http://ml.sayahna.org/api.php?action=feedcontributions&user=Vijayan&feedformat=atom
Sayahna - User contributions [en]
2024-03-29T11:20:53Z
User contributions
MediaWiki 1.31.5
http://ml.sayahna.org/index.php?title=SFN:Main_Page&diff=15667
SFN:Main Page
2015-03-06T05:36:30Z
<p>Vijayan: </p>
<hr />
<div>{| id="mp-topbanner" style="width:100%; background:#f9f9f9; margin:1.2em 0 6px 0; border:1px solid #ddd;"<br />
| style="width:61%; color:#000;" |<br />
{| style="width:280px; border:none; background:none;"<br />
| style="width:280px; text-align:center; white-space:nowrap; color:#000;" |<br />
<div style="font-size:162%; border:none; margin:0; padding:.1em; color:#000;">Welcome to Sayahna Foundation,</div><br />
<div style="top:+0.2em; font-size:95%;">the virtual community endeavouring to preserve human heritage.</div><br />
<div id="articlecount" style="font-size:85%;">[[Special:Statistics|{{NUMBEROFARTICLES}}]] articles in English and Malayalam</div><br />
|}<br />
| style="width:13%; font-size:95%;" |<br />
* [[Sayahna:About|About]]<br />
* [[:Category:News|News]]<br />
* [[Sayahna_Projects|Projects]]<br />
<!--* [[CloudTeX|Cloud{{TeX}}]] Commented out on 2014/04/30--><br />
| style="width:13%; font-size:95%;" |<br />
* [http://math.sayahna.org Mathematics]<br />
* [[Malayalam_Books|Malayalam]]<br />
* [http://ola.in Pradikshina]<br />
| style="width:13%; font-size:95%;" |<br />
* [http://hssa.sayahna.org HSSA]<br />
* [[Volunteers]] <br />
* [[In_Memory_of_Michael_S_Hart|In Memory&hellip;]]<br />
|}<br />
{| id="mp-upper" style="width: 100%; margin:4px 0 0 0; background:none; border-spacing: 0px;"<br />
| class="MainPageBG" style="width:55%; border:1px solid #cef2e0; background:#f5fffa; vertical-align:top; color:#000;" |<br />
{| id="mp-left" style="width:100%; vertical-align:top; background:#f5fffa;"<br />
| style="padding:2px;" | <h2 id="mp-tfa-h2" style="margin:3px; background:#cef2e0; font-size:120%; font-weight:bold; border:1px solid #a3bfb1; text-align:left; color:#000; padding:0.2em 0.4em;">തെരഞ്ഞെടുത്ത ഉള്ളടക്കം</h2><br />
|-<br />
| style="color:#000;" | <div id="mp-tfa" style="padding:2px 5px"><br />
[[File:Mkn-05.jpg|left|x100px|എം കൃഷ്ണൻ നായർ]] [[എം കൃഷ്ണന് നായര്‍]] : '''[[ഒരു ശബ്ദത്തില്‍ ഒരു രാഗം]]'''&ensp; <br />
സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന് മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില് അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്. <br />
[[ഒരു ശബ്ദത്തില്‍ ഒരു രാഗം|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
<br />
[[File:Sebastian-01.jpg|right|x100px]] '''[[സെബാസ്റ്റ്യൻ|സെബാസ്റ്റ്യൻ]]''': '''[[ചില്ലുതൊലിയുളള തവള]]''' <br />
<poem><br />
ഒററയ്ക്കിരുന്നു<br />
ഭൂമിയും ആകാശവും ഉളളിടത്ത്<br />
കാററ് സംസാരിക്കുന്നിടത്ത്<br />
പക്ഷികളുടെ ഭാഷകള്‍ ചെവിയോര്‍ത്ത്<br />
പുല്ലുകളും മരങ്ങളും മൂകമായ്&ndash;<br />
പരസ്പരം പറയുന്ന വര്‍ത്തമാനങ്ങള്‍ കേട്ട്.<br />
ഇളവെയില് വരയ്ക്കുന്ന ചിത്രങ്ങള്‍ നോക്കി&hellip;<br />
മനുഷ്യര്‍ എവിടെ?<br />
അവന്റെ രൂപമെന്ത്?<br />
അലിഞ്ഞുപോയിരിക്കുന്നു കുഞ്ഞുപുല്ലുകളേ<br />
എന്റെ ദേഹം<br />
നിങ്ങളുടെ ആഹ്ലാദങ്ങള്‍ കണ്ട്.<br />
</poem><br />
[[ചില്ലുതൊലിയുളള തവള|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:GNMPillai-01.jpg|right|x100px]] '''[[ജി.എൻ.എം.പിള്ള]]''': '''[[രാജനും ഭൂതവും]]''' <br />
കുട്ടപ്പന് ഒന്നും മനസ്സിലാകുന്നില്ല. അവള് ഓടിയോടി കിതച്ചുകൊണ്ടു വരുന്നു. മുഖമാകെ വല്ലാതായിട്ടുണ്ട്. അവള് ഓടി വീഴുമെന്നയാള്‍ക്ക് തോന്നി. എന്തോ അപകടമുണ്ട്. പിച്ചവച്ചു നടക്കുന്ന കുട്ടിയെപ്പോലെ അവളുടെ കാലുകള്‍ പതറുന്നു. കുട്ടപ്പനും മുന്നോട്ടോടി. രണ്ടുപേരും അടുത്തു. നാണിക്കുട്ടിയെ പിടിച്ചുനിർത്താന്‍ കുട്ടപ്പനും, കുട്ടപ്പന്റെ തോളില്‍ പിടിച്ചുനില്ക്കാന് നാണിക്കുട്ടിയും കൈകളുയര്‍ത്തി. രാജനെവിടെ? രണ്ടുപേരുടേയും ശബ്ദം ഒരേസമയത്തുയർന്നു. രാജനെവിടെ. അയാള്‍ വീണ്ടും ചോദിച്ചു. നാണിക്കുട്ടിയും അതേ ചോദ്യം ആവര്‍ത്തിച്ചു. രാജനെവിടെ? അവരുടെ ചോദ്യങ്ങള്‍ അവിടെങ്ങും പരന്നു. കാഴ്ച കണ്ട അയല്പക്കത്തുകാര് ഓടിയെത്തി. ആരും മഴ വകവയ്ക്കുന്നില്ല. അവര്‍ക്കൊക്കെ രാജന് പ്രിയങ്കരനായിരുന്നു. ഓരോരുത്തരും ചോദിച്ചു രാജനെവിടെ? സ്ത്രീകള്‍ നാണിക്കുട്ടിയോടു ചോദിച്ചു. ‘എന്തുപറ്റി രാജന്.’ പുരുഷന്മാര് കുട്ടപ്പനോടു ചോദിച്ചു. രാജനെ കണ്ടില്ലെ, രാജന് വന്നില്ലേ’ അവരെല്ലാം പരസ്പരം തെരക്കി, രാജനെന്തുപറ്റി. രാജനെ കണ്ടില്ലെ; അവന് സ്ക്കൂളില്‍നിന്നു വന്നില്ലെ, നാണിക്കുട്ടി നെഞ്ചത്തടിച്ചു കരഞ്ഞു. <br />
[[രാജനും ഭൂതവും|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:DPankajakshan1.jpg|left|x100px]] [[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പിന്റെ]]: '''&lsquo;[[ഭാവിലോകം]]&rsquo;'''<br />
'''മനസ്സും വിവേകവും'''<br />
<br />
മനസ്സ് വെറുക്കുമ്പോള്‍ ഇഷ്ടപ്പെടണം.<br />
മനസ്സ് കൊടുക്കാതിരിക്കാന്‍ ന്യായം കണ്ടെത്തുമ്പോള്‍ വിവേകം കൊടുക്കണം.<br />
മനസ്സ് മടിപിടിക്കുമ്പോള്‍ വിവേകം ഊര്‍ജ്ജസ്വലമാകണം.<br />
മനസ്സ് പോരാ എന്നാര്‍ത്തി കാണിക്കുമ്പോള്‍ വിവേകം മതി എന്നു വയ്ക്കണം.<br />
<br />
എന്നാല്‍ സാഹചര്യം കൂടി മനസ്സിനനുകൂലമാകുമ്പോള്‍ വിവേകം തോററുപോകും. മനസ്സിനെ തടയാതെ അതിന്റെ വഴിക്ക് വിട്ടിട്ട് വിവേകം തനതു വഴിയെ നീങ്ങാന്‍ തുടങ്ങണം. ഈ പൗരുഷം വ്യക്തിയില്‍ ഉണര്‍ന്നാല്‍ മാത്രമേ പുതിയ മനുഷ്യനും പുതിയ ലോകവും പിറവി എടുക്കൂ. <br />
[[ഭാവിലോകം|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:Mkn-01.jpg|right|x100px|എം കൃഷ്ണൻ നായർ]] [[എം കൃഷ്ണന് നായര്‍]]: '''&lsquo;[[ആധുനിക മലയാള കവിത]]&rsquo;'''&ensp; <br />
തികച്ചും നൂതനമായ ഒരു ലയാനുവിദ്ധതകൊണ്ടാണ് ചങ്ങമ്പുഴയുടെ കവിതകള്‍ മറ്റു കവിതകളില്‍നിന്നു അതിദൂരം അകന്നുനില്ക്കുന്നത്. സംഗീതാത്മകത്വം, പദസൌകുമാര്യം വാങ്ങ്മയചിത്രങ്ങളുടെ നൂതനത്വം എന്നീ അംശങ്ങളിലും അദ്ദേഹത്തിന്റെ കവിത ഒരു വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ലയത്തിന്റെ (ryhthm) മനോഹാരിതകൊണ്ട് ചങ്ങമ്പുഴക്കവിതകള്‍ക്കു സിദ്ധിച്ചിട്ടുള്ള അനന്യ സാധാരണമായ സൌഭഗത്തെ വിശദീകരിക്കുവാനാണ് ഈ ലേഖനത്തില്‍ ഉദ്യമിക്കുന്നത്.<br />
<poem><br />
:പ്രിയകരങ്ങളേ, നീലമലകളേ<br />
:കുയിലുകള്‍ സദാ കൂകും വനങ്ങളേ<br />
:അമിതസൗരഭധാരയില്‍ മുങ്ങിടും<br />
:സുമിതസുന്ദര കുഞ്ജാന്തരങ്ങളേ<br />
:കതുകദങ്ങളെ കഷ്ട,മെമ്മട്ടുഞാന്‍<br />
:ക്ഷിതിയില്‍ വിട്ടേച്ചു പോകുന്നു നിങ്ങളെ?<br />
</poem><br />
എന്ന &ldquo;രമണനി&rdquo;ലെ വരികള്‍ നോക്കുക. കവി ഉപയോഗിക്കുന്ന പദങ്ങളുടെ മാന്ത്രികശക്തിയും പദ്യഭാഗത്തിന്റെ അവിച്ഛിന്നമായ പ്രവാഹവും നമ്മെ കവിതയുടെ സ്വര്‍ഗ്ഗസാമ്രാജ്യത്തിലേക്കുതന്നെ ഉയര്‍ത്തുന്നു. <br />
[[ആധുനിക മലയാള കവിത|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:CivicChandran-01.jpg|right|x100px|സിവിക് ചന്ദ്രന്]] [[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രന്]] : '''&lsquo;[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]&rsquo;'''&ensp; <br />
<poem><br />
ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?<br />
കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)<br />
വൃദ്ധന്: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.<br />
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന് അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.) <br />
</poem><br />
[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:PulimanaP-01.jpg|thumb|left|90px|പുളിമാന പരമേശ്വരന്‍പിളള|പുളിമാന പരമേശ്വരന്‍പിളള]] [[പുളിമാന പരമേശ്വരന്‍പിളള|പുളിമാന പരമേശ്വരന്‍പിളള]]: '''[[സമത്വവാദി]]'''&ensp; <br />
<poem><br />
ബാരിസ്റ്റര്‍: എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്.<br />
സമത്വവാദി: ഞാന്‍ നിങ്ങളുമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.<br />
ബാരി: എന്നു നിങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതല്ല അവിശ്വാസി എന്നു വച്ചാല്‍ പരമാര്‍ത്ഥം കാണുന്നവന് എന്നാണ്.<br />
സ: വാദി: എനിക്കതില്‍ രസമില്ല.<br />
ബാരി: പക്ഷേ – ഞാന്‍ നിങ്ങളോടനുഭാവമുള്ളവനല്ലേ?<br />
സ: വാദി: എന്തിന്?<br />
ബാരി: നിങ്ങള്‍ ഇങ്ങനെ ഒരു മഠയനായിപ്പോയതില്‍. പാവം. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിശ്വാസം? സോഷ്യലിസ്റ്റോ? ഹ ഹ ഹ! ഒരു സോഷ്യലിസ്ററും നിങ്ങളെപ്പോലെ പകല്‍ സ്വപ്നം കാണുകയില്ല. ഒരു സോഷ്യലിസ്ററും കാണത്തക്കരീതിയില്‍ അവന്റെ തോക്കു കൊണ്ടു നടക്കയില്ല.<br />
</poem><br />
[[സമത്വവാദി|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:CVBalakrishnan-01.jpg|thumb|right|90px|CVBalakrishnan|സി.വി.ബാലകൃഷ്ണന്]] [[CVBalakrishnan|സി.വി. ബാലകൃഷ്ണന്]]: '''[[ഉപരോധം]]'''&ensp; <br />
<poem><br />
&ldquo;ഓ, ഹോയ്.&rdquo;<br />
അയാള്‍ നീട്ടി ഒച്ചയെടുത്തു.<br />
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.<br />
മൂരികള് പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില് ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.<br />
</poem><br />
[[ഉപരോധം|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:ESanthoshKumar-01.jpg|thumb|left|90px|ഇ.സന്തോഷ് കുമാര്‍|ഇ. സന്തോഷ് കുമാര്‍]][[ഇ.സന്തോഷ് കുമാർ|ഇ. സന്തോഷ് കുമാര്‍]]: '''[[ഗാലപ്പഗോസ്]]'''&ensp; <br />
<poem><br />
റിങ്മാസ്റ്റര്‍ പറഞ്ഞു:<br />
<br />
ഈ കൂടാരത്തില്‍ ഭൂമിയിലെ പലജാതി മൃഗങ്ങളുണ്ട് കൂട്ടരേ, അവയെയെല്ലാം നിങ്ങളെ കാണിക്കാനും അങ്ങനെ ഈ ലോകം എത്ര വൈവിദ്ധ്യമാര്‍ന്നതാണെന്നു ബോദ്ധ്യപ്പെടുത്തുവാനുമാണ് ഞങ്ങള്‍, ഇവിടെ ഇതാ നിങ്ങളുടെ നഗരത്തില്‍ ഏറെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വന്നുചേര്‍ന്നിരിക്കുന്നത്. ഏവര്‍ക്കും സ്വാഗതം!<br />
</poem><br />
[[ഗാലപ്പഗോസ്|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:PRaman-02.jpg|thumb|right|90px|PRaman|പി.രാമന്]][[PRaman|പി.രാമന്]]: '''[[Thurump|തുരുമ്പ്]]'''&ensp; <br />
<poem><br />
::ആ ഉരുക്കുവാഗണുകള്‍<br />
::ഇന്നു സങ്കല്പിക്കുമ്പോള്<br />
::അവയില്‍നിന്ന്<br />
::തുരുമ്പു പാറും.<br />
::കാരണം<br />
::സങ്കല്പം<br />
::തുരുമ്പാണ്.<br />
</poem><br />
[[Thurump|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
<br />
</div><br />
<!-- contents --><br />
{| id="mf-left" style="width:100%; vertical-align:top; background:#FFF8DB;"<br />
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#ffe994; font-size:120%; font-weight:bold; border:1px solid #ffd175; text-align:left; color:#000; padding:0.2em 0.4em;">പുതിയതായി ചേര്‍ത്തത്</h2><br />
|-<br />
| style="color:#000;" | <div id="mf-tfa" style="padding:2px 5px" ><br />
* [[കെ.ബി.പ്രസന്നകുമാർ]] : [[സാഞ്ചി]] (കവിതാസമാഹാരം)<br />
* [[എം കൃഷ്ണന് നായര്‍]] : [[ഒരു ശബ്ദത്തില്‍ ഒരു രാഗം]] (ലേഖനങ്ങള്‍)<br />
* [[സെബാസ്റ്റ്യൻ|സെബാസ്റ്റ്യൻ]]: [[ചില്ലുതൊലിയുളള തവള]] (കവിതാസമാഹാരം)<br />
* [[ജി.എൻ.എം.പിള്ള]]: [[രാജനും ഭൂതവും]] (ബാല സാഹിത്യം)<br />
* [[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പ്]]: [[ഭാവിലോകം]]<br />
* [[എം കൃഷ്ണന് നായര്‍]]: [[ആധുനിക മലയാള കവിത]] (ലേഖനങ്ങള്‍)<br />
* [[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രന്]]: &lsquo;[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]&rsquo;<br />
* [[പുളിമാന പരമേശ്വരന്‍പിളള]]: [[സമത്വവാദി]] (നാടകം)<br />
* [[CVBalakrishnan|സി.വി. ബാലകൃഷ്ണന്]]: [[ഉപരോധം|ഉപരോധം]] (നോവല്‍)<br />
* [[ഇ.സന്തോഷ് കുമാർ|ഇ. സന്തോഷ് കുമാര്‍]]: [[ഗാലപ്പഗോസ്|ഗാലപ്പഗോസ്]] (കഥാസമാഹാരം)<br />
* [[PRaman|പി.രാമന്]] : [[Thurump|തുരുമ്പ്]]<br />
|}<br />
</div><br />
<div style="padding:.5em;">&nbsp; </div> <br />
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന കാലിഡോസ്കോപ്}}<br />
<random limit="10" namespace="Main" columns="2" />}}<br />
<br />
<!-- end contents --><br />
<br />
|-<br />
|}<br />
| style="border:1px solid transparent;" |<br />
| class="MainPageBG" style="width:45%; border:1px solid #cedff2; background:#f5faff; vertical-align:top;"|<br />
{| id="mp-right" style="width:100%; vertical-align:top; background:#f5faff;"<br />
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#cedff2; font-size:120%; font-weight:bold; border:1px solid #a3b0bf; text-align:left; color:#000; padding:0.2em 0.4em;">സായാഹ്ന വാര്‍ത്തകള്‍</h2><br />
|-<br />
| style="color:#000; padding:2px 5px;" | <div id="mp-itn"><br />
<br />
[[File:KBPrasannakumar-02.jpg|right|x100px]] <br />
&lsquo;നമ്മുടെ ചരിത്രവും സംസ്കാരവും വേരുകള്‍ പടര്‍ത്തിയ നാടിന്റെ സാംസ്കാരികഭൂപടത്തില്‍ പ്രധാനപ്പെട്ടവയായി അടയാളപ്പെടുത്തിയ കുറെ സ്ഥലങ്ങളുടെ പുറംകണ്ണുകൊണ്ടും അകക്കണ്ണുകൊണ്ടുമുളള കാഴ്ചാനുഭവങ്ങളുടെ ദ്വന്ദ്വങ്ങളാണ് ഈ കവിതകളിലെ ആവിഷ്കാരങ്ങള്‍. യാത്രയെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനംപോലെതന്നെ കാണുന്ന ഒരാളുടെ ആത്മകഥാക്കുറിപ്പുകളായും ഈ പുസ്തകത്തെ നമുക്ക് വായിക്കാനാവും. &rsquo;<br />
[[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാറിന്റെ]] '''[[സാഞ്ചി]] '''സായാഹ്ന പ്രസിദ്ധീകരിച്ചു.<br />
----<br />
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}<br />
{|style="width:100%;<br />
|-<br />
<br />
|style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:Anoop-01.jpg|center|x100px]]<br />
|style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:VictorHugo.jpg|center|x100px]]<br />
<br />
|-<br />
<br />
|style="vertical-align:top;"|{{center|അനൂപ്<br/>'''പ്രണയത്തിന്റെ അപനിര്‍മ്മാണം'''<br/>(കഥാസമാഹാരം)}}<br />
|style="vertical-align:top;"|{{center|വിക്തർ യൂഗോ<br/>'''പാവങ്ങൾ '''<br/>(നോവൽ)<br/> (വിവർത്തനം - നാലപ്പാട്ട് നാരായണമേനോൻ)}}<br />
|-<br />
|}<br />
<br />
----<br />
[[File:Indulekha-01.jpg|thumb|right|100px| &lsquo;ഇന്ദുലേഖ&rsquo;യുടെ ആദ്യപതിപ്പ് ]]<br />
നിരവധി തിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവല്‍ '''&lsquo;ഇന്ദുലേഖ'''&rsquo;യുടെ ആദ്യപതിപ്പിന്റെ പകര്‍പ്പ് സായാഹ്നയ്ക്ക് ലഭിച്ചു. കോഴിക്കോട് സ്പെക്ടട്ടര്‍ അച്ചുക്കൂടത്തില്‍ 1899 ല്‍ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തില്‍ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകര്‍പ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്. <br />
----<br />
<!---MKN ---><br />
{| id="mf-right" style="width:100%; vertical-align:top; background:#fffeee;"<br />
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#EBEB99; font-size:120%; font-weight:bold; border:1px solid #D6D633; text-align:left; color:#000; padding:0.2em 0.4em;">സാഹിത്യവാരഫലത്തില്‍ നിന്ന്</h2><br />
|-<br />
| style="color:#000; padding:2px 5px; background:#fffeee;" | <div id="mp-itn"><!--<br />
[[File:Mkn-18.jpg|thumb|140px|left|<span style="color:#555; font-size:70%;">എം കൃഷ്ണന് നായര്‍</span>]]--><br />
*[http://en.wikipedia.org/wiki/Benedetto_Croce '''ബേനേദേതാ ക്രോചെ'''] (Benedetto Croce 1866-1952) എന്ന വിശ്വവിഖ്യാതനായ തത്ത്വചിന്തകന് പറഞ്ഞു: ഫാസിസ്റ്റുകള്‍ക്കു സത്യസന്ധരും ബുദ്ധിയുള്ളവരുമായിരിക്കാന്‍ സാദ്ധ്യമല്ല. ഫാസിസ്റ്റ് സത്യസന്ധനാണെങ്കിൽ ബുദ്ധിമാനായിരിക്കില്ല. അയാൾ ബുദ്ധിമാനാണെങ്കിൽ സത്യസന്ധനല്ല. അയാൾ ബുദ്ധിമാനും സത്യസന്ധനുമാണെങ്കിൽ ഫാസ്സിസ്റ്റല്ല. ഈ പ്രസ്താവത്തിൽ ധിഷണാശക്തിയുണ്ട് (intellect). അതിനോടു ചേർന്ന വിശുദ്ധിയും.<br />
[[സാഹിത്യവാരഫലം_2002_04_26|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
*<poem><br />
::&ldquo;ഹാ സുഖങ്ങള്‍ വെറും ജാലം, ആരറിവൂ നിയതി തന്<br />
::ത്രാസുപൊങ്ങുന്നതും താനേ താണു പോവതും&rdquo;<br />
</poem><br />
എന്ന കരുണയിലെ വരികള്‍ എടുത്തെഴുതിയിട്ടു് മഹാകവി '''ജീ. ശങ്കരക്കുറുപ്പു്''' മുണ്ടശ്ശേരിയെ ലക്ഷ്യമാക്കി എന്നോടു പറഞ്ഞു. ഈശ്വരന് വാസവദത്തയെ ത്രാസിന്റെ ഒരു തട്ടിലും അവളുടെ പ്രവൃത്തികളെ മറ്റേത്തട്ടിലും വച്ചിട്ടു് തൂക്കി നോക്കന്നതു് കാണാത്ത നിരൂപകര്‍ അന്തരംഗസ്പര്‍ശിയായ നിരൂപണം നിര്‍വ്വഹിക്കുന്ന ആളാണെന്നു പറയാന്‍ വയ്യ. നിരൂപണം ജി. എഴുതിയതുപോലെ അന്തരംഗസ്പര്‍ശിയായിരിക്കണം; മര്‍മ്മപ്രകാശകവുമായിരിക്കണം.<br />
[[സാഹിത്യവാരഫലം_1986_07_20|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
*&ldquo;മഹനീയങ്ങളായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുള്ളവയാണ്. വീണ്ടും കേള്‍ക്കാന്‍ അഭിലാഷമുളവാക്കുന്നവയാണ്. നിങ്ങള്‍ക്ക് അവയില്‍ എവിടെയും കടന്നുചെല്ലാം. സസുഖം അവിടെ വസിക്കുകയും ചെയ്യാം. പ്രകമ്പനം ജനിപ്പിച്ചോ സൂത്രപ്പണിയാര്‍ന്ന പര്യവസാനമുണ്ടാക്കിയോ അവ നിങ്ങളെ ചതിക്കില്ല. മുന്‍കൂട്ടി കാണാത്തവകൊണ്ട് അദ്ഭുതപ്പെടുത്തുകയില്ല. നിങ്ങള്‍ താമസിക്കുന്ന വീടു പോലെ അവ പരിചിതങ്ങളാണ്. അല്ലെങ്കില്‍ നിങ്ങളുടെ പ്രേമഭാജനത്തിന്റെ തൊലിപ്പുറത്തെ ഗന്ധം പോലെ. അവ എങ്ങനെ അവസാനിക്കുമെന്നു നിങ്ങള്‍ക്കറിയാം. എങ്കിലും അറിഞ്ഞുകൂടെന്ന മട്ടില്‍ അവ കേള്‍ക്കുന്നു. ഒരു ദിവസം മരിക്കുമെന്നു നിങ്ങള്‍ക്കറിയാമെങ്കിലും അതറിഞ്ഞുകൂടെന്ന രീതിയില്‍ നിങ്ങള്‍ ജീവിക്കുന്നു. അതു മരിക്കുന്നു. ആരു സ്നേഹം സാക്ഷാത്കരിക്കുന്നു, ആരു സാക്ഷാത്കരിക്കുന്നില്ല. എന്നെല്ലാം നിങ്ങള്‍ക്കറിയാം. എന്നാലും നിങ്ങള്‍ക്ക് അവ വീണ്ടും അറിയണം.&rdquo;<br />
<br />
ആട്ടക്കഥകളിലെ ശ്രേഷ്ടങ്ങളായ കഥകളെക്കുറിച്ച് അരുന്ധതീറോയി തന്റെ &lsquo;The God of small Things&rsquo; എന്ന നോവലില്‍ പറഞ്ഞതാണ് ഇത്. ഇതു അരുന്ധതീറോയിയുടെ നോവലിനു തന്നെ നന്നേ ചേരും. ഇതിലെ കഥ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മള് കേട്ടിരിക്കും. പക്ഷേ ശ്രീമതി അതു പറയുമ്പോള്‍ വീണ്ടും കേള്‍ക്കാന്‍ കൊതി. നോവലിലെ കഥാപാത്രങ്ങളെ നമ്മള് നിത്യജീവിതത്തില്‍ കണ്ടിരിക്കും. എങ്കിലും അവരെ നോവലില്‍ വീണ്ടും കാണാന്‍ അഭിലാഷം. എന്താണ് ഇതിനു കാരണം?<br />
[[സാഹിത്യവാരഫലം_1997_11_21|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
<br />
*യാസുനാരി കാവാബാത്താ (1899&ndash;1972, നോബല്‍ സമ്മാനം 1970). യൂക്കിയോ മീഷീമ (Yukio Mishima, 1925&ndash;1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886&ndash;1965), കെന്‍സാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബല്‍ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകള്‍ക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാന്‍ ഒന്നു രണ്ടു വാക്യങ്ങള്‍ എടുത്തെഴുതാം:<br />
::&ldquo;Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos.<br />
::Even among young, beautiful fat women, there are distinction to be made. Fleshed out one way, they&rsquo;ll leave you lost, trivial, confused.<br />
::In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.&rdquo; <br />
:മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേര്ണ് തരിശുഭൂമിയായി ജപ്പാനെ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗസ്പര്‍ശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകന്. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവല്‍ വാങ്ങാന്‍. [[സാഹിത്യവാരഫലം_1997_12_26|(തുടര്‍ന്നു വായിയ്ക്കുക &hellip;)]]<br />
----<br />
* വൈലോപ്പിള്ളിയുടെ മരണവാർത്ത കേട്ടു ദുഃഖത്തോടെ, പ്രകമ്പനത്തോടെ ഞാൻ വീണ്ടും ശയനീയത്തിലേക്കു വീണു. പൊട്ടിത്തെറിക്കുന്ന ചങ്ങലെപോലെ കാലം ചിതറി വീഴുന്ന ശബ്ദം ഞാൻ കേട്ടു. അതിനുശേഷം നിശ്ശബ്ദത, മരണത്തിന്റെ നിശ്ശബ്ദത. ശക്തനായ സിംഹത്തെപ്പോലെ, രാജകീയതയാർന്ന ഭാവത്തോടെ അവഗണനയുടെയും വിമർശനത്തിന്റെയും ഇരുമ്പുകൂട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന വൈലോപ്പിള്ളി എന്ന കവി നിശ്ചേതനനായി വീണെന്നോ? അതേ. അപ്പോൾ ആ വലിയ പഞ്ജരത്തിനകത്തു &mdash; ആ കാരാവേശ്മരത്തിനകത്തു &mdash; നിശ്ശബ്ദത; മരണത്തിന്റെ നിശ്ശബ്ദത. ആ നിശ്ശബ്ദതയെ ചിത്രീകരിച്ചു മരിച്ച മഹാവ്യക്തിയുടെ അമരത്വത്തെ സച്ചിദാനന്ദൻ അഭിവ്യഞ്ജിപ്പിക്കുന്നതിന്റെ ശക്തിയും ചാരുതയും നോക്കുക:<br />
<poem><br />
::മിടിപ്പു താഴുന്നതെൻ ഭാഷതൻ നെഞ്ചിന്നല്ലോ<br />
::ഇറക്കിക്കിടത്തിയതെന്റെ യൗവനമല്ലോ<br />
::തിരുമ്മിയടച്ചതു നീതിതൻ മിഴിയല്ലോ<br />
::തഴുതിട്ടതോ, സ്നേഹനീലമാം കലവറ. <br />
::ചിതയിൽ പൊട്ടുന്നതെൻ നാടിന്റെ നട്ടെല്ലല്ലോ.<br />
::മണലിലെരിഞ്ഞമരുന്നതോ മലർകാലം.<br />
::താഴുന്നു വെയിൽ, തണുപ്പേറുന്നു; ഒടുക്കത്തെ<br />
::മാവിൽ കൂടണയുമൊറ്റക്കിളി ചിലയ്ക്കുന്നു.<br />
::&ldquo;പാവമീ നാടിൻ സ്വർണ്ണക്കിണ്ണമായിരുന്നിവൻ<br />
::ദാ, നോക്കു വാനിൽ: പൂർണ്ണ ചന്ദ്രനായവൻ വീണ്ടും.&rdquo;<br />
</poem><br />
ഇതു വായിച്ചവസാനിപ്പിച്ചപ്പോൾ നിശ്ശബ്ദത ഒട്ടൊക്കെമാറി. വിദൂരതയിൽ നിന്നു ചില നാദങ്ങൾ കേൾക്കുന്നു.<br />
കവിതാ വിഹംഗമത്തിന്റെ കളനാദങ്ങളാണ് അവ. അന്ധകാരം ലേശം മാറി. എന്തോ തിളക്കം. കവിതാ ഹിമാംശുവിന്റെ ശോഭയാണത്.<br />
[[സാഹിത്യവാരഫലം_1986_02_23 |(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
<!--<br />
'''ഹരികുമാറിന്റെ കഥ:''' {{#lst:സാഹിത്യവാരഫലം_1986_03_16|SV-quotes}} <br />
[[സാഹിത്യവാരഫലം_1986_03_16|(തുടര്‍ന്നു വായിയ്ക്കുക &hellip;)]]<br />
--><br />
|-<br />
|}<br />
<!--- end --><br />
</div><br />
<br />
</div><br />
|-<br />
|}<br />
|}<br />
{{SFbox<br />
|{{boxtitle|[[Malayalam_Books|മലയാള കൃതികള്‍]]|#EBEB99}}<br />
[[Malayalam_Books|സായാഹ്നയില്‍ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വര്‍ഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക]].<br />
}}<br />
{{MKN/Works}}<br />
{{MKN/SV}}<br />
{{MKN/SV-Quotes|state=collapsed}}<br />
{{EHK/Works}}<br />
{| id="mp-upper" style="margin:4px 0 0 0; width:100%; background:none; border-spacing: 0px;"<br />
| class="MainPageBG" style="width:100%; border:1px solid #ddcef2; background:#faf5ff; vertical-align:top; color:#000;" |<br />
{| id="mp-left" style="width:100%; vertical-align:top; background:#faf5ff; color:#000;"<br />
| style="padding:2px; width:100%;" | <h2 id="mp-tfp-h2" style="margin:3px; background:#ddcef2; font-size:120%; font-weight:bold; border:1px solid #afa3bf; text-align:left; color:#000; padding:0.2em 0.4em"><br />
English Section</h2><br />
|-<br />
| style="color:#000; padding:2px;" | <div id="mf-tfp"><br />
* [[Sayahna]]<br />
<!--<br />
* [http://math.sayahna.org KSS Nambooripad]<br />
* [http://math.sayahna.org/index.php/Cross-Connections Cross-Connections]<br />
--><br />
* [http://books.sayahna.org/list-of-books-released Mathematics Books]<br />
</div><br />
|-<br />
|}<br />
|}<br />
__NOTOC____NOEDITSECTION____NOTITLE__</div>
Vijayan
http://ml.sayahna.org/index.php?title=Template:ML/Poetry&diff=15666
Template:ML/Poetry
2015-03-06T05:25:28Z
<p>Vijayan: </p>
<hr />
<div>{{navbox<br />
| name = ML/Poetry<br />
| title = കവിത<br />
| listclass = hlist<br />
| state = {{{state|autocollapse}}}<br />
|listclass = hlist<br />
| groupstyle = width: 25%; font-weight: normal <br />
| titlestyle = font-weight: normal<br />
| group1 = കുമാരനാശാന്<br />
| list1 =<br />
* കരുണ [http://books.sayahna.org/ml/pdf/karuna.pdf പിഡിഎഫ്] [http://books.sayahna.org/ml/epub/karuna.epub ഇപബ്]<br />
* ലീല [http://books.sayahna.org/ml/pdf/leela.pdf പിഡിഎഫ്] [http://books.sayahna.org/ml/epub/leela.epub ഇപബ്]<br />
* നളിനി [http://books.sayahna.org/ml/pdf/nalini.pdf പിഡിഎഫ്] [http://books.sayahna.org/ml/epub/nalini.epub ഇപബ്]<br />
* പ്രരോദനം [http://books.sayahna.org/ml/pdf/prarodanam.pdf പിഡിഎഫ്] [http://books.sayahna.org/ml/epub/prarodanam.epub ഇപബ്]<br />
* ചിന്താവിഷ്ടയായ സീത [http://books.sayahna.org/ml/pdf/sita.pdf പിഡിഎഫ്] [http://books.sayahna.org/ml/epub/sita.epub ഇപബ്]<br />
* വീണപൂവ് [http://books.sayahna.org/ml/pdf/veenapoovu.pdf പിഡിഎഫ്] [http://books.sayahna.org/ml/epub/veenapoovu.epub ഇപബ്]<br />
<br />
| group2 = സച്ചിദാനന്ദന്<br />
| list2 = <br />
* തെരഞ്ഞെടുത്ത കവിതകള്‍ [http://books.sayahna.org/ml/pdf/satchidanandan-poems.pdf പിഡിഎഫ്] [http://books.sayahna.org/ml/epub/satchidanandan-poems.epub ഇപബ്] [http://books.sayahna.org/ml/tiddly/satchidanandan-poems.html റ്റിഡ്ലി വിക്കി]<br />
|group3 = [[വി_എം_ഗിരിജ|വി എം ഗിരിജ]]<br />
|list3 = [[പ്രണയം_ഒരാൽബം|പ്രണയം ഒരാൽബം]]<br />
|group4 = [[ജോർജ്]]<br />
|list4 = [[സ്വകാര്യക്കുറിപ്പുകൾ]]<br />
|group5 = [[PRaman|പി.രാമന്]]<br />
|list5 = [[Thurump|തുരുമ്പ്]]<br />
|group6 = [[സെബാസ്റ്റ്യൻ|സെബാസ്റ്റ്യൻ]]<br />
|list6 = [[ചില്ലുതൊലിയുളള തവള]]<br />
|group7 = [[കെ.ബി.പ്രസന്നകുമാർ]] <br />
|list7 = [[സാഞ്ചി]]<br />
}}<noinclude><br />
{{collapsible option}}<br />
[[Category:ML Templates]]<br />
</noinclude><br />
റ്റ്</div>
Vijayan
http://ml.sayahna.org/index.php?title=Template:ML/Criticism&diff=15665
Template:ML/Criticism
2015-03-06T05:14:40Z
<p>Vijayan: </p>
<hr />
<div>{{navbox<br />
| name = ML/Criticism<br />
| title = നിരൂപണം<br />
| listclass = hlist<br />
| state = {{{state|autocollapse}}}<br />
| listclass = hlist<br />
| groupstyle = width: 25%; font-weight: normal <br />
| titlestyle = font-weight: normal<br />
| group1 = [[എം_കൃഷ്ണന്_നായര്‍|എം കൃഷ്ണൻ നായർ]] <br />
| list1 =<br />
# [[ഏകാന്തതയുടെ ലയം]]<br />
# [[മാജിക്കല്‍ റിയലിസം]]<br />
# [[പ്രകാശത്തിന് ഒരു സ്തുതിഗീതം]]<br />
# [[കറുത്ത ശലഭങ്ങൾ]]<br />
# [[Prabandham|എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങള്‍]]<br />
# [[മനോരഥങ്ങളിലെ യാത്രക്കാർ]]<br />
# [[Darpanam|ആത്മാവിന്റെ ദര്‍പ്പണം]]<br />
# മണല്‍ക്കാട്ടിലെ പൂമരങ്ങള്‍<br />
# [[ശരത്ക്കാലദീപ്തി]]<br />
# [[പനിനീര്‍പ്പൂവിന്റെ പരിമളം പോലെ]]<br />
# [[Muthukal|മുത്തുകള്‍]]<br />
# [[വിശ്വസുന്ദരി; വൃദ്ധരതി]]<br />
# [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]<br />
# [[കലാസങ്കല്‍പ്പങ്ങൾ]]<br />
# [[മോഹഭംഗങ്ങള്‍]]<br />
# [[സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍]]<br />
# [[ആധുനിക മലയാള കവിത]]<br />
# [[പ്രതിഭയുടെ ജ്വാലാഗ്നി]]<br />
# [[ഒരു ശബ്ദത്തില്‍ ഒരു രാഗം]]<br />
| group2 = [[ഇ ഹരികുമാർ]] <br />
| list2 = <br />
* [[എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി]]<br />
}}<noinclude><br />
{{collapsible option}}<br />
[[Category:ML Templates]]<br />
</noinclude></div>
Vijayan
http://ml.sayahna.org/index.php?title=SFN:Main_Page&diff=15664
SFN:Main Page
2015-03-06T05:11:35Z
<p>Vijayan: </p>
<hr />
<div>{| id="mp-topbanner" style="width:100%; background:#f9f9f9; margin:1.2em 0 6px 0; border:1px solid #ddd;"<br />
| style="width:61%; color:#000;" |<br />
{| style="width:280px; border:none; background:none;"<br />
| style="width:280px; text-align:center; white-space:nowrap; color:#000;" |<br />
<div style="font-size:162%; border:none; margin:0; padding:.1em; color:#000;">Welcome to Sayahna Foundation,</div><br />
<div style="top:+0.2em; font-size:95%;">the virtual community endeavouring to preserve human heritage.</div><br />
<div id="articlecount" style="font-size:85%;">[[Special:Statistics|{{NUMBEROFARTICLES}}]] articles in English and Malayalam</div><br />
|}<br />
| style="width:13%; font-size:95%;" |<br />
* [[Sayahna:About|About]]<br />
* [[:Category:News|News]]<br />
* [[Sayahna_Projects|Projects]]<br />
