<?xml version="1.0"?>
<feed xmlns="http://www.w3.org/2005/Atom" xml:lang="en">
	<id>http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%AC%E0%B5%86%E0%B5%BB%E0%B4%AF%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%99%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%82</id>
	<title>ബെൻയമിന്റെ കലാസങ്കല്പം - Revision history</title>
	<link rel="self" type="application/atom+xml" href="http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%AC%E0%B5%86%E0%B5%BB%E0%B4%AF%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%99%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%82"/>
	<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AC%E0%B5%86%E0%B5%BB%E0%B4%AF%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%99%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%82&amp;action=history"/>
	<updated>2026-04-23T18:38:22Z</updated>
	<subtitle>Revision history for this page on the wiki</subtitle>
	<generator>MediaWiki 1.31.5</generator>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AC%E0%B5%86%E0%B5%BB%E0%B4%AF%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%99%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%82&amp;diff=10595&amp;oldid=prev</id>
		<title>Cvr at 06:53, 6 July 2014</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AC%E0%B5%86%E0%B5%BB%E0%B4%AF%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%99%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%82&amp;diff=10595&amp;oldid=prev"/>
		<updated>2014-07-06T06:53:14Z</updated>

		<summary type="html">&lt;p&gt;&lt;/p&gt;
&lt;table class=&quot;diff diff-contentalign-left&quot; data-mw=&quot;interface&quot;&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;tr class=&quot;diff-title&quot; lang=&quot;en&quot;&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;← Older revision&lt;/td&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;Revision as of 06:53, 6 July 2014&lt;/td&gt;
				&lt;/tr&gt;&lt;tr&gt;&lt;td colspan=&quot;2&quot; class=&quot;diff-lineno&quot; id=&quot;mw-diff-left-l3&quot; &gt;Line 3:&lt;/td&gt;
&lt;td colspan=&quot;2&quot; class=&quot;diff-lineno&quot;&gt;Line 3:&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ജര്‍മ്മന്‍ സാഹിത്യ നിരൂപകനും തത്ത്വചിന്തകനുമായ ബെന്‍യമിന്‍ (Benjamin, 1892&amp;amp;ndash;1940) നാത്സിസം പ്രബലമാകുന്നുവെന്നു കണ്ടു് ഫ്രാന്‍സിലേയ്ക്കു പോന്ന മനുഷ്യസ്നേഹിയാണ്. ജര്‍മ്മന്‍ സൈന്യം ഫ്രാന്‍സ് ആക്രമിച്ചപ്പോള്‍ അദ്ദേഹം സ്പെയിന്‍ വഴി അമേരിക്കയിലേക്കു കടക്കാന്‍ തീരുമാനിച്ചു. പക്ഷേ അദ്ദേഹത്തിനു് &amp;amp;lsquo;പാസ്സ്&amp;amp;rsquo; കിട്ടിയില്ല. ജര്‍മ്മന്‍ പോലീസ്സിന്റെ കൈയില്‍ അകപ്പെടാന്‍ പോകുന്നു താനെന്നു കണ്ട ബെന്‍യമിന്‍ ആത്മഹത്യചെയ്തു.&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ജര്‍മ്മന്‍ സാഹിത്യ നിരൂപകനും തത്ത്വചിന്തകനുമായ ബെന്‍യമിന്‍ (Benjamin, 1892&amp;amp;ndash;1940) നാത്സിസം പ്രബലമാകുന്നുവെന്നു കണ്ടു് ഫ്രാന്‍സിലേയ്ക്കു പോന്ന മനുഷ്യസ്നേഹിയാണ്. ജര്‍മ്മന്‍ സൈന്യം ഫ്രാന്‍സ് ആക്രമിച്ചപ്പോള്‍ അദ്ദേഹം സ്പെയിന്‍ വഴി അമേരിക്കയിലേക്കു കടക്കാന്‍ തീരുമാനിച്ചു. പക്ഷേ അദ്ദേഹത്തിനു് &amp;amp;lsquo;പാസ്സ്&amp;amp;rsquo; കിട്ടിയില്ല. ജര്‍മ്മന്‍ പോലീസ്സിന്റെ കൈയില്‍ അകപ്പെടാന്‍ പോകുന്നു താനെന്നു കണ്ട ബെന്‍യമിന്‍ ആത്മഹത്യചെയ്തു.