close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-25.08"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഒരുനാളുമെന്റെ കൈകളിൽ...}}
 +
<poem>
 +
: ഒരുനാളുമെന്റെ കൈകളിൽ വന്നുചേരാത്തവളേ,
 +
: ആദിയിലേ എനിക്കു നഷ്ടമായവളേ, പ്രിയേ,
 +
: നിനക്കു ഹിതമാവുന്ന ഗാനങ്ങളേതെന്നെനിക്കറിയില്ലല്ലോ.
 +
: ഉരുണ്ടുകൂടുന്ന ഭാവിത്തിരയിൽ
 +
: നിന്റെ മുഖം കണ്ടെടുക്കാമെന്നിനി ഞാൻ മോഹിക്കേണ്ട.
 +
: എനിക്കുള്ളിൽ നിറയുന്ന വിശാലദൃശ്യങ്ങൾ-
 +
: ആഴത്തിലെന്നെത്തൊട്ട വിദൂരപ്രകൃതികൾ,
 +
: നഗരങ്ങൾ, ഗോപുരങ്ങൾ, പാലങ്ങൾ,
 +
: മുൻകൂട്ടിക്കാണാത്ത വഴിത്തിരിവുകൾ,
 +
: ഒരുകാലത്തു ദൈവങ്ങളിറങ്ങിനടന്നിരുന്ന പ്രബലദേശങ്ങൾ:
 +
: എല്ലാമെല്ലാമർത്ഥമാക്കുന്നതൊന്നേ:
 +
: എന്നുമെന്നുമെന്നിൽ നിന്നു തെന്നിമാറുന്ന നിന്നെ.
  
 +
: ഹാ, ഉദ്യാനങ്ങളാണു നീ!
 +
: എത്ര മോഹത്തോടെ ഞാനവ നോക്കിനിന്നു!
 +
: ഏതോ ഗ്രാമീണഭവനത്തിന്റെ തുറന്ന ജാലകം-
 +
: എന്തോ ഓർത്തും കൊണ്ടു വാതിൽ തുറന്നതുമാണന്നു നീ,
 +
: എന്നെക്കാണാൻ.
 +
 +
: എന്റെ കാലുകൾ എന്നെക്കൊണ്ടെത്തിച്ച തെരുവുകൾ,
 +
: ഞാനെത്തും മുമ്പേ പക്ഷേ, നീയവ നടന്നുമറയുന്നു!
 +
: ചിലനേരം തെരുവിലൂടെ നടക്കുമ്പോൾ ഞാൻ നിന്നുപോകുന്നു:
 +
: നിന്റെ സാന്നിദ്ധ്യത്തിന്റെ പ്രകമ്പനം മാറാത്ത 
 +
: ഒരു സ്ഫടികജാലകം!
 +
 +
: അടുത്ത നിമിഷമെന്നെ കുലുക്കിയുണർത്തുന്നു,
 +
: എന്റെ തന്നെ ആകസ്മികച്ഛായ!
 +
: ആരറിഞ്ഞു,
 +
: ഇന്നലെ സന്ധ്യക്കു നാമിരുവരിലൂടെ
 +
: വെവ്വേറെയായി മാറ്റൊലിക്കൊണ്ടതും 
 +
: ഒരേയൊരു കിളിയാവാം&hellip;
 +
::::::  (1913&ndash;14)
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:30, 3 November 2017

റിൽക്കെ

റിൽക്കെ-25.08
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

ഒരുനാളുമെന്റെ കൈകളിൽ വന്നുചേരാത്തവളേ,
ആദിയിലേ എനിക്കു നഷ്ടമായവളേ, പ്രിയേ,
നിനക്കു ഹിതമാവുന്ന ഗാനങ്ങളേതെന്നെനിക്കറിയില്ലല്ലോ.
ഉരുണ്ടുകൂടുന്ന ഭാവിത്തിരയിൽ
നിന്റെ മുഖം കണ്ടെടുക്കാമെന്നിനി ഞാൻ മോഹിക്കേണ്ട.
എനിക്കുള്ളിൽ നിറയുന്ന വിശാലദൃശ്യങ്ങൾ-
ആഴത്തിലെന്നെത്തൊട്ട വിദൂരപ്രകൃതികൾ,
നഗരങ്ങൾ, ഗോപുരങ്ങൾ, പാലങ്ങൾ,
മുൻകൂട്ടിക്കാണാത്ത വഴിത്തിരിവുകൾ,
ഒരുകാലത്തു ദൈവങ്ങളിറങ്ങിനടന്നിരുന്ന പ്രബലദേശങ്ങൾ:
എല്ലാമെല്ലാമർത്ഥമാക്കുന്നതൊന്നേ:
എന്നുമെന്നുമെന്നിൽ നിന്നു തെന്നിമാറുന്ന നിന്നെ.

ഹാ, ഉദ്യാനങ്ങളാണു നീ!
എത്ര മോഹത്തോടെ ഞാനവ നോക്കിനിന്നു!
ഏതോ ഗ്രാമീണഭവനത്തിന്റെ തുറന്ന ജാലകം-
എന്തോ ഓർത്തും കൊണ്ടു വാതിൽ തുറന്നതുമാണന്നു നീ,
എന്നെക്കാണാൻ.

എന്റെ കാലുകൾ എന്നെക്കൊണ്ടെത്തിച്ച തെരുവുകൾ,
ഞാനെത്തും മുമ്പേ പക്ഷേ, നീയവ നടന്നുമറയുന്നു!
ചിലനേരം തെരുവിലൂടെ നടക്കുമ്പോൾ ഞാൻ നിന്നുപോകുന്നു:
നിന്റെ സാന്നിദ്ധ്യത്തിന്റെ പ്രകമ്പനം മാറാത്ത 
ഒരു സ്ഫടികജാലകം!

അടുത്ത നിമിഷമെന്നെ കുലുക്കിയുണർത്തുന്നു,
എന്റെ തന്നെ ആകസ്മികച്ഛായ!
ആരറിഞ്ഞു,
ഇന്നലെ സന്ധ്യക്കു നാമിരുവരിലൂടെ
വെവ്വേറെയായി മാറ്റൊലിക്കൊണ്ടതും 
ഒരേയൊരു കിളിയാവാം…
(1913–14)