത്തു. അമേരിക്കയിലെ വര്‍ണ്നവിവേചനത്തെ ലക്ഷ്യമാക്കിയ ഫാസ്റ്റിറ്റ് വിരുദ്ധതയായിരുന്നു ആ ചലച്ചിത്രത്തിന്റെ പ്രമേയം. പിന്നീട് ലാങ്ങിന്റെയും മറ്റുചില കമ്യൂണിസ്റ്റ്, ഫാസിസ്റ്റ് വിരുദ്ധരുടെയും ആഭിമുഖ്യത്തില്‍ &amp;amp;lsquo;ആന്റി നാസി ലീഗ്&amp;amp;rsquo; എന്നൊരു സംഘടന ഹോളിവുഡ്ഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. മനുഷ്യന്റേയും സമൂഹത്തിന്റേയും പ്രശ്നങ്ങളില്‍നിന്ന്. പ്രതിസന്ധികളില്‍നിന്ന്, ഒരിക്കലും ഒളിച്ചോടിയിട്ടില്ലാത്ത ചാപ്ലിന് &amp;amp;lsquo;ദ ഗ്രേറ്റ് ഡിക്ടേഠ്ടര്‍&amp;amp;rsquo; നിര്‍മ്മിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങി. ഇങ്ങനെയൊരു അരങ്ങ് ഒരുകാലത്തും ഒരു കലാകാരനുംവേണ്ടി ഒരുങ്ങികാത്തിരുന്നിട്ടില്ല.&lt;br /&gt;
&lt;br /&gt;
ചാപ്ലിന്‍ തന്റെ സ്റ്റുഡിയോയ്ക്കു പുറത്തുനിന്ന് കലാകാരന്മാരെ തിരഞ്ഞെടുത്തു. സംഗീതസംവിധാനത്തിന് മെറിഡിത്ത് വില്‍സണ്‍, മുസ്സോളിനിയുടെ സ്ക്രീന്‍ രൂപമായ നാപോളിയുടെ റോളില്‍ ജാക് ഓകി. ഹിഠ്ലറുടെ, സിനിമയിലെ പ്രതിരൂപമായ ഹിന്‍കലിന്റെയും റോളിലും അതെ ഛായയുള്ള ജൂതബാര്‍ബറായും ചാര്‍ളി ചാപ്ലിന്‍. ബാര്‍ബറുടെ ജൂത ഗേള്‍ഫ്രണ്ട് ഹാന്നാ ആയി പോളെറ്റ് ഗോഡാര്‍ഡ്.&lt;br /&gt;
&lt;br /&gt;
ഓകിയും ചാപ്ലിനും വളരെയേറെ സമയം ഒരുമിച്ചു ചിലവഴിക്കാന്‍ തുടങ്ങി. കോമഡിയേപ്പറ്റിയുള്ള തന്റെ ആശയങ്ങള്‍ ചാപ്ലിന്‍ ഓകിയുമായി പങ്കുവച്ചു. മാക് സെന്നറ്റിന്റെ കോമഡി ശൈലിയുടെ &amp;amp;lsquo;ദ്രുതകാല&amp;amp;rsquo;ത്തെ താന്‍ കുറച്ചുവെന്നും അതില്‍ അന്തര്‍ലീനമായിരുന്ന അക്രമത്തെ ക്രമീകരിച്ചുവെന്നും ചാപ്ലിന്‍ പറഞ്ഞു. ഓകിയുടെ അഭിപ്രായത്തില്‍ കോമഡിയിലെ എല്ലാ ട്രിക്കുകളുടേയും ജനയിതാവ് ചാപ്ലിനാണ്. ചാപ്ലിന്‍ ഓകിയോടു പറഞ്ഞുവത്രേ &amp;amp;ldquo;ഒരു ലക്ഷ്യം ഞാന്‍ കണ്ടുപിടിക്കും. ഉദാഹരണത്തിന് വില്ലന്റെ തല. എന്റെ വടികൊണ്ട് ഒരടികൊടുക്കുന്നു. പിന്നെ അയാളുടെ തൊപ്പി ഊരിയെടുത്ത് ഒരടി, തല അല്പംതിരിച്ച് ഒന്നുകൂടി, വീണ്ടും അയാളുടെ തല അല്പം കൂടി തിരിച്ച് മര്‍മ്മസ്ഥാനം നോക്കി ഒരടികൂടി..&amp;amp;rdquo; സ്വയം ഒരു കൊമേഡിയനായിരുന്ന ഓകി ചാപ്ലിനെ &amp;amp;lsquo;മാസ്റ്റര്‍ മാത്തമാറ്റീഷ്യന്‍ ഓഫ് കോമഡി&amp;amp;rsquo; എന്നാണു വിശേഷിപ്പിച്ചത്. മറ്റു കൊമേഡിയന്മാര്‍ ഒരു സിറ്റ്വേഷനില്‍നിന്ന് ഒരു ചിരിയുയര്‍ത്തുമ്പോള്‍ ചാപ്ലിന് മൂന്നോ നാലോ ചിരിയുയര്‍ത്താന്‍ കഴിയുമായിരുന്നു.&lt;br /&gt;
&lt;br /&gt;
ചാപ്ലിന്‍ ഹിറ്റ്ലറുടെ വേഷമിടുന്നുവെന്ന് 1938 അവസാനമായപ്പോഴേയ്ക്കും ലോകം മുഴുവന്‍ അറിഞ്ഞിരുന്നു. ജര്‍മ്മനിയുടെ ലോസ് ഏഞ്ചലസിലെ കോണ്‍സല്‍ ജനറല്‍, ബര്‍ലിനില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം പി.സി.എ.യുടെ മേധാവി ജോസഫ് ബ്രീനിന് കത്തെഴുതി &amp;amp;mdash; അതു ചെയ്യാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട്. എന്നാല്‍ പി.സി.എ. ഇടപെട്ടില്ല. മാത്രമല്ല, തിരക്കഥയാകെ പരിശോധിച്ചതിനുശേഷം ആകെ ഒരുവാക്ക്, &amp;amp;lsquo;ലൗസി&amp;amp;rsquo; എന്ന ഒരു വാക്ക് ഒഴിവാക്കണമെന്നും അതു പോലും പറയാന്‍ വിഷമമുണ്ടെന്നും നിവര്‍ത്തിയില്ലാതെ പറയുകയാണെന്നും പ്.സി.എ. പ്രതികരിച്ചു. ദ ഗ്രേറ്റ് ഡിക്ടേറ്റര്‍  മഹത്തായ ഒരു ചലച്ചിത്രമാവുമെന്നുകൂടി ജോസഫ് ബ്രീന്‍ കൂട്ടിച്ചേര്‍ത്തു.&lt;br /&gt;
&lt;br /&gt;
1940 ഒക്ടോബര്‍ 15 ന് ചിത്രം റിലീസ് ചെയ്തപ്പോള്‍ പൊതുജനത്തിനും അതേ അഭിപ്രായമായിരുന്നു. അച്ചുതണ്ടുശക്തികളായ ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ റിലീസു ചെയ്തില്ലെങ്കിലും ചിത്രത്തില്‍ നിന്നുള്ള വരുമാനം അന്‍പതു ലക്ഷം ഡോളറിനു മുകളിലായിരുന്നു. &lt;br /&gt;
&lt;br /&gt;
ഒന്നാംലോകയുദ്ധത്തില്‍ പങ്കെടുക്കുന്ന ജര്‍മ്മന്‍ ജൂതനായ ബാര്‍ബറുടെ യുദ്ധാനുഭവങ്ങളടങ്ങിയ പൂര്‍വ്വരംഗത്തോടെ &amp;amp;lsquo;ദ ഗ്രേറ്റ് ഡിക്ടേറ്റര്‍&amp;amp;rsquo; തുടങ്ങുന്നു. തുടര്‍ന്ന് രണ്ടു ഗംഭീര പ്രസംഗങ്ങളുടെ ഉള്ളിലാണ് ചിത്രം രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യം ഹിന്‍കലിന്റെ (ഹിറ്റ്ലര്‍) രോഷാകുലമായ, തീക്ഷ്ണമായ , ജൂതന്മാരോടും ലോകത്തിലെ മറ്റനേകം ജനസമൂഹങ്ങളോടുമുള്ള വെറുപ്പു കുമിഞ്ഞുമറിയുന്ന ന്യൂറംബര്‍ഗ് റാലിയിലെപ്പോലുള്ള പ്രസംഗം. അവസാനത്തേത്, ഒന്നാം ലോകയുദ്ധത്തില്‍ പരിക്കുപറ്റി നീണ്ടകാലത്തെ ചികിത്സയിലും അബോധാവസ്ഥയിലും പുറംലോകത്തില്‍ ഇതിനിടയില്‍ എന്തു നടന്നുവെന്ന് അറിയാത്ത ബാര്‍ബര്‍ (മറ്റുള്ളവര്‍ അയാളെ ഹിന്‍കലായി തെറ്റിദ്ധരിക്കുന്നു.) നടത്തുന്ന പ്രസംഗം.&lt;br /&gt;
&lt;br /&gt;
ബാര്‍ബര്‍ തിരിച്ചെത്തുമ്പോള്‍ തന്റെ ബാര്‍ബര്‍ ഷാപ്പിന്റെ നിരപ്പലകമേലും &amp;amp;lsquo;ജ്യൂ&amp;amp;rsquo; എന്നു മുദ്രകുത്തിയിരിക്കുന്നതുകണ്ട് ക്ഷുഭിതനാവുന്നു. നാസിപ്പട്ടാളക്കാരെ ചെറുക്കുന്നതില്‍ ബാര്‍ബര്‍ പ്രകടിപ്പിക്കുന്ന ചങ്കൂറ്റത്തില്‍ ആകൃഷ്ടയായ അയല്‍ക്കാരിയും അനാഥയുമായ ഹാന്നാ എന്ന യുവതി അയാളുമായി പ്രണയത്തിലാവുന്നു. ഒന്നാം ലോകയുദ്ധത്തില്‍ താന്‍മൂലം മരണത്തില്‍നിന്നു രക്ഷപ്പെട്ട കമാന്‍ഡര്‍ ഷൂള്‍സിന്റെ കാരുണ്യംമൂലം നാസികളുടെ പീഡനത്തില്‍നിന്ന് ബാര്‍ബര്‍ തല്ക്കാലം രക്ഷപെടുന്നു.&lt;br /&gt;
&lt;br /&gt;
ഗ്ലോബെടുത്ത് തന്റെ വിരല്‍ത്തുമ്പില്‍ കറക്കി താന്‍ ലോക ചക്രവര്‍ത്തിയാവുന്ന ദിവാസ്വപ്നം കണ്ട് നൃത്തം ചെയ്യുന്ന (എസ്സന്‍സ് ഓഫ് ദ വേള്‍ഡ് ബാലേ എന്നാണ് ഇതറിയപ്പെടുന്നത്.) ഹിന്‍കലിന്റെ രൂപം, ഹിറ്റ്ലര്‍ പോളണ്ടും ഓസ്ത്രിയയും നോര്‍വേയും ഫ്രാന്‍സും കീഴ്പ്പെടുത്തി മുന്നേറിക്കൊണ്ടിരുന്ന കാലത്ത് സിനിമാശാലകളില്‍ തികഞ്ഞ നിശബ്ദത നിറച്ചു.&lt;br /&gt;
&lt;br /&gt;
ജൂതന്മാരെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്ന ഷൂള്‍സിനെയും, സുഹൃത്തായ ബാര്‍ബറേയും ഹിന്‍കല്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലടയ്ക്കുന്നു. എന്നാല്‍ അവര്‍ അവിടെ നിന്ന് രക്ഷപ്പെടുന്നു. ജര്‍മ്മനി മുഴുവന്‍ ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചിലില്‍ മുഴുകുന്നു. ഹിന്‍കലും ബാര്‍ബറും തമ്മിലുള്ള രൂപസാദൃശ്യത്തില്‍ വഞ്ചിതരായ പട്ടാളക്കാര്‍ ഹിന്‍കലിനെ തടവിലാക്കുകയും ബാര്‍ബറെ സ്വേച്ഛാധിപതിയുടെ സ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ജനാധിപത്യവും സമത്വവും സ്വാതന്ത്ര്യവുമാണ് ലോകത്തിന്റെ ശാപമെന്നും ഇനിമേല്‍ അവയുണ്ടാവില്ലെന്നും ആമുഖമായി പറഞ്ഞ് സാംസ്കാരിക മന്ത്രി &amp;amp;lsquo;ലോകചക്രവര്‍ത്തി, മഹാനായ ഹിന്‍കലിനെ&amp;amp;rdquo; പ്രസംഗിക്കാന്‍ ക്ഷണിക്കുന്നു.&lt;br /&gt;
&lt;br /&gt;
മന്ത്രിയെന്നല്ലാ, ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രസംഗമാണ് തുടര്‍ന്നുണ്ടായത്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നോടു ക്ഷമിക്കുക. എനിക്കു ചക്രവര്‍ത്തിയാവേണ്ട, അതെന്നെ സംബന്ധിക്കുന്ന കാര്യമല്ല .എനിക്കാരേയും കീഴ്പ്പെടുത്താനോ ഭരിക്കാനോ താല്പര്യമില്ല. എന്നെക്കൊണ്ടാവുമെങ്കില്‍ ലോകത്തിലൂള്ള എല്ലാവരേയും വെള്ളക്കാരനേയും കറുത്തവനേയും ജൂതന്മാരേയും മറ്റെല്ലാവരേയും സംരക്ഷിക്കാനാണ് താല്പര്യം. മറ്റുള്ളവരുടെ സന്തോഷം, ആനന്ദം, കണ്ടുകൊണ്ടാണ്, യാതനയും വേദനയും കണ്ടുകൊണ്ടല്ല നാം ജീവിക്കേണ്ടത്. ഈ ലോകത്തിൽ എല്ലാവർക്കും ഇടമുൻട്. റേഡിയോയുടേയും വിമാനത്തിന്റേയും വരവ് ലോകജനതയെ പണ്ടൊന്നുമില്ലാത്തതുപോലെ ഒന്നിച്ചു കൊണ്ടുവന്നിരിക്കുന്നു. ഈ കണ്ടിപിടുത്തങ്ങളുടെ പ്രകൃതംതന്നെ മനുഷ്യനിലെ നന്മയ്ക്കുവേണ്ടി കേഴുകയാണ്. ലോകസാഹോദര്യത്തിനും ഐക്യത്തിനും വേണ്ടി വാദിക്കുകയാണ്. &lt;br /&gt;
&lt;br /&gt;
(ഇന്‍ന്റര്‍നെറ്റിന്റേയും ആഗോളവല്‍ക്കരണത്തിന്റെയും അമേരിക്കന്‍ സ്വേഛാധിപത്യ മോഹത്തിന്റെയും ഈ കാലത്തും ഈ വാചകങ്ങള്‍ അറുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പെന്നപോലെ തന്നെ പ്രസക്തമാണ്.)&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പുതിയൊരു ലോകത്തിനുവേണ്ടി നമുക്കു പരിശ്രമിക്കാം. അതിര്‍ത്തികളില്ലാത്ത ഒരു ലോകത്തിലേയ്ക്ക് നമുക്ക് ഉറ്റുനോക്കാം.&amp;amp;rdquo; (&amp;amp;ldquo;തന്റെ രാജ്യത്തോടു മാത്രമുള്ള രാജ്യസ്നേഹമാണ് ലോകത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ മാനസിക അപഭ്രംശം&amp;amp;rdquo; എന്ന് ഉറച്ചു വിശ്വസിക്കുന്ന ചാപ്ലിനില്‍ നിന്ന് ഇങ്ങനെയുള്ള വിചാരവികാരപ്രകടനങ്ങള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.‌)&lt;br /&gt;
&lt;br /&gt;
ജൂതന്മാരുടെ &amp;amp;lsquo;ഗെറ്റോ&amp;amp;rsquo;യില്‍ നാസിഭടന്‍മാരാല്‍ ആക്രമിക്കപ്പെട്ട് അവശരായി കിടക്കുന്ന ഹാന്നാ, ബാര്‍ബറുടെ (ഹിന്‍കലിന്റെ) പ്രസംഗം റേഡിയോയിലൂടെ കേള്‍ക്കുന്നു. കരഞ്ഞ് അവശയായി നിലത്തുകിടക്കുന്ന ഹാന്നായെ ക്യാമറാ ഫോക്കസ് ചെയ്യുന്നു. റേഡിയോയിലൂടെ ഒഴുകിവരുന്ന വിചിത്രവും സ്നേഹമസൃണവുമായ പ്രഭാഷണം അവളെ അത്ഭുത സ്തബ്ധയാക്കുന്നു. അവസാനം അവള്‍ കേള്‍ക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹാന്നാ, എവിടെയാണെങ്കിലും നീ ധൈര്യം കൈവിടരുത്.&amp;amp;rdquo; സ്ക്രീനില്‍ ഹന്നായുടെ ക്ലോസ് അപ്. തന്റെ അമ്മയുടെ, ഏതു പ്രതിസന്ധിയിലും തന്റെ കുഞ്ഞുങ്ങളെ രക്ഷിച്ചു നിലനിര്‍ത്താന്‍ പൊരുതുന്ന അമ്മമാരുടെ, മനുഷ്യവംശത്തിന്റെ തന്നെ പ്രതീകം. &amp;amp;ldquo;ഹാന്നാ, ഉയരങ്ങളിലേയ്ക്കു നോക്കൂ, കാര്‍മേഘാവൃതമായ മാനം തെളിയുകയാണ്. സൂര്യന്‍ മേഘങ്ങളുടെ മറവില്‍നിന്നു പുറത്തേയ്ക്കു വരുന്നു. അന്ധകാരത്തില്‍നിന്നു നാം പുതിയൊരു ലോകത്തിലേയ്ക്കുണരുകയാണ്. വെറുപ്പില്‍നിന്നും ആര്‍ത്തിയില്‍നിന്നും ക്രൂരതയില്‍നിന്നും മോചിതരാവുകയാണ്. ധൈര്യമാര്‍ജ്ജിക്കൂ ഹാന്നാ, മനുഷ്യന്റെ ആത്മാവിന് ചിറകുകള്‍ ലഭിച്ചിരിക്കുന്നു; അവന്‍ പറന്നുയരുകയാണ്. ഒരു മഴവില്ലിലേയ്ക്ക്, ആശയുടെ പ്രഭാപൂരത്തിലേയ്ക്ക്, ഭാവിയിലേയ്ക്ക്, നിന്റെയും എന്റെയും നമ്മുടേയും ഭാവിയിലേയ്ക്ക്. ഹതാശയാവരുത് ഹാന്നാ, ധൈര്യം സംഭരിക്കൂ ഹാന്നാ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
രണ്ടാം ലോകയുദ്ധം മറ്റൊരഞ്ചു വര്‍ഷം കൂടി നീണ്ടുനിന്നു. അക്കാലമെല്ലാം സാധാരണ മനുഷ്യർക്കും ലോക നേതാക്കൾക്കും ആശയും ആത്മധൈര്യവും പകര്‍ന്നുകൊടുത്ത ഒരു രംഗമായിരുന്നു ഇത്. സമാധാനം കളിയാടുന്ന അന്താരാഷ്ട്ര ബന്ധങ്ങളുടെ ഭാവനാലോകത്തിലേയ്ക്ക് പറന്നുയരുമ്പോള്‍ തന്നെ തന്റെ അമ്മ ഹാന്നായേയും അനശ്വരയാക്കുകയാണ് ചാപ്ലിന്‍.&amp;amp;rsquo;&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%AE%E0%B5%8B%E0%B4%A1%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D_%E0%B4%9F%E0%B5%88%E0%B4%82%E0%B4%B8%E0%B5%8D%E2%80%99&amp;diff=13391</id>
		<title>ചാപ്ലിൻ: ‘മോഡെണ്‍ ടൈംസ്’</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%AE%E0%B5%8B%E0%B4%A1%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D_%E0%B4%9F%E0%B5%88%E0%B4%82%E0%B4%B8%E0%B5%8D%E2%80%99&amp;diff=13391"/>
		<updated>2014-09-06T18:29:29Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=&amp;amp;lsquo;മോഡെണ്‍ ടൈംസ്&amp;amp;rsquo;= &lt;br /&gt;
&lt;br /&gt;
അടക്കിനിര്‍ത്താന്‍ കഴിയാത്ത വികാരങ്ങളുടെ നൈസര്‍ഗ്ഗികമായ കവിഞ്ഞൊഴുക്കാണ് കവിതയെന്ന് വില്യം വേഡ്സ്വര്‍ത്ത് വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നു. അത്രതന്നെ നൈസര്‍ഗ്ഗികമല്ല കവിതയെന്ന് പില്‍ക്കാലത്ത് തെളിയിക്ക്പ്പെട്ടിട്ടുണ്ട്. എന്തായാലും സിനിമ ഒരു നൈസര്‍ഗ്ഗിക കലയല്ല. ഇത്രമാത്രം ഗാഢമായ പര്യാലോചനയ്ക്കുശേഷം, അവധാനപൂര്‍വ്വമായ പരിചിന്തനത്തിനുശേഷം സൃഷ്ടിക്കപ്പെടുന്ന ഒരു കലാരൂപം വേറെയില്ല. എത്രയെത്രഘട്ടങ്ങളിലൂടെയാണ് ചലച്ചിത്രത്തിഉന്റെ സൃഷ്ടി കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പ്രദര്‍ശനശാലയിലെത്തുന്ന ഒരു ചലച്ചിത്രത്തിലെ ഓരോ സ്വീകന്‍സും ചലച്ചിത്രകാരന്റെ രാഷ്ട്രീയ, സാമൂഹിക, താത്ത്വിക പ്രസ്താവനകളായി മാറുന്നു. അവയിലെ രാഷ്ട്രീയം കണ്ടില്ലെന്നു നടിക്കാനാവില്ല. &lt;br /&gt;
&lt;br /&gt;
കേവലനര്‍മ്മത്തിനപ്പുറത്തേയ്ക്ക് ചാപ്ലിന്റെ സിനിമകള്‍ കടന്നുതുടങ്ങിയിരുന്നു. തന്റെ മനുഷ്യോന്മുഖത്വവും സാമൂഹ്യ പ്രതിബദ്ധതയും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രകടമായി പ്രത്യക്ഷപ്പെട്ടു. നെടുങ്കൻ പ്രസംഗങ്ങളിലൂടെയല്ലാ സൂക്ഷ്മമായ മനുഷ്യവികാരങ്ങളെ നിര്‍മ്മമത്വവും നര്‍മ്മവും കലര്‍ന്ന ജീവിത വീക്ഷണത്തിലൂടെ അഭിവ്യജ്ഞിപ്പിച്ചാണ് ചാപ്ലിന്‍ തന്റെ കലാജീവിതം സമ്പുഷ്ടമാക്കിയത്.&lt;br /&gt;
&lt;br /&gt;
ഈ കാലയളവില്‍ അമേരിക്കന്‍ സിനിമയില്‍ വര്‍ദ്ധിച്ചുവന്നിരുന്ന ലൈംഗിക അതിപ്രസരവും അശ്ലീതയും, മതമേലദ്ധ്യക്ഷന്മാരുടേയും ചില യാഥാസ്ഥിതിക സാമൂഹ്യ പരിഷ്കര്‍ത്താക്കളുടേയും അപ്രീതിക്കു പാത്രമായിരുന്നു. &amp;amp;lsquo;പ്രൊഡക്ഷന്‍ കോഡ് അഡ്മിനിസ്ട്രേഷന്‍&amp;amp;rsquo; (പി സി ഏ) എന്ന ഒരു സെമി ഗവണ്‍നെന്റ് സംഘടന സിനിമയുടെ സദാചാരം കാത്തുസൂക്ഷിക്കാനായി നിലവില്‍ വന്നിരുന്നു. കമ്യൂണിസത്തേയും ഇടതുപക്ഷചിന്താഗതികളേയും അവര്‍ സെന്‍സര്‍ ചെയ്തിരുന്നു. അവര്‍ നിര്‍ദ്ദേശിച്ച അഞ്ചു &amp;amp;lsquo;കട്ടു&amp;amp;rsquo; കള്‍ ഏര്‍പ്പെടുത്തിയതിനുശേഷം മാത്രമെ ചാപ്ലിന് &amp;amp;lsquo;മോഡേണ്‍ ടൈംസ്&amp;amp;rsquo; റിലീസ് ചെയ്യാന്‍ കഴിഞ്ഞുള്ളൂ. പശുവിന്റെ മുലകളുടെ ഒരു ക്ലോസ്-അപ് ആയിരുന്നു അതിലൊന്ന് എന്നു പറഞ്ഞാല്‍ എത്രമാത്രം യാഥാസ്ഥിതികമായിരുന്നു പി.സി. ഏ. എന്നു വ്യക്തമാകുമല്ലോ.&lt;br /&gt;
&lt;br /&gt;
മോഡേണ്‍ ടൈംസിലെ നായികയായത് പോളെറ്റ് കൊദാര്‍ഡ് എന്ന നടിയായിരുന്നു. കുറേയേറെക്കാലം അവള്‍ ചാപിന്റെ ജീവിതത്തിലെ നായികയുമായി. ഒരു ഉല്ലാസ നൗകയില്‍ വച്ചാണ് അവര്‍ കണ്ടുമുട്ടിയത്. &lt;br /&gt;
&lt;br /&gt;
താമസിയാതെ പോളെറ്റ് ചാപ്ലിന്റെ ഗൃഹ്മായ &amp;amp;lsquo;സമ്മിറ്റ് ഡ്രൈവി&amp;amp;rsquo;ല്‍ താമസമായി. ലിറ്റാ ഗ്രേയില്‍ ചാപ്ലിനുണ്ടായ മക്കള്‍ കൊച്ചു ചാര്‍ളിക്ക് ഏഴും കൊച്ചു സിഡ്നിക്ക് ആറും വയസ്സായിരുന്നു. ഇടയ്ക്കിടെ അവര്‍ അച്ഛന്റെ ഒപ്പം വന്നു താമസിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ നല്ല രണ്ടാനമ്മ എന്ന നിലയ്ക്കാണ് കുട്ടികള്‍ പോളെറ്റയെ കണ്ടിരുന്നത്.&lt;br /&gt;
&lt;br /&gt;
വാളുപോലെയുള്ള സെക്കന്‍ഡ് സൂചിയുള്ള ഒരു വലിയ ടൈംപീസ് സ്ക്രീന്‍ നിറയ്ക്കുന്നു. ചിത്രത്തിന്റെ പേരും മറ്റു ക്രെഡിറ്റും അതില്‍ സൂപ്പര്‍ ഇംപോസു ചെയ്ത് വരുന്നു. &amp;amp;ldquo;മോഡേണ്‍ ടൈംസ്&amp;amp;rdquo;. ആധുനിക ജിവിതത്തില്‍ &amp;amp;lsquo;സമയം&amp;amp;rsquo; എന്ന സ്വേച്ഛാധിപതിയുടെ അപ്രമാദിത്വമാവാം ആ ഭീകരരൂപിയായ നാഴികമണി പ്രതീകവല്‍ക്കരിക്കുന്നത്. &amp;amp;ldquo;വ്യവസായത്തിന്റെയും വ്യവസായ സംരംഭകരുടേയും, സുഖം തേടിയുള്ള മനുഷ്യവംശത്തിന്റെ കുരിശുയുദ്ധങ്ങളുടേയും കഥ&amp;amp;rdquo; എന്നു ടൈറ്റില്‍ കാര്‍ഡ്. ഒരു റണ്‍വേയില്‍ തിങ്ങിനിറയുന്ന ആട്ടിന്‍ പറ്റത്തിന്റെയും സബ് വേയില്‍ നിന്ന് പടികള്‍ കയറിവരുന്ന തൊഴിലാളികളുടേയും മൊണ്‍ടാഷ്. മനുഷ്യനെ മൃഗങ്ങളുടെ തലത്തിലേക്ക് താഴ്ത്തിക്കെട്ടുന്നതിന്റെ സൂചന.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo;യില്‍ ചാപ്ലിന്‍ പറയുന്നു. &amp;amp;ldquo;ഒരഭിമുഖ സംഭാഷണത്തിനിടയില്‍ ഒരുപത്രപ്രവര്‍ത്തകന്‍ ഡെട്രോയ്റ്റിലെ ഫാക്ടറിബെല്‍റ്റ് സിസ്റ്റത്തെക്കുറിച്ച് പറയാനിടയായി. വന്‍ വ്യവസായങ്ങള്‍ കൃഷിക്കാരായ അരോഗദൃഢഗാത്രരായ ചെറുപ്പക്കാരെ പണംകാട്ടി പ്രലോഭിപ്പിച്ച് തങ്ങളുടെ ഫാക്ടറികളിലേയ്ക്ക് ആകര്‍ഷിക്കുന്നു. അവിടെ നാലോ അഞ്ചോ വര്‍ഷം പണിയെടുക്കുമ്പോള്‍ അവര്‍ മാനസികമായി തകര്‍ന്ന നിലയിലാവുന്നു. ഈ സംഭാഷണമാണ് എനിക്ക് മോഡേണ്‍ ടൈംസിന്റെ ആശയം നല്‍കിയത്.&amp;amp;rdquo;&lt;br /&gt;
[[File:Chaplin_ch16.jpg|thumb|left|250px|യന്ത്രത്തൊഴിലാളി]]&lt;br /&gt;
ഡെട്രോയ്റ്റിലെ ഫാക്ടറിയുടെ പുറത്തു നിന്നുള്ള കാഴ്ച മാത്രമേ യഥാതഥമായുള്ളു: അകത്തോട്ടു കടന്നാല്‍പിന്നെ ചാപ്ലിന്റെ മനോവിലാസമാണ് കാണാന്‍ കഴിയുക. ക്ലൊസ്ഡ് സര്‍ക്യൂട്ട് ടി.വി.യിലൂടെ ഫാക്ടറിയിലെ കക്കൂസുള്‍പ്പടെ എല്ലാം നിരീക്ഷിക്കുന്ന ഫാക്ടറി ഉടമ (അന്ന് ടി. വി. കേവലമൊരു കളിപ്പാട്ടമായിരുന്നു. ഓര്‍വിലിന്റെ &amp;amp;lsquo;1984&amp;amp;rsquo; എഴുതപ്പെട്ടിരുന്നില്ല. എല്ലാം കാണുന്ന &amp;amp;lsquo;വല്യേട്ടനെ&amp;amp;rsquo; (ബിഗ് ബ്രദര്‍) ആദ്യമായി സൃഷ്ടിച്ചത് ചാര്‍ളി ചാപ്ലിനാണ്). ടോയ്ലറ്റില്‍ ഇരുന്ന് പുകവലിക്കുന്ന ചാര്‍ളിയെ അങ്ങിനെയാണ് അയാള്‍ കൈയോടെ പിടികൂടുന്നത്. &amp;amp;lsquo;തീറ്റ മെഷീനാ&amp;amp;rsquo;ണ് മറ്റൊരു കണ്ടുപിടുത്തം. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജോലി മുടങ്ങാതെ തന്നെ തൊഴിലാളികള്‍ക്കു ഭക്ഷണം കഴിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ യന്ത്രം. ഈ യന്ത്രഭീകരന്റെ പരീക്ഷണം ചാര്‍ളിയുടെ മേലാണ് നടത്തുന്നത്.&lt;br /&gt;