&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;−&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #ffe49c; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ചിന്തയുടെ പ്രൗഢതകൊണ്ടും മൗലികതകൊണ്ടും ഇരുപതാം ശാതാബ്ദത്തിന്റെ പ്രഥമാര്‍ദ്ധത്തിലെ സമുന്നതനായ സാഹിത്യനിരൂപകന്‍ എന്നു &lt;del class=&quot;diffchange diffchange-inline&quot;&gt;വാഷ്ത്തപ്പെടുന്നു &lt;/del&gt;ബെന്‍യമിന്‍. കാലം ചെല്ലുന്തോറും അദ്ദേഹത്തിന്റെ പ്രാധാന്യം കൂടികൂടിവരുന്നു. സമകാലിക സാഹിത്യ സിദ്ധാന്തത്തെക്കുറിച്ചു പര്യാലോചന ചെയ്യുന്ന ആര്‍ക്കും ഈ ചിന്തകനെ ഒഴിവാക്കാന്‍ വയ്യ. മോഡേണിസം, മാർക്സിസം, ഫ്രായിഡിയനിസം ഈ മൂന്നു ചിന്താപദ്ധതികളെയും കൂട്ടിയിണക്കിയ നിസ്തുലനായ സാഹിത്യ നിരൂപകന്‍ എന്ന നിലയിലാണ് ബെന്‍യമിന്‍ ആദരിക്കപ്പെടുന്നതു്. നമുക്ക് അദ്ദേഹത്തിന്റെ അടിസ്ഥാനപരങ്ങളായ സാഹിത്യ സിദ്ധാന്തങ്ങളെക്കുറിച്ചു മാത്രമേ ഇവിടെ ചിന്തിക്കേണ്ടതുള്ളു. അതിനു യത്നിക്കുമ്പോള്‍ ആദ്യമായി നമ്മുടെ ശ്രദ്ധയില്‍ വന്നുവീഴുന്നതു് അദ്ദേഹത്തിന്റെ &amp;amp;lsquo;The Work of Art in the Age of Mechanical Reproduction&amp;amp;rdquo; എന്ന പ്രബന്ധമാണ്. ആ പ്രബന്ധത്തില്‍ ഇംഗ്ലീഷില്‍ &amp;amp;lsquo;ഔറേ&amp;amp;rsquo; (aura)എന്നു പറയുന്ന സവിശേഷാന്തരീക്ഷത്തെക്കുറിച്ചു് പറഞ്ഞിട്ടുണ്ടു്. വ്യക്തിയില്‍നിന്നും വസ്തുവില്‍നിന്നും ഈ അന്തരീക്ഷമുണ്ടാകാം. അതു് അവയുടെ ചുറ്റും വ്യാപിക്കുന്നു. രവിവര്‍മ്മയുടെ ചിത്രങ്ങള്‍ തിരുവനന്തപുരത്തെ ആര്‍ട് ഗ്യാലറിയിലുണ്ടു്. ദമയന്തിയും അരയന്നവും എന്ന ചിത്രം ഉദാഹരണമായി എടുക്കാം. അല്പമകലെനിന്നു് അതുനോക്കൂ. ആ ചിത്രത്തിന്റെ &amp;amp;lsquo;ഔറേ&amp;amp;rsquo; നമുക്കനുഭവപ്പെടുന്നു, രവിവര്‍മ്മയുടെ ചിത്രത്തിന്റെ ഫോട്ടോയെടുത്തു് അതിന്റെ പ്രതികള്‍ അനേകമാളുകള്‍ക്കു വിതരണംചെയ്യുന്നുവെന്നു കരുതൂ. മൗലിക ചിത്രത്തിലെ &amp;amp;lsquo;ഔറേ&amp;amp;rsquo; ഫോട്ടോയിലില്ല. യാന്ത്രികമായ പുനരാവിഷ്കരണം ആ സവിശേഷാന്തരീക്ഷത്തെ ഇല്ലാതാക്കുന്നു. ഇങ്ങനെയാണ് ക്യാമറ പാരമ്പര്യത്തെ തകര്‍ക്കുന്നതു്. ഛായാഗ്രഹണയന്ത്രത്താലുള്ള ഈ പുരരുല്പാദനം കലാസൃഷ്ടിയുടെ അന്യാദൃശ സ്വഭാവം മാത്രമല്ല ഇല്ലാതാക്കുന്നതു്. സ്ഥലത്തെസ്സംബന്ധിച്ചു് ഒരകല്ചയുണ്ടു് ആര്‍ട് ഗ്യാലറിയിലെ രവിവര്‍മ്മചിത്രം കാണുന്ന ആളിനു്. എന്നാല്‍ ഫോട്ടോ ആ അകല്ച ഇല്ലാതാക്കുകയാണ്. കലയിലെ പാരമ്പര്യത്തെ വാഴ്ത്തുന്നതു് ഫാസ്സിസമാണ്. ക്യാമറകൊണ്ടുള്ള പുനരുല്‍പാദനം ആ പാരമ്പര്യത്തെ തകര്‍ക്കുകയും ബഹുജനത്തിന്റെ അടുത്തേയ്ക്ക് അതിനെ കൊണ്ടുവരികയും ചെയ്യുന്നു. അനുവാചകനും (ദ്രഷ്ടാവും) കലാസൃഷ്ടിയും തമ്മിലുള്ള അകല്ച ഇല്ലാതാക്കാന്‍ യന്ത്രംകൊണ്ടുള്ള പ്രത്യുല്‍പത്തി സഹായിക്കുന്നു.&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;+&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #a3d3ff; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ചിന്തയുടെ പ്രൗഢതകൊണ്ടും മൗലികതകൊണ്ടും ഇരുപതാം ശാതാബ്ദത്തിന്റെ പ്രഥമാര്‍ദ്ധത്തിലെ സമുന്നതനായ സാഹിത്യനിരൂപകന്‍ എന്നു &lt;ins class=&quot;diffchange diffchange-inline&quot;&gt;വാഴ്ത്തപ്പെടുന്നു &lt;/ins&gt;ബെന്‍യമിന്‍. കാലം ചെല്ലുന്തോറും അദ്ദേഹത്തിന്റെ പ്രാധാന്യം കൂടികൂടിവരുന്നു. സമകാലിക സാഹിത്യ സിദ്ധാന്തത്തെക്കുറിച്ചു പര്യാലോചന ചെയ്യുന്ന ആര്‍ക്കും ഈ ചിന്തകനെ ഒഴിവാക്കാന്‍ വയ്യ. മോഡേണിസം, മാർക്സിസം, ഫ്രായിഡിയനിസം ഈ മൂന്നു ചിന്താപദ്ധതികളെയും കൂട്ടിയിണക്കിയ നിസ്തുലനായ സാഹിത്യ നിരൂപകന്‍ എന്ന നിലയിലാണ് ബെന്‍യമിന്‍ ആദരിക്കപ്പെടുന്നതു്. നമുക്ക് അദ്ദേഹത്തിന്റെ അടിസ്ഥാനപരങ്ങളായ സാഹിത്യ സിദ്ധാന്തങ്ങളെക്കുറിച്ചു മാത്രമേ ഇവിടെ ചിന്തിക്കേണ്ടതുള്ളു. അതിനു യത്നിക്കുമ്പോള്‍ ആദ്യമായി നമ്മുടെ ശ്രദ്ധയില്‍ വന്നുവീഴുന്നതു് അദ്ദേഹത്തിന്റെ &amp;amp;lsquo;The Work of Art in the Age of Mechanical Reproduction&amp;amp;rdquo; എന്ന പ്രബന്ധമാണ്. ആ പ്രബന്ധത്തില്‍ ഇംഗ്ലീഷില്‍ &amp;amp;lsquo;ഔറേ&amp;amp;rsquo; (aura)എന്നു പറയുന്ന സവിശേഷാന്തരീക്ഷത്തെക്കുറിച്ചു് പറഞ്ഞിട്ടുണ്ടു്. വ്യക്തിയില്‍നിന്നും വസ്തുവില്‍നിന്നും ഈ അന്തരീക്ഷമുണ്ടാകാം. അതു് അവയുടെ ചുറ്റും വ്യാപിക്കുന്നു. രവിവര്‍മ്മയുടെ ചിത്രങ്ങള്‍ തിരുവനന്തപുരത്തെ ആര്‍ട് ഗ്യാലറിയിലുണ്ടു്. ദമയന്തിയും അരയന്നവും എന്ന ചിത്രം ഉദാഹരണമായി എടുക്കാം. അല്പമകലെനിന്നു് അതുനോക്കൂ. ആ ചിത്രത്തിന്റെ &amp;amp;lsquo;ഔറേ&amp;amp;rsquo; നമുക്കനുഭവപ്പെടുന്നു, രവിവര്‍മ്മയുടെ ചിത്രത്തിന്റെ ഫോട്ടോയെടുത്തു് അതിന്റെ പ്രതികള്‍ അനേകമാളുകള്‍ക്കു വിതരണംചെയ്യുന്നുവെന്നു കരുതൂ. മൗലിക ചിത്രത്തിലെ &amp;amp;lsquo;ഔറേ&amp;amp;rsquo; ഫോട്ടോയിലില്ല. യാന്ത്രികമായ പുനരാവിഷ്കരണം ആ സവിശേഷാന്തരീക്ഷത്തെ ഇല്ലാതാക്കുന്നു. ഇങ്ങനെയാണ് ക്യാമറ പാരമ്പര്യത്തെ തകര്‍ക്കുന്നതു്. ഛായാഗ്രഹണയന്ത്രത്താലുള്ള ഈ പുരരുല്പാദനം കലാസൃഷ്ടിയുടെ അന്യാദൃശ സ്വഭാവം മാത്രമല്ല ഇല്ലാതാക്കുന്നതു്. സ്ഥലത്തെസ്സംബന്ധിച്ചു് ഒരകല്ചയുണ്ടു് ആര്‍ട് ഗ്യാലറിയിലെ രവിവര്‍മ്മചിത്രം കാണുന്ന ആളിനു്. എന്നാല്‍ ഫോട്ടോ ആ അകല്ച ഇല്ലാതാക്കുകയാണ്. കലയിലെ പാരമ്പര്യത്തെ വാഴ്ത്തുന്നതു് ഫാസ്സിസമാണ്. ക്യാമറകൊണ്ടുള്ള പുനരുല്‍പാദനം ആ പാരമ്പര്യത്തെ തകര്‍ക്കുകയും ബഹുജനത്തിന്റെ അടുത്തേയ്ക്ക് അതിനെ കൊണ്ടുവരികയും ചെയ്യുന്നു. അനുവാചകനും (ദ്രഷ്ടാവും) കലാസൃഷ്ടിയും തമ്മിലുള്ള അകല്ച ഇല്ലാതാക്കാന്‍ യന്ത്രംകൊണ്ടുള്ള പ്രത്യുല്‍പത്തി സഹായിക്കുന്നു.