<?xml version="1.0"?>
<feed xmlns="http://www.w3.org/2005/Atom" xml:lang="en">
	<id>http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05</id>
	<title>മാർത്താണ്ഡവർമ്മ-05 - Revision history</title>
	<link rel="self" type="application/atom+xml" href="http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05"/>
	<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;action=history"/>
	<updated>2026-04-23T16:57:57Z</updated>
	<subtitle>Revision history for this page on the wiki</subtitle>
	<generator>MediaWiki 1.31.5</generator>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;diff=18218&amp;oldid=prev</id>
		<title>Cvr: Cvr moved page മാർത്താണ്ഡവർമ്മ-5 to മാർത്താണ്ഡവർമ്മ-05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;diff=18218&amp;oldid=prev"/>
		<updated>2017-10-26T04:57:51Z</updated>

		<summary type="html">&lt;p&gt;Cvr moved page &lt;a href=&quot;/index.php/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-5&quot; class=&quot;mw-redirect&quot; title=&quot;മാർത്താണ്ഡവർമ്മ-5&quot;&gt;മാർത്താണ്ഡവർമ്മ-5&lt;/a&gt; to &lt;a href=&quot;/index.php/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&quot; title=&quot;മാർത്താണ്ഡവർമ്മ-05&quot;&gt;മാർത്താണ്ഡവർമ്മ-05&lt;/a&gt;&lt;/p&gt;
&lt;table class=&quot;diff diff-contentalign-left&quot; data-mw=&quot;interface&quot;&gt;
				&lt;tr class=&quot;diff-title&quot; lang=&quot;en&quot;&gt;
				&lt;td colspan=&quot;1&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;← Older revision&lt;/td&gt;
				&lt;td colspan=&quot;1&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;Revision as of 04:57, 26 October 2017&lt;/td&gt;
				&lt;/tr&gt;&lt;tr&gt;&lt;td colspan=&quot;2&quot; class=&quot;diff-notice&quot; lang=&quot;en&quot;&gt;&lt;div class=&quot;mw-diff-empty&quot;&gt;(No difference)&lt;/div&gt;
&lt;/td&gt;&lt;/tr&gt;&lt;/table&gt;</summary>
		<author><name>Cvr</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;diff=17528&amp;oldid=prev</id>
		<title>Rahul.ts at 08:41, 22 August 2017</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;diff=17528&amp;oldid=prev"/>
		<updated>2017-08-22T08:41:04Z</updated>

		<summary type="html">&lt;p&gt;&lt;/p&gt;
&lt;table class=&quot;diff diff-contentalign-left&quot; data-mw=&quot;interface&quot;&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;tr class=&quot;diff-title&quot; lang=&quot;en&quot;&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;← Older revision&lt;/td&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;Revision as of 08:41, 22 August 2017&lt;/td&gt;
				&lt;/tr&gt;&lt;tr&gt;&lt;td colspan=&quot;2&quot; class=&quot;diff-lineno&quot; id=&quot;mw-diff-left-l6&quot; &gt;Line 6:&lt;/td&gt;
&lt;td colspan=&quot;2&quot; class=&quot;diff-lineno&quot;&gt;Line 6:&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;}}&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;}}&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;−&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #ffe49c; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;{{Dropinitial|ചാ|font-size=&lt;del class=&quot;diffchange diffchange-inline&quot;&gt;3&lt;/del&gt;.&lt;del class=&quot;diffchange diffchange-inline&quot;&gt;5em&lt;/del&gt;|margin-bottom=-.5em}} രോട്ടു കൊട്ടാരത്തിൽനിന്നും രണ്ടു നാഴിക വടക്കായി മാങ്കോയിക്കൽ എന്നൊരു ഗൃഹം കഴിഞ്ഞ ശതവർഷത്തിനൊടുവിൽ ഉണ്ടായിരുന്നു. ഈ ഭവനത്തിലെ നായകൻ ആ കരയക്കു പ്രധാനിയും പുരാതന കാലങ്ങളിലെ സൈനിക നിയമ പ്രകാരം ഒരു അടവിലേക്കു കറുപ്പും ആയുള്ള ഇരവിപെരുമാൻ കണ്ടൻകുമാരൻ എന്നൊരാൾ അക്കാലങ്ങളിൽ തെക്കൻ ദിക്കിലൊക്കെ പ്രസിദ്ധമായിരുന്നു. ഇദ്ദേഹം കറുത്തു ഗജവിഗ്രഹനായ ഒരു യോദ്ധാവും അതിസമർത്ഥനായ കൃഷിക്കാരനും ആയിരുന്നു. കാലക്ഷേപത്തിനു് ധാരാളം മുതൽ ഉണ്ടായിരുന്നു എന്നു മാത്രമല്ല, നാണയമായി സംഖ്യയില്ലാത്ത ദ്രവ്യം കൈക്കലുണ്ടെന്നു സമീപവാസികൾ ഗൂഢമായി പറയാറും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അധീനതയിൽ ഒരു കളരിയും പോരാളികളായി കച്ചകെട്ടി