&lt;br /&gt;
തന്റെ മുന്നിലൂടെ പാഞ്ഞുപോവുന്ന കണ്‍വേയര്‍ ബല്‍റ്റിലൂടെ വരുന്ന യന്ത്രങ്ങളുടെ നട്ടു മുറുക്കുക എന്നതാണ് ചാര്‍ളിയുടെ ജോലി.  &lt;br /&gt;
&lt;br /&gt;
ഒരു നട്ടുമുറുക്കി കഴിയുമ്പോഴേയ്ക്കും അടുത്ത യന്ത്രം മുന്നിലെത്തിക്കഴിയും. മുതലാളിയാണെങ്കില്‍ ദിവസം തോറും കണ്‍വേയര്‍ ബല്‍റ്റിന്റെ വേഗത കൂട്ടുകയും ചെയ്യുന്നു. യന്ത്രങ്ങളില്‍നിന്ന് ഒരുതരത്തിലും വ്യത്യസ്തരല്ല ചാര്‍ളിയും മറ്റു തൊഴിലാളികളും. സ്ക്രൂ മുറുക്കാത്തപ്പോഴും ചാര്‍ളിയുടെ ആംഗ്യങ്ങള്‍ ഒരു യന്ത്രത്തിന്റേതു പോലെ തന്നെയാവുന്നു. വേഗത വല്ലാതെ വര്‍ദ്ധിക്കുന്നതോടെ ചാര്‍ളിയുടെ മനസ്സിന്റെ സമനില തെറ്റുന്നു. അവന്‍ ഇപ്പോള്‍ കണ്‍വേയര്‍ ബല്‍റ്റിലൂടെ പാഞ്ഞുപോവുകയാണ്. ഇപ്പോള്‍ ഫോര്‍മാന്റേയും മറ്റു തൊഴിലാളികലുടേയും സുന്ദരിയായ സെക്രട്ടറിയുടേയും നട്ടുകളാണ് ചാര്‍ളി മുറുക്കുന്നത്. ഫാക്ടറിയുടെ മൊത്തം പ്രവർത്തനവും ചാർളി അവതാളത്തിലാക്കുന്നു. ചാര്‍ളി ഒരു മനോരാഗാശുപത്രിയിലേയ്ക്ക് മാറ്റപ്പെടുന്നു.&lt;br /&gt;
&lt;br /&gt;
ആശുപത്രിയില്‍നിന്നും പുറത്തിറങ്ങുന്ന ചാര്‍ളി കാണുന്നത് ഫാക്ടറി അടച്ചു പൂട്ടിയതായാണ്. ഇനിയെന്തുചെയ്യണം എന്നാലോചിച്ച് നില്‍ക്കുമ്പോഴാണ് തടിയും കയറ്റി വന്ന ഒരു ലോറിയുടെ പുറകില്‍ &amp;amp;lsquo;അപകട സൂചന&amp;amp;rsquo;യായി വച്ചിരുന്ന ചുവന്നകൊടി താഴെ വീഴുന്നത്. അതു കൈയിലെടുത്തുനടക്കുമ്പോള്‍ പിന്നില്‍നിന്ന് തൊഴിലില്ലാത്തവരുടെ ഒരു ജാഥ വരുന്നു. ജാഥ തടയാന്‍ വന്ന പൊലീസ്, മുന്നില്‍ ചുവന്ന കൊടിയുമായി നടക്കുന്ന ചാര്‍ളിയാണ് നേതാവ് എന്നു ധരിക്കുന്നു. ചാര്‍ളി അറസ്റ്റിലാവുന്നു.&lt;br /&gt;
&lt;br /&gt;
പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെടുന്ന അച്ഛന്റെ മകളായാണ് പോളെറ്റ് അഭിനയിക്കുന്ന, അല്പം മോഷണവുമൊക്കെയായി കഴിയുന്ന തെരുവിലെ സുന്ദരിയുടെ കഥാപാത്രം. തന്റെ രണ്ടു കൊച്ചനിയത്തിമാര്‍ക്ക് അമ്മയാണവള്‍. &amp;amp;ldquo;വിശന്നുജീവിക്കാന്‍ സമ്മതമില്ലാത്ത തെരുവു പെണ്‍കുട്ടി&amp;amp;rdquo; എന്ന ടൈറ്റില്‍ കാര്‍ഡ്. അച്ഛന്‍ മരിച്ചപ്പോള്‍ നിയമം &amp;amp;lsquo;സഹായഹസ്തവു&amp;amp;rsquo; മായി എത്തുന്നു. അവരെ അനാഥാലയത്തിലേയ്ക്കുമാറ്റാന്‍ ഒരുക്കങ്ങള്‍ നടക്കുന്നു. പോളെറ്റ് അതില്‍നിന്നു രക്ഷപ്പെടുന്നു. ജയില്‍ മോചിതനാവുന്ന ചാര്‍ളി പോളെറ്റിനെ കണ്ടുമുട്ടുന്നു. ഇനിയുള്ള ജീവിതപ്പാത താണ്ടുക അവര്‍ ഒരുമിച്ച്. ഒരു വീടും കുടുംബവും അവര്‍ സ്വപനം കാണുന്നു. ഒരു ജോലിയില്‍നിന്ന് മറ്റൊരു ജോലിയിലേയ്ക്ക് ചാര്‍ളി ചാടിക്കളിക്കുന്നു. റസ്റ്റോറന്റില്‍ വെയ്റ്ററാവുന്നു. പാട്ടുപാടുന്ന വെയ്റ്റര്‍. ആദ്യമായി ചാര്‍ളിയുടെ ശബ്ദം അഭ്രപാളികളില്‍ മുഴങ്ങുന്നു. ശബ്ദമുള്ള സിനിമയിലേയ്ക്ക് ചാപ്ലിന്റെ ആദ്യത്തെ ചുവടുവയ്പ്. &amp;amp;ldquo;ഹൃദയം തകരുന്നെങ്കിലും പുഞ്ചിരിക്കൂ..&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
പൊലീസ് പോളെറ്റെയുടെ പുറകേയാണ്. അതുകൊണ്ട് അവര്‍ അവിടം വിടുന്നു. പോളെറ്റെയ്ക്ക് ജീവിതം മതിയായി. &amp;amp;ldquo;എന്തു ചെയ്തിട്ടും എന്തുമെച്ചം?&amp;amp;rdquo; ക്ഷീണിതയും ദു:ഖിതയുമായി അവള്‍ ചോദിക്കുന്നു. &amp;amp;ldquo;സങ്കടപ്പെടാതിരിക്കൂ, നമ്മള്‍ എങ്ങിനെയും ജീവിക്കും.&amp;amp;rdquo; ചാര്‍ളി &lt;br /&gt;
&lt;br /&gt;
പറയുന്നു. അവരുടെ യാത്ര തുടങ്ങുകയാണ്. &amp;amp;lsquo;ദ ട്രാംപി&amp;amp;rsquo;ലെയും &amp;amp;lsquo;ദ സര്‍ക്കസ്സി&amp;amp;rsquo;ലെയും അവസാന രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന യാത്ര. അങ്ങകലെ കാലിഫോര്‍ണിയന്‍ കുന്നുകള്‍. മഞ്ഞില്‍ കുതിര്‍ന്ന പ്രഭാതത്തിലേയ്ക്ക് വെളിച്ചം അരിച്ചരിച്ച് എത്തുന്നതേയുള്ളൂ. ട്രാംപിന്റെ ജീവിതയാത്ര തുടരുകയാണ്.&lt;br /&gt;
&lt;br /&gt;
എന്നാല്‍ ഇത് ട്രാംപിന്റെ &amp;amp;ldquo;ഗുഡ്ബൈ&amp;amp;rdquo; ആണെന്ന് ചാപ്ലിന് അറിയാമായിരുന്നു. നിശബ്ദ സിനിമയുടെ കാലം അവസാനിച്ചിരിക്കുന്നു എന്ന് അദ്ദേഹം ദു:ഖത്തോടെ സമ്മതിച്ചുകൊടുത്തു. ഇനി ട്രാംപിനു നില നില്‍പ്പില്ല. ട്രാംപിനോട് വിട!&lt;br /&gt;
&lt;br /&gt;
സാധാരണ, ചാപ്ലിന്‍ തന്റെ  സംഗീതം സ്വയം നല്‍കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ മോഡേണ്‍ ടൈംസിൽ റാക്സിന്‍ എന്ന യുവസംഗീതജ്ഞനെക്കൂടി പങ്കുചേര്‍ത്തു.&lt;br /&gt;
&lt;br /&gt;
മോഡേണ്‍ ടൈംസ് റിലീസ് ചെയ്ത് അഞ്ചു ദിവസം കഴിഞ്ഞ് പോളെറ്റെയും ചാപ്ലിനും ഹവായ് ദ്വീപുകളിലേയ്ക്ക് സുഖവാസത്തിനുപോയി. ആ യാത്രയ്ക്കിടെ സിംഗപ്പൂരില്‍വച്ച് അവര്‍ വിവാഹിതരായെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ അവര്‍ രണ്ടുപേരും ഈ വാര്‍ത്ത ശരിവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. 1932-ല്‍ തുടങ്ങിയ അവരുടെ ബന്ധം 1941 വരെ നീണ്ടുനിന്നു.   &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%AF%E0%B5%82%E0%B4%B1%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD&amp;diff=13390</id>
		<title>ചാപ്ലിൻ: യൂറോപ്പിൽ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%AF%E0%B5%82%E0%B4%B1%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD&amp;diff=13390"/>
		<updated>2014-09-06T18:26:10Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=യൂറോപ്പില്‍=&lt;br /&gt;
&lt;br /&gt;
1932-ല്‍  ചാപ്ലിന്‍ വീണ്ടും ഇംഗ്ലണ്ടിലെത്തി. ഇത്തവണ അദ്ദേഹം ആദ്യം പരിചയപ്പെട്ടവരില്‍ ഒരാള്‍ ബര്‍നാഡ് ഷായായിരുന്നു. അന്നത്തെ ബ്രട്ടീഷ പ്രധാനമന്ത്രിയായിരുന്ന രാംസേ മക്ഡൊണാള്‍ഡ്, മുന്‍ പ്രധാനമന്ത്രി ലോയഡ് ജോര്‍ജ്, പിന്നീട് പ്രധാനമന്ത്രിയായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇവരുടെയൊക്കെ വിരുന്നുകളില്‍ പങ്കെടുത്തു.തൊഴിലില്ലായ്മയും ദാരിദ്രവുമില്ലാത്ത ഒരു നാളയെക്കുറിച്ചും അങ്ങിനെയൊരു സാമൂഹ്യ വ്യവസ്ഥിതിയിളേയ്ക്കുള്ള മാര്‍ഗ്ഗത്തെ സംബന്ധിച്ചുമൊക്കെ ചാപ്ലിന്‍ വളരെ ഗൗരവമായിത്തന്നെ അവര്‍ ഓരോരുത്തരോടും സംസാരിച്ചു. ഏതു കാലത്തിലായാലും ഏതു രാജ്യത്തിലേയായാലും രാഷ്ട്രീയക്കാര്‍ ഒരുപോലെ തന്നെ. അവരാരും തന്നെ ചാപ്ലിനെ കാര്യമായെടുത്തില്ല. ചലച്ചിത്രകാരന്‍, അല്ലെങ്കില്‍ കലാകാരന്‍ രാഷ്ട്രീയക്കാരന്റെ മേഖലയിലേയ്ക്ക് കടക്കേണ്ട എന്ന വ്യക്തമായ സൂചനയായിരുന്നു അവര്‍ നല്‍കിയത്. &lt;br /&gt;
&lt;br /&gt;
മഹാത്മഗാന്ധിയുമായും ലണ്ടനില്‍വച്ച് ഒരു കൂടികാഴ്ചയുണ്ടായി. യന്ത്രവല്‍ക്കരണവും അതുമൂലം തൊഴിലാളികള്‍ജ്ക്കുണ്ടാവുന്ന പ്രശ്നങ്ങളുമായിരുനു പ്രധാന സംഭാഷണവിഷയം.&lt;br /&gt;
&lt;br /&gt;
ചാപ്ലിന്‍, താന്‍ ബാല്യത്തില്‍ പഠിച്ച ഹാന്‍വെല്‍ സ്ക്കൂള്‍ സന്ദര്‍ശിച്ചു. ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സ്ഥാപനം പഴയതുപോലെ തന്നെ പരിതാപകരമായ അവസ്ഥയിലായിരുന്നു. ഗൃഹാതുരത്വം അനുഭവിക്കാന്‍ തക്കതായ ഒന്നും ചാപ്ലിന്റെ, ആ സ്ക്കൂളിലെ ജിവിതത്തിലുണ്ടായിരുന്നില്ലെങ്കിലും ലോലഹൃദയനായ ചാപ്ലിനെ സംബന്ധിച്ചിടത്തോളം ഹൃദയസ്പര്‍ശിയായ ഒരു തിരിച്ചുവരവായിരുന്നു അത്. &lt;br /&gt;
&lt;br /&gt;
ബര്‍ലിനില്‍ ഐന്‍സ്റ്റീനും ഭാര്യയുമൊത്ത് ഡിന്നര്‍ കഴിച്ചു. യന്ത്രങ്ങളുടെ അമിതമായ ഉപയോഗം സാധാരണക്കാരനെ തൊഴിലില്ലായ്മയിലേയ്ക്ക് തള്ളിവിടുകയാണെന്ന് ചാപ്ലിന്‍ അഭിപ്രായപ്പെട്ടു. (മോഡേണ്‍ ടൈംസിന്റെ ബീജാവാപം?) &amp;amp;ldquo;താങ്കള്‍ ഒരു കൊമേഡിയനല്ലാ സാമ്പത്തിക ശാസ്ത്രജ്ഞനാണല്ലോ&amp;amp;rdquo;) എന്നായിരുന്നു ഐന്‍സ്റ്റീന്റെ പുഞ്ചിരിയോടെയുള്ള പ്രതികരണം.&lt;br /&gt;
&lt;br /&gt;
വിയന്നയിലെത്തിയപ്പോള്‍ വന്‍പിച്ച സ്വീകരണമാണ് ചാപ്ലിന് ലഭിച്ചത്. ചാപ്ലിനു കാണണമെന്നുണ്ടായിരുന്നതും ചാപ്ലിനെ കാണണമെന്നുണ്ടായിരുന്നതുമായ ഒരു വ്യക്തിയുമായി മാത്രം കൂട്ടിമുട്ടാനായില്ല. സിംഗമന്റ് ഫ്രോയ്ഡ്. ഫ്രോയ്ഡ് ഒരു സുഹൃത്തിനെഴുതി:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒരു സംശയവുമില്ല. ചാപ്ലിന്‍ മഹാനായ ഒരു കലാകാരനാണ്. എപ്പോഴും ഒരേ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രീകരിക്കാറ്.  &lt;br /&gt;
&lt;br /&gt;
ദുര്‍ബലനും ദരിദ്രനും നിസ്സഹായനുമായ, തപ്പിത്തടയുന്ന ചെറുപ്പക്കാരന്‍. അയാളുടെ കാര്യങ്ങളെല്ലാം ഭംഗിയായി കലാശിക്കുന്നു. പക്ഷേ സ്വന്തം അഹത്തെ മറന്നാണ് ചാപ്ലിന്‍ ഈ കഥാപാത്രങ്ങളെ സൃഷ്ടിക്കാറുള്ളതെന്ന് നിങ്ങള്‍ കരുതുന്നുവോ? അങ്ങനെയല്ല. അഭിശപ്തമായ തന്റെ ബാല്യ-കൗമാര-യൗവന ജീവിതം പുനരാവിഷ്കരിക്കുന്നതേയുള്ളൂ അദ്ദേഹം. അക്കാലത്തെ അനുഭവങ്ങളുടെ തീവ്രതയില്‍നിന്ന് ചാപ്ലിന്‍ ഇനിയും മോചിതനായിട്ടില്ല. അന്നത്തെ മോഹഭംഗങ്ങളുടേയും അപമാനങ്ങളുടേയും കണക്കുതീര്‍ക്കുകയാണ് ഭംഗ്യന്തരേണ ചാപ്ലിന്‍ ചെയ്യുന്നത്.&amp;amp;rdquo;&lt;br /&gt;
[[File:Chaplin_ch11.jpg|thumb|left|170px|ചാപ്ലിനും ഗാന്ധിയും ലണ്ടനില്‍]]&lt;br /&gt;
വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ സിഡ്നി ചാപ്ലിന്‍ അമേരിക്കവിട്ട് തിരിച്ച് ഇംഗ്ലണ്ടിലെത്തിയിരുന്നു. അവിടെ ചില സിനിമകളില്‍ അഭിനയിക്കുകയും ചിലതു നിര്‍മ്മിക്കുകയും ചെയ്തതിനു ശേഷം പാരീസില്‍ കുടിയേറി പാര്‍ക്കുകയായിരുന്നു സിഡ്നി. ചാപ്ലിന്‍ തന്റെ സഹോദരനെ കണ്ടിട്ട് ഏറെക്കാലമായിരുന്നു. യാത്രാമദ്ധ്യേ പാരീസിലെത്തിയ ചാപ്ലിന്‍ പക്ഷേ സിഡ്നിയുമൊത്തല്ല കഴിഞ്ഞത്. ചാപ്ലിന് ഒരു പുതിയ കൂട്ടുകാരിയെ കിട്ടിയിരുന്നു. മേ റീവ്സ്. അവള്‍ക്കു ചാപ്ലിനെ വിവാഹം കഴിക്കണമെന്ന മോഹമുണ്ടായിരുന്നു. എന്നാല്‍ അധികം വൈയ്കാതെ അവര്‍ &amp;amp;lsquo;നല്ല സുഹൃത്തുക്കളായി&amp;amp;rsquo; പിരിഞ്ഞു.&lt;br /&gt;
&lt;br /&gt;
ആ നീണ്ട യാത്രയുടെ അവസാനമാണ് ചാപ്ലിന്‍ ജപ്പാനിലെത്തുന്നത്. വര്‍ഷങ്ങളായി ചാപ്ലിന്റെ ഡ്രൈവറും പിന്നീട് അദ്ദേഹത്തിന്റെ കാര്യസ്ഥനുമായിരുന്ന ജപ്പാന്‍കാരനായിരുന്ന കോനോ ആയിരുന്നു അവിടെ ചാപ്ലിന്റെ മാര്‍ഗദര്‍ശി. വളരെ അവിചാരിതവും നാടകീയവുമായ ചില സംഭവങ്ങള്‍ ടോക്യോയില്‍ വച്ചുണ്ടായി. മുറമുറയായി നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന സമയമായിരുന്നു ജപ്പാനില്‍ അത്. ഒരുപറ്റം പട്ടാളഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അപ്പോഴത്തെ ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളഭരണം നടപ്പാക്കാം എന്ന ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ കൊലപാതങ്ങള്‍. പ്രധാനമന്ത്രി ഇസുകായ്റ്റുമൊത്ത് ചാപ്ലിന്‍ ഭക്ഷണം കഴിക്കുമ്പോള്‍ രണ്ടുപേരേയും ഒരുമിച്ച് വധിക്കണമെന്നതായിരുന്നു കലാപകാരികളുടെ പദ്ധതി/ എന്നാല്‍ അവസാനനിമിഷം ഇതു പൊളിഞ്ഞുപോയി. അറസ്റ്റിലായ നാല്‍പത്തിയൊന്നു കലാപകാരികളുടെ വിചാരണയ്ക്കിടയിലാണ് വിശദവിവരങ്ങള്‍ പുറത്തു വന്നത്. അമേരിക്കയില്‍ ഏറ്റവും ജനപ്രിയനായ ചാപ്ലിനേയും അമേരിക്കന്‍ അംബാസിഡറേയും വധിച്ചാല്‍ അമേരിക്ക ജപ്പാനുമായി യുദ്ധം പ്രഖ്യാപിക്കുമെന്നും അതോടെ, പ്രധാനമന്ത്രിയുമില്ലാത്ത ജപ്പാനില്‍ പട്ടാളത്തിന്‍ ഭരണം ഏറ്റെടുക്കാന്‍ കഴിയുമെന്നായിരുന്നു കലാപകാരികളുടെ ബുദ്ധിശൂന്യമായ ആശയം. തിരിച്ച് അമേരിക്കയിലെത്തിയ ശേഷമാണ് ചാപ്ലിന്‍ താന്‍ അതിജീവിച്ച അപകടത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%B8%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF_%E0%B4%B2%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D%E2%80%99&amp;diff=13388</id>
		<title>ചാപ്ലിൻ: ‘സിറ്റി ലൈറ്റ്സ്’</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%B8%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF_%E0%B4%B2%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D%E2%80%99&amp;diff=13388"/>
		<updated>2014-09-06T18:23:49Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=&amp;amp;lsquo;സിറ്റി ലൈറ്റ്സ്&amp;amp;rsquo;=&lt;br /&gt;
&lt;br /&gt;
നിശബ്ദ ചിത്രങ്ങളുടെ അവസാന നാളുകളിലേയ്ക്കു കടക്കുകയാണ് നാം. മൂകാഭിനയത്തില്‍ വെന്നിക്കൊടി പാറിച്ചിരുന്ന നടീനടന്മാര്‍ക്ക് തീരെയും ഉള്‍ക്കൊള്ളുവാന്‍ കഴിയാതിരുന്ന വിപ്ലവകരമായ ഒരു മാറ്റമായിരുന്നു അത്. നിശബ്ദ ചിത്രങ്ങളുടെ പ്രദര്‍ശന വേളയില്‍ ആകെയുണ്ടാവാറുള്ള ശബ്ദം ഇടയ്ക്കിടെ മുഴങ്ങുന്ന സംഗീത ശകലങ്ങളായിരുന്നു. സംഗീതം ചിട്ടപ്പെടുത്തി അവയുടെ &amp;amp;lsquo;നൊട്ടേഷന്‍സ്&amp;amp;rsquo; എഴുതി, ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് വേണ്ടതെന്നും രേഖപ്പെടുത്തി ഫിലിം പെട്ടിയുടെ ഒപ്പം അയയ്ക്കുകയായിരുന്നു ചാപ്ലിന്റെ പതിവ്. എല്ലാ സിമ്നിമാശാലകളിലും ഓര്‍ക്കസ്ട്ര ഉണ്ടാവും. അവര്‍ നൊട്ടേഷന്‍സ് നോക്കി അതാതവസരങ്ങളില്‍ സംഗീതമുയര്‍ത്തും.&lt;br /&gt;
&lt;br /&gt;
1926-ല്‍ വാര്‍ണര്‍ ബ്രദേഴ്സ് അവരുടെ &amp;amp;lsquo;ഡോണ്‍ ജുവാന്‍&amp;amp;rsquo; എന്നചിത്രത്തിന്, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സംഗീതം ഡിസ്കില്‍ റെക്കോഡു ചെയ്തു. സംസാരിക്കുന്ന സിനിമയിലേയ്ക്കുള്ള ആദ്യകാല്‍വെയ്പ്പായിരുന്നു ഇത്. അവരുടെ അടുത്ത ചിത്രമായ &amp;amp;lsquo;ദ ജാസ് സിംഗറി&amp;amp;rsquo; ന്റെ റിക്കോര്‍ഡിങ്ങ് നടക്കുമ്പോള്‍ &amp;amp;lsquo;അല്‍ ജോണ്‍സണ്‍&amp;amp;rsquo; എന്ന ഗായകനടന്‍ &amp;amp;ldquo;വെയ്റ്റ് ഏ മിനിറ്റ്! യൂ ഹാവ്ന്റ് ഹേഡ് നത്തിങ്ങ് യെറ്റ്! യൂ വാണ്ണാ ഹിയ ടൂട്-ടൂട്-ടൂട്സീ?&amp;amp;rdquo; എന്നു മൈക്കിലൂടെ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് ടൂട്-ടൂട്-ടൂട്സി എന്ന ഗാനവും ആലപിച്ചു. ഈ വാചകങ്ങള്‍ ഡിസ്കില്‍ കടന്നുവന്നത് വലിയ അപരാധമായാണ് വാര്‍ണര്‍ ബ്രദേഴ്സിന്റെ പാര്‍ട്ടണര്‍മാര്‍ക്ക് തോന്നിയത്. എന്നാല്‍ എല്ലാവരിലും പ്രായംകൂടിയ സാം വാര്‍ണര്‍, ആ വരികള്‍ കളയെണ്ടാ അവ നിലനിര്‍ത്തണം എന്നു നിര്‍ദ്ദേശിച്ചു. വളരെ അവിചാരിതമായി ഡിസ്കില്‍ കടന്നുകൂടിയ ആ വാചകങ്ങളാണ് ചലച്ചിത്ര ചരിത്രത്തിലെ ആദ്യ &amp;amp;lsquo;ഡയലോഗ്. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മൂവീ&amp;amp;rsquo;യില്‍നിന്നും &amp;amp;lsquo;ടോക്കീ&amp;amp;rsquo;യിലേയ്ക്കുള്ള ഈ പരിണാമം ചാപ്ലിന് സഹിക്കാനായില്ല. 1929-ല്‍ ഒരഭിമുഖസംഭാഷണത്തില്‍ ചോദ്യമുയര്‍ന്നു. &amp;amp;ldquo;ടോക്കീകളെ പറ്റി താങ്കളുടെ അഭിപ്രായമെന്താണെന്നാണ് ഞങ്ങളുടെ വായനക്കാരോട് പറയേണ്ടത്?&amp;amp;rdquo; ഞാന്‍ അവയെ വെറുക്കുന്നുവെന്നു പറയൂ. അവ, ലോകത്തിലെ ഏറ്റവും പഴയ കലാരൂപത്തെ, മൂകാഭിനയമെന്നകലയെ നശിപ്പിക്കുകയാണ്. നിശബ്ദതയുടെ മഹത്തായ സൗന്ദര്യത്തെനശിപ്പിക്കുന്നു അവ.&amp;amp;rdquo; ഇനിമുതല്‍ തന്റെ ചിത്രങ്ങളില്‍ സിംക്രണൈസ്ഡ് സംഗീതമുണ്ടാവും, എന്നാല്‍ സംഭാഷണമുണ്ടാവില്ലെന്ന് ചാപ്ലിന്‍ തറപ്പിച്ചു പറഞ്ഞു.&lt;br /&gt;
&lt;br /&gt;
1928 ആഗസ്റ്റ് 28-നു ചാപ്ലിന്റെ അമ്മ ഹാന്നാ ചാപ്ലിന്‍ ദിവംഗതയായി. മാനസിക സന്തുലിതാവസ്ഥ പൂര്‍ണ്ണമായും നഷ്ടപ്പെട്ട തന്റെ അമ്മയെ കാണുന്നതുതന്നെ ചാപ്ലിന് അതീവ വേദനാജനകമായിരുന്നു. അമ്മയെ സന്ദര്‍ശിക്കുക അപൂര്‍വ്വമായിരുന്നു. എന്നാല്‍ അവസാന ആഴ്ചകളില്‍ ഹാന്നായുമൊത്ത് വളരെയേറെ സമയം ചിലവഴിച്ചു.അവരെ ചിരിപ്പിക്കാന്‍ ശ്രമിച്ചു. ഓരോ സന്ദര്‍ശനത്തിനു ശേഷവും അതീവ ദു:ഖിതനായാണ് ചാപ്ലിന്‍ കാണപ്പെട്ടത്. അവരുടെ മരണം ചാപ്ലിനെ വിഷാദരോഗത്തിന്റെ വക്കിലെത്തിച്ചു. ആദായനികുതി വകുപ്പിന്റെ ബുദ്ധിമുട്ടിക്കല്‍ തുടര്‍ന്നുകൊണ്ടിരുന്നു. എല്ലാംകൊണ്ടും വിക്ഷുബ്ധമായ മാനസികാവസ്ഥ. ഈ വിക്ഷുബ്ധതയില്‍ നിന്നാണ് &amp;amp;lsquo;സിറ്റി ലൈറ്റ്സ്&amp;amp;rsquo; രൂപം കൊണ്ടത്.&lt;br /&gt;
[[File:Chaplin_ch14.jpg|thumb|left|170px|പൂക്കാരിയും ചാർളിയും]]&lt;br /&gt;