&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ഫ്യൂഡലിസത്തെ ക്യാപ്പിറ്റലിസം തകര്‍ത്തു. ക്യാപ്പിറ്റലിസത്തെ സോഷ്യലിസം തകര്‍ക്കും. ഓരോ തകര്‍ക്കലും വിപ്ലവമാണ് &amp;amp;mdash; ഇതു മാര്‍ക്സിന്റെ സിദ്ധാന്തമാണ്. ഇതിനെ കലയിലേക്കു സംക്രമിപ്പിച്ച ചിന്തകനത്രേ ബെന്‍യമിന്‍. കലോല്പാദനത്തിനു് ടെക്നിക്കുകള്‍ ഉണ്ടല്ലോ. ഈ ടെക്നിക്കുകള്‍ ഉല്പാദനശക്തിവിശേഷങ്ങളുടെ ഭാഗമാണ്. കലാകാരന്‍ ഈ ശക്തിവിശേഷങ്ങളെ പരിവര്‍ത്തനം ചെയ്യിക്കുമ്പോള്‍ അയാള്‍ പുതിയ സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നുവെന്നു ബെന്‍യമിന്‍ വിശ്വസിക്കുന്നു. അപ്പോള്‍ ടെക്നിക്കുകളില്‍ പരിവര്‍ത്തനം വരുത്തുമ്പോഴാണ് വിപ്ലവകലയുണ്ടാകുന്നതു്. പ്രതിപാദ്യവിഷയത്തിലാണ് വിപ്ലവാത്മകതയുള്ളതു് എന്ന ചിന്താഗതിക്കു വിരുദ്ധമാണ് ബെന്‍യമനിന്റെ ഈ മതം. ഇന്നുള്ള ഉപാധികളിലൂടെ വിപ്ലവസന്ദേശം കടത്തിവിടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഉപാധികളില്‍ത്തന്നെ &amp;amp;mdash; ടെക്നിക്കുകളില്‍ത്തന്നെ &amp;amp;mdash; പരിവര്‍ത്തനം വരുത്തണം. ബന്‍യമിന്‍ നല്കുന്ന ഒരുദാഹരണം തന്നെ ഇതു കൂടുതല്‍ വ്യക്തമാക്കും. വായനക്കാരനു് പത്രംവായിക്കാന്‍ താല്പര്യമാണ്. ഈ താല്‍പര്യത്തെ ചൂഷണം ചെയ്താണ് പ്രസാധകര്‍ പുതിയ പുതിയ കോളങ്ങള്‍ പത്രങ്ങളില്‍ കൊണ്ടുവരിക. അങ്ങനെ വായനക്കാരും പ്രസാധകരും പങ്കാളികളാകുന്നു. ബൂര്‍ഷ്വാപത്രവ്യവസായത്തില്‍ എഴുത്തുകാരനും ബഹുജനവുമായി അകല്ച്ചയുണ്ടു്. സോവിയറ്റ് വൃത്താന്തപത്രത്തില്‍ ആ അകല്ച്ച കുറഞ്ഞു കുറഞ്ഞുവരുന്നു. അവിടെ വായനക്കാരന്‍ തന്നെ എഴുത്തുകാരനായി മാറുന്നു. അങ്ങനെ എഴുത്തുകാരനും പണ്ഡിതനും വായനക്കാരനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്നു.&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ഫ്യൂഡലിസത്തെ ക്യാപ്പിറ്റലിസം തകര്‍ത്തു. ക്യാപ്പിറ്റലിസത്തെ സോഷ്യലിസം തകര്‍ക്കും. ഓരോ തകര്‍ക്കലും വിപ്ലവമാണ് &amp;amp;mdash; ഇതു മാര്‍ക്സിന്റെ സിദ്ധാന്തമാണ്. ഇതിനെ കലയിലേക്കു സംക്രമിപ്പിച്ച ചിന്തകനത്രേ ബെന്‍യമിന്‍. കലോല്പാദനത്തിനു് ടെക്നിക്കുകള്‍ ഉണ്ടല്ലോ. ഈ ടെക്നിക്കുകള്‍ ഉല്പാദനശക്തിവിശേഷങ്ങളുടെ ഭാഗമാണ്. കലാകാരന്‍ ഈ ശക്തിവിശേഷങ്ങളെ പരിവര്‍ത്തനം ചെയ്യിക്കുമ്പോള്‍ അയാള്‍ പുതിയ സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നുവെന്നു ബെന്‍യമിന്‍ വിശ്വസിക്കുന്നു. അപ്പോള്‍ ടെക്നിക്കുകളില്‍ പരിവര്‍ത്തനം വരുത്തുമ്പോഴാണ് വിപ്ലവകലയുണ്ടാകുന്നതു്. പ്രതിപാദ്യവിഷയത്തിലാണ് വിപ്ലവാത്മകതയുള്ളതു് എന്ന ചിന്താഗതിക്കു വിരുദ്ധമാണ് ബെന്‍യമനിന്റെ ഈ മതം. ഇന്നുള്ള ഉപാധികളിലൂടെ വിപ്ലവസന്ദേശം കടത്തിവിടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഉപാധികളില്‍ത്തന്നെ &amp;amp;mdash; ടെക്നിക്കുകളില്‍ത്തന്നെ &amp;amp;mdash; പരിവര്‍ത്തനം വരുത്തണം. ബന്‍യമിന്‍ നല്കുന്ന ഒരുദാഹരണം തന്നെ ഇതു കൂടുതല്‍ വ്യക്തമാക്കും. വായനക്കാരനു് പത്രംവായിക്കാന്‍ താല്പര്യമാണ്. ഈ താല്‍പര്യത്തെ ചൂഷണം ചെയ്താണ് പ്രസാധകര്‍ പുതിയ പുതിയ കോളങ്ങള്‍ പത്രങ്ങളില്‍ കൊണ്ടുവരിക. അങ്ങനെ വായനക്കാരും പ്രസാധകരും പങ്കാളികളാകുന്നു. ബൂര്‍ഷ്വാപത്രവ്യവസായത്തില്‍ എഴുത്തുകാരനും ബഹുജനവുമായി അകല്ച്ചയുണ്ടു്. സോവിയറ്റ് വൃത്താന്തപത്രത്തില്‍ ആ അകല്ച്ച കുറഞ്ഞു കുറഞ്ഞുവരുന്നു. അവിടെ വായനക്കാരന്‍ തന്നെ എഴുത്തുകാരനായി മാറുന്നു. അങ്ങനെ എഴുത്തുകാരനും പണ്ഡിതനും വായനക്കാരനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്നു.&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;/table&gt;</summary>