<!--* [[CloudTeX|Cloud{{TeX}}]] Commented out on 2014/04/30--><br />
| style="width:13%; font-size:95%;" |<br />
* [http://math.sayahna.org Mathematics]<br />
* [[Malayalam_Books|Malayalam]]<br />
* [http://ola.in Pradikshina]<br />
| style="width:13%; font-size:95%;" |<br />
* [http://hssa.sayahna.org HSSA]<br />
* [[Volunteers]] <br />
* [[In_Memory_of_Michael_S_Hart|In Memory&hellip;]]<br />
|}<br />
{| id="mp-upper" style="width: 100%; margin:4px 0 0 0; background:none; border-spacing: 0px;"<br />
| class="MainPageBG" style="width:55%; border:1px solid #cef2e0; background:#f5fffa; vertical-align:top; color:#000;" |<br />
{| id="mp-left" style="width:100%; vertical-align:top; background:#f5fffa;"<br />
| style="padding:2px;" | <h2 id="mp-tfa-h2" style="margin:3px; background:#cef2e0; font-size:120%; font-weight:bold; border:1px solid #a3bfb1; text-align:left; color:#000; padding:0.2em 0.4em;">തെരഞ്ഞെടുത്ത ഉള്ളടക്കം</h2><br />
|-<br />
| style="color:#000;" | <div id="mp-tfa" style="padding:2px 5px"><br />
[[File:Mkn-05.jpg|left|x100px|എം കൃഷ്ണൻ നായർ]] [[എം കൃഷ്ണന് നായര്‍]] : '''[[ഒരു ശബ്ദത്തില്‍ ഒരു രാഗം]]'''&ensp; <br />
സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന് മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില് അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്. <br />
[[ഒരു ശബ്ദത്തില്‍ ഒരു രാഗം|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
<br />
[[File:Sebastian-01.jpg|right|x100px]] '''[[സെബാസ്റ്റ്യൻ|സെബാസ്റ്റ്യൻ]]''': '''[[ചില്ലുതൊലിയുളള തവള]]''' <br />
<poem><br />
ഒററയ്ക്കിരുന്നു<br />
ഭൂമിയും ആകാശവും ഉളളിടത്ത്<br />
കാററ് സംസാരിക്കുന്നിടത്ത്<br />
പക്ഷികളുടെ ഭാഷകള്‍ ചെവിയോര്‍ത്ത്<br />
പുല്ലുകളും മരങ്ങളും മൂകമായ്&ndash;<br />
പരസ്പരം പറയുന്ന വര്‍ത്തമാനങ്ങള്‍ കേട്ട്.<br />
ഇളവെയില് വരയ്ക്കുന്ന ചിത്രങ്ങള്‍ നോക്കി&hellip;<br />
മനുഷ്യര്‍ എവിടെ?<br />
അവന്റെ രൂപമെന്ത്?<br />
അലിഞ്ഞുപോയിരിക്കുന്നു കുഞ്ഞുപുല്ലുകളേ<br />
എന്റെ ദേഹം<br />
നിങ്ങളുടെ ആഹ്ലാദങ്ങള്‍ കണ്ട്.<br />
</poem><br />
[[ചില്ലുതൊലിയുളള തവള|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:GNMPillai-01.jpg|right|x100px]] '''[[ജി.എൻ.എം.പിള്ള]]''': '''[[രാജനും ഭൂതവും]]''' <br />
കുട്ടപ്പന് ഒന്നും മനസ്സിലാകുന്നില്ല. അവള് ഓടിയോടി കിതച്ചുകൊണ്ടു വരുന്നു. മുഖമാകെ വല്ലാതായിട്ടുണ്ട്. അവള് ഓടി വീഴുമെന്നയാള്‍ക്ക് തോന്നി. എന്തോ അപകടമുണ്ട്. പിച്ചവച്ചു നടക്കുന്ന കുട്ടിയെപ്പോലെ അവളുടെ കാലുകള്‍ പതറുന്നു. കുട്ടപ്പനും മുന്നോട്ടോടി. രണ്ടുപേരും അടുത്തു. നാണിക്കുട്ടിയെ പിടിച്ചുനിർത്താന്‍ കുട്ടപ്പനും, കുട്ടപ്പന്റെ തോളില്‍ പിടിച്ചുനില്ക്കാന് നാണിക്കുട്ടിയും കൈകളുയര്‍ത്തി. രാജനെവിടെ? രണ്ടുപേരുടേയും ശബ്ദം ഒരേസമയത്തുയർന്നു. രാജനെവിടെ. അയാള്‍ വീണ്ടും ചോദിച്ചു. നാണിക്കുട്ടിയും അതേ ചോദ്യം ആവര്‍ത്തിച്ചു. രാജനെവിടെ? അവരുടെ ചോദ്യങ്ങള്‍ അവിടെങ്ങും പരന്നു. കാഴ്ച കണ്ട അയല്പക്കത്തുകാര് ഓടിയെത്തി. ആരും മഴ വകവയ്ക്കുന്നില്ല. അവര്‍ക്കൊക്കെ രാജന് പ്രിയങ്കരനായിരുന്നു. ഓരോരുത്തരും ചോദിച്ചു രാജനെവിടെ? സ്ത്രീകള്‍ നാണിക്കുട്ടിയോടു ചോദിച്ചു. ‘എന്തുപറ്റി രാജന്.’ പുരുഷന്മാര് കുട്ടപ്പനോടു ചോദിച്ചു. രാജനെ കണ്ടില്ലെ, രാജന് വന്നില്ലേ’ അവരെല്ലാം പരസ്പരം തെരക്കി, രാജനെന്തുപറ്റി. രാജനെ കണ്ടില്ലെ; അവന് സ്ക്കൂളില്‍നിന്നു വന്നില്ലെ, നാണിക്കുട്ടി നെഞ്ചത്തടിച്ചു കരഞ്ഞു. <br />
[[രാജനും ഭൂതവും|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:DPankajakshan1.jpg|left|x100px]] [[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പിന്റെ]]: '''&lsquo;[[ഭാവിലോകം]]&rsquo;'''<br />
'''മനസ്സും വിവേകവും'''<br />
<br />
മനസ്സ് വെറുക്കുമ്പോള്‍ ഇഷ്ടപ്പെടണം.<br />
മനസ്സ് കൊടുക്കാതിരിക്കാന്‍ ന്യായം കണ്ടെത്തുമ്പോള്‍ വിവേകം കൊടുക്കണം.<br />
മനസ്സ് മടിപിടിക്കുമ്പോള്‍ വിവേകം ഊര്‍ജ്ജസ്വലമാകണം.<br />
മനസ്സ് പോരാ എന്നാര്‍ത്തി കാണിക്കുമ്പോള്‍ വിവേകം മതി എന്നു വയ്ക്കണം.<br />
<br />
എന്നാല്‍ സാഹചര്യം കൂടി മനസ്സിനനുകൂലമാകുമ്പോള്‍ വിവേകം തോററുപോകും. മനസ്സിനെ തടയാതെ അതിന്റെ വഴിക്ക് വിട്ടിട്ട് വിവേകം തനതു വഴിയെ നീങ്ങാന്‍ തുടങ്ങണം. ഈ പൗരുഷം വ്യക്തിയില്‍ ഉണര്‍ന്നാല്‍ മാത്രമേ പുതിയ മനുഷ്യനും പുതിയ ലോകവും പിറവി എടുക്കൂ. <br />
[[ഭാവിലോകം|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:Mkn-01.jpg|right|x100px|എം കൃഷ്ണൻ നായർ]] [[എം കൃഷ്ണന് നായര്‍]]: '''&lsquo;[[ആധുനിക മലയാള കവിത]]&rsquo;'''&ensp; <br />
തികച്ചും നൂതനമായ ഒരു ലയാനുവിദ്ധതകൊണ്ടാണ് ചങ്ങമ്പുഴയുടെ കവിതകള്‍ മറ്റു കവിതകളില്‍നിന്നു അതിദൂരം അകന്നുനില്ക്കുന്നത്. സംഗീതാത്മകത്വം, പദസൌകുമാര്യം വാങ്ങ്മയചിത്രങ്ങളുടെ നൂതനത്വം എന്നീ അംശങ്ങളിലും അദ്ദേഹത്തിന്റെ കവിത ഒരു വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ലയത്തിന്റെ (ryhthm) മനോഹാരിതകൊണ്ട് ചങ്ങമ്പുഴക്കവിതകള്‍ക്കു സിദ്ധിച്ചിട്ടുള്ള അനന്യ സാധാരണമായ സൌഭഗത്തെ വിശദീകരിക്കുവാനാണ് ഈ ലേഖനത്തില്‍ ഉദ്യമിക്കുന്നത്.<br />
<poem><br />
:പ്രിയകരങ്ങളേ, നീലമലകളേ<br />
:കുയിലുകള്‍ സദാ കൂകും വനങ്ങളേ<br />
:അമിതസൗരഭധാരയില്‍ മുങ്ങിടും<br />
:സുമിതസുന്ദര കുഞ്ജാന്തരങ്ങളേ<br />
:കതുകദങ്ങളെ കഷ്ട,മെമ്മട്ടുഞാന്‍<br />
:ക്ഷിതിയില്‍ വിട്ടേച്ചു പോകുന്നു നിങ്ങളെ?<br />
</poem><br />
എന്ന &ldquo;രമണനി&rdquo;ലെ വരികള്‍ നോക്കുക. കവി ഉപയോഗിക്കുന്ന പദങ്ങളുടെ മാന്ത്രികശക്തിയും പദ്യഭാഗത്തിന്റെ അവിച്ഛിന്നമായ പ്രവാഹവും നമ്മെ കവിതയുടെ സ്വര്‍ഗ്ഗസാമ്രാജ്യത്തിലേക്കുതന്നെ ഉയര്‍ത്തുന്നു. <br />
[[ആധുനിക മലയാള കവിത|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:CivicChandran-01.jpg|right|x100px|സിവിക് ചന്ദ്രന്]] [[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രന്]] : '''&lsquo;[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]&rsquo;'''&ensp; <br />
<poem><br />
ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?<br />
കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)<br />
വൃദ്ധന്: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.<br />
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന് അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.) <br />
</poem><br />
[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:PulimanaP-01.jpg|thumb|left|90px|പുളിമാന പരമേശ്വരന്‍പിളള|പുളിമാന പരമേശ്വരന്‍പിളള]] [[പുളിമാന പരമേശ്വരന്‍പിളള|പുളിമാന പരമേശ്വരന്‍പിളള]]: '''[[സമത്വവാദി]]'''&ensp; <br />
<poem><br />
ബാരിസ്റ്റര്‍: എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്.<br />
സമത്വവാദി: ഞാന്‍ നിങ്ങളുമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.<br />
ബാരി: എന്നു നിങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതല്ല അവിശ്വാസി എന്നു വച്ചാല്‍ പരമാര്‍ത്ഥം കാണുന്നവന് എന്നാണ്.<br />
സ: വാദി: എനിക്കതില്‍ രസമില്ല.<br />
ബാരി: പക്ഷേ – ഞാന്‍ നിങ്ങളോടനുഭാവമുള്ളവനല്ലേ?<br />
സ: വാദി: എന്തിന്?<br />
ബാരി: നിങ്ങള്‍ ഇങ്ങനെ ഒരു മഠയനായിപ്പോയതില്‍. പാവം. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിശ്വാസം? സോഷ്യലിസ്റ്റോ? ഹ ഹ ഹ! ഒരു സോഷ്യലിസ്ററും നിങ്ങളെപ്പോലെ പകല്‍ സ്വപ്നം കാണുകയില്ല. ഒരു സോഷ്യലിസ്ററും കാണത്തക്കരീതിയില്‍ അവന്റെ തോക്കു കൊണ്ടു നടക്കയില്ല.<br />
</poem><br />
[[സമത്വവാദി|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:CVBalakrishnan-01.jpg|thumb|right|90px|CVBalakrishnan|സി.വി.ബാലകൃഷ്ണന്]] [[CVBalakrishnan|സി.വി. ബാലകൃഷ്ണന്]]: '''[[ഉപരോധം]]'''&ensp; <br />
<poem><br />
&ldquo;ഓ, ഹോയ്.&rdquo;<br />
അയാള്‍ നീട്ടി ഒച്ചയെടുത്തു.<br />
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.<br />
മൂരികള് പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില് ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.<br />
</poem><br />
[[ഉപരോധം|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:ESanthoshKumar-01.jpg|thumb|left|90px|ഇ.സന്തോഷ് കുമാര്‍|ഇ. സന്തോഷ് കുമാര്‍]][[ഇ.സന്തോഷ് കുമാർ|ഇ. സന്തോഷ് കുമാര്‍]]: '''[[ഗാലപ്പഗോസ്]]'''&ensp; <br />
<poem><br />
റിങ്മാസ്റ്റര്‍ പറഞ്ഞു:<br />
<br />
ഈ കൂടാരത്തില്‍ ഭൂമിയിലെ പലജാതി മൃഗങ്ങളുണ്ട് കൂട്ടരേ, അവയെയെല്ലാം നിങ്ങളെ കാണിക്കാനും അങ്ങനെ ഈ ലോകം എത്ര വൈവിദ്ധ്യമാര്‍ന്നതാണെന്നു ബോദ്ധ്യപ്പെടുത്തുവാനുമാണ് ഞങ്ങള്‍, ഇവിടെ ഇതാ നിങ്ങളുടെ നഗരത്തില്‍ ഏറെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വന്നുചേര്‍ന്നിരിക്കുന്നത്. ഏവര്‍ക്കും സ്വാഗതം!<br />
</poem><br />
[[ഗാലപ്പഗോസ്|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:PRaman-02.jpg|thumb|right|90px|PRaman|പി.രാമന്]][[PRaman|പി.രാമന്]]: '''[[Thurump|തുരുമ്പ്]]'''&ensp; <br />
<poem><br />
::ആ ഉരുക്കുവാഗണുകള്‍<br />
::ഇന്നു സങ്കല്പിക്കുമ്പോള്<br />
::അവയില്‍നിന്ന്<br />
::തുരുമ്പു പാറും.<br />
::കാരണം<br />
::സങ്കല്പം<br />
::തുരുമ്പാണ്.<br />
</poem><br />
[[Thurump|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
<br />
</div><br />
<!-- contents --><br />
{| id="mf-left" style="width:100%; vertical-align:top; background:#FFF8DB;"<br />
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#ffe994; font-size:120%; font-weight:bold; border:1px solid #ffd175; text-align:left; color:#000; padding:0.2em 0.4em;">പുതിയതായി ചേര്‍ത്തത്</h2><br />
|-<br />
| style="color:#000;" | <div id="mf-tfa" style="padding:2px 5px" ><br />
* [[കെ.ബി.പ്രസന്നകുമാർ]] : [[സാഞ്ചി]] (കവിതാസമാഹാരം)<br />
* [[എം കൃഷ്ണന് നായര്‍]] : [[ഒരു ശബ്ദത്തില്‍ ഒരു രാഗം]] (ലേഖനങ്ങള്‍)<br />
* [[സെബാസ്റ്റ്യൻ|സെബാസ്റ്റ്യൻ]]: [[ചില്ലുതൊലിയുളള തവള]] (കവിതാസമാഹാരം)<br />
* [[ജി.എൻ.എം.പിള്ള]]: [[രാജനും ഭൂതവും]] (ബാല സാഹിത്യം)<br />
* [[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പ്]]: [[ഭാവിലോകം]]<br />
* [[എം കൃഷ്ണന് നായര്‍]]: [[ആധുനിക മലയാള കവിത]] (ലേഖനങ്ങള്‍)<br />
* [[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രന്]]: &lsquo;[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]&rsquo;<br />
* [[പുളിമാന പരമേശ്വരന്‍പിളള]]: [[സമത്വവാദി]] (നാടകം)<br />
* [[CVBalakrishnan|സി.വി. ബാലകൃഷ്ണന്]]: [[ഉപരോധം|ഉപരോധം]] (നോവല്‍)<br />
* [[ഇ.സന്തോഷ് കുമാർ|ഇ. സന്തോഷ് കുമാര്‍]]: [[ഗാലപ്പഗോസ്|ഗാലപ്പഗോസ്]] (കഥാസമാഹാരം)<br />
<br />
|}<br />
</div><br />
<div style="padding:.5em;">&nbsp; </div> <br />
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന കാലിഡോസ്കോപ്}}<br />
<random limit="10" namespace="Main" columns="2" />}}<br />
<br />
<!-- end contents --><br />
<br />
|-<br />
|}<br />
| style="border:1px solid transparent;" |<br />
| class="MainPageBG" style="width:45%; border:1px solid #cedff2; background:#f5faff; vertical-align:top;"|<br />
{| id="mp-right" style="width:100%; vertical-align:top; background:#f5faff;"<br />
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#cedff2; font-size:120%; font-weight:bold; border:1px solid #a3b0bf; text-align:left; color:#000; padding:0.2em 0.4em;">സായാഹ്ന വാര്‍ത്തകള്‍</h2><br />
|-<br />
| style="color:#000; padding:2px 5px;" | <div id="mp-itn"><br />
<br />
[[File:KBPrasannakumar-02.jpg|right|x100px]] <br />
&lsquo;നമ്മുടെ ചരിത്രവും സംസ്കാരവും വേരുകള്‍ പടര്‍ത്തിയ നാടിന്റെ സാംസ്കാരികഭൂപടത്തില്‍ പ്രധാനപ്പെട്ടവയായി അടയാളപ്പെടുത്തിയ കുറെ സ്ഥലങ്ങളുടെ പുറംകണ്ണുകൊണ്ടും അകക്കണ്ണുകൊണ്ടുമുളള കാഴ്ചാനുഭവങ്ങളുടെ ദ്വന്ദ്വങ്ങളാണ് ഈ കവിതകളിലെ ആവിഷ്കാരങ്ങള്‍. യാത്രയെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനംപോലെതന്നെ കാണുന്ന ഒരാളുടെ ആത്മകഥാക്കുറിപ്പുകളായും ഈ പുസ്തകത്തെ നമുക്ക് വായിക്കാനാവും. &rsquo;<br />
[[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാറിന്റെ]] '''[[സാഞ്ചി]] '''സായാഹ്ന പ്രസിദ്ധീകരിച്ചു.<br />
----<br />
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}<br />
{|style="width:100%;<br />
|-<br />
<br />
|style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:Anoop-01.jpg|center|x100px]]<br />
|style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:VictorHugo.jpg|center|x100px]]<br />
<br />
|-<br />
<br />
|style="vertical-align:top;"|{{center|അനൂപ്<br/>'''പ്രണയത്തിന്റെ അപനിര്‍മ്മാണം'''<br/>(കഥാസമാഹാരം)}}<br />
|style="vertical-align:top;"|{{center|വിക്തർ യൂഗോ<br/>'''പാവങ്ങൾ '''<br/>(നോവൽ)<br/> (വിവർത്തനം - നാലപ്പാട്ട് നാരായണമേനോൻ)}}<br />
|-<br />
|}<br />
<br />
----<br />
[[File:Indulekha-01.jpg|thumb|right|100px| &lsquo;ഇന്ദുലേഖ&rsquo;യുടെ ആദ്യപതിപ്പ് ]]<br />
നിരവധി തിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവല്‍ '''&lsquo;ഇന്ദുലേഖ'''&rsquo;യുടെ ആദ്യപതിപ്പിന്റെ പകര്‍പ്പ് സായാഹ്നയ്ക്ക് ലഭിച്ചു. കോഴിക്കോട് സ്പെക്ടട്ടര്‍ അച്ചുക്കൂടത്തില്‍ 1899 ല്‍ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തില്‍ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകര്‍പ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്. <br />
----<br />
<!---MKN ---><br />
{| id="mf-right" style="width:100%; vertical-align:top; background:#fffeee;"<br />
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#EBEB99; font-size:120%; font-weight:bold; border:1px solid #D6D633; text-align:left; color:#000; padding:0.2em 0.4em;">സാഹിത്യവാരഫലത്തില്‍ നിന്ന്</h2><br />
|-<br />
| style="color:#000; padding:2px 5px; background:#fffeee;" | <div id="mp-itn"><!--<br />
[[File:Mkn-18.jpg|thumb|140px|left|<span style="color:#555; font-size:70%;">എം കൃഷ്ണന് നായര്‍</span>]]--><br />
*[http://en.wikipedia.org/wiki/Benedetto_Croce '''ബേനേദേതാ ക്രോചെ'''] (Benedetto Croce 1866-1952) എന്ന വിശ്വവിഖ്യാതനായ തത്ത്വചിന്തകന് പറഞ്ഞു: ഫാസിസ്റ്റുകള്‍ക്കു സത്യസന്ധരും ബുദ്ധിയുള്ളവരുമായിരിക്കാന്‍ സാദ്ധ്യമല്ല. ഫാസിസ്റ്റ് സത്യസന്ധനാണെങ്കിൽ ബുദ്ധിമാനായിരിക്കില്ല. അയാൾ ബുദ്ധിമാനാണെങ്കിൽ സത്യസന്ധനല്ല. അയാൾ ബുദ്ധിമാനും സത്യസന്ധനുമാണെങ്കിൽ ഫാസ്സിസ്റ്റല്ല. ഈ പ്രസ്താവത്തിൽ ധിഷണാശക്തിയുണ്ട് (intellect). അതിനോടു ചേർന്ന വിശുദ്ധിയും.<br />
[[സാഹിത്യവാരഫലം_2002_04_26|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
*<poem><br />
::&ldquo;ഹാ സുഖങ്ങള്‍ വെറും ജാലം, ആരറിവൂ നിയതി തന്<br />
::ത്രാസുപൊങ്ങുന്നതും താനേ താണു പോവതും&rdquo;<br />
</poem><br />
എന്ന കരുണയിലെ വരികള്‍ എടുത്തെഴുതിയിട്ടു് മഹാകവി '''ജീ. ശങ്കരക്കുറുപ്പു്''' മുണ്ടശ്ശേരിയെ ലക്ഷ്യമാക്കി എന്നോടു പറഞ്ഞു. ഈശ്വരന് വാസവദത്തയെ ത്രാസിന്റെ ഒരു തട്ടിലും അവളുടെ പ്രവൃത്തികളെ മറ്റേത്തട്ടിലും വച്ചിട്ടു് തൂക്കി നോക്കന്നതു് കാണാത്ത നിരൂപകര്‍ അന്തരംഗസ്പര്‍ശിയായ നിരൂപണം നിര്‍വ്വഹിക്കുന്ന ആളാണെന്നു പറയാന്‍ വയ്യ. നിരൂപണം ജി. എഴുതിയതുപോലെ അന്തരംഗസ്പര്‍ശിയായിരിക്കണം; മര്‍മ്മപ്രകാശകവുമായിരിക്കണം.<br />
[[സാഹിത്യവാരഫലം_1986_07_20|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
*&ldquo;മഹനീയങ്ങളായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുള്ളവയാണ്. വീണ്ടും കേള്‍ക്കാന്‍ അഭിലാഷമുളവാക്കുന്നവയാണ്. നിങ്ങള്‍ക്ക് അവയില്‍ എവിടെയും കടന്നുചെല്ലാം. സസുഖം അവിടെ വസിക്കുകയും ചെയ്യാം. പ്രകമ്പനം ജനിപ്പിച്ചോ സൂത്രപ്പണിയാര്‍ന്ന പര്യവസാനമുണ്ടാക്കിയോ അവ നിങ്ങളെ ചതിക്കില്ല. മുന്‍കൂട്ടി കാണാത്തവകൊണ്ട് അദ്ഭുതപ്പെടുത്തുകയില്ല. നിങ്ങള്‍ താമസിക്കുന്ന വീടു പോലെ അവ പരിചിതങ്ങളാണ്. അല്ലെങ്കില്‍ നിങ്ങളുടെ പ്രേമഭാജനത്തിന്റെ തൊലിപ്പുറത്തെ ഗന്ധം പോലെ. അവ എങ്ങനെ അവസാനിക്കുമെന്നു നിങ്ങള്‍ക്കറിയാം. എങ്കിലും അറിഞ്ഞുകൂടെന്ന മട്ടില്‍ അവ കേള്‍ക്കുന്നു. ഒരു ദിവസം മരിക്കുമെന്നു നിങ്ങള്‍ക്കറിയാമെങ്കിലും അതറിഞ്ഞുകൂടെന്ന രീതിയില്‍ നിങ്ങള്‍ ജീവിക്കുന്നു. അതു മരിക്കുന്നു. ആരു സ്നേഹം സാക്ഷാത്കരിക്കുന്നു, ആരു സാക്ഷാത്കരിക്കുന്നില്ല. എന്നെല്ലാം നിങ്ങള്‍ക്കറിയാം. എന്നാലും നിങ്ങള്‍ക്ക് അവ വീണ്ടും അറിയണം.&rdquo;<br />
<br />
ആട്ടക്കഥകളിലെ ശ്രേഷ്ടങ്ങളായ കഥകളെക്കുറിച്ച് അരുന്ധതീറോയി തന്റെ &lsquo;The God of small Things&rsquo; എന്ന നോവലില്‍ പറഞ്ഞതാണ് ഇത്. ഇതു അരുന്ധതീറോയിയുടെ നോവലിനു തന്നെ നന്നേ ചേരും. ഇതിലെ കഥ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മള് കേട്ടിരിക്കും. പക്ഷേ ശ്രീമതി അതു പറയുമ്പോള്‍ വീണ്ടും കേള്‍ക്കാന്‍ കൊതി. നോവലിലെ കഥാപാത്രങ്ങളെ നമ്മള് നിത്യജീവിതത്തില്‍ കണ്ടിരിക്കും. എങ്കിലും അവരെ നോവലില്‍ വീണ്ടും കാണാന്‍ അഭിലാഷം. എന്താണ് ഇതിനു കാരണം?<br />
[[സാഹിത്യവാരഫലം_1997_11_21|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
<br />
*യാസുനാരി കാവാബാത്താ (1899&ndash;1972, നോബല്‍ സമ്മാനം 1970). യൂക്കിയോ മീഷീമ (Yukio Mishima, 1925&ndash;1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886&ndash;1965), കെന്‍സാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബല്‍ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകള്‍ക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാന്‍ ഒന്നു രണ്ടു വാക്യങ്ങള്‍ എടുത്തെഴുതാം:<br />
::&ldquo;Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos.<br />
::Even among young, beautiful fat women, there are distinction to be made. Fleshed out one way, they&rsquo;ll leave you lost, trivial, confused.<br />
::In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.&rdquo; <br />
:മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേര്ണ് തരിശുഭൂമിയായി ജപ്പാനെ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗസ്പര്‍ശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകന്. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവല്‍ വാങ്ങാന്‍. [[സാഹിത്യവാരഫലം_1997_12_26|(തുടര്‍ന്നു വായിയ്ക്കുക &hellip;)]]<br />
----<br />
* വൈലോപ്പിള്ളിയുടെ മരണവാർത്ത കേട്ടു ദുഃഖത്തോടെ, പ്രകമ്പനത്തോടെ ഞാൻ വീണ്ടും ശയനീയത്തിലേക്കു വീണു. പൊട്ടിത്തെറിക്കുന്ന ചങ്ങലെപോലെ കാലം ചിതറി വീഴുന്ന ശബ്ദം ഞാൻ കേട്ടു. അതിനുശേഷം നിശ്ശബ്ദത, മരണത്തിന്റെ നിശ്ശബ്ദത. ശക്തനായ സിംഹത്തെപ്പോലെ, രാജകീയതയാർന്ന ഭാവത്തോടെ അവഗണനയുടെയും വിമർശനത്തിന്റെയും ഇരുമ്പുകൂട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന വൈലോപ്പിള്ളി എന്ന കവി നിശ്ചേതനനായി വീണെന്നോ? അതേ. അപ്പോൾ ആ വലിയ പഞ്ജരത്തിനകത്തു &mdash; ആ കാരാവേശ്മരത്തിനകത്തു &mdash; നിശ്ശബ്ദത; മരണത്തിന്റെ നിശ്ശബ്ദത. ആ നിശ്ശബ്ദതയെ ചിത്രീകരിച്ചു മരിച്ച മഹാവ്യക്തിയുടെ അമരത്വത്തെ സച്ചിദാനന്ദൻ അഭിവ്യഞ്ജിപ്പിക്കുന്നതിന്റെ ശക്തിയും ചാരുതയും നോക്കുക:<br />
<poem><br />
::മിടിപ്പു താഴുന്നതെൻ ഭാഷതൻ നെഞ്ചിന്നല്ലോ<br />
::ഇറക്കിക്കിടത്തിയതെന്റെ യൗവനമല്ലോ<br />
::തിരുമ്മിയടച്ചതു നീതിതൻ മിഴിയല്ലോ<br />
::തഴുതിട്ടതോ, സ്നേഹനീലമാം കലവറ. <br />
::ചിതയിൽ പൊട്ടുന്നതെൻ നാടിന്റെ നട്ടെല്ലല്ലോ.<br />
::മണലിലെരിഞ്ഞമരുന്നതോ മലർകാലം.<br />
::താഴുന്നു വെയിൽ, തണുപ്പേറുന്നു; ഒടുക്കത്തെ<br />
::മാവിൽ കൂടണയുമൊറ്റക്കിളി ചിലയ്ക്കുന്നു.<br />
::&ldquo;പാവമീ നാടിൻ സ്വർണ്ണക്കിണ്ണമായിരുന്നിവൻ<br />
::ദാ, നോക്കു വാനിൽ: പൂർണ്ണ ചന്ദ്രനായവൻ വീണ്ടും.&rdquo;<br />
</poem><br />
ഇതു വായിച്ചവസാനിപ്പിച്ചപ്പോൾ നിശ്ശബ്ദത ഒട്ടൊക്കെമാറി. വിദൂരതയിൽ നിന്നു ചില നാദങ്ങൾ കേൾക്കുന്നു.<br />
കവിതാ വിഹംഗമത്തിന്റെ കളനാദങ്ങളാണ് അവ. അന്ധകാരം ലേശം മാറി. എന്തോ തിളക്കം. കവിതാ ഹിമാംശുവിന്റെ ശോഭയാണത്.<br />
[[സാഹിത്യവാരഫലം_1986_02_23 |(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
<!--<br />
'''ഹരികുമാറിന്റെ കഥ:''' {{#lst:സാഹിത്യവാരഫലം_1986_03_16|SV-quotes}} <br />
[[സാഹിത്യവാരഫലം_1986_03_16|(തുടര്‍ന്നു വായിയ്ക്കുക &hellip;)]]<br />
--><br />
|-<br />
|}<br />
<!--- end --><br />
</div><br />
<br />
</div><br />
|-<br />
|}<br />
|}<br />
{{SFbox<br />
|{{boxtitle|[[Malayalam_Books|മലയാള കൃതികള്‍]]|#EBEB99}}<br />
[[Malayalam_Books|സായാഹ്നയില്‍ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വര്‍ഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക]].<br />
}}<br />
{{MKN/Works}}<br />
{{MKN/SV}}<br />
{{MKN/SV-Quotes|state=collapsed}}<br />
{{EHK/Works}}<br />
{| id="mp-upper" style="margin:4px 0 0 0; width:100%; background:none; border-spacing: 0px;"<br />
| class="MainPageBG" style="width:100%; border:1px solid #ddcef2; background:#faf5ff; vertical-align:top; color:#000;" |<br />
{| id="mp-left" style="width:100%; vertical-align:top; background:#faf5ff; color:#000;"<br />
| style="padding:2px; width:100%;" | <h2 id="mp-tfp-h2" style="margin:3px; background:#ddcef2; font-size:120%; font-weight:bold; border:1px solid #afa3bf; text-align:left; color:#000; padding:0.2em 0.4em"><br />
English Section</h2><br />
|-<br />
| style="color:#000; padding:2px;" | <div id="mf-tfp"><br />
* [[Sayahna]]<br />
<!--<br />
* [http://math.sayahna.org KSS Nambooripad]<br />
* [http://math.sayahna.org/index.php/Cross-Connections Cross-Connections]<br />
--><br />
* [http://books.sayahna.org/list-of-books-released Mathematics Books]<br />
</div><br />
|-<br />
|}<br />
|}<br />
__NOTOC____NOEDITSECTION____NOTITLE__</div>
Vijayan
http://ml.sayahna.org/index.php?title=SFN:Main_Page&diff=15663
SFN:Main Page
2015-03-06T05:03:07Z
<p>Vijayan: </p>
<hr />
<div>{| id="mp-topbanner" style="width:100%; background:#f9f9f9; margin:1.2em 0 6px 0; border:1px solid #ddd;"<br />
| style="width:61%; color:#000;" |<br />
{| style="width:280px; border:none; background:none;"<br />
| style="width:280px; text-align:center; white-space:nowrap; color:#000;" |<br />
<div style="font-size:162%; border:none; margin:0; padding:.1em; color:#000;">Welcome to Sayahna Foundation,</div><br />
<div style="top:+0.2em; font-size:95%;">the virtual community endeavouring to preserve human heritage.</div><br />
<div id="articlecount" style="font-size:85%;">[[Special:Statistics|{{NUMBEROFARTICLES}}]] articles in English and Malayalam</div><br />
|}<br />
| style="width:13%; font-size:95%;" |<br />
* [[Sayahna:About|About]]<br />
* [[:Category:News|News]]<br />
* [[Sayahna_Projects|Projects]]<br />
<!--* [[CloudTeX|Cloud{{TeX}}]] Commented out on 2014/04/30--><br />
| style="width:13%; font-size:95%;" |<br />
* [http://math.sayahna.org Mathematics]<br />
* [[Malayalam_Books|Malayalam]]<br />
* [http://ola.in Pradikshina]<br />
| style="width:13%; font-size:95%;" |<br />
* [http://hssa.sayahna.org HSSA]<br />
* [[Volunteers]] <br />
* [[In_Memory_of_Michael_S_Hart|In Memory&hellip;]]<br />
|}<br />
{| id="mp-upper" style="width: 100%; margin:4px 0 0 0; background:none; border-spacing: 0px;"<br />
| class="MainPageBG" style="width:55%; border:1px solid #cef2e0; background:#f5fffa; vertical-align:top; color:#000;" |<br />
{| id="mp-left" style="width:100%; vertical-align:top; background:#f5fffa;"<br />
| style="padding:2px;" | <h2 id="mp-tfa-h2" style="margin:3px; background:#cef2e0; font-size:120%; font-weight:bold; border:1px solid #a3bfb1; text-align:left; color:#000; padding:0.2em 0.4em;">തെരഞ്ഞെടുത്ത ഉള്ളടക്കം</h2><br />
|-<br />
| style="color:#000;" | <div id="mp-tfa" style="padding:2px 5px"><br />
[[File:Mkn-05.jpg|left|x100px|എം കൃഷ്ണൻ നായർ]] [[എം കൃഷ്ണന് നായര്‍]] : '''[[ഒരു ശബ്ദത്തില്‍ ഒരു രാഗം]]'''&ensp; <br />
സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന് മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില് അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്. <br />
[[ഒരു ശബ്ദത്തില്‍ ഒരു രാഗം|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
<br />
[[File:Sebastian-01.jpg|right|x100px]] '''[[സെബാസ്റ്റ്യൻ|സെബാസ്റ്റ്യൻ]]''': '''[[ചില്ലുതൊലിയുളള തവള]]''' <br />
<poem><br />
ഒററയ്ക്കിരുന്നു<br />
ഭൂമിയും ആകാശവും ഉളളിടത്ത്<br />
കാററ് സംസാരിക്കുന്നിടത്ത്<br />
പക്ഷികളുടെ ഭാഷകള്‍ ചെവിയോര്‍ത്ത്<br />
പുല്ലുകളും മരങ്ങളും മൂകമായ്&ndash;<br />
പരസ്പരം പറയുന്ന വര്‍ത്തമാനങ്ങള്‍ കേട്ട്.<br />
ഇളവെയില് വരയ്ക്കുന്ന ചിത്രങ്ങള്‍ നോക്കി&hellip;<br />
മനുഷ്യര്‍ എവിടെ?<br />
അവന്റെ രൂപമെന്ത്?<br />
അലിഞ്ഞുപോയിരിക്കുന്നു കുഞ്ഞുപുല്ലുകളേ<br />
എന്റെ ദേഹം<br />
നിങ്ങളുടെ ആഹ്ലാദങ്ങള്‍ കണ്ട്.<br />
</poem><br />
[[ചില്ലുതൊലിയുളള തവള|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:GNMPillai-01.jpg|right|x100px]] '''[[ജി.എൻ.എം.പിള്ള]]''': '''[[രാജനും ഭൂതവും]]''' <br />
കുട്ടപ്പന് ഒന്നും മനസ്സിലാകുന്നില്ല. അവള് ഓടിയോടി കിതച്ചുകൊണ്ടു വരുന്നു. മുഖമാകെ വല്ലാതായിട്ടുണ്ട്. അവള് ഓടി വീഴുമെന്നയാള്‍ക്ക് തോന്നി. എന്തോ അപകടമുണ്ട്. പിച്ചവച്ചു നടക്കുന്ന കുട്ടിയെപ്പോലെ അവളുടെ കാലുകള്‍ പതറുന്നു. കുട്ടപ്പനും മുന്നോട്ടോടി. രണ്ടുപേരും അടുത്തു. നാണിക്കുട്ടിയെ പിടിച്ചുനിർത്താന്‍ കുട്ടപ്പനും, കുട്ടപ്പന്റെ തോളില്‍ പിടിച്ചുനില്ക്കാന് നാണിക്കുട്ടിയും കൈകളുയര്‍ത്തി. രാജനെവിടെ? രണ്ടുപേരുടേയും ശബ്ദം ഒരേസമയത്തുയർന്നു. രാജനെവിടെ. അയാള്‍ വീണ്ടും ചോദിച്ചു. നാണിക്കുട്ടിയും അതേ ചോദ്യം ആവര്‍ത്തിച്ചു. രാജനെവിടെ? അവരുടെ ചോദ്യങ്ങള്‍ അവിടെങ്ങും പരന്നു. കാഴ്ച കണ്ട അയല്പക്കത്തുകാര് ഓടിയെത്തി. ആരും മഴ വകവയ്ക്കുന്നില്ല. അവര്‍ക്കൊക്കെ രാജന് പ്രിയങ്കരനായിരുന്നു. ഓരോരുത്തരും ചോദിച്ചു രാജനെവിടെ? സ്ത്രീകള്‍ നാണിക്കുട്ടിയോടു ചോദിച്ചു. ‘എന്തുപറ്റി രാജന്.’ പുരുഷന്മാര് കുട്ടപ്പനോടു ചോദിച്ചു. രാജനെ കണ്ടില്ലെ, രാജന് വന്നില്ലേ’ അവരെല്ലാം പരസ്പരം തെരക്കി, രാജനെന്തുപറ്റി. രാജനെ കണ്ടില്ലെ; അവന് സ്ക്കൂളില്‍നിന്നു വന്നില്ലെ, നാണിക്കുട്ടി നെഞ്ചത്തടിച്ചു കരഞ്ഞു. <br />
[[രാജനും ഭൂതവും|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:DPankajakshan1.jpg|left|x100px]] [[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പിന്റെ]]: '''&lsquo;[[ഭാവിലോകം]]&rsquo;'''<br />
'''മനസ്സും വിവേകവും'''<br />
<br />
മനസ്സ് വെറുക്കുമ്പോള്‍ ഇഷ്ടപ്പെടണം.<br />
മനസ്സ് കൊടുക്കാതിരിക്കാന്‍ ന്യായം കണ്ടെത്തുമ്പോള്‍ വിവേകം കൊടുക്കണം.<br />
മനസ്സ് മടിപിടിക്കുമ്പോള്‍ വിവേകം ഊര്‍ജ്ജസ്വലമാകണം.<br />
മനസ്സ് പോരാ എന്നാര്‍ത്തി കാണിക്കുമ്പോള്‍ വിവേകം മതി എന്നു വയ്ക്കണം.<br />
<br />
എന്നാല്‍ സാഹചര്യം കൂടി മനസ്സിനനുകൂലമാകുമ്പോള്‍ വിവേകം തോററുപോകും. മനസ്സിനെ തടയാതെ അതിന്റെ വഴിക്ക് വിട്ടിട്ട് വിവേകം തനതു വഴിയെ നീങ്ങാന്‍ തുടങ്ങണം. ഈ പൗരുഷം വ്യക്തിയില്‍ ഉണര്‍ന്നാല്‍ മാത്രമേ പുതിയ മനുഷ്യനും പുതിയ ലോകവും പിറവി എടുക്കൂ. <br />
[[ഭാവിലോകം|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:Mkn-01.jpg|right|x100px|എം കൃഷ്ണൻ നായർ]] [[എം കൃഷ്ണന് നായര്‍]]: '''&lsquo;[[ആധുനിക മലയാള കവിത]]&rsquo;'''&ensp; <br />
തികച്ചും നൂതനമായ ഒരു ലയാനുവിദ്ധതകൊണ്ടാണ് ചങ്ങമ്പുഴയുടെ കവിതകള്‍ മറ്റു കവിതകളില്‍നിന്നു അതിദൂരം അകന്നുനില്ക്കുന്നത്. സംഗീതാത്മകത്വം, പദസൌകുമാര്യം വാങ്ങ്മയചിത്രങ്ങളുടെ നൂതനത്വം എന്നീ അംശങ്ങളിലും അദ്ദേഹത്തിന്റെ കവിത ഒരു വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ലയത്തിന്റെ (ryhthm) മനോഹാരിതകൊണ്ട് ചങ്ങമ്പുഴക്കവിതകള്‍ക്കു സിദ്ധിച്ചിട്ടുള്ള അനന്യ സാധാരണമായ സൌഭഗത്തെ വിശദീകരിക്കുവാനാണ് ഈ ലേഖനത്തില്‍ ഉദ്യമിക്കുന്നത്.<br />
<poem><br />
:പ്രിയകരങ്ങളേ, നീലമലകളേ<br />
:കുയിലുകള്‍ സദാ കൂകും വനങ്ങളേ<br />
:അമിതസൗരഭധാരയില്‍ മുങ്ങിടും<br />
:സുമിതസുന്ദര കുഞ്ജാന്തരങ്ങളേ<br />
:കതുകദങ്ങളെ കഷ്ട,മെമ്മട്ടുഞാന്‍<br />