ഹാന്നായ്ക്ക് സ്കിസോഫ്രേനിയ ആയിരുന്നു. സിറ്റി ലൈറ്റ്സിലെ കോടീശ്വരനും സ്കിസോഫ്രേനിയ ബാധിതനാണ്. മനസ്സിനെ ഇരുട്ടിലാഴ്ത്തുന്ന രോഗവും രോഗത്തെത്തന്നെ ഇരുട്ടിലാക്കുന്ന അന്ധതയും ഒക്കെയുണ്ട് &amp;amp;lsquo;നഗര വിളക്കുകളി&amp;amp;rsquo;ല്‍. പല ഇന്‍ഡ്യന്‍ ഭാഷാചിത്രങ്ങളിലും സിറ്റി ലൈറ്റ്സിന്റെ വികൃതമായ അനുകരണങ്ങളുണ്ടായിട്ടുണ്ട്. അന്ധയായ പൂക്കാരിപ്പെണ്‍കുട്ടിയെ ട്രാംപിന്, ചാര്‍ളിക്ക്, ആദ്യനോട്ടത്തില്‍ തന്നെ ഇഷ്ടമാവുന്നു. തന്നെക്കൊണ്ടാവുന്ന രീതിയിലൊക്കെ അവളെ സഹായിക്കുന്നു. ചാര്‍ളി ഒരു കോടീശ്വരനാണെന്നാണ് അവളുടെ  ധാരണ. ചിലപ്പോഴൊക്കെ, പ്രത്യേകിച്ചും മദ്യപിച്ചു കഴിഞ്ഞാല്‍ ദാനപ്രിയനും ലോകത്തെ മുഴുവന്‍ സ്നേഹിക്കുന്നവനുമാണ് ചിത്രത്തിലെ കോടീശ്വരനായ കഥാപത്രം. മറ്റൂ ചിലപ്പോള്‍ മനുഷ്യരെ വെറുക്കുന്ന രാക്ഷസനും. പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കോടീശ്വരനെ ചാര്‍ളി രക്ഷിക്കുന്നു. പൂക്കാരി പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചികിത്സിച്ച് കാഴ്ച തിരിച്ചുകിട്ടാൻ വേണ്ട ആയിരം ഡോളര്‍ അയാള്‍ ചാര്‍ളിക്കു നല്കുന്നു. എന്നാല്‍ തന്റെ രണ്ടാം വ്യക്തിത്വമായ കാടനായി മാറുമ്പോള്‍ തന്റെ പണം മോഷ്ടിച്ചുവെന്നാരോപിച്ചു ചാര്‍ളിയെ അയാള്‍ പൊലീസിലേല്പിക്കുന്നു. ഇതിനകം കാഴ്ച തിരിച്ചുകിട്ടിയ പൂക്കാരി സാമ്പത്തികമായി ഭദ്രമായ നിലയിലെത്തുന്നു. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ ചാര്‍ളി മുന്‍പെത്തെക്കാളും ദരിദ്രനും പരിക്ഷീണനുമാണ്. അവിചാരിതമായി പരസ്പരം കണ്ടുമുട്ടുന്ന അവര്‍ തിരിച്ചറിയുന്നു. ചാര്‍ളി അവളെ കണ്ടപ്പോള്‍ തന്നെയും, അവള്‍ അയാളെ സ്പര്‍ശിക്കുന്നതോടെയും. എന്നാള്‍ അവരുടെ ഇപ്പോഴത്തെ അവസ്ഥയിലുള്ള അജഗജാന്തരം ഒരു തിരിച്ചറിവായി അവര്‍ക്കു ലഭിക്കുമ്പോള്‍ ചിത്രം അവസാനിക്കുന്നു.&lt;br /&gt;
&lt;br /&gt;
സിറ്റിലെറ്റ്സിന്റെ ഷൂട്ടിങ്ങ് രണ്ടു വര്‍ഷം നീണ്ടു. എന്നാല്‍ അതില്‍ 168 ദിവസം മാത്രമാണ് ചിത്രീകരണം നടന്നത്. അത്രയേറെ പ്രതിബന്ധങ്ങളുണ്ടായി. ഏതാണ്ടെല്ലാം തന്നെ ചാപ്ലിന്റെ സ്വയംകൃതിയായിരുന്നു. പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള അദമ്യമായ ത്വരയും തൊഴിലിന്റെ ചിട്ടകള്‍ പാലിക്കാത്തവരോടുള്ള വിദ്വേഷവുമായിരുന്നു ഇവയുടെ പിന്നില്‍.&lt;br /&gt;
&lt;br /&gt;
പൂക്കാരിയായി വര്‍ജീനിയാ ചെറില്‍ എന്ന യുവതിയെയാണ് തിരഞ്ഞെടുത്തത്. അവളുടെ ആദ്യ ചലച്ചിത്രം. സ്വതന്ത്ര മന:സ്ഥിതിയുള്ള ഒരു സ്ത്രീയായിരുന്നു അവള്‍. അതുകൊണ്ടാണോ എന്നു പറയാന്‍ കഴിയ്ല്ല, ചാപ്ലിന് ചെറിലിനെ ഇഷ്ടമായിരുന്നില്ല. അവള്‍ക്ക് തിരിച്ചും അങ്ങിനെതന്നെ. എന്നാല്‍ ഇരുവര്‍ക്കും പരസ്പരം ആവശ്യവുമുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ പരസ്പരം സഹിച്ചു. പലപ്രാവശ്യം റിഹേഴ്സലുകളെടുക്കുക ചാപ്ലിന്റെ രീതിയായിരുന്നെങ്കിലും ഈ ചിത്രത്തില്‍ അവ പലപ്പോഴും വളരെ നീണ്ടുപോയി. പൂക്കാരി ചാര്‍ളിക്ക് ഒരു പൂവു നല്‍കുന്ന രംഗം ചാപ്ലിനു തൃപ്തികരമായ രീതിയില്‍ ചെറിലിനെക്കൊണ്ടു ചെയ്യിക്കാന്‍ ദിവസങ്ങള്‍ റിഹേഴ്സല്‍ നടത്തി.&lt;br /&gt;
&lt;br /&gt;
എന്നാല്‍ പത്തുമാസത്തെ ഷൂട്ടിങ്ങിനുശേഷം ചാപ്ലിന്‍ ചെറിലിനെ സസ്പന്റു ചെയ്തു. ചെറില്‍ ഒരു &amp;amp;lsquo;പാര്‍ട്ടി പെണ്‍കുട്ടി&amp;amp;rsquo;യായിരുന്നു. ഒരു നിശാസുന്ദരി. ഏതാണ്ടെന്നും അവള്‍ രാത്രിമുഴുവന്‍ നീണ്ടുനില്‍ക്കുന്ന പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. അതിന്റെ ക്ഷീണവും &amp;amp;lsquo;ഹാങ്ങോവറു&amp;amp;rsquo; മായാണ് അടുത്ത പ്രഭാതത്തില്‍ അവള്‍ സെറ്റിലെത്തിയിരുന്നത്. ചില ക്ലോസപ് സ്വീകന്‍സുകളില്‍ സ്വിച്ച്‌വേഷന്‍ ആവശ്യപ്പെടുന്ന വികാരതരംഗങ്ങള്‍ മുഖത്തു പ്രതിഫലിപ്പിക്കാന്‍ അവള്‍ക്കു കഴിയുന്നില്ലായെന്ന് ചാപ്ലിനു തോന്നിത്തുടങ്ങി. അങ്ങിനെയിരിക്കെ ഒരു ദിവസം അവള്‍ തന്റെ കേശാലങ്കാര വിദഗ്ധയുമായി അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നും കുറച്ചു നേരത്തെ പോകണമെന്നും പറഞ്ഞപ്പോള്‍ ചാപ്ലിനു സഹിച്ചില്ല. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സ്റ്റുഡിയോയിലേയ്ക്കു വരേണ്ട എന്നായിരുന്നു ചാപ്ലിന്റെ പ്രതികരണം.&lt;br /&gt;
&lt;br /&gt;
കോടീശ്വരനായി ഹെന്റി ക്ലൈവ് എന്ന ആസ്ട്രേലിയന്‍ നടനായിരുന്നു അഭിനയിച്ചിരുന്നത്. കോടീശ്വരന്‍ ആത്മഹത്യ ചെയ്യുന്ന രംഗം ഷൂട്ടു ചെയ്യാനായി വെള്ളത്തിലേയ്ക്കു ചാടാന്‍ ഹെന്‍റിയോട് ചാപ്ലിന്‍ നിര്‍ദ്ദേശിച്ചു.ഇരുളുമാറി പ്രഭാതം വിടരുന്നതേയുണ്ടായിരുന്നുള്ളൂ. നല്ല തണുപ്പ്. തനിക്കു നല്ല ജലദോഷമുണ്ടെന്നും കുറേക്കൂടി കഴിഞ്ഞ് സൂര്യപ്രകാശത്തില്‍ തണുപ്പ് അല്പം കുറഞ്ഞിട്ട് ആ രംഗം ചിത്രീകരിക്കാമെന്നും ഹെന്‍റി പറഞ്ഞു. അപ്പോള്‍ തന്നെ ഹെന്‍റിയെ പറഞ്ഞുവിട്ടു. പിന്നീട് ഹാരി മെയേഴ്സ് എന്ന നടനെ കണ്ടുപിടിച്ച്, അതുവരെ ചിത്രീകരിച്ചിരുന്ന ഭാഗങ്ങള്‍ വീണ്ടും ചെയ്തു.  &lt;br /&gt;
&lt;br /&gt;
സുഹൃത്തും സന്തത സഹചാരിയും അസിസ്റ്റന്റുമായിരുന്ന ഹാരിക്രോക്കറെ പറഞ്ഞുവിട്ടില്ലെങ്കില്‍ ഇനി താന്‍ സ്റ്റുഡിയോയില്‍ കാലുകുത്തില്ലായെന്ന് ചാപ്ലിന്‍ ഒരുദിവസം ആല്‍ഫ് റീവ്സിനോട് ഫോണ്‍ചെയ്തുപറഞ്ഞു. എന്താണ് കാരണമെന്ന് ചാപ്ലിനോ ഹാരിയോ ഒരിക്കലും വെളിപ്പെടുത്തിയില്ല. പിന്നീട് 1951-ല്‍ മാത്രമാണ് ഹാരി ക്രോക്കര്‍ ചാപ്ലിന്റെ ബിസിനസ് മാനേജരായി ജോലിയില്‍ പ്രവേശിക്കുന്നത്.&lt;br /&gt;
&lt;br /&gt;
വര്‍ജീനിയാ ചെറിലിനെ സസ്പെന്റുചെയ്തതോടെ ജോര്‍ജിയാ ഹാല്വേയും മറ്റനവധി നടിമാരും ആ റോളിനായി ചാപ്ലിനെ സമീപിച്ചു. എന്നാല്‍ അവസാനം മറ്റാരും ശരിയാവില്ലാ ചെറില്‍ തന്നെ വേണമെന്നു ചാപ്ലിനു അവസാനം ബോധ്യമായി. അഭിമാനക്ഷതം കുടിച്ചിറക്കിക്കൊണ്ട് ചാപ്ലിന്‍ അവളെ ബന്ധപ്പെട്ടു. തന്റെ ശമ്പളം ഇരട്ടിയാക്കിയാലെ താനിനി &amp;amp;lsquo;സിറ്റിലൈറ്റ്സി&amp;amp;rsquo;ലേക്കുള്ളൂ എന്ന് ചെറില്‍ തീര്‍ത്തു പറഞ്ഞു. കിട്ടുന്ന അവസരം പാഴാക്കാന്‍ ചെറിലിന് തീരെ ഉദ്ദേശമുണ്ടായിരുന്നില്ല. നിവര്‍ത്തിയില്ലാതെ ചാപ്ലിന്‍ സമ്മതിച്ചു.&lt;br /&gt;
&lt;br /&gt;
സിറ്റി ലൈറ്റ്സിന്റെ ഷൂട്ടിങ്ങിനിടയിലാണ് ലൂയി ബൂണേലുമായും,സെര്‍ജി ഐന്‍സ്റ്റീനുമായും ചാപ്ലിന്‍ പരിചയപ്പെടുന്നത്. വ്യത്യസ്ത കാരണങ്ങളാല്‍ ലോസ് ഏഞ്ചലസ്സില്‍ എത്തിയിരുന്ന അവര്‍ ചാപ്ലിന്റെ ചങ്ങാതിമാരായി മാറി.&lt;br /&gt;
&lt;br /&gt;
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു സിറ്റിലൈറ്റ്സിന്റെ പ്രീമിയറില്‍ ചാപ്ലിന്റെ അടുത്ത സീറ്റില്‍ ഇരുന്നിരുന്നത്. ചാപ്ലിന്‍ പിന്നീടെഴുതി: &amp;amp;ldquo;അവസാനരംഗം കണ്ടപ്പോള്‍ ഐന്‍സ്റ്റീന്‍ കണ്ണു തുടയ്ക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു.&amp;amp;rdquo; ആ ചിത്രം കൻട ലോകത്തിലെ ഒട്ടുമുക്കാല്‍ പ്രേക്ഷരുടേയും നൈസര്‍ഗികമായ പ്രതികരണം അതുതന്നെയായിരുന്നു.&lt;br /&gt;
&lt;br /&gt;
പ്രസിദ്ധ നോവലിസ്റ്റായ അപ്ടണ്‍ സിംക്ലയറും ചാപ്ലിന്റെ അടുത്ത സുഹൃത്തായിരുന്നു. അമേരിക്കയിലേക്കാളും കൂടുതല്‍ ജര്‍മ്മനിയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലുമായിരുന്നു ഈ ജോടി ഇടതുപക്ഷ ചിന്താഗതിക്കാരെ അവേശഭരിതരാക്കിയത്. സിംക്ലയറുടെ &amp;amp;lsquo;ദ ജംഗിള്‍&amp;amp;rsquo; തുടങ്ങിയ നോവലുകളും ചാപ്ലിന്റെ സിനിമകളും സാമൂഹ്യനീതി അടിസ്ഥാനശിലയായുള്ള ഒരു നവലോകത്തിന്റെ സന്ദേശങ്ങളായാണ് ലോകജനത ഉള്‍ക്കൊണ്ടത്. എന്നാല്‍ അമേരിക്കക്കാര്‍ ഇവരെ, പ്രത്യേകിച്ചും ചാപ്ലിനെ, കമ്യൂണിസ്റ്റ് അഞ്ചാംപത്തിയെന്ന സംശയത്തോടെയാണ് വീക്ഷിച്ചത്.  &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%B9%E0%B5%83%E0%B4%A6%E0%B4%AF%E0%B4%82_%E0%B4%A4%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82_%E0%B4%AA%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E2%80%A6%E2%80%99&amp;diff=13385</id>
		<title>ചാപ്ലിൻ: ‘ഹൃദയം തകരുന്നെങ്കിലും പുഞ്ചിരിക്കൂ…’</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%B9%E0%B5%83%E0%B4%A6%E0%B4%AF%E0%B4%82_%E0%B4%A4%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82_%E0%B4%AA%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E2%80%A6%E2%80%99&amp;diff=13385"/>
		<updated>2014-09-06T18:19:13Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=&amp;amp;lsquo;ഹൃദയം തകരുന്നെങ്കിലും പുഞ്ചിരിക്കൂ&amp;amp;hellip;&amp;amp;rsquo;=&lt;br /&gt;
&lt;br /&gt;
റെഡ് ഇന്‍ഡ്യന്‍ സംസ്കാരത്തെ തച്ചുടച്ച പാരമ്പര്യമല്ലാതെ മറ്റൊരു സംസ്കാരിക പാരമ്പര്യവും കൈമുതലായി ഇല്ലാതിരുന്ന അമേരിക്കന്‍ സംസ്കാരത്തിന് മാനത്തുനിന്നും വീണുകിട്ടിയ ഒരു സ്വത്തായിരുന്നു, ഇരുപതാം നൂറ്റാണ്ടിലെ തങ്ങളുടെ ഏറ്റവും മികച്ച ആസ്തികളിലൊന്നായിരുന്ന ചാര്‍ളി ചാപ്ലിന്‍. നോവല്‍ സാഹിത്യത്തില്‍ നത്താനിയല്‍ ഹാതോണും കവിതയില്‍ വാള്‍ട് വിറ്റ്മാനും തത്വശാസ്ത്രത്തില്‍ എമേഴ്സണും മാനുഷിക-ഹാസ്യ രചനകളില്‍ മാര്‍ക് ട്വൈനും അടിത്തറകളായിരുന്നതുപോലെ, മനുഷ്യോന്മുഖ ചലച്ചിത്ര സംസ്കാരത്തിന്റെ അടിത്തറയായിരുന്നു ചാര്‍ളി ചാപ്ലിന്‍. അന്ധമായ കമ്യൂണിസ്റ്റ് വിരോധംമൂലം ചവിട്ടിപുറത്താക്കിയ ആ സ്വത്തിനെ ഓര്‍ത്തുള്ള നഷ്ടബോധം വൈകിയാണെങ്കിലും അമേരിക്കന്‍ സമൂഹമനസ്സിനെ മഥിക്കാന്‍ തുടങ്ങി. &lt;br /&gt;
&lt;br /&gt;
1960-ൽ ന്യൂയോര്‍ക്ക് ടൈംസും ടൈംസ് മാഗസീനുമാണ് ചാപ്ലിനോടുള്ള പുനര്‍ചിന്തനം തുടങ്ങിവച്ചത്. തങ്ങള്‍ അമേരിക്കക്കാര്‍ ചാപ്ലിനോടു കാട്ടിയത് അനീതിയായിരുന്നില്ലേ എന്ന സംശയരൂപേണയായിരുന്നു തുടക്കം. &amp;amp;ldquo;യുക്തിസഹമല്ലാത്ത അസഹിഷ്ണുതയുടെ, പീഡനത്തിന്റെ, അടിച്ചമര്‍ത്തലിന്റെ ജ്വാലയ്ക്കിരയായവരില്‍ ഒരാളായിരുന്നില്ലേ ചാപ്ലിന്‍?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
തളം കെട്ടിനില്‍ക്കുന്ന അപരാധബോധത്തിനു ബഹിര്‍ഗമിക്കാന്‍ ഒരു സുഷിരം കിട്ടിയാല്‍ പിന്നെയതൊരു വെള്ളച്ചാട്ടമായാണ് പ്രവഹിക്കുക. 1962-ല്‍ ടൈംസ് തങ്ങളുടെ സ്വയം വിമര്‍ശനം ആവര്‍ത്തിച്ചു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി, ചാപ്ലിന് ഡോക്ടര്‍ ഓഫ് ലറ്റേഴ്സ് എന്ന ബഹുമതി നല്‍കിയതായിരുന്നു അവസരം. തന്റെ സിനിമകളിലൂടെ ചാപ്ലിന്‍ അനശ്വരനാക്കിയ ട്രാംപ് എക്കാലവും ജീവിക്കുമെന്നും ടൈംസിന്റെ എഡിറ്റോറിയല്‍ പ്രഖ്യാപിച്ചു.&lt;br /&gt;
&lt;br /&gt;
1963-ല്‍ പ്ലാസാ തീയേറ്ററില്‍ ചാപ്ലിന്‍ ചിത്രങ്ങളുടെ പുന:പ്രദര്‍ശനം തുടങ്ങി. എല്ലാ ചിത്രങ്ങളും സാമ്പത്തികമായി വിജയമായിരുന്നെങ്കിലും ഹിറ്റായത് വിരോധാഭാസമെന്നു പറയട്ടെ, മൊസ്യേ വെര്‍ദൂ ആയിരുന്നു.&lt;br /&gt;
&lt;br /&gt;
ബെര്‍ട്ട്ഷീഡര്‍ എന്ന ഇടതുപക്ഷ ചലച്ചിത്ര നിര്‍മ്മാതാവും, അമേരിക്കന്‍ ചലച്ചിത്ര അക്കാഡമിയുടെ പ്രസിഡന്റ് ഡാനിയല്‍ ടാറാഡാഷും ചാപ്ലിന് ഒരു സ്പെഷ്യല്‍ ഓസ്കാര്‍ അവാര്‍ഡ് നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. വിസാ ലഭിക്കുമെങ്കില്‍ അമേരിക്കയിലേയ്ക്ക് വരാന്‍  താന്‍ തയ്യാറാണെന്ന് ചാപ്ലിന്‍ അറിയിച്ചു. അപ്പോഴേയ്ക്കും 1971 ആയിരുന്നു. ചാപ്ലിന് 82 വയസ്സു പ്രായം.&lt;br /&gt;
&lt;br /&gt;
1972-ഓടെ അക്കാദമിയുടെ മറ്റംഗങ്ങളെയും സമ്മതിപ്പിക്കാന്‍ ടാറാഡാഷിനു കഴിഞ്ഞു. സിനിമയുടെ ഭാഷാവലിയില്‍ ചാപ്ലിന്‍ എന്നത് അനശ്വരമായ ഒരു വാക്കാണെന്നു തുടങ്ങുന്ന ഒരുകത്ത് ഷ്നീഡറുടെ കൈയില്‍ ചാപ്ലിനു കൊടുത്തയച്ചു.&lt;br /&gt;
[[File:Chaplin_ch23-1.jpg|thumb|left|220px|ജാക് ലെമണിൽനിന്നും അക്കാഡമി അവാർഡ് സ്വീകരിക്കുന്നു]]&lt;br /&gt;
ഏപ്രില്‍ മൂന്നാംതീയതി ചാപ്ലിനും ഊനായും ന്യൂയോര്‍ക്കിലേയ്ക്കു പറന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ ചാപ്ലിന്റെ ജീവിതത്തിലെ അവിസ്മരണീയമായ ദിനങ്ങളായിരുന്നു. വിരുന്നുകള്‍, പൊതുസമ്മേളനങ്ങള്‍, പഴയ സുഹൃത്തുക്കളുമായി സമാഗമങ്ങള്‍. പ്രായാധിക്യം മൂലം ചാപ്ലിനു പലപ്പോഴും ഈ തിരക്കുമായി യോജിച്ചു പോകാന്‍ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം പിടിച്ചുനിന്നു. മറ്റൊരര്‍ത്ഥത്തില്‍, മുടിയനായ പുത്രന്റെ ആഘോഷസമന്വിതമായ ജൈത്രയാത്രയായിരുന്നല്ലോ അത്. മധുരമായ, അല്ലെങ്കില്‍ കയ്പ് ഇറ്റുവീണ പ്രതികാരവും.&lt;br /&gt;
&lt;br /&gt;
അക്കാദമി അവാര്‍ഡുകളുടെ നാല്‍പത്തിനാലാം വര്‍ഷമായിരുന്നു അത്. സാധാരണ ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡാണ് അവസാനം നല്‍കുക. എന്നാല്‍ ആ വര്‍ഷം ആ പാരമ്പര്യത്തെ ഖണ്ഡിച്ചുകൊണ്ട് &amp;amp;lsquo;ദ ഫ്രഞ്ച് കണക്ഷന്&amp;amp;rsquo; ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡു നല്‍കിയതിനുശേഷം ചാപ്ലിന്റെ ചിത്രങ്ങളുടെ ക്ലിപ്പുങ്ങുകളുടെ പ്രദര്‍ശനം നടന്നു. ദ സര്‍ക്കസ്സിലെ അവസാന രംഗം, ട്രാംപ് വിദൂരതയിലുള്ള മലനിരകളിലേയ്ക്ക് നടന്നകലുന്ന രംഗത്തോടെ അതും അവസാനിച്ചു. അവശേഷിച്ചത് അവാര്‍ഡ് ദാനം. ടാറാഡാഷ് അരങ്ങത്തു വന്നു. &amp;amp;ldquo;ചലച്ചിത്രത്തെ ഈ നൂറ്റാണ്ടിന്റെ കലയാക്കി മാറ്റിയതില്‍ അഗണ്യമായ പങ്കുവഹിച്ചതിന്&amp;amp;rdquo; ഈ സ്പെഷ്യല്‍ അവാര്‍ഡ് എന്നു വിളംബരം ചെയ്ത് ചാപ്ലിന് ഓസ്കാര്‍ സമ്മാനിച്ചു. അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ചാപ്ലിന്‍ പറഞ്ഞു. &amp;amp;ldquo;വാക്കുകള്‍ അര്‍ത്ഥശൂന്യമാണ്, ദുര്‍ബലമാണ്&amp;amp;hellip;&amp;amp;rdquo; അദ്ദേഹത്തിന് തുടരാന്‍ കഴിഞ്ഞില്ല. എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ചാപ്ലിന്‍ അവസാനിപ്പിച്ചു.&lt;br /&gt;
[[File:Chaplin_ch23-2.jpg|thumb|right|170px|സ്വിറ്റ്സർലാൻഡിൽ അന്ത്യവിശ്രമം]]&lt;br /&gt;
സ്റ്റേജിന്റെ പാര്‍ശ്വങ്ങളില്‍ നിന്ന് ജായ്ക്ക് ലമണ്‍ കടന്നു വന്നു. ജയിന്‍ ഫോണ്ടായുടെ നേതൃത്വത്തില്‍ വിയറ്റ്നാം യുദ്ധവിരുദ്ധ കലാകാരന്‍മാരുടെ ഒരു സംഘവും. ട്രാംപിന്റെ വടിയും തൊപ്പിയും ലമണ്‍ ചാപ്ലിനു സമ്മാനിച്ചു. വടി ലെക്ടേണില്‍വച്ച്, തൊപ്പി തലയില്‍വച്ച് തന്റെ മൂക ചലച്ചിത്രങ്ങളില്‍ അനേകം പ്രാവശ്യം ചെയ്തിട്ടുള്ളതു പോലെ അതു മുകളിലേയിക്കു ഉയർത്തി. ഹോളിൽ ഗംഭീരമായ ഹര്‍ഷാരവം മുഴങ്ങി. എണ്‍പത്തിമൂന്നാം വയസ്സിലും ചാപ്ലിന്റെ &amp;amp;lsquo;ഷോമാന്‍ ഷിപ്പിന്&amp;amp;rsquo; യാതൊരു ന്യൂനതയും സംഭവിച്ചിരുന്നില്ല. മോഡേണ്‍ ടൈംസിലെ &amp;amp;lsquo;സ്മൈല്‍&amp;amp;rsquo; എന്ന ഗാനം പശ്ചാത്തലത്തിലുയര്‍ന്നു. മൈക്ക് ചാടിപ്പിടിച്ച &lt;br /&gt;
&lt;br /&gt;
ജായ്ക്ക് ലമണ്‍ എല്ലാവരോടും ഒപ്പം പാടാന്‍ ആഹ്വാനം ചെയ്തു. &amp;amp;ldquo;ഹൃദയം തകരുന്നെങ്കിലും പുഞ്ചിരിക്കൂ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
1975-ല്‍ ചാര്‍ളി ചാപ്ലിനു സര്‍ പദവി നല്‍കപ്പെട്ടു. അതേവര്‍ഷം തന്നെ ഷ്നീഡര്‍ നിര്‍മ്മിച്ച &amp;amp;lsquo;ദ ജന്റില്‍മന്‍ ട്രാംപ്&amp;amp;rsquo; എന്ന ഡോക്കുമെന്ററി പ്രദര്‍ശനത്തിനെത്തി. &amp;amp;lsquo;പഴംതുണിയില്‍നിന്ന് പട്ടുകുപ്പായത്തിലേയ്ക്കുള്ള&amp;amp;rsquo; ചാപ്ലിന്റെ യാത്രയാണ് അതിലെ പ്രമേയം. ചാൾസ് ഡിക്കന്‍സിന്റെ ലണ്ടനില്‍ നിന്നു തുടങ്ങുന്ന ചിത്രമവസാനിക്കുന്നത് ഊനായുടെ കൈയുംപിടിച്ച് മറുകൈയില്‍ തന്റെ വടിയുമായി വിദൂരതയിലുള്ള വൃക്ഷത്തലപ്പുകളിലേയ്ക്കു നടന്നകലുന്ന ചാപ്ലിന്റെ ദൃശ്യവുമായാണ്.&lt;br /&gt;
&lt;br /&gt;
അവസാന വിടവാങ്ങലിനു സമയമായിരിക്കുന്നു. 1977 ഡിസംബര്‍ 25-ആം തീയതി ക്രിസ്മസ് പ്രഭാതത്തില്‍ ഊനായുടെ കരതലങ്ങളും വേര്‍പെടുത്തി ചാര്‍ളി ചാപ്ലിന്‍ അന്ത്യയാത്രയായി. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC_%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82&amp;diff=13380</id>
		<title>ചാപ്ലിൻ: കുടുംബ ജീവിതം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC_%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82&amp;diff=13380"/>
		<updated>2014-09-06T18:14:35Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=കുടുംബ ജീവിതം=&lt;br /&gt;
&lt;br /&gt;
വര്‍ഷങ്ങളോളം ചാപ്ലിന്‍ തന്റെ ആത്മകഥയായ &amp;amp;lsquo;മൈ ആട്ടോബയോഗ്രാഫി&amp;amp;rsquo;യുടെ പണിപ്പുരയിലായിരുന്നു. 1964-ല്‍ പുസ്തകം പ്രകാശനം ചെയ്തു. &amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo; ചൂടപ്പംപോലെ വിറ്റുപോയെങ്കിലും ഉള്ളടക്കം നിരാശാജനകമായിരുന്നു. വസ്തുതാപരമായും വികാരപരമായും സത്യസന്ധമായിരുന്നില്ല പ്രതിപാദ്യം. കാല്പനികതയ്ക്കാണ് യാഥാര്‍ത്ഥ്യത്തെക്കാള്‍ മുന്‍തൂക്കം കൊടുത്തിരിക്കുന്നത്. അരനൂറ്റാണ്ടു കാലത്തിനിടെ പല അഭിമുഖസംഭാഷണങ്ങളിലും ചാപ്ലിന്‍ തന്നെ പറഞ്ഞിട്ടുള്ള നിരവധി കാര്യങ്ങള്‍ക്കു വിരുദ്ധമായി പലതും &amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo; യില്‍ ഉണ്ട്. ഹന്നാ ഒരു ബ്രട്ടീഷ് പ്രഭുവിനൊപ്പം ആഫ്രിക്കയിലേയ്ക്ക് ഒളിച്ചൊടിപ്പോയെന്നും ആ ബന്ധത്തില്‍ ആഫ്രിക്കയില്‍ വച്ചാണ് സിഡ്നി ജനിച്ചതെന്നും ഈ പുസ്തകത്തില്‍ പറയുന്നു. ഇതു തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടതാണ്. വീലര്‍ ഡ്രൈഡന്‍ എന്ന് മറ്റൊരു അര്‍ദ്ധ സഹോദരന്‍ ഉണ്ടെന്നുള്ളത് തീര്‍ത്തും തമസ്കരിക്കപ്പെട്ടിരിക്കുന്നു. ഹാന്നാ മനോരോഗാശുപത്രിയില്‍ എത്താനുണ്ടായ കാരണങ്ങളും അക്കാലത്തുണ്ടായ പല സംഭവങ്ങളും നിഗൂഢതയില്‍ പൊതിഞ്ഞാണ് അവതരിപ്പിച്ചിരിക്കുന്നത്. ചാപ്ലിനുമൊത്ത് ദീര്‍ഘകാലം വളരെ അടുത്ത ബന്ധമുണ്ടായിരുന്ന സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഒന്നര ഡസനിലേറെ വ്യക്തികളെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ല. അല്ലെങ്കില്‍ കേവലം ഒരു വരിയില്‍ ഒതുക്കി. അതേസമയം, തന്റെ ജീവിതപ്പാതയില്‍ കണ്ടുമുട്ടിയ അനേകം പ്രശസ്തരുടെ ഒരു ഘോഷയാത്ര തന്നെയാണ് ആ ആത്മകഥ. തന്റെ ജീവിതത്തിലൂടെ കടന്നുപോയ അനേകമനേകം സ്ത്രീകളെക്കുറിച്ചും തീര്‍ത്തും നിര്‍വികാരമായ പരാമര്‍ശങ്ങളേയുള്ളൂ. അതൊക്കെ അവഗണിച്ചാലും &amp;amp;lsquo;ദ സര്‍ക്കസ്&amp;amp;rsquo; &amp;amp;rsquo;ദ ട്രാംപ്&amp;amp;rsquo; എന്ന ഏറ്റവും മികച്ച തന്റെ രണ്ടു ചിത്രങ്ങളുടെ പേരുകള്‍പോലും പ്രതിപാദിപ്പിക്കപ്പെടുന്നില്ല എന്നത് അത്ഭുതം തന്നെ.&lt;br /&gt;