		<author><name>Cvr</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AC%E0%B5%86%E0%B5%BB%E0%B4%AF%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%99%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%82&amp;diff=10594&amp;oldid=prev</id>
		<title>Cvr at 06:51, 6 July 2014</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AC%E0%B5%86%E0%B5%BB%E0%B4%AF%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%99%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%82&amp;diff=10594&amp;oldid=prev"/>
		<updated>2014-07-06T06:51:39Z</updated>

		<summary type="html">&lt;p&gt;&lt;/p&gt;
&lt;table class=&quot;diff diff-contentalign-left&quot; data-mw=&quot;interface&quot;&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;tr class=&quot;diff-title&quot; lang=&quot;en&quot;&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;← Older revision&lt;/td&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;Revision as of 06:51, 6 July 2014&lt;/td&gt;
				&lt;/tr&gt;&lt;tr&gt;&lt;td colspan=&quot;2&quot; class=&quot;diff-lineno&quot; id=&quot;mw-diff-left-l5&quot; &gt;Line 5:&lt;/td&gt;
&lt;td colspan=&quot;2&quot; class=&quot;diff-lineno&quot;&gt;Line 5:&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ചിന്തയുടെ പ്രൗഢതകൊണ്ടും മൗലികതകൊണ്ടും ഇരുപതാം ശാതാബ്ദത്തിന്റെ പ്രഥമാര്‍ദ്ധത്തിലെ സമുന്നതനായ സാഹിത്യനിരൂപകന്‍ എന്നു വാഷ്ത്തപ്പെടുന്നു ബെന്‍യമിന്‍. കാലം ചെല്ലുന്തോറും അദ്ദേഹത്തിന്റെ പ്രാധാന്യം കൂടികൂടിവരുന്നു. സമകാലിക സാഹിത്യ സിദ്ധാന്തത്തെക്കുറിച്ചു പര്യാലോചന ചെയ്യുന്ന ആര്‍ക്കും ഈ ചിന്തകനെ ഒഴിവാക്കാന്‍ വയ്യ. മോഡേണിസം, മാർക്സിസം, ഫ്രായിഡിയനിസം ഈ മൂന്നു ചിന്താപദ്ധതികളെയും കൂട്ടിയിണക്കിയ നിസ്തുലനായ സാഹിത്യ നിരൂപകന്‍ എന്ന നിലയിലാണ് ബെന്‍യമിന്‍ ആദരിക്കപ്പെടുന്നതു്. നമുക്ക് അദ്ദേഹത്തിന്റെ അടിസ്ഥാനപരങ്ങളായ സാഹിത്യ സിദ്ധാന്തങ്ങളെക്കുറിച്ചു മാത്രമേ ഇവിടെ ചിന്തിക്കേണ്ടതുള്ളു. അതിനു യത്നിക്കുമ്പോള്‍ ആദ്യമായി നമ്മുടെ ശ്രദ്ധയില്‍ വന്നുവീഴുന്നതു് അദ്ദേഹത്തിന്റെ &amp;amp;lsquo;The Work of Art in the Age of Mechanical Reproduction&amp;amp;rdquo; എന്ന പ്രബന്ധമാണ്. ആ പ്രബന്ധത്തില്‍ ഇംഗ്ലീഷില്‍ &amp;amp;lsquo;ഔറേ&amp;amp;rsquo; (aura)എന്നു പറയുന്ന സവിശേഷാന്തരീക്ഷത്തെക്കുറിച്ചു് പറഞ്ഞിട്ടുണ്ടു്. വ്യക്തിയില്‍നിന്നും വസ്തുവില്‍നിന്നും ഈ അന്തരീക്ഷമുണ്ടാകാം. അതു് അവയുടെ ചുറ്റും വ്യാപിക്കുന്നു. രവിവര്‍മ്മയുടെ ചിത്രങ്ങള്‍ തിരുവനന്തപുരത്തെ ആര്‍ട് ഗ്യാലറിയിലുണ്ടു്. ദമയന്തിയും അരയന്നവും എന്ന ചിത്രം ഉദാഹരണമായി എടുക്കാം. അല്പമകലെനിന്നു് അതുനോക്കൂ. ആ ചിത്രത്തിന്റെ &amp;amp;lsquo;ഔറേ&amp;amp;rsquo; നമുക്കനുഭവപ്പെടുന്നു, രവിവര്‍മ്മയുടെ ചിത്രത്തിന്റെ ഫോട്ടോയെടുത്തു് അതിന്റെ പ്രതികള്‍ അനേകമാളുകള്‍ക്കു വിതരണംചെയ്യുന്നുവെന്നു കരുതൂ. മൗലിക ചിത്രത്തിലെ &amp;amp;lsquo;ഔറേ&amp;amp;rsquo; ഫോട്ടോയിലില്ല. യാന്ത്രികമായ പുനരാവിഷ്കരണം ആ സവിശേഷാന്തരീക്ഷത്തെ ഇല്ലാതാക്കുന്നു. ഇങ്ങനെയാണ് ക്യാമറ പാരമ്പര്യത്തെ തകര്‍ക്കുന്നതു്. ഛായാഗ്രഹണയന്ത്രത്താലുള്ള ഈ പുരരുല്പാദനം കലാസൃഷ്ടിയുടെ അന്യാദൃശ സ്വഭാവം മാത്രമല്ല ഇല്ലാതാക്കുന്നതു്. സ്ഥലത്തെസ്സംബന്ധിച്ചു് ഒരകല്ചയുണ്ടു് ആര്‍ട് ഗ്യാലറിയിലെ രവിവര്‍മ്മചിത്രം കാണുന്ന ആളിനു്. എന്നാല്‍ ഫോട്ടോ ആ അകല്ച ഇല്ലാതാക്കുകയാണ്. കലയിലെ പാരമ്പര്യത്തെ വാഴ്ത്തുന്നതു് ഫാസ്സിസമാണ്. ക്യാമറകൊണ്ടുള്ള പുനരുല്‍പാദനം ആ പാരമ്പര്യത്തെ തകര്‍ക്കുകയും ബഹുജനത്തിന്റെ അടുത്തേയ്ക്ക് അതിനെ കൊണ്ടുവരികയും ചെയ്യുന്നു. അനുവാചകനും (ദ്രഷ്ടാവും) കലാസൃഷ്ടിയും തമ്മിലുള്ള അകല്ച ഇല്ലാതാക്കാന്‍ യന്ത്രംകൊണ്ടുള്ള പ്രത്യുല്‍പത്തി സഹായിക്കുന്നു.