<?xml version="1.0"?>
<feed xmlns="http://www.w3.org/2005/Atom" xml:lang="en">
	<id>http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1985_10_27</id>
	<title>സാഹിത്യവാരഫലം 1985 10 27 - Revision history</title>
	<link rel="self" type="application/atom+xml" href="http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1985_10_27"/>
	<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1985_10_27&amp;action=history"/>
	<updated>2026-04-23T16:54:35Z</updated>
	<subtitle>Revision history for this page on the wiki</subtitle>
	<generator>MediaWiki 1.31.5</generator>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1985_10_27&amp;diff=13712&amp;oldid=prev</id>
		<title>Rahul.ts.brahma: /* ഓർമ്മകൾ */</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1985_10_27&amp;diff=13712&amp;oldid=prev"/>
		<updated>2014-09-20T10:55:43Z</updated>

		<summary type="html">&lt;p&gt;‎&lt;span dir=&quot;auto&quot;&gt;&lt;span class=&quot;autocomment&quot;&gt;ഓർമ്മകൾ&lt;/span&gt;&lt;/span&gt;&lt;/p&gt;
&lt;table class=&quot;diff diff-contentalign-left&quot; data-mw=&quot;interface&quot;&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;tr class=&quot;diff-title&quot; lang=&quot;en&quot;&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;← Older revision&lt;/td&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;Revision as of 10:55, 20 September 2014&lt;/td&gt;
				&lt;/tr&gt;&lt;tr&gt;&lt;td colspan=&quot;2&quot; class=&quot;diff-lineno&quot; id=&quot;mw-diff-left-l67&quot; &gt;Line 67:&lt;/td&gt;
&lt;td colspan=&quot;2&quot; class=&quot;diff-lineno&quot;&gt;Line 67:&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ചങ്ങമ്പുഴ തിരുവനന്തപുരത്തെ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന കാലം. ഞാൻ അദ്ദേഹത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആകർഷകത്വമുള്ള ഒരു ചെറുപ്പക്കാരി കവിത തിരുത്താനെന്നു പറഞ്ഞു് അവിടെയെത്തി. ഞാൻ പോകാനെഴുന്നേറ്റു. എങ്കിലും കവി സമ്മതിച്ചില്ല. അദ്ദേഹം അവളുടെ കവിത വായിച്ചു് ഒരു വരി ചൂണ്ടിക്കാണിച്ചു് എന്തോ സശയം ചോദിച്ചു. നെയ്‌ൽ പോളീഷിട്ട അവളുടെ വിരലുകൾ കടലാസ്സിൽ പതിഞ്ഞു. അവ അവിടെ റോസ്സാപ്പൂക്കൾ വിടർത്തി.&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ചങ്ങമ്പുഴ തിരുവനന്തപുരത്തെ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന കാലം. ഞാൻ അദ്ദേഹത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആകർഷകത്വമുള്ള ഒരു ചെറുപ്പക്കാരി കവിത തിരുത്താനെന്നു പറഞ്ഞു് അവിടെയെത്തി. ഞാൻ പോകാനെഴുന്നേറ്റു. എങ്കിലും കവി സമ്മതിച്ചില്ല. അദ്ദേഹം അവളുടെ കവിത വായിച്ചു് ഒരു വരി ചൂണ്ടിക്കാണിച്ചു് എന്തോ സശയം ചോദിച്ചു. നെയ്‌ൽ പോളീഷിട്ട അവളുടെ വിരലുകൾ കടലാസ്സിൽ പതിഞ്ഞു. അവ അവിടെ റോസ്സാപ്പൂക്കൾ വിടർത്തി.&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;−&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #ffe49c; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;1934. ഹരീന്ദ്രനാഥ് ച്ട്ടോപാധ്യായ ആലപ്പുഴ എസ്. ഡി. വിദ്യാശാലയിൽ പ്രസംഗിക്കാൻ വന്നു. മഞ്ചേരി രാമകൃഷ്ണയ്യർ അദ്ധ്യക്ഷൻ, &lt;del class=&quot;diffchange diffchange-inline&quot;&gt;ഹെഡ്‌മാസ്‌റ്ററും&lt;/del&gt;. യുവാവായ ഹരീന്ദ്രനാഥ് സ്വന്തം കവിതകൾ ചൊല്ലി അനർഗ്ഗളമായി ഇംഗ്ലീഷിൽ പ്രസംഗിച്ചു. എനിക്കൊന്നും മനസ്സിലായില്ല. അസാധാരണമായ ആകൃതി സൗഭഗമായിരുന്നു &lt;del class=&quot;diffchange diffchange-inline&quot;&gt;അദ്ദേഹത്തിനു&lt;/del&gt;. ചിരി എത്ര മനോഹരം!&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;+&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #a3d3ff; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;1934. ഹരീന്ദ്രനാഥ് ച്ട്ടോപാധ്യായ ആലപ്പുഴ എസ്. ഡി. വിദ്യാശാലയിൽ പ്രസംഗിക്കാൻ വന്നു. മഞ്ചേരി രാമകൃഷ്ണയ്യർ അദ്ധ്യക്ഷൻ, &lt;ins class=&quot;diffchange diffchange-inline&quot;&gt;ഹെഡ്‌മാസ്റ്ററും&lt;/ins&gt;. യുവാവായ ഹരീന്ദ്രനാഥ് സ്വന്തം കവിതകൾ ചൊല്ലി അനർഗ്ഗളമായി ഇംഗ്ലീഷിൽ പ്രസംഗിച്ചു. എനിക്കൊന്നും മനസ്സിലായില്ല. അസാധാരണമായ ആകൃതി സൗഭഗമായിരുന്നു &lt;ins class=&quot;diffchange diffchange-inline&quot;&gt;അദ്ദേഹത്തിനു്&lt;/ins&gt;. ചിരി എത്ര മനോഹരം!&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;പുരുഷനായാൽ ഇങ്ങനെ ജനിക്കണമെന്നു എനിക്കു തോന്നി. ഇന്നും ആ ചേതോഹരമായ രൂപം എന്റെ മനസ്സിലുണ്ടു്. സ്കൂളിലെ പെൺകുട്ടികൾ അന്നു രാത്രി മാത്രമല്ല പിന്നീടുള്ള പല രാത്രികളിലും ഉറങ്ങാതെ കിടന്നിട്ടുണ്ടാവും. തിരുവനന്തപുരത്തിനു അടുത്തുള്ള ഒരു സ്ഥലത്തെ ഹൈസ്കൂളിൽ വാർഷിക സമ്മേളനം, അദ്ധ്യക്ഷൻ സി. ഒ. കരുണാകരൻ, പ്രഭാഷകർ ചെമ്മനം ചാക്കോയും ഞാനും. പട്ടം താണുപിള്ള ഉദ്ഘാടകൻ. അദ്ദേഹം പ്രസംഗം തുടങ്ങി. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ തിരിഞ്ഞു് എന്നെ നോക്കി ഒരു ചോദ്യം. &amp;amp;ldquo;ഏയ് കേരള കാളിദാസന്റെ ആ ശ്ലോകത്തിന്റെ തുടക്കമെങ്ങനെ?&amp;amp;rdquo; ഏതു ശ്ലോകമെന്നറിയാതെ ഞാനെങ്ങനെ മറുപടി പറയും? ഞാൻ മിണ്ടാതിരുന്നു. ഉടനെ പട്ടം: &amp;amp;ldquo;മലയാളം പഠിപ്പിക്കുകയല്ലേ കോളേജിൽ? എന്നിട്ടു് ഈ ശ്ലോകമറിഞ്ഞുകൂടെ? നിങ്ങളെ വാദ്ധ്യാരായി നിയമിച്ചതാരു്?&amp;amp;rdquo;&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;പുരുഷനായാൽ ഇങ്ങനെ ജനിക്കണമെന്നു എനിക്കു തോന്നി. ഇന്നും ആ ചേതോഹരമായ രൂപം എന്റെ മനസ്സിലുണ്ടു്. സ്കൂളിലെ പെൺകുട്ടികൾ അന്നു രാത്രി മാത്രമല്ല പിന്നീടുള്ള പല രാത്രികളിലും ഉറങ്ങാതെ കിടന്നിട്ടുണ്ടാവും. തിരുവനന്തപുരത്തിനു അടുത്തുള്ള ഒരു സ്ഥലത്തെ ഹൈസ്കൂളിൽ വാർഷിക സമ്മേളനം, അദ്ധ്യക്ഷൻ സി. ഒ. കരുണാകരൻ, പ്രഭാഷകർ ചെമ്മനം ചാക്കോയും ഞാനും. പട്ടം താണുപിള്ള ഉദ്ഘാടകൻ. അദ്ദേഹം പ്രസംഗം തുടങ്ങി. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ തിരിഞ്ഞു് എന്നെ നോക്കി ഒരു ചോദ്യം. &amp;amp;ldquo;ഏയ് കേരള കാളിദാസന്റെ ആ ശ്ലോകത്തിന്റെ തുടക്കമെങ്ങനെ?&amp;amp;rdquo; ഏതു ശ്ലോകമെന്നറിയാതെ ഞാനെങ്ങനെ മറുപടി പറയും? ഞാൻ മിണ്ടാതിരുന്നു. ഉടനെ പട്ടം: &amp;amp;ldquo;മലയാളം പഠിപ്പിക്കുകയല്ലേ കോളേജിൽ? എന്നിട്ടു് ഈ ശ്ലോകമറിഞ്ഞുകൂടെ? നിങ്ങളെ വാദ്ധ്യാരായി നിയമിച്ചതാരു്?&amp;amp;rdquo;&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;/table&gt;</summary>
		<author><name>Rahul.ts.brahma</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1985_10_27&amp;diff=13711&amp;oldid=prev</id>
		<title>Rahul.ts.brahma: /* മാലാഖമാർ പേടിക്കുന്നിടത്തു് */</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1985_10_27&amp;diff=13711&amp;oldid=prev"/>
		<updated>2014-09-20T10:52:50Z</updated>

		<summary type="html">&lt;p&gt;‎&lt;span dir=&quot;auto&quot;&gt;&lt;span class=&quot;autocomment&quot;&gt;മാലാഖമാർ പേടിക്കുന്നിടത്തു്&lt;/span&gt;&lt;/span&gt;&lt;/p&gt;
&lt;table class=&quot;diff diff-contentalign-left&quot; data-mw=&quot;interface&quot;&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;tr class=&quot;diff-title&quot; lang=&quot;en&quot;&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;← Older revision&lt;/td&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;Revision as of 10:52, 20 September 2014&lt;/td&gt;
				&lt;/tr&gt;&lt;tr&gt;&lt;td colspan=&quot;2&quot; class=&quot;diff-lineno&quot; id=&quot;mw-diff-left-l51&quot; &gt;Line 51:&lt;/td&gt;
&lt;td colspan=&quot;2&quot; class=&quot;diff-lineno&quot;&gt;Line 51:&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;==മാലാഖമാർ പേടിക്കുന്നിടത്തു്==&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;==മാലാഖമാർ പേടിക്കുന്നിടത്തു്==&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;−&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #ffe49c; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;സെക്‌സിനെക്കുറിച്ചു് ധാരാളം നോവലുകളും ചെറുകഥകളും എഴുതിയ ഇറ്റലിയിലെ സാഹിത്യകാരൻ ആൽബർട്ടോ മൊറാവ്യാ (മൊറേവിയ എന്നല്ല) യഥാർത്ഥത്തിൽ സെക്‌സിനെ നിന്ദിക്കുകയാണു് ചെയ്തതു്.&amp;#160; സ്നേഹിക്കാൻ മനുഷ്യനു കഴിവില്ല; അതുകൊണ്ടു് സെക്‌സിൽ അയാൾ വ്യാപരിക്കുന്നു. (Martin Seymour-Smith) അദ്ദേഹത്തിന്റെ&amp;#160; &amp;amp;lsquo;ആവർത്തന&amp;amp;rsquo; മെന്ന കഥയിൽ ഈ ലൈംഗിക വൈരസ്യം രമണീയമായി പ്രതിപാദിച്ചിരിക്കുന്നു (ഭാഷാന്തരീകരണം കുങ്കുമം വാരികയിൽ പി. ആർ. അരവിന്ദൻ). ജോർജിയ എന്ന യുവതി സീന്യോർ ലാനാറിയുടെ സെക്രട്ടറിയായിരുന്നു. കഥ തുടങ്ങുന്നതിനു മൂന്നുകൊല്ലം മുൻപു് അവൾ ലാനാറിക്കു കിട്ടിയ ഒരു ചിത്രത്തെക്കുറിച്ചു് വിദഗ്ദ്ധാഭിപ്രായമറിയാൻ സെർജിയോയുടെ അടുക്കലെത്തി. ചിത്രം അനുകരണമാണെന്നും അതിനാൽ മൂല്യമില്ലാത്തതാണെന്നും ഒറ്റനോട്ടത്തിൽ സെർജിയോ പറഞ്ഞു. പക്ഷേ ജോർജ്ജിയയ്ക്കു തിരിച്ചുപോകാൻ കഴിഞ്ഞില്ല. അവർ അന്യോന്യം ഉറ്റുനോക്കി. കാമംകത്തുന്ന കണ്ണുകൾ. രണ്ടുപേരും മൂന്നുവർഷം ഒരുമിച്ചുതാമസിച്ചു. അന്നു് അവർ വേർപിരിയുകയാണു്. മൂന്നുവർഷത്തിനുമുമ്പ് ജോർജ്ജിയ ചിത്രവും കൊണ്ടെത്തിയപ്പോൾ അവർ രണ്ടുപേരും എന്തെല്ലാം ചാപല്യങ്ങൾ ഹർഷാതിരേകത്തോടെ കാണിച്ചുവോ അതൊക്കെ അവർ അപ്പോൾ കാണിച്ചുനോക്കി. ചേഷ്ടകളും സംഭവങ്ങളും ആവർത്തിക്കാൻ സാധിച്ചു. പക്ഷേ, അന്നത്തെ ഹർഷാതിശയം ആവർത്തിക്കാനൊത്തില്ല. ആദ്യദർശനത്തിലുണ്ടാകുന്ന വികാരം