Difference between revisions of "റിൽക്കെ-12.01"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
| (One intermediate revision by the same user not shown) | |||
| Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
| − | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:പ്രണയഗീതം}} |
| + | <poem> | ||
| + | : എങ്ങനെയെന്റെ ഹൃദയത്തെ | ||
| + | : നിന്റെ ഹൃദയത്തെത്തൊടാതെ ഞാൻ തടുക്കും? | ||
| + | : എങ്ങനെയെന്റെ ഹൃദയത്തെ | ||
| + | : നിനക്കുമപ്പുറത്തൊരു ലോകത്തേക്കു | ||
| + | :::: ഞാനെത്തിക്കും? | ||
| + | : എത്രയാഹ്ളാദത്തോടെ ഞാനതിനെ- | ||
| + | :::: യൊളിപ്പിക്കുമെന്നോ, | ||
| + | : ഒരന്യദേശത്തിന്റെ വിദൂരതയിൽ, | ||
| + | :::: നിശ്ശബ്ദതയിൽ, ഇരുട്ടിൽ, | ||
| + | : നിന്റെ ഹൃദയം പാടുമ്പോൾ മറുപാട്ടു പാടാത്ത | ||
| + | : പരിത്യക്തവസ്തുക്കൾക്കിടയിൽ. | ||
| + | |||
| + | : എന്നെയും നിന്നെയും തൊടുന്നതൊക്കെപ്പക്ഷേ, | ||
| + | : നമ്മെയന്യോന്യം വലിച്ചടുപ്പിക്കുന്നു, | ||
| + | : രണ്ടു തന്ത്രികൾ മീട്ടുന്ന വയലിൻ ചാപം | ||
| + | : ഒരേ സ്വരം വായിച്ചെടുക്കുമ്പോലെ. | ||
| + | : നമ്മെയിണക്കിയിരിക്കുന്നതേതു വാദ്യത്തിൽ? | ||
| + | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} | ||
Latest revision as of 04:18, 2 November 2017
← റിൽക്കെ
| റിൽക്കെ-12.01 | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
| മൂലകൃതി | റിൽക്കെ |
| വിവര്‍ത്തകന്‍ | വി. രവികുമാർ |
| കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
| രാജ്യം | ആസ്ട്രോ-ഹംഗറി |
| ഭാഷ | ജർമ്മൻ |
| വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
| മാദ്ധ്യമം | അച്ചടി |
| പുറങ്ങള്‍ | 212 |
എങ്ങനെയെന്റെ ഹൃദയത്തെ
നിന്റെ ഹൃദയത്തെത്തൊടാതെ ഞാൻ തടുക്കും?
എങ്ങനെയെന്റെ ഹൃദയത്തെ
നിനക്കുമപ്പുറത്തൊരു ലോകത്തേക്കു
ഞാനെത്തിക്കും?
എത്രയാഹ്ളാദത്തോടെ ഞാനതിനെ-
യൊളിപ്പിക്കുമെന്നോ,
ഒരന്യദേശത്തിന്റെ വിദൂരതയിൽ,
നിശ്ശബ്ദതയിൽ, ഇരുട്ടിൽ,
നിന്റെ ഹൃദയം പാടുമ്പോൾ മറുപാട്ടു പാടാത്ത
പരിത്യക്തവസ്തുക്കൾക്കിടയിൽ.
എന്നെയും നിന്നെയും തൊടുന്നതൊക്കെപ്പക്ഷേ,
നമ്മെയന്യോന്യം വലിച്ചടുപ്പിക്കുന്നു,
രണ്ടു തന്ത്രികൾ മീട്ടുന്ന വയലിൻ ചാപം
ഒരേ സ്വരം വായിച്ചെടുക്കുമ്പോലെ.
നമ്മെയിണക്കിയിരിക്കുന്നതേതു വാദ്യത്തിൽ?
| ||||||