&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ചിന്തയുടെ പ്രൗഢതകൊണ്ടും മൗലികതകൊണ്ടും ഇരുപതാം ശാതാബ്ദത്തിന്റെ പ്രഥമാര്‍ദ്ധത്തിലെ സമുന്നതനായ സാഹിത്യനിരൂപകന്‍ എന്നു വാഷ്ത്തപ്പെടുന്നു ബെന്‍യമിന്‍. കാലം ചെല്ലുന്തോറും അദ്ദേഹത്തിന്റെ പ്രാധാന്യം കൂടികൂടിവരുന്നു. സമകാലിക സാഹിത്യ സിദ്ധാന്തത്തെക്കുറിച്ചു പര്യാലോചന ചെയ്യുന്ന ആര്‍ക്കും ഈ ചിന്തകനെ ഒഴിവാക്കാന്‍ വയ്യ. മോഡേണിസം, മാർക്സിസം, ഫ്രായിഡിയനിസം ഈ മൂന്നു ചിന്താപദ്ധതികളെയും കൂട്ടിയിണക്കിയ നിസ്തുലനായ സാഹിത്യ നിരൂപകന്‍ എന്ന നിലയിലാണ് ബെന്‍യമിന്‍ ആദരിക്കപ്പെടുന്നതു്. നമുക്ക് അദ്ദേഹത്തിന്റെ അടിസ്ഥാനപരങ്ങളായ സാഹിത്യ സിദ്ധാന്തങ്ങളെക്കുറിച്ചു മാത്രമേ ഇവിടെ ചിന്തിക്കേണ്ടതുള്ളു. അതിനു യത്നിക്കുമ്പോള്‍ ആദ്യമായി നമ്മുടെ ശ്രദ്ധയില്‍ വന്നുവീഴുന്നതു് അദ്ദേഹത്തിന്റെ &amp;amp;lsquo;The Work of Art in the Age of Mechanical Reproduction&amp;amp;rdquo; എന്ന പ്രബന്ധമാണ്. ആ പ്രബന്ധത്തില്‍ ഇംഗ്ലീഷില്‍ &amp;amp;lsquo;ഔറേ&amp;amp;rsquo; (aura)എന്നു പറയുന്ന സവിശേഷാന്തരീക്ഷത്തെക്കുറിച്ചു് പറഞ്ഞിട്ടുണ്ടു്. വ്യക്തിയില്‍നിന്നും വസ്തുവില്‍നിന്നും ഈ അന്തരീക്ഷമുണ്ടാകാം. അതു് അവയുടെ ചുറ്റും വ്യാപിക്കുന്നു. രവിവര്‍മ്മയുടെ ചിത്രങ്ങള്‍ തിരുവനന്തപുരത്തെ ആര്‍ട് ഗ്യാലറിയിലുണ്ടു്. ദമയന്തിയും അരയന്നവും എന്ന ചിത്രം ഉദാഹരണമായി എടുക്കാം. അല്പമകലെനിന്നു് അതുനോക്കൂ. ആ ചിത്രത്തിന്റെ &amp;amp;lsquo;ഔറേ&amp;amp;rsquo; നമുക്കനുഭവപ്പെടുന്നു, രവിവര്‍മ്മയുടെ ചിത്രത്തിന്റെ ഫോട്ടോയെടുത്തു് അതിന്റെ പ്രതികള്‍ അനേകമാളുകള്‍ക്കു വിതരണംചെയ്യുന്നുവെന്നു കരുതൂ. മൗലിക ചിത്രത്തിലെ &amp;amp;lsquo;ഔറേ&amp;amp;rsquo; ഫോട്ടോയിലില്ല. യാന്ത്രികമായ പുനരാവിഷ്കരണം ആ സവിശേഷാന്തരീക്ഷത്തെ ഇല്ലാതാക്കുന്നു. ഇങ്ങനെയാണ് ക്യാമറ പാരമ്പര്യത്തെ തകര്‍ക്കുന്നതു്. ഛായാഗ്രഹണയന്ത്രത്താലുള്ള ഈ പുരരുല്പാദനം കലാസൃഷ്ടിയുടെ അന്യാദൃശ സ്വഭാവം മാത്രമല്ല ഇല്ലാതാക്കുന്നതു്. സ്ഥലത്തെസ്സംബന്ധിച്ചു് ഒരകല്ചയുണ്ടു് ആര്‍ട് ഗ്യാലറിയിലെ രവിവര്‍മ്മചിത്രം കാണുന്ന ആളിനു്. എന്നാല്‍ ഫോട്ടോ ആ അകല്ച ഇല്ലാതാക്കുകയാണ്. കലയിലെ പാരമ്പര്യത്തെ വാഴ്ത്തുന്നതു് ഫാസ്സിസമാണ്. ക്യാമറകൊണ്ടുള്ള പുനരുല്‍പാദനം ആ പാരമ്പര്യത്തെ തകര്‍ക്കുകയും ബഹുജനത്തിന്റെ അടുത്തേയ്ക്ക് അതിനെ കൊണ്ടുവരികയും ചെയ്യുന്നു. അനുവാചകനും (ദ്രഷ്ടാവും) കലാസൃഷ്ടിയും തമ്മിലുള്ള അകല്ച ഇല്ലാതാക്കാന്‍ യന്ത്രംകൊണ്ടുള്ള പ്രത്യുല്‍പത്തി സഹായിക്കുന്നു.&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;−&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #ffe49c; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;&lt;del class=&quot;diffchange diffchange-inline&quot;&gt; &lt;/del&gt;ഫ്യൂഡലിസത്തെ ക്യാപ്പിറ്റലിസം തകര്‍ത്തു.ക്യാപ്പിറ്റലിസത്തെ സോഷ്യലിസം തകര്‍ക്കും. ഓരോ തകര്‍ക്കലും വിപ്ലവമാണ്&lt;del class=&quot;diffchange diffchange-inline&quot;&gt;.&lt;/del&gt;&amp;amp;&lt;del class=&quot;diffchange diffchange-inline&quot;&gt;ndash&lt;/del&gt;;ഇതു മാര്‍ക്സിന്റെ സിദ്ധാന്തമാണ്. ഇതിനെ കലയിലേക്കു സംക്രമിപ്പിച്ച ചിന്തകനത്രേ ബെന്‍യമിന്‍. കലോല്പാദനത്തിനു് ടെക്നിക്കുകള്‍ ഉണ്ടല്ലോ. ഈ ടെക്നിക്കുകള്‍ ഉല്പാദനശക്തിവിശേഷങ്ങളുടെ ഭാഗമാണ്. കലാകാരന്‍ ഈ ശക്തിവിശേഷങ്ങളെ പരിവര്‍ത്തനം ചെയ്യിക്കുമ്പോള്‍ അയാള്‍ പുതിയ സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നുവെന്നു ബെന്‍യമിന്‍ വിശ്വസിക്കുന്നു. അപ്പോള്‍ ടെക്നിക്കുകളില്‍ പരിവര്‍ത്തനം വരുത്തുമ്പോഴാണ് വിപ്ലവകലയുണ്ടാകുന്നതു്. പ്രതിപാദ്യവിഷയത്തിലാണ് വിപ്ലവാത്മകതയുള്ളതു് എന്ന ചിന്താഗതിക്കു വിരുദ്ധമാണ് ബെന്‍യമനിന്റെ ഈ മതം. ഇന്നുള്ള ഉപാധികളിലൂടെ വിപ്ലവസന്ദേശം കടത്തിവിടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഉപാധികളില്‍ത്തന്നെ&amp;amp;&lt;del class=&quot;diffchange diffchange-inline&quot;&gt;ndash&lt;/del&gt;;ടെക്നിക്കുകളില്‍ത്തന്നെ&amp;amp;&lt;del class=&quot;diffchange diffchange-inline&quot;&gt;ndash&lt;/del&gt;;പരിവര്‍ത്തനം വരുത്തണം. ബന്‍യമിന്‍ നല്കുന്ന ഒരുദാഹരണം തന്നെ ഇതു കൂടുതല്‍ വ്യക്തമാക്കും. വായനക്കാരനു് പത്രംവായിക്കാന്‍ താല്പര്യമാണ്. ഈ താല്‍പര്യത്തെ ചൂഷണം ചെയ്താണ് പ്രസാധകര്‍ പുതിയ പുതിയ കോളങ്ങള്‍ പത്രങ്ങളില്‍ കൊണ്ടുവരിക. അങ്ങനെ വായനക്കാരും പ്രസാധകരും പങ്കാളികളാകുന്നു. ബൂര്‍ഷ്വാപത്രവ്യവസായത്തില്‍ എഴുത്തുകാരനും ബഹുജനവുമായി അകല്ച്ചയുണ്ടു്. സോവിയറ്റ് വൃത്താന്തപത്രത്തില്‍ ആ അകല്ച്ച കുറഞ്ഞു കുറഞ്ഞുവരുന്നു. അവിടെ വായനക്കാരന്‍ തന്നെ എഴുത്തുകാരനായി മാറുന്നു. അങ്ങനെ എഴുത്തുകാരനും പണ്ഡിതനും വായനക്കാരനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്നു.