പിന്നീടു് ഒരിക്കലും ഉൽപ്പാദിപ്പിക്കപ്പെടുകയില്ലെന്നു സൂചന. അവർ എല്ലാക്കാലത്തേക്കുമായി പിരിഞ്ഞുപോകുമ്പോൾ കഥ അവസാനിക്കുന്നു. കാമത്തിന്റെ ഈ താൽക്കാലികമായ മതിവിഭ്രാമകസ്വഭാവത്തെ, ആവർത്തിക്കാൻ കഴിയാത്ത അതിന്റെ അവസ്ഥാവിശേഷത്തെ ചിത്രനിരൂപണത്തിൽക്കൂടിയും വ്യഞ്ജിപ്പിക്കുന്നുണ്ടു് മൊറാവ്യാ. മൂന്നുവർഷംമുൻപ് രണ്ടുപേരും തമ്മിൽ സംസാരിച്ചതു് ആവർത്തിക്കുകയാണു്:[സെർജിയോ:] &amp;amp;lsquo;സീന്യോറീനൊ, ഇതൊരു പകർപ്പാണു്. എന്നു മാത്രമല്ല, പ്രഖ്യാതമായ ഒരു ചിത്രത്തിന്റെ പകർപ്പും &amp;amp;hellip; പകർപ്പു് അന്യൂനമാണു്. പക്ഷേ, അതേസമയം കപടവും! &lt;del class=&quot;diffchange diffchange-inline&quot;&gt;പി‌ല്‌ക്കാലത്തു് &lt;/del&gt;&amp;amp;mdash; മൂന്നുവർഷത്തിനുശേഷം &amp;amp;mdash; പ്രഥമദർശനവും അതിനോടു ബന്ധപ്പെട്ട വികാരങ്ങളും ആവർത്തിക്കുന്നതു് കാപട്യമായേ ഭവിക്കൂ എന്നണു് ധ്വനി. സുന്ദരമായ ഈ കഥയെ തർജ്ജമചെയ്തു വികലമാക്കിയിരിക്കുന്നു പി. ആർ. അരവിന്ദൻ. ഒരുദാഹരണം മാത്രം &lt;del class=&quot;diffchange diffchange-inline&quot;&gt;നല്‌കാം&lt;/del&gt;. &amp;amp;ldquo;Signorina, it&amp;amp;rsquo;s a copy, and of a well-known picture into the bargain.&amp;amp;rdquo; ഇതിന്റെ തർജ്ജമ മുകളിൽ ഞാൻ &lt;del class=&quot;diffchange diffchange-inline&quot;&gt;നല്‌കിക്കഴിഞ്ഞു&lt;/del&gt;. ഇനി അരവിന്ദന്റെ തർജ്ജമ കേട്ടാലും: &amp;amp;ldquo;സിഞ്ജ്യോറിനാ ഇതൊരു പകർപ്പാണു്. അതും ചന്തയിൽ കിട്ടുന്നതു്.&amp;amp;rdquo; into the bargain എന്നതിനു &amp;amp;ldquo;അതിനുംപുറമേ&amp;amp;rdquo;, &amp;amp;ldquo;കൂടുതലായി&amp;amp;rdquo; എന്നൊക്കെയാണു് അർത്ഥം. അതിനെയാണു് &amp;amp;ldquo;ചന്തയിൽ കിട്ടുന്നത്&amp;amp;rdquo; എന്നാക്കിയിരിക്കുന്നതു്. &amp;amp;ldquo;മാലാഖകൾ പേടിച്ചു &lt;del class=&quot;diffchange diffchange-inline&quot;&gt;നില്‌ക്കുന്നിടത്തു്&lt;/del&gt;&amp;amp;hellip; &amp;amp;rdquo; ശേഷഭാഗം ഓർമ്മയില്ല. അലക്സാണ്ടർ പോപ്പിന്റെ An essay on critism എടുത്തു നോക്കട്ടെ.&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;+&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #a3d3ff; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;സെക്‌സിനെക്കുറിച്ചു് ധാരാളം നോവലുകളും ചെറുകഥകളും എഴുതിയ ഇറ്റലിയിലെ സാഹിത്യകാരൻ ആൽബർട്ടോ മൊറാവ്യാ (മൊറേവിയ എന്നല്ല) യഥാർത്ഥത്തിൽ സെക്‌സിനെ നിന്ദിക്കുകയാണു് ചെയ്തതു്.&amp;#160; സ്നേഹിക്കാൻ മനുഷ്യനു കഴിവില്ല; അതുകൊണ്ടു് സെക്‌സിൽ അയാൾ വ്യാപരിക്കുന്നു. (Martin Seymour-Smith) അദ്ദേഹത്തിന്റെ&amp;#160; &amp;amp;lsquo;ആവർത്തന&amp;amp;rsquo; മെന്ന കഥയിൽ ഈ ലൈംഗിക വൈരസ്യം രമണീയമായി പ്രതിപാദിച്ചിരിക്കുന്നു (ഭാഷാന്തരീകരണം കുങ്കുമം വാരികയിൽ പി. ആർ. അരവിന്ദൻ). ജോർജിയ എന്ന യുവതി സീന്യോർ ലാനാറിയുടെ സെക്രട്ടറിയായിരുന്നു. കഥ തുടങ്ങുന്നതിനു മൂന്നുകൊല്ലം മുൻപു് അവൾ ലാനാറിക്കു കിട്ടിയ ഒരു ചിത്രത്തെക്കുറിച്ചു് വിദഗ്ദ്ധാഭിപ്രായമറിയാൻ സെർജിയോയുടെ അടുക്കലെത്തി. ചിത്രം അനുകരണമാണെന്നും അതിനാൽ മൂല്യമില്ലാത്തതാണെന്നും ഒറ്റനോട്ടത്തിൽ സെർജിയോ പറഞ്ഞു. പക്ഷേ ജോർജ്ജിയയ്ക്കു തിരിച്ചുപോകാൻ കഴിഞ്ഞില്ല. അവർ അന്യോന്യം ഉറ്റുനോക്കി. കാമംകത്തുന്ന കണ്ണുകൾ. രണ്ടുപേരും മൂന്നുവർഷം ഒരുമിച്ചുതാമസിച്ചു. അന്നു് അവർ വേർപിരിയുകയാണു്. മൂന്നുവർഷത്തിനുമുമ്പ് ജോർജ്ജിയ ചിത്രവും കൊണ്ടെത്തിയപ്പോൾ അവർ രണ്ടുപേരും എന്തെല്ലാം ചാപല്യങ്ങൾ ഹർഷാതിരേകത്തോടെ കാണിച്ചുവോ അതൊക്കെ അവർ അപ്പോൾ കാണിച്ചുനോക്കി. ചേഷ്ടകളും സംഭവങ്ങളും ആവർത്തിക്കാൻ സാധിച്ചു. പക്ഷേ, അന്നത്തെ ഹർഷാതിശയം ആവർത്തിക്കാനൊത്തില്ല. ആദ്യദർശനത്തിലുണ്ടാകുന്ന വികാരം പിന്നീടു് ഒരിക്കലും ഉൽപ്പാദിപ്പിക്കപ്പെടുകയില്ലെന്നു സൂചന. അവർ എല്ലാക്കാലത്തേക്കുമായി പിരിഞ്ഞുപോകുമ്പോൾ കഥ അവസാനിക്കുന്നു. കാമത്തിന്റെ ഈ താൽക്കാലികമായ മതിവിഭ്രാമകസ്വഭാവത്തെ, ആവർത്തിക്കാൻ കഴിയാത്ത അതിന്റെ അവസ്ഥാവിശേഷത്തെ ചിത്രനിരൂപണത്തിൽക്കൂടിയും വ്യഞ്ജിപ്പിക്കുന്നുണ്ടു് മൊറാവ്യാ. മൂന്നുവർഷംമുൻപ് രണ്ടുപേരും തമ്മിൽ സംസാരിച്ചതു് ആവർത്തിക്കുകയാണു്:[സെർജിയോ:] &amp;amp;lsquo;സീന്യോറീനൊ, ഇതൊരു പകർപ്പാണു്. എന്നു മാത്രമല്ല, പ്രഖ്യാതമായ ഒരു ചിത്രത്തിന്റെ പകർപ്പും &amp;amp;hellip; പകർപ്പു് അന്യൂനമാണു്. പക്ഷേ, അതേസമയം കപടവും! &lt;ins class=&quot;diffchange diffchange-inline&quot;&gt;പി‌ൽക്കാലത്തു് &lt;/ins&gt;&amp;amp;mdash; മൂന്നുവർഷത്തിനുശേഷം &amp;amp;mdash; പ്രഥമദർശനവും അതിനോടു ബന്ധപ്പെട്ട വികാരങ്ങളും ആവർത്തിക്കുന്നതു് കാപട്യമായേ ഭവിക്കൂ എന്നണു് ധ്വനി. സുന്ദരമായ ഈ കഥയെ തർജ്ജമചെയ്തു വികലമാക്കിയിരിക്കുന്നു പി. ആർ. അരവിന്ദൻ. ഒരുദാഹരണം മാത്രം &lt;ins class=&quot;diffchange diffchange-inline&quot;&gt;നൽകാം&lt;/ins&gt;. &amp;amp;ldquo;Signorina, it&amp;amp;rsquo;s a copy, and of a well-known picture into the bargain.