Difference between revisions of "റിൽക്കെ-12.07"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
| Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
| − | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:മഹിമബുദ്ധൻ}} |
| + | <poem> | ||
| + | : മർമ്മങ്ങൾക്കു മർമ്മമേ, കാതലിനും കാതലേ, | ||
| + | : തന്നിൽത്തന്നെയടങ്ങി മധുരം വായ്ക്കുന്ന ബദാമേ, | ||
| + | : വിദൂരനക്ഷത്രങ്ങളോളമെത്തുന്ന പ്രപഞ്ചം | ||
| + | : സ്വബീജം പൊതിയുന്ന മാംസളതയായവനേ: വന്ദനം. | ||
| + | : താനിന്നു നിർലേപനെന്നു നീയറിയുന്നു: | ||
| + | : പ്രപഞ്ചസീമയിലേക്കെത്തുന്ന നിന്റെ പുറന്തോടിനുള്ളിൽ | ||
| + | : തിങ്ങിവിങ്ങിനില്ക്കുന്ന നിന്റെ ജീവരസത്തെ | ||
| + | : പുറമേ നിന്നൊരു ദീപ്തി പ്രബലമാക്കുകയും ചെയ്യുന്നു. | ||
| + | : നീ പ്രസരിപ്പിക്കുന്ന അനന്തശാന്തിയുടെ തെളിച്ചവുമായി | ||
| + | : ഒരു കോടി സൂര്യന്മാർ നിന്നെ പ്രദക്ഷിണം ചെയ്യുന്നു; | ||
| + | : എന്നാൽ നിന്നിൽ തിരി കൊളുത്തുന്നുണ്ടൊരു സാന്നിദ്ധ്യം, | ||
| + | : സൂര്യന്മാരൊക്കെക്കെട്ടണഞ്ഞാലും ശേഷിക്കുന്നതൊന്നു്. | ||
| + | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} | ||
Latest revision as of 07:42, 2 November 2017
← റിൽക്കെ
| റിൽക്കെ-12.07 | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
| മൂലകൃതി | റിൽക്കെ |
| വിവര്‍ത്തകന്‍ | വി. രവികുമാർ |
| കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
| രാജ്യം | ആസ്ട്രോ-ഹംഗറി |
| ഭാഷ | ജർമ്മൻ |
| വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
| മാദ്ധ്യമം | അച്ചടി |
| പുറങ്ങള്‍ | 212 |
മർമ്മങ്ങൾക്കു മർമ്മമേ, കാതലിനും കാതലേ,
തന്നിൽത്തന്നെയടങ്ങി മധുരം വായ്ക്കുന്ന ബദാമേ,
വിദൂരനക്ഷത്രങ്ങളോളമെത്തുന്ന പ്രപഞ്ചം
സ്വബീജം പൊതിയുന്ന മാംസളതയായവനേ: വന്ദനം.
താനിന്നു നിർലേപനെന്നു നീയറിയുന്നു:
പ്രപഞ്ചസീമയിലേക്കെത്തുന്ന നിന്റെ പുറന്തോടിനുള്ളിൽ
തിങ്ങിവിങ്ങിനില്ക്കുന്ന നിന്റെ ജീവരസത്തെ
പുറമേ നിന്നൊരു ദീപ്തി പ്രബലമാക്കുകയും ചെയ്യുന്നു.
നീ പ്രസരിപ്പിക്കുന്ന അനന്തശാന്തിയുടെ തെളിച്ചവുമായി
ഒരു കോടി സൂര്യന്മാർ നിന്നെ പ്രദക്ഷിണം ചെയ്യുന്നു;
എന്നാൽ നിന്നിൽ തിരി കൊളുത്തുന്നുണ്ടൊരു സാന്നിദ്ധ്യം,
സൂര്യന്മാരൊക്കെക്കെട്ടണഞ്ഞാലും ശേഷിക്കുന്നതൊന്നു്.
| ||||||