:ക്ഷിതിയില്‍ വിട്ടേച്ചു പോകുന്നു നിങ്ങളെ?<br />
</poem><br />
എന്ന &ldquo;രമണനി&rdquo;ലെ വരികള്‍ നോക്കുക. കവി ഉപയോഗിക്കുന്ന പദങ്ങളുടെ മാന്ത്രികശക്തിയും പദ്യഭാഗത്തിന്റെ അവിച്ഛിന്നമായ പ്രവാഹവും നമ്മെ കവിതയുടെ സ്വര്‍ഗ്ഗസാമ്രാജ്യത്തിലേക്കുതന്നെ ഉയര്‍ത്തുന്നു. <br />
[[ആധുനിക മലയാള കവിത|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:CivicChandran-01.jpg|right|x100px|സിവിക് ചന്ദ്രന്]] [[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രന്]] : '''&lsquo;[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]&rsquo;'''&ensp; <br />
<poem><br />
ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?<br />
കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)<br />
വൃദ്ധന്: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.<br />
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന് അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.) <br />
</poem><br />
[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:PulimanaP-01.jpg|thumb|left|90px|പുളിമാന പരമേശ്വരന്‍പിളള|പുളിമാന പരമേശ്വരന്‍പിളള]] [[പുളിമാന പരമേശ്വരന്‍പിളള|പുളിമാന പരമേശ്വരന്‍പിളള]]: '''[[സമത്വവാദി]]'''&ensp; <br />
<poem><br />
ബാരിസ്റ്റര്‍: എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്.<br />
സമത്വവാദി: ഞാന്‍ നിങ്ങളുമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.<br />
ബാരി: എന്നു നിങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതല്ല അവിശ്വാസി എന്നു വച്ചാല്‍ പരമാര്‍ത്ഥം കാണുന്നവന് എന്നാണ്.<br />
സ: വാദി: എനിക്കതില്‍ രസമില്ല.<br />
ബാരി: പക്ഷേ – ഞാന്‍ നിങ്ങളോടനുഭാവമുള്ളവനല്ലേ?<br />
സ: വാദി: എന്തിന്?<br />
ബാരി: നിങ്ങള്‍ ഇങ്ങനെ ഒരു മഠയനായിപ്പോയതില്‍. പാവം. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിശ്വാസം? സോഷ്യലിസ്റ്റോ? ഹ ഹ ഹ! ഒരു സോഷ്യലിസ്ററും നിങ്ങളെപ്പോലെ പകല്‍ സ്വപ്നം കാണുകയില്ല. ഒരു സോഷ്യലിസ്ററും കാണത്തക്കരീതിയില്‍ അവന്റെ തോക്കു കൊണ്ടു നടക്കയില്ല.<br />
</poem><br />
[[സമത്വവാദി|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:CVBalakrishnan-01.jpg|thumb|right|90px|CVBalakrishnan|സി.വി.ബാലകൃഷ്ണന്]] [[CVBalakrishnan|സി.വി. ബാലകൃഷ്ണന്]]: '''[[ഉപരോധം]]'''&ensp; <br />
<poem><br />
&ldquo;ഓ, ഹോയ്.&rdquo;<br />
അയാള്‍ നീട്ടി ഒച്ചയെടുത്തു.<br />
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.<br />
മൂരികള് പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില് ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.<br />
</poem><br />
[[ഉപരോധം|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:ESanthoshKumar-01.jpg|thumb|left|90px|ഇ.സന്തോഷ് കുമാര്‍|ഇ. സന്തോഷ് കുമാര്‍]][[ഇ.സന്തോഷ് കുമാർ|ഇ. സന്തോഷ് കുമാര്‍]]: '''[[ഗാലപ്പഗോസ്]]'''&ensp; <br />
<poem><br />
റിങ്മാസ്റ്റര്‍ പറഞ്ഞു:<br />
<br />
ഈ കൂടാരത്തില്‍ ഭൂമിയിലെ പലജാതി മൃഗങ്ങളുണ്ട് കൂട്ടരേ, അവയെയെല്ലാം നിങ്ങളെ കാണിക്കാനും അങ്ങനെ ഈ ലോകം എത്ര വൈവിദ്ധ്യമാര്‍ന്നതാണെന്നു ബോദ്ധ്യപ്പെടുത്തുവാനുമാണ് ഞങ്ങള്‍, ഇവിടെ ഇതാ നിങ്ങളുടെ നഗരത്തില്‍ ഏറെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വന്നുചേര്‍ന്നിരിക്കുന്നത്. ഏവര്‍ക്കും സ്വാഗതം!<br />
</poem><br />
[[ഗാലപ്പഗോസ്|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
[[File:PRaman-02.jpg|thumb|right|90px|PRaman|പി.രാമന്]][[PRaman|പി.രാമന്]]: '''[[Thurump|തുരുമ്പ്]]'''&ensp; <br />
<poem><br />
::ആ ഉരുക്കുവാഗണുകള്‍<br />
::ഇന്നു സങ്കല്പിക്കുമ്പോള്<br />
::അവയില്‍നിന്ന്<br />
::തുരുമ്പു പാറും.<br />
::കാരണം<br />
::സങ്കല്പം<br />
::തുരുമ്പാണ്.<br />
</poem><br />
[[Thurump|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
<br />
</div><br />
<!-- contents --><br />
{| id="mf-left" style="width:100%; vertical-align:top; background:#FFF8DB;"<br />
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#ffe994; font-size:120%; font-weight:bold; border:1px solid #ffd175; text-align:left; color:#000; padding:0.2em 0.4em;">പുതിയതായി ചേര്‍ത്തത്</h2><br />
|-<br />
| style="color:#000;" | <div id="mf-tfa" style="padding:2px 5px" ><br />
* [[ജി.എൻ.എം.പിള്ള]]: [[രാജനും ഭൂതവും]] (ബാല സാഹിത്യം)<br />
* [[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പ്]]: [[ഭാവിലോകം]]<br />
* [[എം കൃഷ്ണന് നായര്‍]]: [[ആധുനിക മലയാള കവിത]] (ലേഖനങ്ങള്‍)<br />
* [[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രന്]]: &lsquo;[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]&rsquo;<br />
* [[പുളിമാന പരമേശ്വരന്‍പിളള]]: [[സമത്വവാദി]] (നാടകം)<br />
* [[CVBalakrishnan|സി.വി. ബാലകൃഷ്ണന്]]: [[ഉപരോധം|ഉപരോധം]] (നോവല്‍)<br />
* [[ഇ.സന്തോഷ് കുമാർ|ഇ. സന്തോഷ് കുമാര്‍]]: [[ഗാലപ്പഗോസ്|ഗാലപ്പഗോസ്]] (കഥാസമാഹാരം)<br />
* [[Sundar|സുന്ദര്‍]]: [[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കില്‍]]<br />
* [[അഷ്ടമൂർത്തി|അഷ്ടമൂര്‍ത്തി]]: [[വീടു വിട്ടു പോകുന്നു|വീടുവിട്ടുപോകുന്നു]] (കഥാസമാഹാരം) <br />
<br />
<br />
|}<br />
</div><br />
<div style="padding:.5em;">&nbsp; </div> <br />
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന കാലിഡോസ്കോപ്}}<br />
<random limit="10" namespace="Main" columns="2" />}}<br />
<br />
<!-- end contents --><br />
<br />
|-<br />
|}<br />
| style="border:1px solid transparent;" |<br />
| class="MainPageBG" style="width:45%; border:1px solid #cedff2; background:#f5faff; vertical-align:top;"|<br />
{| id="mp-right" style="width:100%; vertical-align:top; background:#f5faff;"<br />
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#cedff2; font-size:120%; font-weight:bold; border:1px solid #a3b0bf; text-align:left; color:#000; padding:0.2em 0.4em;">സായാഹ്ന വാര്‍ത്തകള്‍</h2><br />
|-<br />
| style="color:#000; padding:2px 5px;" | <div id="mp-itn"><br />
<br />
[[File:KBPrasannakumar-02.jpg|right|x100px]] <br />
&lsquo;നമ്മുടെ ചരിത്രവും സംസ്കാരവും വേരുകള്‍ പടര്‍ത്തിയ നാടിന്റെ സാംസ്കാരികഭൂപടത്തില്‍ പ്രധാനപ്പെട്ടവയായി അടയാളപ്പെടുത്തിയ കുറെ സ്ഥലങ്ങളുടെ പുറംകണ്ണുകൊണ്ടും അകക്കണ്ണുകൊണ്ടുമുളള കാഴ്ചാനുഭവങ്ങളുടെ ദ്വന്ദ്വങ്ങളാണ് ഈ കവിതകളിലെ ആവിഷ്കാരങ്ങള്‍. യാത്രയെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനംപോലെതന്നെ കാണുന്ന ഒരാളുടെ ആത്മകഥാക്കുറിപ്പുകളായും ഈ പുസ്തകത്തെ നമുക്ക് വായിക്കാനാവും. &rsquo;<br />
[[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാറിന്റെ]] '''[[സാഞ്ചി]] '''സായാഹ്ന പ്രസിദ്ധീകരിച്ചു.<br />
----<br />
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}<br />
{|style="width:100%;<br />
|-<br />
<br />
|style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:Anoop-01.jpg|center|x100px]]<br />
|style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:VictorHugo.jpg|center|x100px]]<br />
<br />
|-<br />
<br />
|style="vertical-align:top;"|{{center|അനൂപ്<br/>'''പ്രണയത്തിന്റെ അപനിര്‍മ്മാണം'''<br/>(കഥാസമാഹാരം)}}<br />
|style="vertical-align:top;"|{{center|വിക്തർ യൂഗോ<br/>'''പാവങ്ങൾ '''<br/>(നോവൽ)<br/> (വിവർത്തനം - നാലപ്പാട്ട് നാരായണമേനോൻ)}}<br />
|-<br />
|}<br />
<br />
----<br />
[[File:Indulekha-01.jpg|thumb|right|100px| &lsquo;ഇന്ദുലേഖ&rsquo;യുടെ ആദ്യപതിപ്പ് ]]<br />
നിരവധി തിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവല്‍ '''&lsquo;ഇന്ദുലേഖ'''&rsquo;യുടെ ആദ്യപതിപ്പിന്റെ പകര്‍പ്പ് സായാഹ്നയ്ക്ക് ലഭിച്ചു. കോഴിക്കോട് സ്പെക്ടട്ടര്‍ അച്ചുക്കൂടത്തില്‍ 1899 ല്‍ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തില്‍ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകര്‍പ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്. <br />
----<br />
<!---MKN ---><br />
{| id="mf-right" style="width:100%; vertical-align:top; background:#fffeee;"<br />
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#EBEB99; font-size:120%; font-weight:bold; border:1px solid #D6D633; text-align:left; color:#000; padding:0.2em 0.4em;">സാഹിത്യവാരഫലത്തില്‍ നിന്ന്</h2><br />
|-<br />
| style="color:#000; padding:2px 5px; background:#fffeee;" | <div id="mp-itn"><!--<br />
[[File:Mkn-18.jpg|thumb|140px|left|<span style="color:#555; font-size:70%;">എം കൃഷ്ണന് നായര്‍</span>]]--><br />
*[http://en.wikipedia.org/wiki/Benedetto_Croce '''ബേനേദേതാ ക്രോചെ'''] (Benedetto Croce 1866-1952) എന്ന വിശ്വവിഖ്യാതനായ തത്ത്വചിന്തകന് പറഞ്ഞു: ഫാസിസ്റ്റുകള്‍ക്കു സത്യസന്ധരും ബുദ്ധിയുള്ളവരുമായിരിക്കാന്‍ സാദ്ധ്യമല്ല. ഫാസിസ്റ്റ് സത്യസന്ധനാണെങ്കിൽ ബുദ്ധിമാനായിരിക്കില്ല. അയാൾ ബുദ്ധിമാനാണെങ്കിൽ സത്യസന്ധനല്ല. അയാൾ ബുദ്ധിമാനും സത്യസന്ധനുമാണെങ്കിൽ ഫാസ്സിസ്റ്റല്ല. ഈ പ്രസ്താവത്തിൽ ധിഷണാശക്തിയുണ്ട് (intellect). അതിനോടു ചേർന്ന വിശുദ്ധിയും.<br />
[[സാഹിത്യവാരഫലം_2002_04_26|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
*<poem><br />
::&ldquo;ഹാ സുഖങ്ങള്‍ വെറും ജാലം, ആരറിവൂ നിയതി തന്<br />
::ത്രാസുപൊങ്ങുന്നതും താനേ താണു പോവതും&rdquo;<br />
</poem><br />
എന്ന കരുണയിലെ വരികള്‍ എടുത്തെഴുതിയിട്ടു് മഹാകവി '''ജീ. ശങ്കരക്കുറുപ്പു്''' മുണ്ടശ്ശേരിയെ ലക്ഷ്യമാക്കി എന്നോടു പറഞ്ഞു. ഈശ്വരന് വാസവദത്തയെ ത്രാസിന്റെ ഒരു തട്ടിലും അവളുടെ പ്രവൃത്തികളെ മറ്റേത്തട്ടിലും വച്ചിട്ടു് തൂക്കി നോക്കന്നതു് കാണാത്ത നിരൂപകര്‍ അന്തരംഗസ്പര്‍ശിയായ നിരൂപണം നിര്‍വ്വഹിക്കുന്ന ആളാണെന്നു പറയാന്‍ വയ്യ. നിരൂപണം ജി. എഴുതിയതുപോലെ അന്തരംഗസ്പര്‍ശിയായിരിക്കണം; മര്‍മ്മപ്രകാശകവുമായിരിക്കണം.<br />
[[സാഹിത്യവാരഫലം_1986_07_20|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
*&ldquo;മഹനീയങ്ങളായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുള്ളവയാണ്. വീണ്ടും കേള്‍ക്കാന്‍ അഭിലാഷമുളവാക്കുന്നവയാണ്. നിങ്ങള്‍ക്ക് അവയില്‍ എവിടെയും കടന്നുചെല്ലാം. സസുഖം അവിടെ വസിക്കുകയും ചെയ്യാം. പ്രകമ്പനം ജനിപ്പിച്ചോ സൂത്രപ്പണിയാര്‍ന്ന പര്യവസാനമുണ്ടാക്കിയോ അവ നിങ്ങളെ ചതിക്കില്ല. മുന്‍കൂട്ടി കാണാത്തവകൊണ്ട് അദ്ഭുതപ്പെടുത്തുകയില്ല. നിങ്ങള്‍ താമസിക്കുന്ന വീടു പോലെ അവ പരിചിതങ്ങളാണ്. അല്ലെങ്കില്‍ നിങ്ങളുടെ പ്രേമഭാജനത്തിന്റെ തൊലിപ്പുറത്തെ ഗന്ധം പോലെ. അവ എങ്ങനെ അവസാനിക്കുമെന്നു നിങ്ങള്‍ക്കറിയാം. എങ്കിലും അറിഞ്ഞുകൂടെന്ന മട്ടില്‍ അവ കേള്‍ക്കുന്നു. ഒരു ദിവസം മരിക്കുമെന്നു നിങ്ങള്‍ക്കറിയാമെങ്കിലും അതറിഞ്ഞുകൂടെന്ന രീതിയില്‍ നിങ്ങള്‍ ജീവിക്കുന്നു. അതു മരിക്കുന്നു. ആരു സ്നേഹം സാക്ഷാത്കരിക്കുന്നു, ആരു സാക്ഷാത്കരിക്കുന്നില്ല. എന്നെല്ലാം നിങ്ങള്‍ക്കറിയാം. എന്നാലും നിങ്ങള്‍ക്ക് അവ വീണ്ടും അറിയണം.&rdquo;<br />
<br />
ആട്ടക്കഥകളിലെ ശ്രേഷ്ടങ്ങളായ കഥകളെക്കുറിച്ച് അരുന്ധതീറോയി തന്റെ &lsquo;The God of small Things&rsquo; എന്ന നോവലില്‍ പറഞ്ഞതാണ് ഇത്. ഇതു അരുന്ധതീറോയിയുടെ നോവലിനു തന്നെ നന്നേ ചേരും. ഇതിലെ കഥ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മള് കേട്ടിരിക്കും. പക്ഷേ ശ്രീമതി അതു പറയുമ്പോള്‍ വീണ്ടും കേള്‍ക്കാന്‍ കൊതി. നോവലിലെ കഥാപാത്രങ്ങളെ നമ്മള് നിത്യജീവിതത്തില്‍ കണ്ടിരിക്കും. എങ്കിലും അവരെ നോവലില്‍ വീണ്ടും കാണാന്‍ അഭിലാഷം. എന്താണ് ഇതിനു കാരണം?<br />
[[സാഹിത്യവാരഫലം_1997_11_21|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
<br />
*യാസുനാരി കാവാബാത്താ (1899&ndash;1972, നോബല്‍ സമ്മാനം 1970). യൂക്കിയോ മീഷീമ (Yukio Mishima, 1925&ndash;1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886&ndash;1965), കെന്‍സാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബല്‍ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകള്‍ക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാന്‍ ഒന്നു രണ്ടു വാക്യങ്ങള്‍ എടുത്തെഴുതാം:<br />
::&ldquo;Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos.<br />
::Even among young, beautiful fat women, there are distinction to be made. Fleshed out one way, they&rsquo;ll leave you lost, trivial, confused.<br />
::In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.&rdquo; <br />
:മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേര്ണ് തരിശുഭൂമിയായി ജപ്പാനെ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗസ്പര്‍ശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകന്. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവല്‍ വാങ്ങാന്‍. [[സാഹിത്യവാരഫലം_1997_12_26|(തുടര്‍ന്നു വായിയ്ക്കുക &hellip;)]]<br />
----<br />
* വൈലോപ്പിള്ളിയുടെ മരണവാർത്ത കേട്ടു ദുഃഖത്തോടെ, പ്രകമ്പനത്തോടെ ഞാൻ വീണ്ടും ശയനീയത്തിലേക്കു വീണു. പൊട്ടിത്തെറിക്കുന്ന ചങ്ങലെപോലെ കാലം ചിതറി വീഴുന്ന ശബ്ദം ഞാൻ കേട്ടു. അതിനുശേഷം നിശ്ശബ്ദത, മരണത്തിന്റെ നിശ്ശബ്ദത. ശക്തനായ സിംഹത്തെപ്പോലെ, രാജകീയതയാർന്ന ഭാവത്തോടെ അവഗണനയുടെയും വിമർശനത്തിന്റെയും ഇരുമ്പുകൂട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന വൈലോപ്പിള്ളി എന്ന കവി നിശ്ചേതനനായി വീണെന്നോ? അതേ. അപ്പോൾ ആ വലിയ പഞ്ജരത്തിനകത്തു &mdash; ആ കാരാവേശ്മരത്തിനകത്തു &mdash; നിശ്ശബ്ദത; മരണത്തിന്റെ നിശ്ശബ്ദത. ആ നിശ്ശബ്ദതയെ ചിത്രീകരിച്ചു മരിച്ച മഹാവ്യക്തിയുടെ അമരത്വത്തെ സച്ചിദാനന്ദൻ അഭിവ്യഞ്ജിപ്പിക്കുന്നതിന്റെ ശക്തിയും ചാരുതയും നോക്കുക:<br />
<poem><br />
::മിടിപ്പു താഴുന്നതെൻ ഭാഷതൻ നെഞ്ചിന്നല്ലോ<br />
::ഇറക്കിക്കിടത്തിയതെന്റെ യൗവനമല്ലോ<br />
::തിരുമ്മിയടച്ചതു നീതിതൻ മിഴിയല്ലോ<br />
::തഴുതിട്ടതോ, സ്നേഹനീലമാം കലവറ. <br />
::ചിതയിൽ പൊട്ടുന്നതെൻ നാടിന്റെ നട്ടെല്ലല്ലോ.<br />
::മണലിലെരിഞ്ഞമരുന്നതോ മലർകാലം.<br />
::താഴുന്നു വെയിൽ, തണുപ്പേറുന്നു; ഒടുക്കത്തെ<br />
::മാവിൽ കൂടണയുമൊറ്റക്കിളി ചിലയ്ക്കുന്നു.<br />
::&ldquo;പാവമീ നാടിൻ സ്വർണ്ണക്കിണ്ണമായിരുന്നിവൻ<br />
::ദാ, നോക്കു വാനിൽ: പൂർണ്ണ ചന്ദ്രനായവൻ വീണ്ടും.&rdquo;<br />
</poem><br />
ഇതു വായിച്ചവസാനിപ്പിച്ചപ്പോൾ നിശ്ശബ്ദത ഒട്ടൊക്കെമാറി. വിദൂരതയിൽ നിന്നു ചില നാദങ്ങൾ കേൾക്കുന്നു.<br />
കവിതാ വിഹംഗമത്തിന്റെ കളനാദങ്ങളാണ് അവ. അന്ധകാരം ലേശം മാറി. എന്തോ തിളക്കം. കവിതാ ഹിമാംശുവിന്റെ ശോഭയാണത്.<br />
[[സാഹിത്യവാരഫലം_1986_02_23 |(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
----<br />
<!--<br />
'''ഹരികുമാറിന്റെ കഥ:''' {{#lst:സാഹിത്യവാരഫലം_1986_03_16|SV-quotes}} <br />
[[സാഹിത്യവാരഫലം_1986_03_16|(തുടര്‍ന്നു വായിയ്ക്കുക &hellip;)]]<br />
--><br />
|-<br />
|}<br />
<!--- end --><br />
</div><br />
<br />
</div><br />
|-<br />
|}<br />
|}<br />
{{SFbox<br />
|{{boxtitle|[[Malayalam_Books|മലയാള കൃതികള്‍]]|#EBEB99}}<br />
[[Malayalam_Books|സായാഹ്നയില്‍ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വര്‍ഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക]].<br />
}}<br />
{{MKN/Works}}<br />
{{MKN/SV}}<br />
{{MKN/SV-Quotes|state=collapsed}}<br />
{{EHK/Works}}<br />
{| id="mp-upper" style="margin:4px 0 0 0; width:100%; background:none; border-spacing: 0px;"<br />
| class="MainPageBG" style="width:100%; border:1px solid #ddcef2; background:#faf5ff; vertical-align:top; color:#000;" |<br />
{| id="mp-left" style="width:100%; vertical-align:top; background:#faf5ff; color:#000;"<br />
| style="padding:2px; width:100%;" | <h2 id="mp-tfp-h2" style="margin:3px; background:#ddcef2; font-size:120%; font-weight:bold; border:1px solid #afa3bf; text-align:left; color:#000; padding:0.2em 0.4em"><br />
English Section</h2><br />
|-<br />
| style="color:#000; padding:2px;" | <div id="mf-tfp"><br />
* [[Sayahna]]<br />
<!--<br />
* [http://math.sayahna.org KSS Nambooripad]<br />
* [http://math.sayahna.org/index.php/Cross-Connections Cross-Connections]<br />
--><br />
* [http://books.sayahna.org/list-of-books-released Mathematics Books]<br />
</div><br />
|-<br />
|}<br />
|}<br />
__NOTOC____NOEDITSECTION____NOTITLE__</div>
Vijayan
http://ml.sayahna.org/index.php?title=File:KBPrasannakumar-02.jpg&diff=15662
File:KBPrasannakumar-02.jpg
2015-03-06T03:43:10Z
<p>Vijayan: Vijayan uploaded a new version of &quot;File:KBPrasannakumar-02.jpg&quot;</p>
<hr />
<div></div>
Vijayan
http://ml.sayahna.org/index.php?title=File:KBPrasannakumar-02.jpg&diff=15661
File:KBPrasannakumar-02.jpg
2015-03-06T03:26:10Z
<p>Vijayan: Vijayan uploaded a new version of &quot;File:KBPrasannakumar-02.jpg&quot;</p>
<hr />
<div></div>
Vijayan
http://ml.sayahna.org/index.php?title=File:KBPrasannakumar-02.jpg&diff=15660
File:KBPrasannakumar-02.jpg
2015-03-05T15:49:38Z
<p>Vijayan: </p>
<hr />
<div></div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%92%E0%B4%B0%E0%B5%81%E0%B4%B6%E0%B4%AC%E0%B5%8D%E0%B4%A6%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%B0%E0%B4%BE%E0%B4%97%E0%B4%82&diff=15659
ഒരുശബ്ദത്തില്‍ ഒരു രാഗം
2015-03-05T14:06:21Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[എം കൃഷ്ണന് നായര്‍|എം കൃഷ്ണന് നായര്‍ ]]<br />
{{MKN/OruSabdathil}}{{MKN/OruSabdathilBox}}<br />
==ഒരു ശബ്ദത്തിൽ ഒരു രാഗം==<br />
<br />
പ്രസിദ്ധനായ പഞ്ചാപകേശയ്യര്‍ ഇംഗ്ളണ്ടിലായിരുന്നപ്പോള്‍ ഒരു ഇംഗ്ലീഷുകാരന് അദ്ദേഹത്താടു ചോദിച്ചു: &lsquo;അദ്വൈതം, ദ്വൈതം, വിശിഷ്ടാദ്വൈതം ഇവയെക്കുറിച്ചൊക്കെ നിങ്ങള്‍ വാദപ്രതിവാദങ്ങള്‍ നടത്താറുണ്ടല്ലോ. ശക്തിയുടെയും സമയത്തിന്റെയും വ്യര്‍ത്ഥമായ വ്യയമല്ലേ ഇത്. എന്തു പ്രയോജനമാണ് ഇതുകൊണ്ട്?&rsquo; ഇതുകേട്ട് പഞ്താപകേശയ്യര്‍ അയാളോടു ചോദിച്ചു: &lsquo;എവറസ്റ്റാരാഹണം നടത്തുന്നവരെ നിങ്ങള്‍ അഭിനന്ദിക്കാറില്ലേ?&rsquo; ഇംഗ്ലീഷുകാരന് ഇതിനു ഉത്തരം നല്കി. &lsquo;എന്താ സംശയം? അത് എന്തൊരു ചൈതന്യപ്രകടനമാണ്!&rsquo; അപ്പോള്‍ പഞ്ചാപകേശയ്യര്‍ പറഞ്ഞു: &lsquo;ഈ പര്‍വതാരോഹണമെല്ലാം എന്തൊരു വ്യര്‍ത്ഥവ്യയമാണ്! എന്തുപ്രയോജനമാണ് അതുകൊണ്ട്? ഈ കോടുമുടികളുടെ അഗ്രഭാഗത്ത് ഏതു ധാന്യമാണ് വിളയുന്നത്?&rsquo;<br />
<br />
&lsquo;പക്ഷേ അതു പ്രകൃതിയെ കീഴടക്കുന്നതല്ലേ&rsquo; എന്നായി ഇംഗ്ലീഷുകാരന്. അതുകേട്ട് പഞ്ചാപകേശയ്യര്‍ വീണ്ടും പറഞ്ഞു: &lsquo;ശരിതന്നെ നിങ്ങള്‍ കായികഭ്യാസികള്‍. നിങ്ങള്‍ മലകയറുന്നു. ഞങ്ങള്‍ മാനസികാഭ്യാസികള്‍. അതുകൊണ്ട് ആശയങ്ങളുടെ മുകളിലേക്ക് കയറുന്നു.&rsquo;<br />
<br />
പഞ്ചാപകേശയ്യര്‍ പറഞ്ഞ ഈ പരമാര്‍ത്ഥം കവികളെയും കലാകാരന്മാരെയും സംബന്ധിച്ചും ശരിയാണ്. ബാഹ്യജീവിതമല്ല, ആന്തര ജീവിതമാണ് കവിയെ സംബന്ധിച്ചിടത്തോളം ശ്രേഷ്ഠം. സുശക്തമായ ആന്തരജീവിതമില്ലാത്തവരെ നല്ല കവികളായി പരിഗണിക്കാറില്ല.<br />
<br />
നമ്മുടെയെല്ലാം ബാഹ്യജീവിതങ്ങള് ഏതാണ്ട് ഒരു പോലെയാണ്. എല്ലാവരും കാലത്തു് എഴുന്നേല്ക്കുന്നു. ദിനകൃത്യങ്ങള്‍ അനുഷ്ഠിക്കുന്നു. ജോലിയില്‍ ഏര്‍പ്പെടുന്നു. സായാഹ്ന സവാരി നടത്തുന്നു. രാത്രി ഉറങ്ങുന്നു. ഒരു കൂലിവേലക്കാരനും ഡോക്ടര്‍ എസ്. രാധാകൃഷ്ണനും തമ്മില്‍ ബാഹ്യജീവിതത്തിന്റെ കാര്യത്തില്‍ സാരമായ വ്യത്യാസമില്ല. എന്നാല്‍ ആന്തരീവിതത്തില് അവര്‍ വിഭിന്നരാണ്. സുശക്തമായ ആന്തരജീവിതമാണ് ഡോക്ടര്‍ രാധാകൃഷ്ണനെ സാധാരണ മനുഷ്യരില്‍നിന്ന് വേര്‍തിരിച്ചു നിറുത്തുന്നത്. എന്താണത്? സ്വന്തം വികാരങ്ങളെയും ആശയങ്ങളെയും രാധാകൃഷ്ണന് ആവിഷ്കരിച്ചു. അവയെ വ്യവച്ഛേദിച്ചു. ഇതു ചെയ്തപ്പോള്‍ അദ്ദേഹം ആദരണീയനായി. ഈ ആന്തരജിവിതത്തിലൂടെയാണ് &mdash; ആധ്യാത്മിക പ്രവര്‍ത്തനത്തിലൂടെയാണ് &mdash; കവികള്‍ മഹായശസ്കരാവുന്നത്. ഈ ആന്തര ജീവിതത്തിനും ബാഹ്യജീവിതത്തിനും തമ്മില്‍ പൊരുത്തം വേണമെന്നില്ല. ഫ്രഞ്ചുകവി പൊള് വെര്‍ലേന്‍ മറ്റൊരു ഫ്രഞ്ചുകവിയായ രാങ്ബോയുമായി സ്വവര്‍ഗ്ഗാനുരാഗത്തില്‍ ഏര്‍പ്പെടുകയും ഒടുവിൽ അദ്ദേത്തോടു പിണങ്ങി കൊല്ലാനായി വെടി വയ്ക്കുകയും ചെയ്തു . രാങ്ബോയുടെ കൈയ്ക്കുമാത്രമേ മുറിവുപററിയുള്ളു. വെര്‍ലേന്‍ കുറെക്കാലം ജയിലില്‍ കിടന്നു. ജയിലില്‍നിന്നിറങ്ങിയതിനുശേഷം അദ്ദേഹം മറ്റൊരു യുവാവുമായി ബന്ധമുണ്ടാക്കി ഇംഗ്ളണ്ടില്‍പോയി. നമ്മള് വെര്‍ലേന്റെ ഈ ബാഹ്യജിവിതത്തെ അവലംബിച്ചു വിധിനിര്‍ണ്ണയം നടത്തിയാല്‍ നീതമത്കരണമില്ല. എന്നാല്‍ Songs without words, സഷ്സ് ഇവയെ പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിനു സുശക്തമായ ഒരാന്തര ജീവിതമുണ്ടായിരുന്നുവെന്നു മനസിലാകും.<br />
<br />
ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ബാഹ്യജീവിതം ഒട്ടൊക്കെ അറിയപ്പെടുന്നതാണ്. ഏതാനും കാവ്യങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തിന്റെ ആന്തരജീവിതം വള്ളത്തോളിന്റെയോ കുമാരനാശാന്റെയോ ആന്തര ജിവിതംപോലെ സുശക്തമല്ല എന്നതുപോകട്ടെ. അദ്ദേഹത്തിന്റെ സമകാലികനായ ചങ്ങമ്പുഴയുടെ ആന്തര ജീവിതം പോലെയെങ്കിലും ആയിട്ടുണ്ടോ അതു്? ഇല്ല എന്നേ പറയാനൂവൂ. അദ്ദേഹത്തിന്റെ ബാഹ്യജീവിതം എങ്ങനെ ശ്വാസംമുട്ടി മരിച്ചുവോ അതുപോലെ ആന്തര ജീവിതവും ശ്വാസംമുട്ടി മരിച്ചു.<br />
<br />
വിഷാദാത്മകത്വം കവിതയില്‍ നിവേശിപ്പിച്ച കവി എന്നാണ് രാഘവന്‍പിള്ളയെക്കുറിച്ച് പറയാനുള്ളതു്. കവിതയില്‍ വിഷാദാത്മകതയോ പ്രസാദാത്മകതയോ വരുമ്പോള്‍ അതു് അസത്യാത്മകമാണെന്നു പറയേണ്ടതായിവരും. അതുകൊണ്ട് &lsquo;കൂടുമടച്ച് ഞാനെന്‍ മണിമച്ചിലെ വാടാവിളക്കുകെടുത്തിടട്ടെ&rsquo; എന്നു ഇടപ്പളളി രാഘവന്‍പിള്ളയും &lsquo;ഹാ വരും വരും നൂനമാദ്ദീനമെന്റെ നാവനങ്ങിയാല്‍ ശ്രദ്ധിക്കും കാലം വരും&rsquo; എന്നു ജീ. ശങ്കരക്കുറുപ്പും പറയുമ്പോള്‍ ആദ്യത്തേതിലെ വിഷാദാത്മകതയും രണ്ടാമത്തെതിലെ പ്രസാദാത്മകതയും ഒരുപോലെ സ്യൂഡോഫിലോസഫിയാണ്. യഥാര്‍ത്ഥമായ തത്ത്വചിന്ത കണ്ണീരൊഴുക്കുകയില്ല, ചിരിക്കുകയുമില്ല. മനുഷ്യന്റെ അന്തസത്തയുടെ രൂപ പരിണാമങ്ങളെ അന്വേഷിക്കുക എന്നതാണ് തത്ത്വചിന്തയുടെ ജോലി. (ആശയത്തിനു ക്രോചേയോടു കടപ്പാട്) ഈ അന്വേഷണം മഹാകവികളുടെ കവിതയില്ലുള്ളതുപോലെ രാഘവന്‍പിളളയുടെ കവിതയില്‍ ഇല്ല. അദ്ദേഹം സ്വകീയ ദുഃത്തിനു ആവിഷ്കാരം നല്‍കിയതേയുള്ളു. ആ അന്ത്യസന്ദേശം നോക്കൂ.<br />
<br />
&lsquo;ഞാനൊന്നുറങ്ങിയിട്ടു ദിവസങ്ങളല്ല മാസങ്ങള്‍ വളരെയായി. കഠിനമായ ഹൃദയവേദന ഇങ്ങനെ അല്പ്പാല്പം മരിച്ചുകൊണ്ട് എന്റെ അവസാനദിനത്തെ പ്രതീക്ഷിക്കുവാന്‍ ഞാന്‍ അശക്തനാണ്. ഒരു കര്മ്മധീരനാകാന് നോക്കി. ഒരു ഭ്രാന്തനായി മറുവാനാണ് ഭാവം.<br />
<br />
സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തിത്തിനു വിധി. മോചനത്തിനുവേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരിക്കൊള്ളിക്കുക മാത്രമാണു് ചെയ്യുന്നതു.<br />
<br />
എന്റെ രക്ഷിതാക്കള്‍ എനിക്കു ജീവിക്കാന്‍ വേണ്ടന്നവ സന്തോഷത്താടും സ്നേഹത്തോടും തരുന്നുണ്ടായിരിക്കാം. പക്ഷേ ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളംവരെയും മര്ദ്ദിച്ചുകോണ്ടിരിക്കുന്ന ഒരു മഹാഭാരമായിട്ടാണ് തീരുന്നതു്. ഞാന്‍ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തന്റെ വിഷബീജങ്ങളാല്‍ മലീമസമാണ്. ഞാന്‍ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലുകടിക്കുന്നവയാണ്. ഞാന്‍ ഉടുക്കുന്ന വസ്ത്രംപോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്.<br />
<br />
പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക &mdash; ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നതു്. ഇവയില്ലെല്ലാം എനിക്കു നിരാശതയാണ് അനുഭവം. എനിക്കു ഏക രക്ഷാമാര്‍ഗ്ഗം മരണമാണ്, അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേര്‍പാടില്‍ ആരും നഷ്ടപ്പെടുന്നില്ല; ഞാന്‍ നേടുന്നുമുണ്ട്. മനസാ വാചാ കര്‍മ്മണാ ഇതില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ല. സമുദായത്തിന്റെ സംശയ ദൃഷ്ടിയും നിയമത്തിന്റെ നിശിത ഖഡ്ഗവും നിരപരാധിത്വത്തിന്റെ മേല്‍ പതിക്കരുതേ.<br />
<br />
എനിക്കു പാട്ടുപാടുവാൻ ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നുപോയി. കൂപ്പുകൈ.<br />
<br />
എന്തോരു നല്ല മനുഷ്യന്! അതുകൊണ്ടാണല്ലോ അദ്ദേഹത്തിനു് ഈ ദുഃഖമുണ്ടായതു്. ഈ കത്തിലെ ഈ Private anguish തന്നെയാണ് കാവ്യങ്ങളിലുള്ളതു്.<br />
<poem><br />
&lsquo;തെല്ലൊരു വെളിച്ചമില്ലോമനേയിതായെന്റെ<br />
പുല്ലുമാടവും കത്തിച്ചെത്തുകയായി ദാസന്&rsquo;<br />
</poem><br />
എന്ന മട്ടിലുള്ള വരികള്‍ രാഘവന്പിളിളയുടെ കാവ്യങ്ങളിലാകെ കാണാം. ഇവയൊക്കെ വായിക്കുമ്പോള്‍ ഈ ദുഃഖം രാഘവന്‍പിള്ളയുടെ ദുഃഖം മാത്രമായിരുന്നല്ലോ എന്ന് തോന്നലാണ് എനിക്കു്. കാരണം സത്യം എന്നതു് വിഷാദമല്ല. ആഹ്ളാദവുമല്ല, വ്യക്തികള്‍ സത്യത്തില്‍ വിഷാദമാരോപിക്കുമ്പോള് ആതു സത്യാഭാസമായിത്തീരുന്നു. വ്യക്തിയുടെ മാനസികാവസ്ഥയാണ് അല്ലെങ്കില്‍ ചെന്നുവീണിരിക്കുന്ന ഉല്‍ക്കട വികാരമാണ് സത്യത്തെ വിഷാദപൂര്ണ്ണമാക്കുന്നതു്. പൂര്ണ്ണചന്ദ്രന് ഉദിച്ചുനില്ക്കുമ്പോള് വിരഹിണിക്ക് അതു വേദനയുള്ളവാക്കും. കാമുകനുമായി സല്ലപിക്കുന്നവള്ക്കു് അതു് അഹ്ളാദം നല്‍കും. പൂര്ണ്ണചന്ദ്രന് ആകാശത്തില്‍ ശോഭിക്കുന്നു എന്നതു് സത്യം. ആ സത്യം നിസ്സംഗമാണ്. ആ നിസ്സംഗ സത്യത്തില്‍ വിരഹിണി ആരോപിക്കുന്ന വിഷാദമാണ് അതിനെ വിഷാദാത്മകമാക്കുന്നതു്. കാമുകി ആരോപിക്കുന്ന ആഹ്ളാദമാണു അതിനെ ആഹ്ളാദദായകമാക്കുന്നതു്. നിസ്സംഗമായ സത്യം ചിത്രീകരിച്ചില്ല ഇടപ്പളളി രാഘവന്‍പിള്ള. മനുഷ്യാത്മാവിന്റെ നിഗൂഢതകളിലേയ്ക്കു കടക്കാനോ പ്രപഞ്ചത്തിന്റെ മഹാദ്ഭുതങ്ങളില്‍ പ്രകാശം വീഴ്ത്താനോ സത്യത്തിന്റെ അവബോധം അനുവാചികനു് ഉളവാക്കാനോ കഴിയാതെ സ്വന്തം ആന്തരജീവിത്തെ കയര്‍ത്തുമ്പില്‍ കുരുക്കിയ കവിയായിരുന്നു അദ്ദേഹം. ഇതിനാലാണ് അദ്ദേഹത്തിന്റെ കാവ്യപദ്ധതിയ്ക്കു പിന്തുടര്ച്ച ഇല്ലാതെ പോയതു്. രാഘവന്‍പിള്ളയ്ക്കു അനുകര്‍ത്താക്കള്‍ ഉണ്ടാകാതെ പോയതിനു കാരണമിതുതന്നെയാണ്.<br />
<br />
ഇങ്ങനെ സ്വാകാര്യദുഃഖത്തിൽ മുഴുകിയിരുന്നതു കൊണ്ടാണ് അദ്ദേഹത്തിന്റെ കവിതയ്ക്കു നിശ്ചല സ്വഭാവം വന്നുപോയതു്. ദുഃഖം ഡോഗ്മയാവുകയും &mdash; അംഗീകൃതാശയമാവുകയും &mdash; ആ അംഗീകൃതാശയത്തിനു രൂപം നല്‍കുകയും ചെയ്തപ്പോള്‍ കവിതയ്ക്കു ഏകരൂപമുണ്ടായിപ്പോയി. സ്വകാര്യദുഃഖത്തിന്റെ പ്രസ്താവവും മരിക്കാനുള്ള അഭിലാഷത്തിന്റെ പ്രഖ്യാപനവും സാര്‍വലൌകിക സ്വഭാവം ആവഹിക്കാതിരിക്കുന്നിടത്തോളം കാലം കവിതയ്ക്കു അതീതങ്ങളായ വിഷയങ്ങളായിപ്പോകും. ഒരുദാഹരണം നല്‍കാം.<br />
<poem><br />
&lsquo;ഹാശഠന് വിധികൊയ്യും ജീവിതച്ചേര്പ്പാടത്തില്<br />
ആശതന്‍ കൃഷിപ്പണിയൊക്കെയും വിഫലത്തില്.<br />
കര്ഷകന് പ്രയത്നിപ്പാന്‍ കാഞ്ചനക്കൂമ്പാരത്തില്<br />
ഹര്ഷാശ്രുപൊഴിക്കുവാനാന്യനാണിജ്ജഗത്തില്<br />
കാലത്തു തൊട്ടിട്ടന്തിയാകവോളവും നിന്നു<br />
കാലത്തിന് കരിക്കോലുകൊണ്ടു ഞാനുഴുകുന്നു.<br />
ശാശ്വതപ്രേമത്തിന്റെ വിത്തുകളതില്പ്പാകി<br />
ശാന്തിതന്‍ സനാതന സംഗീതം തൂകിത്തൂകി<br />
തപ്തമായ് വരണ്ടുവീണീടുമാ വിടവാകെ<br />
ശ്ശുദ്ധമാം കണ്ണീര്ത്തേകി നിത്യവും നിറയ്ക്കവേ<br />
പാവനപ്രേമത്തിന്റെ പട്ടിണിപ്പച്ചപാടം<br />
ഭാവനാതീതരമ്യമായിടും മലര്‍വാടം<br />
വേലിയും വരമ്പുമായ് ബദ്ധമല്ലബ്ഭാഗത്തില്<br />
കാലികള്‍ കേറീടാതെ കാത്തുഞാന്‍ നിദ്രാഹീനന്&rsquo;<br />
</poem><br />
ശുഷ്കതവരുത്താതെ കാവ്യം രചിക്കുന്ന ഇടപ്പളളിയുടെ ഈ കാവ്യത്തിലാകെ ശുഷ്കത. പദവിന്യാസം പരുഷം. കാരണം ജീവിതത്തെ തത്ത്വചിന്താ പ്രതിപാദനത്തിലേക്കു് ഒതുക്കിനിറുത്തുന്നു എന്നതാണ്. ഈ കാവ്യത്തോടു വെറൊരു കവിയുടെ ചില വരികള്‍ തട്ടിച്ചുനോക്കുക.<br />
<poem><br />
നീവരും നിര്ജ്ജനവീഥിയില് ഞാനൊരു<br />
പൂവണിച്ചെണ്ടുമായ് കാത്തുനില്ക്കും<br />
താരകരാജിയിലെന്മന സ്പന്ദനം<br />
നേരിട്ടുകാണും നീ നീലവിണ്ണില്‍<br />
നിയതുകാണുമ്പോള് നിന്നോടെനിക്കുള്ള<br />
നീടുററരാഗം ശരിക്കറിയും<br />
ഓര്ക്കുമൊരുഞൊടിക്കുള്ളില് നിയേകയായ്<br />
വായ്ക്കുമിരുട്ടത്തു നില്‍ക്കുമെന്ന<br />
വാടാവെളിച്ചമേ, തല്‍ക്ഷണം വെമ്പലാര്<br />
ന്നൊടിയണയും നീയെന്നരികില്‍<br />
മോഹിനിയല്ല ഞാനെങ്കിലുമിന്നെന്നെ<br />
സ്നേഹിപ്പോനാണു നിയത്രമാത്രം<br />
എന്നേക്കുമായ് കാഴ്ചവയ്ക്കും നിനക്കെന്നെ<br />
നിന്നാഗമത്തില് ഞാന്‍ നിര്‍വിശങ്കം<br />
അങ്ങനെ നമ്മുടെ യാദ്യസമ്മേളനം<br />
സംഗീത സാന്ദ്രമായുല്ലസിക്കും.<br />
</poem><br />
വിഷയം ഒന്നു്: പക്ഷേ ഈ വരികളില്‍ ശുഷ്കതയില്ല.<br />
<br />
സ്വകാര്യദുഃഖം മാത്രമല്ല, സവിശേഷമായ ദര്‍ശനത്തിന്റെ ആവിഷ്കാരംപോലും പരാജയപ്പെടും. ഉദാഹരണം സാര്‍ത്രിന്റെ &lsquo;ല നോസേ&rsquo; എന്ന നോവല്‍. അതിലെ പ്രധാന കഥാപാത്രം കുട്ടികള്‍ കടലില്കല്ലെറിയുന്നതുകണ്ടു. ഉടനെ അയാള്‍ക്കും കൌതുകം ഒരു കല്ല് കടലിലെറിയാന്‍. പക്ഷേ കല്ല് കൈയ്യിലെടുത്തപ്പോള്‍ അയാള്‍ക്കു നോസിയ&ndash;വമനേച്ഛ. കല്ലിന്റെ existence അസ്തിത്വം കണ്ടതിന്റെ ഫലമാണ്. ഇങ്ങനെ പല സംഭവങ്ങള്‍ കൂട്ടിയിണക്കി ഡയറിയുടെ രീതിയിലെഴുതിയ ഈ നോവല്‍ കലാസൃഷ്ടിയല്ല. ഒരു Case diary മാത്രമാണ്. കാരണം മുന്‍പുപറഞ്ഞു: സത്യത്തില്‍ നോസിയ അടിച്ചേല്‍പ്പിക്കുകയാണ് സാര്‍ത്ര്.<br />
<br />
ഇടപ്പള്ളി രാഘവന്പിള്ളയ്ക്കു് മററു കവികളോടുള്ള കടപ്പാട് വലുതാണ്. ഏതാനും ഉദാഹരണങ്ങള്‍:<br />
<poem><br />
ഈറന്‍ പഴംതുണി തദംഗലതയ്ക്കിണങ്ങും<br />
മാറർദ്ധസംവരണമാം മുളവേലിയായി<br />
മാറത്തു കത്തുമിരുപന്തുകള് തോളിലിട്ട<br />
കീറുത്തുണിതുകിലിങ്കലൊതുങ്ങുകില്ല.<br />
</poem><br />
എന്നു വള്ളത്തോള്‍<br />
<poem><br />
മാറത്തുതത്തുന്ന കുചങ്ങളൊട്ടു<br />
കാണാത്തമട്ടൊന്നു മറയ്ക്കുവാനായ്<br />
കീറത്തുണിത്തുണ്ടതുപോലുമന്നു<br />
ക്കാറൊത്ത കായത്തിലിണങ്ങിയില്ല.<br />
</poem><br />
എന്നു ഇടപ്പള്ളി<br />
<poem><br />
&lsquo;അന്തിമയാകും സന്ധ്യ ഭാസ്കരകരംകൊണ്ടു<br />
നിന് തിരുമെയ്യില്പ്പുത്തന് സിന്ദൂരമണിയിക്കേ&rsquo;<br />
</poem><br />
എന്നു തളസിച്ചെടിയെ വര്‍ണ്ണിക്കുമ്പോള്‍ വള്ളത്തോള്‍.<br />
<poem><br />
&lsquo;തങ്കരങ്ങളാല്‍ നിന്നില്‍ തങ്കനീരാളം ചാര്‍ത്തും<br />
പങ്കജരമണന്പോയ് സിന്ധുവില്‍ പതിക്കുമ്പോള്‍!&rsquo;<br />
</poem><br />
എന്ന് തുളസിച്ചെടിയെ വര്ണ്ണക്കുമ്പോള് രാഘവന്‍പിള്ള.<br />
<poem><br />
&lsquo;അന്യനു ലഭിക്കയിലീ ദൃശം ദിവ്യസ്നേഹ<br />
ജന്യമുന്മാദം സത്യം ഞാനിതിലസൂയാലു&rsquo;<br />
</poem><br />
എന്ന് ജി. ശങ്കരക്കുറുപ്പ്.<br />
<poem><br />
&lsquo;അന്യനുലഭിക്കയില്ലീദൃശഭാഗ്യം, പാര്‍ത്താന്‍<br />
ധന്ന്യനീ നിന്നോടെനിക്കുണ്ടുതെല്ലഭ്യസൂയ&rsquo;<br />
</poem><br />
എന്നു് ഇടപ്പളളി<br />
<poem><br />
&lsquo;കവി ചോദിച്ചു കൊച്ചുതെന്നലേ ഭവാനാരെ<br />
ക്കവിയും പ്രേമം മൂലം വെമ്പലാര്ന്നന്വേഷിപ്പു<br />
ഇല്ല വിശ്രമമാര്യനില്ലമറ്റൊരു ചിന്ത<br />
യല്ലിലും പകലിലും ഭ്രാന്തനെപ്പോലോടുന്നു.&rsquo;<br />
</poem><br />
എന്നു് ജി. ശങ്കരക്കുറുപ്പ്.<br />
<poem><br />
&lsquo;ഒന്നു ഞാന്‍ ചോദിക്കട്ടെ തെന്നലേ ഭവാനെയും<br />
എന്നെയും തപിപ്പിക്കുമശ്ശക്തിയൊന്നല്ലയോ<br />
അല്ലെങ്കിലെന്തിനു നാം രണ്ടാളുമൊരുപോലെ<br />
യല്ലിലും പകലിലുമലഞ്ഞുനടക്കുന്നൂ&rsquo;<br />
</poem><br />
എന്നു് രാഘവന്‍പിള്ള.<br />
<br />
ഇടപ്പളളിയുടെ നില്ക്കുക നിമ്ന്ഗേ എന്നു തുടങ്ങുന്ന കാവ്യം സ്പെന്‍സറിന്റെ ഒരു കാവ്യത്തിന്റെ തര്‍ജ്ജമയാണ്. അദ്ദേഹത്തിന്റെ<br />
<poem><br />
കാനനലക്ഷ്മിതന്നങ്കേയാണെന്<br />
കാതരേ നീ ജനിച്ചതും<br />
</poem><br />
എന്നാരംഭിക്കുന്ന കാവ്യം അമേരിക്കന്‍ കവി ബ്രയന്റിന്റെ ഒരു കാവ്യത്തിന്റെ ഭാഷാന്തരീകരണമാണ്.<br />
<br />
അപ്പോള്‍ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ കവിത എവിടെയിരിക്കുന്നു?<br />
<br />
കേട്ടാലും:<br />
<poem><br />
എന്നുള്‍ത്തടത്തിൻ തുടിപ്പുപോലെ<br />
പൊന്നുഷത്താരം ചലിച്ചുനില്ക്കും.<br />
മാമകചിന്തകളെന്നപോലെ<br />
മാമലക്കൂട്ടമുയര്‍ന്നുകാണും<br />
ഓമനസ്സ്വപ്നങ്ങളെന്നപോലെ<br />
വ്യോമത്തില്‍ മേഘങ്ങളോടിപ്പോകും.<br />
അല്ലിനോടുള്ളൊരെന്നവലാതി<br />
യെല്ലാം കിളികളെടുത്തുപാടും<br />
അന്തരാത്മാവിന് രഹസ്യമെല്ലാം<br />
ബന്ധുരസൂനത്തില്‍ ദൃശ്യമാകും<br />
ഗൂഢമാണെന് പ്രേമമെന്നമട്ടില്<br />
മൂടല്‍മഞ്ഞെങ്ങും പരന്നിരിക്കും.<br />
</poem><br />
ഇവിടെ വാക്കുകള്‍ക്കു വര്‍ണ്ണമുണ്ടാകുന്നു. ലയം മൃദുലമാകുന്നു. മഞ്ഞുത്തുള്ളിയില്‍ പ്രപഞ്ചം നിന്നു വിറയ്ക്കുന്നപോലെ വികാരം ഈ വരികളില്‍ പ്രകമ്പനം കൊള്ളുന്നു. മഹാകവിത്രയത്തിലെ ഒരു കവിയുടെ അലങ്കാര ബഹുലമായ കവിതാംഗനയുടെ മുന്പില് ഒററ സ്വര്ണ്ണച്ചെയിന്മാത്രം ധരിച്ചുനില്ക്കുന്ന ഇടപ്പളളിക്കവിതയ്ക്കു് കൂടുതല്‍ ആകര്ഷക്വമുണ്ട്. അല്ലെങ്കില്‍ റൂഷ് പുരട്ടി ചെമ്പനിനീരലരിന്റെ കാന്തിയോടു കൂടിനില്ക്കുന്ന ആ മഹാകവിയുടെ കവിതയ്ക്കു സ്വാഭാവികാരുണിമയാര്ന്ന കവിള്‍ത്തടങ്ങളോടുകൂടി നില്ക്കുന്ന ഇടപ്പളളിയുടെ ഗ്രാമീണ കാവ്യാഗനയുടെ മുന്പിൽ പരാജയം സംഭവിക്കുന്നു. കാരണം ജീവിതസ്മരണകള്‍ പ്രേമമെന്ന വികാരവുമായി സമ്മേളിക്കുകയാണിവിടെ. ഓര്‍മ്മകളെ വികാരവുമായി കൂട്ടിയിണക്കുന്ന ലിറിക് കവിയാണ് ഇടപ്പളളി. അതിനു നിദര്‍ശകമായി ചില വരികള്‍:<br />
<poem><br />
കനകമഴ പൊഴിയുമൊരുകാല്യ സൂര്യോജ്ജ്വലല്<br />
ക്കിരണ പരിരംഭണാലുള്പ്പുളകാംഗിയായ്<br />
കളി പതിവുപോള്ക്കഴിഞ്ഞിറനുടുത്തുതന്<br />
പുരി കുഴലൊരശ്രദ്ധമട്ടില്ത്തിരുകിയും<br />
ഇടതുകരവല്ലിയില് നാനാകുസുമങ്ങ<br />
ളിടകലരുമക്കൊച്ചുപൂത്തട്ടമേന്തിയും<br />
അപകകരമാമന്ദമാട്ടിയറിഞ്ഞിടാ&ndash;<br />
തുടുപുടവതന്‍ തുമ്പിടയ്ക്കിടെത്തട്ടിയും<br />
അലയിളകി നാമംകുണുങ്ങിച്ചിരിചൊരി<br />
ഞ്ഞൊഴുകുമൊരു കാനനപ്പൂഞ്ചോലപോലെവെ<br />
&lsquo;വനജ&rsquo; വരവേണിയാളമ്പലത്തിങ്കലേ<br />
യ്ക്കനുജനോടുകൂടിത്തൊഴാന്‍ ഗമിക്കുന്നതും.<br />
</poem><br />
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രേമത്തിന്റെ നൗകാഭംഗമുണ്ടാകുമ്പോള് കവി ധിഷണയുടെ തീരത്തിലേക്കു നീന്തിച്ചെല്ലുന്നില്ല എന്നതാണ് കവിത്വത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതു്.<br />
<br />
കവിതയെ അന്വേഷിച്ചുപോകുന്ന കവികളുണ്ട്. ഇടപ്പളളി അങ്ങനെയുള്ള കവിയായിരുന്നില്ല. കവിത അദ്ദേഹത്തേയാണ് അന്വേഷിച്ചുവന്നതു്. ഒരു ദിവസം ഇന്നത്തെ യൂണിവേഴ്സിറരി കോളേജിന്റെ ഗെയിററിനടുത്തു് മരു മുറിക്കയ്യന്‍ ഷര്‍ട്ടിട്ട് മുഷിഞ്ഞ മുണ്ടുടുത്തു് ഒരാള്‍ ചിന്താധീനനായി നില്‍ക്കുകയായിരുന്നു. അന്നു പതിനാലുവയസ്സുള്ള എന്നോട് ആരോ പറഞ്ഞു ആ നില്ക്കുന്ന ആളാണ് ഇടപ്പളളി രാഘവന്പിള്ളയെന്നു്. ഞാന്‍ അടുത്തുചെന്നു ഇടപ്പളളി രാഘവന്പിള്ളയാണോ എന്നു ചോദിച്ചു: &lsquo;വരു, വരു, നമ്മളെല്ലാവരും ഇടപ്പളളി രാഘവന്പിള്ളമാര്തന്നെ&rsquo; എന്നു് അദ്ദേഹം പറഞ്ഞു. മറ്റൊരു ദിവസം സന്ധ്യകഴിഞ്ഞ വേളയില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിയൂരിനടുത്തു പാററൂര്‍ ജംഗ്ഷനില്‍വച്ചു കണ്ടു. ക്രസ്തുമസുകാലം. ഒരു പെണ്‍കുട്ടി ക്രിസ്തുമസ് ദീപം കത്തിച്ചു അവളുടെ വീട്ടിന്റെ രണ്ടാമത്തെ നിലയില്‍ തൂക്കി! അതിന്റെ പ്രകാശമേററ് അവളുടെ മുഖം കൂടുതല്‍ തിളങ്ങി. കവിത ആഗമിക്കുകയാണെന്ന് എനിക്കു തോന്നി.<br />
<br />
അപ്പോള്‍ മലയാള സാഹിത്യത്തില്‍ ഇടപ്പളളി രാഘവന്‍പിളളയുടെ സ്ഥാനമെന്തു്? ഒരു ശബ്ദത്തില്‍ ഒരു രാഗം പാടുന്ന കവികളുണ്ട്. ഒരു ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടുന്ന കവികളുണ്ട്. ഉദാഹരണം ഹോമര്‍, വാല്മീകി, വ്യാസന്, ഷേക്സ്പീയര്. ഒരു ശബ്ദത്തില്‍ പല രാഗങ്ങള്‍ പാടിയവരാണ് വെര്‍ജിലും കാളിദാസനും. ഒരു ശബ്ദത്തില്‍ ഒരു രാഗം പാടിയവരാണ് ഷെല്ലിയും കീററിസും. അവര്‍ക്കു സദൃശനല്ലെങ്കിലും ഒരു ശബ്ദത്തില്‍ ഒരു രാഗംമാത്രം പാടിയ കവിയാണ് ഇടപ്പളളി രാഘവന്പിളള.<br />
<br />
കവികള്‍ ആദ്യകാലങ്ങളില്‍ ഉപത്യകകളില് സഞ്ചരിച്ച് പില്ക്കാലത്തു് അധിത്യകളിലേയ്ക്കു കയറുന്നു. വളളത്തോള്‍ താഴ്വരയിലായിരുന്ന കാലത്തു്<br />
<poem><br />
പ്രേമത്തോടും പരിണയിച്ചുവധുടിയെത്തന്<br />
ധാമം നയിച്ചുപചരിച്ചു ദരിദ്രര്‍പോലും<br />
ഈ മന്ദഭാഗ്യനെ വരിച്ചതുമൂലമെന്നാ<br />
രോമല്ക്ക ബന്ധഗൃഹമായതു ബന്ധുഗേഹം<br />
</poem><br />
(1089) എന്നു് എഴുതി. പത്തുകൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹം മേല്‍ത്തട്ടിലായി.<br />
<poem><br />
ഫാലത്തിലമ്പിളി മുറിക്കുറിയല്ല കുന്ത<br />
ളാലംബിയാം സ്മരഭടന്റെ കുലച്ച ചാപം<br />
ഓലക്കമാണ്ട കവിളത്തനുരക്തി ചേടി<br />
യാലക്ഷ്യമാക്കിയൊരകൃത്രിമ കുങ്കുമാങ്കം.<br />
ഭൃംഗസ്ഫുരന്മഷി മുകര്ന്ന ദൃഗബ്ജ പത്രം<br />
മംഗല്യകച്ചരടു മാത്രമിയന കണ്ഠം<br />
തുംഗസ്തനത്തില്‍ നവചന്ദന ചര്‍ച്ച കാഞ്ചി<br />
സംഗപ്രഭോദയമടുത്ത നിതംബബിംബം<br />
ഹ പുഷ്പമേ യധിക തുംഗപദത്തിലെത്ര<br />
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ<br />
ശ്രീ ഭൂവില സ്ഥിര, മസംശയമിന്നു നിന്റെ<br />
യാ ഭൂതിയെങ്ങ് പുനരെങ്ങു കിടപ്പിതോര്‍ത്താല്‍<br />
</poem><br />
എന്നു കുമാരനാശാന് ഉപത്യകയില്‍.<br />
<poem><br />
ഹേമക്ഷ്മാധര കൂടകല്പക മലര്ക്കാവിന്റെ ഭാഗങ്ങളില്‍<br />
പ്രേമത്തില്‍ സുര യൗവനങ്ങളനിശം പാടുന്നു മദ്വാണികള്‍<br />
സാമഞ്ജസ്യമെഴും ഭവല്‍ ഫണിതിയില്‍ സഹാദ്ര്യസാനുക്കളില്<br />
ഭൂമന്‍, ഭൌകുമാരരോതുവതെനിക്കേകുന്നു രോമോദ്ഗമം<br />
</poem><br />
എന്നു അദ്ദേഹം അധിത്യകയില്‍<br />
<poem><br />
എത്ര ശാകുന്തളത്തിങ്കുലൂടെന്<br />
ചിത്ത സരിത്തു തളര്‍ന്നൊഴുകി<br />
എത്രയോ രാധകളെന്നിലൊരോ<br />
നര്‍ത്തനം ചെയ്തു പിരിഞ്ഞുപോയി<br />
</poem><br />
എന്നു ചങ്ങമ്പുഴ ഉപത്യകയില്‍<br />
<poem><br />
നീളവേ ചില്ലൊളിപ്പൂള്ളികള് മിന്നുമ<br />
നീലിച്ച പീലി നിവര്‍ത്തി നിര്‍ത്തി<br />
കണ്ണഞ്ചിടും സപ്തവര്‍ണ്ണങ്ങളൊത്തു ചേര്<br />
ന്നെണ്ണയൊലിക്കും കഴുത്തു നീട്ടി<br />
പത്തിവലിച്ചു വിരിച്ചു വാലിട്ടടി<br />
ച്ചത്രയ്ക്കുവശമായ് വായ് പിളര്‍ത്തി<br />
മിന്നല്‍ക്കൊടിപോല്‍ പിടയുമാ നാവുകള്‍<br />
മുന്നോട്ടു മുന്നോട്ടു ചീററി നീട്ടി<br />
:ഉജ്ജ്വല പ്രാണ ദണ്ഡത്താൽ പുളയുമൊ<br />
:രുഗ്ര സർപ്പത്തെയും കൊക്കിലേന്തി<br />
:തഞ്ചത്തിൽ തഞ്ചത്തിൽ തത്തിജ്ജ്വലിക്കുന്ന<br />
:മഞ്ചാടി ച്ചെങ്കനൽ കണ്ണുരുട്ടി<br />
:ആരാലെൻ മുന്നിലൊരാൺമയിലായി വ-<br />
:ന്നാടി നിൽക്കുന്നു ഹാ പാപമേ നി<br />
</poem><br />
എന്നു് അധിത്യകയിൽ.<br />
<br />
ഇടപ്പള്ളി രാഘവൻപിള്ളയും ചങ്ങമ്പുഴ ക്യഷ്ണപിള്ളയും കുറച്ചു കാലമെ ജീവിച്ചിരുന്നുള്ളൂ. ചങ്ങമ്പുഴ മേൽത്തട്ടിലേയ്ക്ക് കയറി. ഇടപ്പള്ളി താഴ്വരയിൽത്തന്നെ നിന്നു.<br />
<br />
കുമാരനാശാന്റെയും വള്ളത്തോളിന്റെയും കാവ്യത്തിന്റെ രൂപം ക്ളാസിക്കലാണ്. ഇടപ്പള്ളിയുടേതു് ഇംപ്രഷറിസ്റ്റിക്കാണ്. കുമാരനാശാന്റെയും വള്ളത്തോളിന്റെയും സുശക്തമായ വക്ഷസ്സുകളിൽ നിന്നുയരുന്ന ശബ്ദം പ്രായോഗികതലത്തിലൂടെ ആദർശാത്മകമായി ലോകത്തേയ്ക്ക് ഉയരുന്നു. അപ്പോൾ പ്രപഞ്ചത്തോടൊരുമിച്ചു നമ്മൾ സഞ്ചരിക്കുന്നു. ഇടപ്പള്ളി രാഘവൻപിള്ളയുടെ ദുർബലവക്ഷസ്സിൽ നിന്നുയരുന്ന ശബ്ദം സ്നേഹത്തിന്റെ പ്രായോഗിക തലത്തിലൂടെ സഞ്ചരിക്കുന്നു. ആ സഞ്ചാരം കാണാൻ കൗതുകമുണ്ട്.<br />
{{MKN/OruSabdathil}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%9C%E0%B4%B2%E0%B4%A8%E0%B4%AF%E0%B4%A8&diff=15658
ജലനയന
2015-03-04T14:31:59Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ജലനയന==<br />
<poem><br />
നിറനിലാവിലോ കാറ്റിലോ ഓര്‍മ്മതന്‍<br />
ഹരിതമേഖലയ്ക്കുളളില്‍നിന്നാകുമോ<br />
എവിടെനിന്നോ നീയെന്റെ നേര്‍ക്കിപ്പോള്‍<br />
നിന് ജലനയനം തുറന്നുനോക്കുന്നുവോ?<br />
<br />
:::പടവിലോ&hellip; വില്വാദ്രി തന്നാല്‍മര<br />
:::ഹരിതശീതമാം രാമസവിധത്തിലോ<br />
:::കേദാരഗിരിയിലോ, ശൈവാംബര<br />
:::ഗഹനശാന്തം ഹിമവെളിച്ചത്തിലോ<br />
<br />
അളകതന്‍ ജലനിറവിലോ<br />
മന്ദാകിനീസലിലപ്രഭാവത്തില്‍നിന്നോ<br />
എവിടെനിന്ന് നീയെന്റെ നേര്‍ക്കിപ്പോഴും<br />
മിഴി തുറക്കുന്നു, ഓര്‍മ്മയായ് പെയ്യുന്നു.<br />
<br />
:::എവിടെനിന്നറിയില്ല, പൊടുന്നനെ<br />
:::നോട്ടമലയടിക്കുന്നു, കാഴ്ചയില്‍<br />
:::മഹിതമാം വിവേകാനന്ദസാഗരം<br />
:::കവിയുമുണ്ടരികെ, തമിഴകപ്പെരുമ<br />
:::തന്നലയാഴി, കുമാരീ തീരസന്ധ്യയും.<br />
:::എവിടെ നിന്നാണതെന്തിനെന്നറിയില്ല,<br />
:::ത്രസിതദീപ്തം നയനശോഭാംബരം<br />
:::ശശിയുദിക്കുന്ന സാഗരരാത്രിയില്‍<br />
:::കല വിളങ്ങുന്ന മണ്ഡപസന്ധ്യയില്‍<br />
:::അതിരലിയും മഹാകാലസംഗീത<br />
:::ജടിതജീവിത മൃദംഗതാളങ്ങളില്‍<br />
:::പ്രിയതരം ഭാവം; എങ്കിലുമെവിടെയോ<br />
:::കീറിമുറിയുന്നു, ചുട്ടുപൊളളുന്നു. നിശ്ചയം<br />
:::നഗരപാതയില്‍, വഴിവാണിഭവിശ്രുതി-<br />
:::യ്ക്കരികില്‍ നിൽക്കവേ, പൊടുന്നനെ യാമിഴി-<br />
:::യരികിലെത്തുന്നു, കോപമോ രാഗമോ<br />
:::അറിയുന്നില്ല, അറിയാതിരിക്കലേ ഭംഗിയും.<br />
<br />
യാത്ര തുടരവേ, എപ്പോഴോയെപ്പോഴോ<br />
ഹൃദയനേത്രകിരണങ്ങളെത്തുന്നു<br />
മനവുമോര്‍മ്മയും വിഭ്രാന്തമാകുന്നു<br />
ക്രമബഹുലമീ നിത്യജീവിത-<br />
വഴിയിലാരിത്? പൂര്‍വ്വമാം കാമന?<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%A7%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B4%BF&diff=15657
ധനുഷ്കോടി
2015-03-04T14:29:44Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ധനുഷ്കോടി==<br />
<poem><br />
കടലെടുത്ത നഗരത്തിലെ<br />
പളളിയുടെ<br />
ശിലാസ്ഥികൂടത്തിനുളളില്‍<br />
നിൽക്കുമ്പോള്<br />
കറുത്ത് മെല്ലിച്ച<br />
മുക്കുവകന്യക<br />
വിലാസവതി<br />
ചമഞ്ഞെത്തി.<br />
<br />
കടല്‍നടുവിലെ<br />
നിശ്ചലകാലത്തില്‍<br />
തളംകെട്ടനില്പവള്<br />
സത്യവതിയുടെ <br />
കഥയറിയാത്തവള്‍.<br />
<br />
അവളുടെ <br />
കണ്ണില്‍<br />
അസ്തമസൂര്യനില്ല.<br />
ഉഷസ്സുമില്ല.<br />
<br />
കാറ്റില്‍<br />
പറക്കുന്ന<br />
പൊടിചിന്നിയ<br />
മുടിനാരുകള്‍.<br />
<br />
ഒന്നു പുഞ്ചിരിച്ചു പിന്‍വാങ്ങുമ്പോള്‍<br />
സൂര്യന്<br />
കടലില്‍ മറഞ്ഞു.<br />
<br />
കടലെടുത്ത<br />
സ്റ്റേഷനിലേക്ക്<br />
ഭൂതകാലത്തില്‍<br />
നിന്ന് ഒരു കരിവണ്ടിയും<br />
ജലത്തില്‍<br />
മറഞ്ഞ സഞ്ചാരികളും.<br />
<br />
പിന്നെയുമിതാ<br />
പിന്നിലവള്‍.<br />
ഇരുള്‍മുടി<br />
പറന്ന് നിശ്ശബ്ദയായ്&hellip;<br />
ചുഴലേ&hellip;<br />
മഹാകാരം<br />
ഇരുള് സമുദ്രം<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D&diff=15656
ഭൂമിയിലെ യാത്രക്കാരന്
2015-03-04T14:26:58Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ഭൂമിയിലെ യാത്രക്കാരന്==<br />
<poem><br />
നാലുവേദങ്ങളാറുശാസ്ത്രങ്ങളറു-<br />
പത്തിനാലുകലകളും ചേര്‍ന്ന്<br />
രാഗമായ് താളമായ്<br />
നാദം മുഴങ്ങുന്നു.<br />
<br />
പാട്ടിന്നരങ്ങുകളെല്ലാം<br />
തിരുമാന്ധാംകുന്നിന്റെ<br />
സോപാനം.<br />
രാഗങ്ങളെല്ലാം <br />
അരയാലിന്‍ചില്ലയില്‍<br />
ചെറുകാറ്റായ് വന്നിതാ<br />
ശ്രീലകവഴികളില്‍<br />
പ്രദക്ഷിണം വയ്ക്കുന്നു.<br />
താളങ്ങളെല്ലാം ദേവിതന്‍<br />
തൃപ്പാദച്ചിലമ്പൊലി.<br />
<br />
ഒരു പ്രഭാതത്തിന്<br />
കുളിരൊത്ത്<br />
സ്നിഗ്ദ്ധമാം<br />
സ്വപ്നവഴികളിലൂടൊരാള്‍<br />
ഒന്നാം കാലത്തിലാഗമിക്കുന്നു.<br />
സ്മരസദാമാനസം<br />
ബാലഗോപാലമെന്നാത്മഗീതികള്‍<br />
ബിലഹരിയില്‍ മുഴങ്ങുന്നു.<br />
<br />
ഗായകന്<br />
പ്രാഭാതത്തിലൂടെ<br />
നടക്കുന്നു.<br />
ഭൂപാളരാഗപ്രഭാതങ്ങള്‍<br />
വിരിയുന്നു.<br />
ഗായകന്<br />
മദ്ധ്യാഹ്നത്തിലൂടെ<br />
നടക്കുന്നു.<br />
മധ്യമാവതിയിപ്പോള്‍<br />
നാവില്‍ ജ്വിലിക്കുന്നു.<br />
ഗായകന്<br />
അസ്തമനത്തിലേക്ക്<br />
നോക്കുന്നു.<br />
കാവേരി കാമ്പോജി<br />
തോടിരാഗങ്ങളില്‍<br />
സന്ധ്യയമരുന്നു.<br />
പാതിരാത്രിയിലൂടൊരാള്‍<br />
ഗ്രാമത്തിലൂടെ നടക്കുന്നു.<br />
ആഭേരിരാഗത്തില്‍<br />
രാത്രി ധ്വനിക്കുന്നു.<br />
<br />
പെട്ടെന്നിതാ <br />
സ്വപ്നവഴികളില്‍<br />
നിന്നൊരാള്‍<br />
ഭൂമിതന്‍ കത്തും<br />
പഥങ്ങളിലടര്‍ന്നു വീഴുന്നു<br />
കരയുന്ന മിഴികളും<br />
നിലവിളിക്കാറ്റും<br />
കാലതാളങ്ങള്‍<br />
മുറിച്ചിതാ<br />
ഭൂമിയെ മൂടുന്നു.<br />
എരിയും പൂരങ്ങളും<br />
ദുരിതങ്ങള്‍<br />
മുടിയഴിച്ചാടുന്ന<br />
ഗ്രാമാന്തരങ്ങളും<br />
ജീവിതസംഗീതമസ്തമിച്ച-<br />
തിജീവനത്തിന്റെ<br />
മരണവേഗങ്ങളും.<br />
<br />
ശിഥിലകാലത്തിൽ<br />
മുഴങ്ങുന്നൊരവതാള-<br />
ഘോഷങ്ങള്‍<br />
പിടയുന്ന രാഗങ്ങള്‍<br />
കനലുപെയ്യുന്നൊരാകാശം<br />
മഴയെ മറക്കുന്ന മണ്ണ്<br />
ജലമസ്തമിച്ചതിനിദ്ര-<br />
യിലമരുന്ന പുഴകള്‍.<br />
കാഴ്ചകള്‍ കണ്ണ് മൂടുന്നു.<br />
<br />
ഇതു സന്ധ്യയോ രാത്രിയോ<br />
ഉദയമോ വെളിച്ചമോ<br />
യാത്രികനിപ്പോള്‍<br />
പഥങ്ങളേറിക്കുഴഞ്ഞൊ-<br />
രുവണ്ണമുമ്മറപ്പടിയെത്തി<br />
വിശ്രമിക്കുന്നു.<br />
കര്‍മ്മബന്ധങ്ങളില്‍<br />
രക്തബന്ധങ്ങളില്‍<br />
ഉമ്മവച്ചുണരുന്നു.<br />
സസ്മിതം ശാന്തനായ്<br />
ഭൂമിയെ നോക്കുന്നു.<br />
മാതൃഭാവങ്ങളില്‍<br />
മനസ്സു ചായ്ക്കുന്നു<br />
നിദ്രയിലമരുന്നു.<br />
<br />
ഒരു ചെറുകാറ്റിലിപ്പോള്‍<br />
സ്വപ്നാര്‍ദ്രമേതോ<br />
ശ്രുതി ധ്വനിക്കുന്നു.<br />
ഗായകനുണരുന്നു<br />
ഇടയ്ക്കയില്‍ നാദവസന്ത-<br />
ങ്ങളാവഹിക്കുന്നു.<br />
രാവിന്റെ ശാന്തതയില്‍<br />
കണ്ണുകളമര്‍ത്തുന്നു.<br />
ഗായകന് പാടുന്നു.<br />
മഞ്ജുതരയൊത്ത്<br />
ജയദേവഭണിതിയൊരു<br />
നിതാന്തസുധാമൃത<br />
യമുനയായൊഴുകുന്നു.<br />
ഇരുളിന്റെയജ്ഞത-<br />
യിലുയരുന്നു<br />
കാലിക്കുളമ്പടിത്താളങ്ങള്‍<br />
ഇരവിന്റെ പ്രളയജലോപരി<br />
തെളിയുന്നു വേണുവില്‍<br />
സുമധുരസംഗീത<br />
സാന്ദ്രമന്ദസ്മിതം.<br />
ചന്ദനചര്‍ച്ചിതനീല-<br />
കളേബരമെന്നതിദിവ്യ-<br />
മക്ഷരസംഗീതമാനന്ദതുന്ദിലം<br />
രാമകണ്ഠത്തില്‍നിന്നുഷസ്സു<br />
പോലുറവെടുക്കുന്നു.<br />
ഇരുളിപ്പോള്‍ ശാന്തമാകുന്നു.<br />
പ്രഭാതത്തിന് നീലിമ<br />
ധ്വനിക്കുന്നു.<br />
പൂര്‍വ്വാംബരത്തിലരുണനും<br />
തെളിയുന്നു.<br />
ഭൂപാളരാഗ-<br />
പ്രാഭാതപ്രകാശം<br />
സപ്താശ്വരഥഘോഷ-<br />
താളങ്ങളുയരുന്നു<br />
സൂര്യനും തെളിയുന്നു<br />
പൂക്കളും വിരിയുന്നു<br />
കിളികളും പാടുന്നു.<br />
<br />
ഒരു മഹാകാലത്തില്‍<br />
ഭൂമി താളം പിടിക്കുന്നു.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%B5%E0%B4%B2%E0%B4%BF%E0%B4%AF_%E0%B4%B5%E0%B4%BE%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D&diff=15655
വലിയ വാഴക്കാട്
2015-03-04T14:17:32Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==വലിയ വാഴക്കാട്==<br />
<poem><br />
വലിയ വാഴക്കാട്ടി<ref>വലിയ വാഴക്കാട്: സൈലന്റ് വാലിയിലെ ഒരു സ്ഥലം.</ref>ലൊരു<br />
രാത്രി വളരുന്നു.<br />
ശിലാമേളിതം അരുവിതന്‍<br />
ജലഹൃദയത്തിലൂടൊരു-<br />
രാത്രിയൊഴുകിയെത്തുന്നു.<br />
സാന്ദ്രവനങ്ങളിലിരുളു പെയ്യുന്നു.<br />
ജലപാതഘോഷവും<br />
ചെറുകാറ്റിനൊലികളും<br />
നക്ഷത്രശൂന്യമാം രാത്രിയും<br />
അശാന്തമാം<br />
വനാന്ധകാരത്തിന്റെ<br />
ശാന്തിയും.<br />
<br />
വലിയ വാഴക്കാട്ടിലൊരു<br />
ശിലാകൂടപ്പരപ്പില്‍<br />
ജ്വലിക്കുന്നൊരഗ്നിക്കു ചുററും<br />
ഞങ്ങളിരിക്കുന്നു.<br />
കാടിപ്പോളിരുളിന്റെയജ്ഞത<br />
മൂകമാം അദൃശ്യത.<br />
അഗ്നിബിന്ദുക്കൾപോലോർമ്മകൾ<br />
ചിതറുമ്പോള്‍<br />
കാഴ്ചകള്‍ കാടിന്റെ<br />
ഹൃദയത്തിലെത്തുന്നു.<br />
ഹരിതപ്രശാന്തിയും<br />
കിളികളും കാറ്റും<br />
ചോലക്കുളിര്മ്മയും<br />
കുളിര്ജലശുദ്ധമാം<br />
കുന്തിപ്പുഴയും<br />
കാട്ടുവഴികളും പൂക്കളും<br />
കണ്ണിലേക്കുണരുന്നു.<br />
<br />
ഈ വനപഥം<br />
കാടിന്റെ ഹൃദയത്തിലേക്കു<br />
പോകുന്നു.<br />
ഈ വനാപഗ<br />
കാടിന്റെ സ്നേഹ-<br />
പ്രഭാതമായൊഴുകുന്നു.<br />
ഈ വനസഖന്<br />
കാടിന്റെ മൊഴികളും<br />
ചൊല്ലി പറന്നുപോകുന്നു.<br />
ഈ വനസ്പതി<br />
അമൃതപരമ്പരയാമൊരു<br />
കഥപോല്‍ ഗഹനമാകുന്നു.<br />
<br />
ഒരു പുല്ത്തട്ടിന് ശരീരമായ്<br />
ഒരു വനഗംഗതന്‍ കുളിരായ്<br />
പച്ചമണ്ണിന്റെ ഭാഷയായ്<br />
ഇലകളുടെ കരുണയായ്<br />
കരളിലേറ്റുന്നതേത്<br />
മഹാപ്രാകൃതജീവിതം.<br />
<br />
കാറ്റും ഭയങ്ങളും<br />
ചിന്നംവളികളും<br />
നിദ്രയുമുണര്ച്ചയും<br />
കൂടിക്കുഴയുന്നു.<br />
മൃഗപാദപതനങ്ങള്<br />
വന്യസഞ്ചാരങ്ങള്‍<br />
അതിഗൂഢസമയങ്ങള്‍<br />
രാവിന്റെ പേടികള്‍.<br />
<br />
ഏഴരവെളുപ്പിനോ,<br />
കാടിന്റെ സോപാനവേദികളിലൊരു<br />
പക്ഷിഗീതം<br />
സ്നിഗ്ദ്ധനിര്മ്മല-<br />
മാരണ്യരാഗം<br />
ചില്ലകള്ക്കിടയിലൂടെത്തുന്നു<br />
ഹര്ഷപ്രകാശലസിതം<br />
സൂര്യനയനങ്ങള്‍.<br />
കാട്ടുവഴികളില്‍ പൂക്കളില്‍<br />
ഹരിതവൃക്ഷങ്ങളില്‍ <br />
മലകളില്‍ ചരിവുകളില-<br />
മൃതജലതടിനികളില്<br />
സൂര്യമന്ത്രത്തിന്‍<br />
പ്രാഭാതചൈതന്യം.<br />
<br />
ഋഷിദര്‍ശനപ്പുലരികള്‍<br />
ഇതിഹാസദുഃഖങ്ങള്‍<br />
കഥകളില്‍ പൂക്കുന്ന കാടിന്<br />
മഹാപുരാണങ്ങളിലൊരു<br />
സൂര്യതേജസ്സുണര്‍ന്നുനില്ക്കുന്നു.<br />
<br />
ഒരു തളിരിലൊരു<br />
മഹാകാനനം തെളിയുന്നു.<br />
ഓര്‍മ്മയായ് മാറുന്നു.<br />
</poem><br />
----<br />
{{reflist}}<br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%86%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AE%E0%B4%B0%E0%B4%82&diff=15654
വില്വാദ്രിയിലെ ആല്‍മരം
2015-03-04T14:13:11Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==വില്വാദ്രിയിലെ ആല്‍മരം==<br />
<poem><br />
പാറകള്‍ക്കിടയിലോ<br />
തിരിവിലോ എവിടെയോനിന്ന്<br />
ആല്‍മരത്തിന്റെ വേര്<br />
എന്നോട് പറയുന്നു.<br />
ഇവിടെ പാറകളുടെ <br />
ഇരുളും മൂകതയും മാത്രം.<br />
ജലം തിരഞ്ഞേ ഞാന്‍ പോകുന്നു.<br />
അവിടെ കാററും വെളിച്ചവും<br />
ഇലത്തിളക്കങ്ങളും<br />
എങ്ങനെ&hellip;?<br />
<br />
പാറകള്‍ക്കുമേല്‍<br />
വെയില്‍തടാകം.<br />
ചെമ്പടയില്‍<br />
ആലിലയിളക്കങ്ങള്‍.<br />
രാമാന്തികത്തും<br />
നീ ജലമേകുന്ന<br />
സ്വപ്നശാഖികളുടെ<br />
മര്മ്മരങ്ങളിലും<br />
ഒരു മഹാകവി.<br />
നാഴികദൂരെ<br />
നിളാമണല്‍ത്തരികളെ പുല്കി<br />
മറ്റൊരു മഹാകവി.<br />
വിണ്ണിന്റെ മണ്ണിലും<br />
അമര്‍ന്നു കിടപ്പവര്‍<br />
അപ്പുറം നടനലോകങ്ങളുടെ<br />
കൂടിയാട്ടച്ചാക്യാര്‍<br />
അതിനുമപ്പുറം<br />
ലക്ഷ്മിയും മര്‍മ്മരവും തുളളി<br />
തുലാവര്‍ഷക്കാററുപോലെ<br />
ഒരക്ഷരസഞ്ചാരി.<br />
<br />
ഇപ്പോളിതാ കുളിച്ച്<br />
പടികള്‍ കയറിവരുന്നത്<br />
മദ്ദളത്തിന്റെ വാദനശുദ്ധി.<br />
ഭൂതകാലക്കളിയരങ്ങില്‍<br />
നിന്ന് മലയാളസംഗീതം<br />
പരന്ന് നോക്കുമ്പോള്‍<br />
വെയില്‍ദൃശ്യങ്ങളുടെ<br />
മഹാജീവിതം.<br />
അടരുന്ന പാറകള്‍പോലെ<br />
പതിക്കുന്നതും<br />
പൂവ് പോലെ ഉദിക്കുന്നതും<br />
വേയില്‍മഴനിലാമേളനങ്ങള്‍<br />
നിറയുന്നതും.<br />
<br />
വേരുകള്‍ പിന്നെയും പറയുന്നു.<br />
ഇവിടെ<br />
ഇരുട്ട്, തണുപ്പ്, നിശ്ശബ്ദത<br />
സൂര്യരഹിതമായ കാലം.<br />
പിന്നെ തേങ്ങിയമര്‍ന്ന്<br />
വര്‍ഷങ്ങളുടെ സമയവീര്യത്തില്<br />
ജ്വലിച്ച് വേരുകള്‍ പറയുന്നു.<br />
&lsquo;ഒരു നാള് പാറകളെ<br />
കെട്ടിവരിഞ്ഞ് പിളര്‍ത്തി മറിച്ച്<br />
ഞാന്‍ വെളിപ്പെടുകതന്നെ ചെയ്യും.&rsquo;<br />
<br />
പിന്നെ,<br />
തെളിഞ്ഞൊരു ശാന്തസ്ഥായിയില്‍<br />
വേരുകള്‍ മന്ത്രിച്ചു,<br />
ഇല്ല.<br />
ആ വെളിച്ചപ്പെടല്‍ പാടില്ല.<br />
അത് ഇലത്തിളക്കങ്ങളുടെ<br />
ഇല്ലായ്മയാണ്.<br />
കവിവചനങ്ങളുടെ മരണമാണ്.<br />
ആട്ടപ്പകര്‍ച്ചകളുടെ അസ്തമയം.<br />
താളങ്ങളുടെയും ചിരിയുടെയും<br />
നിദ്ര.<br />
മുഴങ്ങാത്ത വാദ്യവാദനം<br />
ഇടറി മുറിയുന്ന ആലാപനം.<br />
ജീവിതത്തിലേക്ക്<br />
അടര്‍ന്നു മറിയുന്ന പാറക്കെട്ടുകള്‍<br />
ഞാനിനിയും ഈ പാറക്കെട്ടുകളില്‍<br />
ജലം തേടി പോകുകതന്നെയാണ്.<br />
പാറകളിലൂടെ ഊറിവരുന്ന<br />
ജീവിതം ഞാന്‍ കുടിക്കുന്നു.<br />
എന്റെ പകര്‍ന്നാട്ടങ്ങളല്ലോ<br />
ഇലകളും വചനങ്ങളും<br />
ആട്ടവും താളവുമെല്ലാം.<br />
<br />
വേരുകളെന്നോട് ചോദിച്ചു<br />
&lsquo;സ്നേഹിതാ നീ<br />
പകര്‍ന്നാടുന്നതെവിടെയാണ്&hellip;?&rsquo;<br />
എന്റെ പകര്‍ന്നാട്ടങ്ങളുടെ<br />
മായക്കാഴ്ചകളില്‍ നടുങ്ങി<br />
ഞാന്‍ വേരുകളിലേക്ക്<br />
തല ചായ്ക്കുന്നു.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%87%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%82&diff=15653
രാമേശ്വരം
2015-03-04T14:02:45Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==രാമേശ്വരം==<br />
<poem><br />
രാമാന്തികത്തേക്ക്<br />
കോളിളകിവരുന്ന<br />
കടല്‍.<br />
<br />
ഇടനാഴികളില്‍<br />
സാഗരകാലം.<br />
<br />
തീര്‍ത്ഥങ്ങളില്‍<br />
മനുഷ്യന്റെ<br />
ദൈവകാലം<br />
<br />
ഇപ്പോള്‍<br />
ദൂരെ<br />
കടലിലൊരു തോണി.<br />
<br />
അലകളിലിളകാതെ<br />
ശാന്തമായ്&hellip;<br />
<br />
തോണിയില്‍<br />
ആരാണ്&hellip;?<br />
<br />
അവ്യക്തമേഘരൂപന്.<br />
എന്നാലെപ്പോഴും<br />
എനിക്കുമുന്നില്‍<br />
പിന്നില്‍<br />
അണയുന്നവന്‍.<br />
<br />
തോണിയില്‍<br />
ആരാണ്&hellip;?<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%96%E0%B4%9C%E0%B5%81%E0%B4%B0%E0%B4%BE%E0%B4%B9%E0%B5%8B&diff=15652
ഖജുരാഹോ
2015-03-04T14:01:20Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ഖജുരാഹോ==<br />
<poem><br />
ശിലപാടും<br />
മദഗന്ധം<br />
ശിലകൊട്ടും<br />
രതിതാളം<br />
ശിലയാടും<br />
പ്രണയഗോവിന്ദം.<br />
<br />
രതിതാന്തസമയ-<br />
ക്കൊടുംവര്ഷകാലം.<br />
തനുഹരിതനിരകളി-<br />
ലുലയുന്ന കാററ്<br />
ഉടലിന്റെയാകാശ<br />
മഴവില്‍നിറങ്ങള്‍.<br />
<br />
ശിലയിവിടെ<br />
സംഭോഗദ്രുതതാള<br />
സമയങ്ങളില്‍<br />
ചിന്നിയൊഴുകും<br />
വിയര്‍പ്പ്;<br />
ഇണമിഴിയിലലിയും<br />
മഷിക്കറുപ്പ്.<br />
തരളമൃദുവാക്കുക-<br />
ളണിയുന്ന ചുണ്ടിന്<br />
ചുവപ്പ്.<br />
സ്തനമൃദുലസാന്ദ്രത.<br />
അഴിയുന്ന പൂന്തുകില്‍<br />
സുതാര്യത<br />
തെളിയുന്ന<br />
സ്നിഗ്ദ്ധമാം ഊരുകാണ്ഡം<br />
പ്രതിനവരസോന്മേഷ<br />
പരിണതിയിലണയുന്ന<br />
സുഖശാന്തനിദ്ര;<br />
നിശ്ശബ്ദത.<br />
<br />
ശിലയിവിടെയോളങ്ങളുലയുന്ന<br />
വേണീപ്രവാഹം<br />
വിസ്മയദൃശ്യങ്ങള്‍<br />
സ്പന്ദിക്കുമളകങ്ങള്<br />
ഗജരാജഗതിയൊത്ത്<br />
വിരിയുന്ന സുമധുര<br />
നൂപുരധ്വനികള്തന്<br />
വിവശീകൃതനടനങ്ങള്.<br />
<br />
ശിലയിവിടെലയബദ്ധ-<br />
മാനസവെളിച്ചവുമൊരു<br />
ശാന്തസന്ധ്യതന്<br />
രാഗാന്തരങ്ങളും<br />
ഒരു പ്രഭാതത്തിന്റെ<br />
കുളിര്മഞ്ഞുതുളളിയും<br />
കുളിരിന് പുതപ്പിലെ<br />
ഊഷ്മളമധുരവും<br />
അലസമൊരു നിദ്രയും<br />
സ്മൃതിവിസ്മൃതികളും<br />
പുലരിയുടെ കവിതയും<br />
അരുണകിരണങ്ങളും.<br />
<br />
ശിലയിവിടെ-<br />
യൊഴുകിച്ചിലയ്ക്കുന്ന കാട്ടാറ്<br />
പ്രാകൃതവിശുദ്ധമാം വനമേഖല;<br />
ഭൂവിന് നിറങ്ങള്‍<br />
കിരാതന്റെ തോറ്റം<br />
വസനങ്ങളണിയാത്ത ശുദ്ധത<br />
കരിനാഗരൗദ്രത<br />
ഉദ്ധൃതവീര്യാകരം<br />
ക്ഷുഭിതവ്യാളീമുഖം<br />
ആചാരമതിലുകള്<br />
പിളരുന്ന ജീവിതം.<br />
<br />
ശിലയിവിടെ<br />
നൃത്തങ്ങളാടുന്ന ഗണപതി.<br />
അതിസ്നിഗ്ദ്ധമുടലിന്റെ-<br />
യുല്സവം പോലെത്തുമാ-<br />
പാദമധുരാംഗിമാര്<br />
ദേവതാരുണ്യങ്ങള്<br />
ആനന്ദലോലരായ്<br />
തരുണികളോടൊത്ത്<br />
കൂടിയാടും<br />
നിരാസക്തമുനിവൃന്ദം.<br />
ചാന്ദ്രപ്രകാശത്തിലുടലിന്റെ<br />
രാത്രിഗന്ധങ്ങള്<br />
ശ്വസിക്കുന്ന കന്യക<br />
കണ്ണാടി നോക്കും<br />
ശരീരോല്സവം.<br />
<br />
ശിലയിവിടെ ശില്പിതന്<br />
ചോരച്ചുവപ്പ്<br />
ശിലയിവിടെ നൃപതിതന്<br />
മദഭരകലുഷമാം<br />
രതിതാന്തരാത്രികള്<br />
പുരനാരിമാര്തന്<br />
മനംമുറിഞ്ഞുറയുന്ന<br />
ശോണവിഷാദമുദ്ര.<br />
അടിമയുടെ<br />
ശിലാകഠിനജീവിതം.<br />
<br />
ശിലയിവിടെ<br />
ജീവിന്റെ നിത്യമാം തളിര്.<br />
ശിലയിവിടെ ശില്പിതന്<br />
നക്ഷത്രമാനസം<br />
വിണ്ണിന് പ്രശാന്തതയിലുയരുന്ന<br />
മണ്ണിന്റെ നിത്യസന്ദേശം.<br />
ശിവശക്തിപ്രതീകമാം<br />
ലിംഗസ്വരൂപം<br />
വിസ്മയനിശ്ശബ്ദമാം<br />
ക്ഷേത്രഗഹനത.<br />
<br />
ശിലയിവിടെ<br />
ദൈവത്തിന്റെ മണ്ണ്<br />
ഐഹികത്തിന്<br />
അനൈഹികനടനശ്രീ.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%B9%E0%B4%82%E0%B4%AA%E0%B4%BF&diff=15651
ഹംപി
2015-03-04T13:32:22Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ഹംപി==<br />
<poem><br />
ചരിത്രത്തിലേക്ക്<br />
ആഴ്ന്നിറങ്ങുന്ന വെയില്.<br />
രഥവേഗങ്ങളോ<br />
കുളമ്പടികളോ ഇല്ല.<br />
അശരണവിലാപങ്ങളുടെ<br />
ഒരു ചുടുകാററ്<br />
ചൂഴ്ന്നുന്നുവന്ന്<br />
നിലപാടുതറയില്‍<br />
മൗനം കൊളളുന്നു.<br />
കുളപ്പടവുകളുടെ<br />
തകര്‍ക്കപ്പെടാത്ത<br />
കണിശമായ<br />
ജ്യാമതീയതയില്<br />
വെയിലും നിഴലും <br />
പടവുകളിറങ്ങുന്നു.<br />
അടിക്കല്ലുകളില്‍<br />
മുഖം ചേര്‍ത്തു;<br />
നനവിന്റെ<br />
ഓര്‍മ്മയേയില്ല.<br />
<br />
ജലവാഹിനികളായ<br />
കല്പാത്തികള്<br />
ഛേദിക്കപ്പെട്ട<br />
തുമ്പിക്കൈകള്പോലെ-<br />
ആനക്കൊട്ടിലുകളുടെ<br />
ശൂന്യത പിളര്‍ന്ന്<br />
മസ്തകം പൊട്ടിയ<br />
ഒരു നിലവിളി.<br />
<br />
കേളീഗൃഹങ്ങളിലും<br />
പടകുടീരങ്ങളിലും<br />
മഹലുകളിലും<br />
നിശ്ശബ്ദതയുടെ<br />
അനന്തനിദ്ര.<br />
വിചിത്രരൂപികളായ<br />
പാറകളുടെ നെറ്റിയില്‍<br />
സൂര്യന്റെ ആഗ്നേയം.<br />
<br />
കല്ലുകളുടെ<br />
പ്രാചീനനഗരത്തില്‍<br />
ഇളനീര് വില്ക്കാന്<br />
വന്ന വൃദ്ധനോട്<br />
കൃഷ്ണദേവരായര്‍<br />
സംശയിച്ചു.<br />
ഹംപിയുടെ ചരിത്രം?<br />
ഉഷ്ണം വരട്ടിയ ചുണ്ടുകളനക്കി<br />
വൃദ്ധന്റെ ചരിത്രസാക്ഷ്യം<br />
&lsquo;കാണാനെത്തുന്നവരുടെ<br />
ദാഹം&rsquo;.<br />
<br />
പാറകള്‍ക്കിടയില്‍<br />
അലറിയെത്തുന്ന<br />
പൊടിക്കാററില്<br />
കൃഷ്ണദേവരായര്‍ നിന്നു.<br />
തുംഗഭദ്രയില്നിന്ന്<br />
ജലസ്മൃതികളുമായി<br />
ഒരു ചെറുകാറ്റെങ്കിലുമില്ല.<br />
ആരവങ്ങളുടെയും<br />
നിലവിളികളുടെയും<br />
ഒരു പൊടിക്കാററ്<br />
ദൂരെയെങ്ങോനിന്ന്<br />
ഇരമ്പിവന്ന്<br />
രാജാവിനെ മൂടി.<br />
<br />
ചുമച്ചും ഞരങ്ങിയും<br />
ഒരുതുളളി വെളളത്തിന്<br />
ചുണ്ടുകള്‍ പിളര്‍ന്നും<br />
അയാള്‍<br />
മണ്ണിന്റെ ചൂടില്‍<br />
മലര്‍ന്നുകിടന്നു.<br />
ചരിത്രത്തിന്റെ<br />
പ്രേതാടനഭൂമിയില്<br />
ചരിത്രപുരുഷന്<br />
പിന്നെയും<br />
കഥാവശേഷനായി.<br />
<br />
നരസിംഹമഹാരൂപത്തിനു<br />
മുന്നില്‍<br />
ഇളനീര് വില്‍ക്കുന്ന വൃദ്ധന്<br />
കരിക്കിന്തൊണ്ടുകളിലെ<br />
തണുത്ത വെയിലിലേക്ക്<br />
കുഴഞ്ഞുവീണു.<br />
നാക്കുനീട്ടി, കണ്ണുരുട്ടി<br />
ഒരുതുളളി<br />
വെളളമെന്ന് ചുമച്ചു.<br />
കണ്‍കുഴികളില്‍<br />
താണുതാണ്<br />
ചലനം വറ്റി&hellip;<br />
<br />