അഭ്യസിപ്പിക്കപ്പെട്ട അനേകം നായന്മാരും ഉണ്ടായിരുന്നു. സമീപവാസികൾ ഒക്കെ ഇദ്ദേഹത്തെ ഒരു ഇടപ്രഭുവെപ്പോലെ വിചാരിച്ചു വന്നിരുന്നു. അഞ്ചെട്ടു നാഴിക സ്ഥലത്തിനകം ഉണ്ടാകുന്ന സകല വ്യവഹാരങ്ങളും അറുതിയായി മാങ്കോയിക്കൽ കുറുപ്പു് എഴുതുന്ന കണ്ടപത്രങ്ങൾക്കു് അഴിവു് തിരുമുമ്പിൽ ചെന്നാലുമില്ലായിരുന്നു. മാങ്കോയിക്കൽ കോടതിയിൽ, അന്നു പതിവുണ്ടായിരുന്ന പള്ളിപ്പലകപ്പണം വസൂലാക്കുക നിയമം ഇല്ലാതിരുന്നതിനാൽ ജനങ്ങൾ കണ്ടൻകുമാരൻ കുറുപ്പിനുവേണ്ടി ജീവനെ ഉപേക്ഷിക്കുന്നതിനും തയ്യാറായിരുന്നു. ശരൽക്കാലചന്ദ്രികപോലെ പുഞ്ചിരി ഇട്ടുകൊണ്ടു് ശിരച്ഛേദനം ചെയ്യുന്നവിദ്യ ഈ ന്യായാധിപനു പരിചയമില്ലായിരുന്നു. ദാക്ഷിണ്യം, അനാർദ്രത, സ്ത്രീസേവ, മാത്സര്യബുദ്ധി, ഗർവ്വം, ദ്രവ്യാകാംക്ഷ ഇത്യാദികളായി വിധികർത്താക്കന്മാരെ സാധാരണ ബാധിക്കുന്ന ദോഷങ്ങളെ ഒരു സംഗതിയിലും ഒരു കക്ഷിയും മാങ്കോയിക്കൽ കുറുപ്പിന്റെ മേൽ ആരോപിക്ക ഉണ്ടായിട്ടില്ല. ഇത്രയൊക്കെ ജനസമ്മതനാണെങ്കിലും മാങ്കോയിക്കൽ കുറുപ്പിനെ കാണുന്നവർ ഉള്ളുകൊണ്ടെങ്കിലും ചിരിക്കാതിരിക്കയില്ല. വാസ്തവത്തിൽ, കണ്ടൻകുമാരൻകുറുപ്പു് തന്റെ ഭവനത്തിനകത്തു് നേരേ നിവർന്നു്, ഒരു കാലത്തും പ്രായം തികഞ്ഞതിന്റെശേഷം നിന്നിട്ടില്ല. ഇദ്ദേഹത്തിന്റെ ഗാത്രവലിപ്പം ഓർത്തു ശേഷക്കാർപോലും ചിരിക്ക പതിവായിരുന്നു. യുദ്ധത്തിൽ പിന്തിരിയുകയെന്നുള്ളതു് കുറുപ്പിനു് ഒരുകാലത്തും വരുന്നതല്ല. തന്റെ കുടവയറു്, തന്നെ ഒട്ടധികം വിഷമിപ്പിക്കുന്നുണ്ടെന്നു് കുറുപ്പിനുതന്നെ ബോദ്ധ്യമായിരുന്നു.&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;+&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #a3d3ff; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;{{Dropinitial|ചാ|font-size=&lt;ins class=&quot;diffchange diffchange-inline&quot;&gt;4&lt;/ins&gt;.&lt;ins class=&quot;diffchange diffchange-inline&quot;&gt;3em&lt;/ins&gt;|margin-bottom=-.5em}} രോട്ടു കൊട്ടാരത്തിൽനിന്നും രണ്ടു നാഴിക വടക്കായി മാങ്കോയിക്കൽ എന്നൊരു ഗൃഹം കഴിഞ്ഞ ശതവർഷത്തിനൊടുവിൽ ഉണ്ടായിരുന്നു. ഈ ഭവനത്തിലെ നായകൻ ആ കരയക്കു പ്രധാനിയും പുരാതന കാലങ്ങളിലെ സൈനിക നിയമ പ്രകാരം ഒരു അടവിലേക്കു കറുപ്പും ആയുള്ള ഇരവിപെരുമാൻ കണ്ടൻകുമാരൻ എന്നൊരാൾ അക്കാലങ്ങളിൽ തെക്കൻ ദിക്കിലൊക്കെ പ്രസിദ്ധമായിരുന്നു. ഇദ്ദേഹം കറുത്തു ഗജവിഗ്രഹനായ ഒരു യോദ്ധാവും അതിസമർത്ഥനായ കൃഷിക്കാരനും ആയിരുന്നു. കാലക്ഷേപത്തിനു് ധാരാളം മുതൽ ഉണ്ടായിരുന്നു എന്നു മാത്രമല്ല, നാണയമായി സംഖ്യയില്ലാത്ത ദ്രവ്യം കൈക്കലുണ്ടെന്നു സമീപവാസികൾ ഗൂഢമായി പറയാറും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അധീനതയിൽ ഒരു കളരിയും പോരാളികളായി കച്ചകെട്ടി അഭ്യസിപ്പിക്കപ്പെട്ട അനേകം നായന്മാരും ഉണ്ടായിരുന്നു. സമീപവാസികൾ ഒക്കെ ഇദ്ദേഹത്തെ ഒരു ഇടപ്രഭുവെപ്പോലെ വിചാരിച്ചു വന്നിരുന്നു. അഞ്ചെട്ടു നാഴിക സ്ഥലത്തിനകം ഉണ്ടാകുന്ന സകല വ്യവഹാരങ്ങളും അറുതിയായി മാങ്കോയിക്കൽ കുറുപ്പു് എഴുതുന്ന കണ്ടപത്രങ്ങൾക്കു് അഴിവു് തിരുമുമ്പിൽ ചെന്നാലുമില്ലായിരുന്നു. മാങ്കോയിക്കൽ കോടതിയിൽ, അന്നു പതിവുണ്ടായിരുന്ന പള്ളിപ്പലകപ്പണം വസൂലാക്കുക നിയമം ഇല്ലാതിരുന്നതിനാൽ ജനങ്ങൾ കണ്ടൻകുമാരൻ കുറുപ്പിനുവേണ്ടി ജീവനെ ഉപേക്ഷിക്കുന്നതിനും തയ്യാറായിരുന്നു. ശരൽക്കാലചന്ദ്രികപോലെ പുഞ്ചിരി ഇട്ടുകൊണ്ടു് ശിരച്ഛേദനം ചെയ്യുന്നവിദ്യ ഈ ന്യായാധിപനു പരിചയമില്ലായിരുന്നു. ദാക്ഷിണ്യം, അനാർദ്രത, സ്ത്രീസേവ, മാത്സര്യബുദ്ധി, ഗർവ്വം, ദ്രവ്യാകാംക്ഷ ഇത്യാദികളായി വിധികർത്താക്കന്മാരെ സാധാരണ ബാധിക്കുന്ന ദോഷങ്ങളെ ഒരു സംഗതിയിലും ഒരു കക്ഷിയും മാങ്കോയിക്കൽ കുറുപ്പിന്റെ മേൽ ആരോപിക്ക ഉണ്ടായിട്ടില്ല. ഇത്രയൊക്കെ ജനസമ്മതനാണെങ്കിലും മാങ്കോയിക്കൽ കുറുപ്പിനെ കാണുന്നവർ ഉള്ളുകൊണ്ടെങ്കിലും ചിരിക്കാതിരിക്കയില്ല. വാസ്തവത്തിൽ, കണ്ടൻകുമാരൻകുറുപ്പു് തന്റെ ഭവനത്തിനകത്തു് നേരേ നിവർന്നു്, ഒരു കാലത്തും പ്രായം തികഞ്ഞതിന്റെശേഷം നിന്നിട്ടില്ല. ഇദ്ദേഹത്തിന്റെ ഗാത്രവലിപ്പം ഓർത്തു ശേഷക്കാർപോലും ചിരിക്ക പതിവായിരുന്നു. യുദ്ധത്തിൽ പിന്തിരിയുകയെന്നുള്ളതു് കുറുപ്പിനു് ഒരുകാലത്തും വരുന്നതല്ല. തന്റെ കുടവയറു്, തന്നെ ഒട്ടധികം വിഷമിപ്പിക്കുന്നുണ്ടെന്നു് കുറുപ്പിനുതന്നെ ബോദ്ധ്യമായിരുന്നു.