close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-09.05"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:രാത്രിയിൽ മനുഷ്യർ}}
  
 +
<poem>
 +
: രാത്രികൾ ആൾക്കൂട്ടങ്ങൾക്കു പറഞ്ഞിട്ടുള്ളതല്ല.
 +
: രാത്രി നിങ്ങളെ നിങ്ങളുടെ അയല്ക്കാരനിൽ നിന്നു വിച്ഛേദിക്കുന്നു,
 +
: നിങ്ങളൊരു വിധത്തിലും അയാളെ തേടിപ്പിടിക്കുകയുമരുതു്.
 +
: രാത്രിയിൽ സ്വന്തം മുറിയിൽ നിങ്ങൾ വിളക്കു കത്തിക്കുന്നുവെങ്കിൽ,
 +
: മനുഷ്യരെ അവരുടെ മുഖത്തു നോക്കാനാണതെങ്കിൽ,
 +
: നിങ്ങൾ നിങ്ങളോടു തന്നെ ഒന്നു ചോദിക്കൂ: ആരുടെ?
 +
 +
: മുഖത്തൊലിച്ചിറങ്ങുന്ന വെളിച്ചത്തിൽ
 +
: മനുഷ്യർ വല്ലാതെ വക്രിച്ചിരിക്കുന്നു,
 +
: രാത്രിയിൽ അവർ തൂന്നുകൂടുമ്പോൾ നിങ്ങൾക്കു കാണാം,
 +
: തോന്നിയ പോലെ വാരിക്കൂട്ടിയിട്ടൊരു ലോകം.
 +
: അവരുടെ നെറ്റിത്തടങ്ങളിലെ മഞ്ഞത്തിളക്കം
 +
: സകല ചിന്തകളേയും ആട്ടിയോടിച്ചിരിക്കുന്നു;
 +
: അവരുടെ കണ്ണുകളിൽ മദിരയുടെ നാളങ്ങൾ തിളങ്ങുന്നു,
 +
: സംസാരിക്കുമ്പോൾ പരസ്പരം മനസ്സിലാക്കാൻ
 +
: കൈകളുടെ കനം തൂങ്ങുന്ന ചേഷ്ടകൾ അവർക്കു വേണം.
 +
: &lsquo;ഞാൻ&rsquo; &lsquo;ഞാൻ&rsquo; എന്നവർ പറയുന്നു,
 +
: ആരെന്നവർക്കൊട്ടറിയുകയുമില്ല.
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 11:18, 1 November 2017

റിൽക്കെ

റിൽക്കെ-09.05
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

രാത്രികൾ ആൾക്കൂട്ടങ്ങൾക്കു പറഞ്ഞിട്ടുള്ളതല്ല.
രാത്രി നിങ്ങളെ നിങ്ങളുടെ അയല്ക്കാരനിൽ നിന്നു വിച്ഛേദിക്കുന്നു,
നിങ്ങളൊരു വിധത്തിലും അയാളെ തേടിപ്പിടിക്കുകയുമരുതു്.
രാത്രിയിൽ സ്വന്തം മുറിയിൽ നിങ്ങൾ വിളക്കു കത്തിക്കുന്നുവെങ്കിൽ,
മനുഷ്യരെ അവരുടെ മുഖത്തു നോക്കാനാണതെങ്കിൽ,
നിങ്ങൾ നിങ്ങളോടു തന്നെ ഒന്നു ചോദിക്കൂ: ആരുടെ?

മുഖത്തൊലിച്ചിറങ്ങുന്ന വെളിച്ചത്തിൽ
മനുഷ്യർ വല്ലാതെ വക്രിച്ചിരിക്കുന്നു,
രാത്രിയിൽ അവർ തൂന്നുകൂടുമ്പോൾ നിങ്ങൾക്കു കാണാം,
തോന്നിയ പോലെ വാരിക്കൂട്ടിയിട്ടൊരു ലോകം.
അവരുടെ നെറ്റിത്തടങ്ങളിലെ മഞ്ഞത്തിളക്കം
സകല ചിന്തകളേയും ആട്ടിയോടിച്ചിരിക്കുന്നു;
അവരുടെ കണ്ണുകളിൽ മദിരയുടെ നാളങ്ങൾ തിളങ്ങുന്നു,
സംസാരിക്കുമ്പോൾ പരസ്പരം മനസ്സിലാക്കാൻ
കൈകളുടെ കനം തൂങ്ങുന്ന ചേഷ്ടകൾ അവർക്കു വേണം.
‘ഞാൻ’ ‘ഞാൻ’ എന്നവർ പറയുന്നു,
ആരെന്നവർക്കൊട്ടറിയുകയുമില്ല.