&amp;amp;rdquo; ഇതിന്റെ തർജ്ജമ മുകളിൽ ഞാൻ &lt;ins class=&quot;diffchange diffchange-inline&quot;&gt;നൽകിക്കഴിഞ്ഞു&lt;/ins&gt;. ഇനി അരവിന്ദന്റെ തർജ്ജമ കേട്ടാലും: &amp;amp;ldquo;സിഞ്ജ്യോറിനാ ഇതൊരു പകർപ്പാണു്. അതും ചന്തയിൽ കിട്ടുന്നതു്.&amp;amp;rdquo; into the bargain എന്നതിനു &amp;amp;ldquo;അതിനുംപുറമേ&amp;amp;rdquo;, &amp;amp;ldquo;കൂടുതലായി&amp;amp;rdquo; എന്നൊക്കെയാണു് അർത്ഥം. അതിനെയാണു് &amp;amp;ldquo;ചന്തയിൽ കിട്ടുന്നത്&amp;amp;rdquo; എന്നാക്കിയിരിക്കുന്നതു്. &amp;amp;ldquo;മാലാഖകൾ പേടിച്ചു &lt;ins class=&quot;diffchange diffchange-inline&quot;&gt;നിൽക്കുന്നിടത്തു്&lt;/ins&gt;&amp;amp;hellip; &amp;amp;rdquo; ശേഷഭാഗം ഓർമ്മയില്ല. അലക്സാണ്ടർ പോപ്പിന്റെ An essay on critism എടുത്തു നോക്കട്ടെ.&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;{{***}}&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;{{***}}&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;&amp;amp;ldquo;ഒരുനാൾ ഞാനൊരു ചന്ദ്രിക വീക്കിലി ദർശിച്ചീടുവാൻ ഇടയായ് അതിൽ മാഷ്‌ടെ വിഭവം വെടിവട്ടം. മാഷെക്കണ്ടാൽ ചിരിപൊട്ടും വാചകമയ്യോ മഹാമോശം&amp;amp;rdquo; എന്നു് എ. കെ. അബു പെരുമ്പടപ്പു് കുഞ്ഞുണ്ണിയോടു്. അതിനു അദ്ദേഹം ചോദിക്കുന്നു: എന്തിനീ പദ്യവൈകൃതം. കുഞ്ഞുണ്ണിമാസ്റ്റർക്കു തെറ്റിപ്പോയി. എ. കെ. അബു ആധുനികോത്തരകവിയാണു്. അദ്ദേഹത്തെക്കുറിച്ചു നമ്മുടെ ആധുനികോത്തര നിരൂപകർ ഉടനെ എഴുതും.&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;&amp;amp;ldquo;ഒരുനാൾ ഞാനൊരു ചന്ദ്രിക വീക്കിലി ദർശിച്ചീടുവാൻ ഇടയായ് അതിൽ മാഷ്‌ടെ വിഭവം വെടിവട്ടം. മാഷെക്കണ്ടാൽ ചിരിപൊട്ടും വാചകമയ്യോ മഹാമോശം&amp;amp;rdquo; എന്നു് എ. കെ. അബു പെരുമ്പടപ്പു് കുഞ്ഞുണ്ണിയോടു്. അതിനു അദ്ദേഹം ചോദിക്കുന്നു: എന്തിനീ പദ്യവൈകൃതം. കുഞ്ഞുണ്ണിമാസ്റ്റർക്കു തെറ്റിപ്പോയി. എ. കെ. അബു ആധുനികോത്തരകവിയാണു്. അദ്ദേഹത്തെക്കുറിച്ചു നമ്മുടെ ആധുനികോത്തര നിരൂപകർ ഉടനെ എഴുതും.&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;/table&gt;</summary>
		<author><name>Rahul.ts.brahma</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1985_10_27&amp;diff=13710&amp;oldid=prev</id>
		<title>Rahul.ts.brahma: /* മാംസപേശികളുടെ വക്രീകരണം */</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1985_10_27&amp;diff=13710&amp;oldid=prev"/>
		<updated>2014-09-20T10:22:52Z</updated>

		<summary type="html">&lt;p&gt;‎&lt;span dir=&quot;auto&quot;&gt;&lt;span class=&quot;autocomment&quot;&gt;മാംസപേശികളുടെ വക്രീകരണം&lt;/span&gt;&lt;/span&gt;&lt;/p&gt;
&lt;table class=&quot;diff diff-contentalign-left&quot; data-mw=&quot;interface&quot;&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;tr class=&quot;diff-title&quot; lang=&quot;en&quot;&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;← Older revision&lt;/td&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;Revision as of 10:22, 20 September 2014&lt;/td&gt;
				&lt;/tr&gt;&lt;tr&gt;&lt;td colspan=&quot;2&quot; class=&quot;diff-lineno&quot; id=&quot;mw-diff-left-l47&quot; &gt;Line 47:&lt;/td&gt;
&lt;td colspan=&quot;2&quot; class=&quot;diff-lineno&quot;&gt;Line 47:&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ചില സാംസ്കാരഹീനന്മാർ സ്ത്രീകളെ വശപ്പെടുത്താൻ ശ്രമിക്കുന്നതും മുഖത്തെ മാംസപേശികൾ വക്രിപ്പിച്ചാണ്. പെണ്ണു വശപ്പെടുമെന്നു കണ്ടാൽ കീചകനെപ്പോലെ ഒന്നു ചിരിക്കും. ജന്മനാവൈരൂപ്യമാർന്ന മുഖത്തെക്കാൾ സ്ത്രീയ്ക്ക് അസഹനീയമാണ് പുരുഷന്റെ വക്രീകരണമാർന്ന മുഖം. എങ്കിലും സഹിച്ചേ പറ്റൂ. ചായക്കടയിൽ കയറി ഉഴുന്നു വടയും ഇറച്ചിയും തിന്നിട്ട് ചിലർ മാസങ്ങൾ പലതു കഴിഞ്ഞതിനു ശേഷം തല തിരിച്ചു വച്ച് മാംസപേശികളെ ക്ഷോഭിപ്പിക്കും. കാമം അധീശത്വം നടത്തുമ്പോഴും ഈ ക്ഷോഭിപ്പിക്കൽ ഉണ്ടാകും. ഇതുപോലെ സാഹിത്യത്തെ നോക്കി മാംസപേശികളെ വക്രിപ്പിക്കുന്നവരുണ്ടോ? ഉണ്ട്. ദേശാഭിമാനി വാരികയിൽ &amp;amp;lsquo;ഓടുന്ന ബസ്സിൽ ഒരു പെൺകുട്ടി&amp;amp;rsquo; എന്ന കഥയെഴുതിയ ഇലിപ്പക്കളം രവീന്ദ്രൻ അത്തരത്തിലുള്ള അനേകം എഴുത്തുകാരിൽ ഒരാളാണ്. ബസ്സിൽ ഭാര്യയും ഭർത്താവും അവരുടെ കുഞ്ഞും. ആ സ്ത്രീയുടെ അടുത്തു വന്നിരുന്ന് ഒരു സാവത്രി വാതോരാതെ സംസാരിക്കുന്നു. സ്വന്തം ഭർത്താവിനെക്കുറിച്ചും അയാളോടിക്കുന്ന സ്കൂട്ടറിനെക്കുറിച്ചുമൊക്കെയാണ് സംസാരം. ദമ്പതികൾക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ സാവിത്രി അവരുടെ കുഞ്ഞിനെ പിടിച്ചു വാങ്ങിക്കുന്നു. അപ്പോഴാണ് അവൾക്കു ഭ്രാന്താണെന്നു ആരോ പറയുന്നത്. കഥ അവിടെ തീരുന്നു. ഒരു പോയിന്റുമില്ലാത്ത, ജീവിതാവബോധം തീരെയില്ലാത്ത ഈ സാഹസിക്യത്തെ കഥയെന്ന് എങ്ങനെ വിളിക്കാനാണ്? സൂക്ഷിച്ചു നോക്കൂ. അസ്റ്റൽ കൊലീൻ &amp;amp;mdash; acetyl choline &amp;amp;mdash; എന്ന രാസദ്രവ്യം ഒഴുകുന്നു. മാംസപേശികൾ വക്രിക്കുന്നു. സാഹിത്യാംഗന മുഖം തിരിച്ചു നിൽക്കുന്നു.