&lt;br /&gt;
ജീവിതം എന്ന പ്രഹേളികയില്‍ വൈരുദ്ധ്യങ്ങള്‍ക്കുള്ള പ്രസക്തി ചാപ്ലിന്‍ ചിത്രങ്ങളിലെല്ലാം തിരയടിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ അത്തരം വൈരുദ്ധ്യങ്ങള്‍ ഇല്ലായിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചത് വിരോധാഭാസമായി നിലനിൽക്കുന്നു. വസ്തുതകളോടും അനുഭവങ്ങളോടും നീതിപുലര്‍ത്തുന്ന ആത്മകഥകള്‍ വിരളമാണ് എന്ന പൊതുതത്വത്തിനെ സാധൂകരിക്കുന്നതാണ് &amp;amp;lsquo;എന്റെ ആത്മകഥ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ചാപ്ലിനും മക്കളും തമ്മിലൂള്ള ബന്ധം പൂര്‍ണ്ണപരാജയമായിരുന്നുവെന്നു പറയാം. തികഞ്ഞ ഒരു സ്വേഛാധിപതിയുടെ സമീപനമായിരുന്നു അദ്ദേഹത്തിനവരോട്. തന്റെ സിനിമകള്‍ മാത്രമേ കുട്ടികളെ കാണാന്‍ അനുവദിച്ചിരുന്നുള്ളൂ. മൂത്തമകള്‍ ജെറാള്‍ഡൈന്‍ പറയുന്നു. &amp;amp;ldquo;മറ്റുള്ളവര്‍ സിനിമകള്‍ നിര്‍മ്മിക്കാറുണ്ടെന്നു പോലും അക്കാലത്ത് എനിക്കറിയുമായിരുന്നില്ല. സിനിമ എന്നുവെച്ചാല്‍ ചാര്‍ളി ചാപ്ലിന്‍! അവയല്ലാതെ മൈക്കിളും ഞാനും കാണുന്ന അദ്യചലച്ചിത്രം &amp;amp;lsquo;ക്വൊ വാദിസ്&amp;amp;rsquo; ആയിരുന്നു. അതു കളറിലായിരുന്നു. കൂടാതെ അതില്‍ ചാര്‍ളി ചാപ്ലിന്‍ ഉണ്ടായിരുന്നില്ല! ഞങ്ങള്‍ക്ക് ആവേശമടക്കാന്‍ കഴിഞ്ഞില്ല. സിംഹങ്ങള്‍ ഉള്ള ഒരുഗ്രന്‍ സിനിമ കണ്ടുവെന്ന് വീട്ടില്‍ തിരിച്ചെത്തി വിളിച്ചുകൂവിയത് അച്ഛന് അത്രയ്ക്കു രസിച്ചില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സ്വാഭാവികമായും കുട്ടികള്‍ അച്ഛനെതിരെ തിരിഞ്ഞു. ചാപ്ലിന്റെ സമ്മതമില്ലാതെ ജെറാള്‍ഡൈന്‍ ലണ്ടനിലെ റോയല്‍ ബാലേ സ്ക്കൂളില്‍ ചേര്‍ന്നു. പല ആവര്‍ത്തി സ്ക്കൂളില്‍നിന്നും ഓടിപ്പോയ മൈക്കിള്‍, ലണ്ടനില്‍, ഗിറ്റാര്‍ വായിക്കുന്ന, മയക്കുമരുന്നുപയോഗിക്കുന്ന ഹിപ്പിയായി നടന്നു. റോയല്‍ അക്കാഡമി ഓഫ് ഡ്രാമാറ്റിക് ആര്‍ട്ടില്‍ ചില കോഴ്സുകള്‍ ചെയ്തു. വിക്ടോറിയ ഒരു ഫ്രഞ്ചു നടനുമൊത്ത് ഒളിച്ചോടി, അയാളെ വിവാഹം കഴിച്ചു. അതോടെ ആ മകളുമായി എല്ലാ ബന്ധങ്ങളും ചാപ്ലിന്‍ അവസാനിപ്പിച്ചു. ഊനായ്ക്കും ചാപ്ലിനും ആദ്യസന്തതി പിറക്കുമ്പോള്‍ ചാപ്ലിന് അന്‍പത്തിയഞ്ചു വയസ്സാണ്. ഒന്നോ രണ്ടോ തലമുറകളുടേതല്ല, അനേകം തലമുറകളുടെ വിടവാണ് അച്ഛനും മക്കളും തമ്മില്‍ ഉണ്ടായിരുന്നത്. കാഴ്ചപ്പാടിലുള്ള വന്‍വ്യത്യാസം ഈ പ്രായവ്യത്യാസത്തില്‍ നിന്നുറവയെടുത്തതാവാം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വളരെ ഇഴുകിച്ചേര്‍ന്ന ഒരു ബന്ധമാണുള്ളതെങ്കില്‍ അവരുടെ മക്കള്‍ക്ക് ആ ബന്ധത്തിനിടെ സ്ഥാനമില്ലാതാവുമോ? മറ്റൊരു മകള്‍ ആനി ഒരിക്കല്‍ പറഞ്ഞു &amp;amp;ldquo;അച്ഛന്റെയും അമ്മയുടെയും ബന്ധം പരിപൂര്‍ണ്ണമായിരുന്നു. ആ ഗാഢബന്ധത്തിനിടയില്‍ മറ്റാര്‍ക്കും കയറിക്കൂടാനുള്ള വൈകാരിക ഇടമുണ്ടായിരുന്നില്ല.&amp;amp;rdquo;&lt;br /&gt;
[[File:Chaplin_ch22.jpg|thumb|left|250px|ഊനായും ആറു മക്കൾക്കും ഒപ്പം]]&lt;br /&gt;
ക്രിസ്തുമസ്സിനെപ്പറ്റി മൈക്കിളും ജെറാള്‍ഡൈനും ഒരിക്കല്‍ പറഞ്ഞത് തങ്ങളുടെ അച്ഛനെക്കുറിച്ചുള്ള അവരുടെ അന്തിമമായ ഒരു വിശകലനം കൂടിയാണ്. അല്പം ക്രൂരവും. &amp;amp;ldquo;അച്ഛന്‍ ക്രിസ്മസ് ദിനത്തെ വെറുത്തിരുന്നു.&amp;amp;rdquo; മൈക്കിള്‍ പറയുന്നു. ജെറാള്‍ഡൈന്‍ അതിനോടു യോജിച്ചു. &amp;amp;ldquo;ക്രിസ്മസ് അദ്ദേഹത്തെ വിഷാദഭരിതനാക്കി. തനിക്കപ്രിയമായിരുന്ന പല ഗതകാലസ്മരണകളും തിരയടിച്ചെത്തുന്ന ദിനമായിരുന്നു അതച്ഛന്. മറ്റുള്ളവരുടെ ക്രിസ്മസ്സും എത്രമോശമാക്കാമോ അതൊക്കെ ചെയ്തിരുന്നു. അവസാനവും അങ്ങനെ തന്നെ ചെയ്തു. അദ്ദേഹം മരിച്ചത് ഒരു ക്രിസ്മസ് പ്രഭാതത്തിലാണ്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ചാര്‍ളി ചാപ്ലിന്റെ ജീവിതത്തില്‍ ഊനയുമായുള്ള ബന്ധം വേറിട്ടു നില്‍ക്കുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയല്ലാതെ പൂര്‍ണ്ണമായും തന്റെ ഇഷ്ടപ്രകാരം ചാപ്ലിന്‍ ഏര്‍പ്പെട്ട ആദ്യവിവാഹബന്ധമായിരുന്നു അത്. ഒരേസമയം ഭാര്യയും മകളും അമ്മയുമായിരുന്നു ചാപ്ലിന് ഊനാ. ഊനായുമായുള്ള വിവാഹത്തിനുശേഷം മറ്റേതെങ്കിലും സ്ത്രീയുമായി ചാപ്ലിന്‍ വൈകാരികമായോ ശാരീരികമായോ ബന്ധപ്പെട്ടതായി അപവാദങ്ങള്‍ പോലുമില്ല. പല ചിത്രങ്ങളിലും ട്രാംപ് സ്വപ്നം കാണാറുണ്ടായിരുന്ന സന്തുഷ്ടകുടുംബം പക്ഷേ ഒരു മരീചികയായി അവശേഷിച്ചു.&lt;br /&gt;
&lt;br /&gt;
ശിശുവായിരിക്കുമ്പോള്‍ തന്നെ നഷ്ടപ്പെട്ട അച്ഛനെയണ് ചാപ്ലിനുമായുള്ള വിവാഹത്തോടെ ഊനായ്ക്കു തിരിച്ചുകിട്ടിയത്. തന്റെയച്ഛന്‍ യൂജിന്‍ ഓനീലിനേക്കാള്‍ കേവലം ഒരു വയസ്സു മാത്രമേ ചാപ്ലിനു പ്രായം കുറവുണ്ടായിരുന്നുള്ളൂ. ഊനാ ചാപ്ലിനുവേണ്ടി ജീവിച്ചു. അദ്ദേഹത്തിന്റെ ഓരോ വാക്കും അവളെ സംബന്ധിച്ചിടത്തോളം മുത്തുമണിയായിരുന്നു. ഒരേയൊരു പുരുഷനുമൊത്ത് പതിനെട്ടാമത്തെ വയസ്സു മുതല്‍ ജീവിക്കുക, അന്നത്തെ പാശ്ചാത്യ ലോകത്തില്‍ ഒരപൂര്‍വ്വതയായിരുന്നു, ചാപ്ലിന്റെ സന്തോഷമായിരുന്നു ഊനയുടെ സന്തോഷം. &amp;amp;lsquo;പതിവൃതയായ ഭാരതീയനാരിയുടെ പതിഭക്തി&amp;amp;rsquo; എന്നൊക്കെ നമ്മള്‍ കേള്‍ക്കാറുള്ളതാണല്ലോ. അതുപോലൊരു ജീവിതം. ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്കൊത്തു ജീവിക്കുക. അയാളുടെ സുഖസൗകര്യങ്ങള്‍ തന്റെ സുഖസൗകര്യങ്ങളാവുക. അയാളുടെ അസുഖ-ദുഃഖങ്ങള്‍ സ്വന്തം അസുഖങ്ങളും ദുഃഖങ്ങളുമാവുക&amp;amp;hellip;അയാളുടെ കുട്ടികളെ പ്രസവിക്കുക, പറക്കമുറ്റുംവരെ വളര്‍ത്തുക. ഇതെല്ലാം ഊനാ അക്ഷരംപ്രതി ആചരിച്ചു.&lt;br /&gt;
&lt;br /&gt;
ഒരര്‍ത്ഥത്തില്‍ ആചാരം തന്നെയായിരുന്നു. കാരണം അത്രതന്നെ അറിയപ്പെടാതിരുന്ന ഒരു മറുവശവുമുണ്ടായിരുന്നു ഊനായുടെ ജീവിതത്തിന്. ഇടദിവസങ്ങളില്‍ ഊനാ മുറിയടച്ചിരിക്കുമായിരുന്നു. മദ്യപാനമാണ് അങ്ങിനെയുള്ള അവസരങ്ങളില്‍. എന്നാല്‍ മദ്യപിച്ച് മറ്റുള്ളവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ ഊനാ പ്രത്യേകം ശ്രദ്ധിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു. ക്രിസ്മസ് പ്രഭാതത്തിലെ ചാപ്ലിന്റെ മരണം വരെയും ഊനാ ഒരു മുഖംമൂടി അണിഞ്ഞിരുന്നെങ്കില്‍ അതാരും പറിച്ചുമാറ്റാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82_%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD&amp;diff=13375</id>
		<title>ചാപ്ലിൻ: വീണ്ടും ഇംഗ്ലണ്ടിൽ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82_%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD&amp;diff=13375"/>
		<updated>2014-09-06T18:03:26Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
= വീണ്ടും ഇംഗ്ലണ്ടില്‍=&lt;br /&gt;
&lt;br /&gt;
1919 ഏപ്രില്‍ 17-ആം തീയതി &amp;amp;lsquo;യുണൈറ്റ്ഡ് ആര്‍ട്ടിസ്റ്റ്&amp;amp;rsquo; രൂപീകൃതമായി. ചാപ്ലിനെ കൂടാതെ ഡി.ഡബ്ല്യൂ. ഗ്രിഫിത്ത്, അമേരിക്കയുടെ സ്വീറ്റ് ഹാര്‍ട്ട് എന്നറിയപ്പെട്ടിരുന്ന നടി മേരി പിക്ഫോര്‍ഡ്, അവരുടെ ഭര്‍ത്താവും പ്രസിദ്ധ നടനും ചാപ്ലിന്റെ സുഹൃത്തുമായ ഡഗ്ലസ് ഫെയര്‍ബാങ്ക്സ് എന്നിവരായിരുന്നു അതിന്റെ പാര്‍ട്ടണര്‍മാര്‍. ഫസ്റ്റ് നാഷണല്‍ തന്നോടനുവര്‍ത്തിച്ചുപോന്ന നയങ്ങളില്‍ ചാപ്ലിന് അതിയായ രോഷമുണ്ടായിരുന്നു. മറ്റു മൂന്നുപേര്‍ക്കും അവരവര്‍ കരാര്‍ ഒപ്പിട്ടിരുന്ന കമ്പിനികളുമായി ഇതേ തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. &amp;amp;lsquo;ഷോള്‍ഡര്‍ ആംസും&amp;amp;rsquo; &amp;amp;lsquo;ഏഡോഗ്സ് ലൈഫും&amp;amp;rsquo; ഫസ്റ്റ് നേഷന്റെ പണപ്പെട്ടികള്‍ കുത്തിനിറച്ചിട്ടും തന്നോട് എന്തേയിങ്ങനെ എന്ന് ചാപ്ലിന് കൂടെക്കൂടെ തോന്നിയിരുന്നു.&lt;br /&gt;
&lt;br /&gt;
ഇരട്ട റീല്‍ ചിത്രങ്ങളുടെ കാലം കഴിഞ്ഞുവെന്നും ദീര്‍ഘമായ ഫീച്ചര്‍ ഫിലിമുകളുടെ കാലമാണ് ഇനിയെന്നും ഫിലിം കമ്പനികള്‍ മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ അതിനു ചിലവു വളരെ കൂടും. നോവലുകളോ നാടകങ്ങളോ എടുത്താല്‍ അവയ്ക്കു വന്‍ തുക റോയല്‍റ്റി നല്‍കണം. കൂടുതല്‍ സ്റ്റാഫ്, വലിയ സെറ്റുകള്‍, കൊസ്ട്യൂംസ്.. എന്നിങ്ങനെ. ഈ ഒരു സാഹചര്യത്തില്‍ അവര്‍ ഏതാണ്ട് സ്ഥിരമായി എടുത്തിരിക്കുന്ന, കരാറുകളുള്ള താരങ്ങള്‍ക്ക് കൊടുക്കുന്ന ഭീമമായ തുക ന്യായീകരിക്കാന്‍ പറ്റില്ലെന്ന് അവര്‍ക്ക് തോന്നി. ഈ ചിന്താഗതിയായിരുന്നു ഗ്രിഫിത്തിനേയും ചാപ്ലിനേയും പോലുള്ള മഹാരഥന്മാരോടുള്ള കമ്പിനികളുടെ സമീപനം മാറ്റാനിടയാക്കിയത്.&lt;br /&gt;
&lt;br /&gt;
ചിത്രങ്ങള്‍ നിര്‍മ്മിച്ച് സ്വയം വിതരണം നടത്തുകയെന്നതായിരുന്നു യുണൈറ്റഡ് ആര്‍ട്ടിസ്റ്റിന്റെ ലക്ഷ്യം.&lt;br /&gt;
&lt;br /&gt;
എന്നാല്‍ 1921 ജാനുവരി ആയിട്ടുപോലും യുണൈറ്റഡിനുവേണ്ടി ഒരു ചിത്രവുമെടുക്കാന്‍ ചാപ്ലിനു കഴിഞ്ഞില്ല. കാരണം ഫസ്റ് നേഷനുമായുള്ള കരാര്‍ പ്രകാരം ഇനിയും മൂന്നു ചിത്രങ്ങള്‍ ചാപ്ലിന്‍ അവരുടെ ബാനറില്‍ നിര്‍മ്മിക്കേണ്ടിയിരുന്നു. എത്രയും വേഗം ഫസ്റ്റ് നേഷനുമായുള്ള ഇടപാട് അവസാനിപ്പിച്ച് തങ്ങള്‍ക്കുവേണ്ടി ചിത്രങ്ങളെടുക്കാന്‍ മറ്റു മൂന്നു പാര്‍ട്ട്നര്‍മാരും നിരന്തരം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. &amp;amp;lsquo;ദ ഐഡില്‍ ക്ലാസ്സ്&amp;amp;rsquo; എന്ന ചിത്രം വേഗം തട്ടിക്കൂട്ടി, ചാപ്ലിന്‍ ലണ്ടനിലേയ്ക്ക് യാത്രതിരിച്ചു. &lt;br /&gt;
&lt;br /&gt;
ഒന്‍പതുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ചാപ്ലിന്‍ ഇംഗ്ലണ്ടിലെത്തുന്നത്. ന്യൂയോര്‍ക്ക് വഴിയാണ് യാത്ര. ഡഗ്ലസ് ഫെയര്‍ ബാങ്ക്സും ഭാര്യ മേരിയും ചാപ്ലിനെ ഫെയര്‍ബാങ്കിന്റെ &amp;amp;lsquo;ദ ത്രീ മസ്കറ്റിയേര്‍സി&amp;amp;rsquo;ന്റെ പ്രീമിയറിനു ക്ഷണിച്ചു. തീയേറ്ററില്‍ എത്തിയ ചാപ്ലിനെ കയ്യില്‍ കത്രികയുമായി ഒരു ആരാധിക സമീപിച്ചു. അവൾ ചാപ്ലിന്റെ പാന്റിന്റെ പിന്‍ഭാഗത്തുനിന്നും ഒരു കഷണം മുറിച്ചെടുത്തു. മറ്റൊരു ആരാധകന്‍ ടൈയില്‍ കടന്നുപിടിച്ചു. നിമിഷങ്ങൾക്കുള്ളിൽ ചാപ്ലിന്റെ കോളര്‍ പോയി. ബട്ടണുകള്‍ നഷ്ടപ്പെട്ടു. മുഖം ആരോ മാന്തിക്കീറി. പൊലീസ് ഇടപെട്ട ചാപ്ലിനെ പൊക്കിയെടുത്ത് ജനക്കൂട്ടത്തിന്റെ തലകള്‍ക്കു മുകളിലൂടെ ഫെയര്‍ബാങ്കിന്റെ ബോക്സിലെത്തിച്ചു. ഇതൊന്നുമറിയാത്ത മേരി &amp;amp;ldquo;ചാര്‍ളീ, ഇന്നെങ്കിലും നല്ലവേഷം ധരിച്ചുകൂടായിരുന്നോ?&amp;amp;rdquo; എന്ന് ചാപ്ലിനോടു ചോദിച്ചു.&lt;br /&gt;
&lt;br /&gt;
വാട്ടര്‍ലൂ തുറമുഖത്ത് അഭൂതപൂര്‍വ്വമായ ജനക്കൂട്ടമായിരുന്നു ചാപ്ലിനെ എതിരേല്‍ക്കാന്‍ എത്തിയിരുന്നത്. ഇതൊരു സ്വപ്നമോ എന്നു ചാപ്ലിനു തോന്നിയെങ്കില്‍ അത്ഭുതപ്പെടാനില്ല. ഒമ്പതുവര്‍ഷം മുന്‍പ് അതേതുറമുഖത്തുനിന്ന് അമേരിക്കയിലേയ്ക്കു കപ്പല്‍ കയറുമ്പോള്‍ പൊക്കംകുറഞ്ഞു മെലിഞ്ഞ ഒരു ചെറിയ മനുഷ്യന്‍ മാത്രമായിരുന്നല്ലോ അദ്ദേഹം.&lt;br /&gt;
&lt;br /&gt;
ലണ്ടനിലെ ദിനങ്ങള്‍ എങ്ങിനെ ചിലവഴിക്കണം? ബാല്യം പിന്നിട്ട തെരുവുകളിലും നാടകശാലകളിലും പോകാം, പഴയ പരിചയക്കാരെ തിരയാം&amp;amp;hellip; ആയിരക്കണക്കിനു ക്ഷണക്കത്തുകള്‍ ലഭിച്ചിരുന്നു. &amp;amp;mdash; അത്താഴ വിരുന്നുകള്‍ക്കും പാര്‍ട്ടികള്‍ക്കും. അവയില്‍ തിരഞ്ഞെടുത്ത ചില പരിപാടികള്‍ക്കു പോവാം&amp;amp;hellip;&lt;br /&gt;
&lt;br /&gt;
[[File:Chaplin_ch11a.jpg|thumb|left|310px|എച്ച്. ജി. വെല്‍സിനൊപ്പം]]&lt;br /&gt;
അടുത്ത ദിവസം റിറ്റ്സ് ഹോട്ടലിന്റെ പിന്‍വാതിലൂടെ പുറത്തിറങ്ങിയ ചാപ്ലിന്‍ ഒരു ടാക്സിയില്‍ കയറി തേംസ് നദികടന്ന് ദക്ഷിണലണ്ടനിലേക്കു പോയി. തന്റെ അച്ഛന്‍ ചാള്‍സ് അഭിനയിക്കുന്നത് ആദ്യമായി കണ്ട  കാന്റര്‍ബറി മ്യൂസിക് ഹോള്‍, ഹന്നാ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന വെസ്സ് മിനിസ്റ്റര്‍ ബ്രിജ് റോഡിലുള്ള പള്ളി, താന്‍ ജോലി ചെയ്തിരുന്ന ചെസ്റ്റര്‍ സ്ട്രീറ്റിലെ ബാര്‍ബര്‍ ഷാപ്പ്, ഇവിടെയൊക്കെ പോയി. തന്റെ ആത്മാവിനെ സംഗീതത്തിലേയ്ക്ക് ആവാഹിച്ച &amp;amp;lsquo;ദ ഹണി സിക്കിള്‍ ആന്ഡ് ദ ബീ&amp;amp;rsquo; എന്ന ഗാനം ക്ലാറനെറ്റില്‍ കേട്ട കെന്‍സിങ്ങ്ടണ്‍ ക്രോസ്സില്‍ അല്പസമയം ചുറ്റി നടന്നു. മറ്റൊരു രാത്രി ചില സുഹൃത്തുക്കളുമൊത്ത് ലണ്ടനിലൂടെ നടന്നപ്പോള്‍ പൗനാള്‍ ടെറസ്റ്റ് എന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ മുറിയിലേയ്ക്കു കയറിചെന്ന് അവിടെ തമസിച്ചിരുന്ന വിധവയോട് ഒരു രാത്രി ഇവിടെ കഴിഞ്ഞോട്ടെ എന്നു ചോദിച്ചു. അത്ഭുതസ്തബ്ധയായി നിന്ന അവരോട് താന്‍ പണ്ട് ഇവിടെ താമസിച്ചിരുന്നെന്നും വെറുതെ ചോദിച്ചതാണ് എന്നും പറഞ്ഞ് ചാപ്ലിന്‍ മടങ്ങി. മനസ്സിലേയ്ക്ക് ഇരമ്പിക്കയറിയ തീവ്രമായ ഓര്‍മ്മകളെ ചെറുക്കാനുനുള്ള ശ്രമമായിരുന്നിരിക്കാമിത്.&lt;br /&gt;
&lt;br /&gt;
ചാപ്ലിനു ലഭിച്ച ആയിരക്കണക്കിനു ക്ഷണങ്ങളില്‍ നിന്ന് സെക്രട്ടറി ടോം ഹാരിംഗ്ടണ്‍ തിരഞ്ഞെടുത്തവയില്‍ ചിലത് ചാപ്ലിന്‍ സ്വീകരിച്ചു. എന്നാന്‍ അവയില്‍ പലതിനും ചാപ്ലിന്‍ പോയില്ല. ഇംഗ്ലീഷുകാരുടെ ചിട്ടയും ക്രമവും അറിയാഞ്ഞല്ല; അങ്ങിനെ അപ്പോള്‍ തോന്നി, അത്രമാത്രം. പങ്കെടുത്ത വിരുന്നുകളില്‍ ചാപ്ലിന്‍ തിളങ്ങി. ചാപ്ലിന്റെ ഓരോ വാക്കും മറ്റതിഥികള്‍ മുത്തുകള്‍പോലെ പിടിച്ചെടുത്തു.&lt;br /&gt;
&lt;br /&gt;
എച്ച്. ജി. വെല്‍സിനേയും അദ്ദേഹത്തിന്റെ കൂട്ടുകാരി റബേക്കാവെസ്റ്റിനേയും ലണ്ടനില്‍വച്ചാണ് ചാപ്ലിന്‍ ആദ്യമായി കാണുന്നത്. വെല്‍സ് റഷ്യയില്‍ പര്യടനം കഴിഞ്ഞ് എത്തിയതേയുണ്ടായിരുന്നുള്ളൂ. റഷ്യയിലെ തന്റെ പല അനുഭവങ്ങളെക്കുറിച്ചും വെല്‍സ് സംസാരിച്ചു. ചെറുകഥാകൃത്തും നിരൂപകനുമായിരുന്ന തോമസ് ബര്‍ക്ക് ആയിരുന്നു മറ്റൊരു ആതിഥേയന്‍. &lt;br /&gt;
&lt;br /&gt;
തോമസ് ബര്‍ക്ക് പിന്നീടൊരിക്കല്‍ എഴുതി. &amp;amp;ldquo;ആദ്യവും അവസാനവും ചാര്‍ളി ചാപ്ലിന്‍ ഒരു നടനാണ്. ഏതെങ്കിലും ഒരു റോളില്‍ മാത്രമേ അദ്ദേഹത്തിനു ജീവിക്കാന്‍ കഴിയൂ. ഒരു റോളില്ലെങ്കില്‍ ചാപ്ലിന്‍ ഒരു നഷ്ടമനുഷ്യനാണ്. ഉള്ളിലേയ്ക്ക് ഊളിയിട്ടാല്‍ ശൂന്യത മാത്രമേ ഉള്ളൂ എന്നതുകൊണ്ടാവാം, ഭാവനയുടെ തേരിലേറി ഒരു കാല്പനിക ലോകത്തില്‍ അദ്ദേഹം ഇഴുകിച്ചേരുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
പാരീസിലേയ്ക്കാണ് ചാപ്ലിന്‍ ലണ്ടനില്‍ നിന്നു പോയത്. അവിടെ നിന്നു ജര്‍മ്മനിയിലേയ്ക്കും. പാരീസിലും വമ്പിച്ച ജനക്കൂട്ടവും സ്വീകരണങ്ങളുമായിരുന്നു. എന്നാല്‍ ജര്‍മ്മനിയിലേയ്ക്ക് ചാപ്ലിന്റെ ചിത്രങ്ങള്‍ എത്തിത്തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അവിടെ അദ്ദേഹം അത്രയ്ക്കറിയപ്പെട്ടിരുന്നില്ല.   &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%A6_%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D%E2%80%99&amp;diff=13363</id>
		<title>ചാപ്ലിൻ: ‘ദ സര്‍ക്കസ്സ്’</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%A6_%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D%E2%80%99&amp;diff=13363"/>
		<updated>2014-09-06T17:41:23Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
= &amp;amp;lsquo;ദ സര്‍ക്കസ്സ്&amp;amp;rsquo;=&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മാനസിക വിഭ്രാന്തിയുടെ പാരമ്യത്തില്‍ ഒരാള്‍ അനിവാര്യമായും കോമഡിയെഴുതുന്നു&amp;amp;rdquo; എന്ന് വി. എസ്. നെയ്പോള്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഈ മാനസികാവസ്ഥയിലായിരുന്ന ചാപ്ലിന്‍ തന്റെ അസിസ്റ്റന്റ് ഹെൻറി ബര്‍ഗ്‌മാനോട് പറഞ്ഞു. &amp;amp;ldquo;ഹെൻറീ, ഞാന്‍ വളരെ ഉയരത്തില്‍ അകപ്പെട്ടിരിക്കുന്നു. പല കാരണങ്ങള്‍കൊണ്ടും എനിക്കു രക്ഷപ്പെടാനാവുന്നില്ല. കുരങ്ങന്മാരോ മറ്റെന്തെക്കെയോ എന്നെ ആക്രമിക്കാന്‍ വരുന്നു.&amp;amp;rdquo; ഈ പ്രമേയത്തിന് ഉതകുന്ന വ്യത്യസ്ത പരിചരണങ്ങള്‍ എഴുതിയുണ്ടാക്കുവാന്‍ ചാപ്ലിന്‍ ഹെൻറിയോട് ആവശ്യപ്പെട്ടു. ഇതായിരുന്നു &amp;amp;lsquo;ദ സര്‍ക്കസ്&amp;amp;rsquo; എന്ന സിനിമയുടെ ബീജാവാപം. ഈ വാചകത്തിന് അപ്പുറവും ഇപ്പുറവുമായി കഥ വികസിക്കുകയാണുണ്ടായത്. ഞാണിന്മേല്‍ കളിക്കാരനെ അനുകരിച്ച് വടത്തില്‍ കയറുന്ന ചാര്‍ളിയെ കുരങ്ങന്മാര്‍ ആക്രമിക്കുന്ന ഒരു രംഗവുമുണ്ട് &amp;amp;lsquo;ദ സര്‍ക്കസ്സില്‍&amp;amp;rsquo;. &lt;br /&gt;