ചരിത്രമില്ലാത്തവരുടെ<br />
കഥ<br />
അവസാനിക്കുന്നതേയില്ല.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D&diff=15650
തിരുവയ്യാര്‍
2015-03-04T13:29:04Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==തിരുവയ്യാര്‍==<br />
<poem><br />
കാവേരിയിലെ ഓളങ്ങള്‍.<br />
ഇലകള്‍കൊണ്ടൊരു തോണിയില്‍<br />
ത്യാഗരാജന്.<br />
നാട്ട<br />
ഗൗള<br />
ആരഭി<br />
വരാളി<br />
ശ്രീ<br />
<br />
നദികളൊഴുകിവരുന്നു.<br />
<br />
പഞ്ചപ്രവാഹങ്ങളും<br />
ഒഴുകിയെത്തിയപ്പോള്‍<br />
നദി<br />
ഒരുനിമിഷം<br />
നിശ്ശബ്ദയായി.<br />
<br />
പിന്നെ,<br />
അനര്‍ഗ്ഗളം<br />
ജലസംഗീതം.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%95%E0%B5%87%E0%B4%A6%E0%B4%BE%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%A5%E0%B4%82&diff=15649
കേദാരനാഥം
2015-03-04T13:27:48Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==കേദാരനാഥം==<br />
<poem><br />
കേദാരനാഥനിലേക്കുളള<br />
വഴിയില്‍<br />
മുതുകിലെ കുട്ടയില്‍<br />
ഒരാളെയും ചുമന്ന്<br />
തന്നിലേക്ക് കുനിഞ്ഞ്<br />
മല കയറുന്ന വൃദ്ധന്.<br />
<br />
അയാളുടെ കണ്ണുകളില്‍<br />
ഹിമവെണ്മയില്ല.<br />
ഹരിതവനങ്ങളും<br />
കാററും<br />
മന്ദാകിനിയുടെ<br />
ജലഭൈരവിയും<br />
അയാളിലേക്കില്ല.<br />
<br />
ഒരു ചുവട്<br />
മറ്റൊരു ചുവട്<br />
പിന്നെയും ചുവട്.<br />
ഇതാ<br />
കേദാരനാഥനു മുന്നില്‍<br />
പ്രാര്‍ത്ഥനകളില്ലാതെ<br />
നിസ്സംഗനായ്<br />
നിശ്ശബ്ദനായ്<br />
അയാള്‍.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%B8%E0%B5%88%E0%B4%B2%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B1%E0%B5%8D_%E0%B4%B5%E0%B4%BE%E0%B4%B2%E0%B4%BF&diff=15648
സൈലന്റ് വാലി
2015-03-04T13:26:22Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==സൈലന്റ് വാലി==<br />
<poem><br />
കുന്തിപ്പുഴയുടെ<br />
തെളിനീരൊഴുക്ക്<br />
എന്നോട് ചിരിച്ചു.<br />
<br />
&ldquo;ഞാന്‍ ഈ കാടുകളുടെ പച്ച&rdquo;<br />
ഹരിതനിശ്ശബ്ദം<br />
വനാന്തരം.<br />
<br />
പുഴയുടെ<br />
സ്പര്ശത്തില്<br />
എന്റെ ചില്ലകള്‍<br />
വിടര്‍ന്നു.<br />
ഞാന്‍ <br />
ആകാശം<br />
ശ്വസിച്ചു.<br />
<br />
കുന്തിയില്‍<br />
വായുവിന്റെയും<br />
സൂര്യന്റെയും<br />
ഓര്‍മ്മകള്‍<br />
ഇളകി-<br />
ത്തിളങ്ങി.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E2%80%8C%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF&diff=15647
സാഞ്ചി
2015-03-04T13:24:11Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==സാഞ്ചി==<br />
<poem><br />
സാഞ്ചി<br />
ആകാശത്തിന്<br />
ഭൂമിയുടെ സന്ദേശം.<br />
ബുദ്ധന്റെ ധ്യാനവും<br />
മൗനവും<br />
വിദിശയില്‍നിന്ന്<br />
കവിതയുടെ <br />
ചെറുകാറ്റ്.<br />
ഭോപ്പാലില്‍നിന്ന്<br />
ദുഃഖത്തിന്റെ<br />
നിശ്വാസഗതികള്‍.<br />
<br />
ഇപ്പോള്‍ ബുദ്ധന്<br />
ഭിക്ഷുക്കളുടെ<br />
മണ്ണടിഞ്ഞ വാസഗേഹങ്ങളുടെ<br />
അടിത്തറകളിലൂടെ<br />
ഏതു പുതുബോധമോ,<br />
തേടി നടക്കുന്നു.<br />
<br />
പുല്‍ത്തകിടിയില്‍<br />
തന്നിലേക്ക്<br />
കുനിഞ്ഞിരുന്ന്<br />
പുല്ലരിയുന്ന വൃദ്ധനോട്<br />
കുശലങ്ങള്‍ ചോദിക്കുന്നു.<br />
സ്തൂപകവാടങ്ങളിലെ<br />
ജാതകകഥകള്‍<br />
വായിച്ചുനില്‍ക്കുന്നു.<br />
<br />
സ്തൂപപാര്‍ശ്വത്തില്‍<br />
പറന്നുനില്ക്കുന്ന<br />
ശിലാകന്യകയെ നോക്കി<br />
മന്ദഹസിക്കുന്നു.<br />
ശിലാപഥങ്ങളില്<br />
ബുദ്ധന്റെ പാദങ്ങള്‍<br />
അറിയുന്ന<br />
പ്രാചീനമായ തണുപ്പ്.<br />
പുരാതനമായ<br />
ഒരു വൃക്ഷച്ചുവട്ടിലിരുന്ന്<br />
അര്ദ്ധഗോളസ്തൂപത്തിന്റെ<br />
അപരഭാഗങ്ങള്‍<br />
ദര്‍ശിക്കുന്നു.<br />
<br />
ഇപ്പോള്‍ ബുദ്ധന്<br />
പടിയിറങ്ങി<br />
പടിയിറങ്ങി,<br />
സാഞ്ചിയിലെ അങ്ങാടിയില്‍,<br />
അവ്വിധമൊരു സ്തൂപം<br />
അവിടെയില്ലെന്നതുപോലെ<br />
നിലകൊളളുന്ന<br />
അങ്ങാടിയില്‍<br />
മലിനവസ്ത്രധാരികളായ<br />
ഗ്രാമീണരോടൊപ്പം<br />
വഴിയരികില്‍<br />
കുത്തിയിരിക്കുന്നു.<br />
<br />
ഗ്രാമീണരുടെ<br />
ഭാഷണങ്ങളില്‍നിന്ന്<br />
ഒരു പച്ചജീവിതം<br />
കഠിനമായ വേദനയോടെ<br />
ഉലഞ്ഞ് വീശുന്നു.<br />
അഷ്ടമാര്ഗ്ഗങ്ങളുടെ<br />
അര്ത്ഥസമ്പന്നതയെക്കുറിച്ച്<br />
സംസാരിച്ചുകൊണ്ട്<br />
മനോഹരവസ്ത്രധാരികളായ<br />
ഒരുകൂട്ടം സഞ്ചാരികള്‍<br />
സ്തൂപസന്നിധിയിലേക്ക്<br />
പോകുന്നതും<br />
ഇപ്പോള്‍<br />
ബുദ്ധന് കാണുന്നു.<br />
<br />
നിരത്തുവക്കിലെ<br />
ഒരു കീറ് തണലില്‍<br />
ബുദ്ധന്<br />
മലര്‍ന്നുകിടന്നു.<br />
<br />
സാഞ്ചി.<br />
ആകാശത്തിന്<br />
ഭൂമിയുടെ<br />
സന്ദേശം.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D&diff=15646
മടങ്ങുന്ന വാക്ക്
2015-03-04T12:25:01Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==മടങ്ങുന്ന വാക്ക്==<br />
<poem><br />
മാനസം<br />
സരോവരം<br />
അംബരം<br />
അഗാധത<br />
സൂര്യപ്രഭാവിതം<br />
മേഘജാലം<br />
ഉയരുന്നു<br />
വെളിച്ചത്തിന്<br />
ശൃംഗഗോപുരം.<br />
കാറ്റിന്റെ<br />
കടുന്തുടി.<br />
ഓര്‍മ്മയുടെ<br />
പര്വ്വതദീപ്തി.<br />
കാഴ്ചയുടെ<br />
മൗനഗംഭീരമാം<br />
കടലിരമ്പം.<br />
അലിഞ്ഞൊഴുകി<br />
നിറയുന്ന<br />
ഉണ്മ. മടങ്ങുന്ന വാക്ക്.<br />
ശിവം, ഹിമനടനം<br />
ജഗത്ശങ്കരം.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%86%E0%B4%A8%E0%B5%8D%E2%80%8D%E0%B4%A1%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D&diff=15645
ആന്‍ഡമാന്‍ കുറിപ്പുകള്‍
2015-03-04T12:23:24Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ആന്‍ഡമാന്‍ കുറിപ്പുകള്‍==<br />
<poem><br />
സെല്ലുലാര്‍ ജയിലിന്റെ<br />
ഇടനാഴിയില്‍<br />
ഇഴഞ്ഞിഴഞ്ഞ്<br />
ഞെരുങ്ങുന്ന<br />
ഭൂതകാലത്തിന്റെ<br />
ചങ്ങലയൊച്ചകള്‍.<br />
<br />
അഴികളില്‍<br />
മുഖം ചേര്‍ത്ത്<br />
കൂര്‍ത്ത കണ്ണുകളുമായി<br />
ഓര്‍മ്മയും<br />
ചരിത്രവും.<br />
അകത്ത്<br />
വിങ്ങുന്ന<br />
നിരാര്‍ദ്രതയില്‍<br />
മാംസത്തിന്റെയും<br />
മനസ്സിന്റെയും<br />
മുറിവുകള്‍ പിളര്‍ന്ന്<br />
ചോരയുടെ<br />
നിമിഷകണങ്ങള്‍<br />
ഇറ്റിക്കൊണ്ടേയിരിക്കുന്നു.<br />
<br />
പൊടുന്നനെ<br />
അഴികളില്‍<br />
മുഖങ്ങള്‍<br />
ഉരുവം കൊളളുന്നു.<br />
കൂര്ത്തനോട്ടങ്ങളില്<br />
എന്നെയും<br />
കോര്‍ത്ത്<br />
ചാത്തം ദ്വീപിനും<br />
റോസ് ഐലണ്ടിനും<br />
മേലേ,<br />
ചിഡിയാതോപ്പിലെ<br />
പക്ഷിമരങ്ങള്‍ക്കുമേലേയുലഞ്ഞ്,<br />
പവിഴപ്പുറ്റുകളുടെ<br />
തീരങ്ങള്ക്കുമേലേ<br />
സമുദ്രജലോപരി പറന്ന്<br />
ഒറീസ്സയ്ക്കും<br />
ബംഗാളിനും മേലേ<br />
പറന്ന്<br />
ദില്ലിയിലെ<br />
ധൂമാന്തരീക്ഷത്തിലേക്ക്.<br />
തളര്‍ന്ന്<br />
ചിറകൊടിഞ്ഞ്<br />
ചോരയിറ്റുന്ന<br />
ചുടുകണ്ണുകള്‍<br />
തുറിച്ച്, ചരിത്രത്തിന്റെ അസ്വാതന്ത്ര്യങ്ങളിലേക്ക്<br />
അടര്‍ന്നു<br />
പതിക്കുന്നു.<br />
<br />
റോസ് ഐലന്റിലെ<br />
ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍ക്കുമേല്‍<br />
വേരുകള്‍ പിണച്ച്<br />
ചുറ്റുന്നത്<br />
മരങ്ങളോ<br />
കാലമോ?<br />
നിശ്ശബ്ദതയിലേക്ക്<br />
എഴുന്നുനില്ക്കുന്ന<br />
കഴുമരത്തില്‍<br />
കാറ്റിന്റെ<br />
കണ്ഠം കുരുങ്ങി<br />
പൊടുന്നനെ<br />
കെട്ടുപോകുന്ന<br />
ഒരു നിലവിളി.<br />
<br />
കാലം<br />
ഘനീഭവിക്കുന്ന<br />
പളളിയുടെ<br />
ഉള്‍മൗനത്തില്‍<br />
വേരുകള്‍<br />
പടര്‍ത്തിയ<br />
വൃക്ഷം<br />
കാറ്റില്‍<br />
ദൈവത്തിലേക്ക്<br />
വിതുമ്പുന്നു.<br />
<br />
ഓഫീസേഴ്സ് മെസ്സ്&hellip;<br />
ടെന്നീസ് കോര്‍ട്ട്&hellip;<br />
ബാര്‍&hellip;<br />
ചര്‍ച്ച്&hellip;<br />
പരേഡ് ഗ്രൗണ്ട്&hellip;<br />
കോര്‍ട്ട്&hellip;<br />
സൈന്‍ബോര്‍ഡുകളില്‍<br />
അടര്‍ന്നു പൊളിയുന്ന<br />
കാലം.<br />
ബീച്ചില്‍നിന്ന്<br />
വേച്ചുവേച്ചെത്തിയ<br />
ഒരു കാറ്റ്<br />
ഭൂതകാലത്തിന്റെ <br />
മദ്യശാലയിലൂടെ<br />
പളളിക്കു<br />
മുകളിലെ<br />
മരത്തിലേക്ക്<br />
ചേക്കേറുന്നു.<br />
തൂക്കുമരത്തില്‍<br />
നിന്ന്<br />
എത്തിയ നിലവിളിയില്‍<br />
കാറ്റ്<br />
ഇലകളായ്<br />
അടര്‍ന്ന്<br />
വിറച്ച്<br />
പതിക്കുന്നു.<br />
<br />
ചിഡിയാതോപ്പിലെ <br />
സന്ധ്യയില്‍<br />
ഇരുട്ടിന്റെ<br />
വെളിച്ചമുളള<br />
മരങ്ങളിലേക്ക്<br />
ചേക്കേറുന്ന<br />
ചിറകടികള്‍,<br />
കൊക്കുരുമ്മലുകള്‍.<br />
രക്താഭമായ<br />
ആകാശത്തിലേക്ക്<br />
കൂടണയാന്‍<br />
വിസ്സമതിക്കുന്ന<br />
ഒരു പക്ഷി.<br />
<br />
സെല്ലുലാര്‍ ജയിലിന്റെ<br />
മുകളില്‍നിന്ന്<br />
കടലിലേക്ക്<br />
നോക്കുമ്പോള്‍,<br />
തിരകളുടെ,<br />
സ്വാതന്ത്ര്യത്തിലേക്ക്<br />
ചീറിപ്പായുന്ന<br />
വെടിയുണ്ട.<br />
രക്തം നിറഞ്ഞ<br />
ഒരു വന്‍തിര<br />
റോസ് ഐലന്റിനെ<br />
വളഞ്ഞുപിടിക്കുന്നു.<br />
രാത്രിയില്‍<br />
ഞെട്ടിയുണരുന്ന<br />
പക്ഷിസ്വരങ്ങള്‍.<br />
<br />
തിരയടിച്ചുയര്‍ന്ന്<br />
ആകാശമറിയുന്ന<br />
കടല്‍.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%89%E0%B4%B7%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%9C%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%9F%E0%B4%BF&diff=15644
ഉഷസ്സിന്റെ ജലക്കണ്ണാടി
2015-03-04T12:13:39Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ഉഷസ്സിന്റെ ജലക്കണ്ണാടി==<br />
<poem><br />
ഗംഗോത്തരിയില്‍<br />
നിന്ന്<br />
ഗോമുഖിലേക്ക്<br />
നടക്കുമ്പോള്‍<br />
ഹിമച്ചരലുകള്ക്കിടയില്<br />
ഒരു ചെറുസരസ്സ്.<br />
ഹരിതനീലജലാഭം<br />
നിശ്ചലം<br />
പുരാതനം.<br />
<br />
ഉഷസ്സിന്റെ ഈ<br />
ജലക്കണ്ണാടിയില്‍<br />
സഞ്ചാരിയുടെ<br />
സമയശൂന്യമായ<br />
മുഖം.<br />
<br />
കാറ്റില്‍<br />
ഗോമുഖില്‍നിന്ന്<br />
ജലമിഴാവ്.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%87%E0%B4%B0%E0%B5%81%E0%B4%B3%E0%B5%8D%E2%80%8D%E0%B4%B5%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AA%E0%B4%B1%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D&diff=15643
ഇരുള്വനങ്ങള് പറയുന്നത്
2015-03-04T12:12:33Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ഇരുള് വനങ്ങൾ പറയുന്നത്==<br />
<poem><br />
ഇരുള്<br />
ഓര്‍മ്മയുടെ അഗാധത.<br />
<br />
പുഴയുടെ തന്ത്രികളില്‍<br />
ജലമര്‍മ്മരങ്ങളുടെ<br />
ആഭേരി.<br />
<br />
മരത്തലപ്പുകള്‍<br />
നിശ്ശബ്ദതയുടെ<br />
ഗിരിശിഖരങ്ങള്‍.<br />
<br />
എരിയുന്ന<br />
വിറകുകളില്‍<br />
കനലിന്റെ<br />
ചിത്രരേഖകള്‍.<br />
<br />
സമയത്തിന്റെ<br />
ഇരുള് കമ്പളങ്ങളിലെ<br />
തണുപ്പ്<br />
<br />
വിദൂരഭൂതത്തില്നിന്ന്<br />
രാപ്പക്ഷിയുടെ<br />
ചിറകടി.<br />
<br />
മരങ്ങളെയുറക്കി<br />
നേര്‍ത്തൊരു സ്ഥായിയില്‍<br />
കാറ്റിന്റെ<br />
കാലസഞ്ചാരം.<br />
<br />
ഇരുള്ധ്വനികളിലേക്ക്<br />
നിശ്ശബ്ദമാകുന്ന<br />
വാക്ക്.<br />
<br />
പുഴ.<br />
വനം.<br />
നിശാസ്പന്ദങ്ങള്<br />
ഉളളിലേക്ക്<br />
തുറക്കുന്ന<br />
ജലകവാടങ്ങള്‍.<br />
<br />
മുങ്ങിനിവരുമ്പോള്‍<br />
എവിടെ ഭൂതം, ഭാവി,<br />
വര്‍ത്തമാനം?<br />
<br />
ഇരുള്വനാന്തരങ്ങിലേക്ക്<br />
വിദൂരമായ<br />
സ്മൃതിമേഖലയായ്<br />
നനുത്ത<br />
ആകാശപ്രകാശം<br />
</poem><br />
----<br />
(സൈലന്റ് വാലിയിലെ<br />
ചെറിയ വാഴക്കാട്ടിലെ<br />
രാത്രിവാസത്തിന്റെ ഓര്‍മ്മയ്ക്ക്&hellip;)<br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%A4%E0%B5%81%E0%B4%82%E0%B4%97%E0%B4%A8%E0%B4%BE%E0%B4%A5_%E0%B4%B9%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B4%82&diff=15642
തുംഗനാഥ ഹിമാംബരം
2015-03-04T12:10:03Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==തുംഗനാഥ ഹിമാംബരം==<br />
<poem><br />
തുംഗനാഥ<ref>ഹിമാലയത്തിലെ പഞ്ചകേദാരങ്ങിലൊന്നാണ് തുംഗനാഥ്. ഏകാന്തഗംഭീരമായ ഹിമാലയക്ഷേത്രം. ചുറ്റിനും അനവധി ഹിമഗിരികളും ശിലാകുടങ്ങളും. തീര്‍ത്ഥാടകര്‍ നന്നേ കുറവ്. വല്ലപ്പോഴുമെത്തുന്ന സഞ്ചാരികളെ കാത്ത് തൊണ്ണൂറ്റൊന്നു വയസ്സുളള പൂജാരി.</ref> നിലേക്ക്<br />
കയറുമ്പോള്‍<br />
പഥികരില്ലാത്ത കല്‍പ്പാത,<br />
മരങ്ങള്‍.<br />
ഹിമാംബരം.<br />
<br />
ചൗഖാംബയില്‍നിന്ന്<br />
മഞ്ഞുവഴിയായ്<br />
ഒരു കാറ്റ്.<br />
ഗംഗോത്രിയില്‍നിന്നുളള<br />
കാറ്റില്‍ ജലത്തിന്റെ<br />
നനവും മിഴിവും.<br />
സ്വര്‍ഗ്ഗാരോഹിണിയില്‍നിന്ന്<br />
ധര്‍മ്മസന്ദേഹങ്ങള്‍.<br />
ബദരിനീലകണ്ഠപര്‍വ്വതത്തിന്റെ<br />
ദൈവസാനുക്കളില്‍നിന്ന്<br />
വ്യാസനിശ്ശബ്ദത.<br />
<br />
തുംഗനാഥനിലേക്കുളള<br />
കയറ്റത്തില്‍<br />
ദേവദാരുഛായയില്‍<br />
പൂജാരിയിരുന്നു.<br />
തുംഗനാഥനെ<br />
ഉണര്‍ത്തിയും ഉറക്കിയും<br />
എത്രയോ വര്‍ഷങ്ങള്‍&hellip;<br />
ഓര്‍മ്മയുടെ മഞ്ഞടരുകളില്‍<br />
വീഴുന്ന<br />
ജലം, പൂവ്, കുങ്കുമം.<br />
<br />
തുംഗനാഥന്റെ മുറ്റത്ത്<br />
സന്ധ്യ മഞ്ഞായ് കിനിയവേ,<br />
രാവണശിലയില്‍നിന്ന്<br />
ജടാകടാഹനിര്‍ഝരി<br />
ചന്ദ്രശിലയില്‍.<br />
ഇരുള് സാന്ദ്രതയുടെ<br />
മേഘസ്പര്‍ശം.<br />
നാരദശില, കാലസാക്ഷി<br />
ഗരുഡശിലയില്‍<br />
ചിറകൊതുക്കുന്ന<br />
മഞ്ഞുപക്ഷി.<br />
ധര്‍മ്മശിലയില്‍<br />
പ്രഹേളികയായ്<br />
ശൂന്യവിസ്മൃതി.<br />
<br />
തുംഗനാഥനെയുറക്കി<br />
കവാടത്തിലെ<br />
മണികളില്‍ കൈമീട്ടി<br />
പൂജാരി നിന്നു.<br />
ഇരുള് മഞ്ഞിന്റെ<br />
അകവിസ്മൃതികളിലേക്ക്<br />
മുഴങ്ങിയലിയുന്ന<br />
മണിയൊച്ച.<br />
മുഖത്തെ ചുളിഞ്ഞ<br />
ജീവിതച്ചാലുകളില്‍<br />
തലോടി പൂജാരി<br />
ഒരുനിമിഷം നിന്നു.<br />
സ്മൃതിശാഖികളെ ഉലച്ച്<br />
ഒരു സമയപ്പക്ഷി<br />
അയാളെ തൊട്ട്<br />
താഴ്വാരങ്ങളിലേക്ക്<br />
പറന്നു.<br />
<br />
ഇപ്പോള്‍<br />
ഇരുള് നിശ്ശബ്ദമായ<br />
പാതയിലൂടെ<br />
മേഘങ്ങള്‍ ശ്വസിച്ച്<br />
അയാള്‍<br />
മലയിറങ്ങുന്നു.<br />
അയാളെയും<br />
തുംഗനാഥനെയും തൊട്ട്<br />
ഒരു മഞ്ഞുകാറ്റ്<br />
ശിവാംബരത്തിലേക്ക്&hellip;<br />
</poem><br />
----<br />
{{reflist}}<br />
<br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%A4%E0%B5%81%E0%B4%82%E0%B4%97%E0%B4%A8%E0%B4%BE%E0%B4%A5_%E0%B4%B9%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B4%82&diff=15641
തുംഗനാഥ ഹിമാംബരം
2015-03-04T12:07:04Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==തുംഗനാഥ ഹിമാംബരം==<br />
<poem><br />
തുംഗനാഥ<ref>ഹിമാലയത്തിലെ പഞ്ചകേദാരങ്ങിലൊന്നാണ് തുംഗനാഥ്. ഏകാന്തഗംഭീരമായ ഹിമാലയക്ഷേത്രം. ചുറ്റിനും അനവധി ഹിമഗിരികളും ശിലാകുടങ്ങളും. തീര്‍ത്ഥാടകര്‍ നന്നേ കുറവ്. വല്ലപ്പോഴുമെത്തുന്ന സഞ്ചാരികളെ കാത്ത് തൊണ്ണൂറ്റൊന്നു വയസ്സുളള പൂജാരി.</ref> നിലേക്ക്<br />
കയറുമ്പോള്‍<br />
പഥികരില്ലാത്ത കല്‍പ്പാത,<br />
മരങ്ങള്‍.<br />
ഹിമാംബരം.<br />
<br />
ചൗഖാംബയില്‍നിന്ന്<br />
മഞ്ഞുവഴിയായ്<br />
ഒരു കാറ്റ്.<br />
ഗംഗോത്രിയില്‍നിന്നുളള<br />
കാറ്റില്‍ ജലത്തിന്റെ<br />
നനവും മിഴിവും.<br />
സ്വര്‍ഗ്ഗാരോഹിണിയില്‍നിന്ന്<br />
ധര്‍മ്മസന്ദേഹങ്ങള്‍.<br />
ബദരിനീലകണ്ഠപര്‍വ്വതത്തിന്റെ<br />
ദൈവസാനുക്കളില്‍നിന്ന്<br />
വ്യാസനിശ്ശബ്ദത.<br />
<br />
തുംഗനാഥനിലേക്കുളള<br />
കയറ്റത്തില്‍<br />
ദേവദാരുഛായയില്‍<br />
പൂജാരിയിരുന്നു.<br />
തുംഗനാഥനെ<br />
ഉണര്‍ത്തിയും ഉറക്കിയും<br />
എത്രയോ വര്‍ഷങ്ങള്‍&hellip;<br />
ഓര്‍മ്മയുടെ മഞ്ഞടരുകളില്‍<br />
വീഴുന്ന<br />
ജലം, പൂവ്, കുങ്കുമം.<br />
<br />
തുംഗനാഥന്റെ മുറ്റത്ത്<br />
സന്ധ്യ മഞ്ഞായ് കിനിയവേ,<br />
രാവണശിലയില്‍നിന്ന്<br />
ജടാകടാഹനിര്‍ഝരി<br />
ചന്ദ്രശിലയില്‍.<br />
ഇരുള് സാന്ദ്രതയുടെ<br />
മേഘസ്പര്‍ശം.<br />
നാരദശില, കാലസാക്ഷി<br />
ഗരുഡശിലയില്‍<br />
ചിറകൊതുക്കുന്ന<br />
മഞ്ഞുപക്ഷി.<br />
ധര്‍മ്മശിലിയില്‍<br />
പ്രഹേളികയായ്<br />
ശൂന്യവിസ്മൃതി.<br />
<br />
തുംഗനാഥനെയുറക്കി<br />
കവാടത്തിലെ<br />
മണികളില്‍ കൈമീട്ടി<br />
പൂജാരി നിന്നു.<br />
ഇരുള് മഞ്ഞിന്റെ<br />
അകവിസ്മൃതികളിലേക്ക്<br />
മുഴങ്ങിയലിയുന്ന<br />
മണിയൊച്ച.<br />
മുഖത്തെ ചുളിഞ്ഞ<br />
ജീവിതച്ചാലുകളില്‍<br />
തലോടി പൂജാരി<br />
ഒരുനിമിഷം നിന്നു.<br />
സ്മൃതിശാഖികളെ ഉലച്ച്<br />
ഒരു സമയപ്പക്ഷി<br />
അയാളെ തൊട്ട്<br />
താഴ്വാരങ്ങളിലേക്ക്<br />
പറന്നു.<br />
<br />
ഇപ്പോള്‍<br />
ഇരുള് നിശ്ശബ്ദമായ<br />
പാതയിലൂടെ<br />
മേഘങ്ങള്‍ ശ്വസിച്ച്<br />
അയാള്‍<br />
മലയിറങ്ങുന്നു.<br />
അയാളെയും<br />
തുംഗനാഥനെയും തൊട്ട്<br />
ഒരു മഞ്ഞുകാറ്റ്<br />
ശിവാംബരത്തിലേക്ക്&hellip;<br />
</poem><br />
----<br />
{{reflist}}<br />
<br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%A4%E0%B4%BF%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%B8%E0%B4%B0%E0%B5%8B%E0%B4%B5%E0%B4%B0%E0%B4%82_%E0%B4%95%E0%B4%BE%E0%B4%A3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81&diff=15640
തിബത്തന്‍ പെണ്‍കുട്ടി സരോവരം കാണുന്നു
2015-03-04T12:05:52Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==തിബത്തന്‍ പെണ്‍കുട്ടി സരോവരം കാണുന്നു==<br />
<poem><br />
അവള്<br />
തിബത്തന്‍ ചരല്‍നിലങ്ങളിലെ<br />
വിളര്‍ത്ത പകല്‍<br />
പറക്കും മുടിനാരുകള്‍.<br />
വാക്കുകളില്‍ ചിലമ്പിക്കുന്ന<br />
അനുനാസികം.<br />
<br />
ദൂരെയല്ല,<br />
മാനസസരോവരത്തിന്റെ<br />
ആകാശജലാഭ.<br />
<br />
വരണ്ട ഹിമക്കാറ്റുകള്<br />
അലവീശുന്ന കണ്ണുകളില്‍<br />
ചരല്നിറം.<br />
യാക്കിന്റെ ചൂര്.<br />
ജീവിതത്തിലേക്കലകൊളളുന്ന<br />
ഭൂമിയും കാലവും.<br />
<br />
പൊടിപുരണ്ട ചുവരകങ്ങളിലേക്ക്<br />
അവളുടെ ക്ഷണം.<br />
ഞാന്‍ കൈലാസത്തില്‍-<br />
നിന്ന് മടങ്ങുകയാണ്.<br />
വെളളിവെളിച്ചത്തില്നിന്ന്<br />
സരോവരത്തിന്റെ<br />
ആകാശമൗനത്തിലേക്ക്<br />
അവള് പൊടിമണ് കാറ്റിലേക്ക്.<br />
<br />
വൈശാഖപൗര്ണ്ണമിയില്<br />
സരസ്സ്, സമയതടാകം<br />
അകത്തേക്ക് വിങ്ങിയെത്തുന്ന<br />
ജലനിശ്ശബ്ദത<br />
ആകാശമേ ജലം<br />
പ്രകാശമേ ജലം.<br />
<br />
നിഴലനക്കംപോലെ നേര്‍ത്ത് <br />
സരോവരത്തില്‍ കാല് നനച്ച്<br />
ഇതാ അവള്.<br />
ജലത്തിലേക്ക് വിതാനിക്കുന്ന<br />
കണ്ണുകളില്‍<br />
നിലാവിന്റെ വാള്‍മുനകള്‍.<br />
മോക്ഷകാമങ്ങളിലേക്ക്<br />
ഒളിവെട്ടുന്ന ഒരു നോട്ടം<br />
പര്‍വ്വതങ്ങളില്‍നിന്ന്<br />
മരവിപ്പിക്കുന്ന കാറ്റ്.<br />
<br />
അശാന്തമേ ജലം<br />
അശാന്തമേ<br />
മാനസസരോവരം&hellip;<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%A4%E0%B4%BF%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8B%E0%B4%9F%E0%B4%BF_%E0%B4%AE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86_%E0%B4%95%E0%B4%BE%E0%B4%A3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81&diff=15639
തിബത്തന്‍ നാടോടി മരത്തെ കാണുന്നു
2015-03-04T12:02:53Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==തിബത്തന്‍ നാടോടി മരത്തെ കാണുന്നു==<br />
<poem><br />
യാക്കുകളെ മേച്ച് നീങ്ങുന്ന<br />
തിബത്തന്‍ നാടോടി<br />
മരങ്ങളെ കുറിച്ചാണ് ചോദിച്ചത്<br />
<br />
ഏറെ ദൂരെയല്ല,<br />
മാനസസരോവരം<br />
<br />
എങ്ങനെ മരം?<br />
ഇലകള്‍ കായ്കള്‍?<br />
തണുപ്പില്‍, സൂര്യനില്‍<br />
കരുവാളിച്ച മുഖത്ത്<br />
ഒരു തളിരിന്റെ ഉദ്വേഗം.<br />
<br />
അയാള്‍ മരം കണ്ടിട്ടില്ല<br />
ഹിമക്കാറ്റുകളില്‍<br />
നിറഞ്ഞങ്ങിനെ..<br />
<br />
ഞാനെന്റെ<br />
പച്ച സ്വെററര്‍ തൊട്ടുകാണിച്ചു<br />
കൈകള്‍ വിടര്‍ത്തി വീശി.<br />
<br />
പിന്നെയോ<br />
എന്ന്<br />
അയാളുടെ ഭാവം<br />
<br />
കൈവിരലുകളില്‍<br />
ഇലകളിളകി<br />
ഇനിയോ എന്നയാള്‍<br />
ചോദിക്കുംപോലെ<br />
<br />
ഇനിയെന്തു പറയും?<br />
ഞാന്‍ പറഞ്ഞു<br />
മരം<br />
മാനസസരോവരംപോലെ<br />
<br />
പടര്‍ന്നു തെളിഞ്ഞ്<br />
അലകളായുലഞ്ഞ്<br />
സുതാര്യ സൂര്യജലപ്രഭാവമായ്<br />
നീലാകാശമായ്<br />
ഇലകള്‍<br />
മഞ്ഞുപരല്‍ത്തിളക്കങ്ങളായ്<br />
കായ്കള്‍.<br />
പവിഴക്കല്ലുകളായ്<br />
തണുത്തും<br />
തണുപ്പിച്ചും<br />
ഇളകിയുലഞ്ഞും<br />
നിശ്ശബ്ദമൂകമായും.<br />
<br />
പരന്നുകിടക്കുന്ന<br />
പൊടിമണ് ശൂന്യതയിലേക്കും<br />
വെളിച്ചം ഉറഞ്ഞ<br />
ഹിമപര്വ്വതങ്ങളിലേക്കും നോക്കി<br />
ചിരി മറഞ്ഞ മുഖത്തോടെ<br />
അയാള്‍&hellip;<br />
<br />
പിന്നെ<br />
വേരു നഷ്ടമായ<br />
ഒരു വൃക്ഷംപോലെ<br />
ചരല്ശൂന്യതയിലൂടെ<br />
അയാള്‍<br />
ഇടറിനീങ്ങി.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%97%E0%B5%8B%E0%B4%AE%E0%B5%81%E0%B4%96%E0%B4%82&diff=15638
ഗോമുഖം
2015-03-04T11:52:16Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ഗോമുഖം==<br />
<poem><br />
ഗംഗോത്തരീ<br />
ദേവദാരുക്കളിലൂടെ<br />
അടര്ന്നടിയുന്ന<br />
കല്ലുകള്‍ക്ക് കീഴേ<br />
ജീവിതം നൂഴ്ന്ന്<br />
പുരാതന സമയവെളികളിലൂടെ<br />
ആനന്ദ നിരാനന്ദ-<br />
ങ്ങള്‍ക്കപ്പുറം<br />
ഓര്‍മ്മയ്ക്കും മേലേ&hellip;<br />
<br />
വെളളത്തിന്റെ<br />
കുളിര്നനവില്<br />
ഉളളകങ്ങളിലെ<br />
ഹിമസാനുക്കളിലൂടെ<br />
പാരസ്പര്യപ്രണയ-<br />
വിലോലമാം ഭൂവിലൂടെ<br />
മനസ്സഴിഞ്ഞ്&hellip;<br />
<br />
ജലത്തിന്റെയും<br />
നദിയുടെയും<br />
നിശ്ശബ്ദതയുടെയും<br />
ഉണ്മയുടെയും<br />
ഉഷസ്സിലേക്ക്&hellip;<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%B9%E0%B4%BF%E0%B4%AE%E0%B4%B6%E0%B5%8D%E0%B4%AE%E0%B4%B6%E0%B4%BE%E0%B4%A8%E0%B4%82&diff=15637
ഹിമശ്മശാനം
2015-03-04T11:49:23Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ഹിമശ്മശാനം==<br />
<poem><br />
ശവങ്ങളുടെ താഴ്വരയാണ്<br />
റോഹ്ത്താങ്ങ്.<br />
ആത്മാക്കളുടെ<br />
ഹിമശ്മശാനത്തില്<br />
പൊഴിയുന്ന മഞ്ഞില്‍<br />
ആദൃശ്യതയിലേക്ക്<br />
അലിയുന്ന സമയം.<br />
<br />
അപ്പുറമേത്<br />
ഇപ്പുറമേത്<br />
ഓര്‍മ്മയേത്<br />
മറവിയേത്<br />
ജീവിതമേത്<br />
മരണമേത്?<br />
<br />
മഞ്ഞ്<br />
പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%A4%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&diff=15636
ചെറുതുരുത്തി
2015-03-04T11:48:23Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ചെറുതുരുത്തി==<br />
<poem><br />
മണലോളങ്ങളില്നിന്ന്<br />
ചുടുകാറ്റ്.<br />
&ldquo;വല്ലാതെ ഉഷ്ണിക്കുന്നുവല്ലോ&rdquo;<br />
വളളത്തോള്‍<br />
മാധവിയമ്മയോട്<br />
പറഞ്ഞു.<br />
<br />
അകത്ത്<br />
മിഴാവിന്റെ<br />
നിലവിളി.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4&diff=15635
കുന്തിപ്പുഴ
2015-03-04T11:46:13Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==കുന്തിപ്പുഴ==<br />
<poem><br />
ഇരുള്പച്ചയാം<br />
കാടകം നൂഴ്ന്നുവന്നൊരു<br />
ചില്ലമേല്‍ ചിറകൊതുക്കുന്നു<br />
ഹരിതപീതമാര്‍ന്നൊരു<br />
ചെറുപക്ഷി.<br />
<br />
നറുംപുലരിപോല്‍<br />
പ്രഭാവമാര്‍ന്നൊരീ<br />
പുഴിയില്‍ നില്ക്കവേ<br />
അകം നനച്ചിരുവശവുമായി<br />
ചെറുതിര തല്ലിപ്പതയുമീ<br />
ജലക്കുളിരില്‍ നില്ക്കവേ-<br />
നിശ്ശബ്ദഭീതമാ-<br />
മതിന്റെ നോട്ടമെന്നകമേ നീറുന്നു.<br />
ചിതറുന്നൂ ധ്യാനം<br />
പിളരുന്നു നേരം.<br />
<br />
സ്മൃതിതന്നംബരേ<br />
പറക്കുന്നൂ പക്ഷി<br />
ഹരിതമേഖല<br />
ഇരുള്വിതാനങ്ങള്<br />
പ്രഭാതവും പിന്നെ<br />
പ്രദോഷവും കടന്നൊടുവിലീ<br />
പക്ഷി കരിഞ്ഞ ചില്ലമേലമര്ന്ന്<br />
താഴ്ന്നിതാ<br />
ഭയചകിതമാം<br />
കൂറിയ നേത്രങ്ങള്‍<br />
തുറക്കുന്നു, എന്നില്‍<br />
തറയ്ക്കുന്നൂ കാഴ്ച.<br />
<br />
എവിടെയോ<br />
കൊക്കുരുമ്മുന്നു പക്ഷി<br />
മുറിയുന്നു മനം<br />
അകവൃക്ഷങ്ങളില്<br />
കലമ്പുന്നൂ കാറ്റ്.<br />
സിരകളില്‍ നദി<br />
ഉഷസ്സുപോലെയോ<br />
അകക്കടലിലെ<br />
തിരകള്പോലെയോ<br />
വനാന്തരങ്ങളില്‍<br />
കൊടുങ്കാറ്റാണെന്നോ<br />
അവിടെയെങ്ങുമേ<br />
ചിതറിച്ചാടിയും<br />
പറന്നകലേക്ക്<br />
മറഞ്ഞു പിന്നെയും<br />
അകമനസ്സിലേക്ക-<br />
ണഞ്ഞ് താഴ്ന്നു<br />
വന്നിരുളുപോലിപ്പോള്<br />
മുനിഞ്ഞിരുന്നുകൊണ്ട-<br />
തെന്റെ നേർക്കിതാ<br />
നയനമാഴ്ത്തുന്നു.<br />
സമയമേതാണ്?<br />
സ്ഥലവുമേതാണ്<br />
വനങ്ങളിലാരേ<br />
മുഴങ്ങിനില്ക്കുന്നൂ<br />
വിദുരരാണെന്നോ<br />
അശ്വത്ഥാമാവെന്നോ<br />
മറുയുന്നൂ വനം<br />
മറയുന്നൂ പ്രാചി<br />
പ്രതീചിഭേദങ്ങള്<br />
എവിടെയുണ്മയും<br />
എവിടെ ബോധവും<br />
എവിടെയെന്റെയീ<br />
നിശിതജീവിതം?<br />
<br />
കാടിന് സമയമായിതാ<br />
ഒഴുകുന്നൂ കുന്തി.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%9C%E0%B4%B2%E0%B4%A8%E0%B4%AF%E0%B4%A8&diff=15634
ജലനയന
2015-03-04T11:41:20Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ജലനയന==<br />
<poem><br />
നിറനിലാവിലോ കാറ്റിലോ ഓര്‍മ്മതന്‍<br />
ഹരിതമേഖലയ്ക്കുളളില്‍നിന്നാകുമോ<br />
എവിടെനിന്നോ നീയെന്റെ നേര്‍ക്കിപ്പോള്‍<br />
നിന് ജലനയനം തുറന്നുനോക്കുന്നുവോ?<br />
:::പടവിലോ&hellip; വില്വാദ്രി തന്നാല്‍മര<br />
:::ഹരിതശീതമാം രാമസവിധത്തിലോ<br />
:::കേദാരഗിരിയിലോ, ശൈവാംബര<br />
:::ഗഹനശാന്തം ഹിമവെളിച്ചത്തിലോ<br />
അളകതന്‍ ജലനിറവിലോ<br />
മന്ദാകിനീസലിലപ്രഭാവത്തില്‍നിന്നോ<br />
എവിടെനിന്ന് നീയെന്റെ നേര്‍ക്കിപ്പോഴും<br />
മിഴി തുറക്കുന്നു, ഓര്‍മ്മയായ് പെയ്യുന്നു.<br />
:::എവിടെനിന്നറിയില്ല, പൊടുന്നനെ<br />
:::നോട്ടമലയടിക്കുന്നു, കാഴ്ചയില്‍<br />
:::മഹിതമാം വിവേകാനന്ദസാഗരം<br />
:::കവിയുമുണ്ടരികെ, തമിഴകപ്പെരുമ<br />
:::തന്നലയാഴി, കുമാരീ തീരസന്ധ്യയും.<br />
:::എവിടെ നിന്നാണതെന്തിനെന്നറിയില്ല,<br />
:::ത്രസിതദീപ്തം നയനശോഭാംബരം<br />
:::ശശിയുദിക്കുന്ന സാഗരരാത്രിയില്‍<br />
:::കല വിളങ്ങുന്ന മണ്ഡപസന്ധ്യയില്‍<br />
:::അതിരലിയും മഹാകാലസംഗീത<br />
:::ജടിതജീവിത മൃദംഗതാളങ്ങളില്‍<br />
:::പ്രിയതരം ഭാവം; എങ്കിലുമെവിടെയോ<br />
:::കീറിമുറിയുന്നു, ചുട്ടുപൊളളുന്നു. നിശ്ചയം<br />
:::നഗരപാതയില്‍, വഴിവാണിഭവിശ്രുതി-<br />
:::യ്ക്കരികില്‍ നിൽക്കവേ, പൊടുന്നനെ യാമിഴി-<br />
:::യരികിലെത്തുന്നു, കോപമോ രാഗമോ<br />
:::അറിയുന്നില്ല, അറിയാതിരിക്കലേ ഭംഗിയും.<br />
യാത്ര തുടരവേ, എപ്പോഴോയെപ്പോഴോ<br />
ഹൃദയനേത്രകിരണങ്ങളെത്തുന്നു<br />
മനവുമോര്‍മ്മയും വിഭ്രാന്തമാകുന്നു<br />
ക്രമബഹുലമീ നിത്യജീവിത-<br />
വഴിയിലാരിത്? പൂര്‍വ്വമാം കാമന?<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%A7%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B4%BF&diff=15633
ധനുഷ്കോടി
2015-03-04T11:36:31Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ധനുഷ്കോടി==<br />
<poem><br />
കടലെടുത്ത നഗരത്തിലെ<br />
പളളിയുടെ<br />
ശിലാസ്ഥികൂടത്തിനുളളില്‍<br />
നിൽക്കുമ്പോള്<br />
കറുത്ത് മെല്ലിച്ച<br />
മുക്കുവകന്യക<br />
വിലാസവതി<br />
ചമഞ്ഞെത്തി.<br />
കടല്‍നടുവിലെ<br />
നിശ്ചലകാലത്തില്‍<br />
തളംകെട്ടനില്പവള്<br />
സത്യവതിയുടെ <br />
കഥയറിയാത്തവള്‍.<br />
അവളുടെ <br />
കണ്ണില്‍<br />
അസ്തമസൂര്യനില്ല.<br />
ഉഷസ്സുമില്ല.<br />
കാറ്റില്‍<br />
പറക്കുന്ന<br />
പൊടിചിന്നിയ<br />
മുടിനാരുകള്‍.<br />
ഒന്നു പുഞ്ചിരിച്ചു പിന്‍വാങ്ങുമ്പോള്‍<br />
സൂര്യന്<br />
കടലില്‍ മറഞ്ഞു.<br />
കടലെടുത്ത<br />
സ്റ്റേഷനിലേക്ക്<br />
ഭൂതകാലത്തില്‍<br />
നിന്ന് ഒരു കരിവണ്ടിയും<br />
ജലത്തില്‍<br />
മറഞ്ഞ സഞ്ചാരികളും.<br />
പിന്നെയുമിതാ<br />
പിന്നിലവള്‍.<br />
ഇരുള്‍മുടി<br />
പറന്ന് നിശ്ശബ്ദയായ്&hellip;<br />
ചുഴലേ&hellip;<br />
മഹാകാരം<br />
ഇരുള് സമുദ്രം<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D&diff=15632
ഭൂമിയിലെ യാത്രക്കാരന്
2015-03-04T11:29:08Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ഭൂമിയിലെ യാത്രക്കാരന്==<br />
<poem><br />
നാലുവേദങ്ങളാറുശാസ്ത്രങ്ങളറു-<br />
പത്തിനാലുകലകളും ചേര്‍ന്ന്<br />
രാഗമായ് താളമായ്<br />
നാദം മുഴങ്ങുന്നു.<br />
പാട്ടിന്നരങ്ങുകളെല്ലാം<br />
തിരുമാന്ധാംകുന്നിന്റെ<br />
സോപാനം.<br />
രാഗങ്ങളെല്ലാം <br />
അരയാലിന്‍ചില്ലയില്‍<br />
ചെറുകാറ്റായ് വന്നിതാ<br />
ശ്രീലകവഴികളില്‍<br />
പ്രദക്ഷിണം വയ്ക്കുന്നു.<br />
താളങ്ങളെല്ലാം ദേവിതന്‍<br />
തൃപ്പാദച്ചിലമ്പൊലി.<br />
ഒരു പ്രഭാതത്തിന്<br />
കുളിരൊത്ത്<br />
സ്നിഗ്ദ്ധമാം<br />
സ്വപ്നവഴികളിലൂടൊരാള്‍<br />
ഒന്നാം കാലത്തിലാഗമിക്കുന്നു.<br />
സ്മരസദാമാനസം<br />
ബാലഗോപാലമെന്നാത്മഗീതികള്‍<br />
ബിലഹരിയില്‍ മുഴങ്ങുന്നു.<br />
ഗായകന്<br />
പ്രാഭാതത്തിലൂടെ<br />
നടക്കുന്നു.<br />
ഭൂപാളരാഗപ്രഭാതങ്ങള്‍<br />
വിരിയുന്നു.<br />
ഗായകന്<br />
മദ്ധ്യാഹ്നത്തിലൂടെ<br />
നടക്കുന്നു.<br />
മധ്യമാവതിയിപ്പോള്‍<br />
നാവില്‍ ജ്വിലിക്കുന്നു.<br />
ഗായകന്<br />
അസ്തമനത്തിലേക്ക്<br />
നോക്കുന്നു.<br />
കാവേരി കാമ്പോജി<br />
തോടിരാഗങ്ങളില്‍<br />
സന്ധ്യയമരുന്നു.<br />
പാതിരാത്രിയിലൂടൊരാള്‍<br />
ഗ്രാമത്തിലൂടെ നടക്കുന്നു.<br />
ആഭേരിരാഗത്തില്‍<br />
രാത്രി ധ്വനിക്കുന്നു.<br />
പെട്ടെന്നിതാ <br />
സ്വപ്നവഴികളില്‍<br />
നിന്നൊരാള്‍<br />
ഭൂമിതന്‍ കത്തും<br />
പഥങ്ങളിലടര്‍ന്നു വീഴുന്നു<br />
കരയുന്ന മിഴികളും<br />
നിലവിളിക്കാറ്റും<br />
കാലതാളങ്ങള്‍<br />
മുറിച്ചിതാ<br />
ഭൂമിയെ മൂടുന്നു.<br />
എരിയും പൂരങ്ങളും<br />
ദുരിതങ്ങള്‍<br />
മുടിയഴിച്ചാടുന്ന<br />
ഗ്രാമാന്തരങ്ങളും<br />
ജീവിതസംഗീതമസ്തമിച്ച-<br />