&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;+&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #a3d3ff; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ഫ്യൂഡലിസത്തെ ക്യാപ്പിറ്റലിസം തകര്‍ത്തു. ക്യാപ്പിറ്റലിസത്തെ സോഷ്യലിസം തകര്‍ക്കും. ഓരോ തകര്‍ക്കലും വിപ്ലവമാണ് &amp;amp;&lt;ins class=&quot;diffchange diffchange-inline&quot;&gt;mdash&lt;/ins&gt;; ഇതു മാര്‍ക്സിന്റെ സിദ്ധാന്തമാണ്. ഇതിനെ കലയിലേക്കു സംക്രമിപ്പിച്ച ചിന്തകനത്രേ ബെന്‍യമിന്‍. കലോല്പാദനത്തിനു് ടെക്നിക്കുകള്‍ ഉണ്ടല്ലോ. ഈ ടെക്നിക്കുകള്‍ ഉല്പാദനശക്തിവിശേഷങ്ങളുടെ ഭാഗമാണ്. കലാകാരന്‍ ഈ ശക്തിവിശേഷങ്ങളെ പരിവര്‍ത്തനം ചെയ്യിക്കുമ്പോള്‍ അയാള്‍ പുതിയ സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നുവെന്നു ബെന്‍യമിന്‍ വിശ്വസിക്കുന്നു. അപ്പോള്‍ ടെക്നിക്കുകളില്‍ പരിവര്‍ത്തനം വരുത്തുമ്പോഴാണ് വിപ്ലവകലയുണ്ടാകുന്നതു്. പ്രതിപാദ്യവിഷയത്തിലാണ് വിപ്ലവാത്മകതയുള്ളതു് എന്ന ചിന്താഗതിക്കു വിരുദ്ധമാണ് ബെന്‍യമനിന്റെ ഈ മതം. ഇന്നുള്ള ഉപാധികളിലൂടെ വിപ്ലവസന്ദേശം കടത്തിവിടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഉപാധികളില്‍ത്തന്നെ &amp;amp;&lt;ins class=&quot;diffchange diffchange-inline&quot;&gt;mdash&lt;/ins&gt;; ടെക്നിക്കുകളില്‍ത്തന്നെ &amp;amp;&lt;ins class=&quot;diffchange diffchange-inline&quot;&gt;mdash&lt;/ins&gt;; പരിവര്‍ത്തനം വരുത്തണം. ബന്‍യമിന്‍ നല്കുന്ന ഒരുദാഹരണം തന്നെ ഇതു കൂടുതല്‍ വ്യക്തമാക്കും. വായനക്കാരനു് പത്രംവായിക്കാന്‍ താല്പര്യമാണ്. ഈ താല്‍പര്യത്തെ ചൂഷണം ചെയ്താണ് പ്രസാധകര്‍ പുതിയ പുതിയ കോളങ്ങള്‍ പത്രങ്ങളില്‍ കൊണ്ടുവരിക. അങ്ങനെ വായനക്കാരും പ്രസാധകരും പങ്കാളികളാകുന്നു. ബൂര്‍ഷ്വാപത്രവ്യവസായത്തില്‍ എഴുത്തുകാരനും ബഹുജനവുമായി അകല്ച്ചയുണ്ടു്. സോവിയറ്റ് വൃത്താന്തപത്രത്തില്‍ ആ അകല്ച്ച കുറഞ്ഞു കുറഞ്ഞുവരുന്നു. അവിടെ വായനക്കാരന്‍ തന്നെ എഴുത്തുകാരനായി മാറുന്നു. അങ്ങനെ എഴുത്തുകാരനും പണ്ഡിതനും വായനക്കാരനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്നു.&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;−&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #ffe49c; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;സ്പഷ്ടതയെ ലക്ഷ്യമാക്കി ഒരുദാഹരണംകൂടെ നല്കാം. മഹായശസ്കനായ ഗായകന്‍ പാടുന്നു. അതു് യുണിക്കായ&amp;amp;&lt;del class=&quot;diffchange diffchange-inline&quot;&gt;ndash&lt;/del&gt;;അസദൃശമായ&amp;amp;&lt;del class=&quot;diffchange diffchange-inline&quot;&gt;ndash&lt;/del&gt;;ഒരു സംഭവമാണ്. മുന്‍പു പറഞ്ഞ ഔറേയും അതിനുണ്ട്. എന്നാല്‍ അതിന്റെ ഗ്രാമഫോണ്‍ റെക്കേര്‍ഡുകള്‍ നാട്ടിന്റെ നാനാഭാഗങ്ങളിലെത്തുമ്പോള്‍ ആ ഔറേ നശിക്കുന്നു. കലാസൃഷ്ടി എല്ലാവരുടെയും ആസ്വാദനത്തിനായി ലഭിക്കുന്നു. ആർട് ഗ്യാലറിയിൽചെന്നു് മൗലിക കൃതി കാണേണ്ടതില്ല. അതിന്റെ ഫോട്ടോ കണ്ടാല്‍ മതി. ഉല്‍പാദനത്തിന്റെ മാര്‍ഗ്ഗങ്ങളില്‍വന്ന പരിവര്‍ത്തനത്തിന്റെ ഫലമാണ് ഈ മാറ്റം. കലോല്‍പാദനത്തിന്റെ ശക്തികളെ കലാകാരന്‍ പരിവര്‍ത്തനം ചെയ്യുന്നതു് ഇങ്ങനെയാണെന്നു് ബെന്‍യമിന്‍ ചൂണ്ടിക്കാണിക്കുന്നു. ആവര്‍ത്തിക്കട്ടെ ടെക്നിക്കിന്റെ വിപ്ലവാത്മകതയാണ് ബെന്‍യമിന്‍ പ്രധാനമായി കാണുന്നതു്; പ്രതിപാദ്യവിഷയത്തിന്റെ വിപ്ലവാത്മകതയല്ല. സോവിയറ്റ് ദിനപത്രങ്ങളില്‍ എഴുത്തുകാരും വായനക്കാരും പങ്കാളികളായതുപോലെ ബ്രെഹ്റ്റിന്റെ എപിക് ഡ്രാമയില്‍ പ്രൊഡ്യൂസറും അഭിനേതാക്കളും ദ്രഷ്ടാക്കളും തുല്യ സഹകാരികളായി മാറുന്നു. ബെന്‍യമിന്റെ കലാസിദ്ധാന്തം ഇതിനോടു&amp;#160; യോജിച്ചിരിക്കുന്നു.&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;+&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #a3d3ff; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;സ്പഷ്ടതയെ ലക്ഷ്യമാക്കി ഒരുദാഹരണംകൂടെ നല്കാം. മഹായശസ്കനായ ഗായകന്‍ പാടുന്നു. അതു് യുണിക്കായ &amp;amp;&lt;ins class=&quot;diffchange diffchange-inline&quot;&gt;mdash&lt;/ins&gt;; അസദൃശമായ &amp;amp;&lt;ins class=&quot;diffchange diffchange-inline&quot;&gt;mdash&lt;/ins&gt;; ഒരു സംഭവമാണ്. മുന്‍പു പറഞ്ഞ ഔറേയും അതിനുണ്ട്. എന്നാല്‍ അതിന്റെ ഗ്രാമഫോണ്‍ റെക്കേര്‍ഡുകള്‍ നാട്ടിന്റെ നാനാഭാഗങ്ങളിലെത്തുമ്പോള്‍ ആ ഔറേ നശിക്കുന്നു. കലാസൃഷ്ടി എല്ലാവരുടെയും ആസ്വാദനത്തിനായി ലഭിക്കുന്നു. ആർട് ഗ്യാലറിയിൽചെന്നു് മൗലിക കൃതി കാണേണ്ടതില്ല. അതിന്റെ ഫോട്ടോ കണ്ടാല്‍ മതി. ഉല്‍പാദനത്തിന്റെ മാര്‍ഗ്ഗങ്ങളില്‍വന്ന പരിവര്‍ത്തനത്തിന്റെ ഫലമാണ് ഈ മാറ്റം. കലോല്‍പാദനത്തിന്റെ ശക്തികളെ കലാകാരന്‍ പരിവര്‍ത്തനം ചെയ്യുന്നതു് ഇങ്ങനെയാണെന്നു് ബെന്‍യമിന്‍ ചൂണ്ടിക്കാണിക്കുന്നു. ആവര്‍ത്തിക്കട്ടെ ടെക്നിക്കിന്റെ വിപ്ലവാത്മകതയാണ് ബെന്‍യമിന്‍ പ്രധാനമായി കാണുന്നതു്; പ്രതിപാദ്യവിഷയത്തിന്റെ വിപ്ലവാത്മകതയല്ല. സോവിയറ്റ് ദിനപത്രങ്ങളില്‍ എഴുത്തുകാരും വായനക്കാരും പങ്കാളികളായതുപോലെ ബ്രെഹ്റ്റിന്റെ എപിക് ഡ്രാമയില്‍ പ്രൊഡ്യൂസറും അഭിനേതാക്കളും ദ്രഷ്ടാക്കളും തുല്യ സഹകാരികളായി മാറുന്നു. ബെന്‍യമിന്റെ കലാസിദ്ധാന്തം ഇതിനോടു&amp;#160; യോജിച്ചിരിക്കുന്നു.&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;{{MKN/Manorathangal}}&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;{{MKN/Manorathangal}}&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;{{MKN/SV}}&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;{{MKN/SV}}&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;{{MKN/Works}}&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;{{MKN/Works}}&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;/table&gt;</summary>
		<author><name>Cvr</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AC%E0%B5%86%E0%B5%BB%E0%B4%AF%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%99%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%82&amp;diff=10593&amp;oldid=prev</id>
		<title>Cvr: Created page with &quot;{{MKN/Manorathangal}} {{MKN/ManorathangalBox}} ജര്‍മ്മന്‍ സാഹിത്യ നിരൂപകനും തത്ത്വചിന്തകനുമ...&quot;</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AC%E0%B5%86%E0%B5%BB%E0%B4%AF%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%99%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%82&amp;diff=10593&amp;oldid=prev"/>
		<updated>2014-07-06T06:49:41Z</updated>

		<summary type="html">&lt;p&gt;Created page with &amp;quot;{{MKN/Manorathangal}} {{MKN/ManorathangalBox}} ജര്‍മ്മന്‍ സാഹിത്യ നിരൂപകനും തത്ത്വചിന്തകനുമ...&amp;quot;&lt;/p&gt;
&lt;p&gt;&lt;b&gt;New page&lt;/b&gt;&lt;/p&gt;&lt;div&gt;{{MKN/Manorathangal}}&lt;br /&gt;
{{MKN/ManorathangalBox}}&lt;br /&gt;
ജര്‍മ്മന്‍ സാഹിത്യ നിരൂപകനും തത്ത്വചിന്തകനുമായ ബെന്‍യമിന്‍ (Benjamin, 1892&amp;amp;ndash;1940) നാത്സിസം പ്രബലമാകുന്നുവെന്നു കണ്ടു് ഫ്രാന്‍സിലേയ്ക്കു പോന്ന മനുഷ്യസ്നേഹിയാണ്. ജര്‍മ്മന്‍ സൈന്യം ഫ്രാന്‍സ് ആക്രമിച്ചപ്പോള്‍ അദ്ദേഹം സ്പെയിന്‍ വഴി അമേരിക്കയിലേക്കു കടക്കാന്‍ തീരുമാനിച്ചു. പക്ഷേ അദ്ദേഹത്തിനു് &amp;amp;lsquo;പാസ്സ്&amp;amp;rsquo; കിട്ടിയില്ല. ജര്‍മ്മന്‍ പോലീസ്സിന്റെ കൈയില്‍ അകപ്പെടാന്‍ പോകുന്നു താനെന്നു കണ്ട ബെന്‍യമിന്‍ ആത്മഹത്യചെയ്തു.&lt;br /&gt;
&lt;br /&gt;
ചിന്തയുടെ പ്രൗഢതകൊണ്ടും മൗലികതകൊണ്ടും ഇരുപതാം ശാതാബ്ദത്തിന്റെ പ്രഥമാര്‍ദ്ധത്തിലെ സമുന്നതനായ സാഹിത്യനിരൂപകന്‍ എന്നു വാഷ്ത്തപ്പെടുന്നു ബെന്‍യമിന്‍. കാലം ചെല്ലുന്തോറും അദ്ദേഹത്തിന്റെ പ്രാധാന്യം കൂടികൂടിവരുന്നു. സമകാലിക സാഹിത്യ സിദ്ധാന്തത്തെക്കുറിച്ചു പര്യാലോചന ചെയ്യുന്ന ആര്‍ക്കും ഈ ചിന്തകനെ ഒഴിവാക്കാന്‍ വയ്യ. മോഡേണിസം, മാർക്സിസം, ഫ്രായിഡിയനിസം ഈ മൂന്നു ചിന്താപദ്ധതികളെയും കൂട്ടിയിണക്കിയ നിസ്തുലനായ സാഹിത്യ നിരൂപകന്‍ എന്ന നിലയിലാണ് ബെന്‍യമിന്‍ ആദരിക്കപ്പെടുന്നതു്. നമുക്ക് അദ്ദേഹത്തിന്റെ അടിസ്ഥാനപരങ്ങളായ സാഹിത്യ സിദ്ധാന്തങ്ങളെക്കുറിച്ചു മാത്രമേ ഇവിടെ ചിന്തിക്കേണ്ടതുള്ളു. അതിനു യത്നിക്കുമ്പോള്‍ ആദ്യമായി നമ്മുടെ ശ്രദ്ധയില്‍ വന്നുവീഴുന്നതു് അദ്ദേഹത്തിന്റെ &amp;amp;lsquo;The Work of Art in the Age of Mechanical Reproduction&amp;amp;rdquo; എന്ന പ്രബന്ധമാണ്. ആ പ്രബന്ധത്തില്‍ ഇംഗ്ലീഷില്‍ &amp;amp;lsquo;ഔറേ&amp;amp;rsquo; (aura)എന്നു പറയുന്ന സവിശേഷാന്തരീക്ഷത്തെക്കുറിച്ചു് പറഞ്ഞിട്ടുണ്ടു്. വ്യക്തിയില്‍നിന്നും വസ്തുവില്‍നിന്നും ഈ അന്തരീക്ഷമുണ്ടാകാം. അതു് അവയുടെ ചുറ്റും വ്യാപിക്കുന്നു. രവിവര്‍മ്മയുടെ ചിത്രങ്ങള്‍ തിരുവനന്തപുരത്തെ ആര്‍ട് ഗ്യാലറിയിലുണ്ടു്. ദമയന്തിയും അരയന്നവും എന്ന ചിത്രം ഉദാഹരണമായി എടുക്കാം. അല്പമകലെനിന്നു് അതുനോക്കൂ. ആ ചിത്രത്തിന്റെ &amp;amp;lsquo;ഔറേ&amp;amp;rsquo; നമുക്കനുഭവപ്പെടുന്നു, രവിവര്‍മ്മയുടെ ചിത്രത്തിന്റെ ഫോട്ടോയെടുത്തു് അതിന്റെ പ്രതികള്‍ അനേകമാളുകള്‍ക്കു വിതരണംചെയ്യുന്നുവെന്നു കരുതൂ. മൗലിക ചിത്രത്തിലെ &amp;amp;lsquo;ഔറേ&amp;amp;rsquo; ഫോട്ടോയിലില്ല. യാന്ത്രികമായ പുനരാവിഷ്കരണം ആ സവിശേഷാന്തരീക്ഷത്തെ ഇല്ലാതാക്കുന്നു. ഇങ്ങനെയാണ് ക്യാമറ പാരമ്പര്യത്തെ തകര്‍ക്കുന്നതു്. ഛായാഗ്രഹണയന്ത്രത്താലുള്ള ഈ പുരരുല്പാദനം കലാസൃഷ്ടിയുടെ അന്യാദൃശ സ്വഭാവം മാത്രമല്ല ഇല്ലാതാക്കുന്നതു്. സ്ഥലത്തെസ്സംബന്ധിച്ചു് ഒരകല്ചയുണ്ടു് ആര്‍ട് ഗ്യാലറിയിലെ രവിവര്‍മ്മചിത്രം കാണുന്ന ആളിനു്. എന്നാല്‍ ഫോട്ടോ ആ അകല്ച ഇല്ലാതാക്കുകയാണ്. കലയിലെ പാരമ്പര്യത്തെ വാഴ്ത്തുന്നതു് ഫാസ്സിസമാണ്. ക്യാമറകൊണ്ടുള്ള പുനരുല്‍പാദനം ആ പാരമ്പര്യത്തെ തകര്‍ക്കുകയും ബഹുജനത്തിന്റെ അടുത്തേയ്ക്ക് അതിനെ കൊണ്ടുവരികയും ചെയ്യുന്നു. അനുവാചകനും (ദ്രഷ്ടാവും) കലാസൃഷ്ടിയും തമ്മിലുള്ള അകല്ച ഇല്ലാതാക്കാന്‍ യന്ത്രംകൊണ്ടുള്ള പ്രത്യുല്‍പത്തി സഹായിക്കുന്നു.&lt;br /&gt;
&lt;br /&gt;
 ഫ്യൂഡലിസത്തെ ക്യാപ്പിറ്റലിസം തകര്‍ത്തു.ക്യാപ്പിറ്റലിസത്തെ സോഷ്യലിസം തകര്‍ക്കും. ഓരോ തകര്‍ക്കലും വിപ്ലവമാണ്.&amp;amp;ndash;ഇതു മാര്‍ക്സിന്റെ സിദ്ധാന്തമാണ്. ഇതിനെ കലയിലേക്കു സംക്രമിപ്പിച്ച ചിന്തകനത്രേ ബെന്‍യമിന്‍. കലോല്പാദനത്തിനു് ടെക്നിക്കുകള്‍ ഉണ്ടല്ലോ. ഈ ടെക്നിക്കുകള്‍ ഉല്പാദനശക്തിവിശേഷങ്ങളുടെ ഭാഗമാണ്. കലാകാരന്‍ ഈ ശക്തിവിശേഷങ്ങളെ പരിവര്‍ത്തനം ചെയ്യിക്കുമ്പോള്‍ അയാള്‍ പുതിയ സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നുവെന്നു ബെന്‍യമിന്‍ വിശ്വസിക്കുന്നു. അപ്പോള്‍ ടെക്നിക്കുകളില്‍ പരിവര്‍ത്തനം വരുത്തുമ്പോഴാണ് വിപ്ലവകലയുണ്ടാകുന്നതു്. പ്രതിപാദ്യവിഷയത്തിലാണ് വിപ്ലവാത്മകതയുള്ളതു് എന്ന ചിന്താഗതിക്കു വിരുദ്ധമാണ് ബെന്‍യമനിന്റെ ഈ മതം. ഇന്നുള്ള ഉപാധികളിലൂടെ വിപ്ലവസന്ദേശം കടത്തിവിടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഉപാധികളില്‍ത്തന്നെ&amp;amp;ndash;ടെക്നിക്കുകളില്‍ത്തന്നെ&amp;amp;ndash;പരിവര്‍ത്തനം വരുത്തണം. ബന്‍യമിന്‍ നല്കുന്ന ഒരുദാഹരണം തന്നെ ഇതു കൂടുതല്‍ വ്യക്തമാക്കും. വായനക്കാരനു് പത്രംവായിക്കാന്‍ താല്പര്യമാണ്. ഈ താല്‍പര്യത്തെ ചൂഷണം ചെയ്താണ് പ്രസാധകര്‍ പുതിയ പുതിയ കോളങ്ങള്‍ പത്രങ്ങളില്‍ കൊണ്ടുവരിക. അങ്ങനെ വായനക്കാരും പ്രസാധകരും പങ്കാളികളാകുന്നു. ബൂര്‍ഷ്വാപത്രവ്യവസായത്തില്‍ എഴുത്തുകാരനും ബഹുജനവുമായി അകല്ച്ചയുണ്ടു്. സോവിയറ്റ് വൃത്താന്തപത്രത്തില്‍ ആ അകല്ച്ച കുറഞ്ഞു കുറഞ്ഞുവരുന്നു. അവിടെ വായനക്കാരന്‍ തന്നെ എഴുത്തുകാരനായി മാറുന്നു. അങ്ങനെ എഴുത്തുകാരനും പണ്ഡിതനും വായനക്കാരനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്നു.&lt;br /&gt;
&lt;br /&gt;
സ്പഷ്ടതയെ ലക്ഷ്യമാക്കി ഒരുദാഹരണംകൂടെ നല്കാം. മഹായശസ്കനായ ഗായകന്‍ പാടുന്നു. അതു് യുണിക്കായ&amp;amp;ndash;അസദൃശമായ&amp;amp;ndash;ഒരു സംഭവമാണ്. മുന്‍പു പറഞ്ഞ ഔറേയും അതിനുണ്ട്. എന്നാല്‍ അതിന്റെ ഗ്രാമഫോണ്‍ റെക്കേര്‍ഡുകള്‍ നാട്ടിന്റെ നാനാഭാഗങ്ങളിലെത്തുമ്പോള്‍ ആ ഔറേ നശിക്കുന്നു. കലാസൃഷ്ടി എല്ലാവരുടെയും ആസ്വാദനത്തിനായി ലഭിക്കുന്നു. ആർട് ഗ്യാലറിയിൽചെന്നു് മൗലിക കൃതി കാണേണ്ടതില്ല. അതിന്റെ ഫോട്ടോ കണ്ടാല്‍ മതി. ഉല്‍പാദനത്തിന്റെ മാര്‍ഗ്ഗങ്ങളില്‍വന്ന പരിവര്‍ത്തനത്തിന്റെ ഫലമാണ് ഈ മാറ്റം. കലോല്‍പാദനത്തിന്റെ ശക്തികളെ കലാകാരന്‍ പരിവര്‍ത്തനം ചെയ്യുന്നതു് ഇങ്ങനെയാണെന്നു് ബെന്‍യമിന്‍ ചൂണ്ടിക്കാണിക്കുന്നു. ആവര്‍ത്തിക്കട്ടെ ടെക്നിക്കിന്റെ വിപ്ലവാത്മകതയാണ് ബെന്‍യമിന്‍ പ്രധാനമായി കാണുന്നതു്; പ്രതിപാദ്യവിഷയത്തിന്റെ വിപ്ലവാത്മകതയല്ല. സോവിയറ്റ് ദിനപത്രങ്ങളില്‍ എഴുത്തുകാരും വായനക്കാരും പങ്കാളികളായതുപോലെ ബ്രെഹ്റ്റിന്റെ എപിക് ഡ്രാമയില്‍ പ്രൊഡ്യൂസറും അഭിനേതാക്കളും ദ്രഷ്ടാക്കളും തുല്യ സഹകാരികളായി മാറുന്നു. ബെന്‍യമിന്റെ കലാസിദ്ധാന്തം ഇതിനോടു  യോജിച്ചിരിക്കുന്നു.&lt;br /&gt;
{{MKN/Manorathangal}}&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Cvr</name></author>
		
	</entry>
</feed>