&lt;br /&gt;
പൊലീസുകാരനില്‍നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കസ് റിങ്ങിലേയ്ക്കു ചാടികയറുന്ന ചാര്‍ളി കാണികള്‍ക്ക് ചിരിക്കാന്‍ അനേകം അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ചാര്‍ളിക്ക് സര്‍ക്കസ്സില്‍ വിദൂഷകനായി ജോലി ലഭിക്കുന്നു. എന്നാല്‍ മന:പൂര്‍വ്വം നര്‍മ്മം സൃഷ്ടിക്കാന്‍ ചാര്‍ളിക്കു കഴിയുന്നില്ല. കൃത്രിമമായ നര്‍മ്മം ചാര്‍ളിക്കും അന്യമാണ്. താന്‍ അറിയാതെതന്നെ വന്നുപോകുന്ന, അല്ലെങ്കില്‍ തന്റെ ജീവിത ശൈലിയില്‍ നിന്നാണ് ചാര്‍ളിയുടെ തമാശമുഴുവന്‍. റിങ്ങ്മാസ്റ്ററുടെ മകളോട് ചാര്‍ളിക്ക് പ്രേമമുദിക്കുന്നു. അവള്‍ക്ക് പക്ഷേ തിരിച്ചൊന്നും തോന്നുന്നില്ല. ഒരു ഞാണിന്മേല്‍ കളിക്കാരന്‍, ചെറുപ്പക്കാരന്‍, സര്‍ക്കസ്സില്‍ പുതുതായി ചേരുന്നു. പ്രേമബദ്ധരാവുന്ന അയാളും പെണ്‍കുട്ടിയും വിവാഹം കഴിക്കുന്നു. സര്‍ക്കസ് കമ്പിനി പുതിയ സ്ഥലത്തേക്ക് മാറ്റുന്നു. ചാര്‍ളി അവരോടൊപ്പം പോകുന്നില്ല. യാദൃച്ഛികമായാണ് അയാൾ സര്‍ക്കസ്സില്‍ വന്നടിഞ്ഞത്. അവിടെ തന്നെപ്പിടിച്ചുനിറുത്തിയ സുന്ദരി മറ്റൊരാളുടേതായിക്കഴിഞ്ഞു. ലോകത്തിന്റെ കോമാളിയാവാന്‍ വിധിക്കപ്പെട്ട താന്‍ ഒരു സര്‍ക്കസ്സിലെ കാണികളെ മാത്രം ചിരിപ്പിച്ചാല്‍ പോരല്ലോ&amp;amp;hellip;വിദൂരതയിലേയ്ക്കുമറയുന്ന സര്‍ക്കസ് വാഹനങ്ങളെ നോക്കി ചാര്‍ളി ഏകനായി നില്‍ക്കുമ്പോള്‍ ചിത്രം അവസാനിക്കുന്നു. അവസാന രംഗം ഇരുപതു പ്രാവശ്യം ആവര്‍ത്തിച്ചെടുത്തിട്ടേ ചാപ്ലിനു തൃപ്തിയായുള്ളൂ.&lt;br /&gt;
&lt;br /&gt;
പിന്നീട് ഓസ്കാര്‍ അവാര്‍ഡ് എന്ന പേരില്‍ പ്രശസ്തമായ പുരസ്കാരങ്ങള്‍ ആദ്യമായി നല്‍കപ്പെട്ടത് 1929-ലാണ്. അവാര്‍ഡ് കമ്മിറ്റി ചാപ്ലിന് ഒരു &amp;amp;lsquo;സ്പെഷ്യല്‍&amp;amp;rsquo; അവാര്‍ഡ് നല്‍കി ബഹുമാനിച്ചു. &amp;amp;ldquo;ദ സര്‍ക്കസിന്റെ രചനയിലും സംവിധാനത്തിലും നിര്‍മ്മാണത്തിലും ചാപ്ലിന്‍ പ്രദര്‍ശിപ്പിച്ച അസാമാന്യ പാടവ&amp;amp;rsquo;ത്തിനായിരുന്നു അവാര്‍ഡ്.&lt;br /&gt;
&lt;br /&gt;
ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അപ്രതീക്ഷിതമായ പല പ്രതിബന്ധങ്ങളുമുണ്ടായി. സെറ്റുകള്‍ തയ്യാറാക്കി ഷൂട്ടിങ്ങ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്നതിനു തലേന്ന് ഒരു വന്‍ കൊടുങ്കാറ്റിലും മഴയിലും സെറ്റുകളെല്ലാം തകര്‍ന്നു. ഷൂട്ടിങ്ങ് മാറ്റിവയ്ക്കേണ്ടിവന്നു. ഇതിനിടെ രണ്ടാമത്തെ കുട്ടി ജനിച്ചു. ആറുമാസം കഴിഞ്ഞപ്പോള്‍ സെറ്റിനു തീപിടിച്ചു: സെറ്റു പൂര്‍ണ്ണമായും നശിച്ചു. സ്റ്റുഡിയോയുടെ വിദ്യുച്ഛക്തി സംവിധാനം തകരാറിലായി.&lt;br /&gt;
[[File:Chaplin_ch13.jpg|thumb|left|170px|രൻടാം ഭാര്യ: ലിറ്റാ ഗ്രേ]]&lt;br /&gt;
ഡിസംബര്‍ മാസത്തില്‍ ലിറ്റി കുട്ടികളേയുമെടുത്ത് വീടുവിട്ടു. വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്തു. പന്ത്രണ്ടര ലക്ഷം ഡോളറാണ് നഷ്ടപരിഹാരമായി അവള്‍ ആവശ്യപ്പെട്ടത്. ചാപ്ലിന്‍ സർക്കസ്സിന്റെ പണി പൂര്‍ണ്ണമായും നിറുത്തിവച്ചു. ലിറ്റായുടെ അമ്മാവന്‍ കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പ്രകൃതിവിരുദ്ധ ലൈംഗിക കേളികള്‍ക്ക് നിര്‍ബന്ധിച്ചു എന്നതായിരുന്നു പ്രധാന കാരണമായി ആരോപിച്ചിരുന്നത്. ഇതിനിടെ ആദായനികുതിവകുപ്പും പുറകേകൂടി. ചാപ്ലിന്റെ 1918 മുതലുള്ള വരുമാനം അവര്‍ പുന:പരിശോധിച്ച്, പതിമൂന്നര ലക്ഷം ഡോളര്‍ നികുതി കുറച്ചാണ് കൊടുത്തിരിക്കുന്നതെന്ന നിഗമനത്തിലെത്തി. അത് ഈടാക്കാനായി ചാപ്ലിന്റെ എല്ലാ ആസ്തികളും മരവിപ്പിച്ചു.&lt;br /&gt;
&lt;br /&gt;
ലിറ്റായുമായുള്ള വിവാഹവും അവരുടെ ദാമ്പത്യവും പത്രമാധ്യമങ്ങളിലും ജനങ്ങളുടെയിടയിലും വിചാരണയ്ക്കു വിധേയമായി. രാജ്യമെങ്ങും ചാപ്ലിന്‍ വിരുദ്ധതരംഗം അലയടിച്ചു. ചാപ്ലിന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ കലാകാരനായ ചാപ്ലിനെതിരെ നിരത്തുന്നതു നീതിയല്ലായെന്നു വാദിച്ച ഒരു ന്യൂനപക്ഷമുണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
വന്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് കേസ് നടന്നു. വന്‍കിട അഭിഭാഷകര്‍ ചാപ്ലിനുവേണ്ടി കേസ് വാദിച്ചു. ഈ ആറേഴുമാസംകൊണ്ട് ചാപ്ലിന്‍ മാനസികമായി ഏറെ തളര്‍ന്നിരുന്നു. ചികിത്സയിലുമായി. അപ്പോള്‍ ലിറ്റായുടെ അമ്മാവന്‍ വീണ്ടും ചന്ദ്രഹാസമിളക്കി. ലിറ്റയും ചാപ്ലിനും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ച അതേ കാലയളവില്‍ ചാപ്ലിന്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ട അഞ്ചു പ്രശസ്ത സ്ത്രീകളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി. മരിയോണ്‍ ഡേവിസ്, മേര്‍ണാ കെന്നഡി, എഡ്നാ പര്‍വേയന്‍സ്. ക്ലയര്‍ വിന്‍സർ, പോളോ നെഗ്രി എന്നിവരായിരുന്നു ആ അഞ്ചുപേര്‍. ലിറ്റാ നേരിട്ട് മരിയോണ്‍ ഡേവിസിനെ സന്ദര്‍ശിച്ച് അവരുടെ പേരു വെളിപ്പെടുത്തുമെന്ന് അറിയിച്ചു. എങ്ങിനെയും വിവാഹമോചനത്തിനു സമ്മതിക്കണമെന്ന് മരിയോണ്‍ ചാപ്ലിനോടഭ്യര്‍ത്ഥിച്ചു. പത്തുലക്ഷം ഡോളര്‍ കൊടുക്കാമെന്ന ധാരണയില്‍ വിവാഹമോചനം നടന്നു. ഏതാണ്ട് അത്രതന്നെ തുക വക്കീലന്മാര്‍ക്കും കോടതിക്കുമായി ചാപ്ലിനു വേറെയും ചിലവായി. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82_%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%A1%E0%B4%BF%E0%B4%AF%E0%B5%8B&amp;diff=13362</id>
		<title>ചാപ്ലിൻ: സ്വന്തം സ്റ്റുഡിയോ</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82_%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%A1%E0%B4%BF%E0%B4%AF%E0%B5%8B&amp;diff=13362"/>
		<updated>2014-09-06T17:35:03Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
= സ്വന്തം സ്റ്റുഡിയോ=&lt;br /&gt;
&lt;br /&gt;
മ്യൂച്വലിന്റെ ഉടമ ജോണ്‍ ഫ്രൂളര്‍ക്ക് എങ്ങിനെയും ചാപ്ലിനെ തന്റെ കമ്പനിയില്‍ തന്നെ പിടിച്ചുനിര്‍ത്തണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എട്ടു ചിത്രങ്ങള്‍ക്ക് പത്തുലക്ഷം ഡോളര്‍ കൊടുക്കാമെന്നും പറഞ്ഞു. എന്നാല്‍ തനിക്കു വേണ്ടത്ര സമയമെടുത്ത്, ആവശ്യമെന്നു തോന്നുന്ന പണം മുടക്കി സ്വ്വതന്ത്രമായി ചിത്രങ്ങള്‍ നിര്‍മ്മിക്കണമെന്നായിരുന്നു ചാപ്ലിന്റെ മോഹം. &amp;amp;ldquo;ഇനിമുതല്‍ മണിക്കൂറില്‍ അറുപതു മൈല്‍ സ്പീഡില്‍ സിനിമാ നിര്‍മ്മണമില്ല. മേന്മയാണ് എണ്ണമല്ല ഇനി ഞങ്ങളുടെ ലക്ഷ്യം.&amp;amp;rdquo; സിഡ്നി ചാപ്ലിന്‍ ഒരു പ്രസ് കോണ്‍ഫ്രറന്‍സില്‍ പ്രഖ്യാപിച്ചു.&lt;br /&gt;
&lt;br /&gt;
ഫേമസ് പ്ലയേഴ്സ് കമ്പനി ഉടമ അഡോള്‍ഫ് സുക്കൂര്‍ പൗരമൗണ്ട് എന്ന വന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിനു സ്വന്തമായി നിരവധി സിനിമാശാലകലുമുണ്ടായിരുന്നു. നിര്‍മ്മാണവും വിതരണവും തന്റെ വരുതിയിലായതോടെ ഫിലിം വാടക യാതൊരു പരിധിയുമില്ലാതെ വര്‍ദ്ധിപ്പിച്ചു. ഇതിനെ ചെറുക്കാനായി തിയേറ്റര്‍ ഉടമകളുടെ ഒരു സംഘം &amp;amp;lsquo;ഫസ്റ്റ് നാഷണല്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് സര്‍ക്യൂട്ട്&amp;amp;rsquo; എന്ന ഒരു സംരംഭം ആരംഭിച്ചു. ചിത്രങ്ങള്‍ നിര്‍മ്മിക്കുക, വിതരണം നടത്തുക എന്നതായിരുന്നു ലക്ഷ്യം. അവരുടെ ആദ്യ നടപടി, ചാല്പിനെ തങ്ങളുടെ കുടക്കീഴില്‍ കൊണ്ടുവരിക എന്നതായിരുന്നു. എട്ട് രണ്ട് റീല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുക. ചിലവു മുഴുവന്‍ ചാപ്ലിന്‍ വഹിക്കും. എന്നാല്‍ ഓരോ ചിത്രത്തിനും ഫസ്റ്റ് നാഷണല്‍ 1,25,000 ഡോളര്‍ മുന്‍കൂറായി കൊടുക്കും. രണ്ടില്‍ കൂടുതല്‍ റീലുകളുണ്ടെങ്കില്‍ ഓരോ റീലിനും 15,000 ഡോളര്‍ വേറെയും. പരസ്യത്തിന്റെയും മറ്റും ചിലവുകളും കമ്പിനി വഹിക്കും. എല്ലാ ചിലവും തിരിച്ചു പിടിച്ചുകഴിഞ്ഞ് മിച്ചമുള്ളത് ചാപ്ലിനും കമ്പനിയും പപ്പാതി വീതിയ്ക്കും, ഇതായിരുന്നു കരാര്‍. ഒരു കാരണവശാലും ചാപ്ലിനു നഷ്ടമുണ്ടാവില്ല എന്നതും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാ എന്നുള്ളതുമായിരുന്നു ഈ കരാരിന്റെ സവിശേഷത. എന്നാല്‍ എട്ടു ചിത്രങ്ങളെടുക്കാന്‍ അഞ്ചു വര്‍ഷമെടുക്കുമെന്നുള്ളതും അവയെല്ലാം ഇരട്ടറീല്‍ ചിത്രങ്ങളാവില്ലെന്നതും ഇരുകൂട്ടര്‍ക്കും മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല.&lt;br /&gt;
&lt;br /&gt;
അഞ്ചേക്കര്‍ സ്ഥലത്ത് സ്റ്റുഡിയോയുടെ പണി തുടങ്ങി. കീസ്റ്റോണിലെ പഴയ സുഹൃത്ത് ആല്‍ഫ് റീവ്സിനെയാണ് സ്റ്റുഡിയോയുടെ ചുമതല ഏല്‍പ്പിച്ചത്. പരസ്പരം ചീത്ത പറയുന്ന തലത്തിലുലുള്ള  വഴക്കുകള്‍ അവര്‍ തമ്മില്‍ കൂടെക്കൂടെ ഉണ്ടാവുമായിരുന്നെങ്കിലും 1946-ല്‍ തന്റെ മരണംവരെയും ആല്‍ഫ് ചാപ്ലിന്റെ വലംകൈയ്യായിരുന്നു. വളരെയേറെ സഹപ്രവര്‍ത്തകര്‍ക്ക് ചാപ്ലിനെ ഇഷ്ടമായിരുന്നില്ലെങ്കിലും ഭൂരിപക്ഷത്തോടും തണുപ്പന്‍ സമീപനമായിരുന്നെങ്കിലും ആത്മാര്‍ത്ഥതയുള്ള, ദീര്‍ഘകാലം നിലനിന്ന സുഹൃദ് ബന്ധങ്ങളും ചലചിത്രരംഗത്ത് ചാപ്ലിനുണ്ടായിരുന്നു. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഏ ഡോഗ്സ് ലൈഫ്&amp;amp;rdquo; ആയിരുന്നു ചാല്പിന്റെ ആദ്യത്തെ ഫസ്റ്റ് നാഷണല്‍ ചിത്രം. മൂന്നു റീല്‍. ചാപ്ലിന്‍ &amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo;യില്‍ പറയുന്നു: &amp;amp;ldquo;ഈ ചിത്രം മുതലാണ് കോമഡിയുടെ വാസ്തുശില്പത്തെപ്പറ്റി ഞാന്‍ ബോധവാനായത്. ഒരു സ്വീകന്‍സില്‍ തന്നെ അടുത്ത സ്വീകെന്‍സിന്റെ ബീജാവാപം നടക്കണം.&amp;amp;rdquo; എന്നാല്‍ ഇങ്ങിനെയൊരു ഘടന തന്റെ കോമഡി സ്വാതന്ത്യത്തെ ഒരു പരിധിവരെ നിയന്ത്രിച്ചുവെന്നും ചാപ്ലിന്‍ പറഞ്ഞു. &amp;amp;ldquo;ട്രാംപ് സര്‍വ്വതന്ത്രസ്വതന്ത്രനായിരുന്നു. അവന് അപ്പപ്പോള്‍ തോന്നുന്നതാണ് ഇതുവരെ ചെയ്തിരുന്നത്. ചോദനകളാണ് തലച്ചോറല്ല ട്രാംപിനെ നിയന്ത്രിച്ചിരുന്നത്.&amp;amp;rdquo; ലളിതമായ സ്വിറ്റ്വേഷനുകള്‍ ഉപേക്ഷിച്ച് നായകന്റെ വൈയക്തികമായ വേദനയും ദുരന്തവും കുറേക്കൂടി സങ്കീര്‍ണ്ണമായ സ്വിറ്റ്വേഷനുകളിലേയ്ക്ക് സന്നിവേശിപ്പിക്കുകയാണ് ചാപ്ലിന്‍, ഈ ചിത്രത്തില്‍.&lt;br /&gt;
[[File:Chaplin_ch09.jpg|thumb|left|250px|ചാപ്ലിന്‍ സ്റ്റുഡിയോ]]&lt;br /&gt;
പേരില്ലാത്ത ഒരു നഗരത്തിലെ അക്രമത്തിന്റെ നിരാലംബതയുടെ, ദാരിദ്രത്തിന്റെ, വിശപ്പിന്റെ, മദ്ധ്യത്തിലാണ് &amp;amp;lsquo;ഏ ഡോഗ്സ് ലൈഫ്&amp;amp;rsquo; ചിരിയുണര്‍ത്തുന്നത്. തൊഴിലില്ലാതെ അലഞ്ഞു നടക്കുന്ന ചാര്‍ളി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതു കാണാനിടയായ പൊലീസുകാരനില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ചിത്രം തുടങ്ങുന്നത്. എംപ്ലോയ്മെന്റ് എക്സേഞ്ചില്‍, ജോലിക്കു ശ്രമിക്കുന്ന ചാര്‍ളിയെ കൂടുതല്‍ തടിമിടുക്കുള്ള തൊഴിലന്വേഷകര്‍ തട്ടിമാറ്റുന്നതാണ് അടുത്ത രംഗം. മൂന്നാം സീനില്‍, ഭക്ഷണം തട്ടിയെടുക്കുന്നതില്‍ ചാര്‍ളി വിജയിക്കുന്നു. എന്നാല്‍ ഇതുകൊണ്ടും ചാര്‍ളിയുടെ മുഖത്തു വെളിച്ചം പരക്കുന്നില്ല. വെളിമ്പ്രദേശത്ത് തണുപ്പില്‍, വഴിയില്‍ ഒപ്പംകൂടിയ സ്ക്രാപ്സ് എന്ന നായയോട് പറ്റിച്ചേര്‍ന്ന് ഉറങ്ങാന്‍ ശ്രമിക്കുകയാണ് ചാര്‍ളി. അല്പം ഉന്മേഷത്തിനായി ഗ്രീന്‍ലാന്റേണ്‍ എന്ന മദ്യശാലയില്‍ കയറാന്‍ നോക്കുന്നു. പക്ഷേ അവിടെ നായകള്‍ക്കു പ്രവേശനമില്ല. ചാര്‍ളി സ്ക്രാപ്സിനെ തന്റെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുപോവുന്നു: പാന്റിന്റെ ഒരു കീറലിലൂടെ നായയുടെ വാല് പുറത്തേയ്ക്കു നില്‍ക്കുന്നതിനെപ്പറ്റി അറിയാതെ&amp;amp;hellip;ഗ്രീന്‍ ലാന്റേണിലെ നര്‍ത്തകിയായ എഡ്നായെ കയറിപ്പിടിക്കുന്ന ഒരു കുടിയനെ അവള്‍ ആട്ടിയകറ്റുന്നു. എന്നാല്‍ ഷാപ്പുടമ അവളെയാണ് ശിക്ഷിക്കുന്നത്. ശമ്പളംപോലും കൊടുക്കാതെ പറഞ്ഞുവിടുന്നു. നിറയെപണമടങ്ങിയ ഒരു ബാഗിനുവേണ്ടി രണ്ടു ഗാംഗുകള്‍ തമ്മില്‍ അടിപിടി. ഒരുകൂട്ടര്‍ ഒളിപ്പിച്ചു വച്ചയിടത്തുനിന്ന് അവിചാരിതമായി സ്ക്രാപ് അതുകണ്ടുപിടിക്കുന്നു. മറ്റൊരു നിവര്‍ത്തിയുമില്ലാതെ വേശ്യാലയത്തിലേയ്ക്കു തിരിയാന്‍ താന്‍ നിര്‍ബ്ബന്ധിതയാവുമോ എന്ന് വിഷമിച്ചിരുന്ന എഡ്നായെ വിവാഹം കഴിച്ച്, ഒരു കൃഷിയിടം വാങ്ങി, അഞ്ചു കുട്ടികളുള്ള ഒരു കുടുംബത്തെയും പുലര്‍ത്തി സമാധനത്തോടെ കഴിയാമെന്ന് ചാര്‍ളി അവള്‍ക്ക് ആശ കൊടുക്കുന്നു.&lt;br /&gt;
&lt;br /&gt;
പിന്നെയൊരു സ്പനലോകമാണ്. കൃഷിക്കാരനായ ചാര്‍ളി കുഴികളെടുത്ത് ചെടികള്‍ നടുകയാണ്. അനന്തതയിലേക്ക് നീളുന്ന കൃഷിസ്ഥലം. ഫയര്‍പ്ലെയ്സിനു മുന്നില്‍ തൂങ്ങുന്ന തൊട്ടിലിലേയ്ക്ക് ചാര്‍ളിയും എഡ്നായും ഉറ്റുനോക്കുന്നു. തൊട്ടിലില്‍ അവരുടെ ആദ്യശിശുവിനെയാണ് കാണികള്‍ പ്രതീക്ഷിക്കുക. എന്നാല്‍ സ്ക്രാപ്പും അവളുടെ നായക്കുട്ടിയുമാണ് തൊട്ടിലില്‍!&lt;br /&gt;
&lt;br /&gt;
ഒന്നാംലോകമഹായുദ്ധത്തിന്റെ നിഴലില്‍ എടുത്ത ചിത്രമായിരുന്നു &amp;amp;lsquo;ഷോള്‍ഡര്‍ ആംസ്. ഒരു സീനിന്റെ മികവില്‍ മാത്രം ഒരു കാലവും വിസ്മൃതിയില്‍ ആണ്ടുപോകാന്‍ ഇടയില്ലാത്ത ചിത്രമാണത്. പട്ടാളക്കാരനായ ചാര്‍ളി ട്രെഞ്ചില്‍ ഇരിക്കുകയാണ്. എല്ലാവര്‍ക്കും വീട്ടില്‍നിന്നു കത്തുകള്‍ വരുന്നു. ചാര്‍ളിക്കു മാത്രമില്ല. മറ്റൊരു ട്രഞ്ചില്‍ മഴയത്തു നിന്നു കത്തുവായിക്കുന്ന ഒരു പട്ടാളക്കാരന്റെ പുറകില്‍ ചാര്‍ളി ചെല്ലുന്നു. അയാള്‍ വായിക്കുന്ന കത്ത് ചാര്‍ളിയും വായിക്കുന്നു. വരികളിലൂടെ നീങ്ങുമ്പോള്‍ പേജുകള്‍ മറിയുമ്പോള്‍ ആ പട്ടാളക്കാരെന്റേയും ചാര്‍ലിയുടേയും മുഖത്ത് ഒരേ വികാരങ്ങള്‍ &amp;amp;mdash; സന്തോഷം, വിഷാദം, സംതൃപ്തി&amp;amp;hellip;ഒരേ സമയത്ത് മിന്നിമറയുന്നു. &lt;br /&gt;
&lt;br /&gt;
ബ്രിട്ടീഷുകാരനായ ചാപ്ലിന്‍ തന്റെ രാജ്യം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ സൈനിക സേവനം ചെയ്യുന്നതിനു പകരം സുഖിച്ചു കഴിയുകയാണ് എന്ന ഒരു വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ രാഷ്ട്രസേവനം യുദ്ധക്കളത്തില്‍ മാത്രമല്ല സാധ്യമാവുക എന്ന് ചാപ്ലിന്‍ മറുപടികൊടുത്തു. ഒന്നാംലോകയുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരുടെ പ്രധാന വിനോദോപാധി ചാപ്ലിന്റെ സിനിമകളായിരുന്നു. പ്രസിദ്ധ ചലച്ചിത്രകാരനായ ജീന്‍റെന്വ അന്ന് ഫ്രഞ്ച് പട്ടാളത്തിലെ ഒരു യുവഭടനായിരുന്നു. കാലിലേറ്റ മുറിവുമായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന റെന്വ താന്‍ ചാര്‍ളിയുടെ കോമഡികളുമായി &amp;amp;lsquo;പ്രണയത്തിലായതും&amp;amp;rsquo; ഇക്കാലത്താണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.&lt;br /&gt;
&lt;br /&gt;
1917-ല്‍ അരങ്ങേറിയ റഷ്യന്‍ വിപ്ലവം അമേരിക്കയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഇടതുപക്ഷ ലേബര്‍ പാര്‍ട്ടിയുടേയും അംഗങ്ങളുടെയിടയില്‍ വമ്പിച്ച ആവേശമുളവാക്കിയിരുന്നു. ചാര്‍ളി ചാപ്ലിനും അതേ ആവേശം ഉള്‍കൊണ്ടു. റഷ്യയില്‍ നടന്നത് ലോകത്തിലെ ആര്‍ത്തന്‍മാര്‍ക്കും ആലംബഹീനര്‍ക്കും അഗതികള്‍ക്കും മോചനത്തിനു വഴിയൊരുക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ചാപ്ലിന്‍ 1943-ല്‍ എഴുതി: &amp;amp;ldquo;സാധാരണക്കാരന് ആശയും പ്രചോദനവും പ്രദാനം ചെയ്ത ഒരു ധീരനവലോകം ഇരുപത്തിയഞ്ചുവര്‍ഷംമുമ്പു പിറവിയെടുത്തു. വംശവര്‍ണ്ണ വ്യത്യാസമില്ലാതെ തങ്ങളുടെ ജനങ്ങള്‍ക്ക് ഒരു സ്വപ്നം സോവിയറ്റ് റഷ്യ നല്‍കി. സ്വാതന്ത്ര്യത്തിനും സമത്വത്തിനും നീതിക്കും വേണ്ടി പണിയെടുക്കാന്‍ തുല്യമായ അവസരങ്ങളുടെ ഒരു സ്വപ്നം.&amp;amp;rdquo; മാക്സ് ഈസ്റ്റ്മാന്‍, റോസ് വാഗ്നര്‍ തുടങ്ങി കമ്യൂണിസ്റ്റ് ചായ്‌വുള്ള കലാകാരന്മാര്‍ ചാപ്ലിന്റെ ഉറ്റസുഹൃത്തുക്കളായി. ചാപ്ലിന്‍ തന്റെ ഇടതുപക്ഷബന്ധങ്ങള്‍ മറച്ചുവെച്ചില്ല. എന്നാല്‍ അമേരിക്ക ഈ ആഭിമുഖ്യത്തെ സ്വാഗതം ചെയ്യാൻ വിസമ്മതിച്ചു. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%82&amp;diff=13361</id>
		<title>ചാപ്ലിൻ: വിവാഹം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%82&amp;diff=13361"/>
		<updated>2014-09-06T17:30:51Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
= വിവാഹം=&lt;br /&gt;
&lt;br /&gt;
