close
Sayahna Sayahna
Search

Difference between revisions of "SFN:Test"


Line 60: Line 60:
 
  |quote = പണ്ട് സന്താനങ്ങള്‍ അച്ഛനമ്മമാരെ പേടിച്ചിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. സന്താനങ്ങളെ അച്ഛനമ്മമാര്‍ പേടിക്കുന്നു.
 
  |quote = പണ്ട് സന്താനങ്ങള്‍ അച്ഛനമ്മമാരെ പേടിച്ചിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. സന്താനങ്ങളെ അച്ഛനമ്മമാര്‍ പേടിക്കുന്നു.
 
}}
 
}}
 +
ഷാതോ ബ്രീയാങ്ങിനും ഗൊര്‍കൂര്‍ സഹോദരന്മാര്‍ക്കും ഞാനിപ്പോള്‍ നന്ദിപറയുന്നു. ‘നിങ്ങളില്ലാതിരുന്നെങ്കില്‍ ഞാനെങ്ങനെയാണ് ഇതൊക്കെ മനസ്സിലാക്കുക?’ ഇതേ കൃതജ്ഞതയാണ് എനിക്കു കെ.എ. രാജനോട്. അദ്ദേഹം ഗായകനായ ഒരു കൂട്ടുകാരനോടു കൂടി ജീവിതാന്ത്യത്തില്‍ എത്തിയ ചങ്ങമ്പുഴയെ കാണാന്‍ പോയതും ഗായകന്‍ ‘മനസ്വിനി’ എന്ന കാവ്യം പാടിയപ്പോള്‍ കവി ഈരടികള്‍ക്കൊത്ത് ആടിയതും അദ്ദേഹത്തിന്റെ കണ്ണുകള്‍ കണ്ണീരുകൊണ്ടു നിറഞ്ഞതുമൊക്കെ ലേഖകന്‍ വിവരിക്കുന്നു. നേരത്തേ ചോദിച്ച ചോദ്യം ഞാന്‍ രാജനോടും ചോദിക്കുന്നു: താങ്കള്‍ ഇത് എഴുതിയില്ലെങ്കില്‍ ഞാനെങ്ങനെയാണ് ചങ്ങമ്പുഴയുടെ വികാരപാരവശ്യം മനസ്സിലാക്കുക? (ലേഖനം ജനയുഗം വാരികയില്‍).
 +
{{***}}
 +
വളരെക്കാലമായി കാണാതിരുന്ന ഒരു ബന്ധുവിനെ ഒരു വിവാഹസ്ഥലത്തുവച്ചു ഞാന്‍ കണ്ടു. ആളൊരു ഓഫീസറാണ്. കണ്ടയുടനെ അദ്ദേഹം പറഞ്ഞു:- “ടെലിവിഷന്‍ പരിപാടി കണ്ടു. എന്തു ബോറായിരുന്നു നിങ്ങള്‍? അറുപതു വയസ്സു കഴിഞ്ഞില്ലേ നിങ്ങള്‍ക്ക്. ഈ ലജ്ജയെന്തിനായിരുന്നു? രണ്ടു ചെറുപ്പക്കാരികളും ഒരു പെണ്‍കുട്ടിയും എത്ര തന്റേടമായി കാര്യങ്ങള്‍ പറഞ്ഞു! നിങ്ങള്‍ക്ക് നാണം. വിഷയമാവാം നാണമുണ്ടാക്കിയത്.” എന്നെയോ എന്റെ പ്രവൃത്തികളെയോ വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നവനോട് എതിര്‍ത്തൊന്നും പറയുകയില്ല ഞാന്‍. അതുകൊണ്ട് ‘നിങ്ങള്‍ പറഞ്ഞതെല്ലാം ശരിയാണ്. കാഴ്ചബംഗ്ളാവിനകത്ത് ഒരു മരത്തിന്റെ ചുവട്ടില്‍ വച്ചായിരുന്നു ഫോട്ടോ എടുത്തത്. ചുറ്റും ഒരു പാട് ആളുകള്‍. ഞാന്‍ നെര്‍വസായിപ്പോയി’ എന്നു വിനയത്തോടെ മറുപടി നല്കി. എന്നിട്ടും അപമാനിച്ചേ അടങ്ങൂ എന്ന പിടിവാശിയോടെ നിന്ന ഓഫീസര്‍ തുടര്‍ന്നു പറഞ്ഞു: ‘ബാലചന്ദ്രമേനോനെ നോക്കിപ്പഠിക്കാത്തതെന്ത്? എന്ത് അന്തസ്സായി അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞു! ഞാന്‍ മറുപടി നല്കി അതിനും. ‘ബാലചന്ദ്രമേനോന്‍ എന്റെ ശിഷ്യനാണ്. പഠിക്കുന്ന കാലത്തും ഇപ്പോഴും സമര്‍ത്ഥന്‍. അദ്ദേഹം ഗുരുവിനെക്കാള്‍ മിടുക്കനായതില്‍ ഗുരുവിനു സന്തോഷമേയുള്ളു.’ കരുതിക്കൂട്ടി ഓഫീസര്‍ അപമാനിക്കുന്നുവെന്നു കണ്ട് അടുത്തുനിന്ന അദ്ദേഹത്തിന്റെ ബന്ധു (എന്റെയും) അപ്പറഞ്ഞതെല്ലാം ശരിയല്ലെന്ന് അറിയിച്ചു. പിന്നെയും ഓഫീസര്‍ നിന്ദിക്കുമെന്നും അപമാനിക്കുമെന്നും മനസ്സിലാക്കി ഞാന്‍ പോകാനായി ചാടി കാറില്‍ക്കയറി. തിരിച്ചു പോരുകയും ചെയ്തു. ഈ സംഭവം ഒരു സാങ്കല്പികസംഭാഷണത്തിനു ഹേതുവാകട്ടെ. ആദ്യത്തെ ചോദ്യം ഓഫീസറുടേത്. രണ്ടാമതുവരുന്നത് എന്റെ ഉത്തരം. ഈ രീതിയില്‍ വായിക്കുക:
 +
 +
“നമുക്ക് നാക്കുതന്നിരിക്കുന്നത് എന്തിനാണ്?”
 +
 +
“അന്യനെ ചീത്തപറയാന്‍.”
 +
 +
“ചീത്തയെന്നാല്‍?”
 +
 +
“അന്യനെ വേദനിപ്പിക്കുന്നതെല്ലാം ചീത്ത.”
 +
 +
“വേദനയെന്നാല്‍?”
 +
 +
“എല്ലാം വേദന തന്നെ. ഓഫീസ് ജോലി വേദന. മേലുദ്യോഗസ്ഥന്‍ അരുതാത്ത വാക്കു പറയും. വിദ്യാര്‍ത്ഥി ജീവിതം വേദന. എതിരായ രാഷ്ട്രീയകക്ഷികളും അധ്യാപകരും പരുക്കന്‍ ഭാഷയില്‍ സംസാരിക്കും. നിരൂപണം വേദന. ഒരുത്തനെ പുകഴിത്തിയാല്‍ മറ്റു സാഹിത്യകാരന്മാര്‍ കോപിക്കും. വിമര്‍ശനവും വേദന. വിമര്‍ശനത്തിനു വിധേയനാകുന്ന സാഹിത്യകാരന്‍ തെറിവിളിക്കും. ദാമ്പത്യജീവിതം തുടക്കം തൊട്ട് ഒടുക്കംവരെ വേദന.”
 +
 +
“അതെങ്ങനെ?”
 +
 +
“ഭാര്യയുടെ അച്ഛന്‍ തരാമെന്നുപറഞ്ഞ സ്വത്ത് തരില്ല. അപ്പോള്‍ അയാളോടും ഭാര്യയോടും ശണ്ഠ. ഫലം വേദന. സഹധര്‍മ്മിണിയുടെ സൗന്ദര്യം പോകുമ്പോള്‍ വെളിയില്‍ കൊണ്ടിറങ്ങാന്‍ കൊള്ളില്ല. അപ്പോഴും വേദന. പ്രസവിക്കുമ്പോള്‍ അവള്‍ കിടന്നുനിലവിളിക്കുന്നത് കേള്‍ക്കുമ്പോള്‍ യാതന. കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതായാല്‍ അവര്‍ താന്തോന്നികളായി നടക്കും. പ്രേമ വിവാഹങ്ങള്‍ നടത്തും. അപ്പോഴും വേദന.”
 +
 +
“ആങ്ഹാ!”
 +
 +
“അതേ അതുതന്നെയാണ് ഞാന്‍ മറ്റൊരു രീതിയില്‍ ടെലിവിഷനിലൂടെ പറഞ്ഞത്.”
 +
 +
[[Category:മലയാളം]]
 +
[[Category:എം കൃഷ്ണന്‍ നായര്‍]]
 +
[[Category:സാഹിത്യവാരഫലം]]