&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ഇദ്ദേഹം ഒരു ദിവസം പ്രഭാതരവിയോടുകൂടി ഉണർന്നു് തന്റെ പ്രധാന ബന്ധുവും സർവ്വദാ സഹചാരിയും തന്നോളംതന്നെ ദൈർഘ്യമുള്ളതും ആയ വടിവാളുമായി ചാരോട്ടു മുതലായ തന്റെ പാടങ്ങളിലുള്ള നിലങ്ങൾ ചുറ്റിനോക്കുന്നതിനായി പുറപ്പെട്ടു. കണ്ടങ്ങളും വരമ്പുകളും മടകളും എല്ലാം പരിശോധിച്ചു കഴിഞ്ഞ് കുറുപ്പു് വീട്ടിലേക്കു തിരിയെ യാത്ര ആരംഭിച്ചു. വഴിക്കു പാടത്തിനു പടിഞ്ഞാറു വശമുള്ള കുന്നിൻപുറത്തു് വൃക്ഷങ്ങളുടെ മറവിൽക്കൂടി രണ്ടുപേർ ധൃതിയിൽ വടക്കോട്ടായി പോകുന്നതു് കുറുപ്പു് കണ്ടു. വഴിപോക്കരെ കുറച്ചുനേരം സൂക്ഷിച്ചു നോക്കീട്ടു് കുറുപ്പു് ആയാസപ്പെട്ടു് ഒട്ടും താമസംകൂടാതെ തന്റെ ഗൃഹത്തിൽ എത്തി, അറപ്പുരയുടെ തെക്കേവാതിൽ തുറക്കുന്നതിനു ചട്ടംകെട്ടി. അപ്പോഴേക്കു് വഴിപോക്കർ മാങ്കോയിക്കൽ പടിക്കൽ എത്തി. ഇവർ രണ്ടാം അദ്ധ്യാത്തിലെ ബ്രാഹ്മണനും&amp;#160; ശിഷ്യനും ആയിരുന്നു. ബ്രാഹ്മണനെ അടുത്തു കണ്ടപ്പോൾ കുറുപ്പിന്റെ ഭാവം ഒന്നു ഭേദിച്ചു. നിശ്ശബ്ദനായി കുറച്ചുനേരം ബ്രാഹ്മണനെ നോക്കിക്കൊണ്ടു നിന്നു. പിന്നീടു് പിന്മാറി &amp;amp;rsquo;എടാ &amp;amp;rsquo; എന്നു് ആ ദിക്കൊക്കെ പൊട്ടുമാറുള്ള സ്വരത്തിൽ വിളിച്ചു. ഈ വിളികേട്ടു് കുറുപ്പിന്റെ ഒന്നുരണ്ടു ശേഷക്കാരും മൂന്നുനാലു വാല്യക്കാരും ഓടി എത്തി. അവരോടു് എന്തോ ഓരോന്നു് ആജ്ഞാപിച്ചിട്ടു് ബ്രാഹ്മണന്റെ മുമ്പിൽ ചെന്നു പിന്നെയും മിണ്ടാതെതന്നെ നിന്നു. രാജസദീപ്തികൊണ്ടു് പരിവേഷ്ടിതമായുള്ള ഗാത്രത്തെക്കണ്ടു ബ്രാഹ്മണനെക്കുറിച്ചു് കുറുപ്പിനുണ്ടായിരുന്ന സംശയങ്ങൾ എല്ലാം അസ്തമിച്ചു. സംശയങ്ങൾ ഒടുങ്ങിയപ്പോൾ ഉണ്ടായതു് മുമ്പിൽ താൻ അറിഞ്ഞിട്ടില്ലാത്തതായ ഒരു കുഴക്കാണു്. കുറുപ്പിന്റെ ഇപ്രകാരമുള്ള നിലകണ്ടു് &amp;amp;ldquo;മലഭംഗക്കാരൻ കിഴങ്ങൻ നായരു്&amp;amp;ndash;ഒരു ലോഹ്യവുമില്ലാത്ത തടിയൻ&amp;amp;ndash;കരിമ്പനപോലെ നിൽക്കുന്നതു കണ്ടില്ലയോ?&amp;amp;rdquo; എന്നു് വിശപ്പും ക്ഷീണവുംകൊണ്ടു് അധികമായി വലയുന്ന പരമേശ്വരൻപിള്ളയും, &amp;amp;ldquo;ഇയാൾ കുഴങ്ങി നിൽക്കുന്നതെന്താണു്? ജനശ്രുതി വ്യാജമോ? ഏയ് വരേണ്ടതില്ലായിരുന്നു&amp;amp;rdquo; എന്നു ബ്രാഹ്മണനും വിചാരിച്ചു തുടങ്ങി. ബ്രാഹ്മണന്റെ മുഖപ്രസാദം കുറഞ്ഞതുകണ്ടു് കുറുപ്പിന്റെ കരങ്ങൾ ഇതിനിടയ്ക്കു് മുകുളീകൃതമാകയും ഉടനേ വേർപെടുകയും പാദങ്ങൾ തമ്മിൽ ഉരുമ്മുകയും നേത്രങ്ങളിൽ സന്തോഷത്താൽ കണ്ണുനീർ നിറയുകയും രോമശൂന്യമായി തെളിയുന്ന ശിരസ്സിന്റെ രക്ഷയ്ക്കായി മടക്കി ഇട്ടിരുന്ന കച്ചുമുണ്ടു് കക്ഷത്തിനിടയിൽ ആകയും ചെയ്തു. മാങ്കോയിക്കൽ കുറുപ്പിന്റെ കായപരിമിതി കണ്ടു് ബ്രാഹ്മണൻ വിസ്മയവിവശനായി. അദ്ദേഹത്തിൽ പ്രത്യക്ഷപ്പെട്ട ചേഷ്ടകൾ കണ്ടു് &amp;amp;ldquo;ആവൂ! കുലുക്കമുണ്ടോ&amp;amp;rdquo; എന്നു വിചാരിച്ചു. നിശ്ശബ്ദനായി നിൽക്കുന്നതിനെ കണ്ടു ലജ്ജിതനുമായി. &amp;amp;ldquo;മിണ്ടാതെ നിൽക്കുന്ന ആളുടെ ലൗകികം വേണ്ടെന്നു വയക്കതന്നെയോ?&amp;amp;ndash;വല്ലതും ഒരു ഒഴികഴിവു പറഞ്ഞ് പൊയ്ക്കളയുകയോ?&amp;amp;rdquo; എന്നുള്ള വിചാരത്തോടുകൂടി ബ്രാഹ്മണൻ പരമേശ്വരൻപിള്ളയുടെ മുഖത്തുനോക്കി. ഇനിയും സൽക്കരിക്കാതെ പരുങ്ങലോടുകൂടി നിൽക്കുന്നതു കണക്കല്ലെന്നു നിശ്ചയിച്ചു് &amp;amp;ldquo;കൽപി&amp;amp;ndash;വരുവിൻ. വെയിലിൽ നിന്നു തളരാതെ അറപ്പുരയ്ക്കകത്തു് എഴു......ചെന്നിരിക്കാം,&amp;amp;rdquo; എന്നു് തന്റെ അതിഥികളെ കുറുപ്പു സത്ക്കരിച്ചു. ഈ ക്ഷണത്തെ കേട്ടു ബ്രാഹ്മണനും പരമേശ്വരൻപിള്ളയും സാവധാനത്തിൽ അറപ്പുരയിൽ പ്രവേശിച്ചു. കുറുപ്പു പുറത്തു നിന്നതേയുള്ളു. ബ്രാഹ്മണനു പല്ലു തേയ്ക്കുന്നതിനു തയ്യാറാക്കിക്കൊണ്ടു് ഒരു കൊച്ചൻ അറപ്പുരയ്ക്കകത്തു നിൽക്കുന്നതു കണ്ടു എങ്കിലും കുറുപ്പു് പുറത്തുനിന്നതിനെ ഓർത്തു ബ്രാഹ്മണൻ മേൽപോട്ടു ദൃഷ്ടിയുമായി കുറച്ചുനേരം ചിന്താഗ്രസ്തനായി നിന്നു. &amp;amp;ldquo;പോറ്റി അങ്ങുന്നു് പല്ലു തേയക്കാതെ നിന്നാലക്കൊണ്ടോ? വയറു പയിക്കൂല്ലിയോ? ഉണ്ണാനൊക്കെ എലങ്കത്തിൽ ചമയം ആയല്ലോ&amp;amp;rdquo; എന്നു ചില വാക്കുകൾ കേട്ടു്, ബ്രാഹ്മണൻ ജാഗരൂകനായി മേൽപറഞ്ഞ നിർബന്ധക്ഷണത്തിന്റെ വക്താവായ കൊച്ചനോടു് ഇപ്രകാരം ചോദ്യം ചെയ്തു: &amp;amp;ldquo;നിന്റെ പേർ എന്താ? കുറുപ്പിനെന്താകും?&amp;amp;rdquo;&amp;#160;  &amp;#160;&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ഇദ്ദേഹം ഒരു ദിവസം പ്രഭാതരവിയോടുകൂടി ഉണർന്നു് തന്റെ പ്രധാന ബന്ധുവും സർവ്വദാ സഹചാരിയും തന്നോളംതന്നെ ദൈർഘ്യമുള്ളതും ആയ വടിവാളുമായി ചാരോട്ടു മുതലായ തന്റെ പാടങ്ങളിലുള്ള നിലങ്ങൾ ചുറ്റിനോക്കുന്നതിനായി പുറപ്പെട്ടു. കണ്ടങ്ങളും വരമ്പുകളും മടകളും എല്ലാം പരിശോധിച്ചു കഴിഞ്ഞ് കുറുപ്പു് വീട്ടിലേക്കു തിരിയെ യാത്ര ആരംഭിച്ചു. വഴിക്കു പാടത്തിനു പടിഞ്ഞാറു വശമുള്ള കുന്നിൻപുറത്തു് വൃക്ഷങ്ങളുടെ മറവിൽക്കൂടി രണ്ടുപേർ ധൃതിയിൽ വടക്കോട്ടായി പോകുന്നതു് കുറുപ്പു് കണ്ടു. വഴിപോക്കരെ കുറച്ചുനേരം സൂക്ഷിച്ചു നോക്കീട്ടു് കുറുപ്പു് ആയാസപ്പെട്ടു് ഒട്ടും താമസംകൂടാതെ തന്റെ ഗൃഹത്തിൽ എത്തി, അറപ്പുരയുടെ തെക്കേവാതിൽ തുറക്കുന്നതിനു ചട്ടംകെട്ടി. അപ്പോഴേക്കു് വഴിപോക്കർ മാങ്കോയിക്കൽ പടിക്കൽ എത്തി. ഇവർ രണ്ടാം അദ്ധ്യാത്തിലെ ബ്രാഹ്മണനും&amp;#160; ശിഷ്യനും ആയിരുന്നു. ബ്രാഹ്മണനെ അടുത്തു കണ്ടപ്പോൾ കുറുപ്പിന്റെ ഭാവം ഒന്നു ഭേദിച്ചു. നിശ്ശബ്ദനായി കുറച്ചുനേരം ബ്രാഹ്മണനെ നോക്കിക്കൊണ്ടു നിന്നു. പിന്നീടു് പിന്മാറി &amp;amp;rsquo;എടാ &amp;amp;rsquo; എന്നു് ആ ദിക്കൊക്കെ പൊട്ടുമാറുള്ള സ്വരത്തിൽ വിളിച്ചു. ഈ വിളികേട്ടു് കുറുപ്പിന്റെ ഒന്നുരണ്ടു ശേഷക്കാരും മൂന്നുനാലു വാല്യക്കാരും ഓടി എത്തി. അവരോടു് എന്തോ ഓരോന്നു് ആജ്ഞാപിച്ചിട്ടു് ബ്രാഹ്മണന്റെ മുമ്പിൽ ചെന്നു പിന്നെയും മിണ്ടാതെതന്നെ നിന്നു. രാജസദീപ്തികൊണ്ടു് പരിവേഷ്ടിതമായുള്ള ഗാത്രത്തെക്കണ്ടു ബ്രാഹ്മണനെക്കുറിച്ചു് കുറുപ്പിനുണ്ടായിരുന്ന സംശയങ്ങൾ എല്ലാം അസ്തമിച്ചു. സംശയങ്ങൾ ഒടുങ്ങിയപ്പോൾ ഉണ്ടായതു് മുമ്പിൽ താൻ അറിഞ്ഞിട്ടില്ലാത്തതായ ഒരു കുഴക്കാണു്. കുറുപ്പിന്റെ ഇപ്രകാരമുള്ള നിലകണ്ടു് &amp;amp;ldquo;മലഭംഗക്കാരൻ കിഴങ്ങൻ നായരു്&amp;amp;ndash;ഒരു ലോഹ്യവുമില്ലാത്ത തടിയൻ&amp;amp;ndash;കരിമ്പനപോലെ നിൽക്കുന്നതു കണ്ടില്ലയോ?&amp;amp;rdquo; എന്നു് വിശപ്പും ക്ഷീണവുംകൊണ്ടു് അധികമായി വലയുന്ന പരമേശ്വരൻപിള്ളയും, &amp;amp;ldquo;ഇയാൾ കുഴങ്ങി നിൽക്കുന്നതെന്താണു്? ജനശ്രുതി വ്യാജമോ? ഏയ് വരേണ്ടതില്ലായിരുന്നു&amp;amp;rdquo; എന്നു ബ്രാഹ്മണനും വിചാരിച്ചു തുടങ്ങി. ബ്രാഹ്മണന്റെ മുഖപ്രസാദം കുറഞ്ഞതുകണ്ടു് കുറുപ്പിന്റെ കരങ്ങൾ ഇതിനിടയ്ക്കു് മുകുളീകൃതമാകയും ഉടനേ വേർപെടുകയും പാദങ്ങൾ തമ്മിൽ ഉരുമ്മുകയും നേത്രങ്ങളിൽ സന്തോഷത്താൽ കണ്ണുനീർ നിറയുകയും രോമശൂന്യമായി തെളിയുന്ന ശിരസ്സിന്റെ രക്ഷയ്ക്കായി മടക്കി ഇട്ടിരുന്ന കച്ചുമുണ്ടു് കക്ഷത്തിനിടയിൽ ആകയും ചെയ്തു. മാങ്കോയിക്കൽ കുറുപ്പിന്റെ കായപരിമിതി കണ്ടു് ബ്രാഹ്മണൻ വിസ്മയവിവശനായി. അദ്ദേഹത്തിൽ പ്രത്യക്ഷപ്പെട്ട ചേഷ്ടകൾ കണ്ടു് &amp;amp;ldquo;ആവൂ! കുലുക്കമുണ്ടോ&amp;amp;rdquo; എന്നു വിചാരിച്ചു. നിശ്ശബ്ദനായി നിൽക്കുന്നതിനെ കണ്ടു ലജ്ജിതനുമായി. &amp;amp;ldquo;മിണ്ടാതെ നിൽക്കുന്ന ആളുടെ ലൗകികം വേണ്ടെന്നു വയക്കതന്നെയോ?&amp;amp;ndash;വല്ലതും ഒരു ഒഴികഴിവു പറഞ്ഞ് പൊയ്ക്കളയുകയോ?&amp;amp;rdquo; എന്നുള്ള വിചാരത്തോടുകൂടി ബ്രാഹ്മണൻ പരമേശ്വരൻപിള്ളയുടെ മുഖത്തുനോക്കി. ഇനിയും സൽക്കരിക്കാതെ പരുങ്ങലോടുകൂടി നിൽക്കുന്നതു കണക്കല്ലെന്നു നിശ്ചയിച്ചു് &amp;amp;ldquo;കൽപി&amp;amp;ndash;വരുവിൻ. വെയിലിൽ നിന്നു തളരാതെ അറപ്പുരയ്ക്കകത്തു് എഴു......ചെന്നിരിക്കാം,&amp;amp;rdquo; എന്നു് തന്റെ അതിഥികളെ കുറുപ്പു സത്ക്കരിച്ചു. ഈ ക്ഷണത്തെ കേട്ടു ബ്രാഹ്മണനും പരമേശ്വരൻപിള്ളയും സാവധാനത്തിൽ അറപ്പുരയിൽ പ്രവേശിച്ചു. കുറുപ്പു പുറത്തു നിന്നതേയുള്ളു. ബ്രാഹ്മണനു പല്ലു തേയ്ക്കുന്നതിനു തയ്യാറാക്കിക്കൊണ്ടു് ഒരു കൊച്ചൻ അറപ്പുരയ്ക്കകത്തു നിൽക്കുന്നതു കണ്ടു എങ്കിലും കുറുപ്പു് പുറത്തുനിന്നതിനെ ഓർത്തു ബ്രാഹ്മണൻ മേൽപോട്ടു ദൃഷ്ടിയുമായി കുറച്ചുനേരം ചിന്താഗ്രസ്തനായി നിന്നു. &amp;amp;ldquo;പോറ്റി അങ്ങുന്നു് പല്ലു തേയക്കാതെ നിന്നാലക്കൊണ്ടോ? വയറു പയിക്കൂല്ലിയോ? ഉണ്ണാനൊക്കെ എലങ്കത്തിൽ ചമയം ആയല്ലോ&amp;amp;rdquo; എന്നു ചില വാക്കുകൾ കേട്ടു്, ബ്രാഹ്മണൻ ജാഗരൂകനായി മേൽപറഞ്ഞ നിർബന്ധക്ഷണത്തിന്റെ വക്താവായ കൊച്ചനോടു് ഇപ്രകാരം ചോദ്യം ചെയ്തു: &amp;amp;ldquo;നിന്റെ പേർ എന്താ? കുറുപ്പിനെന്താകും?&amp;amp;rdquo;&amp;#160;  &amp;#160;&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;/table&gt;</summary>
		<author><name>Rahul.ts</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;diff=17508&amp;oldid=prev</id>
		<title>Cvr at 08:18, 22 August 2017</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;diff=17508&amp;oldid=prev"/>
		<updated>2017-08-22T08:18:47Z</updated>

		<summary type="html">&lt;p&gt;&lt;/p&gt;
&lt;table class=&quot;diff diff-contentalign-left&quot; data-mw=&quot;interface&quot;&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;tr class=&quot;diff-title&quot; lang=&quot;en&quot;&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;← Older revision&lt;/td&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;Revision as of 08:18, 22 August 2017&lt;/td&gt;
				&lt;/tr&gt;&lt;tr&gt;&lt;td colspan=&quot;2&quot; class=&quot;diff-lineno&quot; id=&quot;mw-diff-left-l1&quot; &gt;Line 1:&lt;/td&gt;