മ്യൂച്ച്വല്‍ഫിലിം കോര്‍പ്പറേഷനുവെണ്ടി ചാപ്ലിന്‍ നിര്‍മ്മിച്ച ഷോര്‍ട്ട്‌ ഫിലിമുകളില്‍ എറ്റവും പ്രസിദ്ധമായത് &amp;amp;lsquo;ഈസീ സ്ട്രീറ്റ് ആണ്. &amp;amp;lsquo;വണ്‍ എ എം, &amp;amp;lsquo;റിങ്ക്‌, &amp;amp;lsquo;ദ ഫ്ളോര്‍ വാക്കര്‍&amp;amp;rsquo;, &amp;amp;lsquo;ദ പോണ്‍ ഷോപ്പ്&amp;amp;rsquo;, &amp;amp;lsquo;ദ ഇമിഗ്രന്റ്&amp;amp;rsquo;, മുതലായ ചിത്രങ്ങളും റിലീസു ചെയ്തപ്പോള്‍ തന്നെ &amp;amp;lsquo;ഹിറ്റു&amp;amp;rsquo;കളായിരുന്നു. വെറും കോമഡി എന്നതിനപ്പുറത്തേയ്ക്ക് സാമുഹ്യരാഷ്ട്രീയസാഹചര്യങ്ങളിലേയ്ക്കും പ്രശ്നങ്ങളിലേയ്ക്കും (രണ്ടു റീലില്‍ സാധ്യമാവുന്നത്ര) ചാപ്ലിന്‍ കാല്‍വച്ചു തുടങ്ങിയിരുന്നു. &amp;amp;lsquo;ദ ഇമിഗ്രന്‍്ി&amp;amp;rsquo;ലെ ഒരു രംഗം ഉദാഹരണമാണ്‌.&lt;br /&gt;
&lt;br /&gt;
പല യുറോപ്യന്‍ രാജ്യങ്ങളില്‍നിന്നും കുടിയേറ്റക്കാരുമായി വന്ന കപ്പല്‍ ന്യൂയോര്‍ക്ക് തുറമുഖത്തിലേയ്ക്കു പ്രവേശിക്കുകയാണ്‌. ന്യായമായും ആദ്യം സ്ക്രീനില്‍ വരുന്നത് &amp;amp;lsquo;സ്റ്റാച്യൂ ഓഫ്‌ ലിബര്‍ട്ടിയാണ്&amp;amp;rsquo;. അപ്പോള്‍ ഒരു ടൈറ്റില്‍ കാര്‍ഡു വരുന്നു. &amp;amp;lsquo;സ്വാതന്ത്ര്യത്തിന്റെ നാട്ടിലേയ്ക്ക് ആഗമനം&amp;amp;rsquo;. ഒറ്റ നോട്ടത്തിന്‍ വളരെ സാധാരണമായ ഒരു രംഗം. എന്നാല്‍ അത് 1917 ആയിരുന്നു, ഒന്നാംലോകയുദ്ധത്തില്‍ തങ്ങളും ഇടപെടാന്‍ പോവുകയാണെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. പൊതുജനാഭിപ്രായത്തിനു വിരുദ്ധമായിരുന്നു ഇത്&amp;amp;rsquo;. ചരിത്രത്തില്‍ ആദ്യമായി അമേരിക്കയില്‍ സെന്‍സര്‍ഷിപ്പ് എര്‍പ്പെടുത്തി. വിരുദ്ധാഭിപ്രായങ്ങളുടെ പ്രകാശനം നിരോധിക്കുന്ന പല പുതിയ നിയമങ്ങളും പ്രാബല്യത്തില്‍ വന്നു. യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ജര്‍മ്മന്‍ ബന്ധങ്ങളുണ്ടോയെന്ന നിരീക്ഷണം കര്‍ശനമാക്കി. പല മൌലികവകാശങ്ങളുടേയും മേല്‍ വൂഡ്രൂ വില്‍സണ്‍ന്റെ ഭരണകൂടം കടന്നാക്രമണം നടത്തി. ആ സാഹചര്യങ്ങളിലാണ് സ്വാതന്ത്ര്യപ്രതിമയും &amp;amp;ldquo;സ്വാതന്ത്ര്യത്തിന്റെ നാട്ടിലേയ്ക്ക് ആഗമനം എന്ന ടൈറ്റില്‍ കാര്‍ഡും കാണിക്കാന്‍ ചാപ്ലിന്‍ ധൈര്യം കാണിച്ചത്.&lt;br /&gt;
&lt;br /&gt;
ഈ ധൈര്യപ്രകടനം യാദൃച്ഛികമായിരുന്നില്ല. ചാപ്ലിന്‍ എസ്സാനേയില്‍ ആയിരുന്നപ്പോള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍ ചാപ്ലിനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ലൈഠഗികതയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സൂചനകള്‍ അവസാനിപ്പിക്കണമന്ന് ആവശ്യപ്പെട്ടിരുന്നു. സമൂഹത്തില്‍ കാണുന്നതു മാത്രമേ താന്‍ ചിത്രികരിക്കുന്നുള്ളു എന്നായിരുന്നു ചാപ്ലിന്റെ മറുപടി.&lt;br /&gt;
&lt;br /&gt;
ഇനി &amp;amp;lsquo;ഈസീ സ്ട്രീറ്റിലേയ്ക്കു വരാം. ചാപ്ലിന്റെ ചെറുപ്പത്തിലെ ലണ്ടനിലാണ് കഥ നടക്കുന്നത്. &amp;amp;lsquo;ഈസീ സ്ട്രീറ്റ്&amp;amp;rsquo; എന്ന പേരുപോലും ചാപ്ലിന്‍ ജനിച്ച &amp;amp;lsquo;ഈസ്റ്റ്ലേന്‍&amp;amp;rsquo; ന്റെ ഒരു രൂപഭേദമാണ്. ചെറുപ്പത്തില്‍ ആകെ കൈമുതലായുണ്ടായിരുന്ന ദാരിദ്ര്യം നിറഞ്ഞതാണ് സിനിമയിലെ ഈസി സ്ട്രീറ്റ്. പേരു സൂചിപ്പിക്കുന്നതുപോലെ അത്ര &amp;amp;lsquo;ഈസി&amp;amp;rsquo;യായ ഒരു ജീവിതമായിരുന്നില്ല ആ തെരുവില്‍. വ്യവസ്ഥാപിതമായ എല്ലാം ചാപ്ലിന്റെ നിശിതമായ കളിയാക്കലിന് ഇരയാവുന്നു. പള്ളി, പൊലീസ്, സാമൂഹ്യ വ്യവസ്ഥ&amp;amp;hellip; സാധാരണക്കാരന് ഭീഷണമായുള്ള പലതിനേയും തകര്‍ക്കുന്നു ചാര്‍ളി. എല്ലാം ഭംഗിയായിപ്പോകുന്ന, എല്ലാവരും നല്ല വസ്ത്രങ്ങള്‍ ധരിക്കുന്ന, റൗഡികള്‍ക്കുപോലും മാനസാന്തരം വന്ന ഒരു ഡ്രിം സ്ട്രീറ്റ് കാണിച്ചുകൊണ്ടാണ് സിനിമ അവസാനിപ്പിക്കുന്നത്. നിയമരഹിതമായിരുന്ന, അടുക്കും ചിട്ടയുമില്ലാതിരുന്ന, ദാരിദ്ര്യത്തല്‍ മുങ്ങിയ തന്റെ ബാല്യത്തെ ഒരു സ്വപ്നലോകത്തില്‍ കുടിയിരുത്തുകയാണ് ചാപ്ലിന്‍ ഈ ചിത്രത്തില്‍.&lt;br /&gt;
&lt;br /&gt;
പ്രശസ്‌ത എഴുത്തുകാരനായിരുന്ന വില്യം സരോയനും ഭാര്യ കരോളും 1947-ലെ ഒരു സായാഹ്നത്തില്‍ ചാപ്ലിന്റേയും ഭാര്യ ഊനാ ഒനീലിന്‍റേയും അതിഥികളായി എത്തി. സംഭാഷണത്തിനിടെ ഊനാ പൊട്ടിത്തെറിച്ചു. &amp;amp;ldquo;ഇയാള്‍ ഒപ്പഠ ശയിച്ചിട്ടുള്ള പെണുങ്ങളെക്കുറിച്ച് കേട്ടു മടുത്തു ഞാന്‍. ഇയാള്‍ ഈ പറയുന്നതെല്ലാം കേട്ട് പൊട്ടിത്തെറിക്കാതെ ഞാന്‍ മറ്റെന്താണ് ചെയ്യുക?. ഇവിടെയിരുന്ന് പുഞ്ചിരിക്കണോ?&amp;amp;rdquo; &lt;br /&gt;
ആ രോഷപ്രകടനത്തിനു കാരണം എച്ച് ജി വെല്‍സിന്റെ കുട്ടിയുടെ അമ്മയായിരുന്ന റബേക്ക വെസ്റ്റിനെ താന്‍ കീഴ്പ്പെടുത്തിയ കഥ വില്യം സരോയനോടു പറഞ്ഞത് കേട്ടതാണ്.&lt;br /&gt;
[[File:Chaplin_ch08.jpg|thumb|right|220px|ആദ്യ ഭാര്യ: മില്‍ഡ്രഡ്]]&lt;br /&gt;
ഊനായെ അല്ല, മില്‍ഡ്രഡ് ഹാരിസിനെയാണ് ചാപ്ലിന്‍ ആദ്യം വിവാഹം കഴിച്ചത്. സാം ഗോള്‍ഡ്‌വിന്നിന്റെ വീട്ടില്‍ ഒരു സ്വിമ്മിംഗ് പാര്‍ട്ടിയില്‍ വച്ചാണ് ചാപ്ലിന്‍ മില്‍ഡ്രഡിനെ കാണുന്നത്. കുട്ടിയുടെ ചേഷ്ടകളും മുഖഭാവങ്ങളുമുള്ള ഒരു സുന്ദരി. വലിയ ഭാവതീവ്രമായ കണ്ണു കള്‍, സുന്ദരമായ നാസികയും വായും. &amp;amp;lsquo;വിസാര്‍ഡ് ഓഫ് ദ ഓസ്&amp;amp;rsquo; സിരീസില്‍ ഡൊറോത്തിയായി അഭിനയിച്ച പെണ്‍കുട്ടി. ഡി. ഡബ്‌ള്യൂ ഗ്രിഫിത്തിന്റെ  &amp;amp;lsquo;ഇന്‍ടോളറന്‍സിലും&amp;amp;rsquo; അവള്‍ ചെറിയൊരു റോളില്‍ ഉണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
മില്‍ഡ്രഡിനെ പാര്‍ട്ടിക്കു കൊണ്ടുവന്ന യുവാവുമായി  എന്തോ കാര്യത്തില്‍ അവള്‍ പിണങ്ങി. തന്നെ വീട്ടില്‍ വിട്ടുപോവുമോ എന്ന് മില്‍ഡ്രഡ് ചാപ്ലിനോടു ചോദിച്ചു. മില്‍ഡ്രഡിനെ അവളുടെ വീട്ടിലാക്കി ചാപ്ലിന്‍ തന്റെ വാസസ്ഥലമായ ലോസ്ഏഞ്ചലസ് അത്‌ലറ്റിക് ക്ലബ്ബിലേയ്ക്കു പോയി. മില്‍ഡ്രഡ് ഹാരിസ് ഇങ്ങോട്ടുവന്ന് താല്പര്യം കാണിച്ചില്ലായിരുന്നെങ്കില്‍  താന്‍ ഒരിക്കലും അവളുമായി ഒരു ബന്ധത്തില്‍ പെടില്ലായിരുന്നെന്നാണ് ചാപ്ലിന്‍ &amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo;യില്‍ പറയുന്നത്. എന്തായാലും അഞ്ചുമിനിറ്റു കഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.&lt;br /&gt;
&lt;br /&gt;
മില്‍ഡ്രഡ് ആയിരുന്നു അത്. നിങ്ങള്‍ എന്തു ചെയ്യുകയാണെന്നറിയാനണ് ഞാന്‍ വിളിച്ചത് എന്നു പറഞ്ഞുതുടങ്ങിയ സംഭാഷണം ചാപ്ലിന്‍ അവളെ ഡിന്നറിനു ക്ഷണിച്ചുകൊണ്ടാണ്&amp;amp;rsquo;, അവസാനിച്ചത്.&lt;br /&gt;
&lt;br /&gt;
അടുത്തയാഴ്ച മില്‍ഡ്രഡ് ചാപ്ലിനെ വീണ്ടും വിളിച്ച. അവളുടെ സൗന്ദര്യത്തെ  തന്റെ ഡ്രൈവര്‍ പുകഴ്ത്തുന്നതും &amp;amp;ldquo;അദ്ദേഹം വര്‍ണനാതീതനത്ന്, എന്നോട് അച്ഛനെന്നപോലെയാണ് പെരുമാറുന്നത്&amp;amp;rsquo;, എന്നുപറയുന്നതു കേള്‍ക്കാനിടയായതും ചാപ്ലിനെ അവളിലേയ്ക്ക് അടുപ്പിച്ചു. യൂണിവേഴ്സല്‍ സ്റ്റുഡിയോയുടെ പുറത്ത്&amp;amp;rsquo; മില്‍ഡ്രഡ് ഷൂട്ടിങ് കഴിഞ്ഞ് ഇറങ്ങി വരുന്നതും നോക്കി മണിക്കൂറുകളോളം ചാപ്ലിന്‍  കാറില്‍ കാത്തിരിക്കാന്‍ തുടങ്ങി. ഡി.ഡബ്‌‌ള്യൂ ഗ്രിഫിത്ത് ഒരിക്കല്‍ മില്‍ഡ്രഡിനോട് ധേദിച്ചൂ &amp;amp;lsquo;മില്‍ഡ്രഡ്; നീ എന്താ ചാര്‍ളിയെ വിവാഹം കഴിക്കാത്തത്? അതേശ്വാസത്തില്‍തന്നെ ചാര്‍ളിക്കുനേരെ തിരിഞ്ഞു പറഞ്ഞൃ &amp;amp;lsquo;ചാര്‍ളീ&amp;amp;hellip; ഇവള്‍ നിനക്കു നല്ലൊരു ഭാര്യയായിരിക്കും.&amp;amp;rdquo; കുറച്ചുനാള്‍ കഴിഞ്ഞു മില്‍ഡഡ്രഡ് ചാപ്ലിനോട് ചോദിച്ചു &amp;amp;lsquo;എന്നാണെന്നെ വിവാഹം കഴിക്കുക്?&amp;amp;rdquo; &amp;amp;ldquo;ഒരിക്കലുമില്ല&amp;amp;rdquo; എന്നായിരുന്നു ചാപ്ലിന്റെ മറുപടി.&lt;br /&gt;
&lt;br /&gt;
ഇതോടെ പ്രശ്നം കഴിഞ്ഞു എന്നായിരുന്നു ചാപ്ലിന്റെ ധാരണ. എന്നാല്‍ 1918  വേനലില്‍ താന്‍ ഗര്‍ഭിണിയാണെന്ന് മില്‍ഡ്രഡ് അറിയിച്ചു. ഇനി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചാല്‍ താന്‍ ആപ്പിലാകുമെന്ന് ചാപ്ലിന്‍ മനസ്സിലാക്കി. പത്രങ്ങളില്‍ വന്‍ വാര്‍ത്തകള്‍ വരും. മില്‍ഡ്രഡ് തന്റെ പ്രായം കുറച്ചുപറഞ്ഞാല്‍ ബലാല്‍സംഗക്കേസ്. അതുവരെയും അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിട്ടില്ലാ എന്നതിനാല്‍ ജയില്‍ശിക്ഷ കഴിഞ്ഞ് നാടുകടത്തിയെന്നും വരാം. തന്റെ സെക്രട്ടറി ടോം ഹാരിങ്ടന്നോടു രജിസ്ട്രര്‍ വിവാഹത്തിനുവേണ്ട സംവിധാനങ്ങള്‍ ചെയ്യാന്‍ ഹതാശനായ ചാപ്ലിന്‍ നിര്‍ദ്ദേശിച്ചു. ഒക്റ്റോബര്‍ 23-ആം തീയതി യാതൊരു പബ്ലിസിറ്റിയുമില്ലാതെ ഒരു ജഡ്ജിയുടെ വീട്ടില്‍വച്ച്‌ വിവാഹം നടന്നു.&lt;br /&gt;
&lt;br /&gt;
അടുത്തു ദിവസം ചാപ്ലിന്‍ സാധാരണപോലെ സ്റ്റുഡിയോയില്‍ എത്തി. ഹണിമൂണിനൊന്നും ചാപ്ലിന് മനസ്സുണ്ടായിരുന്നില്ല. തന്റെ ഡ്രസ്സിങ് റൂമിലേയ്ക്കു നടന്ന ചാപ്ലിനെ  എഡ്ന പര്‍‌വേയന്‍സ് തടഞ്ഞു നിര്‍ത്തി. &amp;amp;lsquo;അഭിനന്ദനങ്ങള്‍&amp;amp;rsquo; അവള്‍ മൃദുവായി പറഞ്ഞു. &amp;amp;lsquo;താങ്ക് യൂ&amp;amp;rsquo; ചാപ്ലിന്‍ വല്ലായ്മയോടെ പ്രതികരിച്ചു. മില്‍ഡ്രഡിന്റെ ഗര്‍ഭധാരണം വെറും കെട്ടുകഥയായിരുന്നെന്ന്‌ തെളിഞ്ഞു. എങ്കിലും ചാപ്ലിന്‍ തന്റെ &amp;amp;lsquo;പാവക്കുട്ടി വധുവു&amp;amp;rsquo;മൊത്തു കഴിഞ്ഞു. നവംബറില്‍ മില്‍ഡ്രഡ് ശരിക്കും ഗര്‍ഭവതിയായി. എന്നാല്‍ ഇതുകൊണ്ടും ചാപ്ലിന് അവളോടു തോന്നിയിരുന്ന വെറുപ്പു കുറഞ്ഞില്ല. &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%82&amp;diff=13359</id>
		<title>ചാപ്ലിൻ: ചാപ്ലിന്‍ നിരോധനം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%82&amp;diff=13359"/>
		<updated>2014-09-06T17:27:07Z</updated>

		<summary type="html">&lt;p&gt;Venu: /* ചാപ്ലിന്‍ നിരോധനം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=ചാപ്ലിന്‍ നിരോധനം=&lt;br /&gt;
&lt;br /&gt;
1944 ആഗസ്റ്റില്‍ ഊനാ പ്രസവിച്ചു. ജെറാള്‍ഡൈന്‍. തുടര്‍ന്ന്, മൈക്കിള്‍, ജോസഫൈന്‍, വിക്ടോറിയ, യൂജിന്‍,ജൈന്‍, ആനെറ്റ്, ക്രിസ്റ്റഫര്‍ &amp;amp;mdash; അങ്ങിനെ ചാര്‍ളി&amp;amp;ndash;ഊനാ ദമ്പതികള്‍ക്ക് എട്ടു മക്കളാണ് ജനിച്ചത്. ഒരു വലിയ കുടുംബമെന്ന ചാപ്ലിന്റെ സ്വപ്നം, അദ്ദേഹത്തിന്റെ പല ചലച്ചിത്രങ്ങളിലും പ്രതിഫലിച്ച ഒരു സ്വപ്നം, സാക്ഷാത്കരിക്കപ്പെട്ടു. എന്നാല്‍ സ്വപ്നസാക്ഷാല്‍ക്കാരം കൊണ്ടുമാത്രം ജീവിതം സുഗമവും സുഖസമ്പൂര്‍ണ്ണവും ആവാറില്ല എന്ന ജീവിതസത്യത്തിന്റെ ദൃഷ്ടാന്തമായി മാറി ചാപ്ലിന്റെ കൂടുംബജീവിതം.&lt;br /&gt;
&lt;br /&gt;
തന്റെ ജീവിതവുമായി അഭേദ്യബന്ധമുള്ള &amp;amp;ldquo;ലൈം ലൈറ്റി&amp;amp;rdquo;ന്റെ പ്രീമിയറിന് അമേരിക്കയിലല്ല ലണ്ടനില്‍ തന്നെയാണ് താന്‍ ഉണ്ടാവേണ്ടതെന്ന് ചാപ്ലിനു തോന്നി. &amp;amp;lsquo;മക്കാര്‍ത്തിയിസം&amp;amp;rsquo; എന്നു പിന്നീടറിയപെട്ട, ജോസഫ് മക്കാര്‍ത്തിയെന്ന സൈനറ്ററുടെ പിടിവാശികള്‍ അമേരിക്കന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗദര്‍ശകമായി സ്വീകരിച്ചിരുന്ന നാളൂകളായിരുന്നു അത്. ആര്‍ക്കും ആരേയും കമ്യൂണിസ്റ്റ് എന്നു മുദ്രകുത്താം. അതോടെ അയാളുടെ വിധിനിര്‍ണ്ണയിക്കപ്പെടുന്നു. അയാള്‍ അനഭിമതനാവുന്നു.അയാള്‍ക്ക് തന്റെ തൊഴില്‍ നഷ്ടപ്പെടുന്നു.തടവുശിക്ഷയും നാടുകടത്തലും ഉണ്ടായിക്കൂടെന്നില്ല. വലതുപക്ഷങ്ങളുടേയും സ്ഥാപിത താല്പര്യങ്ങളുടേയും ഉത്സവാഘോഷമായിരുന്നു അമേരിക്കയില്‍ അത്.&lt;br /&gt;
&lt;br /&gt;
1952 സെപ്തംബര്‍ 18-ആം തീയതി ചാപ്ലിനും കുടുംബവും ലണ്ടനിലേയ്ക്ക് കപ്പല്‍ കയറി. അതിനുമുമ്പ് &amp;amp;lsquo;ചാപ്ലിന്‍ സ്റ്റുഡിയോ&amp;amp;rsquo; അടച്ചു പൂട്ടിയിരുന്നു. ജനതയുടെ ബഹുഭൂരിപക്ഷത്തിന്റേയും വാത്സല്യഭാജനമായ തന്നെ തിരിച്ചു വരുന്നതില്‍നിന്നു തടയാന്‍ അമേരിക്കന്‍ ഭരണകൂടത്തിനു കഴിയില്ല എന്ന ഉറപ്പ് ചാപ്ലിനുണ്ടായിരുന്നെന്നും,  , അങ്ങിനെയല്ലാ, അമേരിക്കന്‍ ജീവിതം മതിയായി, തിരിച്ചുവരാന്‍ തന്നെ അനുവദിച്ചില്ലെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ല എന്ന ആത്മവിശ്വാസത്തോടെയാണ് ചാപ്ലിന്‍ അമേരിക്ക വിട്ടത്, എന്ന് രണ്ടഭിപ്രായങ്ങള്‍ നിലവിലുണ്ട്. &lt;br /&gt;
&lt;br /&gt;
എന്തായാലും പ്രസിഡന്റ് ട്രൂമാനും അദ്ദേഹത്തിന്റെ ആഭ്യന്തരവകുപ്പുമന്ത്രി മക്കാര്‍ത്തിയും അറ്റോര്‍ണി ജനറല്‍ മക്ഗ്രാനറിയും ഇങ്ങിനെയൊരവസരത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ചാപ്ലിനേയും വഹിച്ച് അറ്റ്ലാന്റിക് സമുദ്രത്തിലെ തിരമാലകള്‍ കീറിമുറിച്ച് വിദൂര ചക്രവാളത്തിലേയ്ക്ക് പോയിക്കോണ്ടിരുന്ന കപ്പലിലേയ്ക്ക് 19-ആം തീയതി ഒരു വയര്‍ലെസ് സന്ദേശമെത്തി. ചാപ്ലിന്‍ ഇനിയൊരിക്കലും അമേരി&lt;br /&gt;
&lt;br /&gt;
ക്കന്‍ മണ്ണില്‍ കാലുകുത്താന്‍ പാടില്ലായെന്ന്. &amp;amp;ldquo;ഭ്രാന്ത്, ആരോഗ്യപ്രശ്നങ്ങള്‍, അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍, കമ്യൂണിസ്റ്റുകളുമായി സഹകരിക്കുക, കമ്യൂണിസ്റ്റ് അനുകൂല സംഘടനകളെ സഹായിക്കുക,.&amp;amp;rdquo; തുടങ്ങിയ വകുപ്പുകളിൽപ്പെടുത്തിയാണ് ചാപ്ലിന് അമേരിക്കയിലേയ്ക്ക് പുന:പ്രവേശനം നിഷേധിച്ചത്.&lt;br /&gt;
&lt;br /&gt;
പത്തുദിവസം കഴിഞ്ഞ് ഇമിഗ്രേഷന്‍ അധികാരികളുടേയും എഫ്.ബി.ഐ.തലവന്മാരുടേയും  ഒരു യോഗം ഈ നടപടിയെ അവലോകനം ചെയ്തു. ഈ തീരുമാനം പുനര്‍വിചിന്തനം ചെയ്യണമെന്ന് ചാപ്ലിന്‍ അപ്പീല്‍ കൊടുത്താല്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ടത്ര തെളിവുകള്‍ തങ്ങളുടെ പക്കലില്ലായെന്ന് യോഗം വിലയിരുത്തി.&lt;br /&gt;
&lt;br /&gt;
എന്നാല്‍ അങ്ങിനെയൊരു അപ്പീല്‍ നല്‍കാന്‍ ചാര്‍ളി ചാപ്ലിന് യാതൊരുദ്ദേശവും ഉണ്ടായിരുന്നില്ല. താന്‍ മാത്രമല്ല എല്ലാ മനുഷ്യജീവികളും ലോകപൗരന്മാരാണെന്ന് ഗാഢമായി വിശ്വസിച്ചിരുന്ന ചാപ്ലിന് ലോകമെന്ന തന്റെ തറവാട്ടില്‍ എവിടെയും തനിക്കു വേണ്ട രീതിയില്‍ ശിഷ്ടജീവിതം ജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ഭാവനയുടെയും ധിഷണയുടേയും ചിറകുകള്‍ മുറിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.&lt;br /&gt;
[[File:Chaplin_ch20.jpg|thumb|left|220px|ഗാർഡിയൻ പത്രത്തിലെ റിപ്പോർട്ട്]]&lt;br /&gt;
1910-ആണ് ചാപ്ലിന്‍ ആദ്യമായി അമേരിക്കയില്‍ കാലുകുത്തിയത്. തിരിച്ച് ഇംഗ്ലൻടിലേയ്ക്ക് പോയിട്ട്  1912 ഒക്ടോബര്‍ 2-ആം തീയതിയാണ് അദ്ദേഹം വീണ്ടും അമേരിക്കയിലെത്തിയത്. കൃത്യം നാല്പതു വര്‍ഷം അമേരിക്കയില്‍ ചിലവഴിച്ചു. അക്കാലമത്രയും ആ രാജ്യത്തിന്റെ അഭിമാനഭാജനമായിരുന്ന തന്നെ കേവലം കറിവേപ്പിലയായി മാറ്റിയ ഭരണാധികാരികളോട് കാരുണ്യത്തിനുവേണ്ടി യാചിക്കുക അദ്ദേഹത്തിന് തികച്ചും അന്യമായിരുന്നു. &lt;br /&gt;
[[File:Chaplin_ch20-2.jpg|thumb|right|220px|ഗാർഡിയൻ പത്രത്തിലെ റിപ്പോർട്ട് ]]&lt;br /&gt;
ചാപ്ലിന്റെ നാടുകടത്തല്‍ സമ്മിശ്ര പ്രതികരണമാണ് അമേരിക്കയില്‍ ഉണ്ടാക്കിയത്. &amp;amp;lsquo;ഡെയ്‌ലി വര്‍ക്കര്‍&amp;amp;rsquo; എഴുതി: &amp;amp;ldquo;ഇതു ഫാഷിസമാണ്. ഹിറ്റ്ലറും മുസ്സോളിനിയും ചാപ്ലിന്റെ സിനിമകളെയാണ് നിരോധിച്ചത്. ട്രൂമാനും മക്ഗ്രാനെറിയും ഒരുപടി മുമ്പോട്ടുപോയിരിക്കുന്നു. അവര്‍ ചാപ്ലിനെ തന്നെ നിരോധിച്ചിരിക്കുന്നു.&amp;amp;rdquo; ന്യൂയോര്‍ക്ക് ടൈംസും ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രൈബ്യൂണും ഈ നടപടിയെ ചോദ്യം ചെയ്തു. എന്നാല്‍ അമേരിക്കന്‍ വലതുപക്ഷം ഇതൊരാഘോഷമാക്കി മാറ്റി. അമേരിക്കല്‍ ജനാധിപത്യ മുഖംമൂടിക്കു പിന്നിലുള്ള ഫാഷിസ്റ്റ് ദ്രംഷ്ടങ്ങള്‍ മൂടിനീക്കി ഇളിച്ചു. ഈ രാജ്യത്തിന്റെ പൗരനാവാന്‍ വിസമ്മതിച്ചവനാണ് ചാപ്ലിന്‍ എന്നു ചിക്കാഗോ ട്രൈബ്യൂണല്‍ ഓര്‍മ്മിപ്പിച്ചു; എക്കാലവും ചാപ്ലിന്‍ വിരോധിയായിരുന്ന ഹെഡ്ഡാഹോപ്പര്‍ &amp;amp;ldquo;അമേരിക്കക്കാര്‍ ആനന്ദനൃത്തമാടുകയാണെന്ന്&amp;amp;rdquo; എഴുതി. &amp;amp;ldquo;ഹോളിവുഡ്ഡിലെ ചുവപ്പന്‍ പടയ്ക്കെതിരേയുള്ള ഭരണകൂടത്തിന്റെ ആദ്യത്തെ ഉറച്ചനീക്കം&amp;amp;rdquo; എന്നു മറ്റൊരു ലേഖകന്‍. അല്ലെങ്കില്‍ തന്നെയും ചാപ്ലിന്‍ ഒരു തറകോമാളിയാണെന്നും അയാള്‍ തുടര്‍ന്നു.&lt;br /&gt;
&lt;br /&gt;
വലതുപക്ഷം പ്രസ്താവനകള്‍ കൊണ്ടുമാത്രം അടങ്ങിയില്ല. ഇരുപത്തിയഞ്ചുലക്ഷം അംഗങ്ങളുള്ള &amp;amp;lsquo;ദ അമേരിക്കന്‍ ലീജിയണ്‍&amp;amp;rsquo; എന്ന സംഘടന, ന്യായമായ വിശദീകരണങ്ങളുമായി പുന:പരിശോധനയ്ക്കായി ചാപ്ലിന്‍ ഐ.എന്‍.എസ്സിനെ സമീപിക്കുന്നില്ലെങ്കില്‍ ചാപ്ലിന്റെ സിനിമകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു. (ദയാഹര്‍ജിയുമായി ചാപ്ലിന്‍ കാല്‍ക്കല്‍ വീഴും എന്നുതന്നെയായിരുന്നു അവരുടെയൊക്കെ വിചാരം). ലൈംലൈറ്റ് തീയേറ്ററുകളില്‍നിന്നു പിന്‍വലിക്കപ്പെട്ടു. ക്രമേണ ചാപ്ലിന്റെ മറ്റെല്ലാ ചിത്രങ്ങളും. ലോകജനാധിപത്യത്തിന്റെ അപ്പോസ്തലന്‍മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയില്‍. ഈ നിരോധനം ഏതാണ്ട് രണ്ടു ദശകങ്ങള്‍ നീണ്ടുനിന്നു.&lt;br /&gt;
&lt;br /&gt;
ലൈംലൈറ്റിന്റെ ലണ്ടന്‍ പ്രീമിയര്‍ ഒരു വന്‍ സംഭവമായിരുന്നു. പതിനായിരക്കണക്കിന് ജനങ്ങളാണ് ലൈസ്റ്റര്‍ സ്ക്വയറിലെ ഓഡിയോണ്‍ തീയേറ്ററിനു മുന്‍പില്‍ തടിച്ചുകൂടിയത്. ഇംഗ്ലണ്ടില്‍ മാത്രമല്ല,അമേരിക്കയൊഴിച്ചുള്ള മറ്റെല്ലാരാജ്യങ്ങളിലും ലൈംലൈറ്റ് സാമ്പത്തികമായി വന്‍ നേട്ടം കൊയ്തു. ദ് ഗ്രേറ്റ് ഡിറ്റേക്ടറിനേയും മറികടന്ന്, ഏറ്റവും അധികം പണം നേടിയ ചാപ്ലിന്‍ ചിത്രമായി അതുമാറി.&lt;br /&gt;