&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;ചില സാംസ്കാരഹീനന്മാർ സ്ത്രീകളെ വശപ്പെടുത്താൻ ശ്രമിക്കുന്നതും മുഖത്തെ മാംസപേശികൾ വക്രിപ്പിച്ചാണ്. പെണ്ണു വശപ്പെടുമെന്നു കണ്ടാൽ കീചകനെപ്പോലെ ഒന്നു ചിരിക്കും. ജന്മനാവൈരൂപ്യമാർന്ന മുഖത്തെക്കാൾ സ്ത്രീയ്ക്ക് അസഹനീയമാണ് പുരുഷന്റെ വക്രീകരണമാർന്ന മുഖം. എങ്കിലും സഹിച്ചേ പറ്റൂ. ചായക്കടയിൽ കയറി ഉഴുന്നു വടയും ഇറച്ചിയും തിന്നിട്ട് ചിലർ മാസങ്ങൾ പലതു കഴിഞ്ഞതിനു ശേഷം തല തിരിച്ചു വച്ച് മാംസപേശികളെ ക്ഷോഭിപ്പിക്കും. കാമം അധീശത്വം നടത്തുമ്പോഴും ഈ ക്ഷോഭിപ്പിക്കൽ ഉണ്ടാകും. ഇതുപോലെ സാഹിത്യത്തെ നോക്കി മാംസപേശികളെ വക്രിപ്പിക്കുന്നവരുണ്ടോ? ഉണ്ട്. ദേശാഭിമാനി വാരികയിൽ &amp;amp;lsquo;ഓടുന്ന ബസ്സിൽ ഒരു പെൺകുട്ടി&amp;amp;rsquo; എന്ന കഥയെഴുതിയ ഇലിപ്പക്കളം രവീന്ദ്രൻ അത്തരത്തിലുള്ള അനേകം എഴുത്തുകാരിൽ ഒരാളാണ്. ബസ്സിൽ ഭാര്യയും ഭർത്താവും അവരുടെ കുഞ്ഞും. ആ സ്ത്രീയുടെ അടുത്തു വന്നിരുന്ന് ഒരു സാവത്രി വാതോരാതെ സംസാരിക്കുന്നു. സ്വന്തം ഭർത്താവിനെക്കുറിച്ചും അയാളോടിക്കുന്ന സ്കൂട്ടറിനെക്കുറിച്ചുമൊക്കെയാണ് സംസാരം. ദമ്പതികൾക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ സാവിത്രി അവരുടെ കുഞ്ഞിനെ പിടിച്ചു വാങ്ങിക്കുന്നു. അപ്പോഴാണ് അവൾക്കു ഭ്രാന്താണെന്നു ആരോ പറയുന്നത്. കഥ അവിടെ തീരുന്നു. ഒരു പോയിന്റുമില്ലാത്ത, ജീവിതാവബോധം തീരെയില്ലാത്ത ഈ സാഹസിക്യത്തെ കഥയെന്ന് എങ്ങനെ വിളിക്കാനാണ്? സൂക്ഷിച്ചു നോക്കൂ. അസ്റ്റൽ കൊലീൻ &amp;amp;mdash; acetyl choline &amp;amp;mdash; എന്ന രാസദ്രവ്യം ഒഴുകുന്നു. മാംസപേശികൾ വക്രിക്കുന്നു. സാഹിത്യാംഗന മുഖം തിരിച്ചു നിൽക്കുന്നു.&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;{{***}}&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;{{***}}&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;−&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #ffe49c; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;എഴുത്തുകാർ സ്വന്തം മനസ്സിനെ പിടിച്ചു തെറ്റായ സ്ഥാനത്തു നിർത്തുമ്പോഴാണ് കലാശൂന്യമായ രചനയുടെ ആവിർഭാവം. അതു തെറ്റാണെന്ന് ആ എഴുത്തുകാർക്ക് അറിഞ്ഞുകൂടാ. പ്രായോഗികതലം മാത്രം കണ്ടു രസിക്കുന്ന പരിപാകമില്ലാത്ത വായനക്കാർക്കും അറിഞ്ഞുകൂടാ. അറിവുള്ളവർ അതു പറയുമ്പോൾ എഴുത്തുകാരും അവിദഗ‌ദ്ധരായ വായനക്കാരും ഒരുമിച്ചു ചേർന്നു് അവരെ ആക്രമിക്കുന്നു. കഥാകാരനായ ടി. വി. വർക്കി &amp;amp;lsquo;കണ്ണമ്മ ചിരിക്കുന്നു&amp;amp;rsquo; എന്ന കഥയിൽ തന്റെ മനസ്സിനെ നിറുത്തേണ്ടിടത്തുതന്നെ നിറുത്തിയിട്ടുണ്ടു്. എന്നിട്ടും പരിപാകമുള്ളവർക്കും പരിപാകമില്ലാത്തവർക്കും രസമുണ്ടാകുന്നില്ല. കറുത്തമ്മ കുടിയനായ വേലായുധന്റെ ഭാര്യ. അവർക്കു് മകനും മകളുമുണ്ട്. മകൻ നാടകം കഴിഞ്ഞു് രാത്രിയാണെത്തുക. ഭർത്താവു് കുടിച്ചുമറിഞ്ഞു വരും. കുടുംബഭാരം വഹിക്കേണ്ട രണ്ടുപേരും ഇങ്ങനെയായാൽ (വിലക്ഷണ ഭാഷയിൽ) &amp;amp;ldquo;പുരനിറഞ്ഞു നിൽക്കുന്ന&amp;amp;rdquo; മകളെ യോഗ്യനായ ഒരുത്തന്റെ കൂടെ പറഞ്ഞയക്കുന്നതെങ്ങനെ? പ്രതീക്ഷയോടുകൂടി കണ്ണമ്മ ഇരിക്കുമ്പോൾ മദ്യപിച്ചു് ബോധശൂന്യനായ വേലായുധനെ കൂട്ടുകാർ എടുത്തുകൊണ്ടുവരുന്നു. ബോധശൂന്യനേ ആയിട്ടുള്ളൂ &lt;del class=&quot;diffchange diffchange-inline&quot;&gt;യാൾ&lt;/del&gt;. മരിച്ചിട്ടില്ല. മരിച്ചില്ലെങ്കിൽ അന്നു കണ്ണമ്മയ്ക്കു കഞ്ഞികുടിക്കാൻ പറ്റുമായിരുന്നില്ല. അതോർത്തു് അവൾ ചിരിക്കുന്നു. നിത്യജീവിതസംഭവങ്ങളെ&amp;#160; &lt;del class=&quot;diffchange diffchange-inline&quot;&gt;കഥയെഴുത്തികാരൻ &lt;/del&gt;വർണ്ണിച്ചുകഴിയുമ്പോൾ &amp;amp;ldquo;ഹാ, ഇതാണല്ലോ ജീവിതം!&amp;amp;rdquo; എന്നു് അനുവാചകർ പറയണം. ടി. വി. വർക്കിയുടെ ഒരു കഥ വായിച്ചാലും വായനക്കാരൻ അങ്ങനെ&amp;#160; പ്രഖ്യാപിക്കില്ല. കഥയുടെ total effect-ലേക്കു് മറ്റെല്ലാ അംശങ്ങളും ചെന്നുചേരുമ്പോഴാണു് അതു് (കഥ) കലാത്മകമാകുന്നതു്. അതു സംഭവിക്കുമ്പോൾ കഥ കവിതപോലെ ലയാത്മകമാകും. കേന്ദ്രസ്ഥിതമായ ആശയമോ വികാരമോ എല്ല അംശങ്ങളേയും തഴുകുന്ന ലയമോ &amp;amp;lsquo;ദേശാഭിമാനി&amp;amp;rsquo; &lt;del class=&quot;diffchange diffchange-inline&quot;&gt;യുലെ &lt;/del&gt;ഇക്കഥയിൽ ഇല്ല. ഉമിക്കരി ചവയ്ക്കുന്ന പ്രതീതിയാണു് ഇക്കഥയുടെ പാരായാണം ഉളവാക്കുക.