&lt;td colspan=&quot;2&quot; class=&quot;diff-lineno&quot;&gt;Line 1:&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;__NOTITLE____NOTOC__&amp;amp;larr;&amp;#160; [[മാർത്താണ്ഡവർമ്മ]]&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;__NOTITLE____NOTOC__&amp;amp;larr;&amp;#160; [[മാർത്താണ്ഡവർമ്മ]]&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;−&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #ffe49c; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;{{SFN/Mvarma}}{{SFN/MvarmaBox}}&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;+&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #a3d3ff; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;{{SFN/Mvarma}}{{SFN/MvarmaBox&lt;ins class=&quot;diffchange diffchange-inline&quot;&gt;}}{{DISPLAYTITLE:അദ്ധ്യായം അഞ്ചു്&lt;/ins&gt;}}&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;{{epigraph|&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;{{epigraph|&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;: &amp;amp;ldquo;ഈശ്വരകാരുണ്യംകൊണ്ടേ നിഷധേശ്വര,&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;: &amp;amp;ldquo;ഈശ്വരകാരുണ്യംകൊണ്ടേ നിഷധേശ്വര,&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;/table&gt;</summary>
		<author><name>Cvr</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;diff=17488&amp;oldid=prev</id>
		<title>Rahul.ts at 08:08, 22 August 2017</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;diff=17488&amp;oldid=prev"/>
		<updated>2017-08-22T08:08:40Z</updated>

		<summary type="html">&lt;p&gt;&lt;/p&gt;
&lt;table class=&quot;diff diff-contentalign-left&quot; data-mw=&quot;interface&quot;&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;tr class=&quot;diff-title&quot; lang=&quot;en&quot;&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;← Older revision&lt;/td&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;Revision as of 08:08, 22 August 2017&lt;/td&gt;
				&lt;/tr&gt;&lt;tr&gt;&lt;td colspan=&quot;2&quot; class=&quot;diff-lineno&quot; id=&quot;mw-diff-left-l6&quot; &gt;Line 6:&lt;/td&gt;
&lt;td colspan=&quot;2&quot; class=&quot;diff-lineno&quot;&gt;Line 6:&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;}}&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;}}&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;−&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #ffe49c; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;&lt;del class=&quot;diffchange diffchange-inline&quot;&gt;&amp;amp;ldquo;&lt;/del&gt;ചാ&lt;del class=&quot;diffchange diffchange-inline&quot;&gt;&amp;amp;rdquo;&lt;/del&gt;രോട്ടു കൊട്ടാരത്തിൽനിന്നും രണ്ടു നാഴിക വടക്കായി മാങ്കോയിക്കൽ എന്നൊരു ഗൃഹം കഴിഞ്ഞ ശതവർഷത്തിനൊടുവിൽ ഉണ്ടായിരുന്നു. ഈ ഭവനത്തിലെ നായകൻ ആ കരയക്കു പ്രധാനിയും പുരാതന കാലങ്ങളിലെ സൈനിക നിയമ പ്രകാരം ഒരു അടവിലേക്കു കറുപ്പും ആയുള്ള ഇരവിപെരുമാൻ കണ്ടൻകുമാരൻ എന്നൊരാൾ അക്കാലങ്ങളിൽ തെക്കൻ ദിക്കിലൊക്കെ പ്രസിദ്ധമായിരുന്നു. ഇദ്ദേഹം കറുത്തു ഗജവിഗ്രഹനായ ഒരു യോദ്ധാവും അതിസമർത്ഥനായ കൃഷിക്കാരനും ആയിരുന്നു. കാലക്ഷേപത്തിനു് ധാരാളം മുതൽ ഉണ്ടായിരുന്നു എന്നു മാത്രമല്ല, നാണയമായി സംഖ്യയില്ലാത്ത ദ്രവ്യം കൈക്കലുണ്ടെന്നു സമീപവാസികൾ ഗൂഢമായി പറയാറും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അധീനതയിൽ ഒരു കളരിയും പോരാളികളായി കച്ചകെട്ടി അഭ്യസിപ്പിക്കപ്പെട്ട അനേകം നായന്മാരും ഉണ്ടായിരുന്നു. സമീപവാസികൾ ഒക്കെ ഇദ്ദേഹത്തെ ഒരു ഇടപ്രഭുവെപ്പോലെ വിചാരിച്ചു വന്നിരുന്നു. അഞ്ചെട്ടു നാഴിക സ്ഥലത്തിനകം ഉണ്ടാകുന്ന സകല വ്യവഹാരങ്ങളും അറുതിയായി മാങ്കോയിക്കൽ കുറുപ്പു് എഴുതുന്ന കണ്ടപത്രങ്ങൾക്കു് അഴിവു് തിരുമുമ്പിൽ ചെന്നാലുമില്ലായിരുന്നു. മാങ്കോയിക്കൽ കോടതിയിൽ, അന്നു പതിവുണ്ടായിരുന്ന പള്ളിപ്പലകപ്പണം വസൂലാക്കുക നിയമം ഇല്ലാതിരുന്നതിനാൽ ജനങ്ങൾ കണ്ടൻകുമാരൻ കുറുപ്പിനുവേണ്ടി ജീവനെ ഉപേക്ഷിക്കുന്നതിനും തയ്യാറായിരുന്നു. ശരൽക്കാലചന്ദ്രികപോലെ പുഞ്ചിരി ഇട്ടുകൊണ്ടു് ശിരച്ഛേദനം ചെയ്യുന്നവിദ്യ ഈ ന്യായാധിപനു പരിചയമില്ലായിരുന്നു. ദാക്ഷിണ്യം, അനാർദ്രത, സ്ത്രീസേവ, മാത്സര്യബുദ്ധി, ഗർവ്വം, ദ്രവ്യാകാംക്ഷ ഇത്യാദികളായി വിധികർത്താക്കന്മാരെ സാധാരണ ബാധിക്കുന്ന ദോഷങ്ങളെ ഒരു സംഗതിയിലും ഒരു കക്ഷിയും മാങ്കോയിക്കൽ കുറുപ്പിന്റെ മേൽ ആരോപിക്ക ഉണ്ടായിട്ടില്ല. ഇത്രയൊക്കെ ജനസമ്മതനാണെങ്കിലും മാങ്കോയിക്കൽ കുറുപ്പിനെ കാണുന്നവർ ഉള്ളുകൊണ്ടെങ്കിലും ചിരിക്കാതിരിക്കയില്ല. വാസ്തവത്തിൽ, കണ്ടൻകുമാരൻകുറുപ്പു് തന്റെ ഭവനത്തിനകത്തു് നേരേ നിവർന്നു്, ഒരു കാലത്തും പ്രായം തികഞ്ഞതിന്റെശേഷം നിന്നിട്ടില്ല. ഇദ്ദേഹത്തിന്റെ ഗാത്രവലിപ്പം ഓർത്തു ശേഷക്കാർപോലും ചിരിക്ക പതിവായിരുന്നു. യുദ്ധത്തിൽ പിന്തിരിയുകയെന്നുള്ളതു് കുറുപ്പിനു് ഒരുകാലത്തും വരുന്നതല്ല. തന്റെ കുടവയറു്, തന്നെ ഒട്ടധികം വിഷമിപ്പിക്കുന്നുണ്ടെന്നു് കുറുപ്പിനുതന്നെ ബോദ്ധ്യമായിരുന്നു.