&lt;br /&gt;
ഒരുദിവസം ചാപ്ലിനും ക്ലെയര്‍ ബ്ലൂമും കൂടി കോവന്റ് ഗാര്‍ഡന്‍ മാര്‍ക്കറ്റിലൂടെ പ്രഭാതസവാരിക്കുപോയി. പഴം പച്ചക്കറിയുടെ വന്‍ ചന്തയാണ് കോവന്റ് ഗാര്‍ഡന്‍. ചാപ്ലിനെക്കണ്ട് ഓരോ കടയിലേയും ആളുകള്‍ എഴുന്നേറ്റുനിന്നു. അമേരിക്കയിലായിരുന്നെങ്കില്‍ അവര്‍ ഓട്ടോഗ്രാഫിനായി തടിച്ചുകൂടുമായിരുന്നു. എന്നാല്‍ ഇവിടെയവര്‍ അനൗപചാരികമായി സലാംവച്ച് &amp;amp;lsquo;ഹലോ ഗവണര്‍&amp;amp;rsquo; എന്ന് അഭിവാദ്യം ചെയ്തു. ഒരു രാജാവിനെയെന്നപോലെ. എല്ലാ അര്‍ത്ഥത്തിലും നാടുകടത്തപ്പെട്ട ഒരു രാജാവായിരുന്നു ചാപ്ലിന്‍. &lt;br /&gt;
&lt;br /&gt;
ലണ്ടനില്‍ ഒരു പ്രസ്താവനയില്‍ ചാപ്ലിന്‍ പറഞ്ഞു. &amp;amp;ldquo;നാല്പതുവര്‍ഷം ജീവിച്ച ഒരു രാജ്യത്തുനിന്നും എന്നെയും എന്റെ കുടുംബത്തെയും പറിച്ചുനടാന്‍ നിര്‍ബ്ബന്ധിതനാവുമ്പോള്‍ അതു ദു:ഖത്തോടെയല്ലാതാവില്ല. കഴിഞ്ഞ യുദ്ധത്തിനുശേഷം ശക്തരായ പിന്‍തിരിപ്പന്‍ വിഭാഗങ്ങളുടെ ആക്രമണത്തിനിരയായിരുന്നു ഞാന്‍. സ്വതന്ത്ര ചിന്താഗതിക്കാരായ വ്യക്തികളെ തിരഞ്ഞെടുത്ത് ഹേമദണ്ഡങ്ങള്‍ ഏല്പിക്കാന്‍ പാകത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ ശക്തികള്‍ക്കും അമേരിക്കയിലെ മഞ്ഞപത്രങ്ങള്‍ക്കും കഴിഞ്ഞിരിക്കുന്നു.&amp;amp;rdquo;&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%97%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D%E0%B4%A1%E0%B5%8D_%E0%B4%B1%E0%B4%B7%E0%B5%8D%E2%80%99&amp;diff=13351</id>
		<title>ചാപ്ലിൻ: ‘ഗോള്‍ഡ് റഷ്’</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%97%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D%E0%B4%A1%E0%B5%8D_%E0%B4%B1%E0%B4%B7%E0%B5%8D%E2%80%99&amp;diff=13351"/>
		<updated>2014-09-06T17:04:03Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
=&amp;amp;lsquo;ഗോള്‍ഡ് റഷ്&amp;amp;rsquo;=&lt;br /&gt;
&lt;br /&gt;
തിരിച്ച് അമേരിക്കയിലെത്തി &amp;amp;lsquo;പേ ഡേ&amp;amp;rsquo; എന്ന ഇരട്ടറീല്‍ ചിത്രവും &amp;amp;lsquo;ദ പില്‍ഗ്രിം&amp;amp;rsquo; എന്ന നാലു റീല്‍ ചിത്രവുമെടുത്തതോടെ ഫസ്റ്റ്നേഷനുമായുള്ള കരാറില്‍ നിന്നു ചാപ്ലിനു വിടുതല്‍ ലഭിച്ചു. ഇനി യുണൈറ്റഡ് ആര്‍ട്ടിസ്റ്റ് എന്ന സ്വന്തം സ്ഥാപനത്തിനുവേണ്ടി തനിക്കിഷ്ടമുള്ള ചിലചിത്രങ്ങള്‍ നിര്‍മ്മിക്കാം. &lt;br /&gt;
&lt;br /&gt;
ചാപ്ലിന്റെ ആദ്യത്തെ ചിന്തതന്നെ &amp;amp;lsquo;ട്രാംപി&amp;amp;rsquo;ന് പെന്‍ഷന്‍ കൊടുക്കാമെന്നായിരുന്നു. &amp;amp;ldquo;സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഞാന്‍ സൃഷ്ടിച്ച ഈ കഥാപാത്രം&amp;amp;hellip;എനിക്കു മടുത്തു.&amp;amp;rdquo; എന്ന് ദ കിഡ്ഡിനു ശേഷം ചാപ്ലിന്‍ പറഞ്ഞിരുന്നു. ട്രാംപിനു താന്‍ തന്നെ നല്‍കിയ സ്വഭാവസവിശേഷതകള്‍ തന്റെ സൃഷ്ടിപരതയെ തളച്ചിടുന്നു എന്ന് ചാപ്ലിനു തോന്നി.&lt;br /&gt;
&lt;br /&gt;
അങ്ങിനെയാണ് ഒരു ത്രികോണ പ്രേമം, യുണൈറ്റഡ് ആര്‍ട്ടിസ്റ്റിനുവേണ്ടി ചാപ്ലിന്‍ നിര്‍മ്മിച്ച ആദ്യചിത്രത്തിന്റെ  &amp;amp;mdash; &amp;amp;lsquo;വുമന്‍ ഇന്‍ പാരീസ് &amp;amp;mdash;  പ്രമേയമാവുന്നത്. തന്റെ ചിത്രങ്ങളില്‍ ഇതിനുശേഷം എഡ്നാ നായികാവില്ലെന്നും ചാപ്ലിന്‍ തീരുമാനിച്ചിരുന്നു. തങ്ങളുടെ ഏഴു വര്‍ഷത്തെ ചലച്ചിത്രബന്ധം ഇവിടെ അവസാനിക്കുന്നു. അതിനുമുമ്പ് അവളുടെ കഴിവുകള്‍ പൂര്‍ണ്ണമായും പ്രകടിപ്പിക്കാന്‍ സാധ്യതകള്‍ പ്രദാനം ചെയ്യുന്ന ഒരു സീരിയസ്&amp;amp;rsquo; റോളില്‍ അഭിനയിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കണം. ഈ ചിത്രത്തിലെ പ്രകടനത്തിന്റെ ബലത്തില്‍ എഡ്നായ്ക്ക് മറ്റു സ്റ്റുഡിയോകളില്‍ നിന്ന് ക്ഷണങ്ങള്‍ ലഭിക്കുമല്ലോ എന്നും ചാപ്ലിന്‍ കരുതി.&lt;br /&gt;
&lt;br /&gt;
ത്രികോണത്തിലെ രണ്ടു പുരുഷന്മാര്‍ തന്റെ സ്വത്വത്തിന്റെ ഇരുരൂപങ്ങളായി ചാപ്ലിന്‍ വിഭാവനം ചെയ്തു. സ്വയം ആ റോളുകളില്‍ അഭിനയിച്ചില്ല. കാള്‍മില്ലറും അഡോള്‍ഫ് മെന്‍ജറുമാണ് എഡ്നായുടെ രണ്ടു കമിതാക്കളായി അഭിനയിച്ചത്. ചാപ്ലിന്റെ പ്രതിഭ വളരെ സാധാരണമായ ഒരു പ്രമേയത്തെ ആവേശോജ്ജ്വലമായ ഒരു ചിത്രമാക്കി മാറ്റി. ഏറ്റവും മികച്ച കൊമേഡിയന്‍ നിര്‍മ്മിച്ച ഒരു വ്യത്യസ്തചിത്രം &amp;amp;mdash;  ഒരു ട്രാജി-കോമിക് ചിത്രം. &lt;br /&gt;
&lt;br /&gt;
എന്നാല്‍ ജനം &amp;amp;lsquo;വുമന്‍ ഇന്‍ പാരീസി&amp;amp;rsquo;നെ അംഗീകരിച്ചില്ല. അവര്‍ക്ക് ചാപ്ലിനില്‍നിന്ന്ന് ഇതല്ലാ വേണ്ടിയിരുന്നത്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വിരോധാഭാസവും മന:ശാസ്ത്രവും കൈകാര്യം ചെയ്ത ആദ്യത്തെ നിശബ്ദ സിനിമ&amp;amp;rdquo; എന്നാണ് ചാപ്ലിന്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. ഈ ചലച്ചിത്രത്തില്‍നീ പ്രചോദനമുൾക്കൊൻട് സിനിമാ രംഗത്തേയ്ക്കു വന്ന പ്രതിഭാധനര്‍ അനവധിയാണ്. &amp;amp;lsquo;ദ റെഡ് ഷൂസ്,&amp;amp;rsquo; &amp;amp;lsquo;ഐ നോ വെയര്‍ അയാം ഗോയിങ്ങ്&amp;amp;rsquo; &amp;amp;lsquo;പീപ്പിങ്ങ് ടോം&amp;amp;rsquo; തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച മൈക്കല്‍ പവല്‍ അവരിലൊരാളായിരുന്നു.&lt;br /&gt;
&lt;br /&gt;
എന്നാല്‍ പ്രേക്ഷകര്‍ &amp;amp;lsquo;പാരീസിലെ നാരി&amp;amp;rsquo;യെ നിരാകരിച്ചു. ആദ്യമായി ഒരു ചാപ്ലിന്‍ ചിത്രം നിര്‍മ്മാണച്ചിലവുപോലും തിരിച്ചു നല്‍കിയില്ല. ലൗകിക നാടകങ്ങളില്‍ കൈകടത്താതെ ട്രാംപിന്റെ അന്തമില്ലാത്ത വഴിത്താരകളിലൂടെത്തന്നെ നടന്നാല്‍ മതി ചാപ്ലിന്‍, എന്ന സന്ദേശമായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. &lt;br /&gt;
&lt;br /&gt;
അങ്ങനെ ട്രാംപ് &amp;amp;lsquo;ദ ഗോള്‍ഡ് റഷി&amp;amp;rsquo;ല്‍ പുനര്‍ജനിച്ചു. അങ്ങകലെ അലാസ്കായില്‍ സ്വര്‍ണ്ണം കണ്ടിരിക്കുന്നു. ബിഗ് ജിമ്മും ചാര്‍ളിയും സ്വര്‍ണ്ണം തേടിപ്പോകുന്നു. മഞ്ഞുമഴയും ഹിമപാതവും വന്യമൃഗങ്ങളുടെ ആക്രമണവുമെല്ലാം മറികടന്ന് പട്ടിണിയും കഷടപ്പാടും സഹിച്ചുള്ള ഭാഗ്യാന്വേഷണ യാത്രയ്ക്കിടെ ഒരു മദ്യ-നൃത്തശാലയിലെ സുന്ദരിയായ പെണ്‍കുട്ടിയെ ജായ്ക്കെന്ന റൗഡിയില്‍നിന്നു രക്ഷിക്കുന്നു. എന്നാല്‍ അവരുടെ പിണക്കം കേവലം തമാശയായിരുന്നെന്ന് പാവം ചാര്‍ളി മനസ്സിലാക്കുന്നില്ല. എങ്കിലും അവള്‍ ചാപ്ലിനുമൊത്തു നൃത്തം ചെയ്യുന്നു. അവളുടെ തലയില്‍നിന്നു വീഴുന്ന ഒരു പൂവ് ചാര്‍ളി കുനിഞ്ഞെടുത്ത് അവള്‍ക്കു കൊടുക്കുന്നു. ഒരു ശൃംഗാരച്ചിരിയോടെ അവള്‍ അതു ചാര്‍ളിക്കു തിരിച്ചു നല്‍കുന്നു. ജാക്കിനെ ശുണ്ഠിപ്പിടിപ്പിക്കാന്‍ മാത്രമാണിതെന്ന് ചാര്‍ളിക്ക് പിടികിട്ടുന്നില്ല. ചാര്‍ളിയെ സംബന്ധിച്ചിടത്തോളം ആ വാടിയ പൂവ് അവളുടെ മനസ്സിന്റെ അസന്തുഷ്ടാവസ്ഥയുടെ പ്രതീകമാണ്. മെച്ചപ്പെട്ട ഒരു ജീവിതത്തിലേയ്ക്ക് അവളെ കൈപിടിച്ചു കൊണ്ടുപോവാന്‍ എന്നെങ്കിലും കഴിയുമെന്ന് അവന്‍ സ്വപ്നം കാണുന്നു.&lt;br /&gt;
[[File:Chaplin_ch12.jpg|thumb|left|220px|ഗോൾഡ് റഷ്. ഷൂ തിന്നുന്ന ചാർളി]]&lt;br /&gt;
എന്നാല്‍ അവനെ കുരങ്ങുകളിപ്പിക്കുന്നത് ജോർജിയ തുടരുന്നു. പുതുവര്‍ഷപ്പുലരി ആഘോഷിക്കാന്‍ അവളും കൂട്ടുകാരികളും തന്റെ ടെന്റില്‍ എത്താമെന്ന വാക്കുകേട്ട് ചാര്‍ളി തീന്‍മേശയൊരുക്കുന്നു. മെഴുകുതിരികള്‍ കത്തിക്കുന്നു. സമ്മാനങ്ങള്‍ വാങ്ങുന്നു. എന്നാല്‍ അവര്‍ വന്നതേയില്ല. ഉറക്കത്തിലേയ്ക്കു വീഴുന്ന ചാര്‍ളി സ്വപ്നം കാണുന്നു. ചെറുപ്പത്തില്‍ വീട്ടില്‍വച്ച് ചാപ്ലിന്‍ തന്റെ അമ്മയുമൊത്ത് നൃത്തശാലയിലെ ചില ചുവടുകള്‍ വയ്ക്കാറുണ്ടായിരുന്നു. അതുപോലെയൊരു നൃത്തം സ്വപ്നത്തില്‍ തന്റെ (വരാത്ത) അതിഥികള്‍ക്കായി കാഴ്ചവയ്ക്കുന്നു. നൃത്തശാലയില്‍ പുതുവത്സരാഘോഷം പൊടിപൊടിക്കയാണ്. വെളുക്കാറായപ്പോള്‍ ജോര്‍ജിയ ചാര്‍ളിക്കു നല്‍കിയ വാക്കിനെപ്പറ്റി ഓര്‍ക്കുന്നു. അവളും സുഹൃത്തുക്കളുമൊത്ത് ചാര്‍ളിയുടെ ക്യാബിനിലെത്തുന്നു. ഒരു പാര്‍ട്ടിക്കുവേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതു കണ്ട് അവള്‍ക്കു മനസ്സാക്ഷിക്കുത്തനുഭവപ്പെടുന്നു. ഇതിനിടെ അവളുടെ ഒപ്പമുള്ള ജായ്ക്ക് അവളോട് ഒരു &amp;amp;lsquo;ന്യൂ ഇയര്‍ കിസ്സ്&amp;amp;rsquo; ആവശ്യപ്പെടുന്നു. അവള്‍ സമ്മതിക്കുന്നില്ല. നിര്‍ബന്ധിക്കുന്ന ജാക്കിനെ അവള്‍ അടിക്കുന്നു.  &lt;br /&gt;
&lt;br /&gt;
എന്നാല്‍ അടുത്തദിവസം ഒരു കുറിപ്പെഴുതി അവള്‍ ജാക്കിനു കൈമാറുന്നു&amp;amp;rsquo; &amp;amp;ldquo;ഇന്നലെ രാത്രി ഞാന്‍ ചെയ്തതോര്‍ത്ത് ദു;ഖിക്കുന്നു. എന്നോടുക്ഷമിക്കൂ. ഐ.ലവ്.യൂ&amp;amp;rdquo;എന്നാല്‍ ജാക്കിന് അവളോടു വെറുപ്പായിക്കഴിഞ്ഞു. അവളെ നോക്കി പുച്ഛത്തോടെ ചിരിച്ച്  കുറിപ്പ് അവള്‍ ചാര്‍ളിക്കു കൈമാറുന്നു. അത് തന്നെ ഉദ്ദേശിച്ചെഴുതിയതാണെന്ന വിശ്വാസത്തില്‍ ചാര്‍ളി അവളെ കെട്ടിപ്പിടിക്കുന്നു, വിരലുകളില്‍ ചുംബിക്കുന്നു. ജൂലിയാ തന്നോട് പ്രതികരിക്കുന്നില്ലാ എന്നത് ചാര്‍ളി ശ്രദ്ധിക്കുന്നതേയില്ല. &lt;br /&gt;
&lt;br /&gt;
സ്വര്‍ണ്ണം കണ്ടുപിടിച്ച് പണക്കാരനായ ചാര്‍ളിയും ബിഗ്ജിമ്മും കപ്പലില്‍ കയറി നാട്ടിലേയ്ക്കു തിരിക്കുന്നു. ആ കപ്പലില്‍ തന്നെ മൂന്നാംക്ലാസ്സില്‍ ജോര്‍ജ്ജിയായുമുണ്ട്. അവര്‍ ഒരുമിച്ചു ജീവിക്കുമെന്ന സൂചനകളോടെ ചിത്രം അവസാനിക്കുന്നു. താന്‍ ചാര്‍ളിയെ സ്നേഹിക്കുന്നുവെന്ന് അവള്‍ ഒരിക്കല്‍പോലും പറയുന്നില്ല. എന്നാല്‍ അയാള്‍ ഇപ്പൊഴൊരു കോടീശ്വരനാനെന്നത് അവളുടെ പരിഗണനയിലുണ്ടെന്നുള്ളതിന് വേണ്ടത്ര സൂചനകളും ലഭിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഗോൾഡ് റഷിന്റെ ചിത്രീകരണം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. &amp;amp;lsquo;ദ കിഡ്ഡി&amp;amp;rsquo;ല്‍ ഒരു സ്വപ്നരംഗത്തില്‍ അഭിനയിച്ച ലില്ലിറ്റാ മക്മറേ &amp;amp;mdash; അന്നവള്‍ കൊച്ചുകുട്ടിയായിരുന്നു  ഗോള്‍ഡ് റഷിലെ നായികയുടെ റോള്‍ അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ചാപ്ലിനെ സമീപിച്ചു. ഇപ്പോള്‍ അവള്‍ക്ക് പതിനഞ്ച് വയസ്സ്. റോളി റ്റോത്തറോ, ജിം ടുള്ളി എന്നിവര്‍, സ്ക്രീന്‍ ടെസ്റ്റിനുശേഷം അവള്‍ ശരിയാവില്ലാ എന്നു പറഞ്ഞെങ്കിലും ചാപ്ലിന്‍ ആല്‍ഫ് റീവ്സിനോടു കരാര്‍ ശരിയാക്കാന്‍ നിര്‍ദ്ദേശിച്ചു. &amp;amp;lsquo;ഇന്നു മുതല്‍ നിന്റെ പേര് ലിറ്റാ ഗ്രേ&amp;amp;rsquo; എന്നായിരിക്കുമെന്നും ചാപ്ലിന്‍ അവളോടു പറഞ്ഞു. വളരെ വ്യക്തമായും ചാപ്ലിന്‍ അവളില്‍ ആസക്തനായിരുന്നു. &amp;amp;ldquo;മൈ ലൈഫ് വിത്ത് ചാപ്ലിന്‍&amp;amp;rdquo; എന്ന തന്റെ പുസ്തകത്തില്‍ എങ്ങിനെയാണ് ചാപ്ലിന്‍ തന്നെ കീഴ്പ്പെടുത്തിയതെന്ന് ലിറ്റാ വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും അവളുടെ ഭാവന മാത്രമാണെന്ന് വിമര്‍ശനം ഉണ്ടായിട്ടുണ്ടെങ്കിലും സംഭവങ്ങളുടെ സത്യാവസ്ഥയെ ആരും ചോദ്യം ചെയ്യുന്നില്ല. പ്രായം കുറഞ്ഞ പെണ്‍കുട്ടികളോടുള്ള തന്റെ അടക്കാനാവാത്ത അഭിനിവേശത്തിന്റെ അടിമയാവുകയായിരുന്നു, ഒരിക്കല്‍ക്കൂടി ചാപ്ലിന്‍. താന്‍ നെപ്പോലിയന്റെ സിനിമാ എടുക്കുന്നുവെന്നും അതില്‍ അവള്‍ക്ക് ജോസഫൈന്റെ റോള്‍ കൊടുക്കാമെന്നും ചാപ്ലിന്‍ അവളെ ധരിപ്പിച്ചു. മനുഷ്യന്റെ ഏറ്റവും സുന്ദരമായ രൂപം മൊട്ടില്‍നിന്നും പൂവായി വിരിയുന്ന ഒരു പെണ്‍കുട്ടിയാണെന്നും അവളിപ്പോള്‍ അതാണെന്നും ചാപ്ലിന്‍ അവളോടോതി.&lt;br /&gt;
&lt;br /&gt;
ലിറ്റാ ഗര്‍ഭിണിയാവുമെന്ന ആശങ്കയേ ചാപ്ലിന് ഉണ്ടായിരുന്നില്ല. എന്നാല്‍ ആ സെപ്റ്റംബര്‍ ആയപ്പോള്‍ അതുതന്നെ സംഭവിച്ചു. ലിറ്റായുടെ അമ്മ ഇടപെട്ടു. തനിക്കവളെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും ഗര്‍ഭഛിദ്രം നടത്തണമെന്നും ചാപ്ലിന്‍ പറഞ്ഞു. കൗമാരപ്രായംകഴിഞ്ഞ ഒരു കുട്ടിയെ താന്‍ ഇതിനു മുന്‍പു വിവാഹം കഴിച്ചപ്പോഴുണ്ടായ ദുരന്തം ചാപ്ലിന്‍ അവരോടു വിശദമായി പറഞ്ഞു. ഏതമ്മയാണ് ഇതിനോട് യോജിക്കുക?&lt;br /&gt;
&lt;br /&gt;
അഭിഭാഷകനായ ലിറ്റയുടെ അമ്മാവന്‍ രംഗപ്രവേശം ചെയ്തു. മൈനറുമായുള്ള ലൈംഗികബന്ധം ബലാല്‍സംഗത്തിനു സമമാണെന്നും ശിക്ഷ മുപ്പതുവര്‍ഷത്തെ തടവുവരെയാവാമെന്നും കാണിച്ച് അയാള്‍ ചാപ്ലിന് ഒരു ഭീഷണിക്കത്തെഴുതി. അതൊടെ ചാപ്ലീന്‍ കീഴടങ്ങി. ലിറ്റയെ വിവാഹം കഴിക്കാമെന്നു സമ്മതിച്ചു. ഗോള്‍ഡ് റഷിന്റെ ഷൂട്ടിങ്ങ് നിറുത്തിവച്ചു. മറ്റൊരു നായികയെ കണ്ടെത്തണം. ഇനി ലിറ്റാ ശരിയാവില്ല. നൃത്തശാലയിലെ പെണ്‍കുട്ടിയുടെ രംഗങ്ങള്‍ ഏതാണ്ട് മുഴുവന്‍ തന്നെയും ചിത്രീകരിക്കാന്‍ അവശേഷിക്കുന്നു. ഗര്‍ഭിണിയായ ലിറ്റയേയും വ്ച്ച് അത് പൂര്‍ത്തിയാക്കാന്‍ കഴിയില്ല.&lt;br /&gt;
&lt;br /&gt;
പത്രങ്ങളില്‍ വലിയ വാര്‍ത്തയാവാതിരിക്കാന്‍ ഷൂട്ടിങ്ങിനെന്നോണം ചാപ്ലീനും സംഘവും മെക്സിക്കോയിലേക്കു തിരിച്ചു. അവിടെവച്ച് അതീവ രഹസ്യമായി ഒരു ജഡ്ജിയുടെ വീട്ടില്‍ വച്ച് വിവാഹം നടത്തി. &lt;br /&gt;
&lt;br /&gt;
എന്നാല്‍ ചാപ്ലിന്‍ ഒരു പതിനാറു വയസ്സുകാരിയെ വിവാഹം ചെയ്തുവെന്ന് അടുത്ത ദിവസത്തെ പത്രങ്ങളില്‍ വന്‍ തലക്കെട്ടുമായി വാര്‍ത്ത പരന്നു. മൂന്നാഴ്ച കഴിഞ്ഞ് സ്റ്റുഡിയോ ഒരു പത്രക്കുറുപ്പിറക്കി. മിസ്സിസ് ചാപ്ലിൻ തന്റെ സമയം പൂര്‍ണ്ണമായും ഭര്‍ത്താവുമൊത്തു ചിലവഴിക്കുമെന്നും തുടര്‍ന്ന് അഭിനയിക്കില്ലെന്നും. അവള്‍ ഗര്‍ഭിണിയാണെന്ന വസ്തുത ഗോപ്യമായിത്തന്നെ വച്ചു.&lt;br /&gt;
&lt;br /&gt;
ഇതിനകം ജോര്‍ജിയ ഹാലേ എന്ന നടിയെ ഗോള്‍ഡ് റഷിലെ പുതിയ നായികയായി തിരഞ്ഞെടുത്തിരുന്നു, ചാപ്ലിന്റെ ജീവിതത്തിലെ മറ്റു പല സ്ത്രീകളേയുംപോലെ അച്ഛന്റെ സ്നേഹവും ശ്രദ്ധയും കുടുംബത്തിന്റെ സുരക്ഷിതത്ത്വവും ലഭിക്കാതിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു ജോര്‍ജിയാ. അവളെ നായികയാക്കിയതോടൊപ്പം വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനും ചാപ്ലിന്‍ ശ്രമിച്ചു. എന്നാല്‍ ചാപ്ലിന്‍ വിവാഹിതനാണെന്നുള്ളതുകൊണ്ട് അവള്‍ അടുത്തില്ല. 1928-ല്‍ ലിറ്റായുമായുള്ള ബന്ധം വേര്‍പെടുത്തിയതിനുശേഷം മാത്രമേ ജോര്‍ജിയാ ചാപ്ലിനുമായി ശാരീരികമായി ബന്ധപ്പെട്ടുള്ളൂ. പക്ഷേ ജോര്‍ജിയായ്ക്ക് &amp;amp;lsquo;ചാര്‍ളി&amp;amp;rsquo;യെ മാത്രമേ ഇഷ്ടമായിരുന്നുള്ളൂ. ചാര്‍ളിയുടെ നിഴലായ &amp;amp;lsquo;മി. ചാപ്ലിന്‍&amp;amp;rsquo; മഞ്ഞുകട്ടപൊലെ തണുത്ത, ക്രൂരനായ അടിസ്ഥാനപരമായി അരക്ഷിതബോധം മനസ്സില്‍ കുടിയേറ്റിയ ഒരാള്‍ ആയാണ് അവള്‍ക്കു അനുഭവപ്പെട്ടത്. &amp;amp;ldquo;മി ചാപ്ലിന് അനുകമ്പയാണ് വേണ്ടത്,&amp;amp;rdquo; അവള്‍ വര്‍ഷങ്ങള്‍ക്കുശേഷം പറഞ്ഞു. &lt;br /&gt;
&lt;br /&gt;
ലിറ്റാഗ്രേ, പക്ഷേ &amp;amp;lsquo;ചാര്‍ളി&amp;amp;rsquo;യേ ഒരിക്കലും കണ്ടില്ല. &amp;amp;lsquo;മി. ചാപ്ലിന്‍&amp;amp;rsquo; അവളുടെ സമീപത്തേയ്ക്ക് പോയില്ല. രാത്രി വൈകിയെത്തുന്ന ചാപ്ലിന്‍ ബഡ് റൂമിലേയ്ക്കു കടന്നതേയില്ല. &amp;amp;lsquo;ദ ഗോള്‍ഡ് റഷി&amp;amp;rsquo; ന്റെ കടലാസു പണികളില്‍ മുഴുകി രാത്രി മുഴുവന്‍ ചിലവഴിച്ചു. ചില അപൂര്‍വ്വ രാത്രികളില്‍ അവളെ തന്റെ മുറിയിലേയ്ക്കു വിളിച്ചു. ആവശ്യം കഴിഞ്ഞ് ഒരു വേശ്യയെന്നപോലെ മടക്കി അയയ്ക്കുകയും ചെയ്തുവെന്നാണ് ലിറ്റാ തന്റെ പുസ്തകത്തില്‍ അവകാശപ്പെടുന്നത്. എന്തായാലും ഒന്നാമത്തെ കുട്ടി ജനിച്ച് അധികം വൈകാതെതന്നെ ലിറ്റാ വീണ്ടും ഗര്‍ഭിണിയായി. &lt;br /&gt;
&lt;br /&gt;
ഇതറിഞ്ഞ് ചാപ്ലിന്‍ ഏറെ ക്ഷുഭിതനായി. ലിറ്റാ തന്റെ കരിയര്‍ നശിപ്പിക്കുകയാനെന്ന് &amp;amp;ldquo;ഒരു ഭ്രാന്തനെപ്പോലെ ജല്പനം തുടങ്ങി&amp;amp;rdquo; എന്നാണ് ലിറ്റാ പറയുന്നത്. മുന്‍പുതന്നെ ദിവസത്തില്‍ പലപ്രാവശ്യം ചാപ്ലിന്‍ കുളിക്കാറുണ്ടായിരുന്നു. ഇക്കാലത്ത്  ഒരു ദിവസം എട്ടുപത്തു പ്രാവശ്യം കുളിക്കാന്‍ തുടങ്ങി. രാത്രി ഉറക്കമില്ലാതായി. റിവോള്‍വറുമെടുത്ത് കള്ളനെ പിടിക്കാനെന്നോണം തന്റെ വീട്ടുവളപ്പില്‍ ഉലാത്താന്‍ തുടങ്ങി. ഗര്‍ഭഛിദ്രം നടത്താന്‍ ലിറ്റായോട് വീണ്ടും ആവശ്യപ്പെട്ടു. അത് അവള്‍ വീണ്ടും നിരാകരിച്ചു: എന്നാല്‍ അവള്‍ തന്നെ വിവാഹമോചനത്തെക്കുറിച്ച് സൂചിപ്പിച്ചു. ഇതും ചാപ്ലിന് സഹിക്കാനായില്ല. ഒരു കൈക്കുഞ്ഞുള്ള, വീണ്ടും ഗര്‍ഭിണിയായ, യുവതിയായ ഭാര്യയെ ഉപേക്ഷിച്ച കശ്മലനായി തന്നെ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതോര്‍ത്ത് ചാപ്ലിന്‍ ഭ്രാന്തനായി.  &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%A6_%E0%B4%95%E0%B4%BF%E0%B4%A1%E0%B5%8D%E2%80%99&amp;diff=13350</id>
		<title>ചാപ്ലിൻ: ‘ദ കിഡ്’</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9A%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB:_%E2%80%98%E0%B4%A6_%E0%B4%95%E0%B4%BF%E0%B4%A1%E0%B5%8D%E2%80%99&amp;diff=13350"/>
