Difference between revisions of "റിൽക്കെ-21"
| (2 intermediate revisions by the same user not shown) | |||
| Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഡ്യൂണോ വിലാപഗീതങ്ങൾ}} | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഡ്യൂണോ വിലാപഗീതങ്ങൾ}} | ||
| − | [[File:1024px-Castello_di_Duino_0904.jpg|thumb|left| | + | [[File:1024px-Castello_di_Duino_0904.jpg|thumb|left|x100%|ഡ്യൂണോ കാസിൽ, ഇറ്റലിയിലെ ട്രിയസ്റ്റെയ്ക്കു് സമീപം. റിൽക്കെ ഡ്യൂണോ വിലാപഗീതങ്ങൾ എഴുതുന്നതു് ഇവിടെ താമസിക്കുമ്പോഴാണു് (വിക്കിപ്പീഡിയോടു് കടപ്പാടു്).]] |
<!-- | <!-- | ||
| − | [[File:La_visita_del_fraile_por_Francisco_de_Goya.jpg|thumb|left| | + | [[File:La_visita_del_fraile_por_Francisco_de_Goya.jpg|thumb|left|200px| Francisco de Goya (1746–1828): Bildzyklus »Desastres de la Guerra« (1808-1810) (Courtesy: Wikimedia).]] |
--> | --> | ||
1911 ഒക്ടോബർ മുതൽ 1912 മേയ് വരെ ഏഡ്രിയാറ്റികു് കടലോരത്തുള്ള ഡ്യൂണോ എന്ന കാസിലിൽ ആണു് റിൽക്കെ താമസിച്ചിരുന്നതു്. ഒരിക്കൽ റോമൻ സൈന്യത്തിന്റെ ഒരു കാവൽ ഗോപുരമായിരുന്നു അതു്; ദാന്തേ തന്റെ ഡിവൈൻ കോമഡിയുടെ ചില ഭാഗങ്ങൾ ഇവിടെ വച്ചാണു് എഴുതിയതു് എന്നും വിശ്വാസമുണ്ടു്. മാൾറ്റെ നോവൽ എഴുതിക്കഴിഞ്ഞുള്ള ശൂന്യതാബോധത്തോടെ ഇവിടെ കഴിയുന്നതിനിടയ്ക്കാണു് 1911-12-ലെ ഹേമന്തകാലത്തു് ‘ഡ്യൂണോ വിലാപഗീതങ്ങൾ’ എഴുതാനുള്ള പ്രചോദനം അദ്ദേഹത്തിനു കിട്ടുന്നതു്. കൊടുങ്കാറ്റു വീശുന്ന ഒരു പ്രഭാതത്തിൽ ആകാശത്തു നിന്നു് ഒരു സ്വരം തന്നോടു വിളിച്ചുചോദിക്കുന്നതായി അദ്ദേഹം കേട്ടുവത്രെ: “മാലാഖമാരുടെ ഗണത്തിൽ ആരുണ്ടാവും, ഞാൻ വിളിച്ചുകരഞ്ഞാൽ അതിനു കാതു കൊടുക്കാൻ?” ആ വരി അപ്പോൾത്തന്നെ അദ്ദേഹം തന്റെ സന്തതസഹചാരിയായ നോട്ട്ബുക്കിൽ പകർത്തി. അന്നു രാത്രിയോടെ ഒന്നാമത്തെ വിലാപഗീതം പൂർത്തിയാക്കുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തേതും എഴുതിത്തീർന്നു. പക്ഷേ പിന്നീടു് ഡ്യൂണോയിലെ താമസത്തിനിടയിൽ മറ്റൊന്നും എഴുതാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. മേയിൽ അദ്ദേഹം അവിടം വിടുകയും ചെയ്തു. 1913-ൽ പാരീസിൽ വച്ചാണു് മൂന്നാമത്തെ വിലാപഗീതം എഴുതുന്നതു്; 1915-ൽ മ്യൂണിച്ചിൽ വച്ചു് നാലാമത്തേതും. ഒടുവിൽ 1922-ൽ സ്വിറ്റ്സർലന്റിലെ മറ്റൊരു കാസിലിലെ ഏകാന്തവാസത്തിലാണു് മറ്റു വിലാപഗീതങ്ങൾ ഒരു കുത്തൊഴുക്കു പോലെ പുറത്തുവരുന്നതു്. | 1911 ഒക്ടോബർ മുതൽ 1912 മേയ് വരെ ഏഡ്രിയാറ്റികു് കടലോരത്തുള്ള ഡ്യൂണോ എന്ന കാസിലിൽ ആണു് റിൽക്കെ താമസിച്ചിരുന്നതു്. ഒരിക്കൽ റോമൻ സൈന്യത്തിന്റെ ഒരു കാവൽ ഗോപുരമായിരുന്നു അതു്; ദാന്തേ തന്റെ ഡിവൈൻ കോമഡിയുടെ ചില ഭാഗങ്ങൾ ഇവിടെ വച്ചാണു് എഴുതിയതു് എന്നും വിശ്വാസമുണ്ടു്. മാൾറ്റെ നോവൽ എഴുതിക്കഴിഞ്ഞുള്ള ശൂന്യതാബോധത്തോടെ ഇവിടെ കഴിയുന്നതിനിടയ്ക്കാണു് 1911-12-ലെ ഹേമന്തകാലത്തു് ‘ഡ്യൂണോ വിലാപഗീതങ്ങൾ’ എഴുതാനുള്ള പ്രചോദനം അദ്ദേഹത്തിനു കിട്ടുന്നതു്. കൊടുങ്കാറ്റു വീശുന്ന ഒരു പ്രഭാതത്തിൽ ആകാശത്തു നിന്നു് ഒരു സ്വരം തന്നോടു വിളിച്ചുചോദിക്കുന്നതായി അദ്ദേഹം കേട്ടുവത്രെ: “മാലാഖമാരുടെ ഗണത്തിൽ ആരുണ്ടാവും, ഞാൻ വിളിച്ചുകരഞ്ഞാൽ അതിനു കാതു കൊടുക്കാൻ?” ആ വരി അപ്പോൾത്തന്നെ അദ്ദേഹം തന്റെ സന്തതസഹചാരിയായ നോട്ട്ബുക്കിൽ പകർത്തി. അന്നു രാത്രിയോടെ ഒന്നാമത്തെ വിലാപഗീതം പൂർത്തിയാക്കുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തേതും എഴുതിത്തീർന്നു. പക്ഷേ പിന്നീടു് ഡ്യൂണോയിലെ താമസത്തിനിടയിൽ മറ്റൊന്നും എഴുതാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. മേയിൽ അദ്ദേഹം അവിടം വിടുകയും ചെയ്തു. 1913-ൽ പാരീസിൽ വച്ചാണു് മൂന്നാമത്തെ വിലാപഗീതം എഴുതുന്നതു്; 1915-ൽ മ്യൂണിച്ചിൽ വച്ചു് നാലാമത്തേതും. ഒടുവിൽ 1922-ൽ സ്വിറ്റ്സർലന്റിലെ മറ്റൊരു കാസിലിലെ ഏകാന്തവാസത്തിലാണു് മറ്റു വിലാപഗീതങ്ങൾ ഒരു കുത്തൊഴുക്കു പോലെ പുറത്തുവരുന്നതു്. | ||
| − | + | {{ordered list|start=1 | |
| + | | [[റിൽക്കെ-21.01|ഒന്നാം വിലാപഗീതം]] | ||
| + | | [[റിൽക്കെ-21.02|നാലാം വിലാപഗീതം]]}} | ||
{{SFN/Rilke}} | {{SFN/Rilke}} | ||
Latest revision as of 08:05, 3 November 2017
← റിൽക്കെ
| റിൽക്കെ-21 | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
| മൂലകൃതി | റിൽക്കെ |
| വിവര്‍ത്തകന്‍ | വി. രവികുമാർ |
| കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
| രാജ്യം | ആസ്ട്രോ-ഹംഗറി |
| ഭാഷ | ജർമ്മൻ |
| വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
| മാദ്ധ്യമം | അച്ചടി |
| പുറങ്ങള്‍ | 212 |
1911 ഒക്ടോബർ മുതൽ 1912 മേയ് വരെ ഏഡ്രിയാറ്റികു് കടലോരത്തുള്ള ഡ്യൂണോ എന്ന കാസിലിൽ ആണു് റിൽക്കെ താമസിച്ചിരുന്നതു്. ഒരിക്കൽ റോമൻ സൈന്യത്തിന്റെ ഒരു കാവൽ ഗോപുരമായിരുന്നു അതു്; ദാന്തേ തന്റെ ഡിവൈൻ കോമഡിയുടെ ചില ഭാഗങ്ങൾ ഇവിടെ വച്ചാണു് എഴുതിയതു് എന്നും വിശ്വാസമുണ്ടു്. മാൾറ്റെ നോവൽ എഴുതിക്കഴിഞ്ഞുള്ള ശൂന്യതാബോധത്തോടെ ഇവിടെ കഴിയുന്നതിനിടയ്ക്കാണു് 1911-12-ലെ ഹേമന്തകാലത്തു് ‘ഡ്യൂണോ വിലാപഗീതങ്ങൾ’ എഴുതാനുള്ള പ്രചോദനം അദ്ദേഹത്തിനു കിട്ടുന്നതു്. കൊടുങ്കാറ്റു വീശുന്ന ഒരു പ്രഭാതത്തിൽ ആകാശത്തു നിന്നു് ഒരു സ്വരം തന്നോടു വിളിച്ചുചോദിക്കുന്നതായി അദ്ദേഹം കേട്ടുവത്രെ: “മാലാഖമാരുടെ ഗണത്തിൽ ആരുണ്ടാവും, ഞാൻ വിളിച്ചുകരഞ്ഞാൽ അതിനു കാതു കൊടുക്കാൻ?” ആ വരി അപ്പോൾത്തന്നെ അദ്ദേഹം തന്റെ സന്തതസഹചാരിയായ നോട്ട്ബുക്കിൽ പകർത്തി. അന്നു രാത്രിയോടെ ഒന്നാമത്തെ വിലാപഗീതം പൂർത്തിയാക്കുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തേതും എഴുതിത്തീർന്നു. പക്ഷേ പിന്നീടു് ഡ്യൂണോയിലെ താമസത്തിനിടയിൽ മറ്റൊന്നും എഴുതാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. മേയിൽ അദ്ദേഹം അവിടം വിടുകയും ചെയ്തു. 1913-ൽ പാരീസിൽ വച്ചാണു് മൂന്നാമത്തെ വിലാപഗീതം എഴുതുന്നതു്; 1915-ൽ മ്യൂണിച്ചിൽ വച്ചു് നാലാമത്തേതും. ഒടുവിൽ 1922-ൽ സ്വിറ്റ്സർലന്റിലെ മറ്റൊരു കാസിലിലെ ഏകാന്തവാസത്തിലാണു് മറ്റു വിലാപഗീതങ്ങൾ ഒരു കുത്തൊഴുക്കു പോലെ പുറത്തുവരുന്നതു്.
| ||||||