തിജീവനത്തിന്റെ<br />
മരണവേഗങ്ങളും.<br />
ശിഥിലകാലത്തിൽ<br />
മുഴങ്ങുന്നൊരവതാള-<br />
ഘോഷങ്ങള്‍<br />
പിടയുന്ന രാഗങ്ങള്‍<br />
കനലുപെയ്യുന്നൊരാകാശം<br />
മഴയെ മറക്കുന്ന മണ്ണ്<br />
ജലമസ്തമിച്ചതിനിദ്ര-<br />
യിലമരുന്ന പുഴകള്‍.<br />
കാഴ്ചകള്‍ കണ്ണ് മൂടുന്നു.<br />
ഇതു സന്ധ്യയോ രാത്രിയോ<br />
ഉദയമോ വെളിച്ചമോ<br />
യാത്രികനിപ്പോള്‍<br />
പഥങ്ങളേറിക്കുഴഞ്ഞൊ-<br />
രുവണ്ണമുമ്മറപ്പടിയെത്തി<br />
വിശ്രമിക്കുന്നു.<br />
കര്‍മ്മബന്ധങ്ങളില്‍<br />
രക്തബന്ധങ്ങളില്‍<br />
ഉമ്മവച്ചുണരുന്നു.<br />
സസ്മിതം ശാന്തനായ്<br />
ഭൂമിയെ നോക്കുന്നു.<br />
മാതൃഭാവങ്ങളില്‍<br />
മനസ്സു ചായ്ക്കുന്നു<br />
നിദ്രയിലമരുന്നു.<br />
ഒരു ചെറുകാറ്റിലിപ്പോള്‍<br />
സ്വപ്നാര്‍ദ്രമേതോ<br />
ശ്രുതി ധ്വനിക്കുന്നു.<br />
ഗായകനുണരുന്നു<br />
ഇടയ്ക്കയില്‍ നാദവസന്ത-<br />
ങ്ങളാവഹിക്കുന്നു.<br />
രാവിന്റെ ശാന്തതയില്‍<br />
കണ്ണുകളമര്‍ത്തുന്നു.<br />
ഗായകന് പാടുന്നു.<br />
മഞ്ജുതരയൊത്ത്<br />
ജയദേവഭണിതിയൊരു<br />
നിതാന്തസുധാമൃത<br />
യമുനയായൊഴുകുന്നു.<br />
ഇരുളിന്റെയജ്ഞത-<br />
യിലുയരുന്നു<br />
കാലിക്കുളമ്പടിത്താളങ്ങള്‍<br />
ഇരവിന്റെ പ്രളയജലോപരി<br />
തെളിയുന്നു വേണുവില്‍<br />
സുമധുരസംഗീത<br />
സാന്ദ്രമന്ദസ്മിതം.<br />
ചന്ദനചര്‍ച്ചിതനീല-<br />
കളേബരമെന്നതിദിവ്യ-<br />
മക്ഷരസംഗീതമാനന്ദതുന്ദിലം<br />
രാമകണ്ഠത്തില്‍നിന്നുഷസ്സു<br />
പോലുറവെടുക്കുന്നു.<br />
ഇരുളിപ്പോള്‍ ശാന്തമാകുന്നു.<br />
പ്രഭാതത്തിന് നീലിമ<br />
ധ്വനിക്കുന്നു.<br />
പൂര്‍വ്വാംബരത്തിലരുണനും<br />
തെളിയുന്നു.<br />
ഭൂപാളരാഗ-<br />
പ്രാഭാതപ്രകാശം<br />
സപ്താശ്വരഥഘോഷ-<br />
താളങ്ങളുയരുന്നു<br />
സൂര്യനും തെളിയുന്നു<br />
പൂക്കളും വിരിയുന്നു<br />
കിളികളും പാടുന്നു.<br />
ഒരു മഹാകാലത്തില്‍<br />
ഭൂമി താളം പിടിക്കുന്നു.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%86%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AE%E0%B4%B0%E0%B4%82&diff=15631
വില്വാദ്രിയിലെ ആല്‍മരം
2015-03-04T11:26:06Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==വില്വാദ്രിയിലെ ആല്‍മരം==<br />
<poem><br />
പാറകള്‍ക്കിടയിലോ<br />
തിരിവിലോ എവിടെയോനിന്ന്<br />
ആല്‍മരത്തിന്റെ വേര്<br />
എന്നോട് പറയുന്നു.<br />
ഇവിടെ പാറകളുടെ <br />
ഇരുളും മൂകതയും മാത്രം.<br />
ജലം തിരഞ്ഞേ ഞാന്‍ പോകുന്നു.<br />
അവിടെ കാററും വെളിച്ചവും<br />
ഇലത്തിളക്കങ്ങളും<br />
എങ്ങനെ&hellip;?<br />
പാറകള്‍ക്കുമേല്‍<br />
വെയില്‍തടാകം.<br />
ചെമ്പടയില്‍<br />
ആലിലയിളക്കങ്ങള്‍.<br />
രാമാന്തികത്തും<br />
നീ ജലമേകുന്ന<br />
സ്വപ്നശാഖികളുടെ<br />
മര്മ്മരങ്ങളിലും<br />
ഒരു മഹാകവി.<br />
നാഴികദൂരെ<br />
നിളാമണല്‍ത്തരികളെ പുല്കി<br />
മറ്റൊരു മഹാകവി.<br />
വിണ്ണിന്റെ മണ്ണിലും<br />
അമര്‍ന്നു കിടപ്പവര്‍<br />
അപ്പുറം നടനലോകങ്ങളുടെ<br />
കൂടിയാട്ടച്ചാക്യാര്‍<br />
അതിനുമപ്പുറം<br />
ലക്ഷ്മിയും മര്‍മ്മരവും തുളളി<br />
തുലാവര്‍ഷക്കാററുപോലെ<br />
ഒരക്ഷരസഞ്ചാരി.<br />
ഇപ്പോളിതാ കുളിച്ച്<br />
പടികള്‍ കയറിവരുന്നത്<br />
മദ്ദളത്തിന്റെ വാദനശുദ്ധി.<br />
ഭൂതകാലക്കളിയരങ്ങില്‍<br />
നിന്ന് മലയാളസംഗീതം<br />
പരന്ന് നോക്കുമ്പോള്‍<br />
വെയില്‍ദൃശ്യങ്ങളുടെ<br />
മഹാജീവിതം.<br />
അടരുന്ന പാറകള്‍പോലെ<br />
പതിക്കുന്നതും<br />
പൂവ് പോലെ ഉദിക്കുന്നതും<br />
വേയില്‍മഴനിലാമേളനങ്ങള്‍<br />
നിറയുന്നതും.<br />
വേരുകള്‍ പിന്നെയും പറയുന്നു.<br />
ഇവിടെ<br />
ഇരുട്ട്, തണുപ്പ്, നിശ്ശബ്ദത<br />
സൂര്യരഹിതമായ കാലം.<br />
പിന്നെ തേങ്ങിയമര്‍ന്ന്<br />
വര്‍ഷങ്ങളുടെ സമയവീര്യചത്തില്‍<br />
ജ്വലിച്ച് വേരുകള്‍ പറയുന്നു.<br />
&lsquo;ഒരു നാള് പാറകളെ<br />
കെട്ടിവരിഞ്ഞ് പിളര്‍ത്തി മറിച്ച്<br />
ഞാന്‍ വെളിപ്പെടുകതന്നെ ചെയ്യും.&rsquo;<br />
പിന്നെ,<br />
തെളിഞ്ഞൊരു ശാന്തസ്ഥായിയില്‍<br />
വേരുകള്‍ മന്ത്രിച്ചു,<br />
ഇല്ല.<br />
ആ വെളിച്ചപ്പെടല്‍ പാടില്ല.<br />
അത് ഇലത്തിളക്കങ്ങളുടെ<br />
ഇല്ലായ്മയാണ്.<br />
കവിവചനങ്ങളുടെ മരണമാണ്.<br />
ആട്ടപ്പകര്‍ച്ചകളുടെ അസ്തമയം.<br />
താളങ്ങളുടെയും ചിരിയുടെയും<br />
നിദ്ര.<br />
മുഴങ്ങാത്ത വാദ്യവാദനം<br />
ഇടറി മുറിയുന്ന ആലാപനം.<br />
ജീവിതത്തിലേക്ക്<br />
അടര്‍ന്നു മറിയുന്ന പാറക്കെട്ടുകള്‍<br />
ഞാനിനിയും ഈ പാറക്കെട്ടുകളില്‍<br />
ജലം തേടി പോകുകതന്നെയാണ്.<br />
പാറകളിലൂടെ ഊറിവരുന്ന<br />
ജീവിതം ഞാന്‍ കുടിക്കുന്നു.<br />
എന്റെ പകര്‍ന്നാട്ടങ്ങളല്ലോ<br />
ഇലകളും വചനങ്ങളും<br />
ആട്ടവും താളവുമെല്ലാം.<br />
വേരുകളെന്നോട് ചേദിച്ചു<br />
&lsquo;സ്നേഹിതാ നീ<br />
പകര്‍ന്നാടുന്നതെവിടെയാണ്&hellip;?&rsquo;<br />
എന്റെ പകര്‍ന്നാട്ടങ്ങളുടെ<br />
മായക്കാഴ്ചകളില്‍ നടുങ്ങി<br />
ഞാന്‍ വേരുകളിലേക്ക്<br />
തല ചായ്ക്കുന്നു.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=SFN/News&diff=15630
SFN/News
2015-03-03T16:58:33Z
<p>Vijayan: </p>
<hr />
<div><br />
{| id="mp-right" style="width:45%; vertical-align:top; background:#f5faff;"<br />
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#cedff2; font-size:120%; font-weight:bold; border:1px solid #a3b0bf; text-align:left; color:#000; padding:0.2em 0.4em;">സായാഹ്ന വാർത്തകൾ</h2><br />
|-<br />
| style="color:#000; padding:2px 5px;" | <div id="mp-itn"><br />
<br />
[[File:KBPrasannakumar-01.jpg|left|x100px]] <br />
&lsquo;നമ്മുടെ ചരിത്രവും സംസ്കാരവും വേരുകള്‍ പടര്‍ത്തിയ നാടിന്റെ സാംസ്കാരികഭൂപടത്തില്‍ പ്രധാനപ്പെട്ടവയായി അടയാളപ്പെടുത്തിയ കുറെ സ്ഥലങ്ങളുടെ പുറംകണ്ണുകൊണ്ടും അകക്കണ്ണുകൊണ്ടുമുളള കാഴ്ചാനുഭവങ്ങളുടെ ദ്വന്ദ്വങ്ങളാണ് ഈ കൃതിയിലെ ആവിഷ്കാരങ്ങള്‍. യാത്രയെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനംപോലെതന്നെ കാണുന്ന ഒരാളുടെ ആത്മകഥാക്കുറിപ്പുകളായും ഈ പുസ്തകത്തെ നമുക്ക് വായിക്കാനാവും. &rsquo;<br />
[[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാറിന്റെ]] '''[[സാഞ്ചി]] '''സായാഹ്ന പ്രസിദ്ധീകരിച്ചു.<br />
----<br />
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}<br />
<br />
{|style="width:100%;"സായാഹ്ന പ്രസിദ്ധീകരിച്ചു.<br />
|-<br />
<br />
<br />
|style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:Mkn-04.jpg|center|x100px]]<br />
|style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:KBPrasannakumar-01.jpg|center|x100px]]<br />
|-<br />
<br />
<br />
|style="vertical-align:top;"|{{center|എം കൃഷ്ണൻ നായർ<br/>'''ഒരു ശബ്ദത്തില്‍ ഒരു രാഗം'''<br/>(ലേഖനങ്ങൾ)}}<br />
|style="vertical-align:top;"|{{center|കെ.ബി.പ്രസന്നകുമാർ <br/>'''സാഞ്ചി '''<br/>(കവിതാസമാഹാരം)}}<br />
<br />
|-<br />
|}<br />
----<br />
[[File:GNMPillai-01.jpg|right|x100px]] '''[[ജി.എൻ.എം.പിള്ള]]''': '''[[രാജനും ഭൂതവും]]''' <br />
കുട്ടപ്പന് ഒന്നും മനസ്സിലാകുന്നില്ല. അവള് ഓടിയോടി കിതച്ചുകൊണ്ടു വരുന്നു. മുഖമാകെ വല്ലാതായിട്ടുണ്ട്. അവള് ഓടി വീഴുമെന്നയാള്‍ക്ക് തോന്നി. എന്തോ അപകടമുണ്ട്. പിച്ചവച്ചു നടക്കുന്ന കുട്ടിയെപ്പോലെ അവളുടെ കാലുകള്‍ പതറുന്നു. കുട്ടപ്പനും മുന്നോട്ടോടി. രണ്ടുപേരും അടുത്തു. നാണിക്കുട്ടിയെ പിടിച്ചുനിർത്താന്‍ കുട്ടപ്പനും, കുട്ടപ്പന്റെ തോളില്‍ പിടിച്ചുനില്ക്കാന് നാണിക്കുട്ടിയും കൈകളുയര്‍ത്തി. രാജനെവിടെ? രണ്ടുപേരുടേയും ശബ്ദം ഒരേസമയത്തുയർന്നു. രാജനെവിടെ. അയാള്‍ വീണ്ടും ചോദിച്ചു. നാണിക്കുട്ടിയും അതേ ചോദ്യം ആവര്‍ത്തിച്ചു. രാജനെവിടെ? അവരുടെ ചോദ്യങ്ങള്‍ അവിടെങ്ങും പരന്നു. കാഴ്ച കണ്ട അയല്പക്കത്തുകാര് ഓടിയെത്തി. ആരും മഴ വകവയ്ക്കുന്നില്ല. അവര്‍ക്കൊക്കെ രാജന് പ്രിയങ്കരനായിരുന്നു. ഓരോരുത്തരും ചോദിച്ചു രാജനെവിടെ? സ്ത്രീകള്‍ നാണിക്കുട്ടിയോടു ചോദിച്ചു. ‘എന്തുപറ്റി രാജന്.’ പുരുഷന്മാര് കുട്ടപ്പനോടു ചോദിച്ചു. രാജനെ കണ്ടില്ലെ, രാജന് വന്നില്ലേ’ അവരെല്ലാം പരസ്പരം തെരക്കി, രാജനെന്തുപറ്റി. രാജനെ കണ്ടില്ലെ; അവന് സ്ക്കൂളില്‍നിന്നു വന്നില്ലെ, നാണിക്കുട്ടി നെഞ്ചത്തടിച്ചു കരഞ്ഞു. <br />
[[രാജനും ഭൂതവും|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
<br />
----</div>
Vijayan
http://ml.sayahna.org/index.php?title=SFN/News&diff=15629
SFN/News
2015-03-03T16:57:57Z
<p>Vijayan: </p>
<hr />
<div><br />
{| id="mp-right" style="width:45%; vertical-align:top; background:#f5faff;"<br />
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#cedff2; font-size:120%; font-weight:bold; border:1px solid #a3b0bf; text-align:left; color:#000; padding:0.2em 0.4em;">സായാഹ്ന വാർത്തകൾ</h2><br />
|-<br />
| style="color:#000; padding:2px 5px;" | <div id="mp-itn"><br />
<br />
[[File:KBPrasannakumar-01.jpg|left|x100px]] <br />
&lsquo;നമ്മുടെ ചരിത്രവും സംസ്കാരവും വേരുകള്‍ പടര്‍ത്തിയ നാടിന്റെ സാംസ്കാരികഭൂപടത്തില്‍ പ്രധാനപ്പെട്ടവയായി അടയാളപ്പെടുത്തിയ കുറെ സ്ഥലങ്ങളുടെ പുറംകണ്ണുകൊണ്ടും അകക്കണ്ണുകൊണ്ടുമുളള കാഴ്ചാനുഭവങ്ങളുടെ ദ്വന്ദ്വങ്ങളാണ് ഈ കൃതിയിലെ ആവിഷ്കാരങ്ങള്‍. യാത്രയെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനംപോലെതന്നെ കാണുന്ന ഒരാളുടെ ആത്മകഥാക്കുറിപ്പുകളായും ഈ പുസ്തകത്തെ നമുക്ക് വായിക്കാനാവും. &rsquo;<br />
[[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാറിന്റെ]] <br/>'''[[സാഞ്ചി]] '''സായാഹ്ന പ്രസിദ്ധീകരിച്ചു.<br />
----<br />
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}<br />
<br />
{|style="width:100%;"സായാഹ്ന പ്രസിദ്ധീകരിച്ചു.<br />
|-<br />
<br />
<br />
|style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:Mkn-04.jpg|center|x100px]]<br />
|style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:KBPrasannakumar-01.jpg|center|x100px]]<br />
|-<br />
<br />
<br />
|style="vertical-align:top;"|{{center|എം കൃഷ്ണൻ നായർ<br/>'''ഒരു ശബ്ദത്തില്‍ ഒരു രാഗം'''<br/>(ലേഖനങ്ങൾ)}}<br />
|style="vertical-align:top;"|{{center|കെ.ബി.പ്രസന്നകുമാർ <br/>'''സാഞ്ചി '''<br/>(കവിതാസമാഹാരം)}}<br />
<br />
|-<br />
|}<br />
----<br />
[[File:GNMPillai-01.jpg|right|x100px]] '''[[ജി.എൻ.എം.പിള്ള]]''': '''[[രാജനും ഭൂതവും]]''' <br />
കുട്ടപ്പന് ഒന്നും മനസ്സിലാകുന്നില്ല. അവള് ഓടിയോടി കിതച്ചുകൊണ്ടു വരുന്നു. മുഖമാകെ വല്ലാതായിട്ടുണ്ട്. അവള് ഓടി വീഴുമെന്നയാള്‍ക്ക് തോന്നി. എന്തോ അപകടമുണ്ട്. പിച്ചവച്ചു നടക്കുന്ന കുട്ടിയെപ്പോലെ അവളുടെ കാലുകള്‍ പതറുന്നു. കുട്ടപ്പനും മുന്നോട്ടോടി. രണ്ടുപേരും അടുത്തു. നാണിക്കുട്ടിയെ പിടിച്ചുനിർത്താന്‍ കുട്ടപ്പനും, കുട്ടപ്പന്റെ തോളില്‍ പിടിച്ചുനില്ക്കാന് നാണിക്കുട്ടിയും കൈകളുയര്‍ത്തി. രാജനെവിടെ? രണ്ടുപേരുടേയും ശബ്ദം ഒരേസമയത്തുയർന്നു. രാജനെവിടെ. അയാള്‍ വീണ്ടും ചോദിച്ചു. നാണിക്കുട്ടിയും അതേ ചോദ്യം ആവര്‍ത്തിച്ചു. രാജനെവിടെ? അവരുടെ ചോദ്യങ്ങള്‍ അവിടെങ്ങും പരന്നു. കാഴ്ച കണ്ട അയല്പക്കത്തുകാര് ഓടിയെത്തി. ആരും മഴ വകവയ്ക്കുന്നില്ല. അവര്‍ക്കൊക്കെ രാജന് പ്രിയങ്കരനായിരുന്നു. ഓരോരുത്തരും ചോദിച്ചു രാജനെവിടെ? സ്ത്രീകള്‍ നാണിക്കുട്ടിയോടു ചോദിച്ചു. ‘എന്തുപറ്റി രാജന്.’ പുരുഷന്മാര് കുട്ടപ്പനോടു ചോദിച്ചു. രാജനെ കണ്ടില്ലെ, രാജന് വന്നില്ലേ’ അവരെല്ലാം പരസ്പരം തെരക്കി, രാജനെന്തുപറ്റി. രാജനെ കണ്ടില്ലെ; അവന് സ്ക്കൂളില്‍നിന്നു വന്നില്ലെ, നാണിക്കുട്ടി നെഞ്ചത്തടിച്ചു കരഞ്ഞു. <br />
[[രാജനും ഭൂതവും|(തുടര്‍ന്ന് വായിക്കുക&hellip;)]]<br />
<br />
----</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1986_09_28&diff=15603
സാഹിത്യവാരഫലം 1986 09 28
2015-03-03T06:23:52Z
<p>Vijayan: </p>
<hr />
<div>{{MKN/SV}}<br />
[[Category:മലയാളം]]<br />
[[Category:എം കൃഷ്ണന് നായര്‍]]<br />
[[Category:സാഹിത്യവാരഫലം]]<br />
[[Category:1986]]<br />
{{Infobox varaphalam<br />
| name = സാഹിത്യവാരഫലം<br />
| image = File:Mkn-14.jpg<br />
| size = 200px<br />
| caption = [[എം കൃഷ്ണന് നായര്‍]]<br />
| magazine = [[കലാകൗമുദി]]<br />
| date = 1986 09 28<br />
| volume =<br />
| issue = 576<br />
| previous = 1986 09 21<br />
| next = 1986 10 05<br />
}}<br />
<br />
വീട്ടില്‍ വന്നു പഠിപ്പിക്കുന്ന സാറ് കാലത്തു വന്നു. പാഠപുസ്തകവുമായി ഞാന്‍ അദ്ദേഹത്തിന്റെ മുന്‍പിലെത്തി. ഞാന്‍ ഇരുന്നില്ല. അതിന് മുന്‍പ് സാറ് ചോദ്യമെറിഞ്ഞു. &ldquo;ഭീമസേനന് ഗന്ധമാദനാധിത്യകാഭൂമി തന്നില്‍ തദാ നോക്കും ദശാന്തരേ-കൃഷ്ണാ, അധിത്യകാ എന്നാന് അര്‍ത്ഥമെന്താണ്?&rdquo; അറിഞ്ഞുകൂടാത്തതുകൊണ്ടു ഞാന്‍ മിണ്ടിയില്ല. അപ്പോള്‍ സാറ് പറഞ്ഞു: അധിത്യകാ=താഴ്വര. അദ്ദേഹം എന്നെക്കൊണ്ടു അതു പലതവണ പറയിച്ചു. ഇത് 1929-ല്‍. ഇരുപത്തൊന്നു കൊല്ലം കഴിഞ്ഞപ്പോള്‍ എനിക്കു സംസ്കൃതകോളേജില്‍ ലക്ചററായി ജോലികുട്ടി. മഹോപാദ്ധ്യായ എന്ന പരീക്ഷ ജയിച്ച സംസ്കൃത പണ്ഡിതന്മാരെ മലയാളം പഠിപ്പിക്കലാണ് എന്റെ ജോലി. ആദ്യത്തെക്ളാസ്. പാഠപുസ്തകത്തിലെവിടെയോ &lsquo;അധിത്യകാ&rsquo; എന്ന വാക്കു വന്നു. അധിത്യകാ=താഴ്വര എന്നു ഞാന്‍ അര്‍ത്ഥം പറഞ്ഞു. ക്ലാസ്സിലാകെ ഒരു പുച്ഛച്ചിരി. തെല്ലൊരു അമ്പരപ്പോടെ ഞാന്‍ നോക്കിയപ്പോള്‍ എച്ച്. ഗോപാലകൃഷ്ണായ്യര്‍ എന്ന വിദ്യാര്‍ത്ഥി എഴുന്നേറ്റു അറിയിച്ചു: &ldquo;സാര്‍ അധിത്യകാ എന്ന വാക്കിന്റെ അര്‍ത്ഥം മുകള്‍ത്തട്ട് എന്നാണ്. ഗുരുനാഥന് പഠിപ്പിച്ചതോര്മിച്ചു ധൈര്യത്തോടെ &lsquo;അല്ല&rsquo; എന്നു ഞാന്‍. ഗോപാലകൃഷ്ണഅയ്യര്‍ പൊട്ടിച്ചിരിച്ചിട്ടുപറഞ്ഞു: ഉപത്യകാദ്രേ രാസാന്നാഭൂമിമൂര്ദ്ധ്വമധികതാ അദ്രേ:ആസന്നാഭൂമു ഉപത്യകാ. അധിത്യകാ ഊര്ദ്ധ്വഭൂമിയാണ്. പില്ക്കാലത്ത് ക്രൈസ്തവപുരോഹിതനായി മാറിയ ഒരു വിദ്യാര്‍ത്ഥി ക്ളാസ്സില്‍നിന്ന് ഇറങ്ങിപ്പോയി. &lsquo;ഇതുപോലും അറിയാത്തവന് പഠിപ്പിക്കാന്‍ വന്നിരിക്കുന്നു എന്ന മട്ടില്‍. അപ്പോള്‍ വേറൊരു വിദ്യാര്‍ത്ഥി വെങ്കട്ടരാജശര്മ്മ &ldquo;സാര്‍ ഗുരോര്ന്നിയോഗാച്ചനഗേന്ദ്രകന്യോ സ്ഥാണും തപസ്യാന്തമധിത്യ കായാം&rdquo; എന്ന് &lsquo;കുമാരസംഭവ&rsquo;ത്തില്‍. അധിത്യകായാം=ഹിമോദ്രേരൂധ്വഭൂമൌ എന്ന മല്ലിനാഥന്റെ വ്യാഖ്യാനം. മാനക്ഷയം ചുരികപോലെ മാറില്‍ തറച്ചുകൊണ്ട്&rsquo; ഞാന്‍ വീട്ടിലെത്തി. കുട്ടികൃഷ്ണമാരാരുടെ കുമാരസംഭവം ഗദ്യപരിഭാഷ എടുത്തുനോക്കി. &lsquo;അധിത്യകായാം തപസ്യന്തം സ്ഥാണും&rsquo; എന്നതിന് &lsquo;മുകൾപ്പരപ്പില്‍ തപസ്സിരിക്കുന്ന സ്ഥാണുവിനെ&rsquo; എന്ന് അദ്ദേഹം അര്‍ത്ഥം എഴുതിയിരിക്കുന്നു. ഞാന്‍ മൂന്നു ദിവസത്തേക്കു കോളേജില്‍ പോയില്ല. (എച്ച്. ഗോപാലകൃഷ്ണായ്യരും വെങ്കടരാജശര്മ്മയും യഥാക്രമം തൃപ്പൂണിത്തുറ സംസ്കൃത കോളെജിലെയും തിരുവനന്തപുരം സംസ്കൃത കോളേജിലെയും പ്രിന്സിപ്പലന്മാരായി.) ഗുണപാഠം: വാക്കിന്റെ അര്‍ത്ഥം ഗുരുനാഥന് പറഞ്ഞു തന്നാലും വിശ്വസിക്കരുത്. പ്രാമാണിക ഗ്രന്ഥങ്ങള്‍ നോക്കിയേ അതുറപ്പിക്കാവൂ. <br />
<br />
അടുത്തകാലത്തു രണ്ടു മലയാളം പ്രൊഫസറന്മാര്‍ എന്റെ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ ഈ മാനക്കേടു വിശദീകരിച്ചു. അപ്പോള്‍ അവര്‍ രണ്ടുപേരും അത്ഭുതത്തോടെ ചോദിച്ചു: &ldquo;അധിത്യകതാ താഴ്വരയല്ലേ&rdquo;? അതേ എന്നാണ് ഞങ്ങളുടെ വിചാരം.&rdquo; മാനക്ഷയത്തിന്റെ ചതുരിക ഊരിപ്പോയത് അപ്പോള്‍ മാത്രമാണ്.<br />
<br />
പഴയ പുസ്തകങ്ങള്‍ വീണ്ടും വായിക്കലാണ് എന്റെ ഇപ്പോഴത്തെ ജോലി. സീമോന്‍ ദെ ബോവ്വാറിന്റെ ആത്മകഥയുടെ ആദ്യത്തെ ഭാഗം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഒരു സ്നേഹിതന് വന്നുകയറി. പുസ്തകം കണ്ടയുടനെ അദ്ദേഹം ചോദിച്ചു: &ldquo;ഈ തവള എഴുത്തുകാരിയുടെ പുസ്തകമാണോ വായിക്കുന്നത്?&rdquo; &ldquo;തവള എഴുത്തികാരിയെന്നാല്?&rdquo; എന്ന് എന്റെ ചോദ്യം. സ്നേഹിതന്: ചാടിച്ചാടി എഴുതുന്നവള്‍. ഒരാശയത്തില്‍ നിന്നു മറ്റൊരാശയത്തിലേക്കു ചാടുന്നവള്‍.&rdquo; എനിക്ക് ആ അര്‍ത്ഥപ്രദര്‍ശനം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സ്നേഹിതന് പോയതിനുശേഷം ഞാന്‍ ഇംഗ്ലീഷ് നിഘണ്ടു നോക്കി. frogwriter=frenchwriter എന്ന് അര്‍ത്ഥം നല്കിയിരിക്കുന്നു. അപ്പോള്‍ ഫ്ളോബറും സാര്‍ത്രും കമ്യൂവും ഒക്കെ &lsquo;ഫ്രോഗ് റൈറ്റേഴ്സാണ്. അവര്‍ തവളയെഴുത്തുകാരല്ല. വാക്കില്ലാതെ ജ്ഞാനമില്ല. അതുകൊൻട് വാക്കു തെറ്റിച്ച് പ്രയോഗിക്കരുത്. വാക്കാണു ലോകം സൃഷ്ടിക്കുന്നത്. ഇന്നത്തെ ആളുകള്‍ വാക്ക് അനവധാനതയോടെ പ്രയോഗിച്ച് ലോകത്തെ നശിപ്പിക്കുന്നു. (&lsquo;പ്രമാദേനവധാനതാ&rsquo; എന്നു അമരകോശം)<br />
<br />
==നഷ്ടംതന്നെ==<br />
<br />
കൃഷ്ണപ്പരുന്ത് ചിറകുകള് വിരിച്ച് നീലാന്തരീക്ഷത്തില്‍ ഭ്രമണം ചെയ്യുന്നു. വൃത്താകൃതിയിലാണ് അതു പറക്കുന്നത്. ആദ്യത്തേതു വലിയ വൃത്തം. പിന്നീടു പിന്നീട് വൃത്തങ്ങള്‍ ചെറുതായി വരുന്നു. കേന്ദ്രബിന്ദുവില്‍ എത്തിയിട്ട് അതു വീണ്ടും വൃത്തങ്ങള്‍ വരയ്ക്കുകയായി. ക്രമേണ ഓരോ വൃത്തവും വലുതായി വലുതായി വരുന്നു. വാക്ക് ഇതുപൊലെ ഏകകേന്ദ്ര വൃത്തങ്ങള്‍ ആരചിക്കുമ്പോഴാണ് അര്‍ത്ഥാന്തരങ്ങള്‍ ഉണ്ടാവുന്നത്. രചനകള്‍ അപ്പോഴാണ് ഉത്കൃഷ്ടങ്ങളാവുന്നത്. ഒളപ്പമെണ്ണയുടെ &lsquo;മാതൃസൂത്രം&rdquo; നോക്കുക. വികാരശൂന്യമായി പരിണമിക്കുന്നതെങ്ങനെയെന്ന് അത് സ്പഷ്ടമാക്കിത്തരുന്നു.<br />
<poem><br />
:ഞങ്ങളെക്കണ്ടുകണ്ടന്നുരാവില്<br />
:തൊണ്ണൂറ്റിയഞ്ചാം വയസ്സിലമ്മ<br />
:നിത്യസുഷുപ്തിയിലാണ്ടിടുമ്പോള്<br />
:നഷ്ടപ്പെടുന്നതെന്തായിരുന്നു?<br />
</poem><br />
{{right|മാതൃഭൂമി വാരിക}}<br />
കവിതമാത്രമേ ഇതില്‍ നഷ്ടപ്പെടുന്നുള്ളൂ. വാക്കുകള്‍ ഇവരുടെ വൃത്തങ്ങള്‍ രചിക്കുന്ന കൃഷ്ണപ്പരുന്തുകളല്ല. &lsquo;ചൊട്ടച്ചാണ് വഴി ദൂരം മാത്രം കഷ്ടിച്ചങ്ങു പറക്കും&rsquo; കോഴികളാണ്. അവ &lsquo;ഗരുഡനുപിന്പേ ഗഗനേഗമനം വാഞ്ച്ഛിക്കുന്നു&rsquo; എന്നൊരു ദോഷവും. പലരുടെയും ഉറവകള്‍ വറ്റിയതുപോലെ ഒളപ്പമണ്ണയുടെ ഉറവയും വറ്റിയിരിക്കുന്നു. വറ്റിയാല്‍ പേന തൊടരുത്. തൊട്ടാല്‍ ഇതുപോലുള്ള വൈരൂപ്യങ്ങളുണ്ടാവും.<br />
<br />
എനിക്കു മഹാവിഷ്ണുവിന്റെ ശക്തിയുണ്ടായിരുന്നെങ്കില് ഞാന്‍ മോഹിനിയായി മാറിയെനേ. ശക്തിയില്ല. വള്ളത്തോളും ആശാനും അങ്ങനെ മോഹിനിമാരായി മാറിയവരാണ്. ചിലര്‍ക്കു പൂതനകളായി മാറാനേപറ്റൂ. അവര്‍ അനുവാചകശിശുക്കളെ സ്തന്യപാനം ചെയ്യിച്ച് ഘോരരൂപിണികളായി മലര്‍ന്നടിച്ചു വീഴുന്നു. മോഹിനിയെ കണ്ടാല്‍ മോഹിനിയെന്നും പൂതനയെ കണ്ടാല്‍ പൂതനയെന്നും പറയാതിരിക്കുന്നതെങ്ങനെ?<br />
<br />
==ഒരു കത്ത്==<br />
<br />
വിമന്‍സ് മാഗസിനില്‍ &ldquo;സരിതേ ക്ഷമിക്കൂ&rdquo; എന്ന ചെറുകഥ കത്തിന്റെ രൂപത്തില്‍ എഴുതിയ കെ.പി. ഭവാനിക്കു ഞാനൊരു കത്തെഴുതട്ടെ: &ldquo;ശ്രീമതിയുടെ കഥ ഞാന്‍ ശ്രദ്ധിച്ചു വായിച്ചു. മറുനാട്ടില്‍ താമസിക്കുന്ന ഒരു സ്ത്രീ സ്പോര്‍ട്ട്സില്‍ വിജയം പ്രാപിച്ച് അവിടത്തെ ഉദ്യോഗസ്ഥന്മാരുടെ അഭിനന്ദനം നേടിയപ്പോള്‍ മറ്റു സ്ത്രീകളുടെ അസൂയ ഇളകിപ്പോയതിന്റെ കഥയാണല്ലോ ഭവതി പറയുന്നത്. അതിന്റെ ഫലമായി ക്ളബ്ബിന്റെ സെക്രട്ടറിസ്ഥാനം അവര്‍ക്കു രാജിവയ്ക്കേണ്ടിവന്നു എന്നും ഞാന്‍ മനസ്സിലാക്കി. ഈ കഥയില്‍ ഭവതി ഇങ്ങനെയൊരു വാക്യം ഇവിടെ തിരുകിയിരിക്കുന്നു. &ldquo;പറയുമ്പോലെ നീയൊരു ഛോട്ടാ എഴുത്തുകാരിയായി തെളിഞ്ഞു നടക്കുകയാണിവിടെ എന്ന കാര്യം ഞാനുമറിഞ്ഞു. (ഞാനും കൃഷ്ണന്‍നായര്‍ സാറും അതംഗീകരിക്കാന്‍ തയ്യാറായില്ലെങ്കിലും)&rdquo; ഭവാനിക്ക് സരിത എഴുതുന്ന കത്തിലെ ഈ കുത്തുവാക്ക് കെ. പി ഭവാനി സാഹിത്യകാരിയല്ലെന്നു ഞാന്‍ മുന്‍പു പറഞ്ഞതിലുള്ള അമര്‍ഷത്തെ സൂചിപ്പിക്കുന്നുണ്ട്. ശ്രീമതിയെ ഞാനറിയില്ല. എവിടെയാണ് അവരുടെ നാടെന്നും എന്താണു ജോലിയെന്നും എനിക്കറിഞ്ഞുകൂടാ. വെള്ളക്കടലാസ്സില്‍ കിടക്കുന്ന കഥാശിശുവിനു സൗന്ദര്യമില്ലെന്നേ ഞാന്‍ പറഞ്ഞുള്ളൂ. വിരോധത്തിനോ വാത്സല്യത്തിനോ ഇടമില്ലാതിരിക്കുമ്പോള് വിമര്‍ശനപരമായി ഉണ്ടാകുന്ന വാക്കുകള്‍ നിഷ്പക്ഷങ്ങളും ആര്ജ്ജവമുള്ളവയുമാണെന്നു കരുതിക്കൂടേ?<br />
<br />
എന്റെ എല്ലാ പ്രഭാതങ്ങളും വിശുദ്ധങ്ങളാണ്. ആ പ്രഭാതങ്ങള്‍ മധ്യാഹ്നങ്ങളാവുമ്പോള്, സായാഹ്നങ്ങള്‍ യാമിനികളാവുമ്പോള് വിശുദ്ധി നശിക്കാറില്ല. കാരണം സാഹിത്യത്തെ സംബന്ധിച്ച് ഞാന്‍ എനിക്കു സത്യമെന്നു തോന്നുന്നതേ പറയൂ എന്നതുതന്നെ. രാത്രിയിലാണ് ഇതെഴുതുന്നത്. ഈ രാത്രിയുടെ വിശുദ്ധിയെ നിലനിറുത്താന്‍ വേണ്ടി ഞാന്‍ പറയുന്നു ശ്രീമതിയുടെ ചെറുകഥ വെറും ജര്‍ണ്ണലിസം മാത്രമാണെന്ന്; അതില്‍ കലയുടെ അംശം പോലുമില്ലെന്ന്.&rdquo; എന്ന്. കൃഷ്ണന് നായര്‍. <br />
<br />
==ചോദ്യം==<br />
<br />
എന്റെ വായനക്കാരില്‍ കുട്ടികളുണ്ടെന്ന് ഞാന്‍ മുന്‍പെഴുതിയിരുന്നല്ലോ. അവര്‍ക്കു വേണ്ടി ചോദ്യക്കടലാസ്സ് ഉണ്ടാക്കുകയാണ്.<br />
<br />
കുത്തിട്ടിരിക്കുന്ന ഭാഗത്തു യോജിച്ച വാക്കുകള്‍ എഴുതുക.<br />
<br />
(1)&hellip;മാസികയില്‍&hellip; .എന്ന കഥയെഴുതിയ&hellip;നായര്‍ക്കു സാഹിത്യമെന്നാല്‍ എന്തെന്ന് അറിഞ്ഞുകൂടാ.<br />
<br />
(2)&hellip;യിലും &hellip;യാണ് അവരുടെ കഥ<br />
<br />
(3) സുന്ദരിയായ തരുണിയുടെ ഒരു പല്ലുപൊങ്ങിയിരുന്നാല് എങ്ങനെയിരിക്കും? അതുപോലെയാണ് സുന്ദരിയായ&hellip;മാസികയില്‍ ഈ കഥാദന്തം പൊങ്ങിനില്‍ക്കുന്നത്.<br />
<br />
ആര്‍ക്കും ഉത്തരമറിഞ്ഞുകൂടെങ്കില് ഞാന്‍ തന്നെ &mdash;&mdash;-ചോദ്യകര്‍ത്താവു തന്നെ&hellip;യോജിച്ച വാക്കുകള്‍ എഴുതിയേക്കാം. <br />
<br />
(1) വനിതാ മാസികയില്‍ &lsquo;ഒരു പരാജയത്തിന്റെ സുഖം&rsquo; എന്ന കഥയെഴുതിയ മാലതി നായര്‍ക്കു സാഹിത്യമെന്നാല്‍ എന്തെന്ന് അറിഞ്ഞുകൂടാ.<br />
<br />
(2) പൈങ്കിളിയിലും പൈങ്കിളിയാണ് അവരുടെ കഥ.<br />
<br />
(3) സുന്ദരിയായ തരുണിയുടെ ഒരു പല്ലുപൊങ്ങിയിരുന്നാല് എങ്ങനെയിരിക്കും? അതുപോലെയാണ് സുന്ദരിയായ വനിതാ മാസികയില്‍ ഈ കഥാദന്തം പൊങ്ങിനില്‍ക്കുന്നത്.<br />
<br />
ഇത്രയും എഴുതിയപ്പോള്‍ കുട്ടികളില്‍ ഒരുത്തന് പറയുന്നു. സാറേ പൈങ്കിളിയുടെ സ്വഭാവം ഒന്നു വ്യക്തമാക്കൂ. വ്യക്തമാക്കാം. ഭാര്യ ഉദ്യോഗസ്ഥ. ഭര്‍ത്താവിനു ജോലിയില്ല. ചിത്രകാരന് മാത്രം. അയാള്‍ക്കു ജോലി കൂടിയേ തീരു എന്നു ഭാര്യ. അതിന്റെ പേരില്‍ വഴക്ക്. വഴക്ക് പണ്ടേയുണ്ടെങ്കിലും അവര്‍ക്കു മോളുണ്ട്. ശണ്ഠ മൂര്ദ്ധന്യാവസ്ഥയിലെത്തിയപ്പോള് അവര്‍ തമ്മില്‍ പിരിഞ്ഞു. അതോടെ അയാള്‍ വിദേശത്തേക്കു പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞ് അയാള്‍ തിരിച്ചെത്തിയപ്പോള്‍ മോള് അവരെ കൂട്ടിയിണക്കുന്നു. കഥ ഇങ്ങനെ പൈങ്കിളി. ഇനി ഒരു വര്ണനനം: ശ്രീധരേട്ടന് പൊട്ടിച്ചിരിച്ചു. പിന്നെ തന്റെ മടിയില്‍ തലചേര്‍ത്തുവച്ചു കിടന്നുകൊണ്ടു പറഞ്ഞു: &ldquo;വേണ്ട ഭാമേ എനിക്കു കുടുംബനാഥനും ഉദ്യോഗസ്ഥനുമാവണ്ട. എന്റെ ഭാമയുടെ മടിയില്‍ തലവച്ച്, ഈ അസ്തമനസൂര്യന്റെ ചെമപ്പും കടലിന്റെ നീലയും കണ്ട് എന്നും ഇങ്ങനെ കിടന്നാല്‍ മതി.&rdquo; കുട്ടികളേ, സാഹിത്യത്തില്‍ അല്പമെങ്കിലും താല്പര്യമുള്ളവര് ഇതുകേട്ടാല്‍ ചൂലു ചാണകത്തിൽ മുക്കി ഈ ശ്രീധരേട്ടനെ അടിക്കും. അടിച്ചില്ലെങ്കില്‍ അയാള്‍ ആണല്ല. <br />
<br />
==മീല്‍സ് റെഡി==<br />
പഴയകാര്യം. കേരളത്തിലെ ഒരു കോളേജിന്റെ നിലനില്‍പ്പിന് ഹോസ്റ്റല്‍ വേണമായിരുന്നു: ഹോസ്റ്റലില്‍ ഫ്രീയായ ഊണും കാപ്പിയുമുണ്ട്. വളരെക്കാലം നടത്തിയിരുന്ന ഹോസ്റ്റല്‍ പെട്ടന്ന് അധികാരികള്‍ നിറുത്തി. ഹോസ്റ്റലില്ലെങ്കില് കുട്ടികളില്ല: കുട്ടികളില്ലെങ്കില്‍ കോളേജില്ല. കോളേജില്ലെങ്കില് അധ്യാപകരു <br />
<br />
{{Quote box<br />
|align = right <br />
|width = 300px<br />
|border = 1px<br />
|fontsize = 110%<br />
|bgcolor = #FFFFF0<br />
|quoted = true<br />
|quote = എനിക്കു മഹാവിഷ്ണുവിന്റെ ശക്തിയുണ്ടായിരുന്നെങ്കില് ഞാന്‍ മോഹിനിയായി മാറിയെനേ. ശക്തിയില്ല. വള്ളത്തോളും ആശാനും അങ്ങനെ മോഹിനിമാരായി മാറിയവരാണ്. ചിലര്‍ക്കു പൂതനകളായി മാറാനേപറ്റൂ. അവര്‍ അനുവാചകശിശുക്കളെ സ്തന്യപാനം ചെയ്യിച്ച് ഘോരരൂപിണികളായി മലര്‍ന്നടിച്ചു വീഴുന്നു. മോഹിനിയെ കണ്ടാല്‍ മോഹിനിയെന്നും പൂതനയെ കണ്ടാല്‍ പൂതനയെന്നും പറയാതിരിക്കുന്നതെങ്ങനെ?}}<br />
<br />
<br />
മില്ല. അധ്യാപകര്‍ക്കു ശമ്പളം കിട്ടുകയില്ലെങ്കില്‍ അവരും കുടുംബവും കഴിയുന്നതെങ്ങനെ? സമരം തുടങ്ങി. ഒടുവില്‍ സമരം ജയിച്ചു. ഹോസ്റ്റല്‍ തുറന്നു. അപ്പോള്‍ സരസനായ ഒരധ്യാപകന് പറഞ്ഞു: &ldquo;മീല്‍സ് റെഡി&rdquo; എന്ന ബോര്‍ഡ് തൂക്കിക്കഴിഞ്ഞു. ഇനി കുട്ടികളുണ്ട് കുട്ടികളുണ്ട് എന്നതിനാല്‍ കോളേജുമുണ്ട്.&rdquo; ഈ മീല്‍സ് റെഡീ എന്നതു നമ്മുടെ എല്ലാ മണ്ഡലങ്ങളിലും തൂങ്ങുന്ന ബോര്‍ഡാണ്. സംശയമുണ്ടെങ്കില്‍ ശോഭന കാഞ്ഞങ്ങാട് ഗൃഹലക്ഷ്മി മാസികയില്‍ എഴുതിയ &ldquo;ഒരു പ്രേമബന്ധത്തിന്റെ അന്ത്യം തുടക്കവും&rdquo; എന്ന കഥ നോക്കുക. ഭാര്യക്കു ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. ഭര്‍ത്താവ് വേറെ വിവാഹം നിശ്ചയിച്ചുവെന്ന് അയാളുടെ സ്നേഹിതന് വന്നു പറഞ്ഞു. പറഞ്ഞതു മാത്രമല്ല &ldquo;മീല്‍സ് റെഡി&rdquo; എന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കിക്കൊണ്ടാണ് അയാള്‍ നിന്നത്. ഉണ്ടുകളയാമെന്നു പെണ്ണുനിശ്ചയിക്കുമ്പോള് കഥ തീരുന്നു.<br />
<br />
ജീവിതത്തിന്റെ ഒരു ഭാഗം ഏതാനും വാക്യങ്ങളില്‍ ഒരെഴുത്തുകാരി ഒതുക്കിയതിന് ഈ പരിഹാസമെന്തിന് എന്നു ചിലര്‍ ചോദിച്ചേക്കാം. ചെറിയ അംശമായാലും വലിയ അംശമായാലും തെറ്റു തെറ്റുതന്നെ. ഒരു കഥ പറയാം. അതു തെളിയിക്കാനായി. ഒരു കള്ളന് എല്ലാസ്ഥലങ്ങളിലും കയറി മോഷ്ടിക്കുമായിരുന്നു. പക്ഷേ ദേവാലയത്തില്‍ കയറാന്‍ അവനു പേടി. ഒരു ദിവസം സ്ഥലമൊന്നും കണ്ടില്ല. തൊട്ടടുത്ത് ഒരു പള്ളിയുണ്ട്. പള്ളിയുടെ മേല്‍ക്കൂരയില്‍ കയറിയാല്‍ പള്ളിക്കകത്തു കയരുന്നതു ആകുകയില്ലെന്നു വിചാരിച്ചു അവന്. അവിടെ കയറി തപ്പിയപ്പോള്‍ തുരുമ്പുപിടിച്ച ഒരു നട്ടും ബോള്‍ട്ടും വിരലുകളില്‍ തടഞ്ഞു. അവയെങ്കിലും മോഷ്ടിക്കാമെന്നു കരുതി അവന് നട്ട് തിരിച്ചെടുത്തു. പെട്ടന്നു പള്ളിക്കകത്ത് മഹാശബ്ദം. സ്വര്‍ണ്ണനിര്‍മ്മിതമായ ദീപശാഖി ആ തുരുമ്പുപിടിച്ച ബോള്‍ട്ടിനെയും നട്ടിനെയും ആശ്രയിച്ചാണ് പള്ളിമച്ചില്നിന്നു തൂങ്ങിയിരുന്നത്. അവ ഇളകിയപ്പോള്‍ ദീപശിഖ നിലത്തു വീണു ചിന്നിച്ചിതറി. കള്ളനെ ജയിലിലേക്കു കൊന്റുപോയപ്പോള് അവന് ദുഖ:ത്തോടെ പറഞ്ഞു: &ldquo;ഞാന്‍ നട്ടും ബോള്‍ട്ടും മാത്രമേ എടുക്കാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ.&rdquo;<br />
<br />
==നമ്പൂതിരിയുടെ സ്നേഹം==<br />
<br />
കലാകൗമുദിയുടെ 25-ആം പുറം നോക്കുക. ഒരു &ldquo;മാംസഗോപുരശരീരിണി&rdquo;യെ അനുഗ്രഹീതനായ നമ്പൂതിരി വരച്ചിരിക്കുന്നതിന്റെ ചാരുത കാണാം. &ldquo;ആദര്‍ശവത്കരണ&rdquo;ത്തില്‍ തല്പരനല്ല ഈ കലാകാരന്. യഥാര്‍ത്ഥമായ ആവിഷ്കാരത്തിലും കൗതുകമില്ല അദ്ദേഹത്തിന്. കാരിക്കേച്ചറിലേക്കു പോകാനുള്ള പ്രവണത ചെറിയ തൊതില്‍ ദര്‍ശിക്കാം. എങ്കിലും ഏതു വ്യക്തിയെ അദ്ദേഹം വരയ്ക്കുന്നുവോ ആ വ്യക്തിയുടെ സ്വത്വം വരകളിലൂടെ സ്പഷ്ടമാക്കും. സ്വഭാവം വ്യക്തമാക്കും. ആ സ്ത്രീയുടെ പ്രാകൃതത്വവും അസങ്കീര്ണ്നതയും പരിഹാസത്തോളമെത്തുന്ന ആര്‍ജ്ജവവും നമ്പൂതിരി അയത്ന ലളിതമായി ആലേഖനം ചെയ്യുന്നു. സര്ഗ്ഗാത്മകത്വത്തിലൂടെയുള്ള ഒരു കണ്ടുപിടിത്തമായി ഈ സ്കെച്ചിനെ വ്യാഖ്യാനിക്കാം. അവന് ഓടുന്നതായിത്തന്നെ എനിക്കു തോന്നുന്നു. എന്തൊരു കലാവൈദഗ്ദ്ധ്യം!<br />
<br />
അനൗചിത്യമാണ് രസഭംഗത്തിനു കാരണമെന്നു ഒരാചാര്യന് പറഞ്ഞു. കലയില്‍ മാത്രമല്ല നിന്ത്യജീവിതത്തിലും അതു കൂടിയേ തീരു. സാഹിത്യവാരഫലം ഹൃദയം തുറന്നുള്ള ഭാഷണമാണ്. ഞാനൊന്നും ഒളിച്ചുവയ്ക്കാറില്ല. അതുകൊണ്ട് ഇനിപ്പറയുന്ന സംഭവത്തിന്റെ വര്‍ണ്ണനം ഞാന്‍ വാഴ്ത്തിയ ഔചിത്യത്തിനു വിരുദ്ധമായി തോന്നിയേക്കാം. എങ്കിലും ഔചിത്യത്തിന്റെ ആവശ്യകത കാണിക്കാനായി അതു വിവരിക്കുകയാണ്. എന്റെ മകളുടെ വിവാഹം. കഴിഞ്ഞതിന്റെ അടുത്ത ദിവസം ഒരു ബന്ധു അവളെയും ഭര്‍ത്താവിനെയും വിരുന്നിനു ക്ഷണിച്ചു. ചപ്പാത്തി തിന്നുകഴിഞ്ഞ വരന്റെ പ്ലേറ്റിലേക്കു ഗൃഹനായിക വീണ്ടും അതെടുത്തു വയ്ക്കാന്‍ ഭാവിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു: &ldquo;വേണ്ട, വേണ്ട, മൂന്നെണ്ണം തിന്നു കഴിഞ്ഞു&rdquo; ഉടനെ അവര്‍ ഉദീരണം ചെയ്തു: &ldquo;മൂന്നൊന്നുമല്ല. അഞ്ചെണ്ണം തിന്നു. ഞാന്‍ എണ്ണീക്കൊണ്ടല്ലേ ഇരുന്നത്. ഇത് ആറാമത്തേത്.&rdquo; അവര്‍ ആറാമത്തെ ചപ്പാത്തി പ്ളേറ്റിലിട്ടു. അതുകേട്ട് അയാള്‍ മുന്‍പു തിന്ന ചപ്പാത്തിയാകെ ദഹിച്ചുപോയിരിക്കണം.<br />
<br />
മറ്റാളുകളുടെ കാപ്പികുടിക്കുന്നതിനെക്കാള് കാപ്പിവാങ്ങിക്കൊടുക്കുന്നതിനാലാണ് നമുക്കെല്ലാവര്‍ക്കും താല്‍പ്പര്യം. ഞാനും അങ്ങനെതന്നെ. ഇത്യന്‍ കോഫി ഹൗസിനടുത്തു വച്ചുകണ്ട ഒരു കൂട്ടുകാരനെ കാപ്പികുടിക്കാന്‍ ഞാന്‍ ക്ഷണിച്ചു. മുന്‍പ് ഒന്നോരണ്ടോ തവണ ഒരുമിച്ചു കാപ്പികുടിക്കുകയും ആ സന്ദര്‍ഭങ്ങളില്‍ ഞാന്‍ പണം കൊടുക്കുകയും ചെയ്തത് ഓര്‍മ്മിച്ച് ആ സുഹൃത്ത് അറിയിച്ചു. &ldquo;നിങ്ങളുടെ കാപ്പി ഞാന്‍ എഴുപത്തിയെട്ടു തവണ കുടിച്ചു. അതുകൊണ്ടു വരുന്നില്ല.&rdquo; ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു: &ldquo;എഴുപത്തിയെട്ട് എന്നു പറഞ്ഞത് തെറ്റ്. ഇരുനൂറ്റി നാല്പത്തിയേഴുതവണ കുടിച്ചിട്ടുണ്ട്. ഇത് ഇരുനൂറ്റി നാല്പത്തിയെട്ടാമത്തെ തവണയാണ്. വരൂ&rsquo;&rdquo; ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിയുള്ള ആ സ്നേഹിതന്റെ താല്ക്കാലികമായ വല്ലായ്മ മാറി. അദ്ദേഹം ചിരിച്ചുകൊണ്ടു എന്റെ കൂടെ കോഫിഹൗസിലേക്കു പോന്നു. ഔചിത്യമുള്ള വാക്കുകള്‍കൊണ്ടു ആളുകളുടെ വല്ലായ്മ മാറ്റാം.<br />
<br />
==ക്ളിന്റ്==<br />