		<updated>2014-09-06T16:59:02Z</updated>

		<summary type="html">&lt;p&gt;Venu: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__&lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
{{SFN/ChaplinBox}}&lt;br /&gt;
= &amp;amp;lsquo;ദ കിഡ്&amp;amp;rsquo;=&lt;br /&gt;
&lt;br /&gt;
1919-ലെ വസന്തത്തില്‍ &amp;amp;lsquo;സണ്ണി സൈഡ്&amp;amp;rsquo; റിലീസു ചെയ്തു. ചാപ്ലിന്‍ എന്ന കൊമേഡിയന്റെ മരണമാണ് ഈ ചിത്രമെന്ന് നിരൂപകര്‍ വിധിയെഴുതി. ഫാറ്റി അര്‍ബക്കിളും ഹാരോള്‍ഡ് ലോയഡും തങ്ങളുടെ കോമഡി ചിത്രങ്ങളുമായി വെന്നിക്കൊടി പാറിച്ചിരുന്ന കാലമായിരുന്നു അത്. രണ്ട് സ്വപ്ന സ്വീകെന്‍സുകളാണ് &amp;amp;lsquo;സണ്ണി സൈഡ്.&amp;amp;rsquo; വിമര്‍ശനങ്ങള്‍ ഏറെയുണ്ടായെങ്കിലും ചിത്രം ബോക്സോഫീസില്‍ തെറ്റില്ലാത്ത പ്രകടനം കാഴ്ച‌വച്ചു. എങ്കിലും വൈയക്തികമായും സൃഷ്ടിപരമായും വളരെ മോശം കാലമായിരുന്നു ചാപ്ലിന്. &amp;amp;lsquo;ചാര്‍ലീസ് പിക്നിക്&amp;amp;rsquo; എന്നൊരു ചിത്രം തുടങ്ങിവച്ചു. ചാര്‍ളിയും ഭാര്യയും അവരുടെ അഞ്ചു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ കഥയായിരുന്നു അത്. മില്‍ഡ്രഡിന്റെ പ്രസവമടുത്തതോടെ താൻ അച്ഛനാവുന്ന ഫാന്‍റസികള്‍ ചാപ്ലിന്റെ മനസ്സില്‍ തിങ്ങി നിറഞ്ഞതിന്റെ നിദര്‍ശനമായിരുന്നു ആ സ്ക്രിപ്റ്റ്. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ അദ്ദേഹം ആ സംരഭം ഉപേക്ഷിച്ചു,&lt;br /&gt;
&lt;br /&gt;
ജൂലൈ ഏഴാംതീയതി മില്‍ഡ്രഡ് പ്രസവിച്ചു. പക്ഷേ നാലാം ദിവസം കുഞ്ഞു മരിച്ചു. കുഞ്ഞിന്റെ മരണം ചാപ്ലിനെ അഗാധമായ ദു:ഖത്തിലാഴ്ത്തി. മില്‍ഡ്രഡുമായി മാനസികമായൊരു ബന്ധം തീരെ ഇല്ലായിരുന്നെങ്കിലും കുഞ്ഞ് അല്ലെങ്കില്‍ അച്ഛനെന്ന ആശയം ചാപ്ലിന്റെ ദൗര്‍ബല്യമായിരുന്നു. ആ ആഘാതത്തില്‍നിന്നും മോചനം നേടാന്‍ ചലചിത്രങ്ങളില്‍ പൂര്‍ണ്ണമായും മുഴുകയുമാത്രമായിരുന്നു മാര്‍ഗ്ഗം. കുഞ്ഞിന്റെ മരണത്തിലൂടെ തനിക്കു നഷ്ടപ്പെട്ടത് തിരിച്ചുകിട്ടുന്ന ഒരു സ്വപ്നസാക്ഷാത്കാരമായ &amp;amp;lsquo;ദ കിഡ്&amp;amp;rsquo; അങ്ങിനെയാണ് പിറവിയെടുക്കുന്നത്. ജൂലൈ 21-ആം തീയതി കിഡ്ഡിന്റെ ചിത്രീകരണം തുടങ്ങി. ജാക്കികൂഗന്‍ എന്നൊരു അഞ്ചുവയസ്സുകാരനെ പ്രധാന റോളിലെക്കു കണ്ടുപിടിച്ചിരുന്നു. ജാക്കി അതുല്യമായ അഭിനവപാടവം പ്രദര്‍ശിപ്പിച്ചിരുന്നു. &amp;amp;lsquo;മാസ്റ്ററുടെ&amp;amp;rsquo; (അങ്ങിനെയാണ് സഹപ്രവര്‍ത്തകര്‍ ചാപ്ലിനെ അപ്പോള്‍ വിളിച്ചിരുന്നത്) പരിശീലനം കൂടിയായയപ്പോള്‍ അവന്‍ തിളങ്ങി. &amp;amp;ldquo;അവന് അഭിനയത്തില്‍ വികാരം കലര്‍ത്താനും വികാരവായ്പോടെ അഭിനയിക്കാനും നൈസര്‍ഗ്ഗികത നഷ്ടപ്പെടാതെ അത് എത്ര പ്രാവശ്യം വേണമെങ്കിലും ആവര്‍ത്തിക്കാനും കഴിഞ്ഞു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എന്നാല്‍ &amp;amp;lsquo;ദ കിഡ്ഡിന്റെ നിര്‍മ്മാണം തടസ്സങ്ങള്‍ നിറഞ്ഞതായിരുന്നു. ഫസ്റ്റ് നാഷണലുമായി എട്ടു ചിത്രങ്ങളുടെ കരാര്‍ ഒപ്പിട്ടിരുന്ന  ചാപ്ലിന്‍ അതുവരേയ്ക്കും മൂന്നു ചിത്രങ്ങള്‍ മാത്രമേ പൂര്‍ത്തിയാക്കിയിരുന്നുള്ളൂ. &amp;amp;lsquo;ദ കിഡ്ഡ്&amp;amp;rsquo; എന്നത്തേയ്ക്ക് തീര്‍ക്കാന്‍  കഴിയുമെന്ന് ചാപ്ലിന്‍ ഒട്ടു പറയുന്നുമില്ല. തങ്ങള്‍ക്കൊരു ചിത്രം ഉടനെ വേണമെന്ന കമ്പിനിയുടെ നിരന്തരമായ സമ്മര്‍ദ്ദത്തിനു വഴങ്ങി &amp;amp;lsquo;ദ കിഡ്ഡ്&amp;amp;rsquo; മാറ്റിവച്ച് &amp;amp;lsquo;ഏ ഡേയ്സ് പ്ലഷര്‍&amp;amp;rsquo; എന്ന ഒരു ഇരട്ടറീല്‍ ചിത്രം അതിവേഗം നിര്‍മ്മിച്ച് ഫസ്റ്റ് നാഷണലിന് എറിഞ്ഞുകൊടുത്തു. കിഡ്ഡിലേയ്ക്കു മടങ്ങിവരാനുള്ള തിരക്കായിരുന്നു ചാപ്ലിന്. എന്നാല്‍ വൈകാരിക പ്രശ്നങ്ങള്‍ പ്രതിബന്ധങ്ങളുണ്ടാക്കി.&lt;br /&gt;
&lt;br /&gt;
മില്‍ഡ്രഡും അവളുടെ അമ്മയും ചാപ്ലിനുമൊത്താണ് താമസിച്ചിരുന്നത്. എന്നാൽ ചാപ്ലിനും ഭാര്യയും തമ്മിൽ മിണ്ടാട്ടമുണ്ടായിരുന്നുല്ല. അപൂര്‍വ്വമായേ പരസ്പരം കാണാറുണ്ടായിരുന്നുള്ളു. ചാപ്ലിന്‍ തന്നോടു കാട്ടിയ വെറുപ്പ് അതേ രീതിയില്‍ തന്നെ മില്‍ഡ്രഡും അങ്ങോട്ടു പ്രകടിപ്പിച്ചു. അവള്‍ സ്വന്തം സുഹൃത്തുക്കളുമൊത്ത് സമയം ചിലവഴിച്ചു. അല്ലെങ്കില്‍ അമ്മയുമൊത്ത് നീണ്ട യാത്രകള്‍ പോയി. ചാപ്ലിനും തന്റേതായ ലോകത്തില്‍ വിഹരിച്ചു. മാക്സ് ഈസ്റ്റുമാനുമായുള്ള ബന്ധം ദൃഢതരമായി; മാക്സുമായി മാത്രമല്ലാ, അയാളുടെ ഗേള്‍ഫ്രണ്ട് ഫ്ളോറന്‍സുമായും. കടഞ്ഞെടുത്ത വെണ്ണക്കല്‍ പ്രതിമയുടെ സൗന്ദര്യത്തിന്റെ ഉടമയായിരുന്നു&amp;amp;rsquo; ഫ്ളോറന്‍സ്. തന്റെ ദാമ്പത്യജീവിതത്തിന്റെ പരാജയത്തിന്റെ കയ്പുനീര്‍ മാക്സ്-ഫ്ളോറന്‍സ് ജോഡിയുമായി ചാപ്ലിന്‍ പങ്കിട്ടു. ക്രമേണ അത് ചാപ്ലിനും ഫ്ളോറന്‍സുമായുള്ള ശാരീരികബന്ധത്തില്‍ കലാശിച്ചു. ഈസ്റ്റ്മാന് അതില്‍ പരാതിയുമില്ലായിരുന്നു. പരസ്പ്പരം നല്ല ബന്ധം പുലര്‍ത്തിക്കൊണ്ടിരുന്ന അവര്‍ ഫ്ളോറന്‍സിനേയും പങ്കിടുകയായിരുന്നെന്നു പറയാം. &lt;br /&gt;
&lt;br /&gt;
[[File:Chaplin_ch10.jpg|thumb|left|220px|'ദ കിഡ്'. ചാപ്ലിനും ജാക്കി കൂഗനും]]&lt;br /&gt;
ചാപ്ലിന്‍ ലോസേഞ്ചല്‍സ് അത്ലറ്റിക് ക്ലബ്ബിലേയ്ക്കു താമസം മാറി. 1920 മാര്‍ച്ച് മാസത്തില്‍ മില്‍ഡ്രഡ് വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്തു. ലൂയിസ് ബി മേയര്‍ എന്ന നിര്‍മ്മാതാവ് മില്‍ഡ്രഡിനെ നായികയാക്കി ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയിരുന്നു. മില്‍ഡ്രഡിന്റെ പേരിന്റെ വാലായുള്ള ചാപ്ലിന്‍ എന്ന പേരിനെ മുതലെടുക്കാം എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ വിവാഹമോചനകേസ് വന്നതോടെ ഈ പദ്ധതി പൊളിയുമെന്നുറപ്പായി.&lt;br /&gt;
&lt;br /&gt;
ഒരു രാത്രി, ഹോട്ടല്‍ അലക്സാന്‍ഡ്രിയായിലെ ഡൈനിങ്ങ് ഹാളില്‍ ചാപ്ലിനും സുഹൃത്തുക്കളും അത്താഴം കഴിച്ചു കൊണ്ടിരിക്കുന്നതിനടുത്തുതന്നെ മേയറും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. മില്‍ഡ്രഡിനോടു ചാപ്ലിന്‍ ക്രൂരമായി പെരുമാറിയെന്നും മറ്റും പറഞ്ഞ് ഒരധിക്ഷേപക്കുറിപ്പ് മേയര്‍, വെയ്റ്റര്‍ വശം ചാപ്ലിനു കൊടുത്തയച്ചു. ക്ഷുഭിതനായ ചാപ്ലിന്‍ ചുട്ടമറുപടി മറ്റൊരു കുറുപ്പിന്റെ രൂപത്തില്‍ കൈമാറി. എന്നാല്‍ അതുകൊണ്ടും അശരീരം തീരാഞ്ഞ് ചാപ്ലിന്‍ എഴുന്നേറ്റ് മേയറുടെ അടുത്തുചെന്ന് അയാളെ അടിച്ചു. ആജാനുബാഹുവായ മേയര്‍ക്ക് ഒരു ഈച്ച പറന്നു വന്നിരുന്നതുപോലയേ തോന്നിയിട്ടുണ്ടാവൂ. പക്ഷേ അയാള്‍ തിരിച്ചടിച്ചു. ചാപ്ലിന്‍ താഴെ വീണു.അടുത്ത ദിവസങ്ങളിൽ പത്രങ്ങള്‍ ഇതെല്ലാം ശരിക്കു ഘോഷിച്ചു. &lt;br /&gt;
&lt;br /&gt;
കുഞ്ഞിന്റെ അകാലമൃത്യു, വിവാഹമോചന പ്രശ്നങ്ങള്‍, ഹോട്ടലില്‍ വച്ചുള്ള അടികലശല്‍, കമ്യൂണിസ്റ്റാണെന്നുള്ളതിന്റെ രോഷം നിറഞ്ഞ പ്രതികരണങ്ങള്‍, ഇംഗ്ലണ്ടില്‍ തനിച്ചുകഴിയുന്ന അമ്മയെ ഓര്‍ത്ത് ഉള്ളിന്റെയുള്ളില്‍ എപ്പോഴും തിരയടിച്ചിരുന്ന സങ്കടം, ഫസ്റ്റ് നാഷണലിന്റെ സമ്മര്‍ദ്ദങ്ങള്‍, എല്ലാത്തിലുമുപരി ഒരു കൊമേഡിയന്‍ എന്ന നിലയില്‍ താന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന വിമര്‍ശകരുടെ നിഗമനം..എല്ലാംകൊണ്ടും മാനസിക വിക്ഷോഭത്തിന്റെ നാളുകളായിരുന്നു ചാപ്ലിന്. &lt;br /&gt;
&lt;br /&gt;
മൃദുഭാഷിണിയും ഏതുപ്രതിസന്ധിയിലും സുസ്മേരവദനയുമായിരുന്ന ഫ്ളോറന്‍സുമായുള്ള ബന്ധം മാത്രമായിരുന്നു അക്കാലത്ത് ചാപ്ലിന് ആശ്വാസം. എന്നാല്‍ ഫ്ളോറന്‍സിന് കലശലായ അസുഖം ബാധിച്ചു. അവള്‍ ഗര്‍ഭിണിയാണെന്നും മൂന്നു മാസം വളര്‍ച്ചയെത്തിയ ഭൂണത്തിന് ജീവനില്ലെന്നും ഉടന്‍തന്നെ ഓപ്പറേഷന്‍ വേണ്ടിവരുമെന്നും വളരെ വൈകിയാണ് ഡോക്ടര്‍മാര്‍ മനസ്സിലാക്കിയത്. (ആ കുഞ്ഞ് ചാപ്ലിന്റെ ആയിരുന്നുവെന്നാണ് ഹോളിവുഡ്ഡില്‍ പരക്കെയുണ്ടായിരുന്ന ധാരണ.) ഓപ്പറേഷന്‍ കഴിഞ്ഞ് അവള്‍ ആരോഗ്യം വീണ്ടെടുത്തപ്പോള്‍, ഏതാനും മാസങ്ങള്‍ക്കകം താന്‍ വിവാഹമോചിതനാവുകയാണെന്ന് ചാപ്ലിന്‍ സൂചിപ്പിച്ചു. എന്നാല്‍ ചാപ്ലിനുമായി ഒരു സ്ഥിരം ബന്ധത്തിന് ഫ്ളോറന്‍സ് തയ്യാറായില്ല. അവള്‍ ഈസ്റ്റ്മാന്റെ അടുത്തേയ്ക്ക് മടങ്ങിപോയി. മാസങ്ങള്‍ക്കുശേഷം ഫ്ളോറന്‍സ് ചാപ്ലിനെ തേടിയെത്തിയെങ്കിലും അതിനിടെ അദ്ദേഹം മേ കോളിന്‍സ് എന്ന നടിയുമായി സഹവാസം തുടങ്ങിയിരുന്നു. വൈകാതെതന്നെ ഈസ്റ്റ്മാനുമായുള്ള ബന്ധവും തകര്‍ന്നു. തന്റെ ജീവിതത്തിലെ വൈരുദ്ധ്യങ്ങളുമായി സമരസപ്പെടാന്‍ കഴിയാത്തതിനാലാവം കേവലം ഇരുപത്തിയാറു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ആ സുന്ദരി മുറിയില്‍ കയറി വാതിലുകളടച്ച് ഗ്യാസ് തുറന്നുവിട്ട് മരണം കാത്തുകിടന്നു. അവളെ ആശുപത്രിയില്‍ എത്തിച്ച് ഈസ്റ്റ്മാന്‍ സ്വന്തംരക്തം ദാനംചെയ്തുവെങ്കിലും ഫ്ളോറന്‍സിനെ രക്ഷിക്കാനായില്ല.&lt;br /&gt;
&lt;br /&gt;
ഊനാ ഒനീലിനെ ഒഴിച്ചുനിര്‍ത്തിയാല്‍, ചാപ്ലിന്റെ ജീവിതത്തിലൂടെ കടന്നുപോയ അനേകം സ്ത്രീകളില്‍ ചാപ്ലിന് ഏറ്റവും പ്രിയപ്പെട്ടവള്‍ ഫ്ളോറന്‍സായിരുന്നെന്ന് മാക്സ് ഈസ്റ്റ്മാന്‍ പറഞ്ഞിട്ടുണ്ട്.&lt;br /&gt;
&lt;br /&gt;
ഇതിനിടെ &amp;amp;lsquo;ദ കിഡ്ഡി&amp;amp;rsquo;ന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. എഡിറ്റിങ്ങ് അവശേഷിച്ചു. എന്നാല്‍ സ്റ്റുഡിയോയില്‍വച്ച് എഡിറ്റിങ്ങ് ചെയ്യാന്‍ ചാപ്ലിനു മനസ്സു വന്നില്ല. വിവാഹമോചന ദ്രവ്യമായി തീരുമാനിച്ചിരുന്ന ഒരു ലക്ഷം ഡോളര്‍ പോരാ എന്നവാദവുമായി മില്‍ഡ്രഡ് രംഗത്തു വന്നു. ദ കിഡ്ഡ് നിര്‍മ്മിക്കാനായി നാലു ലക്ഷം ഡോളര്‍ മാത്രമേ തങ്ങള്‍ കൊടുക്കൂ എന്ന് ഫസ്റ്റ്നാഷണല്‍ പിടിവാശി പിടിച്ചു. താന്‍ ഇതിനകം അഞ്ചുലക്ഷം ഡോളര്‍ മുടക്കിക്കഴിഞ്ഞെന്നും അത്രയുംതന്നെ കിട്ടണമെന്നു ചാപ്ലിനും. സ്റ്റുഡിയോയില്‍വച്ച് എഡിറ്റു ചെയ്താല്‍ മില്‍ഡ്രഡും ഫസ്റ്റ്നേഷനും ഒത്തുകൂടി കോടതിവഴി നെഗറ്റീവ് ജപ്തി ചെയ്തു കൊണ്ടുപോവുമോ എന്നായിരുന്നു ചാപ്ലിന്റെ ഭയം. അതുകൊണ്ട് ചാപ്ലിനും റോളി ടോത്തറോയും ആല്‍ഫ് റീവ്സും ഫിലിംപെട്ടികളുമായി ആരുമറിയാതെ സാള്‍ട്ട്ലേക്ക് സിറ്റിയിലേക്ക് ട്രെയിന്‍ കയറി. പിന്നീട് ഫ്ളോറന്‍സും അവിടെയെത്തി. നാല് ലക്ഷം അടി ഫിലിം എഡിറ്റുചെയ്തു 5300 അടിയാക്കി. ആ ചിത്രം ആദ്യം കണ്ട പ്രേക്ഷക ഫ്ളോറന്‍സ് ആയിരുന്നു. ഫ്ളോറന്‍സ് മാക്സ് ഈസ്റ്റ്മാനെഴുതി. &amp;amp;ldquo;പ്രിയപ്പെട്ടവനെ, ഇന്നലെ ചാര്‍ളി ഡിന്നറിനു വന്നിരുന്നു. നിങ്ങളുടെ പുസ്തകം ഞാന്‍ ചാര്‍ളിക്കു കൊടുത്തു. ചാര്‍ളിക്ക് എന്തെന്നില്ലാത്ത സന്തോഷമായി. പ്രൊജക്ഷന്‍ റൂമിലിരുന്ന് ഞാന്‍ &amp;amp;lsquo;ദ കിഡ്ഡ്&amp;amp;rsquo; കണ്ടു. അതു ഗംഭീരമായിരിക്കുന്നു.ഗംഭീരം. ഞാന്‍ കരയുകയും ചിരിക്കുകയും ചെയ്തു. വേവലാതിപൂണ്ടു, വീണ്ടും ചിരിച്ചു. ഞാന്‍ ഇതുവരെ  കണ്ടിട്ടുള്ളതില്‍‌വച്ച്  ഏറ്റവും ആവേശകരമായ ചിത്രം.&amp;amp;rdquo; സാള്‍ട്ടിലേക്ക് സിറ്റിയിലെ  ഒരു തീയേറ്ററില്‍ത്തന്നെ പ്രിവ്യൂ നടത്തി. പ്രേക്ഷരുടെ ആവേശകരമായ പ്രതികരണം ചാപ്ലിന്റെ ആശങ്കകളെ ശമിപ്പിച്ചു.&lt;br /&gt;
&lt;br /&gt;
വിവാഹമോചനത്തിന് ഒരുലക്ഷം ഡോളര്‍ മതിയെന്ന് മില്‍ഡ്രഡ് സമ്മതിച്ചു. താനായി കിഡ്ഡിന്റെ പ്രദര്‍ശനത്തെ തടസ്സപ്പെടുത്തില്ലെന്നും അവള്‍ ഉറപ്പുകൊടുത്തു. &amp;amp;lsquo;കിഡ്ഡ് അഭൂതപൂര്‍വ്വമായ വിജയമായി.&lt;br /&gt;
&lt;br /&gt;
തന്റെ ആന്തരികജീവിതത്തിന്റെ മൂശയില്‍ ചാപ്ലിന്‍ വാര്‍ത്തെടുത്ത ചിത്രമാണ് &amp;amp;lsquo;ദ കിഡ്ഡ്&amp;amp;rsquo;. അതിലെ കോമഡിയും നാടകീയതയും ആർദ്രതയും സ്വന്തം ജീവിതത്തില്‍നിന്ന് കടംകൊണ്ടതാണ്. &lt;br /&gt;
&lt;br /&gt;
എഡ്നാ ഒരു കുഞ്ഞിനെ പ്രസവിക്കുന്നു. അവള്‍ വിവാഹിതയായിരുന്നില്ല. കുഞ്ഞിന്റെ അച്ഛനായ ആര്‍ടിസ്റ്റിന്  ഇതേപറ്റിയൊന്നും യാതൊരു കൂസലുമില്ല. ചാപ്ലിന്‍ തീര്‍ച്ചയായും തന്റെ ജനനത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങളും സ്വന്തം അച്ഛന്റെ നിരുത്തരവാദപരമായ പെരുമാറ്റങ്ങളും ജീവിതവും ഓര്‍ത്തുകാണണം. മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതിനാല്‍ എഡ്നാ തന്റെ കുഞ്ഞിനെ സമ്പന്നര്‍ താമസിക്കുന്ന ഒരു തെരുവില്‍ പാര്‍ക്ക് ചെയ്തിരുന്ന വലിയൊരു കാറില്‍ കിടത്തുന്നു. ഏതോ ധനവാന്റെ കാറാണത് എന്നുറപ്പ്. അയാള്‍ തന്റെ കുഞ്ഞിനെ സംരക്ഷിക്കാതിരിക്കില്ല എന്നാണ് അവളുടെ ആശ. ഒപ്പം ഒരുകുറിപ്പും എഴുതിവെച്ചു. &amp;amp;ldquo;ദയവുവിചാരിച്ച് ഈ കുഞ്ഞിനെ സംരക്ഷിക്കുക,   &lt;br /&gt;
&lt;br /&gt;
സ്നേഹിക്കുക.&amp;amp;rdquo; എന്നാല്‍ രണ്ടു കള്ളന്മാര്‍ ആ കാറും മോഷ്ടിച്ചുകൊണ്ടുപോവുന്നു. കുറേദൂരം പോയിക്കഴിഞ്ഞാണ് അവര്‍ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നത്. അതിനകം ഒരു ചേരിപ്രദേശത്തെത്തിയിരുന്ന അവര്‍ ഒരു ചവറുകൂമ്പാരത്തിനടുത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് കാറോടിച്ചു പോവുന്നു. അപ്പോള്‍ ചാര്‍ളി അതുവഴി നടന്നുവരുന്നു. കുഞ്ഞിനെ കണ്ട് നില്‍ക്കുന്നു. മുകളിലെ ജനാലയില്‍നിന്ന് മറ്റു ചവറുകളുടെ ഒപ്പം കുഞ്ഞിനേയും എറിഞ്ഞതാവും എന്ന മട്ടില്‍ മുകളിലേയ്ക്കു നോക്കുന്നു. ആര്‍ദ്രതയോടെ കുഞ്ഞിനെ എടുക്കുന്നു. എന്നാല്‍ താന്‍ കാണിച്ചത് അബദ്ധമായി എന്നു തിരിച്ചറിഞ്ഞ് കുഞ്ഞിനെ പലരുടേയും തലയില്‍ കെട്ടി വയ്ക്കാന്‍ നോക്കുന്നു. എന്നാല്‍ വിജയിക്കുന്നില്ല. അവസാനം അതിന്റെ ഉത്തരവാദിത്വം സ്വയം പേറാന്‍ തീരുമാനിക്കുന്നു. &lt;br /&gt;
&lt;br /&gt;
അഞ്ചുവര്‍ഷം കഴിഞ്ഞ്, വഴിയരികില്‍ നഖവും കടിച്ചിരിക്കുന്ന ജാക്കി കൂഗനേയാണ് ക്യാമറ പിന്നീട് കാണുന്നത്. വീട്ടിനുള്ളില്‍ ചാര്‍ളിയും കിഡ്ഡും തമ്മിലുള്ള ബന്ധം അമ്മ-മകന്റേതാണ്. അവന്റെ മുടി ചീകുന്നു, ആഹാരം കൊടുക്കുന്നു, കത്തി ഉപയോഗിച്ച് ആഹാരം കഴിക്കാന്‍ പഠിപ്പിക്കുന്നു. കിഡ്ഡ് കവിളത്തൊരു ഉമ്മ കൊടുത്താല്‍ ഏറ്റവും സ്ത്രൈണമായ പ്രതികരണമാണ് ചാര്‍ളിയില്‍നിന്നുണ്ടാവുക.&lt;br /&gt;
&lt;br /&gt;
മാനസിക വിഭ്രാന്തിക്ക് അടിമയല്ലാതിരുന്ന ദിനങ്ങളില്‍ ദാരിദ്രത്തിന്റെ പരിമിതിയിലും തന്റെ അമ്മ എത്ര സ്നേഹമസൃണമായിട്ടാണ് തന്നെ ഓമനിക്കാറുണ്ടായിരുന്നതെന്ന് &amp;amp;lsquo;എന്റെ ആത്മകഥ&amp;amp;rsquo;യില്‍ ചാപ്ലിന്‍ വിവരിക്കുന്നുണ്ട്.&lt;br /&gt;
&lt;br /&gt;
തങ്ങളുടെ വാസസ്ഥലത്തുനിന്നു പുറത്തിറങ്ങിയാല്‍ ചാര്‍ളി-കിഡ്ഡ് ബന്ധം അച്ഛന്‍-മകന്റെയാവുന്നു. തെരുവിലെ ജീവിതത്തില്‍, അതിജീവനത്തിനായി അവശ്യം അറിഞ്ഞിരിക്കേണ്ട വേലത്തരങ്ങള്‍ ചാര്‍ളി അവനെ പഠിപ്പിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഇതിനിടെ കിഡ്ഡിന്റെ അമ്മ എഡ്നാ, ഒരു ഓപ്പറാ നര്‍ത്തകിയായി ജീവിതത്തില്‍ വിജയം വരിച്ചിരുന്നു. തന്റെ കുഞ്ഞിനെ ഉപേക്ഷിച്ചതിലുള്ള അപരാധബോധത്തില്‍ നിന്നു മോചനം നേടാനായി അവള്‍ ചേരി പ്രദേശത്ത് സാമൂഹ്യസേവനം നടത്താറുണ്ടായിരുന്നു. ഒരുദിവസം, തെരുവില്‍ പനിപിടിച്ചു കിടക്കുന്ന കിഡ്ഡിനെ കാണാനിടയാവുന്ന എഡ്നാ അവനെ ഡോക്ടറുടെയടുത്ത് എത്തിക്കുന്നു. ചാര്‍ളി, കിഡ്ഡിന്റെ അച്ഛനല്ലായെന്നു മനസ്സിലാക്കിയ ഡോക്ടര്‍, കിഡ്ഡിനെ ഒരനാഥാലയത്തില്‍ എത്തിക്കാന്‍ ഇടപാടു ചെയ്യുന്നു. അനാഥാലയത്തിന്റെ വണ്ടിയിലേയ്ക്ക് കിഡ്ഡിനെ കയറ്റുമ്പോള്‍ അതു തടയാന്‍ ശ്രമിക്കുന്ന ചാര്‍ളിയെ പൊലീസുകാരന്‍ വിലക്കുന്നു. തന്നെ കൊണ്ടുപോവരുതെന്ന് പറഞ്ഞു കരയുന്ന കിഡ്ഡിന്റേയും തന്റെ നിസ്സഹായതയില്‍ വീര്‍പ്പുമുട്ടുന്ന ചാര്‍ളിയുടേയും രംഗങ്ങള്‍ ഹൃദയാവര്‍ജ്ജകമാണ്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലൂടെ ഓടി, സാഹസികമായി പിന്‍തുടര്‍ന്ന് ചാര്‍ളി വണ്ടിയ്ക്കൊപ്പമെത്തി കിഡ്ഡിനെ തിരിച്ചുകൊണ്ടുവരുന്നു.&lt;br /&gt;
&lt;br /&gt;
എന്നാല്‍ അവരുടെ പുനഃസ്സമാഗത്തിന് ഒരു രാത്രി മാത്രമേ ആയുസ്സുണ്ടായുള്ളൂ. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോള്‍ എഡ്നാ എഴുതിയിരുന്ന കുറിപ്പ് ചാപ്ലിനില്‍നിന്ന് കൈക്കലാക്കിയിരുന്ന ഡോക്ടര്‍ അത് എഡ്നായ്ക്ക് കൊടുത്തു. പൊലീസിനെ ഇടപെടുത്തി എഡ്നാ കിഡ്ഡിനെയും കൊണ്ടുപോവുന്നു.&lt;br /&gt;
കിഡ്ഡിനെ അന്വേഷിച്ച് രാത്രി മുഴുവന്‍ അലഞ്ഞ ചാര്‍ളി താന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പടികളില്‍ തളർന്നുറങ്ങുന്നു. ഒരു പോലീസുകാരൻ ചാർളിയെ ഉണർത്തി കാത്തുനില്‍ക്കുന്ന കാറില്‍ കയറ്റുന്നു. ഒരു വലിയ വീട്ടിലേയ്ക്കാണ് കാറ് ചാര്‍ളിയെ എത്തിക്കുന്നത്. കിഡ്ഡും എഡ്നായും ചാര്‍ളിയെ കാത്ത് അവിടെയുണ്ട്. വീടിന്റെ മുന്‍വാതില്‍ ചാര്‍ളിക്കുപുറകെ അടയുമ്പോള്‍ ചിത്രം അവസാനിക്കുന്നു.  &lt;br /&gt;
{{SFN/Chaplin}}&lt;br /&gt;
[[Category:ചാർളി ചാപ്ലിൻ &amp;amp;mdash; ജീവിതവും സിനിമയും]]&lt;br /&gt;
[[Category:പി എൻ വേണുഗോപാൽ]]&lt;/div&gt;</summary>
		<author><name>Venu</name></author>
		
	</entry>
</feed>