Difference between revisions of "റിൽക്കെ-25.09"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
| Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
| − | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:വിലാപം}} |
| + | <poem> | ||
| + | : ഇനിയാരെ നോക്കി നീ കരയുമെൻ ഹൃദയമേ? | ||
| + | : നാളുകൾ ചെല്ലുന്തോറുമാളുകളൊഴിഞ്ഞുമാറുന്ന ഒറ്റയടിപ്പാത പോലെ | ||
| + | : നിന്നെ ഗ്രഹിക്കാത്ത മനുഷ്യർക്കിടയിലൂടെ | ||
| + | : നിന്റെ വഴി ഞെരുങ്ങിക്കടന്നുപോകണം. | ||
| + | : അത്രയും വ്യർത്ഥവുമാണതു്, | ||
| + | : ഗതി മാറ്റില്ലതെന്നതിനാൽ, | ||
| + | : ഭാവിയാണതിന്റെ ലക്ഷ്യമെന്നതിനാൽ, | ||
| + | : നഷ്ടമായതാണാ ഭാവിയെന്നതിനാൽ. | ||
| + | : മുമ്പൊരിക്കൽ. നീ വിലപിച്ചു? എന്തിനെച്ചൊല്ലി? | ||
| + | : പാകമെത്തും മുമ്പേ കൊഴിഞ്ഞുവീണൊരാഹ്ളാദക്കനിയെച്ചൊല്ലി. | ||
| + | : എന്നാലിന്നെന്റെ ആഹ്ളാദവൃക്ഷമാകെപ്പിളരുന്നു, | ||
| + | : എന്റെയാഹ്ളാദത്തിന്റെ അലസവൃക്ഷം | ||
| + | : കൊടുങ്കാറ്റിലൊടിഞ്ഞുതകരുന്നു. | ||
| + | : എന്റെയദൃശ്യദേശത്തതിമോഹനമായി നിന്നതൊന്നേ, | ||
| + | : കണ്ണില്പെടാത്ത മാലാഖമാർക്കെന്നെ | ||
| + | : കണ്ണിൽപ്പെടുമാറാക്കിയതും നീയേ. | ||
| + | :::::: (1914) | ||
| + | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} | ||
Latest revision as of 07:34, 3 November 2017
← റിൽക്കെ
| റിൽക്കെ-25.09 | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
| മൂലകൃതി | റിൽക്കെ |
| വിവര്ത്തകന് | വി. രവികുമാർ |
| കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
| രാജ്യം | ആസ്ട്രോ-ഹംഗറി |
| ഭാഷ | ജർമ്മൻ |
| വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
| മാദ്ധ്യമം | അച്ചടി |
| പുറങ്ങള്‍ | 212 |
ഇനിയാരെ നോക്കി നീ കരയുമെൻ ഹൃദയമേ?
നാളുകൾ ചെല്ലുന്തോറുമാളുകളൊഴിഞ്ഞുമാറുന്ന ഒറ്റയടിപ്പാത പോലെ
നിന്നെ ഗ്രഹിക്കാത്ത മനുഷ്യർക്കിടയിലൂടെ
നിന്റെ വഴി ഞെരുങ്ങിക്കടന്നുപോകണം.
അത്രയും വ്യർത്ഥവുമാണതു്,
ഗതി മാറ്റില്ലതെന്നതിനാൽ,
ഭാവിയാണതിന്റെ ലക്ഷ്യമെന്നതിനാൽ,
നഷ്ടമായതാണാ ഭാവിയെന്നതിനാൽ.
മുമ്പൊരിക്കൽ. നീ വിലപിച്ചു? എന്തിനെച്ചൊല്ലി?
പാകമെത്തും മുമ്പേ കൊഴിഞ്ഞുവീണൊരാഹ്ളാദക്കനിയെച്ചൊല്ലി.
എന്നാലിന്നെന്റെ ആഹ്ളാദവൃക്ഷമാകെപ്പിളരുന്നു,
എന്റെയാഹ്ളാദത്തിന്റെ അലസവൃക്ഷം
കൊടുങ്കാറ്റിലൊടിഞ്ഞുതകരുന്നു.
എന്റെയദൃശ്യദേശത്തതിമോഹനമായി നിന്നതൊന്നേ,
കണ്ണില്പെടാത്ത മാലാഖമാർക്കെന്നെ
കണ്ണിൽപ്പെടുമാറാക്കിയതും നീയേ.
(1914)
| ||||||