&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;+&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #a3d3ff; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;&lt;ins class=&quot;diffchange diffchange-inline&quot;&gt;{{Dropinitial|&lt;/ins&gt;ചാ&lt;ins class=&quot;diffchange diffchange-inline&quot;&gt;|font-size=3.5em|margin-bottom=-.5em}} &lt;/ins&gt;രോട്ടു കൊട്ടാരത്തിൽനിന്നും രണ്ടു നാഴിക വടക്കായി മാങ്കോയിക്കൽ എന്നൊരു ഗൃഹം കഴിഞ്ഞ ശതവർഷത്തിനൊടുവിൽ ഉണ്ടായിരുന്നു. ഈ ഭവനത്തിലെ നായകൻ ആ കരയക്കു പ്രധാനിയും പുരാതന കാലങ്ങളിലെ സൈനിക നിയമ പ്രകാരം ഒരു അടവിലേക്കു കറുപ്പും ആയുള്ള ഇരവിപെരുമാൻ കണ്ടൻകുമാരൻ എന്നൊരാൾ അക്കാലങ്ങളിൽ തെക്കൻ ദിക്കിലൊക്കെ പ്രസിദ്ധമായിരുന്നു. ഇദ്ദേഹം കറുത്തു ഗജവിഗ്രഹനായ ഒരു യോദ്ധാവും അതിസമർത്ഥനായ കൃഷിക്കാരനും ആയിരുന്നു. കാലക്ഷേപത്തിനു് ധാരാളം മുതൽ ഉണ്ടായിരുന്നു എന്നു മാത്രമല്ല, നാണയമായി സംഖ്യയില്ലാത്ത ദ്രവ്യം കൈക്കലുണ്ടെന്നു സമീപവാസികൾ ഗൂഢമായി പറയാറും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അധീനതയിൽ ഒരു കളരിയും പോരാളികളായി കച്ചകെട്ടി അഭ്യസിപ്പിക്കപ്പെട്ട അനേകം നായന്മാരും ഉണ്ടായിരുന്നു. സമീപവാസികൾ ഒക്കെ ഇദ്ദേഹത്തെ ഒരു ഇടപ്രഭുവെപ്പോലെ വിചാരിച്ചു വന്നിരുന്നു. അഞ്ചെട്ടു നാഴിക സ്ഥലത്തിനകം ഉണ്ടാകുന്ന സകല വ്യവഹാരങ്ങളും അറുതിയായി മാങ്കോയിക്കൽ കുറുപ്പു് എഴുതുന്ന കണ്ടപത്രങ്ങൾക്കു് അഴിവു് തിരുമുമ്പിൽ ചെന്നാലുമില്ലായിരുന്നു. മാങ്കോയിക്കൽ കോടതിയിൽ, അന്നു പതിവുണ്ടായിരുന്ന പള്ളിപ്പലകപ്പണം വസൂലാക്കുക നിയമം ഇല്ലാതിരുന്നതിനാൽ ജനങ്ങൾ കണ്ടൻകുമാരൻ കുറുപ്പിനുവേണ്ടി ജീവനെ ഉപേക്ഷിക്കുന്നതിനും തയ്യാറായിരുന്നു. ശരൽക്കാലചന്ദ്രികപോലെ പുഞ്ചിരി ഇട്ടുകൊണ്ടു് ശിരച്ഛേദനം ചെയ്യുന്നവിദ്യ ഈ ന്യായാധിപനു പരിചയമില്ലായിരുന്നു. ദാക്ഷിണ്യം, അനാർദ്രത, സ്ത്രീസേവ, മാത്സര്യബുദ്ധി, ഗർവ്വം, ദ്രവ്യാകാംക്ഷ ഇത്യാദികളായി വിധികർത്താക്കന്മാരെ സാധാരണ ബാധിക്കുന്ന ദോഷങ്ങളെ ഒരു സംഗതിയിലും ഒരു കക്ഷിയും മാങ്കോയിക്കൽ കുറുപ്പിന്റെ മേൽ ആരോപിക്ക ഉണ്ടായിട്ടില്ല. ഇത്രയൊക്കെ ജനസമ്മതനാണെങ്കിലും മാങ്കോയിക്കൽ കുറുപ്പിനെ കാണുന്നവർ ഉള്ളുകൊണ്ടെങ്കിലും ചിരിക്കാതിരിക്കയില്ല. വാസ്തവത്തിൽ, കണ്ടൻകുമാരൻകുറുപ്പു് തന്റെ ഭവനത്തിനകത്തു് നേരേ നിവർന്നു്, ഒരു കാലത്തും പ്രായം തികഞ്ഞതിന്റെശേഷം നിന്നിട്ടില്ല. ഇദ്ദേഹത്തിന്റെ ഗാത്രവലിപ്പം ഓർത്തു ശേഷക്കാർപോലും ചിരിക്ക പതിവായിരുന്നു. യുദ്ധത്തിൽ പിന്തിരിയുകയെന്നുള്ളതു് കുറുപ്പിനു് ഒരുകാലത്തും വരുന്നതല്ല. തന്റെ കുടവയറു്, തന്നെ ഒട്ടധികം വിഷമിപ്പിക്കുന്നുണ്ടെന്നു് കുറുപ്പിനുതന്നെ ബോദ്ധ്യമായിരുന്നു.&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ഇദ്ദേഹം ഒരു ദിവസം പ്രഭാതരവിയോടുകൂടി ഉണർന്നു് തന്റെ പ്രധാന ബന്ധുവും സർവ്വദാ സഹചാരിയും തന്നോളംതന്നെ ദൈർഘ്യമുള്ളതും ആയ വടിവാളുമായി ചാരോട്ടു മുതലായ തന്റെ പാടങ്ങളിലുള്ള നിലങ്ങൾ ചുറ്റിനോക്കുന്നതിനായി പുറപ്പെട്ടു. കണ്ടങ്ങളും വരമ്പുകളും മടകളും എല്ലാം പരിശോധിച്ചു കഴിഞ്ഞ് കുറുപ്പു് വീട്ടിലേക്കു തിരിയെ യാത്ര ആരംഭിച്ചു. വഴിക്കു പാടത്തിനു പടിഞ്ഞാറു വശമുള്ള കുന്നിൻപുറത്തു് വൃക്ഷങ്ങളുടെ മറവിൽക്കൂടി രണ്ടുപേർ ധൃതിയിൽ വടക്കോട്ടായി പോകുന്നതു് കുറുപ്പു് കണ്ടു. വഴിപോക്കരെ കുറച്ചുനേരം സൂക്ഷിച്ചു നോക്കീട്ടു് കുറുപ്പു് ആയാസപ്പെട്ടു് ഒട്ടും താമസംകൂടാതെ തന്റെ ഗൃഹത്തിൽ എത്തി, അറപ്പുരയുടെ തെക്കേവാതിൽ തുറക്കുന്നതിനു ചട്ടംകെട്ടി. അപ്പോഴേക്കു് വഴിപോക്കർ മാങ്കോയിക്കൽ പടിക്കൽ എത്തി. ഇവർ രണ്ടാം അദ്ധ്യാത്തിലെ ബ്രാഹ്മണനും&amp;#160; ശിഷ്യനും ആയിരുന്നു. ബ്രാഹ്മണനെ അടുത്തു കണ്ടപ്പോൾ കുറുപ്പിന്റെ ഭാവം ഒന്നു ഭേദിച്ചു. നിശ്ശബ്ദനായി കുറച്ചുനേരം ബ്രാഹ്മണനെ നോക്കിക്കൊണ്ടു നിന്നു. പിന്നീടു് പിന്മാറി &amp;amp;rsquo;എടാ &amp;amp;rsquo; എന്നു് ആ ദിക്കൊക്കെ പൊട്ടുമാറുള്ള സ്വരത്തിൽ വിളിച്ചു. ഈ വിളികേട്ടു് കുറുപ്പിന്റെ ഒന്നുരണ്ടു ശേഷക്കാരും മൂന്നുനാലു വാല്യക്കാരും ഓടി എത്തി. അവരോടു് എന്തോ ഓരോന്നു് ആജ്ഞാപിച്ചിട്ടു് ബ്രാഹ്മണന്റെ മുമ്പിൽ ചെന്നു പിന്നെയും മിണ്ടാതെതന്നെ നിന്നു. രാജസദീപ്തികൊണ്ടു് പരിവേഷ്ടിതമായുള്ള ഗാത്രത്തെക്കണ്ടു ബ്രാഹ്മണനെക്കുറിച്ചു് കുറുപ്പിനുണ്ടായിരുന്ന സംശയങ്ങൾ എല്ലാം അസ്തമിച്ചു. സംശയങ്ങൾ ഒടുങ്ങിയപ്പോൾ ഉണ്ടായതു് മുമ്പിൽ താൻ അറിഞ്ഞിട്ടില്ലാത്തതായ ഒരു കുഴക്കാണു്. കുറുപ്പിന്റെ ഇപ്രകാരമുള്ള നിലകണ്ടു് &amp;amp;ldquo;മലഭംഗക്കാരൻ കിഴങ്ങൻ നായരു്&amp;amp;ndash;ഒരു ലോഹ്യവുമില്ലാത്ത തടിയൻ&amp;amp;ndash;കരിമ്പനപോലെ നിൽക്കുന്നതു കണ്ടില്ലയോ?&amp;amp;rdquo; എന്നു് വിശപ്പും ക്ഷീണവുംകൊണ്ടു് അധികമായി വലയുന്ന പരമേശ്വരൻപിള്ളയും, &amp;amp;ldquo;ഇയാൾ കുഴങ്ങി നിൽക്കുന്നതെന്താണു്? ജനശ്രുതി വ്യാജമോ? ഏയ് വരേണ്ടതില്ലായിരുന്നു&amp;amp;rdquo; എന്നു ബ്രാഹ്മണനും വിചാരിച്ചു തുടങ്ങി. ബ്രാഹ്മണന്റെ മുഖപ്രസാദം കുറഞ്ഞതുകണ്ടു് കുറുപ്പിന്റെ കരങ്ങൾ ഇതിനിടയ്ക്കു് മുകുളീകൃതമാകയും ഉടനേ വേർപെടുകയും പാദങ്ങൾ തമ്മിൽ ഉരുമ്മുകയും നേത്രങ്ങളിൽ സന്തോഷത്താൽ കണ്ണുനീർ നിറയുകയും രോമശൂന്യമായി തെളിയുന്ന ശിരസ്സിന്റെ രക്ഷയ്ക്കായി മടക്കി ഇട്ടിരുന്ന കച്ചുമുണ്ടു് കക്ഷത്തിനിടയിൽ ആകയും ചെയ്തു. മാങ്കോയിക്കൽ കുറുപ്പിന്റെ കായപരിമിതി കണ്ടു് ബ്രാഹ്മണൻ വിസ്മയവിവശനായി. അദ്ദേഹത്തിൽ പ്രത്യക്ഷപ്പെട്ട ചേഷ്ടകൾ കണ്ടു് &amp;amp;ldquo;ആവൂ! കുലുക്കമുണ്ടോ&amp;amp;rdquo; എന്നു വിചാരിച്ചു. നിശ്ശബ്ദനായി നിൽക്കുന്നതിനെ കണ്ടു ലജ്ജിതനുമായി. &amp;amp;ldquo;മിണ്ടാതെ നിൽക്കുന്ന ആളുടെ ലൗകികം വേണ്ടെന്നു വയക്കതന്നെയോ?&amp;amp;ndash;വല്ലതും ഒരു ഒഴികഴിവു പറഞ്ഞ് പൊയ്ക്കളയുകയോ?&amp;amp;rdquo; എന്നുള്ള വിചാരത്തോടുകൂടി ബ്രാഹ്മണൻ പരമേശ്വരൻപിള്ളയുടെ മുഖത്തുനോക്കി. ഇനിയും സൽക്കരിക്കാതെ പരുങ്ങലോടുകൂടി നിൽക്കുന്നതു കണക്കല്ലെന്നു നിശ്ചയിച്ചു് &amp;amp;ldquo;കൽപി&amp;amp;ndash;വരുവിൻ. വെയിലിൽ നിന്നു തളരാതെ അറപ്പുരയ്ക്കകത്തു് എഴു......ചെന്നിരിക്കാം,&amp;amp;rdquo; എന്നു് തന്റെ അതിഥികളെ കുറുപ്പു സത്ക്കരിച്ചു. ഈ ക്ഷണത്തെ കേട്ടു ബ്രാഹ്മണനും പരമേശ്വരൻപിള്ളയും സാവധാനത്തിൽ അറപ്പുരയിൽ പ്രവേശിച്ചു. കുറുപ്പു പുറത്തു നിന്നതേയുള്ളു. ബ്രാഹ്മണനു പല്ലു തേയ്ക്കുന്നതിനു തയ്യാറാക്കിക്കൊണ്ടു് ഒരു കൊച്ചൻ അറപ്പുരയ്ക്കകത്തു നിൽക്കുന്നതു കണ്ടു എങ്കിലും കുറുപ്പു് പുറത്തുനിന്നതിനെ ഓർത്തു ബ്രാഹ്മണൻ മേൽപോട്ടു ദൃഷ്ടിയുമായി കുറച്ചുനേരം ചിന്താഗ്രസ്തനായി നിന്നു. &amp;amp;ldquo;പോറ്റി അങ്ങുന്നു് പല്ലു തേയക്കാതെ നിന്നാലക്കൊണ്ടോ? വയറു പയിക്കൂല്ലിയോ? ഉണ്ണാനൊക്കെ എലങ്കത്തിൽ ചമയം ആയല്ലോ&amp;amp;rdquo; എന്നു ചില വാക്കുകൾ കേട്ടു്, ബ്രാഹ്മണൻ ജാഗരൂകനായി മേൽപറഞ്ഞ നിർബന്ധക്ഷണത്തിന്റെ വക്താവായ കൊച്ചനോടു് ഇപ്രകാരം ചോദ്യം ചെയ്തു: &amp;amp;ldquo;നിന്റെ പേർ എന്താ? കുറുപ്പിനെന്താകും?&amp;amp;rdquo;&amp;#160;  &amp;#160;&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ഇദ്ദേഹം ഒരു ദിവസം പ്രഭാതരവിയോടുകൂടി ഉണർന്നു് തന്റെ പ്രധാന ബന്ധുവും സർവ്വദാ സഹചാരിയും തന്നോളംതന്നെ ദൈർഘ്യമുള്ളതും ആയ വടിവാളുമായി ചാരോട്ടു മുതലായ തന്റെ പാടങ്ങളിലുള്ള നിലങ്ങൾ ചുറ്റിനോക്കുന്നതിനായി പുറപ്പെട്ടു. കണ്ടങ്ങളും വരമ്പുകളും മടകളും എല്ലാം പരിശോധിച്ചു കഴിഞ്ഞ് കുറുപ്പു് വീട്ടിലേക്കു തിരിയെ യാത്ര ആരംഭിച്ചു. വഴിക്കു പാടത്തിനു പടിഞ്ഞാറു വശമുള്ള കുന്നിൻപുറത്തു് വൃക്ഷങ്ങളുടെ മറവിൽക്കൂടി രണ്ടുപേർ ധൃതിയിൽ വടക്കോട്ടായി പോകുന്നതു് കുറുപ്പു് കണ്ടു. വഴിപോക്കരെ കുറച്ചുനേരം സൂക്ഷിച്ചു നോക്കീട്ടു് കുറുപ്പു് ആയാസപ്പെട്ടു് ഒട്ടും താമസംകൂടാതെ തന്റെ ഗൃഹത്തിൽ എത്തി, അറപ്പുരയുടെ തെക്കേവാതിൽ തുറക്കുന്നതിനു ചട്ടംകെട്ടി. അപ്പോഴേക്കു് വഴിപോക്കർ മാങ്കോയിക്കൽ പടിക്കൽ എത്തി. ഇവർ രണ്ടാം അദ്ധ്യാത്തിലെ ബ്രാഹ്മണനും&amp;#160; ശിഷ്യനും ആയിരുന്നു. ബ്രാഹ്മണനെ അടുത്തു കണ്ടപ്പോൾ കുറുപ്പിന്റെ ഭാവം ഒന്നു ഭേദിച്ചു. നിശ്ശബ്ദനായി കുറച്ചുനേരം ബ്രാഹ്മണനെ നോക്കിക്കൊണ്ടു നിന്നു. പിന്നീടു് പിന്മാറി &amp;amp;rsquo;എടാ &amp;amp;rsquo; എന്നു് ആ ദിക്കൊക്കെ പൊട്ടുമാറുള്ള സ്വരത്തിൽ വിളിച്ചു. ഈ വിളികേട്ടു് കുറുപ്പിന്റെ ഒന്നുരണ്ടു ശേഷക്കാരും മൂന്നുനാലു വാല്യക്കാരും ഓടി എത്തി. അവരോടു് എന്തോ ഓരോന്നു് ആജ്ഞാപിച്ചിട്ടു് ബ്രാഹ്മണന്റെ മുമ്പിൽ ചെന്നു പിന്നെയും മിണ്ടാതെതന്നെ നിന്നു. രാജസദീപ്തികൊണ്ടു് പരിവേഷ്ടിതമായുള്ള ഗാത്രത്തെക്കണ്ടു ബ്രാഹ്മണനെക്കുറിച്ചു് കുറുപ്പിനുണ്ടായിരുന്ന സംശയങ്ങൾ എല്ലാം അസ്തമിച്ചു. സംശയങ്ങൾ ഒടുങ്ങിയപ്പോൾ ഉണ്ടായതു് മുമ്പിൽ താൻ അറിഞ്ഞിട്ടില്ലാത്തതായ ഒരു കുഴക്കാണു്. കുറുപ്പിന്റെ ഇപ്രകാരമുള്ള നിലകണ്ടു് &amp;amp;ldquo;മലഭംഗക്കാരൻ കിഴങ്ങൻ നായരു്&amp;amp;ndash;ഒരു ലോഹ്യവുമില്ലാത്ത തടിയൻ&amp;amp;ndash;കരിമ്പനപോലെ നിൽക്കുന്നതു കണ്ടില്ലയോ?