Difference between revisions of "റിൽക്കെ-22.02"
| (One intermediate revision by the same user not shown) | |||
| Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
| − | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:വസന്തമിതാ...}} |
<poem> | <poem> | ||
| − | : | + | : വസന്തമിതാ, മടങ്ങിവന്നിരിക്കുന്നു. |
| − | : | + | : ഭൂമിയോ, കവിതകൾ മനപ്പാഠമാക്കിയ |
| − | : | + | :::: കുട്ടിയെപ്പോലെ; |
| − | ::: | + | : എത്രയെത്രവൾ ഓർത്തുവച്ചിരിക്കുന്നു! |
| − | : | + | : ആ ദീർഘപഠനത്തിനവൾക്കു സമ്മാനവും |
| − | : | + | :::: കിട്ടുന്നു. |
| − | |||
| − | :::: | ||
| − | : | + | : അവളുടെ ഗുരു കടുപ്പക്കാരനായിരുന്നു. |
| − | : | + | : ആ കിഴവന്റെ താടിവെളുപ്പു |
| − | : | + | :::: നമുക്കിഷ്ടവുമായിരുന്നു. |
| − | ::: | + | : ഏതു പച്ച, ഏതു നീല എന്നവളോടു |
| − | : | + | :::: ചോദിക്കുമ്പോൾ |
| − | :::: | + | : അവൾക്കതൊക്കെ നല്ല തിട്ടമാണെന്നേ! |
| − | |||
| − | : | ||
| − | : | + | : ഭൂമീ, സുകൃതം ചെയ്തവളേ, |
| − | : | + | : ഈ അവധിക്കാലത്തു കുട്ടികൾക്കൊപ്പമിറങ്ങിക്കളിയ്ക്കൂ. |
| − | : | + | : കുതി കൊണ്ട പന്തുപോലെ ഭാഗ്യവാനു നിന്നെക്കിട്ടട്ടെ. |
| − | |||
| − | |||
| − | |||
| − | : | + | : ഗുരുനാഥനവളെ എന്തൊക്കെപ്പഠിപ്പിച്ചു! |
| − | :::: | + | : വേരുകളിൽ, കുടിലകാണ്ഡങ്ങളിലാഴത്തിൽ |
| − | : | + | :::: പതിഞ്ഞതൊക്കെയും |
| − | : | + | : പാടുകയാണവൾ, അവൾ പാടുകയുമാണു്! |
| − | ::::::::::: ( | + | ::::::::::: (I-21) |
</poem> | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} | ||
Latest revision as of 04:28, 3 November 2017
← റിൽക്കെ
| റിൽക്കെ-22.02 | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
| മൂലകൃതി | റിൽക്കെ |
| വിവര്‍ത്തകന്‍ | വി. രവികുമാർ |
| കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
| രാജ്യം | ആസ്ട്രോ-ഹംഗറി |
| ഭാഷ | ജർമ്മൻ |
| വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
| മാദ്ധ്യമം | അച്ചടി |
| പുറങ്ങള്‍ | 212 |
വസന്തമിതാ, മടങ്ങിവന്നിരിക്കുന്നു.
ഭൂമിയോ, കവിതകൾ മനപ്പാഠമാക്കിയ
കുട്ടിയെപ്പോലെ;
എത്രയെത്രവൾ ഓർത്തുവച്ചിരിക്കുന്നു!
ആ ദീർഘപഠനത്തിനവൾക്കു സമ്മാനവും
കിട്ടുന്നു.
അവളുടെ ഗുരു കടുപ്പക്കാരനായിരുന്നു.
ആ കിഴവന്റെ താടിവെളുപ്പു
നമുക്കിഷ്ടവുമായിരുന്നു.
ഏതു പച്ച, ഏതു നീല എന്നവളോടു
ചോദിക്കുമ്പോൾ
അവൾക്കതൊക്കെ നല്ല തിട്ടമാണെന്നേ!
ഭൂമീ, സുകൃതം ചെയ്തവളേ,
ഈ അവധിക്കാലത്തു കുട്ടികൾക്കൊപ്പമിറങ്ങിക്കളിയ്ക്കൂ.
കുതി കൊണ്ട പന്തുപോലെ ഭാഗ്യവാനു നിന്നെക്കിട്ടട്ടെ.
ഗുരുനാഥനവളെ എന്തൊക്കെപ്പഠിപ്പിച്ചു!
വേരുകളിൽ, കുടിലകാണ്ഡങ്ങളിലാഴത്തിൽ
പതിഞ്ഞതൊക്കെയും
പാടുകയാണവൾ, അവൾ പാടുകയുമാണു്!
(I-21)
| ||||||