&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;+&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #a3d3ff; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;എഴുത്തുകാർ സ്വന്തം മനസ്സിനെ പിടിച്ചു തെറ്റായ സ്ഥാനത്തു നിർത്തുമ്പോഴാണ് കലാശൂന്യമായ രചനയുടെ ആവിർഭാവം. അതു തെറ്റാണെന്ന് ആ എഴുത്തുകാർക്ക് അറിഞ്ഞുകൂടാ. പ്രായോഗികതലം മാത്രം കണ്ടു രസിക്കുന്ന പരിപാകമില്ലാത്ത വായനക്കാർക്കും അറിഞ്ഞുകൂടാ. അറിവുള്ളവർ അതു പറയുമ്പോൾ എഴുത്തുകാരും അവിദഗ‌ദ്ധരായ വായനക്കാരും ഒരുമിച്ചു ചേർന്നു് അവരെ ആക്രമിക്കുന്നു. കഥാകാരനായ ടി. വി. വർക്കി &amp;amp;lsquo;കണ്ണമ്മ ചിരിക്കുന്നു&amp;amp;rsquo; എന്ന കഥയിൽ തന്റെ മനസ്സിനെ നിറുത്തേണ്ടിടത്തുതന്നെ നിറുത്തിയിട്ടുണ്ടു്. എന്നിട്ടും പരിപാകമുള്ളവർക്കും പരിപാകമില്ലാത്തവർക്കും രസമുണ്ടാകുന്നില്ല. കറുത്തമ്മ കുടിയനായ വേലായുധന്റെ ഭാര്യ. അവർക്കു് മകനും മകളുമുണ്ട്. മകൻ നാടകം കഴിഞ്ഞു് രാത്രിയാണെത്തുക. ഭർത്താവു് കുടിച്ചുമറിഞ്ഞു വരും. കുടുംബഭാരം വഹിക്കേണ്ട രണ്ടുപേരും ഇങ്ങനെയായാൽ (വിലക്ഷണ ഭാഷയിൽ) &amp;amp;ldquo;പുരനിറഞ്ഞു നിൽക്കുന്ന&amp;amp;rdquo; മകളെ യോഗ്യനായ ഒരുത്തന്റെ കൂടെ പറഞ്ഞയക്കുന്നതെങ്ങനെ? പ്രതീക്ഷയോടുകൂടി കണ്ണമ്മ ഇരിക്കുമ്പോൾ മദ്യപിച്ചു് ബോധശൂന്യനായ വേലായുധനെ കൂട്ടുകാർ എടുത്തുകൊണ്ടുവരുന്നു. ബോധശൂന്യനേ ആയിട്ടുള്ളൂ &lt;ins class=&quot;diffchange diffchange-inline&quot;&gt;അയാൾ&lt;/ins&gt;. മരിച്ചിട്ടില്ല. മരിച്ചില്ലെങ്കിൽ അന്നു കണ്ണമ്മയ്ക്കു കഞ്ഞികുടിക്കാൻ പറ്റുമായിരുന്നില്ല. അതോർത്തു് അവൾ ചിരിക്കുന്നു. നിത്യജീവിതസംഭവങ്ങളെ&amp;#160; &lt;ins class=&quot;diffchange diffchange-inline&quot;&gt;കഥയെഴുത്തുകാരൻ &lt;/ins&gt;വർണ്ണിച്ചുകഴിയുമ്പോൾ &amp;amp;ldquo;ഹാ, ഇതാണല്ലോ ജീവിതം!&amp;amp;rdquo; എന്നു് അനുവാചകർ പറയണം. ടി. വി. വർക്കിയുടെ ഒരു കഥ വായിച്ചാലും വായനക്കാരൻ അങ്ങനെ&amp;#160; പ്രഖ്യാപിക്കില്ല. കഥയുടെ total effect-ലേക്കു് മറ്റെല്ലാ അംശങ്ങളും ചെന്നുചേരുമ്പോഴാണു് അതു് (കഥ) കലാത്മകമാകുന്നതു്. അതു സംഭവിക്കുമ്പോൾ കഥ കവിതപോലെ ലയാത്മകമാകും. കേന്ദ്രസ്ഥിതമായ ആശയമോ വികാരമോ എല്ല അംശങ്ങളേയും തഴുകുന്ന ലയമോ &amp;amp;lsquo;ദേശാഭിമാനി&amp;amp;rsquo; &lt;ins class=&quot;diffchange diffchange-inline&quot;&gt;യിലെ &lt;/ins&gt;ഇക്കഥയിൽ ഇല്ല. ഉമിക്കരി ചവയ്ക്കുന്ന പ്രതീതിയാണു് ഇക്കഥയുടെ പാരായാണം ഉളവാക്കുക.&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;==മാലാഖമാർ പേടിക്കുന്നിടത്തു്==&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;==മാലാഖമാർ പേടിക്കുന്നിടത്തു്==&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;/table&gt;</summary>
		<author><name>Rahul.ts.brahma</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1985_10_27&amp;diff=13709&amp;oldid=prev</id>
		<title>Rahul.ts.brahma: /* നിത്യചൈതന്യ യതി */</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1985_10_27&amp;diff=13709&amp;oldid=prev"/>
		<updated>2014-09-20T10:10:58Z</updated>

		<summary type="html">&lt;p&gt;‎&lt;span dir=&quot;auto&quot;&gt;&lt;span class=&quot;autocomment&quot;&gt;നിത്യചൈതന്യ യതി&lt;/span&gt;&lt;/span&gt;&lt;/p&gt;
&lt;table class=&quot;diff diff-contentalign-left&quot; data-mw=&quot;interface&quot;&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;col class=&quot;diff-marker&quot; /&gt;
				&lt;col class=&quot;diff-content&quot; /&gt;
				&lt;tr class=&quot;diff-title&quot; lang=&quot;en&quot;&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;← Older revision&lt;/td&gt;
				&lt;td colspan=&quot;2&quot; style=&quot;background-color: #fff; color: #222; text-align: center;&quot;&gt;Revision as of 10:10, 20 September 2014&lt;/td&gt;
				&lt;/tr&gt;&lt;tr&gt;&lt;td colspan=&quot;2&quot; class=&quot;diff-lineno&quot; id=&quot;mw-diff-left-l31&quot; &gt;Line 31:&lt;/td&gt;
&lt;td colspan=&quot;2&quot; class=&quot;diff-lineno&quot;&gt;Line 31:&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;==നിത്യചൈതന്യ യതി==&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;==നിത്യചൈതന്യ യതി==&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;−&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #ffe49c; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;മരണത്തെക്കുറിച്ച് ഫ്രഞ്ചെഴുത്തുകാരൻ ഫിലിപ്പ് ഏറേസ് എഴുതിയ &amp;amp;lsquo;The Hour of Our Death&amp;amp;rsquo; എന്ന ഗ്രന്ഥം monumental &amp;amp;mdash; ചിരന്തനമൂല്യമാർന്ന &amp;amp;mdash; എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. നോവൽ, കവിത, ചിത്രം, വാസ്തുശില്പം ഇവയെയൊക്കെ അവലംബിച്ചുകൊണ്ട് മരണസങ്കല്പം മാറിമാറി വരുന്നതെങ്ങനെയെന്ന് ഈ ഗ്രന്ഥത്തിൽ വിശദീകരിച്ചിരിക്കുന്നു. കൊച്ചക്ഷരത്തിൽ എഴുന്നൂറു പുറങ്ങളോളം വരുന്ന പുസ്തകം വായിക്കാൻ പ്രയസമുണ്ടെങ്കിൽ ഈ നീൽ എഴുതിയ &amp;amp;lsquo;The Art of Dying&amp;amp;rsquo; എന്ന