&amp;amp;rdquo; എന്നു് വിശപ്പും ക്ഷീണവുംകൊണ്ടു് അധികമായി വലയുന്ന പരമേശ്വരൻപിള്ളയും, &amp;amp;ldquo;ഇയാൾ കുഴങ്ങി നിൽക്കുന്നതെന്താണു്? ജനശ്രുതി വ്യാജമോ? ഏയ് വരേണ്ടതില്ലായിരുന്നു&amp;amp;rdquo; എന്നു ബ്രാഹ്മണനും വിചാരിച്ചു തുടങ്ങി. ബ്രാഹ്മണന്റെ മുഖപ്രസാദം കുറഞ്ഞതുകണ്ടു് കുറുപ്പിന്റെ കരങ്ങൾ ഇതിനിടയ്ക്കു് മുകുളീകൃതമാകയും ഉടനേ വേർപെടുകയും പാദങ്ങൾ തമ്മിൽ ഉരുമ്മുകയും നേത്രങ്ങളിൽ സന്തോഷത്താൽ കണ്ണുനീർ നിറയുകയും രോമശൂന്യമായി തെളിയുന്ന ശിരസ്സിന്റെ രക്ഷയ്ക്കായി മടക്കി ഇട്ടിരുന്ന കച്ചുമുണ്ടു് കക്ഷത്തിനിടയിൽ ആകയും ചെയ്തു. മാങ്കോയിക്കൽ കുറുപ്പിന്റെ കായപരിമിതി കണ്ടു് ബ്രാഹ്മണൻ വിസ്മയവിവശനായി. അദ്ദേഹത്തിൽ പ്രത്യക്ഷപ്പെട്ട ചേഷ്ടകൾ കണ്ടു് &amp;amp;ldquo;ആവൂ! കുലുക്കമുണ്ടോ&amp;amp;rdquo; എന്നു വിചാരിച്ചു. നിശ്ശബ്ദനായി നിൽക്കുന്നതിനെ കണ്ടു ലജ്ജിതനുമായി. &amp;amp;ldquo;മിണ്ടാതെ നിൽക്കുന്ന ആളുടെ ലൗകികം വേണ്ടെന്നു വയക്കതന്നെയോ?&amp;amp;ndash;വല്ലതും ഒരു ഒഴികഴിവു പറഞ്ഞ് പൊയ്ക്കളയുകയോ?&amp;amp;rdquo; എന്നുള്ള വിചാരത്തോടുകൂടി ബ്രാഹ്മണൻ പരമേശ്വരൻപിള്ളയുടെ മുഖത്തുനോക്കി. ഇനിയും സൽക്കരിക്കാതെ പരുങ്ങലോടുകൂടി നിൽക്കുന്നതു കണക്കല്ലെന്നു നിശ്ചയിച്ചു് &amp;amp;ldquo;കൽപി&amp;amp;ndash;വരുവിൻ. വെയിലിൽ നിന്നു തളരാതെ അറപ്പുരയ്ക്കകത്തു് എഴു......ചെന്നിരിക്കാം,&amp;amp;rdquo; എന്നു് തന്റെ അതിഥികളെ കുറുപ്പു സത്ക്കരിച്ചു. ഈ ക്ഷണത്തെ കേട്ടു ബ്രാഹ്മണനും പരമേശ്വരൻപിള്ളയും സാവധാനത്തിൽ അറപ്പുരയിൽ പ്രവേശിച്ചു. കുറുപ്പു പുറത്തു നിന്നതേയുള്ളു. ബ്രാഹ്മണനു പല്ലു തേയ്ക്കുന്നതിനു തയ്യാറാക്കിക്കൊണ്ടു് ഒരു കൊച്ചൻ അറപ്പുരയ്ക്കകത്തു നിൽക്കുന്നതു കണ്ടു എങ്കിലും കുറുപ്പു് പുറത്തുനിന്നതിനെ ഓർത്തു ബ്രാഹ്മണൻ മേൽപോട്ടു ദൃഷ്ടിയുമായി കുറച്ചുനേരം ചിന്താഗ്രസ്തനായി നിന്നു. &amp;amp;ldquo;പോറ്റി അങ്ങുന്നു് പല്ലു തേയക്കാതെ നിന്നാലക്കൊണ്ടോ? വയറു പയിക്കൂല്ലിയോ? ഉണ്ണാനൊക്കെ എലങ്കത്തിൽ ചമയം ആയല്ലോ&amp;amp;rdquo; എന്നു ചില വാക്കുകൾ കേട്ടു്, ബ്രാഹ്മണൻ ജാഗരൂകനായി മേൽപറഞ്ഞ നിർബന്ധക്ഷണത്തിന്റെ വക്താവായ കൊച്ചനോടു് ഇപ്രകാരം ചോദ്യം ചെയ്തു: &amp;amp;ldquo;നിന്റെ പേർ എന്താ? കുറുപ്പിനെന്താകും?&amp;amp;rdquo;&amp;#160;  &amp;#160;&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;/table&gt;</summary>
		<author><name>Rahul.ts</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;diff=17449&amp;oldid=prev</id>
		<title>Rahul.ts at 10:53, 21 August 2017</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;diff=17449&amp;oldid=prev"/>
		<updated>2017-08-21T10:53:02Z</updated>

		<summary type="html">&lt;p&gt;&lt;/p&gt;
&lt;a href=&quot;http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;amp;diff=17449&amp;amp;oldid=17420&quot;&gt;Show changes&lt;/a&gt;</summary>
		<author><name>Rahul.ts</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;diff=17420&amp;oldid=prev</id>
		<title>Rahul.ts at 09:46, 21 August 2017</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;diff=17420&amp;oldid=prev"/>
		<updated>2017-08-21T09:46:52Z</updated>

		<summary type="html">&lt;p&gt;&lt;/p&gt;
&lt;a href=&quot;http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;amp;diff=17420&amp;amp;oldid=17389&quot;&gt;Show changes&lt;/a&gt;</summary>
		<author><name>Rahul.ts</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;diff=17389&amp;oldid=prev</id>
		<title>Rahul.ts: Created page with &quot;__NOTITLE____NOTOC__&amp;larr;  മാർത്താണ്ഡവർമ്മ {{SFN/Mvarma}}{{SFN/MvarmaBox}}  {{SFN/Mvarma}}&quot;</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE-05&amp;diff=17389&amp;oldid=prev"/>
		<updated>2017-08-21T08:26:01Z</updated>

		<summary type="html">&lt;p&gt;Created page with &amp;quot;__NOTITLE____NOTOC__←  &lt;a href=&quot;/index.php/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE&quot; title=&quot;മാർത്താണ്ഡവർമ്മ&quot;&gt;മാർത്താണ്ഡവർമ്മ&lt;/a&gt; {{SFN/Mvarma}}{{SFN/MvarmaBox}}  {{SFN/Mvarma}}&amp;quot;&lt;/p&gt;
&lt;p&gt;&lt;b&gt;New page&lt;/b&gt;&lt;/p&gt;&lt;div&gt;__NOTITLE____NOTOC__&amp;amp;larr;  [[മാർത്താണ്ഡവർമ്മ]]&lt;br /&gt;
{{SFN/Mvarma}}{{SFN/MvarmaBox}}&lt;br /&gt;
&lt;br /&gt;
{{SFN/Mvarma}}&lt;/div&gt;</summary>
		<author><name>Rahul.ts</name></author>
		
	</entry>
</feed>