ഇസ്രായേല്‍ സാങ്ങ്വില് പേരുകേട്ട നോവലിസ്റ്റാണ്. ആ നോവലിസ്റ്റ് എഴുതി. ശിശു അമ്മയ്ക്കൊരാഹ്ളാദം. അച്ഛനൊരു അവകാശി. പുരോഹിതനൊരു ആത്മാവ്. വൈദ്യന് ജീവശാസ്ത്രപരമായ മാതൃക, ഷോപ്പുടമസ്ഥനൊരു പുതിയ പതിവുകാരന്. അയല്വീട്ടുകാരനൊരു ശല്യം.&rdquo; സാങ്ങ് വില്‍ ഞങ്ങളുടെ ക്ളിന്റ് അയല്വീട്ടുകാരനുമാത്രമല്ല ലോകത്തിനാകെ ഒരു ഉപകര്‍ത്താവാണെന്ന് അഭിപ്രായപ്പെടുമായിരുന്നു. ക്ളിന്റിന്റെ ചിത്രങ്ങളെല്ലാം സ്പന്ദിക്കുന്നു. ഓരോന്നും മൂര്‍ത്തമാണ്. സ്പര്‍ശവേദ്യമായ സത്യമുണ്ടോ? ഉണ്ടെങ്കില്‍ അതാണ് ഈ കുട്ടിയുടെ ഓരോ ചിത്രവും.<br />
<br />
കൈനികരി ഷാജി മനോരാജ്യം വാരികയിലെഴുതിയ &ldquo;നിറങ്ങളുടെ മാനത്ത് മിന്നിപ്പൊലിഞ്ഞ നക്ഷത്രം&rdquo; എന്ന ലേഖനത്തില്‍ ക്ളിന്റ് വരച്ച ചില ചിത്രങ്ങളുടെ അച്ചടിപ്പതിപ്പ് കാണാം. <br />
<br />
ക്ളിന്റ് എലിയെ, ആനയെ കടുവയെ, കടുവാക്കുട്ടിയെ ഒക്കെ കണ്ടു. കണ്ടത് അപ്പോള്ത്തക്കെ മറന്നിരിക്കാം. പക്ഷേ ആ കുഞ്ഞിന്റെ അജാഗരിത മനസ്സ് അവ പിടിച്ചെടുത്തു. പിന്നീട് രേഖകളിലൂടെ ആവിഷ്കരിച്ച് ആ കലാകാരന് അവയെത്തന്നെ വീണ്ടും കാണുകയായി. നമുക്കു കാണാനായി അവയെ ആവിഷ്കരിക്കുകയായി. ഇന്‍ഫന്റ് പ്രോഡിജി,<br />
<br />
==സ്നേഹം==<br />
<br />
The Women&rsquo;s Room ഹെമിനിസ്റ്റ് ക്ലാസിക് നോവലെഴുതി വിക്യാതയായ മര്ലിന് ഫ്രഞ്ച് Beyond Power-on Women, Men and Moralsഎന്നൊരു പുസ്തകമെഴുതിയിട്ടുണ്ട്. പുരുഷമേധാവിത്വത്തെ വെല്ലുവിളിക്കുന്ന ആ വിദ്വജ്ജനോചിതമായ പുസ്തകത്തില്‍ അവര്‍ മനുഷ്യന്റെ ബോധമണ്ഡലത്തിഒന്റെ സ്വഭാവം വ്യക്തമാക്കുന്നു. ചിന്തകര്‍-അവര്‍ കാപ്പിറ്റലിസ്റ്റുകളോ സോഷ്യലിസ്റ്റുകളോ ആകട്ടെ- ഒരു മാര്‍ക്സിസ്റ്റ് ചിന്തയെ ഒരുപോലെ അംഗീകരിക്കുന്നുണ്ട്. ജീവിതത്തിന്റെ ഭൗതികോപാധികള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാര്‍ഗ്ഗമാണ് സമൂഹത്തിന്റെ ബോധമണ്ഡലത്തിന് ആസ്പദം വരുന്നതാണ് ആ ചിന്ത. നമ്മള് ആഹാരം, പാര്‍പ്പിടം ആയുധം ഇവ എങ്ങനെ ഉണ്ടാക്കുന്നുവോ അതാണ് മനുഷ്യചിന്തയ്ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. പക്ഷേ ഉല്പാദന മാര്‍ഗ്ഗങ്ങള്‍ ഒരുപോലെയിരുന്നാലും ബോധമണ്ഡലം വിഭിന്നസമുദായങ്ങള്ക്കു വിഭിന്നമായിരിക്കും. ഉദാഹരണം ഇതു തെളിയിക്കും. നൈല്‍നദിയുടെ താഴ്വരയില് താമസിക്കുന്ന നൂവര്‍ വര്‍ഗ്ഗക്കാര്‍ക്കും തെക്കേ അമെരിക്കയിലെ മുണ്ടുറുക്കു വര്‍ഗ്ഗക്കാര്‍ക്കും മത്സ്യബന്ധനവും കൃഷിയുമാണ് ഉപജീവനമാര്‍ഗ്ഗങ്ങള്‍. പക്ഷേ നൂവര്‍ വര്‍ഗ്ഗം ഇരട്ടപെറ്റ ശിശുക്കളെ ആധ്യാത്മിക ശക്തിയുടെ പ്രതിരൂപമായി കരുതി ആരാധിക്കുന്നു. മറ്റേവര്ഗ്ഗം ആ ശിശുക്കളെ മൃഗീയമായി കരുതി കൊന്നുകളയുന്നു. ബോധമണ്ഡലത്തിന്റെ-അതിനോടു ബന്ധപ്പെട്ട സന്മാര്ഗ്ഗചിന്തയുടെ-വിഭിന്ന സ്വഭാവം ഇതു കാണിക്കുന്നു. സ്നേഹത്തിനും ഇതുപോലെ വിഭിന്നത വരാം. (മര്ലിന് ഫ്രഞ്ചിന്റെ മതമല്ല ഇത്) നമ്മുടെ നാട്ടില്‍ത്തന്നെ ഒരുകാലത്ത് അനന്തരവന്മാരോടായിരുന്നു സ്നേഹം. അന്നു മക്കളെ സ്നേഹിച്ചിരുന്നില്ല. മരുമക്കത്തായം മാറിയപ്പോള്‍ അനന്തരവന്മാരെ വെറുത്തിട്ടു മക്കളെ സ്നേഹിക്കാന്‍ തുടങ്ങി. വികാരവും സമുദായത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. എങ്കിലും സ്നേഹം ഒരു സാര്‍വലൗകിക വികാരം തന്നെ. അതിന്റെ മഹനീയതയെയാണ് പ്രൊഫസര്‍ കെ.വി. ദേവ് ചൂണ്ടിക്കാണിക്കുന്നത്. (യുഗശ്രീമാസികയിലെ അദ്ദേഹത്തിന്റെ സ്നേഹം എന്ന ലേഖനം) തന്നെ ജയിലില്‍ ആക്കിയ സ്മട്സിന് ഗാന്ധിജി ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ ഒരുജോടി ചെരിപ്പു സമ്മാനിച്ചതും അതോടെ സ്മട്സ് സ്നേഹപരതന്ത്രനായതും ദേവ് നമ്മുടെ ശ്രദ്ധയില്കൊണ്ടുവരുന്നു. ബലാല്‍സംഗം, കൊലപാതകം, ശിശുമോഷണം, ശിശുധര്ഷണം ഇവയൊക്കെ ഒന്നിനൊന്നു കൂടിവരുന്ന ഈ ലോകത്തില്‍ സ്നേഹം പ്രയോജനം ചെയ്യുമോ? അറിഞ്ഞുകൂടാ. എങ്കിലും അതല്ലാതെ മറ്റെന്താണു മാര്‍ഗ്ഗം? <br />
{{***|3}}<br />
പടിഞ്ഞാറന്‍ നാട്ടില്‍ നിന്നു വരുന്ന മരുന്നുകുപ്പിയോ മഷിക്കുപ്പിയോ തുറക്കാന്‍ പ്രയാസമില്ല. ഒന്നു തൊടുകയേ വേണ്ടു. താഴത്തെ വീതികുറഞ്ഞ വളയം പൊട്ടി മുകളിലത്തെ അടപ്പു തിരിഞ്ഞുവരും. ഇന്ത്യയിലുണ്ടാക്കിയ മരുന്നിന്റെയും മഷിയുടെയും അടപ്പുകള്‍ തുറക്കാന്‍ വലിയ പ്രയാസം. കൈമുറിയും. അല്ലെങ്കില്‍ കുപ്പിക്കകത്തുള്ളതു ഉടുപ്പില്‍ വീഴും. ചെല്‍പാര്‍ക്ക് മഷിക്കുപ്പി ഒരിക്കല്‍ തുറക്കാന്‍ പെട്ടപാട് എനിക്കേ അറിയൂ. പേനാക്കത്തികൊണ്ടു അടപ്പ് പൊക്കിയപ്പോള്‍ മഷിയാകെ ഷര്‍ട്ടില്‍. കുപ്പിയുടെ അടപ്പു തുറക്കുന്നില്ലേ. തീയില്‍ കാണിക്കൂ. അതു വികസിക്കും. തുറക്കാം. സ്നേഹത്തിന്റെ ചൂടുകൊൻട് ഒരുമാതിരിയുള്ളവരുടെ ഹൃദയം വികസിക്കും. പരമദുഷ്ടന്മാരുടെ ഹൃദയം മാത്രമേ പഴയമട്ടില്‍ ഇരിക്കൂ. <br />
<br />
==പി.ടി.ഭാസ്കരപ്പണിക്കര്==<br />
<br />
{{Quote box<br />
|align = right <br />
|width = 300px<br />
|border = 1px<br />
|fontsize = 110%<br />
|bgcolor = #FFFFF0<br />
|quoted = true<br />
|quote = അനൗചിത്യമാണ് രസഭംഗത്തിനു കാരണമെന്ന് ഒരാചാര്യന് പറഞ്ഞു. കലയില്‍ മാത്രമല്ല നിത്യജീവിതത്തിലും അതു കൂടിയേ തീരൂ. സാഹിത്യവാരഫലം ഹൃദയം തുറന്നുള്ള ഭാഷണമാണ്. ഞാനൊന്നും ഒളിച്ചുവയ്ക്കാറില്ല. അതുകൊണ്ട് (ചില പരാമര്‍ശങ്ങള്‍) ഔചിത്യത്തിന് വിരുദ്ധമായി തോന്നിയേക്കാം.}}<br />
നവീനശാസ്ത്രകാരന്മാരില് ചിലര്‍ ശാസ്ത്രത്തെ മിസ്റ്റിസസത്തോടുബന്ധപ്പെടുത്തുമ്പോള് ഇടതുപക്ഷ ചിന്താഗതിയുള്ള ശാസ്ത്രകാരന്മാര് അതിനെ ബൂര്‍ഷ്വാ ഐഡിയലിസമെന്നു വിളിച്ച് ആക്ഷേപിക്കാറുണ്ട്. വായനക്കാരായ നമ്മള് രണ്ടിലും രസിക്കുനു. അതുകൊണ്ട് ഐഡിയലിസ്റ്റായ കേപ്രയെയും റീയലിസ്റ്റായ മാര്ട്ടിന് ഗാര്ഡിനറെയും നമ്മള് ഒരേ വിധത്തില്‍ ബഹുമാനിക്കുന്നു. രങ്ക(രംഗ) നാഥാനന്ദസ്സ്വാമി വേദാന്തതത്ത്വങ്ങള്‍ ഉപന്യസിക്കുമ്പോഴും ഹക്സിലി അവയെ ഖണ്ഡിക്കുമ്പോഴും നമുക്കു രണ്ടുപേരോടും ബഹുമാനം. എന്നാല്‍ പി.ടി.ഭാസ്കരപ്പണിക്കര് &lsquo;വേദാന്തവും സയന്‍സും വര്‍ഗ്ഗീയതയും&rsquo; എന്ന പേരില്‍ സൂപര്‍ഫിഷലായ കുറെ വാക്യങ്ങള്‍ എഴുതിവയ്ക്കുമ്പോള്‍ (ജനയുഗം വാരിക) നമുക്കു വിഷാദം. വേദാന്തത്തെയും അതിനോടു ബന്ധപ്പെട്ട ചിന്താഗതികളെയും അദ്ദേഹം പുച്ഛത്തോടെ പുറങ്കൈ കൊണ്ടു തട്ടിക്കളയുന്നു. എന്നാല്‍ മാര്‍ക്സിസ്റ്റുകള്‍ അങ്ങനെ ചെയ്യാറില്ല. സോവിയറ്റ് റഷ്യയില്‍ നിന്നു വരുന്ന ഗ്രന്ഥങ്ങള്‍ ഈ സത്യം വെളിപ്പെടുത്തിത്തരും. Indian Philosophy in Modern times എന്ന പുസ്തകമെഴുതിയ വി. ബ്രോഡോഫ് Philosophy is in this context viewed as a manifestation or property of an invariable spirit of the whole Indian people എന്നു വിനയാന്വിതനായി പറഞ്ഞുകൊണ്ടാണ് സ്വമതങ്ങള് ആവിഷ്കരിക്കുന്നത്. മഹാത്മാഗാന്ധിയേയേയും ജവഹര്‍ലാല്‍ നെഹറുവിനെയും ടാഗോറിനെയും എസ്. രാധാകൃഷ്ണനെയും അവര്‍ ബഹുമാനിക്കുന്നു. Alexel Utman എഴുതിയ Tradition of Great Friendship എന്ന ഗ്രന്ഥം നോക്കുക. ബൂര്‍ഷ്വാ ദര്‍ശനത്തെയും ബൂര്‍ഷ്വാ സാഹിത്യത്തെയും പുച്ഛിക്കുന്ന ഏര്‍പ്പാട് മാര്‍ക്സിസ്റ്റുകള്‍ എന്നേ ഉപേക്ഷിച്ചു. പി.ടി. ഭാസ്കരപണിക്കര്‍ സ്ക്കൂള് ബോയ് കോംബൊസിഷന്പോലുള്ള ലേഖനങ്ങള്‍ എഴുതുന്നതിനു മുന്‍പ് തിരുവനന്തപുരത്തെ പ്രഭാത് ബുക്ക് ഹൗസില്‍ കിട്ടുന്ന ഈ പുസ്തകങ്ങള്‍ വായിച്ചു നോക്കണം. വായിച്ചാല്‍, മാര്‍ക്സിസ്റ്റായിത്തന്നെ വര്‍ത്തിച്ചുകൊണ്ട് ആധ്യാത്മികതയെ സമചിത്തതയോടെ വിമര്ശിക്കുന്നതെങ്ങനെയെന്നു പഠിക്കാന്‍ കഴിയും.<br />
{{***|3}}<br />
പ്രഭാതമായി എങ്കിലും കാര്‍മേഘങ്ങള്‍ നിറഞ്ഞ അന്തരീക്ഷം. അങ്ങനെ അര്‍ദ്ധാന്ധകാരം. ഒരു മരങ്കൊത്തി പല സ്ഥലങ്ങളിലും പാറിനടന്ന് ഒരു വന്കാട്ടിലെത്തി. അവിടെ മാമരങ്ങളുണ്ട്. ഒരു വലിയ മരത്തില്‍ ചെന്നിരുന്നു പക്ഷി ഒരു കൊത്തുകൊത്തി. മരത്തില്‍ കൊത്തിയതും മിന്നല്‍ പ്രവാഹം അതിനെ രണ്ടായി പിളര്ന്നിട്ടതും ഒന്നിച്ചുകഴിഞ്ഞു. പിളര്‍ന്ന മരം നിര്‍ഘോഷത്തോടെ രണ്ടു വശങ്ങളിലായി വീണപ്പോള്‍ താഴെ തെറിച്ചുവീണ മരങ്കൊത്തി പറഞ്ഞു: &ldquo;എനിക്ക് ഇത്ര ശക്തിയുണ്ടെന്നു ഞാന്‍ അറിഞ്ഞതേയില്ല.&rdquo; നമ്മുടെ പല എഴുത്തുകാരും ഈമരങ്കൊത്തിയെപ്പോലെയാണ്. <br />
<!-- End of the file --><br />
{{MKN/SV}}<br />
{{MKN/Works}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1986_09_28&diff=15602
സാഹിത്യവാരഫലം 1986 09 28
2015-03-03T06:20:35Z
<p>Vijayan: </p>
<hr />
<div>{{MKN/SV}}<br />
[[Category:മലയാളം]]<br />
[[Category:എം കൃഷ്ണന് നായര്‍]]<br />
[[Category:സാഹിത്യവാരഫലം]]<br />
[[Category:1986]]<br />
{{Infobox varaphalam<br />
| name = സാഹിത്യവാരഫലം<br />
| image = File:Mkn-14.jpg<br />
| size = 200px<br />
| caption = [[എം കൃഷ്ണന് നായര്‍]]<br />
| magazine = [[കലാകൗമുദി]]<br />
| date = 1986 09 28<br />
| volume =<br />
| issue = 576<br />
| previous = 1986 09 21<br />
| next = 1986 10 05<br />
}}<br />
<br />
വീട്ടില്‍ വന്നു പഠിപ്പിക്കുന്ന സാറ് കാലത്തു വന്നു. പാഠപുസ്തകവുമായി ഞാന്‍ അദ്ദേഹത്തിന്റെ മുന്‍പിലെത്തി. ഞാന്‍ ഇരുന്നില്ല. അതിന് മുന്‍പ് സാറ് ചോദ്യമെറിഞ്ഞു. &ldquo;ഭീമസേനന് ഗന്ധമാദനാധിത്യകാഭൂമി തന്നില്‍ തദാ നോക്കും ദശാന്തരേ-കൃഷ്ണാ, അധിത്യകാ എന്നാന് അര്‍ത്ഥമെന്താണ്?&rdquo; അറിഞ്ഞുകൂടാത്തതുകൊണ്ടു ഞാന്‍ മിണ്ടിയില്ല. അപ്പോള്‍ സാറ് പറഞ്ഞു: അധിത്യകാ=താഴ്വര. അദ്ദേഹം എന്നെക്കൊണ്ടു അതു പലതവണ പറയിച്ചു. ഇത് 1929-ല്‍. ഇരുപത്തൊന്നു കൊല്ലം കഴിഞ്ഞപ്പോള്‍ എനിക്കു സംസ്കൃതകോളേജില്‍ ലക്ചററായി ജോലികുട്ടി. മഹോപാദ്ധ്യായ എന്ന പരീക്ഷ ജയിച്ച സംസ്കൃത പണ്ഡിതന്മാരെ മലയാളം പഠിപ്പിക്കലാണ് എന്റെ ജോലി. ആദ്യത്തെക്ളാസ്. പാഠപുസ്തകത്തിലെവിടെയോ &lsquo;അധിത്യകാ&rsquo; എന്ന വാക്കു വന്നു. അധിത്യകാ=താഴ്വര എന്നു ഞാന്‍ അര്‍ത്ഥം പറഞ്ഞു. ക്ലാസ്സിലാകെ ഒരു പുച്ഛച്ചിരി. തെല്ലൊരു അമ്പരപ്പോടെ ഞാന്‍ നോക്കിയപ്പോള്‍ എച്ച്. ഗോപാലകൃഷ്ണായ്യര്‍ എന്ന വിദ്യാര്‍ത്ഥി എഴുന്നേറ്റു അറിയിച്ചു: &ldquo;സാര്‍ അധിത്യകാ എന്ന വാക്കിന്റെ അര്‍ത്ഥം മുകള്‍ത്തട്ട് എന്നാണ്. ഗുരുനാഥന് പഠിപ്പിച്ചതോര്മിച്ചു ധൈര്യത്തോടെ &lsquo;അല്ല&rsquo; എന്നു ഞാന്‍. ഗോപാലകൃഷ്ണഅയ്യര്‍ പൊട്ടിച്ചിരിച്ചിട്ടുപറഞ്ഞു: ഉപത്യകാദ്രേ രാസാന്നാഭൂമിമൂര്ദ്ധ്വമധികതാ അദ്രേ:ആസന്നാഭൂമു ഉപത്യകാ. അധിത്യകാ ഊര്ദ്ധ്വഭൂമിയാണ്. പില്ക്കാലത്ത് ക്രൈസ്തവപുരോഹിതനായി മാറിയ ഒരു വിദ്യാര്‍ത്ഥി ക്ളാസ്സില്‍നിന്ന് ഇറങ്ങിപ്പോയി. &lsquo;ഇതുപോലും അറിയാത്തവന് പഠിപ്പിക്കാന്‍ വന്നിരിക്കുന്നു എന്ന മട്ടില്‍. അപ്പോള്‍ വേറൊരു വിദ്യാര്‍ത്ഥി വെങ്കട്ടരാജശര്മ്മ &ldquo;സാര്‍ ഗുരോര്ന്നിയോഗാച്ചനഗേന്ദ്രകന്യോ സ്ഥാണും തപസ്യാന്തമധിത്യ കായാം&rdquo; എന്ന് &lsquo;കുമാരസംഭവ&rsquo;ത്തില്‍. അധിത്യകായാം=ഹിമോദ്രേരൂധ്വഭൂമൌ എന്ന മല്ലിനാഥന്റെ വ്യാഖ്യാനം. മാനക്ഷയം ചതുരികപോലെ മാറില്‍ തറച്ചുകൊണ്ട്&rsquo; ഞാന്‍ വീട്ടിലെത്തി. കുട്ടികൃഷ്ണമാരാരുടെ കുമാരസംഭവം ഗദ്യപരിഭാഷ എടുത്തുനോക്കി. &lsquo;അധിത്യകായാം തപസ്യന്തം സ്ഥാണും&rsquo; എന്നതിന് &lsquo;മുകൾപ്പരപ്പില്‍ തപസ്സിരിക്കുന്ന സ്ഥാണുവിനെ&rsquo; എന്ന് അദ്ദേഹം അര്‍ത്ഥം എഴുതിയിരിക്കുന്നു. ഞാന്‍ മൂന്നു ദിവസത്തേക്കു കോളേജില്‍ പോയില്ല. (എച്ച്. ഗോപാലകൃഷ്ണായ്യരും വെങ്കടരാജശര്മ്മയും യഥാക്രമം തൃപ്പൂണിത്തുറ സംസ്കൃത കോളെജിലെയും തിരുവനന്തപുരം സംസ്കൃത കോളേജിലെയും പ്രിന്സിപ്പലന്മാരായി.) ഗുണപാഠം: വാക്കിന്റെ അര്‍ത്ഥം ഗുരുനാഥന് പറഞ്ഞു തന്നാലും വിശ്വസിക്കരുത്. പ്രാമാണിക ഗ്രന്ഥങ്ങള്‍ നോക്കിയേ അതുറപ്പിക്കാവൂ. <br />
<br />
അടുത്തകാലത്തു രണ്ടു മലയാളം പ്രൊഫസറന്മാര്‍ എന്റെ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ ഈ മാനക്കേടു വിശദീകരിച്ചു. അപ്പോള്‍ അവര്‍ രണ്ടുപേരും അത്ഭുതത്തോടെ ചോദിച്ചു: &ldquo;അധിത്യകതാ താഴ്വരയല്ലേ&rdquo;? അതേ എന്നാണ് ഞങ്ങളുടെ വിചാരം.&rdquo; മാനക്ഷയത്തിന്റെ ചതുരിക ഊരിപ്പോയത് അപ്പോള്‍ മാത്രമാണ്.<br />
<br />
പഴയ പുസ്തകങ്ങള്‍ വീണ്ടും വായിക്കലാണ് എന്റെ ഇപ്പോഴത്തെ ജോലി. സീമോന്‍ ദെ ബോവ്വാറിന്റെ ആത്മകഥയുടെ ആദ്യത്തെ ഭാഗം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഒരു സ്നേഹിതന് വന്നുകയറി. പുസ്തകം കണ്ടയുടനെ അദ്ദേഹം ചോദിച്ചു: &ldquo;ഈ തവള എഴുത്തുകാരിയുടെ പുസ്തകമാണോ വായിക്കുന്നത്?&rdquo; &ldquo;തവള എഴുത്തികാരിയെന്നാല്?&rdquo; എന്ന് എന്റെ ചോദ്യം. സ്നേഹിതന്: ചാടിച്ചാടി എഴുതുന്നവള്‍. ഒരാശയത്തില്‍ നിന്നു മറ്റൊരാശയത്തിലേക്കു ചാടുന്നവള്‍.&rdquo; എനിക്ക് ആ അര്‍ത്ഥപ്രദര്‍ശനം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സ്നേഹിതന് പോയതിനുശേഷം ഞാന്‍ ഇംഗ്ലീഷ് നിഘണ്ടു നോക്കി. frogwriter=frenchwriter എന്ന് അര്‍ത്ഥം നല്കിയിരിക്കുന്നു. അപ്പോള്‍ ഫ്ളോബറും സാര്‍ത്രും കമ്യൂവും ഒക്കെ &lsquo;ഫ്രോഗ് റൈറ്റേഴ്സാണ്. അവര്‍ തവളയെഴുത്തുകാരല്ല. വാക്കില്ലാതെ ജ്ഞാനമില്ല. അതുകൊൻട് വാക്കു തെറ്റിച്ച് പ്രയോഗിക്കരുത്. വാക്കാണു ലോകം സൃഷ്ടിക്കുന്നത്. ഇന്നത്തെ ആളുകള്‍ വാക്ക് അനവധാനതയോടെ പ്രയോഗിച്ച് ലോകത്തെ നശിപ്പിക്കുന്നു. (&lsquo;പ്രമാദേനവധാനതാ&rsquo; എന്നു അമരകോശം)<br />
<br />
==നഷ്ടംതന്നെ==<br />
<br />
കൃഷ്ണപ്പരുന്ത് ചിറകുകള് വിരിച്ച് നീലാന്തരീക്ഷത്തില്‍ ഭ്രമണം ചെയ്യുന്നു. വൃത്താകൃതിയിലാണ് അതു പറക്കുന്നത്. ആദ്യത്തേതു വലിയ വൃത്തം. പിന്നീടു പിന്നീട് വൃത്തങ്ങള്‍ ചെറുതായി വരുന്നു. കേന്ദ്രബിന്ദുവില്‍ എത്തിയിട്ട് അതു വീണ്ടും വൃത്തങ്ങള്‍ വരയ്ക്കുകയായി. ക്രമേണ ഓരോ വൃത്തവും വലുതായി വലുതായി വരുന്നു. വാക്ക് ഇതുപൊലെ ഏകകേന്ദ്ര വൃത്തങ്ങള്‍ ആരചിക്കുമ്പോഴാണ് അര്‍ത്ഥാന്തരങ്ങള്‍ ഉണ്ടാവുന്നത്. രചനകള്‍ അപ്പോഴാണ് ഉത്കൃഷ്ടങ്ങളാവുന്നത്. ഒളപ്പമെണ്ണയുടെ &lsquo;മാതൃസൂത്രം&rdquo; നോക്കുക. വികാരശൂന്യമായി പരിണമിക്കുന്നതെങ്ങനെയെന്ന് അത് സ്പഷ്ടമാക്കിത്തരുന്നു.<br />
<poem><br />
:ഞങ്ങളെക്കണ്ടുകണ്ടന്നുരാവില്<br />
:തൊണ്ണൂറ്റിയഞ്ചാം വയസ്സിലമ്മ<br />
:നിത്യസുഷുപ്തിയിലാണ്ടിടുമ്പോള്<br />
:നഷ്ടപ്പെടുന്നതെന്തായിരുന്നു?<br />
</poem><br />
{{right|മാതൃഭൂമി വാരിക}}<br />
കവിതമാത്രമേ ഇതില്‍ നഷ്ടപ്പെടുന്നുള്ളൂ. വാക്കുകള്‍ ഇവരുടെ വൃത്തങ്ങള്‍ രചിക്കുന്ന കൃഷ്ണപ്പരുന്തുകളല്ല. &lsquo;ചൊട്ടച്ചാണ് വഴി ദൂരം മാത്രം കഷ്ടിച്ചങ്ങു പറക്കും&rsquo; കോഴികളാണ്. അവ &lsquo;ഗരുഡനുപിന്പേ ഗഗനേഗമനം വാഞ്ച്ഛിക്കുന്നു&rsquo; എന്നൊരു ദോഷവും. പലരുടെയും ഉറവകള്‍ വറ്റിയതുപോലെ ഒളപ്പമണ്ണയുടെ ഉറവയും വറ്റിയിരിക്കുന്നു. വറ്റിയാല്‍ പേന തൊടരുത്. തൊട്ടാല്‍ ഇതുപോലുള്ള വൈരൂപ്യങ്ങളുണ്ടാവും.<br />
<br />
എനിക്കു മഹാവിഷ്ണുവിന്റെ ശക്തിയുണ്ടായിരുന്നെങ്കില് ഞാന്‍ മോഹിനിയായി മാറിയെനേ. ശക്തിയില്ല. വള്ളത്തോളും ആശാനും അങ്ങനെ മോഹിനിമാരായി മാറിയവരാണ്. ചിലര്‍ക്കു പൂതനകളായി മാറാനേപറ്റൂ. അവര്‍ അനുവാചകശിശുക്കളെ സ്തന്യപാനം ചെയ്യിച്ച് ഘോരരൂപിണികളായി മലര്‍ന്നടിച്ചു വീഴുന്നു. മോഹിനിയെ കണ്ടാല്‍ മോഹിനിയെന്നും പൂതനയെ കണ്ടാല്‍ പൂതനയെന്നും പറയാതിരിക്കുന്നതെങ്ങനെ?<br />
<br />
==ഒരു കത്ത്==<br />
<br />
വിമന്‍സ് മാഗസിനില്‍ &ldquo;സരിതേ ക്ഷമിക്കൂ&rdquo; എന്ന ചെറുകഥ കത്തിന്റെ രൂപത്തില്‍ എഴുതിയ കെ.പി. ഭവാനിക്കു ഞാനൊരു കത്തെഴുതട്ടെ: &ldquo;ശ്രീമതിയുടെ കഥ ഞാന്‍ ശ്രദ്ധിച്ചു വായിച്ചു. മറുനാട്ടില്‍ താമസിക്കുന്ന ഒരു സ്ത്രീ സ്പോര്‍ട്ട്സില്‍ വിജയം പ്രാപിച്ച് അവിടത്തെ ഉദ്യോഗസ്ഥന്മാരുടെ അഭിനന്ദനം നേടിയപ്പോള്‍ മറ്റു സ്ത്രീകളുടെ അസൂയ ഇളകിപ്പോയതിന്റെ കഥയാണല്ലോ ഭവതി പറയുന്നത്. അതിന്റെ ഫലമായി ക്ളബ്ബിന്റെ സെക്രട്ടറിസ്ഥാനം അവര്‍ക്കു രാജിവയ്ക്കേണ്ടിവന്നു എന്നും ഞാന്‍ മനസ്സിലാക്കി. ഈ കഥയില്‍ ഭവതി ഇങ്ങനെയൊരു വാക്യം ഇവിടെ തിരുകിയിരിക്കുന്നു. &ldquo;പറയുമ്പോലെ നീയൊരു ഛോട്ടാ എഴുത്തുകാരിയായി തെളിഞ്ഞു നടക്കുകയാണിവിടെ എന്ന കാര്യം ഞാനുമറിഞ്ഞു. (ഞാനും കൃഷ്ണന്‍നായര്‍ സാറും അതംഗീകരിക്കാന്‍ തയ്യാറായില്ലെങ്കിലും)&rdquo; ഭവാനിക്ക് സരിത എഴുതുന്ന കത്തിലെ ഈ കുത്തുവാക്ക് കെ. പി ഭവാനി സാഹിത്യകാരിയല്ലെന്നു ഞാന്‍ മുന്‍പു പറഞ്ഞതിലുള്ള അമര്‍ഷത്തെ സൂചിപ്പിക്കുന്നുണ്ട്. ശ്രീമതിയെ ഞാനറിയില്ല. എവിടെയാണ് അവരുടെ നാടെന്നും എന്താണു ജോലിയെന്നും എനിക്കറിഞ്ഞുകൂടാ. വെള്ളക്കടലാസ്സില്‍ കിടക്കുന്ന കഥാശിശുവിനു സൗന്ദര്യമില്ലെന്നേ ഞാന്‍ പറഞ്ഞുള്ളൂ. വിരോധത്തിനോ വാത്സല്യത്തിനോ ഇടമില്ലാതിരിക്കുമ്പോള് വിമര്‍ശനപരമായി ഉണ്ടാകുന്ന വാക്കുകള്‍ നിഷ്പക്ഷങ്ങളും ആര്ജ്ജവമുള്ളവയുമാണെന്നു കരുതിക്കൂടേ?<br />
<br />
എന്റെ എല്ലാ പ്രഭാതങ്ങളും വിശുദ്ധങ്ങളാണ്. ആ പ്രഭാതങ്ങള്‍ മധ്യാഹ്നങ്ങളാവുമ്പോള്, സായാഹ്നങ്ങള്‍ യാമിനികളാവുമ്പോള് വിശുദ്ധി നശിക്കാറില്ല. കാരണം സാഹിത്യത്തെ സംബന്ധിച്ച് ഞാന്‍ എനിക്കു സത്യമെന്നു തോന്നുന്നതേ പറയൂ എന്നതുതന്നെ. രാത്രിയിലാണ് ഇതെഴുതുന്നത്. ഈ രാത്രിയുടെ വിശുദ്ധിയെ നിലനിറുത്താന്‍ വേണ്ടി ഞാന്‍ പറയുന്നു ശ്രീമതിയുടെ ചെറുകഥ വെറും ജര്‍ണ്ണലിസം മാത്രമാണെന്ന്; അതില്‍ കലയുടെ അംശം പോലുമില്ലെന്ന്.&rdquo; എന്ന്. കൃഷ്ണന് നായര്‍. <br />
<br />
==ചോദ്യം==<br />
<br />
എന്റെ വായനക്കാരില്‍ കുട്ടികളുണ്ടെന്ന് ഞാന്‍ മുന്‍പെഴുതിയിരുന്നല്ലോ. അവര്‍ക്കു വേണ്ടി ചോദ്യക്കടലാസ്സ് ഉണ്ടാക്കുകയാണ്.<br />
<br />
കുത്തിട്ടിരിക്കുന്ന ഭാഗത്തു യോജിച്ച വാക്കുകള്‍ എഴുതുക.<br />
<br />
(1)&hellip;മാസികയില്‍&hellip; .എന്ന കഥയെഴുതിയ&hellip;നായര്‍ക്കു സാഹിത്യമെന്നാല്‍ എന്തെന്ന് അറിഞ്ഞുകൂടാ.<br />
<br />
(2)&hellip;യിലും &hellip;യാണ് അവരുടെ കഥ<br />
<br />
(3) സുന്ദരിയായ തരുണിയുടെ ഒരു പല്ലുപൊങ്ങിയിരുന്നാല് എങ്ങനെയിരിക്കും? അതുപോലെയാണ് സുന്ദരിയായ&hellip;മാസികയില്‍ ഈ കഥാദന്തം പൊങ്ങിനില്‍ക്കുന്നത്.<br />
<br />
ആര്‍ക്കും ഉത്തരമറിഞ്ഞുകൂടെങ്കില് ഞാന്‍ തന്നെ &mdash;&mdash;-ചോദ്യകര്‍ത്താവു തന്നെ&hellip;യോജിച്ച വാക്കുകള്‍ എഴുതിയേക്കാം. <br />
<br />
(1) വനിതാ മാസികയില്‍ &lsquo;ഒരു പരാജയത്തിന്റെ സുഖം&rsquo; എന്ന കഥയെഴുതിയ മാലതി നായര്‍ക്കു സാഹിത്യമെന്നാല്‍ എന്തെന്ന് അറിഞ്ഞുകൂടാ.<br />
<br />
(2) പൈങ്കിളിയിലും പൈങ്കിളിയാണ് അവരുടെ കഥ.<br />
<br />
(3) സുന്ദരിയായ തരുണിയുടെ ഒരു പല്ലുപൊങ്ങിയിരുന്നാല് എങ്ങനെയിരിക്കും? അതുപോലെയാണ് സുന്ദരിയായ വനിതാ മാസികയില്‍ ഈ കഥാദന്തം പൊങ്ങിനില്‍ക്കുന്നത്.<br />
<br />
ഇത്രയും എഴുതിയപ്പോള്‍ കുട്ടികളില്‍ ഒരുത്തന് പറയുന്നു. സാറേ പൈങ്കിളിയുടെ സ്വഭാവം ഒന്നു വ്യക്തമാക്കൂ. വ്യക്തമാക്കാം. ഭാര്യ ഉദ്യോഗസ്ഥ. ഭര്‍ത്താവിനു ജോലിയില്ല. ചിത്രകാരന് മാത്രം. അയാള്‍ക്കു ജോലി കൂടിയേ തീരു എന്നു ഭാര്യ. അതിന്റെ പേരില്‍ വഴക്ക്. വഴക്ക് പണ്ടേയുണ്ടെങ്കിലും അവര്‍ക്കു മോളുണ്ട്. ശണ്ഠ മൂര്ദ്ധന്യാവസ്ഥയിലെത്തിയപ്പോള് അവര്‍ തമ്മില്‍ പിരിഞ്ഞു. അതോടെ അയാള്‍ വിദേശത്തേക്കു പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞ് അയാള്‍ തിരിച്ചെത്തിയപ്പോള്‍ മോള് അവരെ കൂട്ടിയിണക്കുന്നു. കഥ ഇങ്ങനെ പൈങ്കിളി. ഇനി ഒരു വര്ണനനം: ശ്രീധരേട്ടന് പൊട്ടിച്ചിരിച്ചു. പിന്നെ തന്റെ മടിയില്‍ തലചേര്‍ത്തുവച്ചു കിടന്നുകൊണ്ടു പറഞ്ഞു: &ldquo;വേണ്ട ഭാമേ എനിക്കു കുടുംബനാഥനും ഉദ്യോഗസ്ഥനുമാവണ്ട. എന്റെ ഭാമയുടെ മടിയില്‍ തലവച്ച്, ഈ അസ്തമനസൂര്യന്റെ ചെമപ്പും കടലിന്റെ നീലയും കണ്ട് എന്നും ഇങ്ങനെ കിടന്നാല്‍ മതി.&rdquo; കുട്ടികളേ, സാഹിത്യത്തില്‍ അല്പമെങ്കിലും താല്പര്യമുള്ളവര് ഇതുകേട്ടാല്‍ ചൂലു ചാണകത്തിൽ മുക്കി ഈ ശ്രീധരേട്ടനെ അടിക്കും. അടിച്ചില്ലെങ്കില്‍ അയാള്‍ ആണല്ല. <br />
<br />
==മീല്‍സ് റെഡി==<br />
പഴയകാര്യം. കേരളത്തിലെ ഒരു കോളേജിന്റെ നിലനില്‍പ്പിന് ഹോസ്റ്റല്‍ വേണമായിരുന്നു: ഹോസ്റ്റലില്‍ ഫ്രീയായ ഊണും കാപ്പിയുമുണ്ട്. വളരെക്കാലം നടത്തിയിരുന്ന ഹോസ്റ്റല്‍ പെട്ടന്ന് അധികാരികള്‍ നിറുത്തി. ഹോസ്റ്റലില്ലെങ്കില് കുട്ടികളില്ല: കുട്ടികളില്ലെങ്കില്‍ കോളേജില്ല. കോളേജില്ലെങ്കില് അധ്യാപകരു <br />
<br />
{{Quote box<br />
|align = right <br />
|width = 300px<br />
|border = 1px<br />
|fontsize = 110%<br />
|bgcolor = #FFFFF0<br />
|quoted = true<br />
|quote = എനിക്കു മഹാവിഷ്ണുവിന്റെ ശക്തിയുണ്ടായിരുന്നെങ്കില് ഞാന്‍ മോഹിനിയായി മാറിയെനേ. ശക്തിയില്ല. വള്ളത്തോളും ആശാനും അങ്ങനെ മോഹിനിമാരായി മാറിയവരാണ്. ചിലര്‍ക്കു പൂതനകളായി മാറാനേപറ്റൂ. അവര്‍ അനുവാചകശിശുക്കളെ സ്തന്യപാനം ചെയ്യിച്ച് ഘോരരൂപിണികളായി മലര്‍ന്നടിച്ചു വീഴുന്നു. മോഹിനിയെ കണ്ടാല്‍ മോഹിനിയെന്നും പൂതനയെ കണ്ടാല്‍ പൂതനയെന്നും പറയാതിരിക്കുന്നതെങ്ങനെ?}}<br />
<br />
<br />
മില്ല. അധ്യാപകര്‍ക്കു ശമ്പളം കിട്ടുകയില്ലെങ്കില്‍ അവരും കുടുംബവും കഴിയുന്നതെങ്ങനെ? സമരം തുടങ്ങി. ഒടുവില്‍ സമരം ജയിച്ചു. ഹോസ്റ്റല്‍ തുറന്നു. അപ്പോള്‍ സരസനായ ഒരധ്യാപകന് പറഞ്ഞു: &ldquo;മീല്‍സ് റെഡി&rdquo; എന്ന ബോര്‍ഡ് തൂക്കിക്കഴിഞ്ഞു. ഇനി കുട്ടികളുണ്ട് കുട്ടികളുണ്ട് എന്നതിനാല്‍ കോളേജുമുണ്ട്.&rdquo; ഈ മീല്‍സ് റെഡീ എന്നതു നമ്മുടെ എല്ലാ മണ്ഡലങ്ങളിലും തൂങ്ങുന്ന ബോര്‍ഡാണ്. സംശയമുണ്ടെങ്കില്‍ ശോഭന കാഞ്ഞങ്ങാട് ഗൃഹലക്ഷ്മി മാസികയില്‍ എഴുതിയ &ldquo;ഒരു പ്രേമബന്ധത്തിന്റെ അന്ത്യം തുടക്കവും&rdquo; എന്ന കഥ നോക്കുക. ഭാര്യക്കു ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. ഭര്‍ത്താവ് വേറെ വിവാഹം നിശ്ചയിച്ചുവെന്ന് അയാളുടെ സ്നേഹിതന് വന്നു പറഞ്ഞു. പറഞ്ഞതു മാത്രമല്ല &ldquo;മീല്‍സ് റെഡി&rdquo; എന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കിക്കൊണ്ടാണ് അയാള്‍ നിന്നത്. ഉണ്ടുകളയാമെന്നു പെണ്ണുനിശ്ചയിക്കുമ്പോള് കഥ തീരുന്നു.<br />
<br />
ജീവിതത്തിന്റെ ഒരു ഭാഗം ഏതാനും വാക്യങ്ങളില്‍ ഒരെഴുത്തുകാരി ഒതുക്കിയതിന് ഈ പരിഹാസമെന്തിന് എന്നു ചിലര്‍ ചോദിച്ചേക്കാം. ചെറിയ അംശമായാലും വലിയ അംശമായാലും തെറ്റു തെറ്റുതന്നെ. ഒരു കഥ പറയാം. അതു തെളിയിക്കാനായി. ഒരു കള്ളന് എല്ലാസ്ഥലങ്ങളിലും കയറി മോഷ്ടിക്കുമായിരുന്നു. പക്ഷേ ദേവാലയത്തില്‍ കയറാന്‍ അവനു പേടി. ഒരു ദിവസം സ്ഥലമൊന്നും കണ്ടില്ല. തൊട്ടടുത്ത് ഒരു പള്ളിയുണ്ട്. പള്ളിയുടെ മേല്‍ക്കൂരയില്‍ കയറിയാല്‍ പള്ളിക്കകത്തു കയരുന്നതു ആകുകയില്ലെന്നു വിചാരിച്ചു അവന്. അവിടെ കയറി തപ്പിയപ്പോള്‍ തുരുമ്പുപിടിച്ച ഒരു നട്ടും ബോള്‍ട്ടും വിരലുകളില്‍ തടഞ്ഞു. അവയെങ്കിലും മോഷ്ടിക്കാമെന്നു കരുതി അവന് നട്ട് തിരിച്ചെടുത്തു. പെട്ടന്നു പള്ളിക്കകത്ത് മഹാശബ്ദം. സ്വര്‍ണ്ണനിര്‍മ്മിതമായ ദീപശാഖി ആ തുരുമ്പുപിടിച്ച ബോള്‍ട്ടിനെയും നട്ടിനെയും ആശ്രയിച്ചാണ് പള്ളിമച്ചില്നിന്നു തൂങ്ങിയിരുന്നത്. അവ ഇളകിയപ്പോള്‍ ദീപശിഖ നിലത്തു വീണു ചിന്നിച്ചിതറി. കള്ളനെ ജയിലിലേക്കു കൊന്റുപോയപ്പോള് അവന് ദുഖ:ത്തോടെ പറഞ്ഞു: &ldquo;ഞാന്‍ നട്ടും ബോള്‍ട്ടും മാത്രമേ എടുക്കാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ.&rdquo;<br />
<br />
==നമ്പൂതിരിയുടെ സ്നേഹം==<br />
<br />
കലാകൗമുദിയുടെ 25-ആം പുറം നോക്കുക. ഒരു &ldquo;മാംസഗോപുരശരീരിണി&rdquo;യെ അനുഗ്രഹീതനായ നമ്പൂതിരി വരച്ചിരിക്കുന്നതിന്റെ ചാരുത കാണാം. &ldquo;ആദര്‍ശവത്കരണ&rdquo;ത്തില്‍ തല്പരനല്ല ഈ കലാകാരന്. യഥാര്‍ത്ഥമായ ആവിഷ്കാരത്തിലും കൗതുകമില്ല അദ്ദേഹത്തിന്. കാരിക്കേച്ചറിലേക്കു പോകാനുള്ള പ്രവണത ചെറിയ തൊതില്‍ ദര്‍ശിക്കാം. എങ്കിലും ഏതു വ്യക്തിയെ അദ്ദേഹം വരയ്ക്കുന്നുവോ ആ വ്യക്തിയുടെ സ്വത്വം വരകളിലൂടെ സ്പഷ്ടമാക്കും. സ്വഭാവം വ്യക്തമാക്കും. ആ സ്ത്രീയുടെ പ്രാകൃതത്വവും അസങ്കീര്ണ്നതയും പരിഹാസത്തോളമെത്തുന്ന ആര്‍ജ്ജവവും നമ്പൂതിരി അയത്ന ലളിതമായി ആലേഖനം ചെയ്യുന്നു. സര്ഗ്ഗാത്മകത്വത്തിലൂടെയുള്ള ഒരു കണ്ടുപിടിത്തമായി ഈ സ്കെച്ചിനെ വ്യാഖ്യാനിക്കാം. അവന് ഓടുന്നതായിത്തന്നെ എനിക്കു തോന്നുന്നു. എന്തൊരു കലാവൈദഗ്ദ്ധ്യം!<br />
<br />
അനൗചിത്യമാണ് രസഭംഗത്തിനു കാരണമെന്നു ഒരാചാര്യന് പറഞ്ഞു. കലയില്‍ മാത്രമല്ല നിന്ത്യജീവിതത്തിലും അതു കൂടിയേ തീരു. സാഹിത്യവാരഫലം ഹൃദയം തുറന്നുള്ള ഭാഷണമാണ്. ഞാനൊന്നും ഒളിച്ചുവയ്ക്കാറില്ല. അതുകൊണ്ട് ഇനിപ്പറയുന്ന സംഭവത്തിന്റെ വര്‍ണ്ണനം ഞാന്‍ വാഴ്ത്തിയ ഔചിത്യത്തിനു വിരുദ്ധമായി തോന്നിയേക്കാം. എങ്കിലും ഔചിത്യത്തിന്റെ ആവശ്യകത കാണിക്കാനായി അതു വിവരിക്കുകയാണ്. എന്റെ മകളുടെ വിവാഹം. കഴിഞ്ഞതിന്റെ അടുത്ത ദിവസം ഒരു ബന്ധു അവളെയും ഭര്‍ത്താവിനെയും വിരുന്നിനു ക്ഷണിച്ചു. ചപ്പാത്തി തിന്നുകഴിഞ്ഞ വരന്റെ പ്ലേറ്റിലേക്കു ഗൃഹനായിക വീണ്ടും അതെടുത്തു വയ്ക്കാന്‍ ഭാവിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു: &ldquo;വേണ്ട, വേണ്ട, മൂന്നെണ്ണം തിന്നു കഴിഞ്ഞു&rdquo; ഉടനെ അവര്‍ ഉദീരണം ചെയ്തു: &ldquo;മൂന്നൊന്നുമല്ല. അഞ്ചെണ്ണം തിന്നു. ഞാന്‍ എണ്ണീക്കൊണ്ടല്ലേ ഇരുന്നത്. ഇത് ആറാമത്തേത്.&rdquo; അവര്‍ ആറാമത്തെ ചപ്പാത്തി പ്ളേറ്റിലിട്ടു. അതുകേട്ട് അയാള്‍ മുന്‍പു തിന്ന ചപ്പാത്തിയാകെ ദഹിച്ചുപോയിരിക്കണം.<br />
<br />
മറ്റാളുകളുടെ കാപ്പികുടിക്കുന്നതിനെക്കാള് കാപ്പിവാങ്ങിക്കൊടുക്കുന്നതിനാലാണ് നമുക്കെല്ലാവര്‍ക്കും താല്‍പ്പര്യം. ഞാനും അങ്ങനെതന്നെ. ഇത്യന്‍ കോഫി ഹൗസിനടുത്തു വച്ചുകണ്ട ഒരു കൂട്ടുകാരനെ കാപ്പികുടിക്കാന്‍ ഞാന്‍ ക്ഷണിച്ചു. മുന്‍പ് ഒന്നോരണ്ടോ തവണ ഒരുമിച്ചു കാപ്പികുടിക്കുകയും ആ സന്ദര്‍ഭങ്ങളില്‍ ഞാന്‍ പണം കൊടുക്കുകയും ചെയ്തത് ഓര്‍മ്മിച്ച് ആ സുഹൃത്ത് അറിയിച്ചു. &ldquo;നിങ്ങളുടെ കാപ്പി ഞാന്‍ എഴുപത്തിയെട്ടു തവണ കുടിച്ചു. അതുകൊണ്ടു വരുന്നില്ല.&rdquo; ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു: &ldquo;എഴുപത്തിയെട്ട് എന്നു പറഞ്ഞത് തെറ്റ്. ഇരുനൂറ്റി നാല്പത്തിയേഴുതവണ കുടിച്ചിട്ടുണ്ട്. ഇത് ഇരുനൂറ്റി നാല്പത്തിയെട്ടാമത്തെ തവണയാണ്. വരൂ&rsquo;&rdquo; ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിയുള്ള ആ സ്നേഹിതന്റെ താല്ക്കാലികമായ വല്ലായ്മ മാറി. അദ്ദേഹം ചിരിച്ചുകൊണ്ടു എന്റെ കൂടെ കോഫിഹൗസിലേക്കു പോന്നു. ഔചിത്യമുള്ള വാക്കുകള്‍കൊണ്ടു ആളുകളുടെ വല്ലായ്മ മാറ്റാം.<br />
<br />
==ക്ളിന്റ്==<br />
ഇസ്രായേല്‍ സാങ്ങ്വില് പേരുകേട്ട നോവലിസ്റ്റാണ്. ആ നോവലിസ്റ്റ് എഴുതി. ശിശു അമ്മയ്ക്കൊരാഹ്ളാദം. അച്ഛനൊരു അവകാശി. പുരോഹിതനൊരു ആത്മാവ്. വൈദ്യന് ജീവശാസ്ത്രപരമായ മാതൃക, ഷോപ്പുടമസ്ഥനൊരു പുതിയ പതിവുകാരന്. അയല്വീട്ടുകാരനൊരു ശല്യം.&rdquo; സാങ്ങ് വില്‍ ഞങ്ങളുടെ ക്ളിന്റ് അയല്വീട്ടുകാരനുമാത്രമല്ല ലോകത്തിനാകെ ഒരു ഉപകര്‍ത്താവാണെന്ന് അഭിപ്രായപ്പെടുമായിരുന്നു. ക്ളിന്റിന്റെ ചിത്രങ്ങളെല്ലാം സ്പന്ദിക്കുന്നു. ഓരോന്നും മൂര്‍ത്തമാണ്. സ്പര്‍ശവേദ്യമായ സത്യമുണ്ടോ? ഉണ്ടെങ്കില്‍ അതാണ് ഈ കുട്ടിയുടെ ഓരോ ചിത്രവും.<br />
<br />
കൈനികരി ഷാജി മനോരാജ്യം വാരികയിലെഴുതിയ &ldquo;നിറങ്ങളുടെ മാനത്ത് മിന്നിപ്പൊലിഞ്ഞ നക്ഷത്രം&rdquo; എന്ന ലേഖനത്തില്‍ ക്ളിന്റ് വരച്ച ചില ചിത്രങ്ങളുടെ അച്ചടിപ്പതിപ്പ് കാണാം. <br />
<br />
ക്ളിന്റ് എലിയെ, ആനയെ കടുവയെ, കടുവാക്കുട്ടിയെ ഒക്കെ കണ്ടു. കണ്ടത് അപ്പോള്ത്തക്കെ മറന്നിരിക്കാം. പക്ഷേ ആ കുഞ്ഞിന്റെ അജാഗരിത മനസ്സ് അവ പിടിച്ചെടുത്തു. പിന്നീട് രേഖകളിലൂടെ ആവിഷ്കരിച്ച് ആ കലാകാരന് അവയെത്തന്നെ വീണ്ടും കാണുകയായി. നമുക്കു കാണാനായി അവയെ ആവിഷ്കരിക്കുകയായി. ഇന്‍ഫന്റ് പ്രോഡിജി,<br />
<br />
==സ്നേഹം==<br />
<br />
The Women&rsquo;s Room ഹെമിനിസ്റ്റ് ക്ലാസിക് നോവലെഴുതി വിക്യാതയായ മര്ലിന് ഫ്രഞ്ച് Beyond Power-on Women, Men and Moralsഎന്നൊരു പുസ്തകമെഴുതിയിട്ടുണ്ട്. പുരുഷമേധാവിത്വത്തെ വെല്ലുവിളിക്കുന്ന ആ വിദ്വജ്ജനോചിതമായ പുസ്തകത്തില്‍ അവര്‍ മനുഷ്യന്റെ ബോധമണ്ഡലത്തിഒന്റെ സ്വഭാവം വ്യക്തമാക്കുന്നു. ചിന്തകര്‍-അവര്‍ കാപ്പിറ്റലിസ്റ്റുകളോ സോഷ്യലിസ്റ്റുകളോ ആകട്ടെ- ഒരു മാര്‍ക്സിസ്റ്റ് ചിന്തയെ ഒരുപോലെ അംഗീകരിക്കുന്നുണ്ട്. ജീവിതത്തിന്റെ ഭൗതികോപാധികള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാര്‍ഗ്ഗമാണ് സമൂഹത്തിന്റെ ബോധമണ്ഡലത്തിന് ആസ്പദം വരുന്നതാണ് ആ ചിന്ത. നമ്മള് ആഹാരം, പാര്‍പ്പിടം ആയുധം ഇവ എങ്ങനെ ഉണ്ടാക്കുന്നുവോ അതാണ് മനുഷ്യചിന്തയ്ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. പക്ഷേ ഉല്പാദന മാര്‍ഗ്ഗങ്ങള്‍ ഒരുപോലെയിരുന്നാലും ബോധമണ്ഡലം വിഭിന്നസമുദായങ്ങള്ക്കു വിഭിന്നമായിരിക്കും. ഉദാഹരണം ഇതു തെളിയിക്കും. നൈല്‍നദിയുടെ താഴ്വരയില് താമസിക്കുന്ന നൂവര്‍ വര്‍ഗ്ഗക്കാര്‍ക്കും തെക്കേ അമെരിക്കയിലെ മുണ്ടുറുക്കു വര്‍ഗ്ഗക്കാര്‍ക്കും മത്സ്യബന്ധനവും കൃഷിയുമാണ് ഉപജീവനമാര്‍ഗ്ഗങ്ങള്‍. പക്ഷേ നൂവര്‍ വര്‍ഗ്ഗം ഇരട്ടപെറ്റ ശിശുക്കളെ ആധ്യാത്മിക ശക്തിയുടെ പ്രതിരൂപമായി കരുതി ആരാധിക്കുന്നു. മറ്റേവര്ഗ്ഗം ആ ശിശുക്കളെ മൃഗീയമായി കരുതി കൊന്നുകളയുന്നു. ബോധമണ്ഡലത്തിന്റെ-അതിനോടു ബന്ധപ്പെട്ട സന്മാര്ഗ്ഗചിന്തയുടെ-വിഭിന്ന സ്വഭാവം ഇതു കാണിക്കുന്നു. സ്നേഹത്തിനും ഇതുപോലെ വിഭിന്നത വരാം. (മര്ലിന് ഫ്രഞ്ചിന്റെ മതമല്ല ഇത്) നമ്മുടെ നാട്ടില്‍ത്തന്നെ ഒരുകാലത്ത് അനന്തരവന്മാരോടായിരുന്നു സ്നേഹം. അന്നു മക്കളെ സ്നേഹിച്ചിരുന്നില്ല. മരുമക്കത്തായം മാറിയപ്പോള്‍ അനന്തരവന്മാരെ വെറുത്തിട്ടു മക്കളെ സ്നേഹിക്കാന്‍ തുടങ്ങി. വികാരവും സമുദായത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. എങ്കിലും സ്നേഹം ഒരു സാര്‍വലൗകിക വികാരം തന്നെ. അതിന്റെ മഹനീയതയെയാണ് പ്രൊഫസര്‍ കെ.വി. ദേവ് ചൂണ്ടിക്കാണിക്കുന്നത്. (യുഗശ്രീമാസികയിലെ അദ്ദേഹത്തിന്റെ സ്നേഹം എന്ന ലേഖനം) തന്നെ ജയിലില്‍ ആക്കിയ സ്മട്സിന് ഗാന്ധിജി ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ ഒരുജോടി ചെരിപ്പു സമ്മാനിച്ചതും അതോടെ സ്മട്സ് സ്നേഹപരതന്ത്രനായതും ദേവ് നമ്മുടെ ശ്രദ്ധയില്കൊണ്ടുവരുന്നു. ബലാല്‍സംഗം, കൊലപാതകം, ശിശുമോഷണം, ശിശുധര്ഷണം ഇവയൊക്കെ ഒന്നിനൊന്നു കൂടിവരുന്ന ഈ ലോകത്തില്‍ സ്നേഹം പ്രയോജനം ചെയ്യുമോ? അറിഞ്ഞുകൂടാ. എങ്കിലും അതല്ലാതെ മറ്റെന്താണു മാര്‍ഗ്ഗം? <br />
{{***|3}}<br />
പടിഞ്ഞാറന്‍ നാട്ടില്‍ നിന്നു വരുന്ന മരുന്നുകുപ്പിയോ മഷിക്കുപ്പിയോ തുറക്കാന്‍ പ്രയാസമില്ല. ഒന്നു തൊടുകയേ വേണ്ടു. താഴത്തെ വീതികുറഞ്ഞ വളയം പൊട്ടി മുകളിലത്തെ അടപ്പു തിരിഞ്ഞുവരും. ഇന്ത്യയിലുണ്ടാക്കിയ മരുന്നിന്റെയും മഷിയുടെയും അടപ്പുകള്‍ തുറക്കാന്‍ വലിയ പ്രയാസം. കൈമുറിയും. അല്ലെങ്കില്‍ കുപ്പിക്കകത്തുള്ളതു ഉടുപ്പില്‍ വീഴും. ചെല്‍പാര്‍ക്ക് മഷിക്കുപ്പി ഒരിക്കല്‍ തുറക്കാന്‍ പെട്ടപാട് എനിക്കേ അറിയൂ. പേനാക്കത്തികൊണ്ടു അടപ്പ് പൊക്കിയപ്പോള്‍ മഷിയാകെ ഷര്‍ട്ടില്‍. കുപ്പിയുടെ അടപ്പു തുറക്കുന്നില്ലേ. തീയില്‍ കാണിക്കൂ. അതു വികസിക്കും. തുറക്കാം. സ്നേഹത്തിന്റെ ചൂടുകൊൻട് ഒരുമാതിരിയുള്ളവരുടെ ഹൃദയം വികസിക്കും. പരമദുഷ്ടന്മാരുടെ ഹൃദയം മാത്രമേ പഴയമട്ടില്‍ ഇരിക്കൂ. <br />