ഗ്രന്ഥം വായിക്കം. നൂറ് കൊല്ലം മുൻപ് ഒരു വീട്ടിലുണ്ടാകുന്ന മരണം സമൂഹത്തിന്റെ ജീവിതത്തെ താൽക്കാലികമായി തകിടം മറിച്ചിരുന്നുവെന്നും ശവസംസ്കാരത്തിനു ശേഷമേ സമനില വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂവെന്നും നീൽ പറയുന്നു. പക്ഷേ, നഗരത്തിലെ ഇന്നത്തെ മരണം സ്വകാര്യ സംഭവമായി മാറിയിരിക്കുന്നുവെന്ന് അദേഹത്തിന് അഭിപ്രായമുണ്ട്. പണ്ട് മരണത്തെ സംബന്ധിച്ച് ഉണ്ടായിരുന്ന സംസക്തി അല്ലെങ്കിൽ അതിസൗഹൃദം ഇന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതു പടിഞ്ഞാറൻ നാടുകളിൽ. കേരളത്തിൽ മരണ സങ്കൽപ്പത്തിനോ അതിനോടു ബന്ധപ്പെട്ട ചടങ്ങുകൾക്കോ ഒരു മാറ്റവും വന്നിട്ടില്ല. മരണം സംഭവിച്ച വീട്ടിൽ ചെന്നുകഴിഞ്ഞാൽ പലപ്പോഴും ഒരു ദിവസം തന്നെ കാത്തിരിക്കേണ്ടി വരും ശവസംസ്കാരം നടക്കാൻ. മദ്ധ്യപ്രദേശത്തോ നേപ്പാളിലോ ജോലി നോക്കുന്ന ബന്ധു അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ടാവും. അയാളെത്തി ഒരു ചുവന്ന തുണി ശവത്തിൽ ഇടുന്നതു വരെ ചെല്ലുന്നവർ കാത്തിരുന്നു കൊള്ളണം. ശവസംസ്കാരം കഴിഞ്ഞാലോ? സഞ്ചയനമായി. അന്നാണ് ആളുകൾ വളരെ കൂടുന്നത്. പിന്നെ പതിനാറാം ദിവസം കുളി. എണ്ണതൊട്ട്, കച്ച മുറിച്ച് കുളിക്കാൻ പോകും. അന്ധവിശ്വാസജന്യങ്ങളായ ഇത്തരം ഏർപ്പാടുകൾ ജീവിച്ചിരിക്കുന്നവരെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട്. കടുവയെപ്പോലെ ചാടാൻ ഒരുങ്ങി നിന്ന മരണത്തെ പടിഞ്ഞാറൻ ദേശത്തുള്ളവർ മെരുക്കിയെടുത്തു. നമുക്കതിന് കഴിഞ്ഞിട്ടില്ല. മരണം ഇപ്പോഴും നമുക്ക് കടുവ തന്നെയാണ്. ഈ കടുവ കടിച്ചു കൊല്ലുന്നത് നാലു പീറ നോവലുകളോ, നാലു പറട്ടക്കഥകളോ എഴുതിയ ഒരാളെയാണെങ്കിൽ പിറ്റേ ദിവസത്തെ പത്രം നോക്കാൻ വയ്യ. വെണ്ടയ്ക്കാ തലക്കെട്ടിനു താഴെ വരുന്ന അർത്ഥരഹിതങ്ങളും അസംബന്ധങ്ങളുമായ റിപ്പോർട്ടുകൾ. മരിച്ചയാളിന്റെ ഭാര്യ ശവത്തിന്റെ നെറ്റിയിൽ അർപ്പിക്കുന്ന ചുംബനത്തിന്റെ പടം. ഇവയെല്ലാം കാണണം. പിന്നെ അനുശോചന സമ്മേളനങ്ങളൂടെ റിപ്പോർട്ടുകൾ. അതു വളരെക്കാലത്തേക്ക് ഉണ്ടാകും. വേറൊരു നേരമ്പോക്കു കൂടിയുണ്ട്. വായനക്കാർ അതു കണ്ടിരിക്കും. എങ്കിലും ഞാൻ പറയാം. &amp;amp;lsquo;മഹാദുഃഖത്തിൽ വീണ പുത്രിമാർ&amp;amp;rsquo; എന്ന വാക്യത്തിന്റെ മുകളിലായി തെല്ലൊരു ചിരിയോടെ നിൽക്കുന്ന പെണ്മക്കളുടെ പടം ആകെക്കൂടി &lt;del class=&quot;diffchange diffchange-inline&quot;&gt;ഹിപോ&lt;/del&gt;&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;+&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #a3d3ff; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;മരണത്തെക്കുറിച്ച് ഫ്രഞ്ചെഴുത്തുകാരൻ ഫിലിപ്പ് ഏറേസ് എഴുതിയ &amp;amp;lsquo;The Hour of Our Death&amp;amp;rsquo; എന്ന ഗ്രന്ഥം monumental &amp;amp;mdash; ചിരന്തനമൂല്യമാർന്ന &amp;amp;mdash; എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. നോവൽ, കവിത, ചിത്രം, വാസ്തുശില്പം ഇവയെയൊക്കെ അവലംബിച്ചുകൊണ്ട് മരണസങ്കല്പം മാറിമാറി വരുന്നതെങ്ങനെയെന്ന് ഈ ഗ്രന്ഥത്തിൽ വിശദീകരിച്ചിരിക്കുന്നു. കൊച്ചക്ഷരത്തിൽ എഴുന്നൂറു പുറങ്ങളോളം വരുന്ന പുസ്തകം വായിക്കാൻ പ്രയസമുണ്ടെങ്കിൽ ഈ നീൽ എഴുതിയ &amp;amp;lsquo;The Art of Dying&amp;amp;rsquo; എന്ന ഗ്രന്ഥം വായിക്കം. നൂറ് കൊല്ലം മുൻപ് ഒരു വീട്ടിലുണ്ടാകുന്ന മരണം സമൂഹത്തിന്റെ ജീവിതത്തെ താൽക്കാലികമായി തകിടം മറിച്ചിരുന്നുവെന്നും ശവസംസ്കാരത്തിനു ശേഷമേ സമനില വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂവെന്നും നീൽ പറയുന്നു. പക്ഷേ, നഗരത്തിലെ ഇന്നത്തെ മരണം സ്വകാര്യ സംഭവമായി മാറിയിരിക്കുന്നുവെന്ന് അദേഹത്തിന് അഭിപ്രായമുണ്ട്. പണ്ട് മരണത്തെ സംബന്ധിച്ച് ഉണ്ടായിരുന്ന സംസക്തി അല്ലെങ്കിൽ അതിസൗഹൃദം ഇന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതു പടിഞ്ഞാറൻ നാടുകളിൽ. കേരളത്തിൽ മരണ സങ്കൽപ്പത്തിനോ അതിനോടു ബന്ധപ്പെട്ട ചടങ്ങുകൾക്കോ ഒരു മാറ്റവും വന്നിട്ടില്ല. മരണം സംഭവിച്ച വീട്ടിൽ ചെന്നുകഴിഞ്ഞാൽ പലപ്പോഴും ഒരു ദിവസം തന്നെ കാത്തിരിക്കേണ്ടി വരും ശവസംസ്കാരം നടക്കാൻ. മദ്ധ്യപ്രദേശത്തോ നേപ്പാളിലോ ജോലി നോക്കുന്ന ബന്ധു അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ടാവും. അയാളെത്തി ഒരു ചുവന്ന തുണി ശവത്തിൽ ഇടുന്നതു വരെ ചെല്ലുന്നവർ കാത്തിരുന്നു കൊള്ളണം. ശവസംസ്കാരം കഴിഞ്ഞാലോ? സഞ്ചയനമായി. അന്നാണ് ആളുകൾ വളരെ കൂടുന്നത്. പിന്നെ പതിനാറാം ദിവസം കുളി. എണ്ണതൊട്ട്, കച്ച മുറിച്ച് കുളിക്കാൻ പോകും. അന്ധവിശ്വാസജന്യങ്ങളായ ഇത്തരം ഏർപ്പാടുകൾ ജീവിച്ചിരിക്കുന്നവരെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട്. കടുവയെപ്പോലെ ചാടാൻ ഒരുങ്ങി നിന്ന മരണത്തെ പടിഞ്ഞാറൻ ദേശത്തുള്ളവർ മെരുക്കിയെടുത്തു. നമുക്കതിന് കഴിഞ്ഞിട്ടില്ല. മരണം ഇപ്പോഴും നമുക്ക് കടുവ തന്നെയാണ്. ഈ കടുവ കടിച്ചു കൊല്ലുന്നത് നാലു പീറ നോവലുകളോ, നാലു പറട്ടക്കഥകളോ എഴുതിയ ഒരാളെയാണെങ്കിൽ പിറ്റേ ദിവസത്തെ പത്രം നോക്കാൻ വയ്യ. വെണ്ടയ്ക്കാ തലക്കെട്ടിനു താഴെ വരുന്ന