Revision as of 11:31, 29 March 2014

സാഹിത്യവാരഫലം
150px-M-krishnan-nair.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 2002 06 14
പുസ്തകം 10
ലക്കം 34
മുൻലക്കം 2002 06 07
പിൻലക്കം 2002 06 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക
  1. First
  2. Second
  3. Third


chapter0100

രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി. 2006-ല്‍ അദ്ദേഹത്തിന്റെ നിര്യാണത്തോടുകൂടി, സാഹിത്യവാരഫലം പിന്തുടര്‍ച്ചക്കാരില്ലാതെ അന്യം നിന്നുപോയി. {{#tooltip: tooltip text | base text | }} {{#tooltip: ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്ന കവിത്രയത്തിലെ വള്ളത്തോള്‍. നാരായണമേനോന്‍ എന്ന് പൂര്‍ണ്ണനാമം.| വള്ളത്തോള്‍|MKrishanNair3a }}, ഉള്ളൂര്‍


chapter2

ഗൃഹാതുരത്വം ഉണര്‍ത്തുന്ന വായന സമ്മാനിയ്ക്കുന്ന, ഇതുവരെ പ്രസിദ്ധീകൃതമായ വാരഫലം എന്‍ട്രി നടക്കുന്ന മുറയ്ക്ക് സായാഹ്ന പ്രസിദ്ധീകരിക്കും. കലാകൗമുദി എണ്ണൂറാം ലക്കത്തില്‍ വന്ന വാരഫലം ഇവിടെ വായിക്കുക: http://goo.gl/4UwNjs കുമാരനാശാന്‍

$

 \newcommand{\Re}{\mathrm{Re}\,}
 \newcommand{\pFq}[5]{{}_{#1}\mathrm{F}_{#2} \left( \genfrac{}{}{0pt}{}{#3}{#4} \bigg| {#5} \right)}

$

We consider, for various values of $s$, the $n$-dimensional integral \begin{align} \label{def:Wns} W_n (s) &:= \int_{[0, 1]^n} \left| \sum_{k = 1}^n \mathrm{e}^{2 \pi \mathrm{i} \, x_k} \right|^s \mathrm{d}\boldsymbol{x} \end{align} which occurs in the theory of uniform random walk integrals in the plane, where at each step a unit-step is taken in a random direction. As such, the integral \eqref{def:Wns} expresses the $s$-th moment of the distance to the origin after $n$ steps.

By experimentation and some sketchy arguments we quickly conjectured and strongly believed that, for $k$ a nonnegative integer \begin{align} \label{eq:W3k} W_3(k) &= \Re \, \pFq32{\frac12, -\frac k2, -\frac k2}{1, 1}{4}. \end{align} Appropriately defined, \eqref{eq:W3k} also holds for negative odd integers. The reason for \eqref{eq:W3k} was long a mystery, but it will be explained at the end of the paper.

പണ്ട് സന്താനങ്ങള്‍ അച്ഛനമ്മമാരെ പേടിച്ചിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. സന്താനങ്ങളെ അച്ഛനമ്മമാര്‍ പേടിക്കുന്നു.