<br />
==പി.ടി.ഭാസ്കരപ്പണിക്കര്==<br />
<br />
{{Quote box<br />
|align = right <br />
|width = 300px<br />
|border = 1px<br />
|fontsize = 110%<br />
|bgcolor = #FFFFF0<br />
|quoted = true<br />
|quote = അനൗചിത്യമാണ് രസഭംഗത്തിനു കാരണമെന്ന് ഒരാചാര്യന് പറഞ്ഞു. കലയില്‍ മാത്രമല്ല നിത്യജീവിതത്തിലും അതു കൂടിയേ തീരൂ. സാഹിത്യവാരഫലം ഹൃദയം തുറന്നുള്ള ഭാഷണമാണ്. ഞാനൊന്നും ഒളിച്ചുവയ്ക്കാറില്ല. അതുകൊണ്ട് (ചില പരാമര്‍ശങ്ങള്‍) ഔചിത്യത്തിന് വിരുദ്ധമായി തോന്നിയേക്കാം.}}<br />
നവീനശാസ്ത്രകാരന്മാരില് ചിലര്‍ ശാസ്ത്രത്തെ മിസ്റ്റിസസത്തോടുബന്ധപ്പെടുത്തുമ്പോള് ഇടതുപക്ഷ ചിന്താഗതിയുള്ള ശാസ്ത്രകാരന്മാര് അതിനെ ബൂര്‍ഷ്വാ ഐഡിയലിസമെന്നു വിളിച്ച് ആക്ഷേപിക്കാറുണ്ട്. വായനക്കാരായ നമ്മള് രണ്ടിലും രസിക്കുനു. അതുകൊണ്ട് ഐഡിയലിസ്റ്റായ കേപ്രയെയും റീയലിസ്റ്റായ മാര്ട്ടിന് ഗാര്ഡിനറെയും നമ്മള് ഒരേ വിധത്തില്‍ ബഹുമാനിക്കുന്നു. രങ്ക(രംഗ) നാഥാനന്ദസ്സ്വാമി വേദാന്തതത്ത്വങ്ങള്‍ ഉപന്യസിക്കുമ്പോഴും ഹക്സിലി അവയെ ഖണ്ഡിക്കുമ്പോഴും നമുക്കു രണ്ടുപേരോടും ബഹുമാനം. എന്നാല്‍ പി.ടി.ഭാസ്കരപ്പണിക്കര് &lsquo;വേദാന്തവും സയന്‍സും വര്‍ഗ്ഗീയതയും&rsquo; എന്ന പേരില്‍ സൂപര്‍ഫിഷലായ കുറെ വാക്യങ്ങള്‍ എഴുതിവയ്ക്കുമ്പോള്‍ (ജനയുഗം വാരിക) നമുക്കു വിഷാദം. വേദാന്തത്തെയും അതിനോടു ബന്ധപ്പെട്ട ചിന്താഗതികളെയും അദ്ദേഹം പുച്ഛത്തോടെ പുറങ്കൈ കൊണ്ടു തട്ടിക്കളയുന്നു. എന്നാല്‍ മാര്‍ക്സിസ്റ്റുകള്‍ അങ്ങനെ ചെയ്യാറില്ല. സോവിയറ്റ് റഷ്യയില്‍ നിന്നു വരുന്ന ഗ്രന്ഥങ്ങള്‍ ഈ സത്യം വെളിപ്പെടുത്തിത്തരും. Indian Philosophy in Modern times എന്ന പുസ്തകമെഴുതിയ വി. ബ്രോഡോഫ് Philosophy is in this context viewed as a manifestation or property of an invariable spirit of the whole Indian people എന്നു വിനയാന്വിതനായി പറഞ്ഞുകൊണ്ടാണ് സ്വമതങ്ങള് ആവിഷ്കരിക്കുന്നത്. മഹാത്മാഗാന്ധിയേയേയും ജവഹര്‍ലാല്‍ നെഹറുവിനെയും ടാഗോറിനെയും എസ്. രാധാകൃഷ്ണനെയും അവര്‍ ബഹുമാനിക്കുന്നു. Alexel Utman എഴുതിയ Tradition of Great Friendship എന്ന ഗ്രന്ഥം നോക്കുക. ബൂര്‍ഷ്വാ ദര്‍ശനത്തെയും ബൂര്‍ഷ്വാ സാഹിത്യത്തെയും പുച്ഛിക്കുന്ന ഏര്‍പ്പാട് മാര്‍ക്സിസ്റ്റുകള്‍ എന്നേ ഉപേക്ഷിച്ചു. പി.ടി. ഭാസ്കരപണിക്കര്‍ സ്ക്കൂള് ബോയ് കോംബൊസിഷന്പോലുള്ള ലേഖനങ്ങള്‍ എഴുതുന്നതിനു മുന്‍പ് തിരുവനന്തപുരത്തെ പ്രഭാത് ബുക്ക് ഹൗസില്‍ കിട്ടുന്ന ഈ പുസ്തകങ്ങള്‍ വായിച്ചു നോക്കണം. വായിച്ചാല്‍, മാര്‍ക്സിസ്റ്റായിത്തന്നെ വര്‍ത്തിച്ചുകൊണ്ട് ആധ്യാത്മികതയെ സമചിത്തതയോടെ വിമര്ശിക്കുന്നതെങ്ങനെയെന്നു പഠിക്കാന്‍ കഴിയും.<br />
{{***|3}}<br />
പ്രഭാതമായി എങ്കിലും കാര്‍മേഘങ്ങള്‍ നിറഞ്ഞ അന്തരീക്ഷം. അങ്ങനെ അര്‍ദ്ധാന്ധകാരം. ഒരു മരങ്കൊത്തി പല സ്ഥലങ്ങളിലും പാറിനടന്ന് ഒരു വന്കാട്ടിലെത്തി. അവിടെ മാമരങ്ങളുണ്ട്. ഒരു വലിയ മരത്തില്‍ ചെന്നിരുന്നു പക്ഷി ഒരു കൊത്തുകൊത്തി. മരത്തില്‍ കൊത്തിയതും മിന്നല്‍ പ്രവാഹം അതിനെ രണ്ടായി പിളര്ന്നിട്ടതും ഒന്നിച്ചുകഴിഞ്ഞു. പിളര്‍ന്ന മരം നിര്‍ഘോഷത്തോടെ രണ്ടു വശങ്ങളിലായി വീണപ്പോള്‍ താഴെ തെറിച്ചുവീണ മരങ്കൊത്തി പറഞ്ഞു: &ldquo;എനിക്ക് ഇത്ര ശക്തിയുണ്ടെന്നു ഞാന്‍ അറിഞ്ഞതേയില്ല.&rdquo; നമ്മുടെ പല എഴുത്തുകാരും ഈമരങ്കൊത്തിയെപ്പോലെയാണ്. <br />
<!-- End of the file --><br />
{{MKN/SV}}<br />
{{MKN/Works}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%95%E0%B5%86.%E0%B4%AC%E0%B4%BF.%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC&diff=15599
കെ.ബി.പ്രസന്നകുമാർ
2015-03-02T13:33:14Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__<br />
[[Category:മലയാളം]]<br />
[[Category:കെ.ബി.പ്രസന്നകുമാർ]]<br />
{{Infobox writer <!-- For more information see [[:Template:Infobox Writer/doc]]. --> <br />
| name = കെ.ബി.പ്രസന്നകുമാർ<br />
| honorific_prefix = <br />
| honorific_suffix = <br />
| image = KBPrasannakumar-01.jpg<br />
| image_size = 130px<br />
| border = yes<br />
| alt = <br />
| caption = <br />
| native_name =<br />
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]<br />
| pseudonym = <br />
| birth_name = <br />
| birth_date = <br />
| birth_place = കുടമാളൂർ, കോട്ടയം<br />
| death_date =<br />
| death_place = <br />
| resting_place = <br />
| occupation = <br />
| language = [http://ml.wikipedia.org/wiki/മലയാളം മലയാളം]<br />
| nationality = [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]<br />
| ethnicity = [http://ml.wikipedia.org/wiki/കേരളം കേരളം]<br />
| religion =<br />
| citizenship = ഭാരതീയന് <br />
| education = <br />
| alma_mater = <br />
| period = <br />
| genre = <br />
| subject = <br />
| movement = <br />
| notableworks = [[സാഞ്ചി]]<br/>അതിജീവിക്കുന്ന വാക്ക്<br/>'കഃ'<br />
| spouse = <br />
| partner = രാധിക ആര്.<br />
| children = കൃഷ്ണപ്രിയ പി<br />
| relatives = <br />
| awards = <br />
| signature = <br />
| signature_alt = <br />
| module =<br />
| website = <!-- www.example.com --><br />
| portaldisp = <br />
}}<br />
==കെ.ബി. പ്രസന്നകുമാര്‍==<br />
കോട്ടയം വെമ്പള്ളി, വൈഖരി ഭവനത്തില്‍ പരേതനായ കെ.പി. ഭാസ്ക്കരക്കൈമളുടെയും ശ്രീമതി കെ. തങ്കയുടെയും പുത്രന്.<br />
ഫിസിക്സില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.<br />
നിരൂപണം, കവിത, യാത്രാവിവരണം, വിവര്‍ത്തനം എന്നീ സാഹിത്യമേഖലകളില്‍ സജീവം.<br />
===കൃതികള്‍===<br />
{{Ordered list<br />
| [[സാഞ്ചി]] (കവിതാസമാഹാരം)<br />
| അതിജീവിക്കുന്ന വാക്ക് (സാഹിത്യ വിമര്‍ശനം)<br />
| മലകളിലെ കാറ്റ് പറയുന്നത് (യാത്രാനുഭവം)<br />
| ഉത്തര്‍ഖണ്ഡ്: ഹിമാലയദേവഭൂമി (യാത്രാവിവരണം)<br />
| ശിവം, പഞ്ചകേദാരം (യാത്രാനുഭവം)<br />
| ഹിമവഴിയിലെ ബുദ്ധസഞ്ചാരങ്ങൾ (യാത്രാവിവരണം)<br />
| ഹിമാലയം: കാഴ്ച, ദര്‍ശനം എന്ന കൃതിയുടെ എഡിറ്റര്‍.<br />
}}<br />
===വിവര്‍ത്തനങ്ങള്‍===<br />
{{Ordered list<br />
| മഹാ(ഭാരത)കഥ (Great Indian Novel by Shasi Tharoor)<br />
| ആശൈലം (Soul Mountain by Chinese writer GAO Xingjiam)<br />
| സോഫിയുടെ ലോകം (Sophie’s World by Justin Garder of Norway)<br />
| മീരയും മഹാവും (Meera and Mahatma by Sudhir Kakkar)<br />
| കഃ (Ka: by Roberto Calasso of Italy)<br />
| നിഷ്കളങ്കതയുടെ ചിത്രശാല (Museum of Innocense by Orhan Pamuk of Turkey)<br />
| ബാവൂല്‍; ജീവിതവും സംഗീതവും (Honey Gatherers by Mimlu Sen)<br />
}}<br />
ഡി.സി. ബുക്സ്, മലയാള മനോരമ, മാതൃഭൂമി ബുക്സ്, പ്രഭാത് ബുക്ക് ഹൗസ്, എസ്.പി.സി.എസ്. എന്നിവരാണ് പുസ്തകങ്ങളുടെ പ്രസാധകര്.<br />
<br />
===അവാര്‍ഡുകള്‍===<br />
{{Ordered list<br />
| മഹാ(ഭാരത)കഥയ്ക്ക് വിവര്‍ത്തനത്തിനുള്ള അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ്.<br />
| 'അതിജീവിക്കുന്ന വാക്ക്' എന്ന പുസ്തകത്തിന് സാഹിത്യ വിമര്‍ശനത്തിനുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരം. <br />
| മീരയും മഹാവും എന്ന കൃതിക്ക് വിവര്‍ത്തനത്തിനുള്ള 2011ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. <br />
| 'കഃ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2011ലെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ്. <br />
}}<br />
കൈലാസം, മാനസസരോവരം, ആദികൈലാസം, പഞ്ചകേദാരങ്ങള് എന്നിവയുള്‍പ്പെടെ ഇരുപത്തിയൊന്നു പ്രാവശ്യം ഹിമാലയ യാത്രകള്‍ നടത്തി. ഇന്ത്യന്‍ ചിത്രശില്പ കലകളുടെ പ്രമുഖ കേന്ദ്രങ്ങളിലേറെയും സന്ദര്‍ശിച്ചിട്ടുണ്ട്.<br />
<br />
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന് കൂറിന്റെ കോട്ടയം മെയിന്‍ ബ്രാഞ്ചില്‍ ജോലി ചെയ്യുന്നു.<br />
<br />
ഭാര്യ : രാധിക ആര്. (LIC Divn. Office, Kottayam)<br />
മകള്‍ : കൃഷ്ണപ്രിയ പി. (വിദ്യാര്‍ത്ഥിനി)<br />
<br />
===സമ്പര്‍ക്കവിവരങ്ങൾ===<br />
;വിലാസം: വൈഖരി, വെമ്പള്ളി പി.ഒ, കുറവിലങ്ങാട്, കോട്ടയം 686633. <br />
;ഫോൺ: 9447661509<br />
;ഇമെയിൽ: kbprasannakumar@gmail.com</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%95%E0%B5%86.%E0%B4%AC%E0%B4%BF.%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC&diff=15598
കെ.ബി.പ്രസന്നകുമാർ
2015-03-02T13:11:45Z
<p>Vijayan: /* വിവര്‍ത്തനങ്ങള്‍ */</p>
<hr />
<div>__NOTITLE____NOTOC__<br />
[[Category:മലയാളം]]<br />
[[Category:കെ.ബി.പ്രസന്നകുമാർ]]<br />
{{Infobox writer <!-- For more information see [[:Template:Infobox Writer/doc]]. --> <br />
| name = കെ.ബി.പ്രസന്നകുമാർ<br />
| honorific_prefix = <br />
| honorific_suffix = <br />
| image = KBPrasannakumar-01.jpg<br />
| image_size = 130px<br />
| border = yes<br />
| alt = <br />
| caption = <br />
| native_name =<br />
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]<br />
| pseudonym = <br />
| birth_name = <br />
| birth_date = <br />
| birth_place = കുടമാളൂർ, കോട്ടയം<br />
| death_date =<br />
| death_place = <br />
| resting_place = <br />
| occupation = <br />
| language = [http://ml.wikipedia.org/wiki/മലയാളം മലയാളം]<br />
| nationality = [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]<br />
| ethnicity = [http://ml.wikipedia.org/wiki/കേരളം കേരളം]<br />
| religion =<br />
| citizenship = ഭാരതീയന് <br />
| education = <br />
| alma_mater = <br />
| period = <br />
| genre = <br />
| subject = <br />
| movement = <br />
| notableworks = [[സാഞ്ചി]]<br/>അതിജീവിക്കുന്ന വാക്ക്<br/>'കഃ'<br />
| spouse = <br />
| partner = രാധിക ആര്.<br />
| children = കൃഷ്ണപ്രിയ പി<br />
| relatives = <br />
| awards = <br />
| signature = <br />
| signature_alt = <br />
| module =<br />
| website = <!-- www.example.com --><br />
| portaldisp = <br />
}}<br />
==കെ.ബി. പ്രസന്നകുമാര്‍==<br />
കോട്ടയം വെമ്പള്ളി, വൈഖരി ഭവനത്തില്‍ പരേതനായ കെ.പി. ഭാസ്ക്കരക്കൈമളുടെയും ശ്രീമതി കെ. തങ്കയുടെയും പുത്രന്.<br />
ഫിസിക്സില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.<br />
നിരൂപണം, കവിത, യാത്രാവിവരണം, വിവര്‍ത്തനം എന്നീ സാഹിത്യമേഖലകളില്‍ സജീവം.<br />
===കൃതികള്‍===<br />
{{Ordered list<br />
| [[സാഞ്ചി]] (കവിതാസമാഹാരം)<br />
| അതിജീവിക്കുന്ന വാക്ക് (സാഹിത്യ വിമര്‍ശനം)<br />
| മലകളിലെ കാറ്റ് പറയുന്നത് (യാത്രാനുഭവം)<br />
| ഉത്തര്‍ഖണ്ഡ്: ഹിമാലയദേവഭൂമി (യാത്രാവിവരണം)<br />
| ശിവം, പഞ്ചകേദാരം (യാത്രാനുഭവം)<br />
| ഹിമവഴിയിലെ ബുദ്ധസഞ്ചാരങ്ങൾ (യാത്രാവിവരണം)<br />
| ഹിമാലയം: കാഴ്ച, ദര്‍ശനം എന്ന കൃതിയുടെ എഡിറ്റര്‍.<br />
}}<br />
===വിവര്‍ത്തനങ്ങള്‍===<br />
{{Ordered list<br />
| മഹാ(ഭാരത)കഥ (Great Indian Novel by Shasi Tharoor)<br />
| ആശൈലം (Soul Mountain by Chinese writer GAO Xingjiam)<br />
| സോഫിയുടെ ലോകം (Sophie’s World by Justin Garder of Norway)<br />
| മീരയും മഹാവും (Meera and Mahatma by Sudhir Kakkar)<br />
| കഃ (Ka: by Roberto Calasso of Italy)<br />
| നിഷ്കളങ്കതയുടെ ചിത്രശാല (Museum of Innocense by Orhan Pamuk of Turkey)<br />
| ബാവൂല്‍; ജീവിതവും സംഗീതവും (Honey Gatherers by Mimlu Sen)<br />
}}<br />
ഡി.സി. ബുക്സ്, മലയാള മനോരമ, മാതൃഭൂമി ബുക്സ്, പ്രഭാത് ബുക്ക് ഹൗസ്, എസ്.പി.സി.എസ്. എന്നിവരാണ് പുസ്തകങ്ങളുടെ പ്രസാധകര്.<br />
<br />
===അവാര്‍ഡുകള്‍===<br />
{{Ordered list<br />
| മഹാ(ഭാരത)കഥയ്ക്ക് വിവര്‍ത്തനത്തിനുള്ള അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ്.<br />
| 'അതിജീവിക്കുന്ന വാക്ക്' എന്ന പുസ്തകത്തിന് സാഹിത്യ വിമര്‍ശനത്തിനുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരം. <br />
| മീരയും മഹാവും എന്ന കൃതിക്ക് വിവര്‍ത്തനത്തിനുള്ള 2011ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. <br />
| 'കഃ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2011ലെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ്. <br />
}}<br />
കൈലാസം, മാനസസരോവരം, ആദികൈലാസം, പഞ്ചകേദാരങ്ങള് എന്നിവയുള്‍പ്പെടെ ഇരുപത്തിയൊന്നു പ്രാവശ്യം ഹിമാലയ യാത്രകള്‍ നടത്തി. ഇന്ത്യന്‍ ചിത്രശില്പ കലകളുടെ പ്രമുഖ കേന്ദ്രങ്ങളിലേറെയും സന്ദര്‍ശിച്ചിട്ടുണ്ട്.<br />
<br />
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന് കൂറിന്റെ കോട്ടയം മെയിന്‍ ബ്രാഞ്ചില്‍ ജോലി ചെയ്യുന്നു.<br />
<br />
ഭാര്യ : രാധിക ആര്. (LIC Divn. Office, Kottayam)<br />
മകള്‍ : കൃഷ്ണപ്രിയ പി. (വിദ്യാര്‍ത്ഥിനി)<br />
<br />
===സമ്പര്‍ക്കവിവരങ്ങൾ===<br />
; വിലാസം: <br />
;ഫോൺ: 9447661509<br />
;ഇമെയിൽ: kbprasannakumar@gmail.com</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%95%E0%B5%86.%E0%B4%AC%E0%B4%BF.%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC&diff=15597
കെ.ബി.പ്രസന്നകുമാർ
2015-03-02T13:11:23Z
<p>Vijayan: /* അവാര്‍ഡുകള്‍ */</p>
<hr />
<div>__NOTITLE____NOTOC__<br />
[[Category:മലയാളം]]<br />
[[Category:കെ.ബി.പ്രസന്നകുമാർ]]<br />
{{Infobox writer <!-- For more information see [[:Template:Infobox Writer/doc]]. --> <br />
| name = കെ.ബി.പ്രസന്നകുമാർ<br />
| honorific_prefix = <br />
| honorific_suffix = <br />
| image = KBPrasannakumar-01.jpg<br />
| image_size = 130px<br />
| border = yes<br />
| alt = <br />
| caption = <br />
| native_name =<br />
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]<br />
| pseudonym = <br />
| birth_name = <br />
| birth_date = <br />
| birth_place = കുടമാളൂർ, കോട്ടയം<br />
| death_date =<br />
| death_place = <br />
| resting_place = <br />
| occupation = <br />
| language = [http://ml.wikipedia.org/wiki/മലയാളം മലയാളം]<br />
| nationality = [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]<br />
| ethnicity = [http://ml.wikipedia.org/wiki/കേരളം കേരളം]<br />
| religion =<br />
| citizenship = ഭാരതീയന് <br />
| education = <br />
| alma_mater = <br />
| period = <br />
| genre = <br />
| subject = <br />
| movement = <br />
| notableworks = [[സാഞ്ചി]]<br/>അതിജീവിക്കുന്ന വാക്ക്<br/>'കഃ'<br />
| spouse = <br />
| partner = രാധിക ആര്.<br />
| children = കൃഷ്ണപ്രിയ പി<br />
| relatives = <br />
| awards = <br />
| signature = <br />
| signature_alt = <br />
| module =<br />
| website = <!-- www.example.com --><br />
| portaldisp = <br />
}}<br />
==കെ.ബി. പ്രസന്നകുമാര്‍==<br />
കോട്ടയം വെമ്പള്ളി, വൈഖരി ഭവനത്തില്‍ പരേതനായ കെ.പി. ഭാസ്ക്കരക്കൈമളുടെയും ശ്രീമതി കെ. തങ്കയുടെയും പുത്രന്.<br />
ഫിസിക്സില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.<br />
നിരൂപണം, കവിത, യാത്രാവിവരണം, വിവര്‍ത്തനം എന്നീ സാഹിത്യമേഖലകളില്‍ സജീവം.<br />
===കൃതികള്‍===<br />
{{Ordered list<br />
| [[സാഞ്ചി]] (കവിതാസമാഹാരം)<br />
| അതിജീവിക്കുന്ന വാക്ക് (സാഹിത്യ വിമര്‍ശനം)<br />
| മലകളിലെ കാറ്റ് പറയുന്നത് (യാത്രാനുഭവം)<br />
| ഉത്തര്‍ഖണ്ഡ്: ഹിമാലയദേവഭൂമി (യാത്രാവിവരണം)<br />
| ശിവം, പഞ്ചകേദാരം (യാത്രാനുഭവം)<br />
| ഹിമവഴിയിലെ ബുദ്ധസഞ്ചാരങ്ങൾ (യാത്രാവിവരണം)<br />
| ഹിമാലയം: കാഴ്ച, ദര്‍ശനം എന്ന കൃതിയുടെ എഡിറ്റര്‍.<br />
}}<br />
===വിവര്‍ത്തനങ്ങള്‍===<br />
{{Ordered list<br />
| മഹാ(ഭാരത)കഥ (Great Indian Novel by Shasi Tharoor)<br />
| ആശൈലം (Soul Mountain by Chinese writer GAO Xingjiam)<br />
| സോഫിയുടെ ലോകം (Sophie’s World by Justin Garder of Norway)<br />
| മീരയും മഹാാവും (Meera and Mahatma by Sudhir Kakkar)<br />
| കഃ (Ka: by Roberto Calasso of Italy)<br />
| നിഷ്കളങ്കതയുടെ ചിത്രശാല (Museum of Innocense by Orhan Pamuk of Turkey)<br />
| ബാവൂല്‍; ജീവിതവും സംഗീതവും (Honey Gatherers by Mimlu Sen)<br />
}}<br />
ഡി.സി. ബുക്സ്, മലയാള മനോരമ, മാതൃഭൂമി ബുക്സ്, പ്രഭാത് ബുക്ക് ഹൗസ്, എസ്.പി.സി.എസ്. എന്നിവരാണ് പുസ്തകങ്ങളുടെ പ്രസാധകര്.<br />
===അവാര്‍ഡുകള്‍===<br />
{{Ordered list<br />
| മഹാ(ഭാരത)കഥയ്ക്ക് വിവര്‍ത്തനത്തിനുള്ള അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ്.<br />
| 'അതിജീവിക്കുന്ന വാക്ക്' എന്ന പുസ്തകത്തിന് സാഹിത്യ വിമര്‍ശനത്തിനുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരം. <br />
| മീരയും മഹാവും എന്ന കൃതിക്ക് വിവര്‍ത്തനത്തിനുള്ള 2011ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. <br />
| 'കഃ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2011ലെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ്. <br />
}}<br />
കൈലാസം, മാനസസരോവരം, ആദികൈലാസം, പഞ്ചകേദാരങ്ങള് എന്നിവയുള്‍പ്പെടെ ഇരുപത്തിയൊന്നു പ്രാവശ്യം ഹിമാലയ യാത്രകള്‍ നടത്തി. ഇന്ത്യന്‍ ചിത്രശില്പ കലകളുടെ പ്രമുഖ കേന്ദ്രങ്ങളിലേറെയും സന്ദര്‍ശിച്ചിട്ടുണ്ട്.<br />
<br />
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന് കൂറിന്റെ കോട്ടയം മെയിന്‍ ബ്രാഞ്ചില്‍ ജോലി ചെയ്യുന്നു.<br />
<br />
ഭാര്യ : രാധിക ആര്. (LIC Divn. Office, Kottayam)<br />
മകള്‍ : കൃഷ്ണപ്രിയ പി. (വിദ്യാര്‍ത്ഥിനി)<br />
<br />
===സമ്പര്‍ക്കവിവരങ്ങൾ===<br />
; വിലാസം: <br />
;ഫോൺ: 9447661509<br />
;ഇമെയിൽ: kbprasannakumar@gmail.com</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D&diff=15596
മടങ്ങുന്ന വാക്ക്
2015-03-02T13:09:35Z
<p>Vijayan: Created page with "__NOTITLE____NOTOC__&larr; കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==മട..."</p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==മടങ്ങുന്ന വാക്ക്==<br />
<poem><br />
മാനസം<br />
സരോവരം<br />
അംബരം<br />
അഗാധത<br />
സൂര്യപ്രഭാവിതം<br />
മേഘജാലം<br />
ഉയരുന്നു<br />
വെളിച്ചത്തിന്<br />
ശൃംഗഗോപുരം.<br />
കാറ്റിന്റെ<br />
കുടന്തുടി.<br />
ഓര്‍മ്മയുടെ<br />
പര്വ്വതദീപ്തി.<br />
കാഴ്ചയുടെ<br />
മൗനഗംഭീരമാം<br />
കടലിരമ്പം.<br />
അലിഞ്ഞൊഴുകി<br />
നിറയുന്ന<br />
ഉണ്മ. മടങ്ങുന്ന വാക്ക്.<br />
ശിവം, ഹിമനടനം<br />
ജഗത്ശങ്കരം.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%86%E0%B4%A8%E0%B5%8D%E2%80%8D%E0%B4%A1%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D&diff=15595
ആന്‍ഡമാന്‍ കുറിപ്പുകള്‍
2015-03-02T13:09:15Z
<p>Vijayan: Created page with "__NOTITLE____NOTOC__&larr; കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==ആന..."</p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ആന്‍ഡമാന്‍ കുറിപ്പുകള്‍==<br />
<poem><br />
സെല്ലുലാര്‍ ജയിലിന്റെ<br />
ഇടനാഴിയില്‍<br />
ഇഴഞ്ഞിഴഞ്ഞ്<br />
ഞെരുങ്ങുന്ന<br />
ഭൂതകാലത്തിന്റെ<br />
ചങ്ങലയൊച്ചകള്‍.<br />
അഴികളില്‍<br />
മുഖം ചേര്‍ത്ത്<br />
കൂര്‍ത്ത കണ്ണുകളുമായി<br />
ഓര്‍മ്മയും<br />
ചരിത്രവും.<br />
അകത്ത്<br />
വിങ്ങുന്ന<br />
നിരാര്‍ദ്രതയില്‍<br />
മാംസത്തിന്റെയും<br />
മനസ്സിന്റെയും<br />
മുറിവുകള്‍ പിളര്‍ന്ന്<br />
ചോരയുടെ<br />
നിമിഷകണങ്ങള്‍<br />
ഇറ്റിക്കൊണ്ടേയിരിക്കുന്നു.<br />
പൊടുന്നനെ<br />
അഴികളില്‍<br />
മുഖങ്ങള്‍<br />
ഉരുവം കൊളളുന്നു.<br />
കൂര്ത്തനോട്ടങ്ങളില്<br />
എന്നെയും<br />
കോര്‍ത്ത്<br />
ചാത്തം ദ്വീപിനും<br />
റോസ് ഐലണ്ടിനും<br />
മേലേ,<br />
ചിഡിയാതോപ്പിലെ<br />
പക്ഷിമരങ്ങള്‍ക്കുമേലേയുലഞ്ഞ്,<br />
പവിഴപ്പുറ്റുകളുടെ<br />
തീരങ്ങള്‍ക്കുമേലെ<br />
സമുദ്രജലോപരി പറന്ന്<br />
ഒറീസ്സയ്ക്കും<br />
ബംഗാളിനും മേലേ<br />
പറന്ന്<br />
ദില്ലിയിലെ<br />
ധൂമാന്തരീക്ഷത്തിലേക്ക്.<br />
തളര്‍ന്ന്<br />
ചിറകൊടിഞ്ഞ്<br />
ചോരയിറ്റുന്ന<br />
ചുടുകണ്ണുകള്‍<br />
തുറിച്ച്, ചരിത്രത്തിന്റെ അസ്വാതന്ത്ര്യങ്ങളിലേക്ക്<br />
അടര്‍ന്നു<br />
പതിക്കുന്നു.<br />
റോസ് ഐലന്റിലെ<br />
ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍ക്കുമേല്‍<br />
വേരുകള്‍ പിണച്ച്<br />
ചുറ്റുന്നത്<br />
മരങ്ങളോ<br />
കാലമോ?<br />
നിശ്ശബ്ദതയിലേക്ക്<br />
എഴുന്നുനില്ക്കുന്ന<br />
കഴുമരത്തില്‍<br />
കാറ്റിന്റെ<br />
കണ്ഠം കുരുങ്ങി<br />
പൊടുന്നനെ<br />
കെട്ടുപോകുന്ന<br />
ഒരു നിലവിളി.<br />
കാലം<br />
ഘനീഭവിക്കുന്ന<br />
പളളിയുടെ<br />
ഉള്‍മൗനത്തില്‍<br />
വേരുകള്‍<br />
പടര്‍ത്തിയ<br />
വൃക്ഷം<br />
കാറ്റില്‍<br />
ദൈവത്തിലേക്ക്<br />
വിതുമ്പുന്നു.<br />
ഓഫീസേഴ്സ് മെസ്സ്&hellip;<br />
ടെന്നീസ് കോര്‍ട്ട്<br />
ബാര്‍&hellip;<br />
ചര്‍ച്ച്&hellip;<br />
പരേഡ് ഗ്രൗണ്ട്&hellip;<br />
കോര്‍ട്ട്&hellip;<br />
സൈന്‍ബോര്‍ഡുകളില്‍<br />
അടര്‍ന്നു പൊളിയുന്ന<br />
കാലം.<br />
ബീച്ചില്‍നിന്ന്<br />
വേച്ചുവേച്ചെത്തിയ<br />
ഒരു കാറ്റ്<br />
ഭൂതകാലത്തിന്റെ <br />
മദ്യശാലയിലൂടെ<br />
പളളിക്കു<br />
മുകളിലെ<br />
മരത്തിലേക്ക്<br />
ചേക്കേറുന്നു.<br />
തൂക്കുമരത്തില്‍<br />
നിന്ന്<br />
എത്തിയ നിലവിളിയില്‍<br />
കാറ്റ്<br />
ഇലകളായ്<br />
അടര്‍ന്ന്<br />
വിറച്ച്<br />
പതിക്കുന്നു.<br />
ചിഡിയാതോപ്പിലെ <br />
സന്ധ്യയില്‍<br />
ഇരുട്ടിന്റെ<br />
വെളിച്ചമുളള<br />
മരങ്ങളിലേക്ക്<br />
ചേക്കേറുന്ന<br />
ചിറകടികള്‍,<br />
കൊക്കുരുമ്മലുകള്‍.<br />
രക്താഭമായ<br />
ആകാരത്തിലേക്ക്<br />
കൂടണയാന്‍<br />
വിസ്സമതിക്കുന്ന<br />
ഒരു പക്ഷി.<br />
സെല്ലുലാര്‍ ജയിലിന്റെ<br />
മുകളില്‍നിന്ന്<br />
കടലിലേക്ക്<br />
നോക്കുമ്പോള്‍,<br />
തിരകളുടെ,<br />
സ്വിതന്ത്ര്യത്തിലേക്ക്<br />
ചീറിപ്പായുന്ന<br />
വെടിയുണ്ട.<br />
രക്തം നിറഞ്ഞ<br />
ഒരു വന്‍തിര<br />
റോസ് ഐലന്റിനെ<br />
വളഞ്ഞുപിടിക്കുന്നു.<br />
രാത്രിയില്‍<br />
ഞെട്ടിയുണരുന്ന<br />
പക്ഷിസ്വരങ്ങള്‍<br />
തിരയടിച്ചുയര്‍ന്ന്<br />
ആകാശമറിയുന്ന<br />
കടല്‍.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%A8%E0%B4%BE%E0%B4%A5%E0%B5%81%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D&diff=15594
നാഥുലയില്‍ നില്ക്കുമ്പോള്
2015-03-02T13:08:42Z
<p>Vijayan: Created page with "__NOTITLE____NOTOC__&larr; കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==നാ..."</p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==നാഥുലയില്‍ നില്ക്കുമ്പോള്==<br />
<poem><br />
തിബത്തിലെ<br />
മഞ്ഞുമലകളില്‍<br />
നിന്നെത്തുന്ന<br />
അശരണമായ കാറ്റില്‍<br />
ചൈനീസ്<br />
പട്ടാളക്കാരന്റെ<br />
മഞ്ഞച്ചിരിയുടെ<br />
ചുവട്ടില്‍<br />
അപ്പുറം<br />
ഇപ്പുറം<br />
കുലച്ചുനില്‍ക്കുന്ന<br />
തോക്കുകള്‍ക്കിടയില്‍<br />
രാഷ്ട്രം, രാഷ്ട്രം<br />
എന്ന്<br />
കടുംശൈത്യമാര്ന്ന്<br />
വ്യവഹരിക്കവേ,<br />
വിറച്ചും<br />
ചുമച്ചും<br />
ഇടറിയും<br />
തണുപ്പായ്<br />
ചുരുണ്ടും<br />
ശ്രീബുദ്ധമായ<br />
സമയക്കാറ്റിലൂടെ<br />
പാറിപ്പറന്നും<br />
സഞ്ചാരികള്ക്കിയടയിലൂടെ<br />
ഒരാള്‍.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%89%E0%B4%B7%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%9C%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%9F%E0%B4%BF&diff=15593
ഉഷസ്സിന്റെ ജലക്കണ്ണാടി
2015-03-02T13:08:22Z
<p>Vijayan: Created page with "__NOTITLE____NOTOC__&larr; കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==ഉഷ..."</p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ഉഷസ്സിന്റെ ജലക്കണ്ണാടി==<br />
<poem><br />
ഗംഗോത്തരിയില്‍<br />
നിന്ന്<br />
ഗോമുഖിലേക്ക്<br />
നടക്കുമ്പോള്‍<br />
ഹിമച്ചരലുകള്ക്കിടയില്<br />
ഒരു ചെറുസരസ്സ്.<br />
ഹരിതനീലജലാഭം<br />
നിശ്ചലം<br />
പുരാതനം.<br />
ഉഷസ്സിന്റെ ഈ<br />
ജലക്കണ്ണാടിയില്‍<br />
സഞ്ചാരിയുടെ<br />
സമയശൂന്യമായ<br />
മുഖം.<br />
കാറ്റില്‍<br />
ഗോമുഖില്‍നിന്ന്<br />
ജലമിഴാവ്.<br />
</poem><br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%87%E0%B4%B0%E0%B5%81%E0%B4%B3%E0%B5%8D%E2%80%8D%E0%B4%B5%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AA%E0%B4%B1%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D&diff=15592
ഇരുള്വനങ്ങള് പറയുന്നത്
2015-03-02T13:07:42Z
<p>Vijayan: Created page with "__NOTITLE____NOTOC__&larr; കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==ഇര..."</p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==ഇരുള് വനങ്ങൾ പറയുന്നത്==<br />
<poem><br />
ഇരുള്<br />
ഓര്‍മ്മയുടെ അഗാധത.<br />
പുഴയുടെ തന്ത്രികളില്‍<br />
ജലമര്‍മ്മരങ്ങളുടെ<br />
ആഭേരി.<br />
മരത്തലപ്പുകള്‍<br />
നിശ്ശബ്ദതയുടെ<br />
ഗിരിശിഖരങ്ങള്‍.<br />
എരിയുന്ന<br />
വിറകുകളില്‍<br />
കനലിന്റെ<br />
ചിത്രരേഖകള്‍.<br />
സമയത്തിന്റെ<br />
ഇരുള് കമ്പളങ്ങളിലെ<br />
തണുപ്പ്<br />
വിദൂരഭൂതത്തില്നിന്ന്<br />
രാപ്പക്ഷിയുടെ<br />
ചിറകടി.<br />
മരങ്ങളെയുറക്കി<br />
നേര്‍ത്തൊരു സ്ഥായിയില്‍<br />
കാറ്റിന്റെ<br />
കാലസഞ്ചാരം.<br />
ഇരുള്ധ്വനികളിലേക്ക്<br />
നിശ്ശബ്ദമാകുന്ന<br />
വാക്ക്.<br />
പുഴ.<br />
വനം.<br />
നിശാസ്പന്ദങ്ങള്<br />
ഉളളിലേക്ക്<br />
തുറക്കുന്ന<br />
ജലകവാടങ്ങള്‍.<br />
മുങ്ങിനിവരുമ്പോള്‍<br />
എവിടെ ഭൂതം, ഭാവി,<br />
വര്‍ത്തമാനം?<br />
ഇരുള്വനാന്തരങ്ങിലേക്ക്<br />
വിദൂരമായ<br />
സ്മൃതിമേഖലയായ്<br />
നനുത്ത<br />
ആകാശപ്രകാശം<br />
</poem><br />
(സൈലന്റ് വാലിയിലെ<br />
ചെറിയ വാഴക്കാട്ടിലെ<br />
രാത്രിവാസത്തിന്റെ ഓര്‍മ്മയ്ക്ക്&hellip;)<br />
{{SFN/Sanchi}}</div>
Vijayan
http://ml.sayahna.org/index.php?title=%E0%B4%B5%E0%B4%B2%E0%B4%BF%E0%B4%AF_%E0%B4%B5%E0%B4%BE%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D&diff=15591
വലിയ വാഴക്കാട്
2015-03-02T13:03:34Z
<p>Vijayan: </p>
<hr />
<div>__NOTITLE____NOTOC__&larr; [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]<br />
{{SFN/Sanchi}}{{SFN/SanchiBox}}<br />
==വലിയ വാഴക്കാട്==<br />
<poem><br />
വലിയ വാഴക്കാട്ടി<ref>വലിയ വാഴക്കാട്: സൈലന്റ് വാലിയിലെ ഒരു സ്ഥലം.</ref>ലൊരു<br />
രാത്രി വളരുന്നു.<br />
ശിലാമേളിതം അരുവിതന്‍<br />
ജലഹൃദയത്തിലൂടൊരു-<br />
രാത്രിയൊഴുകിയെത്തുന്നു.<br />
സാന്ദ്രവനങ്ങളിലിരുളു പെയ്യുന്നു.<br />
ജലപാതഘോഷവും<br />
ചെറുകാറ്റിനൊലികളും<br />
നക്ഷത്രശൂന്യമാം രാത്രിയും<br />
അശാന്തമാം<br />
വനാന്ധകാരത്തിന്റെ<br />
ശാന്തിയും.<br />
വലിയ വാഴക്കാട്ടിലൊരു<br />
ശിലാകൂടപ്പരപ്പില്‍<br />
ജ്വലിക്കുന്നൊരഗ്നിക്കു ചുററും<br />
ഞങ്ങളിരിക്കുന്നു.<br />
കാടിപ്പോളിരുളിന്റെയജ്ഞത<br />
മൂകമാം അദൃശ്യത.<br />
അഗ്നിബിന്ദുക്കൾപോലോർമ്മകൾ<br />
ചിതറുമ്പോള്‍<br />
കാഴ്ചകള്‍ കാടിന്റെ<br />
ഹൃദയത്തിലെത്തുന്നു.<br />
ഹരിതപ്രശാന്തിയും<br />
കിളികളും കാറ്റും<br />
ചോലക്കുളിര്മ്മയും<br />
കുളിര്ജലശുദ്ധമാം<br />
കുന്തിപ്പുഴയും<br />
കാട്ടുവഴികളും പൂക്കളും<br />
കണ്ണിലേക്കുണരുന്നു.<br />
ഈ വനപഥം<br />
കാടിന്റെ ഹൃദയത്തിലേക്കു<br />
പോകുന്നു.<br />
ഈ വനാപഗ<br />
കാടിന്റെ സ്നേഹ-<br />
പ്രഭാതമായൊഴുകുന്നു.<br />
ഈ വനസഖന്<br />
കാടിന്റെ മൊഴികളും<br />
ചൊല്ലി പറന്നുപോകുന്നു.<br />
ഈ വനസ്പതി<br />
അമൃതപരമ്പരയാമൊരു<br />
കഥപോല്‍ ഗഹനമാകുന്നു.<br />
ഒരു പുല്ത്തട്ടിന് ശരീരമായ്<br />
ഒരു വനഗംഗതന്‍ കുളിരായ്<br />
പച്ചമണ്ണിന്റെ ഭാഷയായ്<br />
ഇലകളുടെ കരുണയായ്<br />
കരളിലേറ്റുന്നതേത്<br />
മഹാപ്രാകൃതജീവിതം.<br />
കാറ്റും ഭയങ്ങളും<br />
ചിന്നംവളികളും<br />
നിദ്രയുമുണര്ച്ചയും<br />
കൂടിക്കുഴയുന്നു.<br />
മൃഗപാദപതനങ്ങള്<br />
വന്യസഞ്ചാരങ്ങള്‍<br />
അതിഗൂഢസമയങ്ങള്‍<br />
രാവിന്റെ പേടികള്‍.<br />
ഏഴരവെളുപ്പിനോ,<br />
കാടിന്റെ സോപാനവേദികളിലൊരു<br />
പക്ഷിഗീതം<br />
സ്നിഗ്ദ്ധനിര്മ്മല-<br />
മാരണ്യരാഗം<br />
ചില്ലകള്ക്കിടയിലൂടെത്തുന്നു<br />
ഹര്ഷപ്രകാശലസിതം<br />
സൂര്യനയനങ്ങള്‍.<br />
കാട്ടുവഴികളില്‍ പൂക്കളില്‍<br />
ഹരിതവൃക്ഷങ്ങളില്‍ <br />
മലകളില്‍ ചരിവുകളില-<br />
മൃതജലതടിനികളില്<br />
സൂര്യമന്ത്രത്തിന്‍<br />
പ്രാഭാതചൈതന്യം.<br />
ഋഷിദര്‍ശനപ്പുലരികള്‍<br />
ഇതിഹാസദുഃഖങ്ങള്‍<br />
കഥകളില്‍ പൂക്കുന്ന കാടിന്<br />
മഹാപുരാണങ്ങളിലൊരു<br />
സൂര്യതേജസ്സുണര്‍ന്നുനില്ക്കുന്നു.<br />
ഒരു തളിരിലൊരു<br />
മഹാകാനനം തെളിയുന്നു.<br />
ഓര്‍മ്മയായ് മാറുന്നു.<br />
</poem><br />
----<br />
{{reflist}}<br />
{{SFN/Sanchi}}</div>
Vijayan