അർത്ഥരഹിതങ്ങളും അസംബന്ധങ്ങളുമായ റിപ്പോർട്ടുകൾ. മരിച്ചയാളിന്റെ ഭാര്യ ശവത്തിന്റെ നെറ്റിയിൽ അർപ്പിക്കുന്ന ചുംബനത്തിന്റെ പടം. ഇവയെല്ലാം കാണണം. പിന്നെ അനുശോചന സമ്മേളനങ്ങളൂടെ റിപ്പോർട്ടുകൾ. അതു വളരെക്കാലത്തേക്ക് ഉണ്ടാകും. വേറൊരു നേരമ്പോക്കു കൂടിയുണ്ട്. വായനക്കാർ അതു കണ്ടിരിക്കും. എങ്കിലും ഞാൻ പറയാം. &amp;amp;lsquo;മഹാദുഃഖത്തിൽ വീണ പുത്രിമാർ&amp;amp;rsquo; എന്ന വാക്യത്തിന്റെ മുകളിലായി തെല്ലൊരു ചിരിയോടെ നിൽക്കുന്ന പെണ്മക്കളുടെ പടം ആകെക്കൂടി &lt;ins class=&quot;diffchange diffchange-inline&quot;&gt;ഹിപോക്രിസി&lt;/ins&gt;. ഈ കാപട്യത്തിനെതിരായി ഒരു സന്ന്യാസിശ്രേഷ്ഠൻ ശബ്ദമുയർത്തുന്നു. കലാകൗമുദിയിൽ &amp;amp;lsquo;ഓർമ്മിക്കാൻ&amp;amp;rsquo; എന്ന പേരിൽ നിത്യചൈതന്യയതി എഴുതിയ ലേഖനമാണ് ഞാനുദ്ദേശിക്കുന്നത്.&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;−&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #ffe49c; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;&amp;#160;&lt;/div&gt;&lt;/td&gt;&lt;td colspan=&quot;2&quot;&gt;&amp;#160;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;−&lt;/td&gt;&lt;td style=&quot;color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #ffe49c; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;&lt;del class=&quot;diffchange diffchange-inline&quot;&gt;ക്രിസി&lt;/del&gt;. ഈ കാപട്യത്തിനെതിരായി ഒരു സന്ന്യാസിശ്രേഷ്ഠൻ ശബ്ദമുയർത്തുന്നു. കലാകൗമുദിയിൽ &amp;amp;lsquo;ഓർമ്മിക്കാൻ&amp;amp;rsquo; എന്ന പേരിൽ നിത്യചൈതന്യയതി എഴുതിയ ലേഖനമാണ് ഞാനുദ്ദേശിക്കുന്നത്.&lt;/div&gt;&lt;/td&gt;&lt;td colspan=&quot;2&quot;&gt;&amp;#160;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;/td&gt;&lt;/tr&gt;
&lt;tr&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;മരണത്തെ &amp;amp;ldquo;ഓമനേ മടിക്കേണ്ട പോരൂ&amp;amp;rdquo; എന്ന മട്ടിൽ ചങ്ങമ്പുഴയെപ്പോലെ പ്രേമാതിരേകത്തോടെ വിളിക്കേണ്ടതില്ല. വാൾട്ട് വിറ്റ്‌മാനെപ്പോലെ &amp;amp;ldquo;Come lovely and soothing death&amp;amp;rdquo; എന്നു മാധുര്യത്തോടെ ആഹ്വാനം ചെയ്യേണ്ടതുമില്ല. അതിനെ മെരുക്കിയെടുത്തു മാൻകുട്ടിയാക്കണം. ആ മാനിനെ പ്രതീക്ഷിച്ചു കഴിഞ്ഞുകൂടുന്ന സാഹിത്യവാരഫലക്കാരന്റെ നിർവ്യാജമായ അഭിപ്രായമാണിത്. സത്യമെഴുതിയ യതിക്കു ധന്യവാദം.&lt;/div&gt;&lt;/td&gt;&lt;td class='diff-marker'&gt;&amp;#160;&lt;/td&gt;&lt;td style=&quot;background-color: #f8f9fa; color: #222; font-size: 88%; border-style: solid; border-width: 1px 1px 1px 4px; border-radius: 0.33em; border-color: #eaecf0; vertical-align: top; white-space: pre-wrap;&quot;&gt;&lt;div&gt;മരണത്തെ &amp;amp;ldquo;ഓമനേ മടിക്കേണ്ട പോരൂ&amp;amp;rdquo; എന്ന മട്ടിൽ ചങ്ങമ്പുഴയെപ്പോലെ പ്രേമാതിരേകത്തോടെ വിളിക്കേണ്ടതില്ല. വാൾട്ട് വിറ്റ്‌മാനെപ്പോലെ &amp;amp;ldquo;Come lovely and soothing death&amp;amp;rdquo; എന്നു മാധുര്യത്തോടെ ആഹ്വാനം ചെയ്യേണ്ടതുമില്ല. അതിനെ മെരുക്കിയെടുത്തു മാൻകുട്ടിയാക്കണം. ആ മാനിനെ പ്രതീക്ഷിച്ചു കഴിഞ്ഞുകൂടുന്ന സാഹിത്യവാരഫലക്കാരന്റെ നിർവ്യാജമായ അഭിപ്രായമാണിത്. സത്യമെഴുതിയ യതിക്കു ധന്യവാദം.&lt;/div&gt;&lt;/td&gt;&lt;/tr&gt;
&lt;/table&gt;</summary>
		<author><name>Rahul.ts.brahma</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1985_10_27&amp;diff=12936&amp;oldid=prev</id>
		<title>Cvr: Created page with &quot;{{MKN/SV}} Category:മലയാളം Category:എം കൃഷ്ണന്‍ നായര്‍ Category:സാഹിത്യവാരഫലം Category:ക...&quot;</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1985_10_27&amp;diff=12936&amp;oldid=prev"/>
		<updated>2014-08-27T06:00:44Z</updated>

		<summary type="html">&lt;p&gt;Created page with &amp;quot;{{MKN/SV}} &lt;a href=&quot;/index.php/Category:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82&quot; title=&quot;Category:മലയാളം&quot;&gt;Category:മലയാളം&lt;/a&gt; &lt;a href=&quot;/index.php/Category:%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&quot; title=&quot;Category:എം കൃഷ്ണന്‍ നായര്‍&quot;&gt;Category:എം കൃഷ്ണന്‍ നായര്‍&lt;/a&gt; &lt;a href=&quot;/index.php/Category:%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82&quot; title=&quot;Category:സാഹിത്യവാരഫലം&quot;&gt;Category:സാഹിത്യവാരഫലം&lt;/a&gt; Category:ക...&amp;quot;&lt;/p&gt;
&lt;a href=&quot;http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1985_10_27&amp;amp;diff=12936&quot;&gt;Show changes&lt;/a&gt;</summary>
		<author><name>Cvr</name></author>
		
	</entry>
</feed>