ഷാതോ ബ്രീയാങ്ങിനും ഗൊര്‍കൂര്‍ സഹോദരന്മാര്‍ക്കും ഞാനിപ്പോള്‍ നന്ദിപറയുന്നു. ‘നിങ്ങളില്ലാതിരുന്നെങ്കില്‍ ഞാനെങ്ങനെയാണ് ഇതൊക്കെ മനസ്സിലാക്കുക?’ ഇതേ കൃതജ്ഞതയാണ് എനിക്കു കെ.എ. രാജനോട്. അദ്ദേഹം ഗായകനായ ഒരു കൂട്ടുകാരനോടു കൂടി ജീവിതാന്ത്യത്തില്‍ എത്തിയ ചങ്ങമ്പുഴയെ കാണാന്‍ പോയതും ഗായകന്‍ ‘മനസ്വിനി’ എന്ന കാവ്യം പാടിയപ്പോള്‍ കവി ഈരടികള്‍ക്കൊത്ത് ആടിയതും അദ്ദേഹത്തിന്റെ കണ്ണുകള്‍ കണ്ണീരുകൊണ്ടു നിറഞ്ഞതുമൊക്കെ ലേഖകന്‍ വിവരിക്കുന്നു. നേരത്തേ ചോദിച്ച ചോദ്യം ഞാന്‍ രാജനോടും ചോദിക്കുന്നു: താങ്കള്‍ ഇത് എഴുതിയില്ലെങ്കില്‍ ഞാനെങ്ങനെയാണ് ചങ്ങമ്പുഴയുടെ വികാരപാരവശ്യം മനസ്സിലാക്കുക? (ലേഖനം ജനയുഗം വാരികയില്‍).

* * *

വളരെക്കാലമായി കാണാതിരുന്ന ഒരു ബന്ധുവിനെ ഒരു വിവാഹസ്ഥലത്തുവച്ചു ഞാന്‍ കണ്ടു. ആളൊരു ഓഫീസറാണ്. കണ്ടയുടനെ അദ്ദേഹം പറഞ്ഞു:- “ടെലിവിഷന്‍ പരിപാടി കണ്ടു. എന്തു ബോറായിരുന്നു നിങ്ങള്‍? അറുപതു വയസ്സു കഴിഞ്ഞില്ലേ നിങ്ങള്‍ക്ക്. ഈ ലജ്ജയെന്തിനായിരുന്നു? രണ്ടു ചെറുപ്പക്കാരികളും ഒരു പെണ്‍കുട്ടിയും എത്ര തന്റേടമായി കാര്യങ്ങള്‍ പറഞ്ഞു! നിങ്ങള്‍ക്ക് നാണം. വിഷയമാവാം നാണമുണ്ടാക്കിയത്.” എന്നെയോ എന്റെ പ്രവൃത്തികളെയോ വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നവനോട് എതിര്‍ത്തൊന്നും പറയുകയില്ല ഞാന്‍. അതുകൊണ്ട് ‘നിങ്ങള്‍ പറഞ്ഞതെല്ലാം ശരിയാണ്. കാഴ്ചബംഗ്ളാവിനകത്ത് ഒരു മരത്തിന്റെ ചുവട്ടില്‍ വച്ചായിരുന്നു ഫോട്ടോ എടുത്തത്. ചുറ്റും ഒരു പാട് ആളുകള്‍. ഞാന്‍ നെര്‍വസായിപ്പോയി’ എന്നു വിനയത്തോടെ മറുപടി നല്കി. എന്നിട്ടും അപമാനിച്ചേ അടങ്ങൂ എന്ന പിടിവാശിയോടെ നിന്ന ഓഫീസര്‍ തുടര്‍ന്നു പറഞ്ഞു: ‘ബാലചന്ദ്രമേനോനെ നോക്കിപ്പഠിക്കാത്തതെന്ത്? എന്ത് അന്തസ്സായി അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞു! ഞാന്‍ മറുപടി നല്കി അതിനും. ‘ബാലചന്ദ്രമേനോന്‍ എന്റെ ശിഷ്യനാണ്. പഠിക്കുന്ന കാലത്തും ഇപ്പോഴും സമര്‍ത്ഥന്‍. അദ്ദേഹം ഗുരുവിനെക്കാള്‍ മിടുക്കനായതില്‍ ഗുരുവിനു സന്തോഷമേയുള്ളു.’ കരുതിക്കൂട്ടി ഓഫീസര്‍ അപമാനിക്കുന്നുവെന്നു കണ്ട് അടുത്തുനിന്ന അദ്ദേഹത്തിന്റെ ബന്ധു (എന്റെയും) അപ്പറഞ്ഞതെല്ലാം ശരിയല്ലെന്ന് അറിയിച്ചു. പിന്നെയും ഓഫീസര്‍ നിന്ദിക്കുമെന്നും അപമാനിക്കുമെന്നും മനസ്സിലാക്കി ഞാന്‍ പോകാനായി ചാടി കാറില്‍ക്കയറി. തിരിച്ചു പോരുകയും ചെയ്തു. ഈ സംഭവം ഒരു സാങ്കല്പികസംഭാഷണത്തിനു ഹേതുവാകട്ടെ. ആദ്യത്തെ ചോദ്യം ഓഫീസറുടേത്. രണ്ടാമതുവരുന്നത് എന്റെ ഉത്തരം. ഈ രീതിയില്‍ വായിക്കുക:

“നമുക്ക് നാക്കുതന്നിരിക്കുന്നത് എന്തിനാണ്?”

“അന്യനെ ചീത്തപറയാന്‍.”

“ചീത്തയെന്നാല്‍?”

“അന്യനെ വേദനിപ്പിക്കുന്നതെല്ലാം ചീത്ത.”

“വേദനയെന്നാല്‍?”

“എല്ലാം വേദന തന്നെ. ഓഫീസ് ജോലി വേദന. മേലുദ്യോഗസ്ഥന്‍ അരുതാത്ത വാക്കു പറയും. വിദ്യാര്‍ത്ഥി ജീവിതം വേദന. എതിരായ രാഷ്ട്രീയകക്ഷികളും അധ്യാപകരും പരുക്കന്‍ ഭാഷയില്‍ സംസാരിക്കും. നിരൂപണം വേദന. ഒരുത്തനെ പുകഴിത്തിയാല്‍ മറ്റു സാഹിത്യകാരന്മാര്‍ കോപിക്കും. വിമര്‍ശനവും വേദന. വിമര്‍ശനത്തിനു വിധേയനാകുന്ന സാഹിത്യകാരന്‍ തെറിവിളിക്കും. ദാമ്പത്യജീവിതം തുടക്കം തൊട്ട് ഒടുക്കംവരെ വേദന.”

“അതെങ്ങനെ?”

“ഭാര്യയുടെ അച്ഛന്‍ തരാമെന്നുപറഞ്ഞ സ്വത്ത് തരില്ല. അപ്പോള്‍ അയാളോടും ഭാര്യയോടും ശണ്ഠ. ഫലം വേദന. സഹധര്‍മ്മിണിയുടെ സൗന്ദര്യം പോകുമ്പോള്‍ വെളിയില്‍ കൊണ്ടിറങ്ങാന്‍ കൊള്ളില്ല. അപ്പോഴും വേദന. പ്രസവിക്കുമ്പോള്‍ അവള്‍ കിടന്നുനിലവിളിക്കുന്നത് കേള്‍ക്കുമ്പോള്‍ യാതന. കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതായാല്‍ അവര്‍ താന്തോന്നികളായി നടക്കും. പ്രേമ വിവാഹങ്ങള്‍ നടത്തും. അപ്പോഴും വേദന.”

“ആങ്ഹാ!”

“അതേ അതുതന്നെയാണ് ഞാന്‍ മറ്റൊരു രീതിയില്‍ ടെലിവിഷനിലൂടെ പറഞ്ഞത്.”