close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-24.01"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:പനിനീർപ്പൂക്കൾ}}
 +
<poem>
 +
::::: 1
 +
: ആർക്കെതിരെയാണു് പനിനീർപ്പൂവേ,
 +
: ഈ മുള്ളുകൾ നീ വേണമെന്നു വച്ചതു?
 +
: അതിലോലമാണു തന്റെയാനന്ദമെന്നതിനാലാണോ
 +
: ഈ വിധം നീയൊരു സായുധസൗന്ദര്യമായതും?
 +
: ആരിൽ നിന്നാണീ അമിതായുധങ്ങൾ
 +
: നിന്നെ രക്ഷിക്കുന്നതെന്നു പറയുമോ?
 +
: അതിനെ പേടിക്കാത്തവരെത്രയോ പേരുണ്ടായിരുന്നു,
 +
: നിന്നെയും മോഷ്ടിച്ചു കടന്നുകളഞ്ഞവർ?
 +
: പകരം നീ മുറിപ്പെടുത്തുന്നതോ,
 +
: വേനൽ തുടങ്ങി ശരൽക്കാലം വരെ
 +
: സ്വമേധയാ നിന്നെ സേവിക്കുന്ന മൃദുലതകളെ.
  
 +
::::: 2
 +
: ഞങ്ങളുടെ ദൈനന്ദിനപ്രഹർഷങ്ങളിൽ
 +
: ഉത്സുകസഹചാരിയാവാനാണോ,
 +
: പനിനീർപ്പൂവേ, നിനക്കിഷ്ടം?
 +
: അതോ, ക്ഷണികാനന്ദങ്ങളുടെ ഓർമ്മയോ,
 +
: നിന്നെ ഞങ്ങളുടെ വശത്താക്കിയതു?
 +
: എത്ര തവണ നിന്നെ ഞാൻ കണ്ടിരിക്കുന്നു,
 +
: തൃപ്തയായി, നിർജ്ജീവയായി
 +
: -ഓരോ ഇതളും ഒരു ശവക്കച്ചയായി-,
 +
: ഒരു വാസനച്ചിമിഴിനുള്ളിൽ,
 +
: ഒരു മുടിക്കുത്തിനുള്ളിൽ,
 +
: ഒറ്റയ്ക്കിരുന്നു പിന്നെയും വായിക്കാൻ
 +
: മാറ്റിവച്ച പുസ്തകത്തിനുള്ളിൽ.
 +
 +
::::: 3
 +
: നിന്നെക്കുറിച്ചു ഞങ്ങൾ മിണ്ടാതിരിക്കട്ടെ.
 +
: അവാച്യം നിന്റെ പ്രകൃതം.
 +
: മറ്റു പൂക്കൾ മേശപ്പുറത്തിനലങ്കാരമാവുന്നു,
 +
: നീയതിനെ മറ്റൊന്നാക്കുന്നു.
 +
 +
: നിന്നെ ഞാനൊരു പൂത്തലത്തിൽ വയ്ക്കുന്നു-
 +
: സർവ്വതുമതാ, രൂപാന്തരപ്പെടുകയായി:
 +
: ഗാനമതു തന്നെയാവാം,
 +
: പാടുന്നതു പക്ഷേ, ഒരു മാലാഖ.
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:12, 3 November 2017

റിൽക്കെ

റിൽക്കെ-24.01
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

1
ആർക്കെതിരെയാണു് പനിനീർപ്പൂവേ,
ഈ മുള്ളുകൾ നീ വേണമെന്നു വച്ചതു?
അതിലോലമാണു തന്റെയാനന്ദമെന്നതിനാലാണോ
ഈ വിധം നീയൊരു സായുധസൗന്ദര്യമായതും?
ആരിൽ നിന്നാണീ അമിതായുധങ്ങൾ
നിന്നെ രക്ഷിക്കുന്നതെന്നു പറയുമോ?
അതിനെ പേടിക്കാത്തവരെത്രയോ പേരുണ്ടായിരുന്നു,
നിന്നെയും മോഷ്ടിച്ചു കടന്നുകളഞ്ഞവർ?
പകരം നീ മുറിപ്പെടുത്തുന്നതോ,
വേനൽ തുടങ്ങി ശരൽക്കാലം വരെ
സ്വമേധയാ നിന്നെ സേവിക്കുന്ന മൃദുലതകളെ.

2
ഞങ്ങളുടെ ദൈനന്ദിനപ്രഹർഷങ്ങളിൽ
ഉത്സുകസഹചാരിയാവാനാണോ,
പനിനീർപ്പൂവേ, നിനക്കിഷ്ടം?
അതോ, ക്ഷണികാനന്ദങ്ങളുടെ ഓർമ്മയോ,
നിന്നെ ഞങ്ങളുടെ വശത്താക്കിയതു?
എത്ര തവണ നിന്നെ ഞാൻ കണ്ടിരിക്കുന്നു,
തൃപ്തയായി, നിർജ്ജീവയായി
-ഓരോ ഇതളും ഒരു ശവക്കച്ചയായി-,
ഒരു വാസനച്ചിമിഴിനുള്ളിൽ,
ഒരു മുടിക്കുത്തിനുള്ളിൽ,
ഒറ്റയ്ക്കിരുന്നു പിന്നെയും വായിക്കാൻ
മാറ്റിവച്ച പുസ്തകത്തിനുള്ളിൽ.

3
നിന്നെക്കുറിച്ചു ഞങ്ങൾ മിണ്ടാതിരിക്കട്ടെ.
അവാച്യം നിന്റെ പ്രകൃതം.
മറ്റു പൂക്കൾ മേശപ്പുറത്തിനലങ്കാരമാവുന്നു,
നീയതിനെ മറ്റൊന്നാക്കുന്നു.

നിന്നെ ഞാനൊരു പൂത്തലത്തിൽ വയ്ക്കുന്നു-
സർവ്വതുമതാ, രൂപാന്തരപ്പെടുകയായി:
ഗാനമതു തന്നെയാവാം,
പാടുന്നതു പക്ഷേ, ഒരു മാലാഖ.